text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൈപിടിച്ച് കേറ്റാന്‍ തലതൊട്ടപ്പനോ, സിനിമാ പാരമ്പര്യമോ ഇല്ലാതെ, അവസരങ്ങള്‍ ചോദിച്ചു ചെന്നവന്‍റെ കഥ... !! അവസരം തരൂ :) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒളിമ്പിക് ടെന്നീസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രുഷ്മി ചക്രവര്‍ത്തി സഖ്യം പുറത്ത്. ശനിയാഴ്ച രാത്രി നടന്ന ഓപ്പണിംഗ് റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ചിയാ ജുംഗ് ചുവാംഗ്- സു വി സിയ സഖ്യത്തോടാണ് സാനിയ സഖ്യം പരാജയപ്പെട്ടത്. വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ 91 മിനിറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 1-6, 6-3, 1-6. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഹിന്ദി ശ്രദ്ധേമായി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുമെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്താണ് ഹൗസിലെ ഏക മലയാളി. ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഷോ ആരംഭിച്ച്‌ ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. ആദ്യ ദിവസം മുതല്‍ ശ്രീശാന്താണ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. തന്റെ കരിയറില്‍ ഒരുപാട് വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളിലും വിവാദ നായകനായി കൊണ്ടിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ത്ഥിയായ സുര്‍ബിയെ കുറിച്ച്‌ ശ്രീ പറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന പ്രശ്‌നം. എന്നാല്‍ ശ്രീശാന്ത് പറഞ്ഞ കാര്യങ്ങളില്‍ ഒരു കഴമ്ബുമില്ലെന്ന് സല്‍മാന്‍ ഖാന്‍ കണ്ടെത്തിയിരിക്കുകയാണ്. മലയാളം ബിഗ് ബോസ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശ്രീശാന്ത് ബിഗ് ബോസില്‍ എത്തുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മലയാളത്തിലേക്ക് ആയിരുന്നില്ല. അതേ സമയം സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഹിന്ദി പന്ത്രണ്ടാം സീസണില്‍ കേരളത്തില്‍ നിന്നുമെത്തിയ ഏക മത്സരാര്‍ത്ഥി ശ്രീ ആയിരുന്നു. ഹൗസിലെ ആദ്യ ടാസ്‌ക് തന്നെ പരാജയപ്പെടാന്‍ കാരണം ശ്രീശാന്ത് ആയിരുന്നു. മറ്റ് മത്സരാര്‍ത്ഥികളായ സബ, സോമി സഹോദരിമാര്‍ ശ്രീശാന്തിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നതിനാല്‍ തനിക്ക് പുറത്ത് പോവണമെന്ന ആവശ്യമായിരന്നു ശ്രീശാന്ത് ഉന്നയിച്ചത്. ബിഗ് ബോസില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. അതിനാല്‍ തന്നെ ശ്രീ ഒരിക്കലും പുറത്തേക്ക് പോവില്ലെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല ഇതെല്ലാം ശ്രീശാന്തിന്റെ ഗെയിം പ്ലാനുകളാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. പുറത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ളതും ശ്രീയ്ക്കാണ്. അടുത്തിടെ എലിമിനേഷനില്‍ വന്നിരുന്നെങ്കിലും വോട്ട് കൂടുതല്‍ ലഭിച്ചതോടെ സേഫ് ആവുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ തുറന്ന് പറച്ചില്‍ ഹൗസിനുള്ളില്‍ വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. അവതാരകന്‍ സല്‍മാന്‍ ഖാന്‍ അതിനെ പൊളിച്ചെഴുതിയിരിക്കുകയാണ്. ശ്രീശാന്തും സുര്‍ബി റാണയും തമ്മിലായിരുന്നു പ്രശ്‌നം തുടങ്ങിയത്. സുര്‍ബി റാണ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചെന്ന് ശ്രീശാന്ത് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. തന്നെ കുറിച്ച്‌ ശ്രീശാന്ത് മറ്റുള്ളവരോട് പറഞ്ഞ കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. ഇതോടെ പലരും സുര്‍ബിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വിഷമസന്ധിയിലായ സുര്‍ബി ഹൗസില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയത്. സുര്‍ബിയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും ദേഷ്യം വരികയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വയം മുറിവേല്‍പ്പിക്കുകയും രക്തം വരികയും ചെയ്തിരുന്നു. സുര്‍ബിയുടെ പ്രവര്‍ത്തി കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ സല്‍മാന്‍ ഖാന്‍ ഇതിലെ സത്യം പുറത്ത് കൊണ്ട് വന്നിരുന്നു. സുര്‍ബി ഹൗസിനുള്ളില്‍ സിഗരറ്റ് വലിക്കുന്നത് ശ്രീശാന്ത് കണ്ടിരുന്നോ എന്നാണ് സല്‍മാന്‍ ഖാന്‍ ചോദിച്ചത്. എന്നാല്‍ താന്‍ മാത്രമല്ല അനൂപ് ജലോട്ട, ജസ്‌ലിന്‍ മതാരു തുടങ്ങിയവരെല്ലാം ഇക്കാര്യം ശ്രദ്ധിച്ചിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു. ശ്രീശാന്ത് പറയുന്നത് കേട്ട് ദേഷ്യം സങ്കടവും വന്ന സുര്‍ബി എല്ലാവരോടും അന്ന് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. താന്‍ ഹൗസിനുള്ളില്‍ സിഗരറ്റ് വലിച്ചിട്ടില്ലെന്നും തന്റെ കുടുംബത്തിന് വേണ്ടി തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമായിരുന്നു സുര്‍ബി പറഞ്ഞത്. ഇക്കാര്യത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ച്‌ കൊണ്ടുള്ള മറുപടിയായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയത്. സുര്‍ബി പറഞ്ഞ കാര്യങ്ങളായിരുന്നു സത്യം. അവള്‍ ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചിട്ടില്ലെന്നും താന്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതായിട്ടും സല്‍മാന്‍ ഖാന്‍ പറയുന്നു. ശ്രീശാന്തിന്റെ വാക്ക് കേട്ട് സുര്‍ബിയെ കുറ്റം പറഞ്ഞ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഇത് ശരിക്കുമൊരു ഷോക്ക് ആയിരുന്നു. റോമില്‍ മാത്രമായിരുന്നു സുര്‍ബിയ്‌ക്കൊപ്പം അന്ന് മുതല്‍ നിന്നിരുന്നത്. ഇന്ത്യയെ പ്രതിനിധികരിക്കുന്ന ഒരു കായികതാരമായ ശ്രീശാന്തില്‍ നിന്നും ഇത്രയും മോശമായൊരു പ്രതികരണം ഉണ്ടാവുമെന്ന് കരുതിയില്ല. ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ ഭാ​​ര്യ​​മാ​​രെ​​യും... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: കണ്ണൂരില്‍ അക്രമങ്ങള്‍ക്കു ശമനമില്ല, ബിജെപി ഓഫീസിനും മാഹി പൊലീസിന്റെ ജീപ്പിനും തീയിട്ടു, കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി Home Kerala , Slider കണ്ണൂരില്‍ അക്രമങ്ങള്‍ക്കു ശമനമില്ല, ബിജെപി ഓഫീസിനും മാഹി പൊലീസിന്റെ ജീപ്പിനും തീയിട്ടു, കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി കണ്ണൂരില്‍ അക്രമങ്ങള്‍ക്കു ശമനമില്ല, ബിജെപി ഓഫീസിനും മാഹി പൊലീസിന്റെ ജീപ്പിനും തീയിട്ടു, കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി കണ്ണൂര്‍: ചോരക്കളമായി മാറിയ കണ്ണൂരില്‍ സംഘര്‍ഷം ശമനമില്ലാതെ തുടരുന്നു. ബിജെപി ഓഫീസിനു തീയിടുകയും മാഹി പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകര്‍ത്ത ശേഷം തീയിടുകയും ചെയ്തതാണ് ഏറ്റവും പുതിയ വാര്‍ത്ത. മാഹിക്ക് സമീപം പള്ളൂരിലുള്ള ബിജെപി ഓഫീസാണ് അക്രമി സംഘം തീവച്ചു നശിപ്പിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇവിയെ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകര്‍ത്തശേഷം തീയിട്ടു. സിപിഎം പ്രവര്‍ത്തകരാണെന്ന് അക്രമത്തിനു പിന്നിലെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹവുമായി വിലാപയാത്ര പോയവരാണ് ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. മാഹിയില്‍ കഴിഞ്ഞ രാത്രിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച മുഖ്യമ ന്ത്രി പിണറായി വിജയന്‍, ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഒരു കൊലപാതകം നടന്നത് കേരളത്തിന്റെ പ്രദേശത്തല്ലെങ്കിലും സംസ്ഥാന പോലീസ് പുതുച്ചേരി പൊലീസിന് ആവശ്യമായ സഹായം നല്‍കുമെന്നും പിണറീായി പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “ കണ്ണൂരില്‍ അക്രമങ്ങള്‍ക്കു ശമനമില്ല, ബിജെപി ഓഫീസിനും മാഹി പൊലീസിന്റെ ജീപ്പിനും തീയിട്ടു, കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോതമംഗലം : കുറച്ച് ദിവസങ്ങളായി കേരളത്തെ നടുക്കിയ പ്രളയ ദുരന്തങ്ങൾക്ക് അവസാനം കണ്ടുതുടങ്ങുന്നു . ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി .169 മീറ്റർ ആണ് ഇടമലയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി . 168 .26 ആണ് നിലവിലെ ജലനിരപ്പ് .എന്നാൽ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്റർ ആയി കുറച്ചിട്ടുമുണ്ട് .അതുകൊണ്ട് തന്നെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ നാലുഷട്ടറുകളിൽ നിന്ന് രണ്ട് ഷട്ടറുകൾ അടക്കാനുള്ള തീരുമാനത്തിലാണ് കെ എസ് ഇ ബി അധികൃതർ . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിലെ പ്രമുഖ യൂനിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥയാണവര്‍. പ്രതിമാസം ലഭിക്കുന്ന 26000 രൂപ ശമ്പളം മുഴുവന്‍ ഭര്‍ത്താവിനെ ഏല്‍പ്പിക്കണം. അടിവസ്‌ത്രം വാങ്ങണമെങ്കില്‍പ്പോലും ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം അമ്മക്ക്‌ മുറുക്കാന്‍ വാങ്ങാന്‍ പത്ത്‌ രൂപയോ സര്‍വീസ്‌ സംഘടനക്ക്‌ സംഭാവനയോ നല്‍കണമെങ്കിലും ഭര്‍ത്താവ്‌ കനിയണം. ദിവസവും അന്‍പത്‌ രൂപ കൊടുക്കും ഭര്‍ത്താവ്‌. ഓഫീസിലേക്കും തിരികെ വീട്ടിലേക്കുമുള്ള വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ളതാണത്‌. ആ തുക എങ്ങനെയൊക്കെ ചെലവഴിച്ചു എന്നുകൂടി വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്‌ വിശദീകരിച്ചുകൊടുക്കണം. ഇതാണ്‌ വിദ്യാസമ്പന്നരാണെന്ന്‌ അഹങ്കരിക്കുന്ന ചില മലയാളി വീട്ടമ്മമാരുടെ പോലും ജീവിതമെന്ന്‌ ചൂണ്ടിക്കാണിക്കുന്നു അഭിഭാഷകയായ അഡ്വ സുജാത എസ്‌ വര്‍മ. തനിക്കറിയാവുന്ന ഈ ഉദ്യോഗസ്ഥ എന്നിട്ടും ഇതുവരെ ആരോടും ഒരു പരാതിയും പറഞ്ഞതായി അറിവില്ലെന്നും അവര്‍ പറഞ്ഞു. ഏറ്റവും കെട്ടുറപ്പുള്ള സംവിധാനമായി നിലനില്‍ക്കേണ്ടത്‌ കുടുംബമാണ്‌. എന്നാല്‍ അവിടെയാണ്‌ ഏറ്റവും വലിയ മ്യൂല്യച്യുതിയും പൊട്ടിത്തെറികളും ഉണ്ടാകുന്നതെന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു. മുമ്പ്‌ കുടുംബഛിദ്രങ്ങള്‍ പ്രകടമായിരുന്നില്ല. അകത്തെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. എന്തുണ്ടായാലും അതിനെ പുരുഷമേധാവിത്വം അടിച്ചമര്‍ത്തുമായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌ത്രീകളും വിദ്യാസമ്പന്നരായി. അവരും പ്രതികരിക്കാന്‍ തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി കുടുംബകലഹങ്ങളുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നു. മഞ്ചേരിയിലെ ആ വീട്ടമ്മയുടെ വിവാഹം പത്തൊമ്പത്‌ വര്‍ഷം മുമ്പായിരുന്നു. മൂന്ന്‌ കുട്ടികളുണ്ട്‌. മൂത്ത കുട്ടിക്ക്‌ 17 വയസ്സായി. മദ്യപാനിയായ ഭര്‍ത്താവിന്റെ ശബ്‌ദം കേള്‍ക്കുന്നത്‌ പോലും ഈ വീട്ടമ്മക്ക്‌ ഭയമാണ്‌. വലിയ വീടും കാറും ഒക്കെയുണ്ടെങ്കിലും മനസ്സമാധാനമെന്തെന്നവരറിഞ്ഞിട്ടില്ല. മക്കള്‍ക്കുമതറിയാം. അമ്മക്ക്‌ ഈ നരകത്തില്‍ നിന്ന്‌ എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടുക്കൂടെ എന്നാണ്‌ മക്കള്‍ പോലും അമ്മയോട്‌ ചോദിക്കുന്നത്‌. പക്ഷെ അവര്‍ക്ക്‌ പോകാന്‍ സ്വന്തം വീട്‌ പോലുമില്ല. വീട്ടുകാരോട്‌ പറഞ്ഞാല്‍ താഴെ വിവാഹപ്രായമായ അനിയത്തിമാരെ ചൂണ്ടി ആങ്ങളയും മാതാവും പറയുന്നു. ഇവരുടെ കാര്യംകൂടി കഴിയുംവരെ എങ്ങനെ എങ്കിലും നീ ക്ഷമിക്ക്‌. പക്ഷെ അതുകഴിയുംവരെ താനും മക്കളും ജീവനോടെ ഉണ്ടാകുമോ എന്നാണ്‌ അവര്‍ക്ക്‌ തന്നെ അറിയാത്തത്‌. പല തവണ അവരെ ഭര്‍ത്താവ്‌ കൊല്ലാകൊല ചെയ്‌തിരിക്കുന്നു. മൂന്ന്‌ തവണ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഭര്‍തൃപീഡനത്തിനെതിരെ കോടതി കയറാന്‍ അവര്‍ക്ക്‌ ഭയമാണ്‌. ഭര്‍ത്താവിനെ മാത്രമല്ല, കുടുംബാംഗങ്ങളെയും നാട്ടുകാരെയും മുഴുവന്‍ അവര്‍ ഭയപ്പെടുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോയിക്കൂടെയെന്നും സ്‌ത്രീ വിമോചക സംഘടനകളുടെ സഹായം തേടിക്കൂടെ എന്നും ഇവരോട്‌ ആരാഞ്ഞ ഡോ. ടി എം രഘുറാമിനോട്‌ എന്തിന്‌ സ്വന്തം കുടുംബത്തിലെ പുഴുക്കുത്തുകള്‍ മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ അപഹാസ്യയാകണമെന്നായിരുന്നു ആ വീട്ടമ്മയുടെ മറുചോദ്യം. മുപ്പത്‌ വയസ്സുള്ള മറ്റൊരു വീട്ടമ്മയുടെ പരാതിയും ക്രൂരനായ ഭര്‍ത്താവിനെക്കുറിച്ച്‌ തന്നെയാണ്‌. സ്വന്തം മക്കളുടെ മുന്നില്‍വെച്ച്‌ വിവസ്‌ത്രയാക്കുന്നതിലും അതിന്‌ വിസമ്മതിക്കുമ്പോള്‍ ബ്ലേഡ്‌ കൊണ്ടോ കത്രിക കൊണ്ടോ വസ്‌ത്രം കീറുന്നതിലുമെല്ലാം ആനന്ദംകണ്ടെത്തുന്ന ഒരുമനോരോഗിയുടെ കൂടെയാണവരുടെ ജീവിതം. എന്നാല്‍ അവര്‍ക്കും അയാളില്‍ നിന്ന്‌ മോചനം സാധ്യമല്ല. മുകളില്‍ പറഞ്ഞ വീട്ടമ്മയുടെതിന്‌ സമാനമായ കാരണങ്ങള്‍ തന്നെയാണ്‌ അവര്‍ക്കുമുമ്പില്‍ വിഘാതത്തിന്റെ സര്‍വേകല്ലുകളുയര്‍ത്തുന്നത്‌. ഇങ്ങനെ നരകിച്ച്‌ ജീവിക്കുന്ന എത്രയോ ജന്മങ്ങളുണ്ട്‌ നാളത്തെ പത്രത്താളുകളില്‍ പൊട്ടിച്ചിതറിയ വാര്‍ത്തകളായി അവതരിക്കാന്‍. അവരെ കണ്ടില്ലെന്ന്‌ നടിക്കരുത്‌. അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ അംഗസംഖ്യ കൂടണം. ആത്മാഭിമാനം വെടിഞ്ഞ്‌ എല്ലാം തുറന്ന്‌ പറയാന്‍ സ്‌ത്രീകള്‍ ഒരുക്കമാകുന്ന ഒരു ദിനം അവര്‍ക്കു മുമ്പില്‍ ഉണ്ടായെ മതിയാവൂ...അതിന്‌ നിയമപരമായ സഹായവും സംരക്ഷണവും എവിടെ കിട്ടുമെന്നതിനെക്കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അറിയില്ലെന്ന അവസ്ഥ മാറേണ്ടതുണ്ട്‌. കേരളത്തിലെ ഒരു വീട്ടമ്മക്കും സ്വന്തമായി ഒരു തുണ്ട്‌ സ്വത്തുപോലുമില്ലെന്നതാണ്‌ ഇന്ന്‌ സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പലര്‍ക്കും സ്വന്തമായി ഭൂമിയും ജോലിയും ഉണ്ടാകും. എന്നാല്‍ അത്‌ ക്രയവിക്രിയം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതം കൂടിയെ തീരൂ എന്നതാണ്‌ അവസ്ഥ. വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബ പറയുന്നു. ആത്മാഭിമാനമുള്ള ഒരുസ്‌ത്രീയും ആത്‌മഹത്യചെയ്യില്ല. തന്റെ മക്കളെകൊലക്ക്‌ കൊടുക്കുകയുമില്ല. എന്നാല്‍ ജീവിതാവസ്ഥകളാണ്‌ പലരേയും അതിന്‌ പ്രേരിപ്പിക്കുന്നത്‌. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവര്‍ക്ക്‌ പോകാന്‍ മറ്റൊരിടമില്ല. അപ്പോഴാണ്‌ മരണത്തിന്റെ വഴിതെളിയുന്നത്‌. എന്നാല്‍ തന്റേടികളായ സ്‌ത്രീകള്‍ ഒരിക്കലും ഈ കടുംകൈക്ക്‌ മുതിരുന്നില്ലെന്നും അവര്‍ പറയുന്നു. ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്‌ പലപ്പോഴും ലളിതമായ ഒരുകാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്‌. പലവ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ്‌ ആത്മഹത്യകള്‍ക്ക്‌ കാരണമെന്നാണ്‌ കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്‌. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരുവ്യക്തി തനിച്ചായിപോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ സൂചിപ്പിക്കുന്ന ആശയവിനിമയമാണ്‌. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേ സമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളികൂടിയാണ്‌. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ്‌ ആവ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്‌. എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്ക്‌ മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന്‌ ലഭ്യമാണ്‌. തക്കസമയത്ത്‌ ശരിയായ രീതിയില്‍ അവര്‍ക്ക്‌ മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ പി എന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന്‌ കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതുമാണ്‌. രണ്ട്‌ തരത്തിലാണ്‌ കുഞ്ഞുങ്ങളേയും കൂട്ടിയുള്ള ആത്മഹത്യകള്‍. ആത്മഹത്യാ ചിന്തയുള്ള ഒരു വ്യക്തിയെ ഉണ്ടാകൂ. എല്ലാവരും മരിക്കണമെന്ന തീരുമാനം അയാളുടെത്‌ മാത്രമായിരിക്കും. അത്‌ അച്ഛനോ അമ്മയോ ആകാം. ആ വ്യക്തി കുടുംബത്തിലെ മുതിര്‍ന്നവരെ കൂടി പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണങ്ങള്‍ പലതാകാം . ഭാര്യയും ഭര്‍ത്താവും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാവും പിന്നെയുള്ള വിചാരം. കുട്ടികളുടെ ഭാവി, അവര്‍ അനാഥരാകുമെന്ന ആശങ്ക. അവര്‍ കൂടിയില്ലെങ്കില്‍ ഈ മരണം പൂര്‍ണമാകില്ലെന്ന ചിന്ത, എല്ലാംകൂടിയാണ്‌ കൂട്ടക്കൊലപാതകത്തിന്‌ വഴിയൊരുക്കുന്നതെന്ന്‌ ഡോ. പി എന്‍ സുരേഷ്‌കുമാര്‍. സ്‌ത്രീകള്‍മാത്രം കുഞ്ഞുങ്ങളുമൊന്നിച്ച്‌ ആത്മഹത്യ ചെയ്യുന്നത്‌ ജീവിതത്തില്‍ എല്ലാ വഴിയും അടഞ്ഞെന്ന്‌ കരുതുന്നവരാണ്‌. മക്കള്‍ അനാഥരാകുന്നതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ചിന്തിക്കാനാകില്ല. അനാഥാലയത്തിലേക്ക്‌ തള്ളപ്പെടുന്നതിനെക്കുറിച്ച്‌ സഹിക്കാനും കഴിയില്ല. ജനനത്തിന്റെയും മരണത്തിന്റെയും ഉത്തരവാദിത്വം തങ്ങള്‍ക്കുതന്നെയാണെന്ന വികലമായ വിശ്വാസത്തില്‍ നിന്നുമാണ്‌ ഈ തീരുമാനങ്ങളുണ്ടാകുന്നതെന്നും ഡോ. ടി എ രഘുറാം പറയുന്നു. ഈ ധാരണതന്നെയാണ്‌ ഇന്ന്‌ മിക്ക സ്‌ത്രീകളെയും മഥിക്കുന്നത്‌. ആത്മഹത്യയെക്കുറിച്ചുള്ള ആലോചനയില്‍ അവര്‍ മക്കളെക്കൂടി പങ്കാളികളാക്കുന്നു. ഭര്‍ത്താവുമായുണ്ടാകുന്ന കലഹത്തില്‍ മനം നൊന്തുപോകുമ്പോള്‍ പലരോടും പങ്ക്‌ വെക്കുന്ന വിചാരങ്ങളിങ്ങനെയാണ്‌. പ്രതിസന്ധിഘട്ടത്തിലെത്തുന്ന സ്‌ത്രീകളോട്‌ ഇനി എന്താണ്‌ നിങ്ങളുടെ ഭാവി പരിപാടിയെന്ന്‌ ചോദിക്കുമ്പോഴും ഞാനും ചാകും കൂടെ മക്കള്‍ക്കും വിഷംകലക്കി കൊടുക്കുമെന്ന്‌ പറയുന്ന നൂറുകണക്കിന്‌ സ്‌ത്രീകളെ കണ്ടിട്ടുണ്ടെന്ന്‌ പറയുന്നു കോഴിക്കോട്ടെ അഭിഭാഷകയായ അഡ്വ. അനില ജോര്‍ജ്‌. തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളുടെ സമയം എനിക്ക്‌ കൃത്യമായി അറിയാം. ഇങ്ങനെ തന്നെപോയാല്‍ അവസാനം കുഞ്ഞുങ്ങളേയും കൂട്ടി ഞാനത്‌ തന്നെ ചെയ്യുമെന്നാണ്‌ ഈയിടെ പുറത്തിറങ്ങിയ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന സിനിമയില്‍ കഥാനായികയായ സുമംഗലയുടെ സംഭാഷണം. മദ്യപാനിയായ ഭര്‍ത്താവിന്റെ പോക്കുകാണുമ്പോള്‍ നെഞ്ച്‌പൊട്ടിപ്പറയുന്ന ഇത്തരം വാക്കുകള്‍ തന്നെയാണ്‌ മിക്ക വീട്ടമ്മമാരുടേയും മനസ്‌. സീരിയലും സിനിമയും ഇത്തരത്തിലുള്ള ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയോ സമാന മനസ്‌കരായവര്‍ക്ക്‌ പുതിയ വഴികാട്ടി കൊടുക്കുകയോ ചെയ്യുന്നുണ്ടെന്നും സാംസ്‌കാരിക പ്രവര്‍ത്തകനായ അഭിജിത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ സംരക്ഷണമില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലെന്ന്‌ പറഞ്ഞ്‌ ഉടനെ കുഞ്ഞുങ്ങളെയുമെടുത്ത്‌ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്‌. പ്രതികൂല കാലാവസ്ഥകളോട്‌ പൊരുതി മുന്നേറുകയാണ്‌.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി ശ്രീദേവി പറയുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമും പുവര്‍ഹോമും സുഗതകുമാരിയുടെ അഭയയും അടക്കം എത്രയോ സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. 235 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 301 അന്തേവാസികളാണ്‌ പുവര്‍ഹോമിലുള്ളത്‌. ഇവരൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഇവിടെ എത്തിപ്പെട്ടവരാണ്‌. അത്തരക്കാരെ ഏറ്റെടുക്കാന്‍ മറ്റുജില്ലകളിലും ഒട്ടേറെ സംഘടനകളുമുണ്ട്‌. വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങളും അവര്‍ക്ക്‌ വഴികാട്ടാനുണ്ട്‌. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കൊന്നും കയറിചെല്ലാന്‍ ദുരഭിമാനികളായ വീട്ടമ്മമാര്‍ മടിക്കുന്നുണ്ടെന്നും ജസ്റ്റിസ്‌ ഡി ശ്രീദേവി. പല വീട്ടമ്മമാര്‍ക്കുമുമ്പിലും പുതിയ വഴിത്തുറക്കപ്പെടാനില്ലാതാവുമ്പോള്‍ തന്നെയാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ആത്മഹത്യയിലേക്ക്‌ നീങ്ങുന്നത്‌. ജീവിക്കണമെന്ന വലിയ ആഗ്രഹം വെച്ചുപുലര്‍ത്തുമ്പോഴും ഇത്തരമൊരവസ്ഥയില്‍ എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു. കുടുംബ തര്‍ക്കങ്ങള്‍ പറഞ്ഞ്‌ തീര്‍ക്കാം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിക്കാം. വീട്ടമ്മയുടെ കഴിവിനനുസരിച്ചുള്ള ജോലിയോ സ്വയം തൊഴിലോ കണ്ടെത്താം. പക്ഷെ അതുവരെ ആ വീട്ടമ്മയേയും കുഞ്ഞുങ്ങളെയും താമസിപ്പിക്കാന്‍ ഒരു സംവിധാനമില്ല. അടുത്തിടെ പയ്യോളിയിലും പേരാമ്പ്രയിലും രണ്ട്‌ സംഭവങ്ങളുണ്ടായി. വീട്ടമ്മയേയും പത്തുവയസുകാരിയായ മകളെയും ഭര്‍ത്താവ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു പയ്യോളിയിലെ കഥ. അവര്‍ പരാതിയുമായി പോലീസ്‌ സ്റ്റേഷനിലെത്തി. തിരികെ വീട്ടിലേക്ക്‌ മടങ്ങാന്‍ അവര്‍ക്ക്‌ ഭയം. പോലീസ്‌ സ്റ്റേഷനില്‍ താമസിപ്പിക്കാനാവുമോ..? സരിത എന്ന ആ സ്‌ത്രീയേയും പത്തുവയസ്സുള്ള മകളേയും സര്‍ക്കാര്‍ സ്റ്റേ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കോഴിക്കോട്‌ ഇത്തരത്തിലുള്ള ഒരുസ്റ്റേ ഹോം മാത്രമെയൊള്ളൂ. അതുമതിയാവുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍തോറും ഇത്തരത്തിലുള്ള സ്റ്റേ ഹോമുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങള്‍ അനാഥരാകുമെന്നും അവര്‍ ആര്‍ക്കുമൊരു ഭാരമാകരുതെന്നുമുള്ള ചിന്തയാണ്‌ ദുരഭിമാനികളായ വീട്ടമ്മമാരെ കുഞ്ഞുങ്ങളെയും കുരുതികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാനാവില്ല. എന്നാല്‍ കുഞ്ഞുങ്ങളേയും കൂട്ടി ആത്‌മഹത്യചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ കുട്ടികളുടെ കഥകള്‍ കൂടി കേള്‍ക്കണം. എന്നിട്ടാവാം തീരുമാനങ്ങള്‍. അതെക്കുറിച്ച്‌ ..... ഇടക്ക്‌ മടി കുടുങ്ങിപ്പോയി. പലതിരക്കുകള്‍. എഴുത്ത്‌ ഉണ്ടായിരുന്നുവെങ്കിലും പോസ്റ്റിംഗ്‌ നടന്നില്ല. എങ്കിലും ഈ കാലയളവില്‍ വലിയ സ്വപ്‌നമായ ഒരു പുസ്‌തകം പുറത്തിറങ്ങി. സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ. ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ കൈകള്‍കൊണ്ട്‌ പ്രകാശനം ചെയ്യുന്നതിനും ഭാഗ്യമുണ്ടായി. അതിനേക്കാള്‍ വലിയ അത്‌ഭുതമായിരുന്നു പ്രകാശനദിവസം തന്നെ ഏറനാടിന്റെ രക്ത നക്ഷത്രം എന്ന പുസ്‌തകത്തിന്റെ 500 പ്രതികള്‍ വിറ്റഴിക്കാനായി എന്നത്‌. എല്ലാം ചരിത്രമാണ്‌. അഭിനന്ദനങ്ങള്‍ ....... പത്രത്തിലൂടെ അറിഞ്ഞിരുന്നു ... പുസ്തകതക പ്രകാശനത്തെ പറ്റി... ഇനിയും ഒത്തിരി എഴുത്തുകളില്‍ അച്ചടിമഷി പുരളട്ടെ .........ദൈവം അനുഗ്രഹിക്കട്ടെ .. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഏതന്‍: യമന്‍ വാണിജ്യ നഗരമായ ഏതനില്‍ ചാവേര്‍ സ്‌ഫോടനം. സര്‍ക്കാര്‍ സ്വാധീനത്തിലുള്ള പ്രധാന നഗത്തിലെ സൈനിക പരിശീലന ക്യാമ്പിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 54 പേര്‍ കൊല്ലപ്പെട്ടതായും 67 പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സക്കായി മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ച ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. എന്നാല്‍ മരണ സംഖ്യ 60 കവിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദികള്‍ ഏറ്റെടുത്തു. ഉഗ്ര ശക്തിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ സൈനിക ആസ്ഥാനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏതനില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ കൂട്ടുക്കുരുതിയാണിതെന്ന് യമന്‍ പോസ്റ്റ് പത്രത്തിന്റെ പത്രാധിപര്‍ ഹക്കീം അല്‍ മസ്മരി വ്യക്തമാക്കി. ഹൂത്തി വിമതര്‍ കൈയടക്കിവെച്ച തലസ്ഥാനമായ സന്‍ആയടക്കമുള്ള നഗരങ്ങളില്‍ സൈനിക ആക്രമണം നടത്തുന്നതിന് വേണ്ടി തീവ്രപരിശീലനം നടത്തുന്ന സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അറബ് രാജ്യങ്ങളുടെ പിന്തുണയോടെ മുഴുവന്‍ നഗരങ്ങളും തിരിച്ചുപിടിക്കാനൊരുങ്ങുന്ന യമന്‍ സേനക്ക് ഇസില്‍ ആക്രമണം തിരിച്ചടിയാകും. സൈന്യത്തിനും സര്‍ക്കാറിനുമെതിരായ വിമത പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇസിലിന്റെ ഭീഷണി. യു എന്നിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ വിമതര്‍ക്കെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ഏതനിലെ സൈനിക പരിശീലന കേന്ദ്രം സജ്ജമാക്കിയത്. യമന്‍ സര്‍ക്കാറിനെതിരെ 18 മാസമായി ഹൂത്തി വിമതര്‍ നടത്തുന്ന സായുധ പ്രക്ഷോഭം മുതലെടുത്താണ് യമനില്‍ ഐ എസ് തങ്ങളുടെ അടിത്തറ ഉറപ്പിച്ചത്. സലഫിസ്റ്റുകള്‍ സ്വാധീനമുള്ള യമനിലെ ചില പ്രദേശങ്ങളില്‍ ഐ എസ് തീവ്രവാദികള്‍ സജീവമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യമന്‍ സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിച്ച് യമനിലെ സുപ്രധാന നഗരങ്ങള്‍ കൈയ്യേറാനാണ് ഐ എസ് തീവ്രവാദികള്‍ പദ്ധതിയിടുന്നത്. വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ വളരെ വേഗം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. അടുത്തിടെ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങളാണ് ഐ എസിന്റെ നേതൃത്വത്തില്‍ യമനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഏതന്‍ മേയറിനെ ലക്ഷ്യംവെച്ച് കാര്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. തലനാരിഴക്കാണ് ഈ ആക്രമണത്തില്‍ നിന്ന് മേയര്‍ രക്ഷപ്പെട്ടത്. കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട്ട് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. കോഴിക്കോട് ബീച്ചിലും ഭട്ട് റോഡിലുമാണ് പ്രധാനവേദികള്‍ ഒരുങ്ങുന്നത്. ഉദ്ഘാടന ദിവസമായ 11ന് പ്രശസ്ത ഗായിക റിമ്മി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പഞ്ചവാദ്യം, പേരാമ്പ്ര മാതാ തിയേറ്റേഴ്‌സിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയുണ്ടാകും. നിര്‍മ്മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡിഷോയും ആദ്യ ദിനം പ്രധാന വേദിയിലെത്തും. 12ന് തേജ് മെര്‍വിന്‍ ബാന്റ് ഒരുക്കുന്ന സിതാര കൃഷ്ണകുമാറിന്റെ സംഗീത സായാഹ്നം സ്റ്റേജിലെത്തും. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനോവ്, ആകാശ്, ആതിര എന്നിവരാണ് മറ്റ് ഗായകര്‍. കൊച്ചി ധ്വനി തരംഗിലെ ബിജു സേവ്യര്‍ അണിയിച്ചൊരുക്കുന്ന വിഷ്ണുപ്രിയ, കൃഷ്ണപ്ര’ടീമിന്റെ നൃത്തപരിപാടിയാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 13ന് പ്രധാന വേദിയില്‍ നീരവ് ബവ്‌ലേജയും സംഘവും ഡാന്‍സ് അവതരിപ്പിക്കും. ഗുജറാത്തി നാടോടി നൃത്തം, ദേവരാജന്റെ കോമഡി ഷോ എന്നിവയാണ് മറ്റ് ഇനങ്ങള്‍. 14ന് പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍ പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി ഒരുക്കും. മാത പേരാമ്പ്രയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതവും അരങ്ങിലെത്തും. പ്രശസ്ത സംഗീത ട്രൂപ്പായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ സെപ്തംബര്‍ 15ന് ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാവും. പാക്കിസ്ഥാന്‍ പദ്ധതികളാല്‍ നിറഞ്ഞ് സിറ്റി സ്‌കേപ്പ് പ്രദര്‍ശനം തുടങ്ങി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal ദോഹ: പാക്കിസ്ഥാനില്‍ നിന്നും 50 പ്രദര്‍ശകരുടെ സാന്നിധ്യത്തോടെ രാജ്യത്തെ വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശന സമ്മേളനമായ സിറ്റി സ്‌കേപ്പിനു തുടക്കമായി. സാമ്പത്തിക, വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനിയാണ് ആറാമത് സിറ്റി സ്‌കേപ് ഉദ്ഘാടനം ചെയ്തത്. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നു ദിവസത്തെ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായത്. ഈ വര്‍ഷത്തെ പ്രദര്‍ശനം പാക്കിസ്ഥാനാണ് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പ്രദര്‍ശിപ്പിച്ച സിറ്റി സ്‌കേപ്പ് പ്രദര്‍ശനം ഉദ്ഘാടന ശേഷം മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. 25 രാജ്യങ്ങളില്‍ നിന്നായി 85 പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനു പുറമേ യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, തുര്‍ക്കി, ഈജിപ്ത്, സിര്‍പസ്, യു കെ, ഫ്രാന്‍സ്, ജോര്‍ദാന്‍, ലബനോന്‍, ലിത്വാനിയ, മൊറോകോ, പോര്‍ചുഗല്‍, ഇറ്റലി, ജിയോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പങ്കാളിത്തമുണ്ട്. റസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി, കൊമേഴ്‌സ്യല്‍, റീട്ടെയില്‍ മേഖലയിലെ ലോകോത്തര പദ്ധതികളാമ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും പ്രമുഖ കമ്പനികളെല്ലാം പങ്കെടുക്കുന്നു. ഖത്വറില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ പ്രതീക്ഷിച്ചാണ് സിറ്റി സ്‌കേപ്പില്‍ പങ്കെടുക്കുന്നതെന്ന് പാക്കിസ്ഥാന്‍ സ്റ്റാര്‍ മാര്‍കറ്റിഗ് കമ്പനി റീജ്യനല്‍ ഡയറക്ടര്‍ ഗിയാസ് അന്‍വര്‍ പറഞ്ഞു. കറാച്ചിയിലെ സിദ്‌റ ട്വിന്‍ ടവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കമ്പനി അവതരിപ്പിക്കുന്നത്. ദുബൈയിലും സിംഗപ്പൂരിലും സംയുക്ത പദ്ധതിയും കമ്പനി ആസൂത്രണം ചെയ്യുന്നു. പാക്കിസ്ഥാനിലെ മള്‍ട്ടനില്‍ പ്രത്യേക ഹൗസിഗ് സൊസൈറ്റി പദ്ധതിയുമായാണ് മറ്റൊരു പാക് കമ്പനിയായ കാപ്റ്റന്‍ ഡവലപ്പേഴ്‌സ് എത്തിയിരിക്കുന്നത്. 15 കുടുംബങ്ങള്‍ ജീവിക്കുന്ന സൊസൈറ്റി പദ്ധതിയാണിതെന്നും വിവിധ സൗകര്യങ്ങളുള്ള പദ്ധതിയില്‍ പ്ലോട്ടുകല്‍ വില്‍ക്കുക മാത്രമല്ല, ലൈഫ് ഖത്വറിലെ പ്രധാന പദ്ധതികളും മേളയുടെ ആകര്‍ഷകമാണ്. രാജ്യത്തെ വന്‍കിട കമ്പനികളെല്ലാം തങ്ങളുടെ പുതിയ പദ്ധതികളും പുരോഗതികളും സിറ്റി സ്‌കേപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. ഡി ടി സെഡ് സംഘടിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് സമ്മേളനങ്ങളും മേളയുടെ ഭാഗമായി നടക്കും. തുമാമ പ്രദേശത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അല്‍ അല്‍ സ്വിദ പദ്ധതിയുമായാണ് അല്‍ ബന്ദരി റിയല്‍ എസ്റ്റേറ്റ് കമ്പനി സിറ്റി സ്‌കേപ്പിലുള്ളത്. മറ്റു കമ്പനികളും പദ്ധതികള്‍ അവതരിപ്പിക്കുന്നു. നാളെ സമാപിക്കുന്ന പ്രദര്‍ശനം ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പത്തു വരെയാണുണ്ടാകുക. കാസര്‍കോട്: സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചൂരി പള്ളിയില്‍ നടന്നതെന്ന് ബോധ്യപ്പെട്ടതായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഒരു കാരണവുമില്ലാതെ പള്ളിയില്‍ കയറി ഉസ്താദിനെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് പ്രേരകമായത് സംഘ് പരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയാണ്. ഇതിലുള്ള മുഴുവന്‍ ഗുഢാലോചന പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇടത് ഭരണത്തില്‍ ആര്‍ എസ് എസ് അഴിഞ്ഞാടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ലെന്നും കമ്മിറ്റി പറഞ്ഞു യു എ പി എ പോലുള്ള കരിനിയമത്തിന് എസ് ഡി പി ഐ എതിരാണ്. പക്ഷെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും, പുരോഗമനവാദികള്‍ക്കെതിരെയും കേരളത്തില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട് അത്‌കൊണ്ട് തന്നെ ഇത്രയും ഭീകരമായ കൊലയില്‍ എന്ത് നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കേരള സമൂഹം ഉറ്റുനോക്കുകയാണെന്ന് എസ് ഡി പി ഐ പറഞ്ഞു. Next articleറിയാസ് മൗലവിയുടെ ഘാതകരെ രണ്ടു ദിവസത്തിനകം കുടുക്കിയത് ആഭ്യന്തര വകുപ്പിന്റെയും അന്വേഷണ സംഘത്തിന്റെയും മികവ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: 28 വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു, ഒന്നും തിരിച്ചുകിട്ടിയില്ല, നിരാശയുണ്ട്; കലാപക്കൊടിയുയര്‍ത്തി കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് Home India , Slider 28 വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു, ഒന്നും തിരിച്ചുകിട്ടിയില്ല, നിരാശയുണ്ട്; കലാപക്കൊടിയുയര്‍ത്തി കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് 28 വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു, ഒന്നും തിരിച്ചുകിട്ടിയില്ല, നിരാശയുണ്ട്; കലാപക്കൊടിയുയര്‍ത്തി കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ബെംഗളൂരു: കര്‍ണ്ണാടകയില്‍ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് ഭീഷണി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും നടിയുമായ രമ്യയുടെ അമ്മ രഞ്ജിതയാണ് കലാപക്കൊടിയുയര്‍ത്തി എത്തിയിട്ടുള്ളത്. തനിക്കു മാണ്ഡ്യ സീറ്റും മകള്‍ രമ്യയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനവും നല്‍കണമെന്നാണ് രഞ്ജിതയുടെ ആവശ്യം. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സ്വതന്ത്ര്യയായി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, അമ്മയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ല. രഞ്ജിതയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈകമാന്‍ഡാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. മാണ്ഡ്യയില്‍ 2013 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രമ്യ മത്സരിച്ചു ജയിച്ചിരുന്നു. എന്നാല്‍, 2014 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി സി. പുട്ടരാജുവിനോട് പരാജയപ്പെട്ടു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “ 28 വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു, ഒന്നും തിരിച്ചുകിട്ടിയില്ല, നിരാശയുണ്ട്; കലാപക്കൊടിയുയര്‍ത്തി കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ്” കാസര്‍കോട്: വ്യാജ ഹര്‍ത്താലിന്റെ പേരില്‍ നടത്തിയ ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി മലപ്പുറത്ത് തിരച്ചില്‍ തുടങ്ങി. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഇതിന്റെ മുന്നോടിയായി കാസര്‍കോട്ടു നിന്നും 104 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 51 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയില്‍ മൊത്തം 196 പേര്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് സിറ്റിയില്‍ മാത്രം 116 പേരെ പൊലീസ് പിടികൂടി. ഇതില്‍ 102 പേരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഗതാഗതം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ 250 ഓളം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ 92 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജഹര്‍ത്താലിനെക്കുറിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉറപ്പാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം കടകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂണ്ണമാണ്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ എന്ന പേരില്‍ നടന്ന വ്യാജ ഹര്‍ത്താലില്‍ മലബാറില്‍ വ്യാപക ആക്രമണമാണ് നടന്നത്. ഹര്‍ത്താലിനിടെ നടന്ന ആക്രമസംഭവങ്ങളുടെയും ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പരക്കുകയാണ്. മലപ്പുറത്ത് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ അക്രമികളെ നേരിടാന്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ തല്ലി തകര്‍ത്ത താനൂരില്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് സന്ദര്‍ശം നടത്തി. ഹര്‍ത്താലിനു ശേഷം തീരദേശ മേഖലയില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് നിരീക്ഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അതിര്‍ വരമ്പുകള്‍അതിനുള്ളില്‍ നില്‍ക്കുന്നവന്‍ ചിരിക്കുമ്പോള്‍അതില്ലാത്തവന്‍ രണ്ടറ്റം ഒന്നാക്കാനാവാതെ പിടയുന്നു.നല്‍കുമ്പോള്‍ അതിര്‍വരമ്പുകളെ വെറുത്തിരുന്നവര്‍ഇന്നതില്ലാത്തവരെ വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നു...അതിര്‍വരമ്പുകളെ അല്ല ...ബന്ധങ്ങളെ ..മനുഷ്യരെ..അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്‌നേഹം പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്‍എവിടെ നിന്നാണ് ഇത്ര അധികം അതിരുകള്‍ വന്നത്?ചോദ്യത്തെ ഒരു ചിരികൊണ്ടോ, അല്ലെങ്കില്‍ അറിയില്ല എന്ന വാക്കുകൊണ്ടോ മൂടുവാന്‍ നോക്കുമ്പോള്‍ഉള്ളില്‍ കൊള്ളുന്ന കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ വാരിയെല്ലിനെ ഭേദിച്ച് ഹൃദയധമനിയെ മുറിച്ചു.ഇപ്പോള്‍ ഇതാ.....ചോര അതിര്‍വരമ്പുകള്‍ ഇല്ലാതെ ഒഴുകുന്നു.സീതാഫല്‍മന്ദിയും കാചെഗുടയും താര്‍നകയും കടന്നു പതിനഞ്ചു മിനിറ്റില്‍റെയില്‍വേ... മകൾ നീരു ചോദിച്ചു. ചോര തന്നെ നല്‌കി. പിന്നെ അവൾ മണ്ണ്‌ ചോദിച്ചു. കണ്ണുകൾ രണ്ടും നല്‌കി. ഒടുവിൽ, ഞാനൊരു കീറപ്പായ ചോദിച്ചു. അവൾ ഒരു ശവപേടകം സമ്മാനിച്ച്‌ മടങ്ങിപ്പോയി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  വൈഫൈയുടെ കാലം കഴിയുന്നു! അമ്പരപ്പിക്കുന്ന വേഗതയുമായി ലൈഫൈ; പരിചയപ്പെടാം പുത്തന്‍ സാങ്കേതികവിദ്യ | Daily Indian Herald അത്ഭുതകരമായ വളര്‍ച്ച നേടുന്ന രംഗമാണ് ടെക്‌നോളജി. ഇന്റര്‍നെറ്റ് ഡേറ്റാ കൈമാറ്റത്തിലാണ് ഈ വളര്‍ച്ചയും വേഗതയും കൂടുതല്‍ പ്രകടമാവുന്നത്. നിലവിലെ വൈഫൈയ്ക്ക് വേഗത പോരായെന്ന് ഇനി പരിഭവപ്പെടേണ്ടി വരില്ല. വൈഫൈയുടെ സ്ഥാനത്ത് വരാന്‍ പോകുന്നത് അതിന്റെ നൂറിരട്ടി സ്പീഡുള്ള ലൈ-ഫൈ. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ-ഫൈ പരീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ-ഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേര്‍ന്ന് ഇആര്‍എന്‍ഇടി ആണ് ലൈ-ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈ-ഫൈ വഴി സെക്കന്‍ഡില്‍ 20 ജിബി വരെ കൈമാറ്റം ചെയ്യാം. ഒന്നര ജിബിയുള്ള 20 സിനിമകള്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും എന്നതാണ് ലൈഫൈയുടെ പ്രത്യേകത. ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവില്‍ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്. 400 മുതല്‍ 800 ടെറാഹെര്‍ട്‌സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികള്‍ കടക്കാന്‍ കഴിവില്ലാത്തതുകൊണ്ടു നെറ്റ്വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും. ലൈഫൈ ഉഗ്രന്‍ പരിപാടിയാണെങ്കിലും നിലവിലെ വൈഫൈയ്ക്ക് പകരക്കാരനാവാന്‍ ഇതിന് കഴിയുമോയെന്ന സംശയം പല വിദഗ്ധരും പ്രകടിപ്പിക്കുന്നുണ്ട്. ലൈഫൈ ടെക്‌നോളജി മികച്ചതാക്കാന്‍ രണ്ടു വയര്‍ലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. 2011ല്‍ എഡിന്‍ബെര്‍ഗ് സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് എന്ന ഗവേഷകന്‍ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു സെല്ലുലാര്‍ ടവര്‍ വഴി വിനിമയം ചെയ്യുന്നതിനേക്കാള്‍ വേഗം വെറുമൊരു എല്‍ഇഡി ലൈറ്റിലൂടെ വിനിമയം ചെയ്യാന്‍ കഴിയുമെന്നാണ് ഹാസ് ലോകത്തിനു കാണിച്ചുതന്നത്. മോഴ്‌സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവര്‍ത്തിക്കുന്നത്. മോഴ്‌സ് കോഡ് വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്‌ന ദൃഷ്ടികള്‍ക്ക് കാണാന്‍ കഴിയില്ല. സ്മാര്‍ട്ട് ലൈറ്റിങ് സൊല്യൂഷന്‍ എന്ന നിലയിലാണ് ഇപ്പോള്‍ പൈലറ്റ് പ്രൊജക്റ്റ് നടക്കുന്ന ഓഫീസുകളില്‍ വെളിച്ചമായി ലൈഫൈ എത്തുന്നത്. പല കമ്പനികളും ലൈഫൈയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്‍മാര്‍ പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ തന്നെ ഹാത്തിക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങളും നിലവില്‍ വന്നിട്ടില്ല. 2006 ജനുവരി മുതല്‍ പക്ഷിപ്പനിക്കെതിരെ വിതരണം ചെയ്ത മരുന്നുകളില്‍ അഞ്ച് ലക്ഷത്തോളം രൂപയുടേതും വ്യാജമായിരുന്നു. മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക ബേങ്ക് തന്നെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതും കാലഹരണപ്പെട്ട മരുന്നുകളായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും ബ്രിട്ടനിലും 40 ശതമാനത്തോളം വ്യാജമരുന്നുകളാണ് വിപണിയിലെത്തുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന 122 മരുന്നുകളില്‍ 29 എണ്ണവും ഗുണനിലവാരമില്ലാത്തതാണെന്ന് രേഖകള്‍ നിരത്തി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു വി ഡി സതീശന്‍ എം എല്‍ എ. ലേബലില്‍ പറയുന്ന അളവില്‍ ചേരുവ ഉണ്ടായിരുന്നില്ല പലതിനും. കൂടിയ അളവില്‍ ചേര്‍ത്തിരുന്നു ചിലതില്‍. എന്നാല്‍ യാതൊരു ചേരുവയുമില്ലാതെ ശര്‍ക്കരവെള്ളവും ആല്‍ക്കഹോളും ചേര്‍ത്താണ് ഇന്ന് ചില ടോണിക്കുകളുടെ വരവ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നിന്റെ വില അംഗീകൃത കമ്പനികള്‍ വല്ലാതെ കൂട്ടുമ്പോഴും സമാന പാക്കേജുകളുമായി വ്യാജന്‍മാര്‍ രംഗത്തെത്തുന്നുണ്ട്. പ്രധാന കമ്പനികളുടെ മരുന്നുകളുടെ പേരിലെ ഏതെങ്കിലും ഒരക്ഷരം മാറ്റി സംശയമില്ലാത്ത വിധം തയ്യാറാക്കുന്നതാണ് വേറൊരു രീതി. കമ്പനിയുടെ അതേ പേരില്‍ തന്നെ വ്യാജനിറക്കുന്നവരുമുണ്ട്. വിറ്റാമിന്‍ ഗുളികകള്‍, ചുമ നിവാരണികള്‍, അയേണ്‍ ടോണിക്കുകള്‍ ഈ വിഭാഗങ്ങളില്‍ നിന്നാണ് വ്യാജന്‍മാരില്‍ ഏറെയും വരുന്നത്. ഇതേ കമ്പനികളുടെ പാക്കിംഗില്‍ തന്നെയാവും ഇതും. കേരളത്തില്‍ ഒരു വര്‍ഷം 2000 കോടി രൂപയുടെ മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. ഇതില്‍ 1800 കോടിയുടേയും മരുന്നുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയാണ്. 200 കോടിയുടേത് മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള ബാധ്യത പൂര്‍ണമായും മരുന്ന് കമ്പനികള്‍ക്കാണ്. സര്‍ക്കാറിനല്ല. നിയമസഭയില്‍ ഇങ്ങനെ മറുപടി നല്‍കിയത് ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ്. സംസ്ഥാനത്ത് 35000ത്തോളം മരുന്നുകള്‍ വിപണിയില്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഓരോ ഇനവും ശരാശരി നാല് ബാച്ചുകളെങ്കിലും ഇറക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം മരുന്നുകള്‍ വിപണിയിലെത്തുന്നു. ഇതില്‍ 4000 മരുന്ന് മാത്രം പരിശോധിക്കാന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ലാബില്‍ എങ്ങനെ ഇവയെല്ലാം പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമപ്രകാരം നിശ്ചിത ഗുണനിലവാരമുള്ള മരുന്നുകള്‍ മാത്രമേ ഉത്പ്പാദിപ്പിച്ച് വിതരണം നടത്താവൂ. ഇത് ഉറപ്പ് വരുത്താനുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യമുള്ള കമ്പനികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ മരുന്ന് നിര്‍മാണത്തിനുള്ള ലൈസന്‍സും അനുവദിക്കൂ. വിവിധ കമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ വളരെകുറച്ച് സാമ്പിളുകള്‍ എടുത്ത് പരിശോധനക്കയക്കുകയും ഗുണനിലവാരം പുലര്‍ത്താത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഒരു മരുന്നിന്റെ ഒരു ബാച്ച് ഗുണനിവാരം പുലര്‍ത്തിയില്ലെന്ന് കണ്ടാല്‍ ആ ബാച്ച് പൂര്‍ണമായും പിന്‍വലിക്കും. അതേ മരുന്നിന്റെ രണ്ട് ബാച്ച് നിലവാരം പുലര്‍ത്തിയില്ലെങ്കിലോ ആ മരുന്ന് പിന്നീട് വാങ്ങില്ല. മരുന്നിനെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും. അതേ സമയം ഇതേ കമ്പനി നിര്‍മിക്കുന്ന മറ്റ് മരുന്നുകള്‍ വാങ്ങുന്നതിന് യാതൊരു തടസ്സവുമില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിക്കുകയുണ്ടായി. ഈ അവസ്ഥക്കൊന്നും സര്‍ക്കാര്‍ മാറിയതുകൊണ്ടോ ആരോഗ്യമന്ത്രി കസേരയില്‍ മുഖങ്ങള്‍ മാറിയത് കൊണ്ടോ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ അത്തരത്തിലൊരു മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായും വിവരമില്ല. സംസ്ഥാനത്ത് എണ്ണായിരത്തോളം അംഗീകൃത ഫാര്‍മസികളുണ്ട്. ഇതില്‍ അഞ്ഞൂറിനും ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ പത്ത് ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. ഈ മരുന്നുകളാകട്ടെ കൂടുതലും വിതരണം ചെയ്യുന്നത് അംഗീകാരമില്ലാത്ത ഫാര്‍മസികള്‍ വഴിയുമാണ്. മരുന്ന് കടകളില്‍ സൂക്ഷിക്കുന്ന 90 ശതമാനം മരുന്നുകളും 25 ഡിഗ്രി സെല്‍ഷ്യസിനു താഴെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ മിക്കയിടത്തും ഇതിനുള്ള സംവിധാനമില്ല. അതിനാല്‍ തന്നെ കൂടിയ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതു മൂലം യാതൊരു ഗുണവും ഉണ്ടാവുകയില്ലെന്നും ഫാര്‍മസി കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ സി അജിത്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വിപണികളില്‍ വിറ്റഴിക്കപ്പെടുന്ന ക്വാളിറ്റിയുള്ള മരുന്നുകളുടെ വിശേഷങ്ങളാണ്. ഇതെല്ലാം പരിശോധിക്കപ്പെടാത്തത് ഗുണമേന്മയുള്ള മരുന്നു കമ്പനികള്‍ക്കു മാത്രമല്ല വ്യാജമരുന്ന് നിര്‍മാതാക്കള്‍ക്കും അനുഗ്രഹമായി മാറുകയാണ്. ഇന്ത്യയില്‍ 15,000 മരുന്ന് നിര്‍മാണ കമ്പനികള്‍ രജിസ്‌ററര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം ഫാര്‍മസികളുമുണ്ട്. അനധികൃതമായവ വേറെയും. ഇവയെല്ലാം പരിശോധിക്കാന്‍ നിലവിലുള്ള ഉദ്യോഗസ്ഥരെകൊണ്ട് സാധിക്കില്ല. പരിശോധിക്കുന്നവരെ പാരിതോഷികങ്ങള്‍കൊണ്ട് മൂടാന്‍ കമ്പനികള്‍ മത്സരിക്കുമ്പോള്‍ പ്രലോഭനങ്ങളില്‍ കുരുങ്ങിപോകുന്ന ഉദ്യോഗസ്ഥരെ കുറ്റം പറയാനാകുമോ...? ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒരു കേശസംരക്ഷണ ഓയിലിന്റെ പരസ്യവാചകം കേള്‍ക്കുക. നൂറ് ശതമാനവും പ്രകൃതിദത്തമായ ചേരുവകളാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ച ഒരേയൊരു ആയൂര്‍വേദ കേശ തൈലമാണിത്. നരച്ച മുടിയിഴകളുടെ സ്ഥാനത്ത് കറുത്തമുടിയിഴകള്‍ തഴച്ചുവളര്‍ത്തി, താരന്‍, മുടികൊഴിച്ചില്‍ എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ ഒരേയൊരു ആയൂര്‍വേദ പരിഹാരമാണെന്ന് അവകാശപ്പെടുന്ന ഈ ഉത്പന്നം വിപണിയിലെത്തിയിട്ട് പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ. അതിനേക്കാള്‍ രസകരം ഈ കേശസംരക്ഷണത്തിന്റെ ഉടമസ്ഥന്‍ ചെറുപ്പക്കാരനാണ്. ഇദ്ദേഹത്തിന് കഷണ്ടിയുണ്ട്. ഈ കേശതൈലം ഉത്തമമെങ്കില്‍ ആദ്യം സ്വയം ചികിത്സ നടത്തി നാട്ടുകാരെ ബോധ്യപ്പെടുത്തികൊടുക്കാമല്ലോ...എന്തേ അതുചെയ്യാത്തതെന്ന ചോദ്യമൊക്കെ ആര് ചോദിക്കാന്‍...? ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം പരസ്യം നല്‍കി വന്‍തോതില്‍ വില്‍പ്പന നടത്തുന്ന എട്ട് ആയൂര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണകേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത് കഴിഞ്ഞ ദിവസമാണ്. അതില്‍ മുകളില്‍ പറഞ്ഞ കേശത്തൈലവും ഉള്‍പ്പെടുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളും തലയിലും ശരീരത്തിലും പുരട്ടുന്ന എണ്ണകളും അടക്കം അരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടി കൂടിയത്. ഇവര്‍ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതവഗണിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഈ റെയ്ഡുകള്‍. ആയിരക്കണക്കിന് ആയൂര്‍വേദ മരുന്നുകളാണ് വിപണിയിലിറങ്ങുന്നത്. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ് തന്നെ പച്ച മരുന്നുകളിലാണ്. മരുന്ന് നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍ എന്നിവയെല്ലാം നാട് നീങ്ങിയിരിക്കുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ പോലുള്ള ചില സ്ഥാപനങ്ങള്‍ സ്വന്തമായി ഔഷധത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട്. മറ്റുപലര്‍ക്കും ഇത്തരം സംവിധാനങ്ങളില്ല. കാട്ടുമരങ്ങളുടെ തോല്‍ ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്ന് വനം വകുപ്പിന്റെ വിലക്കും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഇവരൊക്കെ പ്രകൃതിദത്തമായ ആയൂര്‍വേദത്തെതന്നെയാണ് ആണയിടുന്നത്. ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നേയില്ല. വിവാദങ്ങളുടെ ഘോഷയാത്ര തന്നെ മുസ്‌ലിപവര്‍ എക്‌സട്രയെ പിന്തുടര്‍ന്നു. ഇന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണീ ഉത്പന്നം. എങ്കിലും ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് കോഴിക്കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു. സമ്പൂര്‍ണ ആയൂര്‍വേദ സ്‌നാനത്തിനായി ഒരുക്കുന്ന മരുന്നുകളും വയര്‍കുറക്കുന്നതുള്‍പ്പെടെ നിരവധി ഓഫറുകള്‍ നല്‍കുന്ന ലവണത്തൈലങ്ങളും പെണ്‍കുട്ടികളുടെ സൗന്ദര്യവും ബ്രസ്റ്റിന്റെ വലിപ്പവും വര്‍ധിപ്പിക്കുന്നതിനായി ഇറക്കുന്ന പഞ്ചജീരകവും ഒന്നും യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് തങ്ങളുടെ അരികിലെത്താറുള്ളതെന്ന് മഞ്ചേരിയിലെ പ്രശാന്തി ആയൂര്‍വേദിക് മെഡിക്കല്‍സ് ഉടമ പറയുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ ഞങ്ങളല്ലാത്തതിനാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലല്ലോ. ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ഇന്ന് വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാവുമ്പോള്‍ എന്തും ചെയ്യാമല്ലോ. ആട്ടിന്‍ കാട്ടമോ പച്ച ചാണകമോ കുത്തി കലക്കുകയുമാവാം. ദശമൂലാരിഷ്ടത്തെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. അത്ഭുതാവഹമായ ഫലം തരുന്ന ദശമൂലാരിഷ്ടവും ഇന്ന് ലഭിക്കുന്നത് മായം ചേര്‍ത്തും ചേര്‍ക്കേണ്ട ചേരുവകളില്‍ കാല്‍ഭാഗം പോലും ചേര്‍ക്കാതെയുമാണെന്ന് പറയുന്നു ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യര്‍. യഥാര്‍ഥ ദശമൂലാരിഷ്ടം തയ്യാറാക്കുന്നതിന് മാസങ്ങളുടെ അധ്വാനവും കഷ്ടപ്പാടുമുണ്ട്. അതില്‍ ചേര്‍ക്കുന്ന ചേരുവകളാകട്ടെ എണ്ണമറ്റതാണ്. ഇത്തരത്തില്‍ തപസ്യയായി തയ്യാറാക്കുന്ന ദശമൂലാരിഷ്ടത്തിന്റെ 450 മില്ലി ഗ്രാം ഉണ്ടാക്കുവാന്‍ മാത്രം 2000 രൂപയെങ്കിലും വേണ്ടിവരും. ലാഭം വേറെയും വേണ്ടെ...? അങ്ങനെ വരുമ്പോള്‍ 2500 രൂപയെങ്കിലും വിപണിയില്‍ കൊടുത്താലെ യഥാര്‍ഥ ദശമൂലാരിഷ്ടം 450 മില്ലി ഗ്രാം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇന്ന് വിപണിയില്‍ 100 രൂപയില്‍ താഴെ വിലയേവരുന്നുള്ളൂ 450 മില്ലി ഗ്രാം ദശമൂലാരിഷ്ടത്തിന്. കേരളത്തിലെ പ്രശസ്തമായ ആയൂര്‍വേദ കമ്പനിയില്‍ നിന്ന് പോലും ഇത്തരത്തിലുള്ള ദശമൂലാരിഷ്ടമാണ് ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ ആയൂര്‍വേദ കമ്പനി നല്‍കുന്ന ദശമൂലാരിഷ്ടത്തിന്റെ വില ഉള്‍പ്പെടെ ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യര്‍ തന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ 62 രൂപക്കാണിത് വിതരണം ചെയ്യുന്നത്. എന്നാല്‍ ഏതാണ് കമ്പനി എന്ന് മാത്രം അദ്ദേഹം പറയുന്നില്ല. അറിയണമെന്നുള്ളവര്‍ നേരിട്ട് വിളിച്ചാല്‍ മതി. ഇത് പ്രകാരം വിളിച്ചപ്പോള്‍ ഈ ലേഖകനോടും അദ്ദേഹം ആ കമ്പനിയുടെ പേര് വെളിപ്പെടുത്തി. എന്നാല്‍ ആയൂര്‍വേദ വിധി പ്രകാരമുള്ള ദശമൂലാരിഷ്ടത്തിന്റെ നിര്‍മാണത്തെക്കുറിച്ച് കേള്‍ക്കുമ്പോഴെ ആയൂര്‍വേദത്തിന്റെ പേരില്‍ കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന്റെ ആഴത്തെക്കുറിച്ച് ഊഹിക്കാന്‍പോലുമാകുകയുള്ളൂ. അത് കേള്‍ക്കുക. ദശമൂലം പ്രത്യേകം 300ഗ്രാം വീതം. കൊടുവേലിക്കിഴങ്ങ് ആരും മൊരിയും നീക്കി നിഴലില്‍ ഉണക്കിയത്. 1500 കിലോ ഗ്രാം പാച്ചോറ്റിത്തൊലി ചിമൃത് മൊരി നീക്കി 1200 കിലോ ഗ്രാം വീതം. നെല്ലിക്കാത്തോട് 960 ഗ്രാം, കൊടിത്തൂവവേര് 720 ഗ്രാം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, കടുക്കത്തോട്, ഇവ 480ഗ്രാം വീതം, ശീമക്കൊട്ടം, കോല്‍മഞ്ചട്ടി, ദേവതാരം, വീഴാലരിക്കാമ്പ്, ഇരട്ടി മധുരം, ചെറുതേക്കിന്‍വേര്, വിളങ്കായമജ്ജ, താന്നിക്കാത്തോട്, തമിഴാമവേര്, കാട്ടുമുളകിന്‍വേര്, ജടമാഞ്ചി, ഞാവല്‍പ്പൂവ്, നന്നാറിക്കിഴങ്ങ് ആരും മൊരിയും നീക്കിയത്, കരിം ജീരകം, കൊഴല്‍ക്കൊന്ന, അരേണുകം(ധാന്യം) കച്ചൂരിക്കിഴങ്ങ്, ചുകന്നരത്ത, ചീനത്തിപ്പലി, മൊരികളഞ്ഞ പഴുക്കടക്ക, വരട്ടു മഞ്ഞള്‍, ചതകുപ്പ, പതിമുകം, ശീമനാഗപ്പൂവ്, മൊരിനീക്കിയ മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, കര്‍ക്കിടകശൃംഘി, ജീവകം(പാല്‍മുതുക്കിന്‍ കിഴങ്ങ്), ഇടവകം(പാല്‍മുതുക്കിന്‍ കിഴങ്ങ്) മേദാ(ശതാവരിക്കിഴങ്ങ്)മഹാമേദാ(ശതാവരിക്കിഴങ്ങ്) കാകോളി(അമുക്കുരം), ക്ഷീരകാകോളി(അമുക്കുരം), ഋദ്ധി (നിലപ്പനക്കിഴങ്ങ്), വൃദ്ധി (നിലപ്പനക്കിഴങ്ങ്) ഇവ 120 ഗ്രാം വീതം കൊത്തിനുറുക്കി കഴുകിചതച്ച് 125. 760 ലിറ്റര്‍ തിളച്ചവെള്ളത്തില്‍ കഷായം വെക്കുക. ശേഷം 31.440 ലിറ്ററാക്കി ഊറ്റി അരിച്ച് 3.600 കിലോഗ്രാം കറുത്ത മുന്തിരിങ്ങാപ്പഴം(കുരുകളഞ്ഞത്)14.400 ലിറ്റര്‍ തിളച്ചവെള്ളത്തില്‍ കഷായം വെക്കണം. തുടര്‍ന്ന് 10.800 ആക്കിപ്പിഴിഞ്ഞ് അരിച്ച് രണ്ട് കഷായങ്ങളും ഒന്നിച്ചു ചേര്‍ത്ത് ആറിയതിനുശേഷം 24 കിലോ ഗ്രാം പഴയ ശര്‍ക്കരയും 1.920 കിലോഗ്രാം പഴയതേനും ചേര്‍ത്ത് അരിച്ച് 1.800 കിലോഗ്രാം താതിരിപ്പൂവ്, താക്കോലപ്പൂട്ടില്‍, ശീമഇരുവേലി, മൈസൂര്‍ ചന്ദനം, ജാതിക്കാ, കരയാമ്പൂവ്, ഏലക്കായത്തിരി, ശീമ ഇലവംഗത്തൊലി, ശീമപച്ചില, ശീമനാഗപ്പൂവ്, ചീനത്തിപ്പലി ഇവപൊടിച്ചപൊടി, 120 ഗ്രാം വീതവും ചേര്‍ത്ത് നെയ്പുരട്ടി മയങ്ങിയ ഭരണിയില്‍ ആക്കി അടച്ചുകെട്ടി ശീലമണ്‍ ചെയ്ത് ഒരു മാസം മണ്ണില്‍ കുഴിച്ചിടണം. അതിനുശേഷമെടുത്ത് അരിച്ച് ഇതില്‍ 60 ഗ്രാം തോറ്റാമ്പരലിട്ട് വെച്ച് തെളിഞ്ഞാല്‍ അരിച്ച് എടുത്ത് 3.70 ഗ്രാം കസ്തൂരി അരച്ച് ചേര്‍ത്ത് കുപ്പികളില്‍ ആക്കി സൂക്ഷിക്കുക. (അഷ്ട വര്‍ഗത്തിന് പകരം പറയുന്ന ശതാവരി, പാല്‍മുതുക്കിന്‍ കിഴങ്ങ്, അമുക്കുരം, നിലപ്പനക്കിഴങ്ങ് എന്നിവ ഇരട്ടിവീതം ചേര്‍ക്കേണ്ടതാണ്. ഇത്രയും വിഭവങ്ങള്‍ പറഞ്ഞ പ്രകാരം ചേര്‍ക്കുകയും കരുതലോടെ കാത്തിരുന്നും മാസങ്ങള്‍ തപസിരുന്നും ഉണ്ടാക്കി എടുക്കേണ്ട ദിവ്യ ഔഷധമാണ് ദശമൂലാരിഷ്ടം. ഇത്തരത്തില്‍ പാകം ചെയ്‌തെടുത്താല്‍ അതിന്റെ ഔഷധഗുണം അത്ഭുതാവഹമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്പോള്‍ പിന്നെ എങ്ങനെ നമ്മുടെ ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്ക് ഇത്രയും വിലകുറച്ച് ഇത് കൊടുക്കാന്‍ കഴിയുന്നു...? പാവം ജനങ്ങള്‍ നന്നാകട്ടെ കമ്പനികള്‍ മുടിഞ്ഞാലും വേണ്ടില്ല എന്നതാകണം കമ്പനികളുടെ മുഖമുദ്ര. പക്ഷേ, എന്നിട്ടും മരുന്ന് കമ്പനികള്‍ ലാഭത്തില്‍ റെക്കോര്‍ഡിടുന്നു. അപ്പോള്‍ മനസ്സിലായില്ലെ അവയുടെ ഗുണമേന്മ... -മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു. ആയൂര്‍വേദ മരുന്നുകളില്‍ പലതിന്റേയും അവസ്ഥയും ഇത് തന്നെയാണ്. പച്ച മരുന്ന് പച്ചയായി തന്നെ ഉപയോഗിക്കണം. അങ്ങനെ ഉപയോഗിച്ചെങ്കിലേ ഫലമുണ്ടാകൂ. എന്നാല്‍ പല ആയൂര്‍വേദ മരുന്നുകളും ഗോഡൗണില്‍ കൊണ്ടുവന്ന് ദീര്‍ഘകാലം കെട്ടി കിടക്കുകയാണ്. സ്റ്റോക്ക് തീരുന്ന മുറക്ക് മാത്രമേ കടകളിലേക്കെടുക്കുന്നുള്ളൂ. പിന്നെ അതുകൊണ്ട് എത്രമാത്രം പ്രയോജനം ഉണ്ടാകും...? ഫാനും എ സി യും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഈ കൊടും വേനലിലൊന്ന് ഓര്‍ത്തു നോക്കൂ. എന്നാല്‍ അതും അപകടവും രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളായാലോ.... കുടിവെള്ളം ലഭ്യമാക്കുന്ന പി വി സി പൈപ്പും അപകടകാരിയായ പ്ലാസ്റ്റിക്കും വിതക്കുന്ന ദുരന്തങ്ങളുടെ ഭീകരതയും ഭയാനകമാണ്. ആ കഥ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലപ്പുറം: അട്ടിമറികള്‍ക്ക് അവസരം നല്‍കാതെ എന്നും ഒരേ പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയ 5 മണ്ഡലങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. അതില്‍ 3 സീറ്റ് മുസ്ലീം... മലപ്പുറം: അട്ടിമറികള്‍ക്ക് അവസരം നല്‍കാതെ എന്നും ഒരേ പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയ 5 മണ്ഡലങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. അതില്‍ 3 സീറ്റ് മുസ്ലീം ലീഗിനും 2 സീറ്റ് സിപിഎമ്മിനും അവകാശപ്പെട്ടതാണ്. മലപ്പുറം, കൊണ്ടോട്ടി, താനൂര്‍ മണ്ഡലങ്ങള്‍ എന്നും ലീഗിന്‍റെ ഒപ്പമായിരുന്നുവെങ്കില്‍ പാലക്കാട്ടെ മലമ്പുഴയ്ക്കും കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനും സിപിഎമ്മിനൊപ്പം നിന്ന ചരിത്രമേയുള്ളൂ. മലപ്പുറത്തെ പച്ചക്കോട്ടകളിലും കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ ചെങ്കോട്ടകളിലുമായി അന്നും ഇന്നും ഒരേ കൊടിയാണ് ഉയര്‍ന്നു പാറുന്നത്. മുസ്ലീംലീഗ് നേതാവ് സിഎച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. പിന്നീട് മകന്‍ എംകെ മുനീറും 2 തവണ മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മലപ്പുറത്ത് നിന്ന് മത്സരിച്ച പി ഉബൈദുള്ള 44508 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയത് കേരളത്തിലെ തന്നെ ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു. നിലവില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതിനിധീകരിക്കുന്ന താനൂരില്‍ 2 ഉപതിരഞ്ഞെടുപ്പടക്കം മുഴുവന്‍ മത്സരങ്ങളിലും ജയിച്ചത് മുസ്ലീംലീഗാണ്. സിഎച്ച് മുഹമ്മദ് കോയ 2 തവണയും, ഇ അഹമ്മദ് 3 തവണയും താനൂരില്‍ നിന്ന് ജയിച്ചിട്ടുണ്ട്. താനൂര്‍ പ്രതിനിധി ആയിരിക്കുമ്പോഴാണ് പിസി സീതിഹാജി അന്തരിച്ചത്. ഏതാണ്ട് ഇതേ ചരിത്രമാണ് കൊണ്ടോട്ടിയ്ക്കും. കൊണ്ടോട്ടിയിലും ലീഗ് മാത്രമേ ജയിച്ചിട്ടുള്ളൂ. 4 തവണ പി സീതിഹാജിയും, എംപിഎം അഹമ്മദ് കുരുക്കളും, സിഎച്ച് മുഹമ്മദ്‌ കോയയും വന്‍ ഭൂരിപക്ഷത്തിന് ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. നിലവില്‍ കെ മുഹമ്മദുണ്ണിയാണ് കൊണ്ടോട്ടി എംഎല്‍എ. 1964-ല്‍ രൂപീകൃതമായ മലമ്പുഴയില്‍ ഇന്നോളം വിജയിച്ചത് സിപിഎമ്മാണ്. 1980-ല്‍ ഇകെ നായനാര്‍, തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖര്‍. തൃക്കരിപ്പൂരിലും മറ്റൊരു പാര്‍ട്ടിക്കും ഇന്നോളം ജയിക്കാനായിട്ടില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബയ്: ഇംഗ്‌ളീഷ് സംസാരിച്ചതിന് പതിനെട്ടുകാരനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റുള്ളവരുടെ മുമ്പില്‍ തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്ന ധാരണയിലാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ എന്ന 21കാരന്‍ സുഹൃത്തായ മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്കിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അഫ്‌റോസിന്റെ കഴുത്തില്‍ 54തവണയാണ് അബ്ദുള്‍ വാഹിദ് കുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫ്‌റോസിന്റെ തുടര്‍ച്ചയായുള്ള പരിഹാസമാണ് തന്നെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ വാഹിദ് പൊലീസില്‍ കുറ്റസമ്മതം നടത്തി. അതുകൊണ്ടുതന്നെ എങ്ങനെയും അഫ്‌റോസിനെ ഇല്ലാതാക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഒരാഴ്ചയോളം കാത്തിരുന്നു. പിന്നീട് സുഹൃത്തിനേയും കൊണ്ട് മദ്യപിക്കാനെന്ന വ്യാജേന ബാന്ദ്രയിലെ വിജനമായ ഒരു പ്രദേശത്ത് എത്തിച്ച് കൊലചെയ്യുകയായിരുന്നു. മധുബാനി സ്വദേശിയായ മുഹമ്മദ് അഫ്‌റോസ് എസ്.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായാണ് രണ്ട് വര്‍ഷം മുമ്പ് ബാന്ദ്രയിലെത്തിയതെന്ന് ഇയാളുടെ സഹോദരന്‍ ഫിറോസ് ആലം ഷെയ്ക്ക് പറഞ്ഞു. Previous: കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേശീയപാതാ അതോറിറ്റി: കോടിയേരി സോളാറിന്‍റെ പേരില്‍ അഞ്ചു വര്‍ഷം തന്നെ വേട്ടയാടി; കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു ചാടി സര്‍ക്കാര്‍ നാണം കെട്ടെന്നും ഉമ്മന്‍ ചാണ്ടി കേരളാ പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനം: കരട് ചട്ടങ്ങള്‍ രൂപീകരിച്ചിട്ട് മൂന്നുവര്‍ഷം; അംഗീകാരം നല്‍കാതെ സര്‍ക്കാര്‍; <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മക്കളുടെ ജീവിതത്തിന് അമ്മമാരുടെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്ന് ഗവേഷകര്‍. അമ്മയുടെ പങ്കാളികളുടെ എണ്ണം അനുസരിച്ച് മക്കള്‍ക്കും അത്രയും പങ്കാളികളാണ് മക്കള്‍... സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകുന്ന ചില മനോഹരമായ വീടുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ അവയില്‍ മിക്കതും വെളുത്ത ചുവരുകള്‍ ഉള്ളവയാണ്. വീടിന്റെ ഉ... പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിന് പറ്റിയ ഒരു വ്യക്തിയില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. അതുമല്ലെങ്കില്‍ ഇഷ്ടമുള്ള വ്യക്തിയുടെ പ്രണയം നേടാന്‍ സ... പ്രേമിക്കുന്നവര്‍ക്ക് അറിയാം അപ്രതീക്ഷിത സമ്മാനങ്ങളുടെ വില. പണം കൊടുത്ത് വാങ്ങുന്നത് മാത്രമല്ല സമ്മാനങ്ങള്‍. തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് സമ്മാനങ്ങള... പരമ്പരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്ക... പുരുഷന്റെ വിരലുകള്‍ നോക്കി അവന്റെ ലൈംഗീകശേഷി മനസ്സിലാക്കാന്‍ കഴിയുമെന്ന് ശാസ്ത്രലോകം. വലിയ വിരലുകളുണ്ടെങ്കില്‍ ദൈര്‍ഘ്യമുള്ള സ്ഖലനം നല്‍കാന്‍... ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാരെ ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്യാതെ സോഫയില്‍ ചെന്നിരുന്നു. അരികില്‍ വന്നിരുന്ന കുട്ടിയെ പോലും നോക്കാതെ ... യുവദമ്പതികളായ വിപിനും നിഷയും പ്രണയിച്ച് വിവാഹിതരായവരാണ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരാകുന്നത്. എന്നാല്‍ വിവാഹശേഷം ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈയിടെ സയോണി ചാറ്റർജി എന്ന പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചു പേപ്പറിൽ വന്ന വാർത്തകൾ എന്നെയും ഏറെ അസ്വസ്ഥയാക്കി. സമൂഹമനസ്ഥിതിയുടെ മറ്റൊരു ബലിയാട്. മിണ്ടാതിരിയ്ക്കാനാവില്ല, ഇതു തെറ്റാണ്.,നമുക്കൊന്നും ചെയ്യാനാവില്ലേ എന്നു സമൂഹത്തിനോട് ഉറക്കെ ചോദിയ്ക്കാൻ തോന്നുന്നു. പെൺകുട്ടിയായി ജനിച്ചതു തന്നെയോ അവളുടെ തെറ്റ്? മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന സമൂഹവ്യവസ്ഥിതികളെ ഡെവലപ്പ്ഡ് രാജ്യമായി കണക്കാക്കുന്ന ഇന്ത്യയുടെ മുഖത്തെ കരിയായി കാണാനും അതിനെ തുടച്ചു നീക്കാനും എന്തുകൊണ്ട് നമുക്കാകുന്നില്ല?. സയോണി വെറും 11 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയായിരുന്നു.മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ ഹോളി ഫാമിലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനി. കൌമാരത്തിന്റെ പടിവാതിൽക്കൽ ബാല്യത്തിന്റെ നിഷ്ക്കളങ്കതയേയുംകെട്ടിപ്പിടിച്ചു കൊണ്ട് വിടരാൻ വെമ്പുന്ന സ്വപ്നങ്ങളെ ആകാംക്ഷയോടെ കാത്തു നിൽക്കുന്ന പ്രായം. തെറ്റിനേയും ശരിയേയും തിരിച്ചറിയാനോ വ്യാഖ്യാനിയ്ക്കാനോ ഉള്ള തന്റേടം ഈ പ്രായത്തിൽ അവളിൽ നിന്നു പ്രതീക്ഷിയ്ക്കാനാവില്ല. ഈ പ്രായത്തിൽ സംഭവിയ്ക്കാവുന്ന ഒരു ‘തെറ്റ്’ മാത്രമേ അവൾ ചെയ്തുള്ളൂ. സ്വന്തം ക്ലാസ്മേറ്റിനെ ഇഷ്ടപ്പെട്ടു, അവനു കത്തെഴുതി, അവനെപ്പറ്റി മനസ്സിൽ കിനാവു കണ്ടു. അവ തന്റെ ഡയറിക്കുറിപ്പുകളിൽ പകർത്തി. പാവം, ഒട്ടും ഓർത്തില്ല അപ്രതീക്ഷിതമായി അമ്മ അതു വായിയ്ക്കുമെന്നും ഇത്തരം പ്രതികരണം അതുളവാക്കുമെന്നും. ആ പ്രായത്തിൽ ഇതൊക്കെയാലോചിയ്ക്കാൻ അവൾക്കായില്ലെന്നതാണ് ദുരന്തത്തിനു വഴി വച്ചത്. നിഷ്ക്കളങ്കയായ ഒരു പെൺകുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളെ അതിന്റെ ലോലമായ അവസ്ഥ മനസ്സിലാക്കി കൈകാര്യം ചെയ്യാൻ സാധിയ്ക്കാതെ വന്ന അവളുടെ അമ്മയും അവരുടെ പ്രായത്തിനൊത്ത് പക്വത വന്നവരല്ലെന്ന സത്യമാണിവിടെ നമുക്കു കാണാനായത്. വളരെ ഡെലിക്കേറ്റ് ആയി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു പെഴ്സണൽ മാറ്ററിനെ അളവിലധികം ഊതിവീർപ്പിയ്ക്കാൻ തയ്യാറായ ആ അമ്മ തന്റെ മകളുടെ മാനസികാവസ്ഥ എന്തു കൊണ്ടു കണക്കിലെടുത്തില്ല? ഇവിടെ കൌൺസലിംഗ് ആർക്കാണ് കൂടുതൽ ആവശ്യമായിരുന്നത്? അമ്മയ്ക്കോ മകൾക്കോ? മകളുടെ ഡയറിക്കുറിപ്പുകളും കൊണ്ട് സ്കൂൾ പ്രിൻസിപ്പലിനെ കാണാനെത്തിയ അമ്മ എന്താണാവോ അവരിൽ നിന്നും പ്രതീക്ഷിച്ചത്? കൌൺസലിംഗോ? . സ്വയം അവർക്കതിന് കഴിഞ്ഞില്ലല്ലോ? അരുതെന്നു വിലക്കി സാരിത്തുമ്പിൽ പിടിച്ചു വലിച്ചിരുന്ന മകൾ എപ്പോഴോ പിടിവിട്ടുപോയതും വീട്ടിലെത്തി ഫാനിൽ തൂങ്ങി ഈ ലോകം തന്നെ വിട്ടുപോയതും ആ അമ്മയ്ക്കറിയാനായില്ലല്ലോ? എവിടെയൊക്കെയോ പാകപ്പിഴകൾ സംഭവിയ്ക്കുന്നു. ജീവിതം അവസാനിപ്പിയ്ക്കുന്നതിനു മുൻപായി ഈ വിവരം തന്റെ കൂട്ടുകാരനെ അറിയിയ്ക്കുന്നതിനായി വരയിട്ട നോട്ട്ബുക്കിന്റെ താളുകളിൽ സയോണി എഴുതിയ കത്ത് മുംബൈ മിററിൽ കണ്ടിരുന്നു. അവളുടെ വിട്ടുമാറാത്ത കുട്ടിത്തം ആ വരികളിൽ നിറഞ്ഞു നിന്നിരുന്നു . ഒന്നു ചെറുതായി ഗുണദോഷിയ്ക്കാമായിരുന്നു, ആ അമ്മയ്ക്ക്. ഒന്നു പിണങ്ങി ഇരിയ്ക്കാമായിരുന്നു. ഒന്നു ചീത്ത പറഞ്ഞോ ശിക്ഷിച്ചോ അവളെ വേദനിപ്പിച്ച ശേഷം ഒന്നു മാറോടണച്ചു അമ്മയുടെ സ്നേഹം കാണിയ്ക്കാമായിരുന്നു. അതൊന്നും ചെയ്യാതെ സ്കൂളിനേയും ടീച്ചർമാരേയും പഴിചാരാനും ലഹള കൂട്ടാനും ആ അമ്മ എന്തിനേ തുനിഞ്ഞു? എവിടെയൊക്കെയോ അമ്മ-മകൾ ബന്ധത്തിലെ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് കാണാനാകുന്നു. വളരുന്ന മകൾ അമ്മയിലും അമ്മ മകളിലും എന്തേ സൌഹൃദവും പങ്കുവെയ്ക്കലും കണ്ടെത്തിയില്ല? തിരക്കു പിടിച്ച ജീവിതരീതിയിൽ കുടുംബാംഗങ്ങൾക്കിടയിലെ കമ്മ്യൂണിക്കേഷന്റെ കുറവ് നാം വിചാരിയ്ക്കുന്നതിലേറെ പ്രശ്നങ്ങൾക്കു വഴിയൊരുക്കും. പഴയ കൂട്ടുകുടുംബങ്ങളിൽ എന്തിനുമേതിനും അതിന്റേതായ രീതിയിലുണ്ടായിരുന്ന ചിട്ടവട്ടങ്ങൾ നമുക്കു നഷ്ടസ്വർഗ്ഗങ്ങൾ ആയി മാറിയെന്ന തിരിച്ചറിവ് നമ്മെ ദു:ഖിതരാക്കുന്നു. നല്ലതും ചീത്തയും പറഞ്ഞു കൊടുക്കാനും ഗുണദോഷിയ്ക്കാനും മാതാപിതാക്കൾ മാത്രമല്ല, ഒട്ടേറെപ്പേരുണ്ടായിരുന്നു ചുറ്റും. കുട്ടികൾക്കു ഒരിയ്ക്കലും ഒറ്റപ്പെടേണ്ടതായി വരുന്നില്ല, കളിയ്ക്കാനായാലും പഠിയ്ക്കാനായാലും കൂട്ടുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അമ്മാമാർക്കധികം വേവലാതിപ്പെടാനും കാരണമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, ആ വ്യവസ്ഥിതികളൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. ന്യൂക്ലിയർ ഫാമിലികളിൽ അമ്മയുടെയും അച്ഛന്റേയും മാത്രമല്ല മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്മാമന്റേയും സഹോദരീ സഹോദരന്മാരുടെയും കൂട്ടുകാരുടെയുമൊക്കെ റോളുകൾ പലപ്പോഴും അച്ഛനമ്മമാർക്കു തന്നെ അണിയേണ്ടി വരുന്നു. വർദ്ധിച്ച അദ്ധ്വാന ഭാരം റോളുകളുടെ തന്മയത്വത്തെ ഉൾക്കൊള്ളാതെ വരുമ്പോൾ പാവം കുട്ടികൾ പലപ്പോഴും ഇതുപോലെ സാഹചര്യങ്ങളുടെ ബലിയാടുകളായി മാറുന്നു. മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷൻ വേണ്ടത്ര ഇല്ലാതെ വരുമ്പോളാണു കുട്ടികൾ പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിൽ ചെന്നു പെടുകയോ സ്വയം അവനവന്റെ ഉള്ളിലേയ്ക്കു ഒതുങ്ങിക്കൂടുകയോ ചെയ്യുന്നത്. കൌമാര-യൌവനത്തിൽ പ്രേമം ഒരു സാധാരണ സംഭവം മാത്രം.ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ആകർഷിയ്ക്കപ്പെടുന്നത് പ്രകൃതിയുടെ നിയമം മാത്രം. ഒരു നല്ല സുഹൃദ്ബന്ധം മാത്രമായും അതു വളരാം. ഈ പ്രായം കടന്നു വന്ന ആ അമ്മയ്ക്കും അതു അറിയാതെ വരില്ല. എന്തിനും ഏതിനും മറ്റുള്ളവരിൽ കുറ്റം ചുമത്താനുള്ള പ്രവണതയാകാം അവരെ ഈ വിഷയവുമായി സ്കൂൾ അധികൃതരെ സമീപിയ്ക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ സ്കൂൾ അധികൃതർ എന്താണാവോ പിഴച്ചതു? സ്വന്തം കൈ കഴുകലോ? പുറം ലോകം വളരെ വിശാലവും അപകടം നിറഞ്ഞതുമാണ്. അവിടെ ജീവിയ്ക്കാൻ അവരെ ശക്തരാക്കുകയെന്നതു മാതാപിതാക്കളുടെ പ്രഥമ കാർത്തവ്യം തന്നെ. സ്കൂളുകൾ അതിനവരെ സഹായിയ്ക്കുന്നുവെന്നു മാത്രം. മറ്റൊന്നുകൂടിയുണ്ട്, അവർക്കു വിദ്യാഭ്യാസവും ജീവിതലക്ഷ്യം കണ്ടെത്തലും മാത്രം പോരാ, ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിൽ നിങ്ങളുടെ വിശ്വാസം കൂടി ആവശ്യമാണ്. സ്വന്തം പ്രവൃത്തികളിൽ കൂടുതൽ കോൺഫിഡെന്റ് ആവാൻ ഇതവരെ സഹായിയ്ക്കുന്നു. അവരുടെ ഏതു പ്രവൃത്തിയേയും നിങ്ങൾ സംശയത്തോടെ വീക്ഷിയ്ക്കുകയാണെങ്കിൽ അവരുടെ മനസ്സിലെ ഭീതികളേയും മോഹങ്ങളേയും അവർ നിങ്ങളെ എങ്ങിനെ അറിയിയ്ക്കും?. അല്പം പരിശ്രമിയ്ക്കുകയാണെങ്കിൽ ഏതു അമ്മയ്ക്കും/അച്ഛനും തന്റെ മക്കളുടെ ഉത്തമസുഹൃത്താകാനാകും. അവരെ സംശയത്തോടെ നോക്കാതിരുന്നാൽ അവർ സ്വന്തം കഴിവുകളിൽ വിശ്വസിയ്ക്കും. ആൺകുട്ടികൾക്കു ആൺകുട്ടികൾ മാത്രം കൂട്ടുകാർ, പെൺകുട്ടികൾക്കു പെൺകുട്ടികൾ മാത്രം മതി കൂട്ടുകാർ എന്നൊക്കെ കരുതുന്ന കാലമൊക്കെ കഴിഞ്ഞുപോയില്ലേ? എല്ലാ രംഗത്തും പെൺകുട്ടികൾ കഴിവു തെളിയിച്ചു കൊണ്ടിരിയ്ക്കുന്നു. അമ്മമാർക്കും കുട്ടികൾക്കും ഒരേപോലെ ഇത്തരം കാര്യങ്ങളെക്കുറിച്ചു ബോധമുണർത്തുന്ന തരം കൌൺസലിംഗുകൾ നമുക്കിന്നാവശ്യം തന്നെ. നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ കുട്ടികളെ വിശ്വസിയ്ക്കുകയാണ്. വിലയേറിയ ഈ ഉപദേശം തന്ന ഒരു കോളേ ജ് പ്രിൻസിപ്പലിനെ എനിയ്ക്കൊരിയ്ക്കലും മറക്കാനാവില്ല. കാരണം നമ്മൂടെ കുട്ടികളുടെ നേർക്കുള്ള നമ്മുടെ സമീപനരീതിയെത്തന്നെ അതു മാറ്റി മറിയ്ക്കുന്നു. വീട്ടിലെത്താൻ അൽപ്പം വൈകിയാൽ, അല്ലെങ്കിൽ അതുപോലുള്ള ചെറിയ കാര്യങ്ങളിൽ അവരെ സംശയിയ്ക്കാതിരിയ്ക്കുക .തീരുമാനങ്ങളെടുക്കുമ്പോൾ അവരുടെ കൂടെ നിൽക്കുക, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ അവർക്കു ശക്തി കൊടുക്കുക . അതിനു നമ്മൾക്കു കഴിയണം.എങ്കിലേ ഇനിയും സയോണിമാർ ഇവിടെ ജന്മമെടുക്കാതിരിയ്ക്കൂ. കഴിഞ്ഞ ഏതാനും ദിവസമായി രാത്രിയുറക്കത്തിന്നിടയിൽപ്പോലും ഒരു ദുസ്വപ്നമെന്ന വണ്ണം നിധിയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും മുഖങ്ങൾ ഓടിയെത്തുന്നു. ആരാണീ നിധിയെന്നറിയണ്ടേ? അവൾ എന്തു ചെയ്തുവെന്നും? നിധി മുംബെയിൽ മലാഡിൽ തന്റെ ഭർത്താവിനോടും മക്കളോടും ഭർത്താവിന്റെകുടുംബത്തോടുമൊപ്പം താമസിയ്ക്കുന്ന ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയിരുന്നു.. ആറും മൂന്നും വയസ്സു പ്രായമുള്ള തന്റെ കുഞ്ഞുങ്ങളെ താമസിയ്ക്കുന്ന കെട്ടിടത്തിന്റെ 19- മത്തെ നിലയിൽ നിന്നു താഴേയ്ക്കു തള്ളിയിട്ടു സ്വയം ചാടിയ അമ്മ. നഗരമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം വീണ്ടും സമൂഹത്തിന്നുനേർക്കു തന്നെയല്ലേ വിരൽ ചൂണ്ടുന്നത്? സ്ത്രീയായതിന്റെ നിസ്സഹായത ഇവിടെയുംകാണാനാകുന്നു. അസംതൃപ്തമായ വിവാഹ ജീവിതം, മദ്യപാനിയും ചുമതലാബോധമില്ലാത്തവനുമായ ഭർത്താവ്, കൂട്ടുകുടുംബത്തിലെ പ്രശ്നങ്ങൾ, ഒക്കെ കാരണം തന്നെ. വിവാഹത്തിനു മുൻപ് ഷെയർ ബ്രോക്കറായ അച്ഛനെ സഹായിച്ചിരുന്നെങ്കിലും വിവാഹശേഷം വീട്ടമ്മയാകാൻ അവൾ നിർബന്ധിതയായി. ആദ്യ ഗർഭം അബോർഷൻ ചെയ്യാൻ നിർബന്ധിതയായി. തന്റെ ദുരിതങ്ങളിൽ നിന്നും രക്ഷ നേറ്റാൻ ശമിച്ചില്ലെന്നില്ല, പല ശ്രമങ്ങളും പരാജയപ്പെട്ടെന്നു മാത്രം. സരഫ് കോളേജിലെ ലെക്ചറർ പദവിയും വീട്ടിലെ ചുമതലകളും തീരാത്ത പണികളുംഭർത്താവിന്റെ നിസ്സഹകരണവും അവളെ കൂടുതൽ തളർത്തിക്കാണണം. അഭ്യസ്തവിദ്യയും പ്രൊഫഷണലും ആയിട്ടുകൂടി സ്വന്തം കാലിൽ നിൽക്കാനും സ്വയം തീരുമാനമെടുക്കാനും നിധിയ്ക്കായില്ല. എല്ലാം ശരിയാവുമെന്ന ശുഭാപ്തി വിശ്വാസം കൈമുതലായിട്ടു കൂടി എന്തു കൊണ്ടവൾക്കു ഈ വിധത്തിൽ സ്വന്തം ജീവിതത്തിന് അടിവരയിടേണ്ടി വന്നു? ആ വിവാഹബന്ധത്തിൽ നിന്നുഎന്തുകൊണ്ടവൾ പുറത്തു വന്നില്ല?. എന്തു കൊണ്ട് തൊഴിൽ ചെയ്ത് സിംഗിൾ പാരെന്റ് ആയെങ്കിലും മക്കളെ വളർത്തി വലുതാക്കാമെന്ന ആത്മവിശ്വാസം അവൾക്കുണ്ടായില്ല? അവരെ മരണത്തിന്റെ കൈകളിലേയ്ക്ക് ഇത്രയും ക്രൂരമായി വലിച്ചെറിഞ്ഞു ശിക്ഷിയ്ക്കാൻ അവൾക്കെങ്ങിനെ കഴിഞ്ഞു? ഇതു മാത്രമല്ല, ഇത്രയേറെ സഹിയ്ക്കേണ്ടി വന്നിട്ടും ഈ ഊരാക്കുടുക്കിൽ നിന്നും പുറത്തു കടക്കാനാൻ സഹായത്തിന്നായി അവൾ ആരെയും സമീപിച്ചതായും തോന്നിയില്ല.എല്ലാം അവസാനിപ്പിയ്ക്കാനാണ് തുനിഞ്ഞത്.എന്തു കൊണ്ട്? ഒന്നു മനസ്സിലാക്കാനാകുന്നു. സമൂഹത്തിനെ എല്ലാവരും ഭയക്കുന്നു. ഒരു വിവാഹമോചനം സ്ത്രീയെ സംബന്ധിച്ചിടത്തോളം പല ദുരിതങ്ങളിൽ നിന്നും മോചനം തന്നെയാകാം. പക്ഷെ സമൂഹത്തിൽ അതു തീർക്കുന്ന ചുഴികളെ എല്ലാവരും ഭയക്കുന്നു. പലകാര്യത്തിലും പാശ്ചാത്യരെ അനുകരിയ്ക്കുന്നവരാണല്ലോ നമ്മൾ. നമ്മുടെ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ അവരെസ്സംബന്ധിച്ചിടത്തോളം എന്നുമൊരു അത്ഭുതം തന്നെയായിരുന്നു.. പക്ഷെ പുറത്തേയ്ക്കു ശാന്തമായ പല കുടുംബ ബന്ധങ്ങളുടെയും ഉള്ളിൽ നീറിപ്പുകയുന്നത് ആർക്കും കാണാനാകുന്നില്ലെന്ന് മാത്രം. ഇവിടെ സ്ത്രീ സർവ്വംസഹയാണല്ലോ? അവൾക്ക് പല ഭാവങ്ങളുണ്ട്. സംഹാരരുദ്രയും പ്രതികാരരൂപിണിയുമാകാനറിയാഞ്ഞിട്ടല്ല. ഭർത്താവിൽ നിന്നും പകർന്ന എയ്ഡ്സ് രോഗത്തെ പറ്റാവുന്നത്ര പുരുഷന്മാരിൽ എത്തിച്ച് പ്രതികാര വാഞ്ഛ തീർത്ത മുംബെയിലെ സ്ത്രീയെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് പേപ്പറിൽ വായിയ്ക്കുകയുണ്ടായി. പീഡിയ്ക്കപ്പെടുന്ന സ്ത്രീയുടെ പ്രതികരണം പലതരത്തിലാവുകയാണ്. നിധിയ്ക്ക് തന്റെ ജീവിതം മതിയാക്കാനാണ് തോന്നിയത്. തന്റെ അഭാവത്തിൽ കുട്ടികളും കഷ്ടപ്പെടരുതെന്ന ഒരമ്മയുടെ അതിരു കവിഞ്ഞ സ്നേഹമാണ് അവരെയും കൊല്ലാനായി അവളെ പ്രേരിപ്പിച്ചത്. നിധിയും സയോണിയും നമ്മുടെയൊക്കെ കണ്ണ് നനയിപ്പിച്ചു. സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളായി നാം ഇവയെ കാണരുത്. രണ്ടിടത്തും അവ വേണ്ട സമയത്ത് തുറന്നു പറയാൻ കഴിയാഞ്ഞതാണ് തെറ്റ്. സയോണിയെപ്പോലുള്ള ടീനേജ് കുട്ടികൾക്കു കുടുംബത്തിൽ മാത്രമല്ല സ്കൂളിലും കൌൺസലിംഗ് ലഭ്യമാകണം. സെക്സ് എഡ്യൂക്കേഷന്റെ ആവശ്യകതയും ഇവിടെ പ്രസക്തമാണ്. പക്ഷേ അവ വേണ്ട രീതിയിൽ അവർക്കു പ്രയോജനപ്രദമാകണം. വെറുതെ കാര്യമാത്ര പ്രസക്തമായ ഒരു പഠിപ്പിയ്ക്കലിനുപരിയായി വേണ്ട സമയത്ത് കുട്ടികൾക്ക് അപ്രോച്ച് ചെയ്യാവുന്ന തരത്തിൽ കൌൺസലിംഗ് ലഭ്യമാക്കണം. തെറ്റായ ധാരണകളും ഭയവും ആകാംക്ഷയും കുട്ടികളുടെ പഠനത്തെ ബാധിയ്ക്കുന്നു. ഇവ നീക്കാൻ കൌൺസലിംഗ് ഉതകണം. നിധിയെപ്പോലുള്ളവരുടെ കാര്യത്തിലാണെങ്കിൽ സമൂഹത്തിന്റെ സപ്പോർട്ട് വേണ്ട വിധത്തിൽ കിട്ടുമെന്ന ഉറപ്പു മാത്രം മതിയാകാം അവരെ ധൈര്യവതികളാക്കാൻ. ജീവിതം ഒന്നു മാത്രമാണെന്നും സ്ത്രീ സഹിച്ചും അടക്കിപ്പിടിച്ചും കഴിയേണ്ട നാളുകൾ കടന്നുപോയെന്നും സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും കൂടി ആ ജീവിതത്തിൽ സ്ഥാനം കൊടുക്കാമെന്നും അവളെ ബോധവതിയാക്കുക. സാമ്പത്തികമായി എല്ലാത്തിനും പുരുഷനെ ആശ്രയിയ്ക്കാതെ സ്വന്തം കാലിൽ നിൽക്കാനും അവനവനിൽ വിശ്വസിയ്ക്കാനും അവൾക്കാകണം. ഇത്രയധികം സംഘർഷം നിറഞ്ഞ ഒരന്തരീക്ഷത്തിൽ വളരാതിരിയ്ക്കാനാണല്ലോ നിധിയ്ക്കു തന്റെ മക്കളെക്കൂടി കൊല്ലേണ്ടി വന്നത്?. അത്തരമൊരന്തരീക്ഷം എങ്ങിനെ മാറ്റാമെന്നാണാലോചിയ്ക്കേണ്ടത്. ഇവർക്കായി സഹായ സന്നദ്ധരായ വൊളണ്ടറി ഓർഗനൈസേഷനുകൾക്ക് പലതും ചെയ്യാനാകണം.വേണ്ട ലീഗൽ അഡ്വൈസ് ഫ്രീ ആയി ലഭ്യമാക്കണം. അവകാശങ്ങളെ തിരിച്ചറിയാൻ പ്രാപ്തരാക്കൽ തന്നെ മുഖ്യം. മാറ്റങ്ങൾ അനിവാര്യമാണ്, കാലത്തിനൊത്ത്. അതില്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ പലപ്പോഴും സൃഷ്ടിയ്ക്കപ്പെടുന്നത്. പ്രിൻസെസ്സ് ഡയാന ചെയ്തതു പോലെ തന്നെ വിവാഹസമയത്ത് പരസ്പ്പരം ചെയ്യുന്ന വാഗ്ദാനങ്ങളിൽ( marriage vows)നിന്നും ‘അനുസരിയ്ക്ക്ക്കു‘മെന്ന വാക്കിനെ (love, cherish and obey) പുറന്തള്ളാനാണ് മകന്റെ പ്രതിശ്രുതവധുവായ കേറ്റ് മിഡിൽടൺ തീരുമാനിച്ചത്. ഭർത്താവിനെ അനുസരിച്ചു കൊള്ളാമെന്ന വാഗ്ദാനം കാലത്തിനു യോജ്യമല്ലെന്നും അതു സെക്സിസ്റ്റ് ആണെന്നും ഇവരുടെ വിവാഹം നടത്തിക്കൊടുക്കുന്ന ആർച്ച് ബിഷപ് ഓഫ് കാന്റെർബറി പോലും ശരി വച്ചു കൊടുത്തു. നമുക്കും മാറ്റപ്പെടേണ്ടതായ ഒട്ടേറെ അലിഖിതവും ലിഖിതവുമായ നിയമങ്ങൾ സമൂഹത്തിലുണ്ട്. കാലാനുസൃതമായി അവയിൽ മാറ്റങ്ങൾ വരുത്തുകയാണാവശ്യം. പുതിയ തലമുറ തന്നെ അതിനു മുങ്കൈ എടുക്കാൻ തയ്യാറായി മുന്നോട്ടു വന്നെങ്കിൽ! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാലാനുസൃതമായ മാറ്റം മാതാപിതാക്കളുടെ മനസിലും ഉണ്ടാവണം എന്നുള്ളത് …ഈ കലക്ഘട്ടത്തിന്റെ അവിശ്യും ആണ് അതിനു ഇനിയുമൊരു അമാന്തം വേണോമോ എന്ന് ഓരോ മാതാപിതാക്കളും തീരുമാനം എടുക്കേണ്ടിയിരിക്കുന്നു .അല്ലെങ്കില്‍ ഇനിയും ഇതിലും ഭീകര കാഴ്ചകള്‍ നമ്മുക്ക് കാണേണ്ടി വരും എന്ന് ഓര്‍ക്കുക ….. മുംബൈ നഗരിയ്ക്ക് നഗരിയെപ്പോലെ ത്തന്നെ പ്രസരിപ്പാർന്ന ഒരു അതുല്യ പ്രതിഭയെ നഷ്ടമായിരിയ്ക്കുകയാണല്ലോ. അമ്പതുകളിൽ മുംബേയുടെതു മാത്രമല്ല, ഹിന്ദി സിനിമയുടെ ആസ്വാദകരുടെയൊന്നടങ്കം ഹാർട്ട് ത്രൊബ് ആയിരുന്ന ദേവാനന്ദ് താൻ മോഹിച്ചതു പോലെ തന്നെ തന്റെ ക്രിയാരംഗത്ത് സജീവമായിരിയ്ക്കേ തന്നെ എല്ലാവരിൽ നിന്നും അകന്നു നിന്നും ആരുടെയും കണ്മുന്നിൽപ്പെടാതെയും കടന്നു പോയിരിയ്ക്കുന്നു. മോഹിച്ചാൽ‌പ്പോലും കഴിയാത്തകാര്യം തന്നെ. ജനിച്ചത് പഞ്ചാബിലെ ഗുരുദാസ്പുരിൽ , ജീവിച്ചത് മഹാരാഷ്ട്രയിലെ മുംബേയിൽ, മരിച്ചതോ ലണ്ടനിലും. ബഹുമാനം തോന്നുന്നു, അദ്ദേഹമെടുത്ത തീരുമാനങ്ങളിൽ. ജീവിതം, ഒരു നാടകമാണെന്നും ഞാനിതാ ആടിത്തീർത്തു, പോകുകയാണ്, ഗുഡ്ബൈ എന്നു പറയുന്നതിനൊപ്പം എന്റെ മരണത്തിൽ നിങ്ങളാരും കേഴേണ്ടെന്നും പറയുകയാണോ? തികഞ്ഞ സൌന്ദര്യാരാധകനായ ഇദ്ദേഹം മരിച്ചു കിടക്കുന്ന തന്റെ രൂപത്തെ ആരും കാണേണ്ടാ ഓർക്കേണ്ട, എന്നു കരുതിക്കാണും. എന്റെ മരണത്തെ നിങ്ങൾ ഓർക്കേണ്ട , ജീവിതം ഓർത്താൽ മതി എന്നാണദ്ദേഹം പറഞ്ഞത്. എത്ര ലാഘവത്തോടെയാവനം ഇതു പറഞ്ഞിട്ടുണ്ടകുക? അല്ലെങ്കിലും ഹിന്ദി സിനിമാലോകത്തെ ഏറ്റവും കൂൾ ആയവരിൽ ഒരാളായിരുന്നല്ലോ ഇദ്ദേഹം.ഓർമ്മ വരുന്നില്ലേ ‘ഹം ദോനോ’ യിൽ മുഹമ്മദ് റഫി പാടിയ “മെം സിംദഗീ കാ സാത് നിഭാതാ ചലാ ഗയാ- ജോ മിൽ ഗയാ ഉസീ കൊ മുഖദ്ദർ സമഝ് ലിയാ, ജോ ഖോ ഗയാ മേം ഉസ്കോ ഭുലാത്താ ചലാ ഗയാ“(Whatever I got, I embraced as my destiny; what was lost was erased from memory.) മരണം ആരുടെതാണെങ്കിലും അതു കേൾക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ ഞെട്ടൽ ഉളവാക്കുന്നു. അത് പ്രിയപ്പെട്ടവരുടെയോ അറിയുന്നവരുടേയോ ആകുമ്പോൾ ആ നാടുക്കത്തിനു ശക്തി കൂടുന്നു.( ഇന്നലെ എന്റെ ഒരു ക്ലാസ്മേറ്റ് ജീവിതത്തോട് വിട പറഞ്ഞെന്ന സന്ദേശം കിട്ടിയപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി. കഴിഞ്ഞ വർഷം മുംബേയിൽ വന്നു ഞങ്ങളോടൊത്ത് രണ്ടു ദിവസം ചിലവാക്കിയതിന്റെ ഓർമ്മകൾ മനസ്സിലോടിയെത്തി.)ശവസംസ്കാരം ഇന്ത്യക്കു പുറത്തു നടത്തുകയാണെങ്കിലും അദ്ദേഹത്തിന്റെ ചിരിയ്ക്കുന്ന മുഖവും സ്റ്റൈൽ നിറഞ്ഞ ചടുല ചലനങ്ങളും ഓർത്ത് ഈ നടനെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ സിനിമാപ്രേമികൾ ഒരു നിമിഷത്തേയ്ക്കെങ്കിലും മനസ്സിലേറ്റിയിട്ടുണ്ടാകും തീർച്ച. അതു മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളു താനും. ഇന്ത്യൻ സിനിമയും മുംബേയും അങ്ങയെ സല്യൂട്ട് ചെയ്യുന്നു. വിട! മനസ്സിലെന്നും മരിയ്ക്കാത്ത നിത്യഹരിതനായകനായിത്തന്നെ തുടരുക. ആമീർഖാൻ-കിരൺ ദമ്പതികളുടെ ആദ്യശിശു സറൊഗേറ്റ് ആയി ജനിച്ചത് നഗരത്തിലൊന്നടങ്കം വാർത്തയയി മാറിയിരിയ്ക്ക്യ്ന്നു. മെഡിക്കൽ ആയ കാരണങ്ങളാൽ ചെയ്യുന്ന ഇത്തരം സംഭവൺഗൾ പക്ഷേ സമൂഹത്തിൽ സൃഷ്ടിയ്ക്കാനിറ്റയുൾല ചർച്ചകൾ കുറച്ചൊന്നുമാവില്ല. പെറ്റ അമ്മ, 10 മാസം വയറ്റിൽ കൊണ്ടു നടന്നവൾ എന്ന സ്ഥാനമാണല്ലോ മറ്റൊരാൾക്ക് തീറെഴുതിക്കൊടുത്തിരിയ്ക്കുന്നത്. പോറ്റമ്മ, രക്തബന്ദഹ്ം കൊണ്ടുൾല അമ്മ എന്ന നിലയിലേയ്ക്ക് തഴുന്ന മാതൃത്വം പ്വിലപിയ്ക്കനേ വഴിയുള്ളൂ. ലോകത്തിന്റെ ദൃഷ്ടിയിൽ ഏറ്റവും മഹത്തരമായ അമ്മ എന്ന ആരണ്ടക്ഷരത്തിന്നേറ്റ ക്ഷതം തന്നെയോ ഇത്? പക്ഷേ കുഞ്നുങ്ങളില്ലാതെ ഒരു പിഞ്ചുകാലിനായി മോഹിയ്ക്കുന്ന അമ്മമാരുടെ ദയനീയമുഖം ഒരു പക്ഷേ നമ്മേയും വിമർശനത്തിൽ നിന്നും പ്ന്മാറ്റും. സാഹിത്യവേദി ചർച്ചകൾ രസകരമായി വരുന്നു.ഈയാഴ്ച്ച ശ്രീ അശോകൻ നാട്ടികയുടെ കഥയവരണവും പ്രതികരണങ്ങളും അതേത്തുടർന്നു ചെറുകഥകളുടെ ലോകത്തിലേയ്ക്ക് നട്ടറ്ത്തത്തിയ ഒരെത്തിനോട്ടവും സാഹിത്യകുതുകികളെസ്സംബന്ധിച്ചിടത്തോളം ഹൃദ്യമായ ഒന്നായി മാറി. ഇനിയും പ്രതിഭകളെ കണ്ടെത്താനും പുതിയ എഴുത്തുകാർക്ക് പ്രചോദനമേകാനും സാഹിത്യവേദി ഒരു കാരണമായി മാറുമെന്നു നമുക്കാശിയ്ക്കാം. മുല്ലപ്പെരിയാറിലെ തരംഗങ്ങൾ ഇങ്ങു മുംബൈ നഗരിയിലും എത്തിക്കഴിഞ്ഞല്ലോ? സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ചൂടു പിടിച്ച ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ കേരള ജനതയ്ക്കൊപ്പം ഞങ്ങളുമുണ്ടെന്നറിയിയ്ക്കാനും ഐക്യ ദാർഢ്യം കാണിയ്ക്കാനുമായി കഴുഞ്ഞ ബുധനാഴ്ച്ച മുംബൈ മലയാളികളുടെ കൂട്ടായ്മ ആസാദ് മൈതാനിയിൽ സായാഹ്ന ധർണ്ണ നടത്തി. ‘CENTRAL GOVERNMENT PLAYING VOTE POLITICS IN DAM ISSUE’, ‘PRIME MINISTER SHOULD TAKE INITIATIVE IN DAM ISSUE’ , ‘NEW MULLAPPERIYAR DAM WATER FOR TAMILNADU, 40 LACS HUMAN LIVES SAFE TO KERALA’ എന്നെല്ലാമെഴുതിയ പ്ലാക്കാർഡുകളുമേന്തി കേരള ജനതയുടെ ജീവൻ രക്ഷിയ്ക്കുക, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിയ്ക്കുക എന്നീ ആഹ്വാനങ്ങളുമായി ധർണ്ണ മുന്നേറിയപ്പോൾ നഗരിയിലെ മലയാളിയുടെ മനസ്സിലും നിറഞ്ഞു നിന്ന ഭീതിയുടെ പുകപടലങ്ങൾ പുറത്തേയ്ക്കു വ്യാപിയ്ക്കുകയായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായൊഴുകുന്ന ഇത്തരം കൂട്ടായ്മകളുടെ പിന്തുണകൾ പ്രവാസികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ജന്മനാടിനെക്കുറിച്ചുള്ള വേവലാതികൾ തന്നെ. വികസനപ്രക്രിയകളിൽ നഗരി മുഴുകിയിരിയ്ക്കേ നവിമുംബൈ ഒറ്റപ്പെട്ടതായി തോന്നാതിരിയ്ക്കാനായി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ പരിശ്രമങ്ങൾ നടന്നു വരുന്നു.’ഈസ്റ്റേൺ പ്രീ വേ വാട്ടേ പദ്ധതി’ നടപ്പിൽ വരുകയാണെങ്കിൽ മുംബൈ നഗരിയിൽ നിന്നും നവിമുംബയിലേയ്ക്കുള്ള ദൂരം ഏറെ കുറയ്ക്കാനാകും.ഇപ്പോൾ റോഡ് വഴി 90 മിനിറ്റ് എടുക്കുന്ന സമയത്തെ 30 മിനിറ്റായി കുറയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടൽ.ജോലിസ്ഥലത്തെത്താൻ ദിവസവും ഏറെ സമയം യാത്രയ്ക്കായി ചിലവഴിയ്ക്കുന്ന നവിമുംബെയിലെ നിവാസികളെസ്സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയൊരാശ്വാസമായിരിയ്ക്കും. ഒരു പക്ഷേ ഈ പദ്ധതിയുടെ വിജയം കൂടുതൽ‌പ്പേരെ നവിമുംബെയിലേയ്ക്ക് ആകർഷിയ്ക്കാനും സാധ്യതയുണ്ട്. നഗരം വികസിയ്ക്കുമ്പോൾ ജനതയുടെ പറിച്ചു നടലും ആവശ്യം തന്നെ. ആൾ ഇന്ത്യാ നഴ്സസ് അസ്സോസ്സിയേഷൻ ശമ്പള ഏകീകരണത്തിനും ബോണ്ട് വ്യവസ്ഥകളെ നീക്കം ചെയ്യാനുമായി സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിധിയുംകാത്തിരിപ്പാണു. ഒട്ടേറെ പ്ര്വാസികളുടെ ക്ഷേമത്തെ ബാധിയ്ക്കുന്ന വിധിയ്ക്കായി നഗരി ചെവിയോർത്തിരിയ്ക്കുക തന്നെയാണ്.നമുക്കെല്ലാം കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത മനീഷ് മാർക്കറ്റിൽ രണ്ടു മാസത്തിന്നുള്ളിൽ കച്ചവടം പുനരാരംഭിയ്ക്കുമെന്നതാണ്. ട്രൂ സ്പിരിറ്റ് ഓഫ് ആംചി മുംബൈ എന്നു പറയാതെ വയ്യ. കരിഞ്ഞ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. മുംബൈ പത്രപ്രവർത്തകലോകത്തേയും നഗരവാസികളെയുമിഒന്നടങ്കം നടുക്കിയ സീനിയർ പത്രപ്രവർത്തകൻ ജ്യോതിർമയി ഡെയുടെ കൊലപാതകത്തിന്നു പുറകിലെ സത്യങ്ങൾ വെളിപ്പെടുമ്പോൾ നഗരം കൂടുതൽ നടുങ്ങുകയാണോ? നിലനിൽ‌പ്പിനായെന്തും ചെയ്യാൻ മടിയ്ക്കാത്തവരുടെ ലോകത്തെ കണ്ടു പകച്ചു നിൽക്കുന്ന കുട്ടികൾ തന്നെയാവുന്നു, നഗരവാസികളിന്നും. ഇത്രയൊക്കെ സംഭവബഹുലമായ ഒരു ആഴ്ച്ചയായിട്ടും മിലൻ ലുത്രയുടെ ‘ദ ഡർട്ടി പിക്ച്ചർ’ പോലെ മറ്റൊന്നും നഗരിയെ കുലുക്കിക്കാണില്ല, തീർച്ച. സത്യം പറയുകയാണെങ്കിൽ സിനിമയല്ല, വിദ്യാ ബാലനെന്ന നടിയുടെ പൂർണ്ണതയാണീ ഫിലിം എന്നു പറയാം. സിൽക് സ്മിതയെന്ന പേർ നമ്മളിൽ‌പ്പലരും അരോചകത്തേടെയാണിതുവരേയും ശ്രവിച്ചിരുന്നതെങ്കിൽ ഈ സിനിമ അതിനെ വ്യത്യസ്തമാക്കിയേയ്ക്കും, തീർച്ച. കഥാപാത്രമായി ജീവിയ്ക്കാൻ കഴിഞ്ഞ വിദ്യ നമുക്കും അഭിമാനമേകുന്നുവെന്നു നിസ്സംശയം പറയാം. ശരണം വിളികൾ തുടരുന്നു. അയ്യപ്പൻപാട്ടിന്റെ ശീലുകൾ എവിടുന്നൊക്കെയോ ഒഴുകി വരുന്നില്ലേ?മണ്ഡലപൂജയുടെ തിരക്കിലാണ് നഗരിയിലെ അമ്പലങ്ങളെല്ലാം. അയ്യപ്പ സേവാ ഭക്ത സംഘങ്ങൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന്നായി ഓടി നടക്കുന്നു.വൃശ്ചികക്കാറ്റില്ലെങ്കിലും ചെറിയൊരു തണുപ്പ് ഇവിടെ പ്രഭാതങ്ങൾക്ക് നൈർമ്മല്യം നൽകുന്നു, തീർച്ച.ആ നൈർമ്മല്യം നഗരവാസികളുടെ മനസ്സിലും നിറയട്ടെ! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിയമസഭയിലുണ്ടായ കൈയാങ്കളി; നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നു,assembly violence case is going to closekeralaonlinenews.com | Malayalam news, kerala news, onlinenews, തിരുവനന്തപുരം: 2014-ല്‍ മുന്‍ ധനമന്ത്രി കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ പേരില്‍ ആറ് എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എയും കേസിലെ പ്രതികളിലൊരാളുമായ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച പിഴവാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. അതേസമയം, നിയമവകുപ്പില്‍ നിന്ന് മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. മറുപടി അനുകൂലമായാലും പ്രതികൂലമായാലും കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും അത് കോടതി അംഗീകരിച്ചാല്‍ മാത്രമെ കേസ് പിന്‍വലിക്കാനാവൂ. തെന്നിന്ത്യന്‍ താരറാണിമാരുടെ ആരും കാണാത്ത ചിത്രങ്ങള്‍! ഈ ഫോട്ടോസ് കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? കാലായുടെ ആവേശം നേരിലറിയാന്‍ ജാപ്പനീസ് ആരാധകര്‍ ചെന്നൈയില്‍,fans from japan reach chennai to taste rajinikanth maniakeralaonlinenews.com | Malayalam news, kerala news, onlinenews, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഏറെ ആരാധകരുള്ള രാജ്യമാണ് ജപ്പാന്‍. താരത്തിന്റെ മുത്തു പോലുള്ള ചിത്രങ്ങള്‍ വന്‍ ഹിറ്റുമായിരുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകളും രജനിക്കുണ്ട്. 3000 കട്ട ഫാന്‍സ് ഇവിടെയുണ്ടെന്നാണ് കണക്ക്. എന്തായാലും ജപ്പാനിലെ അവസ്ഥയല്ല ഒരു രജനികാന്ത് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോഴുള്ളത്. അതുകൊണ്ട് രജനികാന്ത് ആരാധന തലയ്ക്ക് പിടിച്ച ജപ്പാനില്‍ നിന്നുമുള്ള ആരാധകര്‍ ഇത് നേരിലറിയാന്‍ നേരെ വിമാനം പിടിച്ച് ചെന്നൈയില്‍ എത്തി. യസുദ, സാറ്റ്‌സുകി എന്നിവരാണ് തലൈവരുടെ ലോക്കല്‍ ആരാധകര്‍ക്കൊപ്പം കാലാ റിലീസ് ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്. രജനി ചിത്രങ്ങള്‍ കാണാനായി യസൂദ തമിഴ് പഠിക്കുകയും ചെയ്തു. രണ്ടാമന്‍ ചെറിയ തോതില്‍ തമിഴ് പേശും. നാളെയാണ് കാലായുടെ റിലീസ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മഹാശുചീകരണ യജ്ഞം തുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചിരുന്നുവെങ്കിലും ദുര്‍ഘട പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് മഹാശുചീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെRead More മസ്‌കത്ത്: സി.ഡി.എം മെഷീനുകള്‍ വഴിയും മറ്റും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് നമ്പര്‍ മാറിപ്പോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ അബദ്ധത്തില്‍ പണം നഷ്ടപ്പെടുന്നയാള്‍ക്ക് അത്Read More ഒമാന്‍: രാജ്യത്തെ സമ്പദ്ഘടനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഈ വര്‍ഷവും തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സെന്‍ട്രല്‍ ബാങ്ക്Read More മസ്‌കത്ത്: രാജ്യത്തെ തൊഴില്‍ വിപണിയില്‍ വരുംവര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാദ്യത്തില്‍ത്തന്നെ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണു ദേശീയ സ്ഥിതിവിവരRead More മസ്‌കത്ത്: ജൂണില്‍ ഒമാനില്‍ വിദേശികളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ജനസംഖ്യയിലും കുറവ് രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യാRead More മസ്‌കത്ത്: റുസൈലില്‍നിന്ന് നിസ്‌വയിലേക്കുള്ള ഇരട്ടപ്പാത വികസിപ്പിക്കുന്നു. വര്‍ധിക്കുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ബുര്‍ജ് അല്‍ സഹ്‌വയില്‍നിന്ന് ബിദ്ബിദ് സൂര്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള പാത വികസിപ്പിച്ച് നാലുവരിയാക്കാനാണ് തീരുമാനം. ഇത്Read More മസ്‌കത്ത്: ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. മസ്‌കത്ത്-സലാല റൂട്ടിലെയും ജിദ്ദ-മസ്‌കത്ത് റൂട്ടിലെയുമടക്കം ചില സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലRead More മസ്‌കത്ത്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. സൗദിയുടെ വിവിഭ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള സാക്ഷ്യം സുപ്രീം കോടതി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്Read More മസ്‌കത്ത്: ഒമാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ തസ്തികയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. 42 തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാര്‍മസിസ്റ്റ്, 16 അസി.ഫാര്‍മസിസ്റ്റ്Read More മസ്‌കത്ത്: ഒമാനില്‍ എന്‍.ഒ.സി നിയമം നിലനിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ വിദേശികള്‍ അടക്കമുള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായം വോട്ടിലൂടെ രേഖപ്പെടുത്താന്‍ അവസരം. തന്‍ഫീദ് പദ്ധതി നടത്തിപ്പിന് പിന്തുണ നല്‍കുന്നRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍Read More കൊച്ചി: ശബരിമല പാസ് വിഷയത്തില്‍ ഹൈക്കോടതി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്. ഇത് തെറ്റാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതിRead More തിരുവനന്തപുരം: മരിക്കുന്നതിന് മുമ്പ് ഡിവൈഎസ്പി ബി.ഹരികുമാര്‍ മകനും ഭാര്യയ്ക്കും സഹോദരനും ആത്മഹത്യക്കുറിപ്പെഴുതിയിരുന്നതായി പോലീസ്. മരണസമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് ചെറിയ കടലാസിലെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയത്. അമ്മയെRead More ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരിRead More നെടുമ്പാശ്ശേരി: കശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന്Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ സഞ്ചാരികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ധനവ്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 20 ശതമാനം വര്‍ധനവുണ്ടയെന്ന് ഏറ്റവും പുതിയRead More അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിന് കാരണക്കാരിയാവുകയും ചെയ്ത മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസാണ് ശിക്ഷിക്കപ്പെട്ടത്.Read More ബ്രിസ്ബേൺ: ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റ നിരക്ക് കുറഞ്ഞു വരുന്നു. 2016ൽ 2478 മലയാളികളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കണക്കുകൾ പ്രകാരം 2012ലാണ് ഏറ്റവുമധികം മലയാളികൾ ഓസ്ട്രേലിയയിലേക്ക് എത്തിയത്. 5036 പേർ. ആ വർഷത്തെRead More സിഡ്നി: ഓസ്ട്രേലിയയിൽ ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്നത് മെല്‍ബണിലെ ക്രൈഗിബേണ്‍ സബര്‍ബിൽ. ഓസ്‌ട്രേലിയന്‍ സെന്‍സസ് റിപ്പോർട്ട് പ്രകാരം 631 മലയാളികളാണ് ഇവിടെയുള്ളത്. സബര്‍ബിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനമാണ് ഇവിടത്തെ മലയാളികളുടെ എണ്ണം.Read More മെൽബൺ: മെൽബൺ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡിനർഹയായി. ജൂൺ 21ന് കാനഡയിലെ ഹാലിഫാക്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഫോർ ടീച്ചിങ് ആൻഡ് ലേർണിംഗ്Read More സിഡ്നി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജുലൈ ഒന്നുമുതൽ ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ച്ച പുറപ്പെടുവിച്ചു. അവധിയാഘോഷിക്കാൻ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്തുന്ന സന്ദര്‍ശകരെ ലക്ഷ്യംRead More ഓസ്‌ട്രേലിയ: ജൂലൈ ഒന്ന് മുതൽ ഓസ്‌ട്രേലിയയിൽ മിനിമം വേതനം 3.3 ശതമാനം വർധിക്കും. ആഴ്ചയിൽ $694.90 എന്ന നിലയിൽ അല്ലെങ്കിൽ മണിക്കൂറിൽ $18.29 എന്ന നിലയിലാകും വേതന വർധന നടപ്പിലാക്കുന്നത്. രാജ്യത്ത് കുറഞ്ഞ ശമ്പളത്തിൽ ജോലിRead More മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തിങ്കളാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ്Read More അഡലെയ്ഡ്: മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിന് അപൂർവ നാഡീരോഗം ഉള്ളതിനാൽ അഡ്ലൈഡിലെ മലയാളി കുടുംബത്തെ വിസ നിഷേധിച്ച് തിരിച്ചയക്കാനുള്ള തീരുമാനം ഫെഡറർ സർക്കാർ റദ്ദാക്കി. അഡ്ലൈഡിൽ നഴ്സായ മനു ജോർജ്ജിനും കുടുംബത്തിനുമാണ് മകളുടെ രോഗംRead More ബ്രിസ്ബേൺ: രാജ്യത്തെ അഞ്ചാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ മലയാളിയായ ഡോക്ടർ വി പി ഉണ്ണിക്കൃഷ്ണന്. വിവിധ മലയാളി സംഘടനകൾക്കും ഇന്ത്യൻ സംഘടനകൾക്കും നൽകിയRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സമയയുടെ അച്ചാച്ചന്‍ മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം .അവള്‍ വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും .ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം മാത്രമായി വളരില്ല .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ ദുര്‍ബലമാണ് .അത് കാണണം .തിരുത്തണം . ഞങ്ങള്‍ അവധിക്കാലത്ത്‌ കൊടുത്തയച്ച കത്തിന് ലഭിച്ച പ്രതികരണവും ചേര്‍ത്താണ് ചില നിഗമനങ്ങള്‍ എഴുതിയത് .നമ്മുടെ കുട്ടികളില്‍ എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍ ജീവിക്കുന്നവരാണ് ? താല്‍ക്കാലികമായി തട്ടിക്കൂടിയ വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക് മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ .തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍ താല്‍പ്പര്യം ഉണ്ടായില്ല . പത്താം തരം കഴിഞ്ഞു കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ .പെണ്‍കുട്ടികള്‍ അടുക്കളയിലും ,അവര്‍ക്ക് തൊഴില്‍ പരി ശീലനം നല്‍കി സ്കൂളില്‍ മെന്റര്‍ ആയി നിയമിക്കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  സ്റ്റീഫ് കോപ്പൽ ഇനി ജാംഷഡ്പൂർ എഫ്സിയുടെ ആശാൻ, ഇഷ്ഫാക് അഹമ്മദും ടാറ്റയുടെ ടീമിൽ - STEVE COPELL HAS BEEN NAMED AS THE NE HEAD COACH OF JAMSHEDPUR FC INDIAN SUPER LEAGUE ജാർഖണ്ഡ്: വരാനിരിക്കുന്ന ഐഎസ്എല്ല് സീസണിൽ സ്റ്റീഫ് കോപ്പൽ നവാഗതരായ ജാംഷഡ്പൂർ എഫ്സിയുടെ പരിശീലകനാകും. സ്റ്റീഫ് കോപ്പലിനെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചതായി ക്ലബ് ഉടമൾ ഔദ്യോഗികമായി അറിയിച്ചു. സ്റ്റീവ് കോപ്പലായിരിക്കും ടീമിന്റെ മുഖ്യപരിശീലകൻ, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്രെ സഹപരിശീലകനനും താരവും ആയിരുന്നു ഇഷ്ഫാഖ് അഹമ്മദിനെ സഹപരിശീലകനായും ജാംഷഡ്പൂർ എഫ്സി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കോപ്പൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ വൻവിലകൊടുത്ത് കോപ്പലിനെ ടീമിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. കോപ്പലിനെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്ററും കോച്ചുമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്‌സിനെ പരിശീകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പിയേഴ്‌സിനെയും സ്‌കോട്ട്‌ലന്‍ഡ് ദേശീയ ടീം മുന്‍ പരിശീലകന്‍ ബില്ലി മക്കിനാലിയെയും ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നു. എന്നാല്‍ പിയേഴ്‌സ് മതിയെന്ന തീരുമാനത്തില്‍ ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പിയേഴ്‌സ് മികച്ച പ്രതിരോധ താരമെന്ന ഖ്യാതി നേടിയ താരമാണ്. നോട്ടിങ്ങാം ഫോറസ്റ്റ്, ന്യൂകാസില്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായി പിയേഴ്‌സ് പ്രതിരോധം കാത്തിട്ടുണ്ട്. പരിശീലകനായി മാറിയ പിയേഴ്‌സ് 2005ന്റെയും 2007ന്റെയും ഇടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്നു. ഇംഗ്ലണ്ട് അണ്ടര്‍ 21 പരിശീലകനുമായ പിയേഴ്‌സ് 2009ല്‍ ഇംഗ്ലണ്ടിനെ യുവേഫ അണ്ടര്‍ 21 ഫൈനലിലെത്തിച്ചു. കോച്ചാവുന്നതു സംബന്ധിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിനിധികള്‍ പിയേഴ്‌സുമായി ചര്‍ച്ച നടത്തിയെന്നും ഗോള്‍ ഡോട്ട് കോം പറയുന്നു. നേരത്തേ ഇംഗ്ലണ്ടിന്റെ ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്‌ലര്‍, ട്രെവര്‍ മോര്‍ഗന്‍, ടെറി ഫെലാന്‍ എന്നീ ഇംഗ്ലീഷുകാര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Kerala Blasters vs Goa Football Live Score: രണ്ടടിച്ച് കോറോ; മൂന്നടിച്ച് ഗോവ; ബ്ലാസ്റ്റേർസിന് വീണ്ടും തോൽവി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വായനയുടെ പ്രക്രിയയില്‍ പങ്കു വയ്ക്കപ്പെടെണ്ടതെന്തെല്ലാം ?എപ്പോഴാണ് കുട്ടിയുടെ മനസ്സ് രചനയ്ക്ക് തയാറാവുന്നത് ?സംസാര ഭാഷയിലെ വ്യത്യസ്ത പ്രയോഗങ്ങള്‍ ".പകരം പ്രയോഗം "[ടി .ടി യിലെ തന്നെ" പ്രയോഗം "]കഥ എഴുത്ത് ...ഇതെല്ലാം ഇണക്കി ചേര്‍ക്കുന്ന വായന എവിടെയോ നിലയ്ക്കുകയും കുട്ടിയുടെ ഭാവനയെ ഒട്ടും പരിഗണി ക്കതെയുള്ള ഒറ്റ പ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവള്‍ക്കു ഏറ്റെടു ക്കെണ്ടിയും വരുന്നു .ഒരു കഥ അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതെ കഥ തന്നെ ആവര്‍ത്തി ച്ചെ ഴുതാന്‍ കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു , ഭാഷാ വസ്തുതകള്‍ ഉള്‍പ്പെടെ സ്വയം വിശകലന ത്തിനു വിധേയ മാക്കാന്‍ അവസരം എവിടെ ?സംസാര ഭാഷയിലെ പ്രയോഗ സവിശേഷ ത കുട്ടി ഇങ്ങനെ മനസ്സിലാക്കണം ! വിശകലനാത്മക ചോദ്യങ്ങള്‍ കുട്ടിയുടെ മനോഭാവമുല്‍പ്പെടെ പ്രതിഫലിക്കത്തക്ക വിധമാകണം എന്ന് ആരും ആഗ്രഹിക്കരുത് ! ഈ പാഠത്തിന്റെ ധാരണ "ഇങ്ങനെ ! .."കുട്ടികളുടെ മനസ്സില്‍ നന്മകള്‍ വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് പങ്കുണ്ട് " എന്ന് !രക്ഷിതാക്കളില്‍ ഇതൊരു വിമര്ശനമല്ല .ആലോചന മാത്രം .ഒന്ന് കാര്യമായി ചിന്തിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കവുന്ന ഒന്നായി ടീച്ചിംഗ് മാന്വല്‍ മാറും .ഈ പുകില്‍ വച്ചു കൊണ്ട് തന്നെ . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, ‘ദിലീപ് ഷോ 2017’ മെയ് 28 ന്, ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു അമേരിക്കന്‍ മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍ട്രൈനെര്‍സ് അറിയിച്ചു. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ആണ് ദിലീപ്. മിമിക്രിയുടെ അരങ്ങില്‍നിന്നും മലയാളസിനിമയുടെ വെള്ളത്തിരയിലെത്തിയ ദിലീപ് അവിടെയും ചിരിയുടെ രാജാവായി മാറുകയായിരുന്നു. കലാഭവന്‍ കളരിയില്‍നിന്നും മലയാളത്തിലെത്തിയ ഗോപാലകൃഷ്ണന്‍ സല്ലാപത്തിലൂടെ ജൂനിയര്‍ യേശുദാസായി, പിന്നെ മീശമാധവനായി മലയാളികളുടെ ഉള്ളം കീഴടക്കി. പാര്‍ശ്വവല്കരിപ്പെടുന്ന അനാഥരുടേയും നിരാലംബരുടേയും വികലാംഗരുടേയും വേദനകളും നിസ്സഹായതയും വെള്ളിത്തിരയിലൂടെ പൊതുസമൂഹത്തിനുമുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞിക്കൂനനും ബിമല്‍കുമാറും സൗണ്ടുതോമയും മുല്ലയും പച്ചകുതിരയിലെ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനും ഗ്രാമഫോണിലെ പ്രാരാബ്ദമേറ്റ ചെറുപ്പക്കാരനും കല്യാണരാമനും ഒക്കെയായി ദീലീപ്, നമ്മേ ചിന്തിപ്പിച്ചു… നമ്മേ ചിരിപ്പിച്ചു… കരയിച്ചു…. നമ്മില്‍ ഒരാളായി…. സമയത്തിന്റെ മഹാപ്രവാഹത്തിന്റെ തിരയൊഴുക്കില്‍പ്പെട്ടു ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ ഇതാ ദിലീപും കൂട്ടുകാരേയും അമേരിക്കന്‍ മണ്ണില്‍…. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കൂടെ സിനിമയില്‍ തന്റെ നായികയായി കാമുകിയായി ജോഡിയായി ഓരംപറ്റിയിനി കാവ്യമാധവന്‍ കാവ്യാദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു. ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടി… പണവും ജോലിത്തിരക്കും മത്രമല്ല ജീവിതം, സമയരഥത്തിന്റെ വിസ്മയവേഗമല്ല ജീവിതം. ചിരിക്കാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, ആനന്ദിക്കുവാനുള്ള കഴിവ്, മറ്റെല്ലാ കഴിവുകളെപ്പോലെ മനുഷ്യനു ദൈവം തന്നു അനുഗ്രഹിച്ചിട്ടുണ്ട്. നാം മറന്നു പോയ ചുണ്ടിലെ ചിരിയെ വീണ്ടെക്കുവാന്‍ ഇതാ ഒരു അസുലഭവേള… ദിലീപ് ഷോ… നാദിര്‍ഷയും, ധര്‍മ്മജനും, പിഷാരടിയും ഒക്കെ ഉണ്ട്… കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നല്കിയ കൃശഗാത്രനായ ഗോപാലകൃഷ്ണന്‍… മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉതങ്ങളില്‍ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു. ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍… അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, 2017 മെയ് 28 ന് , ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘ദിലീപ് ഷോ 2017’ ന്റെ കിക്ക് ഓഫ് മലങ്കര ഭദ്രാസന ആസ്ഥാനത്ത് ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പൊലീത്താ തിരുമനസു ഫൊക്കാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൂടിയായ ജോയി ഇട്ടന് പ്രഥമ ടിക്കറ്റ് നല്‍കി കൊണ്ട് നിര്‍വഹിച്ച ചടങ്ങില്‍ ഹാസ്യ സാമ്രാട്ടും മലയാള ടിവി ചാനലുകളിലെ നിറസാന്നിധ്യവുമായ രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. ഫാ. വര്‍ഗീസ് പോള്‍, റവ. ഫാ. ആകാശ് പോള്‍, റവ. ഫാ. ജെറി ജേക്കബ്, ചാണ്ടി തോമസ്(ഭദ്രാസന ട്രഷറര്‍), സിമി ജോസഫ്(ഭദ്രാസന ജോയിന്റ് ട്രഷറര്‍) ജോജി കാവനാല്‍ (ജനറല്‍ കണ്‍വീനര്‍, ദിലീപ് ഷോ),സുനില്‍ മഞ്ഞിനിക്കര (മലങ്കര ടിവി ഡയറക്ടര്‍ ) എന്നിവര്‍ക്ക് പുറമേ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഭദ്രാസനത്തിന്റെ പുരോഗമന പദ്ധതികള്‍ക്കും മറ്റു ജന ക്ഷേമ പ്രവര്‍ത്തന പരിപാടികള്‍ക്കുമായുളള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സ്‌റ്റേജ് ഷോയുടെ വിജയത്തിനായി ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണമുണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്താ ഓര്‍മ്മിപ്പിച്ചു. പ്രമുഖ സിനിമാ താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, നമിദ പ്രമോദ്, നാദിര്‍ഷാ തുടങ്ങിയവരോടൊപ്പം, ഹാസ്യ സാമ്രാട്ടായ, രമേശ് പിഷാരടി, ധര്‍മ്മജന്‍ എന്നിങ്ങനെയുളളവരും ഒരുമിച്ച് അണിനിരക്കുന്ന ‘ദിലീപ് ഷോ 2017’ ഇ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് പ്രോഗ്രാമായിരിക്കുമെന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല പ്രതികരണം ഏറെ സന്തോഷ ജനകമാണെന്നും ജനറല്‍ കണ്‍വീനര്‍ ജോജി കാവനാലും ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; നാല് കമാന്‍ഡോകള്‍ കൂടി സുരക്ഷാ സംഘത്തില്‍; കുമ്മനം രാജശേഖരനും സുരക്ഷ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍എസ്എസ് ഭീഷണിയും കൊലവിളിയും ഉയര്‍ന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നാല് കമാൻഡോകളെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. പിണറായി വിജയനെതിരെ ആർഎസ്എസ് നേതാക്കളുടെ ഭീഷണിയും കൊലവിളിയും ഉയർന്നതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യു കമ്മിറ്റി തീരുമാനമെടുത്തത്. നിലവിൽ ആറ് പൊലീസുകാർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നത്. നേരത്തെ കൂടുതൽ പൊലീസുദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ഉണ്ടായിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇത് കുറയ്ക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സുരക്ഷയും ഉയർത്തും. കുമ്മനത്തിന്റെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചു. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പിന്നീട് ചന്ദ്രാവത്തും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നാണ് സൂചന. മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷയോടെ പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കുകയും തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബസില്‍ മിന്നലടി; കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു; സ്‌റ്റോപ്പില്‍ നിര്‍ത്താതിരുന്നതാണ് പ്രകോപനം - newzscoop.com Home / COVER STORY / ബസില്‍ മിന്നലടി; കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു; സ്‌റ്റോപ്പില്‍ നിര്‍ത്താതിരുന്നതാണ് പ്രകോപനം ബസില്‍ മിന്നലടി; കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ചുതകര്‍ത്തു; സ്‌റ്റോപ്പില്‍ നിര്‍ത്താതിരുന്നതാണ് പ്രകോപനം തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിറുത്തണമെന്ന കണ്ടക്ടറുടെ ആവശ്യം നിരസിച്ച ഡ്രൈവറെ അതേ ബസിലെ കണ്ടക്ടർ മർദ്ദിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനാണ് അടിയേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഗവ. കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടർ അമീർ അലിക്കെതിരെ സ്റ്റേഷൻ അധികൃതർക്ക് പരാതി നൽകി. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലർച്ചെ വന്ന മിന്നൽ ബസിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ബസ് സ്റ്റാൻഡിൽ എത്തിയ സമയത്തണ് ഡ്രൈവർക്കു നേരെ കണ്ടക്ടർ പരാക്രമം കാണിച്ചത്. പി.എം.ജിയിൽ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. ബസിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തമ്പാനൂർ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്. സി.ഐ.ടി.യു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാൻ യൂണിയൻ നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാൽ കേസ് ഒഴിവാക്കാൻ കഴിഞ്ഞില്ല. Next: രണ്ടാമൂഴത്തിനോട് അണിയറക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ല; തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയില്‍; മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കുന്നു. (ജനം ടി വി റിപ്പോർട്ട് ) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്‌നേഹത്തിന് പകരം കാമം നിറഞ്ഞ സിനിമകള്‍! ഇത്തരം ചിത്രങ്ങൾ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കരണ്‍ ജോഹര്‍ | Karan Johar saying Lust is replacing love on-screen - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : » സ്‌നേഹത്തിന് പകരം കാമം നിറഞ്ഞ സിനിമകള്‍! ഇത്തരം ചിത്രങ്ങൾ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കരണ്‍ ജോഹര്‍ സ്‌നേഹത്തിന് പകരം കാമം നിറഞ്ഞ സിനിമകള്‍! ഇത്തരം ചിത്രങ്ങൾ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കരണ്‍ ജോഹര്‍ കോമഡി, ആക്ഷന്‍, പ്രണയം എന്നിവയൊക്കെയാണ് സാധാരണ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍. അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ തമിഴ് ചിത്രം 96 സ്‌കൂള്‍ കാലത്തെ സ്‌നേഹബന്ധങ്ങളെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴും തിയറ്ററുകള്‍ നിറഞ്ഞ് സിനിമ പ്രദര്‍ശനം തുടരുകയാണ്. കാലം മാറുന്നതിനനുസരിച്ച് പ്രണയത്തിനും മാറ്റം വരും. ഇപ്പോഴത്തെ പ്രണയ ചിത്രങ്ങളില്‍ സ്‌നേഹമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇക്കാര്യം ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ്. പെര്‍ഫെക്റ്റ് സ്‌ട്രോക്ക്‌സ് എന്ന വെബ് സീരിസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കരണ്‍ ജോഹര്‍ തുറന്ന് സംസാരിച്ചത്. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖനായ താരമാണ് കരണ്‍ ജോഹര്‍. ഷാരുഖ് ഖാനെ നായകനാക്കിയും മറ്റുമായി ഒരുപാട് ഹിറ്റ് സിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തത് കരണനായിരുന്നു. 1998 ല്‍ കരണിന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങിയ ആദ്യ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹെ. ത്രീകോണ പ്രണയം പറഞ്ഞ സിനിമ ഹിറ്റായിരുന്നു. ഷാരുഖ് ഖാന്‍, കാജോള്‍, റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ എക്കാലത്തും ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയനിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. പിന്നീട് കബി ഖുഷി കബി ഖം എന്ന സിനിമയിലൂടെയും അതിന് ശേഷം ഒരുപാട് സിനിമകളിലൂടെയും ഇതേ വിജയം കരണ്‍ ആവര്‍ത്തിച്ചിരുന്നു. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ സിനിമയായിരുന്നു ലസ്റ്റ് സ്‌റ്റോറീസ്. ആന്തോളജി ഗണത്തില്‍ നിര്‍മ്മിച്ച സിനിമയില്‍ നാല് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. കിയാര അദ്വേനി, വിക്കി കൗശാല്‍, നേഹ ദൂപിയ എന്നിവരായിരുന്നു സിനിമയിലെ താരങ്ങള്‍. പ്രണയവും കാമവുമെല്ലാം ഇതിവൃത്തമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ പ്രണയത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുകയാണ്. പ്രണയവും വയസുമെല്ലാം ഫാസ്റ്റ് ഫുഡ് പോലെ മാറിയിരിക്കുന്ന ഈ കാലത്ത് ഒരാള്‍ പ്രണയകഥകള്‍ സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നു. ഇന്നത്തെ ബന്ധങ്ങൡ ആശയ വിനിമയത്തിന് വളരെയധികം പ്രധാന്യമുണ്ട്. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നും മൗനസമ്മതങ്ങളുമുള്ള പ്രണയമൊന്നും ഇന്നത്തെ കാലത്ത് സൃഷ്ടിക്കാന്‍ കഴിയില്ല. ചൗദ്വിന്‍ കാ ചാന്ത്, കാഗസ് കാ ഫൂല്‍ തുടങ്ങിയ സിനിമകളില്‍ അനശ്വരമായ പ്രണയമുണ്ടായിരുന്നു. വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയാത്ത പ്രണയമുണ്ട്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ പ്രണയങ്ങളില്‍ പ്രയോഗിതയും പ്രയോഗിതവാദവുമാണ് നിറയുന്നതെന്നും കരണ്‍ പറയുന്നു. പഴയകാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസിലായെന്ന് വരില്ല. അവരത് തിരസ്‌കരിച്ചെന്നും വരാം. നാലക്ഷരമുള്ള 'ലൗ' എന്ന വാക്കിന് ഇന്ന് നാലക്ഷരമുള്ള 'ലസ്റ്റ്' എന്ന വാക്ക് കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. പ്രണയത്തിലേക്ക് നയിക്കുന്ന കാമം എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അത് വളരെ എളുപ്പത്തില്‍ മനസിലാകും. 'ലസ്റ്റ' സ്റ്റോറീസിലെ നാല് കഥകളില്‍ ഒന്നെഴുതിയതിനാല്‍ ആ അനുഭവത്തിലൂടെയായിരുന്നു കരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഫലമാവാത്ത പ്രണയത്തെ കുറിച്ച് പറഞ്ഞ ഏ ദില്‍ ഹെ മുഷ്‌കില്‍ ആണ് അടുത്ത കാലത്ത് തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം. തിരിച്ച് കിട്ടാതെ പോയ പ്രണയം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ സ്വകാര്യതയില്‍ ഉണ്ടായ സംഭാഷണങ്ങള്‍ ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി പുനരാവിഷ്‌കരിച്ചിട്ടുണ്ടെന്നും കരണ്‍ പറയുന്നു. ഒരു പ്രണയ കഥയെ പറ്റി ആലോചിക്കുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്റെ വ്യക്തിപരമായ വിശ്വാസത്തെ കൂടി തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കണമത്. അങ്ങനെയല്ലെങ്കില്‍ അത് എന്റെ മനസില്‍ ജീവിക്കുകയില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വാണിജ്യപരമായ തെറ്റുകള്‍ വരുത്തുകയല്ല, ഉത്തമബോധ്യത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്തതെന്നും കരണ്‍ പറയുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  "എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതിനോട് യോജിപ്പില്ല" മന്ത്രി സുധാകരന്‍-No need to treat media with hostility says G Sudhakaran എരിതീയില്‍ എണ്ണ ഒഴിക്കലല്ല, ജനങ്ങള്‍ക്ക് മുന്നില്‍ സത്യം അവതരിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ചുമതലയെന്നും മന്ത്രി തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മാധ്യമങ്ങള്‍ക്കെതിരെ കായികമായ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കപ്പെടണം. എതിരഭിപ്രായം പറയുന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതിനോട് യോജിപ്പില്ല. ഏകാധിപതികളെല്ലാം അഭിപ്രായങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. മലയാള മാധ്യമങ്ങള്‍ ലോകമാധ്യമങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. മലയാള മാധ്യമങ്ങളില്‍ താരതമ്യേന കളവ് കുറവാണ്. മാധ്യമങ്ങളും വ്യവസായത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ലാഭത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത കുറയും. മുഖ പ്രസംഗങ്ങളിലല്ലാതെ, സാമൂഹ്യ പ്രതിബദ്ധതയുള്ള എത്ര മാധ്യമങ്ങളുണ്ടെന്ന് ചിന്തിക്കണം. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് വിശ്വാസ്യത കുറവാണ്. അവിടെ വാര്‍ത്ത വന്ന് പോകുന്നു. സത്യം മാത്രം എഴുതിയാല്‍ പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ കുറയുന്നു. അതുകൊണ്ടുത്തന്നെ വാര്‍ത്തകളിലെ സത്യത്തിന്റെ അളവ് ചുരുങ്ങുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കലല്ല, ജനങ്ങള്‍ക്ക് മുന്നില്‍ സത്യം അവതരിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ചുമതല. ദൃശ്യമാധ്യമങ്ങളിലെ ചില വാര്‍ത്താ അവതാരകര്‍ ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയങ്ങളിലും വിചാരണ നടത്തുകയാണ്. ചര്‍ച്ചകള്‍ക്കായി വിളിച്ചുകൊണ്ടുവരുന്ന അതിഥികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ അവതാരകര്‍ ബഹളം വെക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഓര്‍മിക്കണം. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുകയും അവര്‍ കുറച്ചുസംസാരിക്കുകയുമാണ് വേണ്ടത്. നിലവാരമില്ലാതെ വൈകാരികമായി പ്രതികരിക്കുകയാണ് ചിലര്‍. ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് മിടുക്കരെന്നാണ് ഇവര്‍ കരുതുന്നത്. ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നത് അവധാനതയോടെ ആകണം. അല്ലാതെ അടുത്ത സെക്കന്റില്‍ വാര്‍ത്ത പിന്‍വലിക്കാന്‍ ഇടവരുത്തരുത്. ബ്രേക്കിങ് ന്യൂസുകള്‍ വസ്തുതാപരമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചുവെന്ന വാര്‍ത്ത സുധാകരന്‍ നിഷേധിച്ചു. ക്യാബിനറ്റില്‍ താന്‍ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതു തെറ്റാണ്. തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല ക്യാബിനറ്റ്. മുഖ്യമന്ത്രി ഉന്നയിക്കുന്ന അജണ്ടകളിലല്ലാതെ ഒരു വിഷയത്തിലും താന്‍ ചര്‍ച്ച നടത്താറില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത നല്‍കിയവര്‍ തെറ്റായി പറഞ്ഞുകൊടുത്തതാകും. വാര്‍ത്ത തരുന്നവരെ അന്ധമായി വിശ്വസിച്ചാല്‍ അത് വാര്‍ത്തയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. ഒട്ടേറെ രഹസ്യങ്ങള്‍ തനിക്ക് അറിയാം. അതൊന്നും ആരോടും പറയാറില്ല. ഒരു പത്രക്കാരനോടും രഹസ്യങ്ങള്‍ പറഞ്ഞിട്ടില്ല. അതാണ് തന്റെ വിശ്വാസ്യതയെന്നും സുധാകരന്‍ പറഞ്ഞു. ദേശീയമാധ്യമ ദിനത്തോട് അനുബന്ധിച്ച് ‘വര്‍ത്തമാനകാല ഭരണകൂടവും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായിരുന്നു സെക്രട്ടറി ആര്‍. കിരണ്‍ബാബു, ട്രഷറര്‍ പ്രിന്‍സ് പാങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘ഭര്‍ത്താവിന്റെ പേര് കളങ്കപ്പെടുത്താന്‍ സമ്മതിക്കില്ല’; ജി.സുധാകരന്റെ ഭാര്യ കേരള സർവ്വകലാശാലയിലെ പദവി രാജിവച്ചു പീഡന വീരന്മാരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍: സര്‍ക്കാര്‍ പണി തുടങ്ങി, പുതിയ പാസ്പോര്‍ട്ടുകള്‍!! | US to mention child sex offenders in their passports - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വാഷിംഗ്ടണ്‍: പീഡനവീരന്മാരെ കുടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കാനാണ് നീക്കം. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചുവിളിക്കുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്ക ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. ആദ്യമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന കുറ്റവാളികളുടെ പാസ്പോര്‍ട്ടിലും ഇക്കാര്യം അടയാളപ്പെടുത്തും. 1994ല്‍ അമേരിക്കയില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കുറ്റവാളികളിലേയ്ക്കും സര്‍ക്കാരും സുരക്ഷാ സേനയും ശ്രദ്ധ ചെലുത്തിയിരുന്നു. പാസ്പോര്‍ട്ടിന്‍റെ അകത്ത് അധികമായി ഉള്‍പ്പെടുത്തിയ കറുത്ത പേജില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ യുഎസ് നിയമ പ്രകാരം ഇയാള്‍ കുറ്റവാളിയാണെന്നായിരിക്കും അച്ചടിക്കുക. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനും രാജ്യത്തെ കുട്ടികളെ ഉപയോഗിച്ചുള്ള സെക്സ് ടൂറിസം തടയുന്നതിന്‍റെയും ഭാഗമായാണ് അന്താരാഷ്ട്ര മെഗാന്‍സ് നിയമത്തെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. എന്നാല്‍ പല കേസുകളിലായി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ ലക്ഷ്യംവെച്ചുള്ള നീക്കമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റേതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. travel.state.gov എന്ന വെബ്സൈറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. 1994ലാണ് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതോടെ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാസ്പോര്‍ട്ടില്‍ ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാവുന്നത്. അമേരിക്കയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹോംലാന്‍‍ഡ് സെക്യൂരിറ്റിയുടെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ‍് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിലും രേഖപ്പെടുത്തി സൂക്ഷിക്കും. ആ ഏജന്‍സിയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ കുറ്റവാളികളെ തിരിച്ചറിയുന്നത്. ഈ പട്ടികയിലേയ്ക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതും പേരുകള്‍ നീക്കം ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നയാള്‍ക്കാരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരിക്കില്ല. എന്നാല്‍ ഇത്തരം പാസ്പോര്‍ട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുവരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇത്തരക്കാരുടെ വിദേശയാത്രകള്‍ക്ക് വിലങ്ങുതടിയാവുന്ന നീക്കമാണ് സര്‍ക്കാരിന്‍റേതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌നേഹപൂര്‍വം വല്ല്യേട്ടന്‍ എന്ന് വിളിപ്പേരിട്ട സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവെച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്‌ബെര്‍ട്ട് നിലവിലെ അവസ്ഥ തുറന്നുപറഞ്ഞത്. ടീം മാനേജ്‌മെന്റിനെയും അദ്ദേഹം പരാമര്‍ശിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനലിലെത്തിയപ്പോഴും അതില്‍ ഹെങ്ബര്‍ട്ടിന്റെ വലിയ സംഭാവനകളുണ്ടായിരുന്നു. ഗോള്‍ലൈന്‍ സേവുകളുള്‍പ്പെടെ പുറത്തെടുത്ത് പലപ്പോഴും ഈ ഫ്രഞ്ചുകാരന്‍ ആരാധകരെ ഞെട്ടിച്ചു. പ്രായം 37 ആയെങ്കിലും തന്നില്‍ പ്രായമേറാത്ത ഒരു പോരാളിയുണ്ടെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മിപ്പിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൃപ്പൂണിത്തുറയിൽ നിന്ന് പിടികൂടി. ഗോവിന്ദ്, ഹരി എന്നിവരാണ് പിടിയിലായത്. ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ ഇരുവരും ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ കൊച്ചിഭാഗത്തുനിന്നുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പന്തിരുകുലത്തിന്റെ കഥയ്ക്ക് കേരളത്തിൽ നല്ല പ്രചാരമുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാവരും ഒരുപോലെ ജനപ്രിയരല്ല. ചരിത്രത്തിന്റെ അടിവേരു തിരഞ്ഞ കേസരി ബാലകൃഷ്ണപിള്ളയ്ക്കും വടുതല നായർ ആരാണെന്ന് പറയാൻ കഴിഞ്ഞില്ല. ചേരാനല്ലൂർ കർത്താവിന്റെ വംശത്തിലെ ഒരു ഹിന്ദു പണ്ഡിതനായിരിക്കാം എന്നു പറഞ്ഞ് കേസരി വരയിട്ടു നിർത്തി. ഉപ്പുകൊറ്റൻ (ഉപ്പു കൂറ്റൻ) ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുഹമ്മദീയനാണോ പരദേശിയാണോ എന്നൊക്കെയുള്ള തർക്കം ഇപ്പോഴുമുണ്ട്. വരരുചിയുടെ സന്താനങ്ങളിലെ ഏക സ്ത്രീ കാരയ്ക്കലമ്മയെക്കുറിച്ചും അധികം വിവരം നമുക്ക് ലഭിച്ചിട്ടില്ല. ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി രജകൻ ഉൾപ്പടെ ആറുപേരെക്കുറിച്ചുള്ള കഥകൾ അത്ര പ്രസിദ്ധമായി കേട്ടിട്ടില്ലെന്നു പറയുന്നു. കേരളം എന്ന പേരിൽ ആദിമ ചരിത്രത്തെ പദ്യത്തിലാക്കിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പന്തിരുകുലത്തിന്റെ ജാതിവൈചിത്ര്യത്തെ പരാമർശിച്ചിട്ട് അഗ്നിഹോത്രി, നാറാണത്തുഭ്രാന്തൻ, പെരും തച്ചൻ, പാണൻ, ചാത്തൻ, പാക്കനാര് എന്നീ പേരുകൾ മാത്രമെഴുതി. ഇവരിൽ നിന്നും കേരളത്തിൽ ജാതി ഉരുത്തിരിഞ്ഞു എന്ന ഐതിഹ്യത്തെ ഒന്നു സൂചിപ്പിച്ചു വിട്ടു. കേരളീയസമൂഹത്തിലെ ജാതിപ്രതിനിധാനം എത്രത്തോളം ഈ ഐതിഹ്യം വഹിക്കുന്നുണ്ടെന്നതു പ്രശ്നമാണ്. അതു പിന്നീടാവട്ടെ, അതല്ല . ഇക്കൂട്ടത്തിൽ തന്നെപ്പെടുന്ന, അധികം കഥകൾ ലഭിച്ചിട്ടില്ലാത്ത, നാം തീരെ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ‘വള്ളോൻ’ തമിഴർ നെഞ്ചേറ്റിഅഭിമാനമായി കൊണ്ടു നടക്കുന്ന തിരുവള്ളുവർ തന്നെയാണോ എന്നുള്ളതാണ് വിഷയം. അതെ എന്നൊരു വാദമുണ്ട്. സംഘകാല കവികളുമായി വിദൂരബന്ധം എങ്ങനെയോ പന്തിരുകുല കഥയ്ക്ക് വന്നുച്ചേർന്നിട്ടുണ്ട്. ചോളരാജാക്കന്മാരിൽ പ്രസിദ്ധനായിരുന്ന കരികാലചോളൻ കാവേരിയിൽ ഒരു അണകെട്ടാൻ ശ്രമിച്ചിട്ട് (നരബലി വരെ നടത്തിയിട്ടും) അതുറയ്ക്കാതെ വന്നപ്പോൾ തിരുവള്ളുവർ മേഴത്തോൾ അഗ്നിഹോത്രിയെ വിളിക്കാൻ ഉപദേശിച്ചതായി ഒരു കഥയുണ്ട്. ഭാരതപ്പുഴയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ കണ്ണനൂർ കയത്തിൽ ധാരാളമായി കാണുന്ന കോഴിപ്പരൽ (അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ്) ഉപയോഗിച്ച് അഗ്നിഹോത്രി അണ ഉറപ്പിച്ചു നിർത്തി. ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്കു മുൻപുള്ള സംഭവമാണ്. അഗ്നിഹോത്രി തിരിച്ചു വന്നപ്പോൾ ആ പ്രഭാവത്തിൽ മയങ്ങി, കരികാലന്റെ മകൾ ആതിമന്തിയും കൂടെ ചേരനാട്ടിലേയ്ക്കു പോന്നു. കരിങ്കളവാതനാർ എന്ന സംഘകവി ഇക്കാര്യം പദ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. രാജപുത്രിയുടെ മലയാളികാമുകനെ അദ്ദേഹം വിളിക്കുന്നത് ‘അട്ടനത്തി’ എന്നാണ്. ‘അഗ്നിഹോത്രി’ ആദിദ്രാവിഡലിപിയിൽ മാറിയ ഒരു മാറ്റം ! ഈ കഥ കണ്ണടച്ചങ്ങു വിശ്വസിച്ചാൽ പന്തിരുകുലത്തിന്റെ ചരിത്രം ചികയൽ പിന്നെയും പ്രശ്നസങ്കുലമായി നീറും. കാരണം വിക്രമാദിത്യൻ എന്നു പ്രസിദ്ധനായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലം ക്രിസ്തുവിനു ശേഷം 376-413 ആണ്. അദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങളിലൊന്നായിരുന്നല്ലോ വരരുചി. (ആവണമെന്നില്ല. പല രാജാക്കന്മാർക്കും വിക്രമാദിത്യൻ എന്നു പേരുണ്ടായിരുന്നു. പെരുമാൾ തിരുമൊഴി രചിച്ച കുലശേഖരനും ഒരു വിക്രമാദിത്യനാണ്. അതുപോലെ വരരുചിമാരും പലരാണ്) ‘കടപയാദി’ സമ്പ്രദായപ്രകാരം (അക്ഷരങ്ങൾക്ക് സംഖ്യനിശ്ചയിച്ച് കാലഗണന നടത്തുന്ന സമ്പ്രദായമാണ് കടപയാദി. അക്ഷരസംഖ്യയെന്നും പരല്പേരെന്നും പേരുണ്ടിതിന്. ഇതു കണ്ടുപിടിച്ചതു വരരുചിയാണെന്ന് പറയപ്പെടുന്നു. അല്ലെന്നും പറയുന്നു) വരരുചിയുടെ കാലം ക്രിസ്തുവിനു മുൻപ് 200-400 നും ഇടയ്ക്കാണ്. കേസരി പറയുന്നത് ഏ ഡി 682 -നു അടുത്ത് മരിച്ച കുമാരിലഭട്ടനാണ് വരരുചി എന്നാണ്. തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലെ 18 ആഴ്വാർമാരിലൊരാൾ നമ്മുടെ പാണനാരാണ്. ഈ പാണനാരും സംഘകവയിത്രിയായ ഔവ്വയാരും ഒന്നാണെന്ന് വിശ്വസിക്കുന്നവർ തമിഴ്നാട്ടിലുണ്ട്. കാവേരിയിലൂടെ ഒഴുകി വന്ന പെൺകുട്ടിയായിരുന്നു ഔവ്വയാർ. പാട്ടുപാടി നടക്കുന്ന ഒരു വർഗത്തിന്റെ മുറവച്ചാണോ ഈ ഐതിഹ്യം രൂപപ്പെട്ടത് എന്നാലോചിക്കേണ്ടതുണ്ട്. മറ്റൊരു സാന്ദ്രീകരണം കൂടി നടന്നിട്ടുണ്ട്. പന്തിരുകുലത്തിന്റെ മാതാവ് ‘ആദി’ ഇങ്ങനെ നദിയിൽ ഒലിച്ചു വന്ന പെൺകുട്ടിയാണ്. ചെന്നെത്തിയത് ‘നദി പെറ്റ മന’യിൽ (നരിപ്പറ്റമന). അങ്ങനെയാണ് ദേശാന്തരക്കാരനായ വരരുചിയുടെ ‘കുടി’യായത്. അവരുടെ ജീവിതം പെരും ദുരന്തത്തിലായിരുന്നു. നഷ്ടപ്പെട്ട മക്കളെയോർത്ത് (അല്ലെങ്കിൽ അവിരാമമായ അലച്ചിലുകൾ ബാധിച്ച്) അവർ ജീവിതത്തിന്റെ മിച്ചഭാഗങ്ങളിൽ ഭ്രാന്തിയായിതീർന്നു എന്നൊരു കഥയുണ്ട്. മണ്ണൂർ വടവട്ടൂർകുറിശ്ശി ക്ഷേത്രത്തിനടുത്ത് വച്ച് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു, പന്ത്രണ്ടു മക്കളെ പെറ്റിട്ടും ഒന്നിനെപ്പോലും ലാളിക്കാൻ കഴിയാത്ത ആ അമ്മ. പന്തിരുകുലത്തിലെ സന്തതികൾക്ക് ഒന്നൊഴിയാതെ അലച്ചിലും ഉന്മാദാവസ്ഥയും പകർന്നു കിട്ടിയിട്ടുണ്ട്. വെറും കഥയാണെന്നു വരികിലും ഇങ്ങനെ (മലയാളിയുടെ) മാനസികജീവിതവുമായി ഒത്തുപോകുന്ന കഥകളധികമുണ്ടോ? വള്ളുവരുടെ കാലത്തെപ്പറ്റിയും ഇല്ല, ഏകീകൃതമായ അഭിപ്രായം. ക്രിസ്തുവിനു മുൻപാണോ പിന്നീടാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബുദ്ധന്റെ മതാചാരങ്ങൾ വള്ളുവർ നിഷേധിക്കുന്നു എന്നു പറയുന്നവരുണ്ട്. (അതിനാൽ ബൌദ്ധകാലത്തിനുശേഷമാണെന്ന് തിരുക്കുറളിന്റെ രചന എന്ന്). പക്ഷേ കേസരി വള്ളുവനെന്ന പദത്തിന്റെ അർത്ഥം തന്നെ ശാക്യൻ അഥവാ ബുദ്ധമതക്കാരൻ എന്നാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തൽ പ്രകാരം ബൌദ്ധന്യായശാസ്ത്രജ്ഞനായ ധർമ്മകീർത്തിയാണ് പന്തിരുകുലത്തിലെ വള്ളോൻ. തിരുവള്ളുവരെ പ്രകീർത്തിച്ച് എഴുതിയിട്ടുള്ള ‘തിരുവള്ളുവമാലൈ’യിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടത്രേ. തിരുമാൽ‌പുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം എന്ന് ബൌദ്ധഗ്രന്ഥങ്ങൾ. എന്നുവച്ചാൽ തിരുമലയപുരം! മൈലാപ്പൂർ ! ഇതേസ്ഥലത്താണ് വരരുചിയും ജനിച്ചത്. (കാവേരി തീരത്തെ പൂംപുഹാറിലാണ് വള്ളുവർ ജനിച്ചതെന്നും വിശ്വാസമുണ്ട്) ഭഗവാൻ എന്ന സിദ്ധന് ആദി എന്ന ഭാര്യയിൽ പിറന്ന ഏഴു സന്താനങ്ങളിൽ ഒരാളായിരുന്നു വള്ളുവർ. ഈ സന്താനങ്ങളെ എല്ലാം മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാണ് തമിഴ് ഐതിഹ്യം. ഉപേക്ഷിക്കപ്പെട്ട സന്താനങ്ങളിലൊരാളായിരുന്നു ഔവ്വയാർ. കണക്കനുസരിച്ച് വള്ളുവരുടെ ചേച്ചി. പാണനാരാണ് ഔവ്വയാർ എന്ന സങ്കല്പത്തെ ചേർത്തു വച്ച് ഇതു വായിക്കണം. ഒരു പ്രദേശത്ത് നിന്ന് ദേശാന്തരം നടത്തുമ്പോൾ കഥകൾക്കു വരുന്ന പരിണാമം ! മാതാനുപങ്കി എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ദമ്പതികൾക്ക് മക്കളുണ്ടായില്ല. ജാതിയിൽ പറയനായിരുന്നു വള്ളുവർ. ക്രിസ്തുവർഷാരംഭത്തിനടുത്ത് പറയഗോത്രക്കാർക്ക് രാജ്യത്ത് മുന്തിയ പരിഗണനയുണ്ടായിരുന്നിരിക്കണം. ജൈനമതവിശ്വാസിയായിരുന്നെന്നും ആ വഴിയ്ക്ക് സിദ്ധിച്ചതാണ് പാണ്ഡിത്യമെന്നും മറ്റൊരഭിപ്രായം. കേസരി പറയുന്നത് ഇദ്ദേഹം ബുദ്ധമതാനുയായിയും വിശാരദനുമാണെന്നാണ്. വള്ളോൻ പറയഗോത്രക്കാരുടെ പുരോഹിതനാണത്രേ. എന്നാൽ തെക്കൻ കേരളത്തിലെ പുലയരുടെ സ്ഥാനപ്പേരാണ് വള്ളോൻ എന്നത്. പുലയർക്കിടയിലെ അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്നത് വള്ളോനാണ്. നദിയിൽ മീൻ പിടിക്കുന്നവൻ എന്നൊരർത്ഥവും വള്ളോൻ എന്ന പദത്തിനുണ്ട്. അണകെട്ടുമായി ബന്ധപ്പെട്ട്, കരികാലചോളനെ ഉപദേശിക്കത്തക്ക പദവി വള്ളുവർക്കുണ്ടായിരുന്നെന്നാണല്ലോ കഥകൾ കാണിക്കുന്നത്. രാജാവിന്റെ കർമ്മത്തലവൻ എന്ന അർത്ഥം അപ്പോൾ സാധുവാണ്. ജാതിയെയും വിശ്വാസത്തെയും പറ്റി മാത്രം എത്ര പക്ഷാന്തരങ്ങൾ ! നിളാതീരത്തെ അഗ്നിഹോത്രിയുമായി കാവേരീതീരത്തെ വള്ളുവർക്ക് ഏതോ തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നു എന്നത് സംശയമില്ലാത്ത വസ്തുതയാണ്. കന്യാകുമാരിയിൽ 133 അടി ഉയരമുള്ള ഒരു വലിയ പ്രതിമയായി വള്ളുവർ ഉയർന്നു നിൽക്കുന്നു. ചെന്നൈക്കടുത്ത് തിരുവള്ളുവർക്കോട്ടവുമുണ്ട്. കേരളത്തിൽ വള്ളോനെ ഓർമ്മിക്കാൻ ഒന്നുമില്ല. കുടിയോ ക്ഷേത്രമോ മലയോ കാവോ പറമ്പോ ഒന്നും. അപ്പോൾ വള്ളോൻ തമിഴൻ തന്നെ ആയിരുന്നിരിക്കണം. നമ്മളദ്ദേഹത്തെ സാംസ്കാരികമായി സ്വാംശീകരിച്ചതാണ്. തിരുക്കുറലാണ് വള്ളുവരുടേതായി ലഭിച്ചിട്ടുള്ള പുസ്തകം. ദ്രാവിഡവേദം എന്നും അതിനു പേരുണ്ട്. ധർമ്മത്തിലധിഷ്ഠിതമായി അർത്ഥവും കാമവും നേടുന്നതിനെപ്പറ്റിയാണ് കുറൾ (ഏറ്റവും ചെറിയ ഈരടി) ഉദ്ബോധിപ്പിക്കുന്നത്. വള്ളുവർ മുജ്ജന്മ കർമ്മഫലങ്ങളിൽ വിശ്വസിച്ചു. 113 അധികാരങ്ങളിലായി 1330 ഈരടികളുണ്ട് തിരുക്കുറലിൽ. അധികാരങ്ങളിൽ ആദ്യത്തെ 38 എണ്ണം ധർമ്മ (അറം) ത്തെപ്പറ്റിയാണ്. 70 എണ്ണം രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെപ്പറ്റിയും (പുറം) ബാക്കി 25 എണ്ണം കാമത്തെ/സ്നേഹത്തെ സംബന്ധിച്ചുമാണ്. എൽ വി രാമസ്വാമി കൊല്ലവർഷം 770 വൃശ്ചികമാസം 28-നു (ക്രിസ്ത്വബ്ദം 1595) എഴുതി തീർത്ത ഒരു മലയാളവിവർത്തനം രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ കുറലുകൾ ഇങ്ങനെ : തിരുക്കുറലിനു 1875 - ൽ അഴകത്തു നാരായണക്കുറുപ്പിന്റെയും 1899-ൽ ഗോവിന്ദപിള്ളയുടേയും പരിഭാഷകളുണ്ടായി. പുറമേ എം ആർ വിജയനാഥൻ, മലമൽ ഗോപാലപ്പണിക്കർ, വടയാറ്റുകോട്ട കെ പരമേശ്വരപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കെ ചെല്ലൻ നാടാര്, പി രാമകൃഷ്ണപിള്ള, പി ദാമോദരൻ പിള്ള, എസ് രമേശൻ നായർ, വെള്ളയാണി സുധാകരൻ - കുമാരമംഗലം ശ്രീകുമാർ (ഒന്നിച്ച്), ജി ബാലകൃഷ്ണൻ നായർ, ഷൈലജ രവീന്ദ്രൻ തുടങ്ങിയവരുടെ ഭാഷാന്തരങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സലാല : രിസാല സ്റ്റഡി സര്‍ക്കിള്‍ സലാല സെന്‍ട്രല്‍ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. ഇന്ത്യന്‍ എംബസി കോണ്‍സുലാറും ഇന്ത്യന്‍ സോഷ്യല്‍ [Read More] മസ്‌കത്ത് ∙ നവംബര്‍ മാസം 24ന് നിസ്‌വയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു. [Read More] സലാല ഖലം പരിപാടിയില്‍ സൃഷ്ടി അവതരണം നടത്തിയ അശ്‌റഫ് ബാഖവിയുടെ കവിതാആലാപന വീഡിയോ താഴെ ചേര്‍ക്കുന്നു. ഖലത്തിന്റെ പ്രസക്തിയാണ് കവിതയുടെ [Read More] സലാല : ഖലം എന്ന പേരില്‍ രിസാലസ്റ്റഡി സര്‍ക്കിള്‍ സലാല സെന്‍ട്രല്‍ കമ്മിറ്റി കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി [Read More] മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും അരങ്ങേറി. മസ്‌കത്തില്‍ നടന്ന [Read More] ബര്‍ക: സന്നാഹം ക്യാമ്പില്‍ വെച്ച് എസ് എസ് എഫ് സം സ്ഥാന ജനറല്‍ സെക്രട്ടറി അ ബ്ദുറഷീദ് നരിക്കോട് 2017-18 [Read More] മസ്‌ക്കത്ത് : എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് പങ്കെടുത്ത പ്രവര്‍ത്തന സംഗമങ്ങള്‍ രാജ്യത്തിന്റെ വിവിധ [Read More] സന്നാഹം ചരിത്രമായി- ബര്‍ക താജുല്‍ ഉലമ നഗറില്‍ നിന്നും ഊര്‍ജ്ജം നേടി ആര്‍ എസ് സി യുവത്വം കര്‍മ രംഗത്തേക്ക് ബര്‍ക : ബര്‍ക താജുല്‍ ഉലമ നഗറില്‍ ആര്‍ എസ് സി നാഷനല്‍ കമ്മറ്റി സംഘടിപ്പിച്ച സന്നാഹം ക്യാമ്പ് സമാപിച്ചു. [Read More] 1. പ്രവാസി രിസാല ഗൾഫ്‌ കോർഡിനേറ്റർ അവിഭാദ്യം അർപ്പിക്കുന്നു book fair calendar ipb kalalayam kalalayama knowtech KSA Oman pravasi risala rsc sahithyotsav Sahithyotsavu sahitystsavu Sannaham sector sharjahbook fair ssf uae wisdom More Select Category Featured Featured 2 Other ചലനങ്ങൾ BAHRAIN KSA KUWAIT OMAN QATAR UAE നിലപാട് ബ്ലോഗ് സമിതികൾ കലാലയം രിസാല വിസ്‌ഡം സ്റ്റുഡൻറ്സ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിസിറ്റിംഗിന് നാട്ടില്‍ എത്തിയപ്പോഴാണ് ആ പത്രവാര്‍ത്ത കണ്ടത്. പ്രവാസി സാഹിത്യകാരന്മാരുടെ ശ്രദ്ധക്ക്! പ്രവാസി എഴുത്തുകാര്‍ക്ക് ഒരു സുവര്‍ണ്ണാവസരംആ നിരാശപ്പെടേണ്ട, സാഹിത്യഅവാര്‍ഡുകള്‍ സൗജന്യനിരക്കില്‍. ഇന്ത്യന്‍ രൂപാ സ്വീകരിക്കുകയില്ല. .അമേരിക്കന്‍ ഡോളര്‍മാത്രം.പാക്കേജിന്‍െറ നിലവാരം അനുസരിച്ച് തുകകള്‍ക്ക് പെരുപ്പം കൂടും. കളിപ്പീര് തെല്ലുമില്ലാ.അവാര്‍ഡുകള്‍ കൈപ്പറ്റാനെത്തുബോള്‍ മാത്രം തുക ഏള്‍പ്പിച്ചാല്‍ മതിയാകും. ധാരാളം പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്.് ശ്ശെടാ, എന്നാലിത്തരമൊന്ന്് ആദ്യം കാണുകയാണ്.നീലഭൃംഗാദിയുടെ ഇടതൂര്‍ന്ന മുടിയുടെ പരസ്യം മുതല്‍ ബ്രായുടെ, അണ്ടര്‍വെയറിന്‍െറ പരസ്യമൊക്കെ സഹിക്കാവുന്നതേയുള്ളൂ. കാന്‍സറ്, എയിഡ്‌സ്, എബോള, പക്ഷിപ്പനി, ചിക്കന്‍ഗുനിയ, തുടങ്ങിയ മഹാരാഗങ്ങളെ ഒറ്റമൂലിയുടെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്ന മഹാന്മാര്‍ മുതല്‍ മുസ്‌ലി പവ്വര്‍ ഉത്തേജനഗുളികള്‍ വരെ വില്‍ക്കുന്ന രാജ്യത്ത് ഇതും ഒരു പരീക്ഷണമേകുന്നു.പണ്ടൊക്കെ കേള്‍ക്കാറുള്ളത് "കാളന്‍ നെല്ലായി',എല്ലാ രോഗങ്ങള്‍ക്കും ഒറ്റമൂലി.സമയക്കുറവു മൂലം ചീഫ് ഫിസിഷ്യന്‍ വിമാനത്തില്‍ സഞ്ചരിക്കുന്നു. ങാ,അടികളില്‍ ഇന്നെല്ലാ ഫിസിഷ്യന്മാരും,സന്യാസിമാരും മന്ത്രവാദികളും ആള്‍ദൈവങ്ങളും വിമാനത്തില്‍ തന്നെ യാത്ര. അപ്പോള്‍ ഓര്‍മ്മ വന്നത് പണ്ടുണ്ടായ ഒരു കഥയാണ്. മൂട്ടേ കൊല്ലുന്ന മിഷ്യന്‍! ങാ,അമ്പടാ! കയറുകട്ടിലും ചൂരക്കട്ടിലുമാക്കെയുള്ള കാലം. മൂട്ടകള്‍ക്ക് കൂശാലായിരുന്നു.മൂക്കറ്റംകള്ളുകുടിച്ചുറങ്ങുന്ന ഗൃഹനാഥന്‍െറയും,ജോലിചെയ്ത് തളര്‍ന്നുറങ്ങുന്ന ഗൃഹനായികയുടെയുംചോര ഊറ്റികുടിക്കുന്ന യക്ഷിഗന്ധര്‍വ്വരായി മൂട്ടകള്‍ വിളങ്ങി നിന്ന കാലം! ആര്‍ക്കും അബദ്ധംപറ്റാം.അങ്ങനെ പ്രലോഭനത്തില്‍പ്പെട്ട് ഈയുള്ളവനും വരുത്തി ഒരു മൂട്ട മിഷ്യന്‍.കട്ടിലിനടി മൂട്ടമിഷ്യന്‍ഫിറ്റു ചെയ്താല്‍ മാന്ത്രികശക്തിയാല്‍ മൂട്ടകള്‍ പാലായനം ചെയ്യുമെന്നൊക്ക ധരിച്ച് ഒടുവി മൂട്ടമിഷ്യന്‍ വന്നു.വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി.പെട്ടി തുറന്നു.പെട്ടിക്കകത്തൊരു വലിയ കടലാസു പൊതി.പൊതി അഴിച്ചു.പൊതിക്കുള്ളില്‍ വീണ്ടും വീണ്ടും പൊതി.ഒടുവി പൊതി കുഞ്ഞുകുഞ്ഞായി.ഒടുവിലത്തെ കുഞ്ഞുപൊതി തുറന്നു.അതി രണ്ട് ചെറിയ പാറക്കല്ല്, കൂടെ ഒരുകുറിപ്പ്! ഉപയോഗിക്കേണ്ടവിധം.മൂട്ടെ പിടിച്ച് രണ്ടുകല്ലുകള്‍ക്കുള്ളില്‍ വച്ച് ് ഞെരുക്കുക.ഞെട്ടിപ്പോയി! കാശുപോയി,വിഢീംമായി! മിനിമം എന്താന്ന് ഒന്ന്് വിളിച്ചു ചോദിക്കാം.ഒരു മിനിമം കൊടുത്താമതി എങ്കി ഒന്നു പരീക്ഷിച്ചു നോക്കാം.എപ്പഴാ ശുക്രന്‍ അത്യൂഛത്തി വരുന്നേ് പറയാമ്പറ്റത്തില്ലല്ലോ ,ഒരു പ്രലോഭനം!ഫോണ്‍ എടുത്ത് അതില്‍ കൊടുത്ത നമ്പരില്‍ കറക്കി.അപ്പുറത്തു നിന്നും പാറപ്പുറത്തുരക്കുന്ന ശബ്ദം.ഹലോ,ഇതു കഥാകൃത്ത് കൊടുവള്ളി നാരായണനല്ലേ,ധാരാളം കേട്ടട്ടുണ്ട് ,ധാരാളം വായിച്ചിട്ടുണ്ട്.കൊടുവള്ളി നാരായണനെ ഓര്‍ത്തു.പെട്ടന്നുയര്‍ന്ന് അതിപ്രശ്‌സതനായ കഥാകൃത്ത്! താടീംമുടീംവളര്‍ത്തി ചാക്കുസഞ്ചിം തോളേലിട്ട് കഞ്ചാവും വലിച്ച് തെരുവുതെണ്ടിയായി നടന്ന നിര്‍ദ്ധനനായയുവാവാണ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുന്നത്.അവര്‍ഡുകള്‍ വാരിക്കൂട്ടിമാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ എഴുതി ജ്ഞാനപീഠത്തിന്‍െറ പടവിലിക്ക് കണ്ണും നട്ടിരിക്കുന്ന ഡോളറിലാ ഞങ്ങളുടെ ബിസിനസ്. അറിയാല്ലോ,പഴേം കാലൊന്നുമല്ല.നാട്ടിതന്നെഅവാര്‍ഡുകള്‍ കച്ചോടമാ.അതിന് ചില ഫോര്‍മാലിറ്റീസൊക്കെ ഒണ്ട്.എന്തു ഫോര്‍മാലിറ്റി? ങാ, എന്താ വിചാരിക്കുന്നത്.പണ്ടത്തെപ്പോലെ ഒന്നും സ്‌ട്രെയിറ്റല്ല കാര്യങ്ങള്.അവാര്‍ഡിന് മുമ്പ് ഒരു അവാര്‍ഡുകമ്മറ്റി.അതൊരു ക്ലിക്കാ,അവരാ തീരുമാനിക്കുന്നെ.അത് ഏകകണ്‌ഠോമാ.എന്തു ക്ലിക്ക് ആദ്യമെ പ്രശസ്തരായ രണ്ട് മൂന്ന്് സാഹിത്യ പ്രതിഭകളെ വശീകരിച്ച് ഒരു അവാര്‍ഡ്കമ്മറ്റി ഉണ്ടാക്കുക. അതിനാ ഏറ്റവും ചെലവ്.മനസിലായോ,അവര്‍ഡിന്‍െറ അവാര്‍ഡ്! കാഷായിഅവരെ ആതാദ്യം എള്‍പ്പിച്ചാലെ സംഗതി നടക്കൂ.അത് കഴിഞ്ഞ് ആര് എന്തു കൃതി അയച്ചാലുംഫലമില്ല. നമ്മള് കൊടുക്കുന്ന ലിസ്റ്റില്‍ അവാര്‍ഡ് പ്രഖ്യാപനം വരും. പിന്നല്ലാതെ.ഈ വന്ന കാലത്ത് ഇവിടെ ദൈവത്തിന്‍െറ നാട്ടി എല്ലാം വ്യാവസായികഅടിസ്ഥാനത്തിതന്നെ,രാഷ്ടീയം,മതം,മന്തവ്രാദം,ജോതിഷ്യം,തിരുമ്മ്,കൊട്ട്വേഷന്‍, എന്നുവേണ്ടാ സര്‍വ്വ കിടിപടീം.നാടോടുമ്പം നടുവേ ഓടണം അതാ,പ്രമാണം,സകല ഉഡായിപ്പും അങ്ങനാ,പിരിവ് പോലും മാന്യമായ ഭിക്ഷാടനമായിരിക്കുന്നു ഇക്കാലത്ത്.തത്വം പറയാം,പക്ഷേ പ്രവര്‍ത്തി മറ്റൊന്നാന്നാര്‍ക്കാ ഇക്കാലത്തറിയാത്തെ.നാട്ടിലെ സ്തിതി ഇപ്പോ ഇതാ. ങും,നോക്കട്ടെ, താങ്കളൊരമേരിക്കന്‍ പ്രവാസി ആയതുകൊണ്ട് റേറ്റല്പ്പം കൂടുതലാ.അവിടുന്നാ ഏറെ ഡിമാന്‍റ്.എങ്കിലും ഒരു പരിഗണന തരാം.ഒരു മന്ത്രി,ഒരെംപി,ഒരുസീരിയല്‍ നടി,ഒരു കവി,ഒരു മേയര്‍,ഇത് സമാന്യം ഭേദപ്പെട്ട പാക്കേജാ,നിങ്ങടെ നെലക്കും വെലക്കും.ഒരുലക്ഷം രൂപാ കാഷ് അവാര്‍ഡും,അമ്പാടി അരവിന്ദാക്ഷന്‍ കൊത്തിയ വെങ്കല ശില്പ്പവും,സാഹിത്യ ശിരോമണി സര്‍ട്ടിഫിക്കറ്റും തരും.പ്രശസ്ത എഴുത്തുകാരന്‍ ചെറുവള്ളി ചേമക്കുറുപ്പിന്‍െറപേരിലുള്ള അവാര്‍ഡാ.ആരും കൊതിച്ചു പോകുമിതൊന്നു കിട്ടാന്‍. ആശ്വാസ നിരക്കിത്തരാം,അമ്പതിനായിരം അമേരിക്കന്‍ ഡോളര്‍! ഹോ, കുടുംബം കലക്കുന്ന പരിപാടിയാ.അവളെങ്ങാനും അറിഞ്ഞാ,ഡിവോഴ്‌സാ,എന്‍െറ ഭാര്യയേ! എങ്കിലും ആഗ്രഹം, ആവേശം വിട്ടുപിരിയാതെ നില്‍ക്കുന്നു.കയ്യിലും കാലിലും ചെറിയൊരു കണക്കു കൂട്ടി ,ലാഭനഷ്ടങ്ങള്‍ കിഴിച്ചുകൂട്ടി.ഒരുലക്ഷം രൂപാ തിരികെ കിട്ടും,പിന്നെ വെങ്കലശില്പ്പവും,പരിപാടി സംബന്ധിക്കുന്ന ഉന്നതരുടെ ചെലവും.ങാ, ഇക്കാലത്ത് കാശെറിയാതെ എവിടെ പ്രശസ്തി കിട്ടാനാ. അപ്പോ ഒന്നൂടെ നാട്ടി വരേണ്ടിവരും.സാറ് പോയേച്ച് ഒന്നൂടെ വാ,ഇത് അച്ചപ്പം ചുടുന്നപോലൊള്ള കാര്യേന്നുമല്ലല്ലോ? ആറുമാസം കഴിഞ്ഞപ്പോള്‍ കഥാകൃര്‍ത്ത് കൊടുവള്ളി നാരായണന്‍െറ വാട്‌സപ്പുകോള്‍ വന്നു,ചിലവന്യേ.വേഗം എത്തൂ, ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് പ്രസ്ക്ലബിലവാര്‍ഡുദാനം. പതിനഞ്ചന് മമ്പ് തിരുവനപുരത്ത് എത്തത്തക്കവിധം പ്ലയിന്‍കയറി.സംഭവദിവസം പ്രസ്ക്ലബിലെത്തി.പറഞ്ഞപ്രകാരം എല്ലാം ഭദ്രം.കിടിലന്‍ പരിപാടി.മദ്യം വാഗ്ദാനം ചെയ്തു വരുത്തിയ നിറഞ്ഞ സദസ്.വര്‍ണ്ണക്കടലാസുകള്‍ തോരണം കെട്ടിയ വേദി.പുറകില്‍ വലിയ ബാനര്‍,അതില്‍ എന്‍െറ ഫോട്ടോ, അടിയില്‍ വലിയ സുവര്‍ണ്ണ അക്ഷരങ്ങള്‍ തിളങ്ങുന്നു.പ്രമുഖ പ്രവസി സാഹിത്യകാരന്‍ കോര കാരാമുക്കിന്‍െറ പ്രധമ നോവല്‍ ''കാക്കത്തമ്പുരാട്ടി''ക്ക്‌ചെറുവള്ളി ചേമക്കുറപ്പ് അവാര്‍ഡ് ബഹുമാനപ്പെട്ട സാംസ്ക്കാരിക മന്ത്രി നല്‍കി ആദരിക്കുന്നു,ഒരു ലക്ഷം ക്യാഷ് എന്നൈ കാത്തു നിന്ന കഥാകൃത്ത് കൊടുവള്ളി നാരായണന്‍ എന്നെ അയാളുടെ കാറിലേക്ക് കൂട്ടികൊണ്ടുപോയി അമ്പതിനായിരത്തിന്‍െറ ഡോളര്‍ രഹസ്യമായി സ്വീകരിച്ചു, വീണ്ടും കൂട്ടികൊണ്ടു വന്ന് പ്രമുഖരുടെ മദ്ധ്യത്തില്‍ ഉപവിഷ്ടനാക്കി.അവതാരിക തടിച്‌നുകൊഴുത്ത ഒരു കാക്കക്കറുമ്പി അസാദ്ധ്യ മേക്കപ്പോടെ എത്തി കിളിനാദത്തില്‍ പരിപാടിക്കു തുടക്കമിട്ടു ഈശ്വരപ്രാര്‍ത്ഥന! ഊതിയാല്‍ പറക്കുന്ന ഒരു പെണ്‍കുട്ടി കാളരാഗത്തില്‍ ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു.തുടര്‍ന്ന് മന്ത്രി എന്നെ പൊന്നാട പുതപ്പിച്ച് വെങ്കലശില്പ്പവും,ഒരു ലക്ഷത്തിന്‍െറ കാഷ് ചെക്കും ഏല്‍പ്പിച്ചു.ഞാന്‍ കുളിരുകോരി കോള്‍മയിര്‍ കൊണ്ടു,ജ്ഞാനപീഠം കിട്ടിയ അനുഭൂതിയോടെ.പിന്നെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍,മന്ത്രി,എംപി,മേയര്‍,എന്നെ പുകഴ്ത്തി സോപ്പിട്ടു കുളിപ്പിച്ച്. ഒന്നെനിക്കിഷ്‌പ്പേട്ടു.സുന്ദരിയായ സീരിയല്‍ നടിയുടെ കടാഷങ്ങള്‍ല്‍,കൂടെഎന്നോടൊരു ചോദ്യവും,കോര അങ്കിള്‍,അടുത്തമാസം ഞങ്ങള്‍ പരിപാടീം കൊണ്ട് അമേരിക്കേവരന്നൊണ്ട്,ടെലഫോണ്‍ നമ്പര് തന്നേര്,ഞാം കോണ്ടാക്ട് ചെയ്‌നാം! ടെലഫോണ്‍ നമ്പരു കൊടുത്തു ങ്ങള് മോഷ്‌ടിച്ചെഴുതപ്പ. ഇന്ന് മോഷ്ടിക്കാത്തവൻ മോശക്കാരൻ . അവിടിന്നും ഇവിടുന്നും ഒക്കെ മോഷ്ടിച്ച് ഒരു അവിയല് രൂപത്തിൽ കേറ്റി വിട് ആരും പിടിക്കില്ല . അഥവാ പിടിച്ചാൽ നിൽക്കാൻ പഠിക്കണം . ഇന്ന് മോഷ്ടിക്കുന്നവനും കള്ളം പറയുന്നവനുമേ രക്ഷയുള്ളൂ . ഇങ്ങള് നോക്ക് നമ്മടെ പ്രസിഡണ്ട് എന്നാ തകർക്കാല തകർക്കണെ . പച്ച വെള്ളത്തിന് തീ പിടിക്കണ കള്ളം പറഞ്ഞു ആള്ക്കാരെ വിശ്വസിപ്പിക്കാൻ പഹയനെ കഴിഞ്ഞേ ആളുള്ളൂ . ഇങ്ങള് മോഷ്ടിച്ചിട്ട് ഇങ്ങളോട്‌ തന്നെ ക്ഷമിച്ചെന്നു പറയുക . ഇങ്ങൾക്ക് അതിനുള്ള അധികാരമുണ്ടു . പ്രസിഡണ്ട് അതാണ് ചെയ്യാൻ പോകണത് . നമ്മൾ നമ്മളോട് ക്ഷമിച്ചില്ലെങ്കിൽ ആര് ക്ഷമിക്കും ? ആരും ക്ഷമിക്കില്ല . അതുകൊണ്ടു ഇങ്ങള് മോഷ്‌ടിച്ചെഴുത് പിന്നങ് ക്ഷമിക്ക് . സാഹിത്യത്തിൽ അതിന് വകുപ്പുണ്ട് . ഈ ഡോക്‌ടർ ശശിധരൻ തന്നെയാണോ വിദ്യാധരൻ ? ഇപ്പോൾ രണ്ട്പേരേം കാണുന്നില്ല . ഡോക്റ്റർ ശശിധരൻ സംസ്‌കൃത പണ്ഡിതനെന്നാണ് ജോസഫ് പടന്നമാക്കാൽ പറയുന്നത് . ഇവിടെ ഏറ്റവും കൂടുതൽ സംസ്‌കൃസ്തു ശ്ലോകങ്ങൾ ഇറക്കിയിവിട്ടിട്ടുള്ള ആൾ വിദ്യാധരനാണെന്നാണ് എന്റെ നിഗമനം . ഇപ്പോൾ രണ്ടുപേരേം കാണാനില്ല . ആൾമാറാട്ടം അല്ലാമാറാട്ടം ! അമേരിക്കൻ മൊല്ലാക്കയുടെ ചോദ്യത്തിൽ സംശയത്തിന്റെ നിഴൽ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ലെന്ന് ഒരു വൈദികന്‍ ചേര്‍ത്തല: എന്റെ എളിയവില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോഴെല്ലാം അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി ഒരു വൈദികന്‍. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ ആണ് ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടവക മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു. ഇടവകയിലെ ശൗചാലയ രഹിതമായ കുടുംബങ്ങളില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ്. പുതുഞായര്‍ തിരുന്നാളിനു മുന്നോടിയായി ശനിയാഴ്ച നടന്ന കപ്ലോന്‍ വാഴ്ചയ്ക്കിടെയാണ് വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ ഈ ആശയം മുന്നോട്ടുവച്ചത്. ഇടവകയിലെ പുതുക്കിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം വികാരിക്ക് താമസിക്കുന്നതിനായി പുതിയ ആധുനിക സൗകര്യങ്ങളുളള പള്ളിമേടയും പണിതീര്‍ത്തിരുന്നു. ഈ മാസം രണ്ടിന് പള്ളിമേടയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. എന്നാല്‍ ഇതുവരെ പുതിയ പള്ളിമേടയില്‍ താമസിക്കാന്‍ വികാരി തയ്യാറായില്ല. ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്നാണ് ഈ വന്ദ്യവൈദികന്റെ പ്രതിജ്ഞ. പഴയ പാരീഷ് ഹാളിനോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് അദ്ദേഹം കഴിയുന്നത്. പത്തു കുടുംബങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട ശൗചാലയമാണ് അദ്ദേഹം പദ്ധതിയിടുന്നത്. അന്‍പതിനായിരം രൂപയെങ്കിലും ചെലവുവരുന്നതാണ് ഓരോ ശൗചാലയവും. പുതിയ പള്ളിയുടെ നിര്‍മ്മാണം മൂന്നു വര്‍ഷം മുന്‍പ് ആരംഭിക്കുമ്പോഴും അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇടവകയിലെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാതെ പള്ളി പണിയില്ലെന്നായിരുന്നു അത്. വീട് പണിയാന്‍ ഇടവകാംഗങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ പള്ളിപണിക്ക് ലഭിക്കുന്ന പണം എടുത്ത് താന്‍ ആ വീട് പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇടവകാംഗങ്ങള്‍ ഒന്നടങ്കം സഹായവുമായി മുന്നോട്ടുവരികയും ആ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട വീട് വച്ച് നല്‍കുകയും െചയ്തിരുന്നു. എറണാകുളം-അങ്കമാലി രൂപതയിലെ ഏറ്റവും സീനിയര്‍ വൈദികരില്‍ ഒരാളാണ് ഫാ.ഡാമിയന്‍. രാജ്യത്തിനകത്ത വിവിധയിടങ്ങളില്‍ വര്‍ഷങ്ങളോളം മിഷനറിയായി സേവനം ചെയ്ത ശേഷമാണ് അദ്ദേഹം ഇടവക സേവനത്തിന് എത്തിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മനുഷ്യായുസ്സ് അളക്കപ്പെടുന്നത് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കൊണ്ടല്ല ; സൽകർമങ്ങൾ കൊണ്ടു മാത്രമാണ്. അപ്രകാരം തന്നെയാണ് സമ്പത്തും , ഒരു മുസ്ലിം തന്റെ കാലശേഷം വിട്ടു പോകുന്നതുകൊണ്ടല്ല കണക്കാക്കപ്പെടുന്നത് . അല്ലാഹുവിന് ഇഷ്ടപ്പെട്ട വഴിയിലും , അവന്റെ സാമീപ്യം തേടിക്കൊണ്ടും ചിലവഴിച്ചതു മാത്രമാണ് അതിൽ നിന്ന് അവശേഷിക്കുന്നത് . ഒരു പത്രസമ്മേളനത്തിൽ ഇന്ത്യയിലെ മുസ്ലിംകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ആഗ്രഹസഫലീകരണത്തിനു ജനങ്ങൾ ശവകുടീരങ്ങളിൽ അഭയം തേടുന്നതാണ് എന്ന് ഉത്തരം നൽകിയതിനു 'ശ്മാശാന ​​വിപ്ലവക്കാർ' എന്ന് ആക്ഷേപിക്കപ്പെട്ട ഒരു ഗതകാല ചരിത്രമുണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്. ആദർശം മുറുകെപ്പിടിക്കുകയും അത് ആരുടെ മുമ്പിലും ഭയമേതുമന്യേ വെട്ടിത്തുറന്നു പറയുകയും ചെയ്യുന്ന ധീരരും ധിഷണാശാലികളുമായ പണ്ഡിതന്മാർ നേതൃത്വം നൽകിയ ഒരു പ്രബോധന സംഘമായിരുന്നു നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന. ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ പ്രബോധനം നടത്തുകയും തൗഹീദ് ജന മനസ്സുകളിൽ വിത്ത് പാകുകയും സുന്നതിനെക്കുറിച്ചു ബോധവൽക്കരിക്കുകയും ശിർക്കിനും ബിദ്അത്തിനുമെതിരിൽ സന്ധിയില്ലാ സമരം നയിക്കുകയും ചെയ്തവരായിരുന്നു ആദ്യകാല മുജാഹിദുകൾ. എന്ത് ന്യുനതകൾ പറയാനുണ്ടെങ്കിലും, ഇസ്‌ലാമിക വിശ്വാസത്തിന്റെ അതിപ്രധാനമായ വശം കേരളക്കരയിൽ വിത്തു പാകുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് അനിഷേധ്യമായ സ്ഥാനമാണുള്ളത്. ഇക്കാര്യം, ഇവിടെ അനുസ്മരിക്കാൻ കാരണം, നാലു ദിവസങ്ങളിലായി കൂരിയാട് വെച്ച് നടന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ബാക്കി വെച്ച ചില ദുസ്സുചനകൾ അനാവരണം ചെയ്യാൻ വേണ്ടിയാണ്. കേരളത്തിൽ ഇസ്‌ലാമിക മത പ്രബോധന രംഗത്ത് നബിചര്യ പിന്തുടർന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഏക സംഘടന എന്ന ഖ്യാദി അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ കൂരിയാട് സമ്മേളനം സത്യത്തിൽ ആ അവകാശവാദത്തെ തന്നെയാണ് നിഷേധിച്ചിരിക്കുന്നത്. ലോകത്ത് നിയുക്തരായ മുഴുവൻ പ്രവാചകന്മാരും അവരുടെ ജനതയോട് പറഞ്ഞ അതിപ്രധാന വിഷയം, ഇബാദത്ത് അള്ളാഹുവിനു മാത്രമേ പാടുള്ളു എന്നതാണ്. വിവിധവും വിത്യസ്ഥവും വിഭിന്നവുമായ സാമൂഹ്യ ജീവിതതലങ്ങളിൽ ആയിരുന്നിട്ടു കൂടി അള്ളാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന സന്ദേശത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചരിത്രവും ഇതിൽ നിന്ന് ഭിന്നമല്ല. ബഹുദൈവ വിശ്വാസികളായ കൊടിയ ശത്രുക്കളുടെ അതിക്രമം അതി ശക്തമായിരുന്നിട്ടും, പലിശയും, ചൂതാട്ടവും,വ്യഭിചാരവും അധാർമ്മികതയും കൊടി കുത്തി വാണിരുന്ന സാമൂഹിക സാഹചര്യം നിലനിൽക്കെത്തന്നെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, മക്കാ മുശ്‌രിക്കുകളോട് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ, മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന് പ്രവാചക മാതൃക പിന്തുടർന്ന മുജാഹിദ് പ്രസ്ഥാനം, വിദ്യാഭ്യാസ സാമൂഹ്യ രംഗത്തൊക്കെ പ്രശോഭിതമായ വർത്തമാന കാലത്തിലൂടെ കേരള മുസ്ലിംകൾ കടന്നു പോകുന്ന ആനുകാലിക സാഹചര്യത്തിൽ, തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിന്നാക്കം പോയി എന്നത് തികച്ചും ദുസ്സുചന തന്നെയാണ് പ്രദാനം ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ആദുര രംഗത്തെല്ലാം സേവനങ്ങൾ അർപ്പിക്കാനും മാർഗ നിർദ്ദേശങ്ങൾ നൽകാനും മുസ്ലിം സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ എത്രയോ ഉണ്ട് എന്ന കാര്യം എല്ലാവർക്കുമറിയാം. എന്നാൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെയും സ്വഹാബത്തിനെയും മാതൃകയായി സ്വീകരിച്ചു കൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, ശെരിയായ ദഅവത്ത് നിർവ്വഹിക്കുന്ന ആളുകൾ ലക്ഷ്യം വിസ്മരിക്കുമ്പോൾ ഗുരുതരമായ അനന്തര ഫലങ്ങൾ ഭയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക ദഅവത്തിനു വേണ്ടിയാണ് മുജാഹിദ് പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത് എന്ന കാര്യം ആർക്കും നിഷേധിക്കുക സാധ്യമല്ല. ആധികാരികമായ കണക്കുകൾ പ്രകാരം, 10 വേദികളിലായി, 100 സെഷനുകളിലായി 400 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയും പതിനായിരങ്ങളുടെ കായിക ശേഷിയും ഒരുപാട് ദിവസങ്ങളുടെ അദ്ധ്വാനവും വ്യയം ചെയ്ത സമ്മേളനത്തിൽ, ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാരമായ തൗഹീദും സുന്നത്തും എത്ര ശതമാനം ചർച്ച ചെയ്തു? ദീനിന്റെ പേരിൽ ക്ഷണിക്കുകയും കേരളത്തിന്റെ അഷ്ട ദിക്കുകളിൽ നിന്ന് പ്രതീക്ഷയോടെ വന്നു ചേരുകയും ചെയ്ത ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾക്ക് എന്താണ് ഈ സമ്മേളനം കൊണ്ട് ലഭിച്ച മെച്ചം? ഒരു പത്തോ ഇരുപതോ മിനുട്ടു കൊണ്ട് പറഞ്ഞു തീർക്കാവുന്ന സഹിഷ്ണുതയും സഹവർത്തിത്വവും ഒരു മത സംഘടനയുടെ അജണ്ടയാവുകയും, അതിപ്രധാനമായ തൗഹീദും സുന്നത്തും ചോർന്നു പോവുകയും ചെയ്യുക !! ഇതല്ലേ ദുരന്തം? ഇതിലും വലിയ മറ്റെന്തു ദുരന്തം? ശിർക്കും ബിദ്അത്തും അനുദിനം തഴച്ചു വളരുകയും, അതിനെ ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും പ്രതിരോധിക്കേണ്ട ആളുകൾ മറ്റു പല ഏടാകൂടങ്ങൾക്കും പിന്നാലെ പോവുകയും അടിസ്ഥാനവിഷയത്തിൽ വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ, സാധാരണ ജനങ്ങളിൽ എങ്ങിനെയാണ് പരിവർത്തനം സംഭവിക്കുക? ഇസ്‌ലാം സാഹോദര്യവും സഹവർത്തിത്വവും പ്രധാനം ചെയ്യുന്നു. അതിന്റെ രീതികൾ സഹിഷ്ണുതയുടേതാണ്. പക്ഷെ, ഏതു പ്രവാചകനാണ് മതം സഹിഷ്ണുതയും സഹവർത്തിതവുമാണ് എന്ന് പ്രബോധനം ചെയ്തത്? ഇസ്‌ലാമിക പ്രബോധനത്തിന്റെ അടിസ്ഥാന വിഷയം ഇത്തരം കാര്യങ്ങളാണോ? ചില ക്ഷണിതാക്കളുടെ സാന്നിധ്യവും മറ്റു ചിലരുടെ അസാന്നിധ്യവും ആഘോഷിക്കുന്ന തിരക്ക് കഴിയുമ്പോൾ മുജാഹിദ് പ്രവർത്തകർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണിത്. നാട്ടിലുള്ള നാനാ ജാതി മതസ്ഥരായ, ദീനും ദുനിയാവുമറിയാത്ത ആളുകളെ ആദര പൂർവ്വം ക്ഷണിച്ചു വരുത്തി അവരുടെ ബഡായികൾ സാധാരണക്കാരായ മുസ്ലിം പൊതു ജനങ്ങളെ കേൾപ്പിക്കുന്നതിനു പറയുന്ന പേരാണോ ദഅവത്ത് ? എങ്കിൽ നിങ്ങൾക്ക് പലവട്ടം തെറ്റി. കേരളത്തിൽ, രാഷ്ട്രീയപരമായി മുസ്‌ലിം ലീഗും, സുന്നിയും ജമാഅത്തെ ഇസ്‌ലാമിയും അതിന്നിടയിൽ ഒരു മുജാഹിദ് പ്രസ്ഥാനത്തിന്റെ അസ്തിത്വത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് കൂരിയാട് സമ്മേളനം ബാക്കി വെക്കുന്നത്. ഖുബൂരികൾ എന്ന വിശേഷണം കൂടി ഒഴിവാക്കിയാൽ നന്നായി എന്ന് സുന്നികളും, വിശാല മുസ്ലീം ഐക്യത്തെ വാനോളം പുകഴ്ത്തി ജമാഅത്തെ ഇസ്‌ലാമിയും വെണ്ടയ്ക്ക നിരത്തുമ്പോൾ, ഓർക്കുക; അപകടം അടുത്തെത്തിയെന്ന് ! കാരണം, ശത്രുക്കൾ നിങ്ങളെ പ്രശംസിക്കാൻ തുടങ്ങിയിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രണയവും കാത്തിരിപ്പും വിഫലമാക്കി വിവാഹത്തിനു തൊട്ടുമുന്‍പ് വിമാനാപകടത്തില്‍ അവന്‍ യാത്രയായി; തനിച്ചായെങ്കിലും പ്രതിശ്രുത വരനു നല്‍കിയ വാക്കുപാലിച്ച് വിവാഹ വേഷത്തില്‍ അവളെത്തി; സോഷ്യല്‍മീഡിയയുടെ കണ്ണീരായി ഈ പെണ്‍കുട്ടി പത്തു കോടി തട്ടിപ്പ് നടത്തി; രാജ്യം വിടാന്‍ പൈലറ്റ് ആവാനുള്ള ക്ലാസില്‍ ചേര്‍ന്ന് പിതാവും മകനും! ഒടുവില്‍ ‘അതിസാഹസികമായ രക്ഷപ്പെടലും’, സംഭവം ഇങ്ങനെ… ലണ്ടന്‍: പത്ത് കോടി തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടാന്‍ പൈലറ്റ് ആവാനുള്ള ക്ലാസില്‍ ചേര്‍ന്ന് പിതാവും മകനും. ക്ലാസ് നടക്കുന്നതിനിടെ ഏവരെയും കബളിപ്പിച്ച് ഇരുവരും രാജ്യം വിട്ടു.... ‘അമ്മേ, ക്ഷമിക്കൂ, എന്നിലധികം വേദന നിങ്ങള്‍ അനുഭവിക്കുന്നുണ്ട്, അറിഞ്ഞ് കൊണ്ടല്ലെങ്കിലും കാരണക്കാരനായ എന്നോട് പൊറുക്കില്ലേ’ നെഞ്ച് തുളപ്പിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്! ഓഹിയോ: മരണം മുന്‍പില്‍ കണ്ട് കഴിയുന്ന അഞ്ച് വയസുകാരന്‍ അമ്മയോടും അച്ഛനോടും നടത്തിയ മരണക്കുറിപ്പിലൂടെ നടത്തിയ ക്ഷമാപണമാണ് ഇപ്പോള്‍ ജനങ്ങളുടെ നെഞ്ച് തുളയ്ക്കുന്നത്. ചാര്‍ളി പ്രൊക്ടോര്‍ എന്ന... ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ടോ എന്ന് ചോദ്യം, അതെന്താണെന്ന് തിരിച്ച് ചോദിച്ച് പാകിസ്താനിലെ പുതുതലമുറ! രാജ്യാന്തര തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച് പുതിയ സര്‍വ്വെ ഇസ്ലാമാബാദ്: പാകിസ്താനില്‍ നടത്തിയ സര്‍വ്വെയാണ് ഇന്ന് രാജ്യാന്തര തരത്തില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് എന്നു പറയുന്നത് തന്നെ ഇന്റര്‍നെറ്റാണ്. വലിയ പങ്കും... മ്യാന്‍മര്‍; റോഹിങ്കന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ സജ്ജമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഈ മാസം 15 മുതല്‍ തിരിച്ചെത്തിച്ചു തുടങ്ങും. എന്നാല്‍ മ്യാന്‍മര്‍,... സ്റ്റാന്‍ ലീ അന്തരിച്ചു; വിടവാങ്ങിയത് മാര്‍വെല്‍ ലോകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയ കഥാകാരന്‍ ലോസ്ആഞ്ചലസ് : മാര്‍വെല്‍ കഥാപാത്രങ്ങള്‍ക്ക് ജനപ്രീതി നേടി കൊടുക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച അമേരിക്കന്‍ കോമിക്‌സ് കഥാകാരന്‍ സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു. റുമാനിയയില്‍ നിന്നു യുഎസിലേക്കു... വാഷിങ്ടണ്‍: കാലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ. 31പേരാണ് ഇതിനോടകം കാട്ടുതീയില്‍പ്പെട്ട് മരിച്ചത്. 228പേരെ കാണാതായിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവരില്‍ പലരും ബന്ധുക്കളുടേയും മറ്റും... മിനിറ്റുകളുടെ മാത്രം വ്യത്യാസം; അമ്മയും മകളും ഒരേ ആശുപത്രിയില്‍, ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ടെക്‌സാസ്: ഒരേ ആശുപത്രിയില്‍ ഒരേ ദിവസം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അത്ഭുതമായിരിക്കുകയാണ് ഈ അമ്മയും മകളും. ജോര്‍ജിയ സ്വദേശികളായ ഒരു അമ്മയും മകളുമാണ്... ഖഷോഗ്ജിയുടെ നാടായ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കാരം നടത്തണം; ലോകത്തോട് നിസ്‌കാരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ച് പ്രതിശ്രുതവധു വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ജിക്കുവേണ്ടി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ത്ഥന നടത്തണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട് ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റഇസ് സെന്‍ഗിസ്. ഖഷോഗ്ജിയുടെ സ്വദേശമായ... 14ാം വയസ്സില്‍ ആദ്യ പ്രസവം.. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ 21മത്തെ കുഞ്ഞിന് ജന്മം നല്‍കി..! സ്യൂ പറഞ്ഞു, ഇല്ല, ഇനി പ്രസവിക്കാനില്ല ലങ്കാഷര്‍: ഇല്ല, ഇനി പ്രസവിക്കാനില്ല.. ഇരുപത്തൊന്നാമത്തെ പൊന്നോമനയെ കൈയ്യില്‍ ഏറ്റുവാങ്ങി സ്യൂ പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ ഈ വാക്കുകളില്‍ വലിയ പുത്തരിയൊന്നുമില്ലെന്ന് കുഞ്ഞിനെ പുറത്തെടുത്ത വയറ്റാട്ടികള്‍ പറയുന്നു.... ജക്കാര്‍ത്ത: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കടടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ ഫ്ളൈറ്റ് 610ലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നാളുകളായുള്ള തിരച്ചിലില്‍ കഴിഞ്ഞ ദിവസം വരെ നടടത്തിയിരുന്നു.... മകള്‍ മിസ് കേരള റണ്ണറപ്പ്; മകന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍; ഓട്ടോ ഓടിച്ചും, അധിക സമയം കൂലിപ്പണിയെടുത്തും മക്കളെ ഉയരങ്ങളിലെത്തിച്ച ഈ അച്ഛന് കൈയ്യടിച്ച് മിസ് കേരള മത്സര വേദി സൗദിയില്‍ മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കി; തലവെട്ടിയത് പ്രതികളായ സൗദി പൗരന്മാരുടെ ഇറ്റലിയിലിരുന്ന് ജ്യോത്സന പറഞ്ഞു; ‘അതെ ലിജിന്‍ എന്റെ ഭര്‍ത്താവാണ്’! എരുമേലിയില്‍ വിവാഹ രജിസ്‌ട്രേഷനില്‍ ഒപ്പിട്ട് പിതാവും ലിജിനും രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍..! കലാപത്തിന് ശ്രമിച്ചെന്ന കാരണത്തിലാണ് നടപടി ഒരു തുള്ളി വെള്ളം കുടിക്കാനോ, ഒന്ന് ഇരിക്കാനോ സാധിക്കുന്നില്ല…! പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; കണ്ണു നനയിച്ച് പോലീസുകാരന്റെ കുറിപ്പ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ കാര്‍ വിട്ടുനല്‍കി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊതുപരിപാടിക്കെത്തിയത് ഓട്ടോയില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മോദി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്ത ദിവ്യ സ്പന്ദന ‘വെട്ടിലായി’ കാസർകോട്:ടി.പി വധം അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് കസ്റ്റ്ഡിയിൽ കഴിയുന്ന പി.മോഹനനെ കോടതിയുട അനുമതിയില്ലാതെ എംഎൽഎ മാർ സന്ദർശിച്ചത് നീതി നിർവ്വഹണത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേന്ദ്ര‐കേരള സർക്കാരുകളുടെ ബജറ്റുകൾ ഒരുദിവസത്തെ ഇടവേളയിലാണ് അവതരിപ്പിച്ചതെങ്കിലും ഈ രണ്ട് ബജറ്റുകൾ തമ്മിൽ ഉള്ളടക്കത്തിലും സമീപനത്തിലും അജഗജാന്തരമുണ്ട്. “അച്ഛേദിൻ’ വാഗ്ദാനം ചെയ്ത് മൂന്നേമുക്കാൽ വർഷംമുമ്പ് അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൊണ്ടുവന്നത്. 2019ലെ വോട്ടെടുപ്പിനെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ബജറ്റ് ജനപ്രിയപദ്ധതികളാൽ നിറഞ്ഞുകവിയുമെന്നായിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, മല എലിയെ പ്രസവിച്ചപോലെ ജനവിരുദ്ധത നിറഞ്ഞ ഭരണിക്ക് ജനപ്രിയതയെന്ന ലേബൽ ഒട്ടിക്കുന്നതുപോലെ ഒരസംബന്ധമായി കലാശിച്ചു. എന്നിട്ടും ബജറ്റിനെയും മോഡി‘ഭരണത്തെയും പ്രശംസിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ രാജ്യസഭയിൽ നടത്തിയ കന്നിപ്രസംഗം ആത്മവഞ്ചനയ്ക്ക് തെളിവായി. സദ്ഭരണത്തിലൂടെ രാജ്യത്തെ ഉയർത്തുമെന്ന പ്രതീക്ഷ നൽകി മോഡി മുഴക്കിയ മുദ്രാവാക്യം 'മേരാ ദേശ് ബദൽ രഹാ ഹേ, ആഗേ ബഡാ രഹാ ഹേ' (എന്റെ രാജ്യം മാറുകയാണ്, മുന്നേറുകയാണ്) എന്നതായിരുന്നു. പക്ഷേ, നാലാണ്ട് പൂർത്തിയാകാൻപോകുന്ന ഭരണത്തിനിടയിൽ രാജ്യം കൂടുതൽ പിന്നോട്ട് പോയി. നോട്ട് റദ്ദാക്കൽ, ജിഎസ്ടി തുടങ്ങിയവയെല്ലാം തിരിച്ചടിയാണ് പ്രദാനംചെയ്തത്. എന്നാൽ, ഇത്തരം പരിഷ്കാരങ്ങൾ കേമത്തരങ്ങളാണെന്ന ചിത്രീകരണമാണ് അമിത് ഷാ നടത്തിയത്. നോട്ട് റദ്ദാക്കലും ജിഎസ്ടിയും ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയെ പിന്നോട്ടടിക്കുകയും സർവരംഗങ്ങളിലും മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്തെന്ന് അന്തർദേശീയ ഏജൻസികളുടെ പഠനങ്ങൾപോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോഡി ഭരണത്തെ വാഴ്ത്തി അടുത്ത ആറുവർഷവും താൻ പ്രസംഗിക്കുമെന്ന് പറഞ്ഞതിലൂടെ അടുത്ത ടേമിലും ബിജെപി അധികാരം നേടുമെന്ന വമ്പുപറച്ചിൽ അമിത് ഷാ നടത്തുകയായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ബിജെപി അധികാരത്തിൽ വരുമെന്ന പ്രഖ്യാപനം ഇദ്ദേഹം നടത്തിയിരുന്നു. ത്രിപുരയിൽ വിഘടനവാദികളെ കൂട്ടുപിടിച്ച് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ പിന്നിലാക്കാനുള്ള നെറികെട്ട പ്രവർത്തനത്തിലാണ് കേന്ദ്രഭരണത്തണലിൽ ബിജെപി നടത്തുന്നത്. എങ്കിലും പ്രബുദ്ധ ത്രിപുരജനത ആ മണ്ണിന്റെ ചുവപ്പ് കാക്കുമെന്നത് ഉറപ്പ്. ഗുജറാത്തിൽ 182 സീറ്റിൽ 150 സീറ്റ് പ്രതീക്ഷിച്ച സ്ഥാനത്ത് നൂറിൽ താഴെയാണ് കിട്ടിയത്. ഇതിനു കാരണം ബിജെപിയോടും മോഡി ഭരണത്തോടും ജനങ്ങൾ അകന്നുവെന്നതാണ്. രാജ്യത്ത് ദരിദ്ര ഇടത്തരം കൃഷിക്കാർ കടുത്ത പ്രതിസന്ധിയിലാണ്. നല്ല വിളവ് കിട്ടിയാൽപ്പോലും അവയ്ക്ക് വില കിട്ടുന്നില്ല. കടംവാങ്ങി മുടിയുന്ന കർഷകനു മുന്നിൽ വാചകമടിമാത്രമാണ് മോഡി‘ഭരണം നൽകുന്നത്. കർഷക ആത്മഹത്യ പെരുകുകയാണ്. എന്നിട്ടാണ്, 2022ൽ കാർഷികവരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റിലെ വാചകമടി. മിനിമം താങ്ങുവില ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും ഈ കാര്യത്തിൽ വിശദാംശങ്ങൾ ഒന്നുമില്ല. കയറ്റിറക്കുമതി നയങ്ങൾ കർഷകർക്ക് അനുകൂലമായി ഭേദഗതി ചെയ്യാനോ കാർഷികമുരടിപ്പ് മാറ്റാനോ ഒന്നും ചെയ്യാത്ത ഒരു സർക്കാരിന്റെ വാചാടോപംമാത്രമാണ് ഇത്തവണത്തെ ബജറ്റ്. ബിജെപിയെ അധികാരത്തിലേറ്റാൻ വോട്ട് ചെയ്ത ജനങ്ങൾ മാത്രമല്ല, അവരോടൊപ്പം നിൽക്കുന്ന സഖ്യകക്ഷികളും അവരെ തിരിച്ചറിയുന്നു. ഇപ്പോഴത്തെ ലോക്സഭയിലെ അംഗബലപ്രകാരം എൻഡിഎ കക്ഷികൾ പിണങ്ങിയാലും ഭരണം വീഴില്ല. പക്ഷേ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി ഗുണകരമാകില്ലെന്ന സന്ദേശം എൻഡിഎയിൽ ഉയർന്നിരിക്കുന്ന കലാപം വെളിപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന സംഭവം മോഡി സർക്കാരിനെതിരെ തെലുഗുദേശം പാർടി പ്രത്യക്ഷ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നുവെന്നതാണ്. ആന്ധ്രപ്രദേശിനോട് മോഡി സർക്കാർ കാട്ടുന്ന അവഗണയ്ക്കെതിരെ പാർലമെന്റിനകത്തും പുറത്തും ടിഡിപി പ്രതിഷേധത്തിലാണ്. അത്, ഫലത്തിൽ ബിജെപി സഖ്യത്തിൽനിന്ന് പിന്മാറുന്നതിന് ടിഡിപിയുടെ മേൽ ഉയർന്നിട്ടുള്ള ബഹുജനസമ്മർദമാണ്. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തോൽവി ഇതിന് ശക്തിപകർന്നെന്ന വിലയിരുത്തൽ 'ദി ഹിന്ദു'’മുഖപ്രസംഗം നടത്തിയിട്ടുമുണ്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ, മഹാരാഷ്ട്രയിൽ ശിവസേന എന്നിവയും ബിജെപിസഖ്യം ഉപേക്ഷിക്കുന്ന വഴിയിലാണ്. ഇങ്ങനെ, ബിജെപി ജനങ്ങളിൽനിന്നുമാത്രമല്ല സഖ്യകക്ഷികളിൽ നിന്നുപോലും ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് തുടർഭരണത്തെപ്പറ്റി അമിത് ഷാ ദിവാസ്വപ്നം കാണുന്നത്. മോഡിയുടെ കുടക്കീഴിൽ ക്ഷേമപദ്ധതികളെന്ന നെടുങ്കൻ തലക്കെട്ടിൽ കേന്ദ്രബജറ്റിനെ വാഴ്ത്തി മനോരമപത്രം ഇറങ്ങി. ഇതേ ജിഹ്വതന്നെ പിറ്റേദിവസം എൽഡിഎഫ് സർക്കാരിന്റെ ബജറ്റിനെ സംബോധനചെയ്തത് 'ഭൂമിക്ക് ഭാരം'’എന്ന മുഖ്യ തലക്കെട്ടോടെയാണ്. ഒരു പത്രം അതിന്റെ രാഷ്ട്രീയചായ്വും പക്ഷപാതവും എത്രമാത്രമെന്ന് കേന്ദ്ര‐ സംസ്ഥാന ബജറ്റുകളോട് കാണിച്ച വാർത്താവതരണത്തിലൂടെ വ്യക്തമാക്കുന്നു. യഥാർഥത്തിൽ മോഡിസർക്കാരിന്റെ ബജറ്റ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കുംനേരെയുള്ള വർധിച്ച കടന്നാക്രമണമാണ്. ആഭ്യന്തര‐വിദേശ വൻകിട കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നവയാണ്. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ ബജറ്റാകട്ടെ ഒരു നവകേരള സൃഷ്ടിക്കായുള്ള നല്ല ചുവടുവയ്പാണ്. അതിന്റെ ഉള്ളടക്കം ജനക്ഷേമകരമാണ്. സ്ത്രീകളോടും ദളിതരോടും വിഭിന്നശേഷിക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടും പ്രതിബദ്ധത കാട്ടുന്നതാണ്. സ്ത്രീകൾക്ക് ബജറ്റിൽ 14.6 ശതമാനം വിഹിതം മാറ്റിവച്ചു. സ്ത്രീക്ഷേമത്തിനും ശാക്തീകരണത്തിനും സംസ്ഥാന ബജറ്റിൽ കൂടുതൽ പദ്ധതികളും വിഹിതവുമുണ്ട്. അവഗണിക്കപ്പെട്ടവരുടെയും അശരണരുടെയും ശബ്ദമായി ബജറ്റ് മാറി. തീരദേശമേഖലയ്ക്ക് 2000 കോടിയുടെ പാക്കേജ് കൊണ്ടുവന്നത് ചെറിയ കാര്യമല്ല. കേരളത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കാൻ ലൈഫ് പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തി. റേഷൻകാർഡില്ലാത്ത അർഹരായ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനവും വലിയതോതിൽ സ്വീകരിക്കപ്പെടുന്നതാണ്. ഇപ്രകാരമെല്ലാമുള്ള കേരള ബജറ്റ് നയസമീപനത്തിൽ വ്യത്യസ്തത പുലർത്തുന്നു. നവലിബറൽ നയങ്ങൾ ശക്തിപ്പെടുന്ന ദേശീയപരിതസ്ഥിതിയിൽ ഇടതുപക്ഷ കാഴ്ചപ്പാടോടെ നടത്തുന്ന നയസമീപനമാണ് കേരള ബജറ്റ്. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾക്ക് ബദൽ എന്ത് എന്നതിനുള്ള ഉത്തരമാണിത്. കോൺഗ്രസ് ഭരണപദ്ധതികളുടെ പേര് മാറ്റി മോഡി ഭരണം നടത്തുന്ന നെയിം ചെയ്ഞ്ചർ ഭരണമാണ് ഇപ്പോഴത്തേത്’എന്നാണ് കേന്ദ്രബജറ്റിന്റെ ചർച്ചയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർലമെന്റിൽ പറഞ്ഞത്. ഇതിനോട് വിയോജിക്കേണ്ട കാര്യമില്ല. കാരണം, ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾ ഒന്നാണ്. അതിന്റെ തിരിച്ചറിവാണ് ഗുലാം നബി ആസാദിന്റെ വാക്കുകൾ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് അവയെ ദുർബലമാക്കുന്ന നവഉദാരവൽക്കരണനയമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഭരണവും സ്വീകരിച്ചിരുന്നത്. അത് കൂടുതൽ തീവ്രമായി മോഡി സർക്കാർ നടപ്പാക്കുന്നു. ഈ സാമ്പത്തികവർഷം ഈയിനത്തിൽ പ്രതീക്ഷിക്കുന്ന വരുമാനം ഒരുലക്ഷം കോടി രൂപയാണ്. എന്നാൽ, പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവനാപൂർണവും ധീരവുമായ നടപടികളാണ് കേരള ബജറ്റ് നിർദേശിക്കുന്നത്. നഷ്ടത്തിൽ കൂപ്പുകുത്തിയ കെഎസ്ആർടിസിയെ കരകയറ്റാനും തൻകാലിൽ നിർത്താനും പെൻഷൻകാർക്ക് പെൻഷൻ നൽകാനുള്ള നടപടിയെടുക്കാനുമുള്ള കാഴ്ചപ്പാടുണ്ട്. വിലക്കയറ്റം വർധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്. നിത്യോപയോഗസാധനവില കുതിച്ചുകയറുന്നതിനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ഇന്ധനവിലവർധനയാണ്. പെട്രോൾ, ഡീസൽ വില ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ ഒരിക്കലും കൂടിയിട്ടില്ല. ബജറ്റിലാകട്ടെ തീരുവ രണ്ടുരൂപ കുറച്ചിട്ട് അതേ നിരക്കിൽ റോഡ്സെസ് വർധിപ്പിച്ചതിലൂടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസം കിട്ടുന്നുമില്ല. മോഡി സർക്കാരിന്റെ നയം കാരണം വർധിക്കുന്ന സാധനവിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിർത്താൻ പൊതുവിതരണസമ്പ്രാദയം ശക്തിപ്പെടുത്തുന്ന കേരളസർക്കാർ നടപടിയിലൂടെ കഴിയുന്നു. ഒബാമകെയറിന്റെ ഇന്ത്യൻപതിപ്പെന്ന വിശേഷണത്തോടെ 10 കോടി ദുർബലകുടുബങ്ങൾക്കായി ആരോഗ്യപരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് ആകെ വകയിരുത്തിയത് 54,667 കോടിരൂപ. കഴിഞ്ഞ ബജറ്റിനേക്കാൾ 1500 കോടിയുടെ വർധനമാത്രം. ഇതുകൊണ്ട് നിർദിഷ്ട ആരോഗ്യപദ്ധതിയുടെ വക്ക് തൊടാൻ കഴിയില്ല. പുതിയ പദ്ധതിയുടെ പേരിൽ വൻ പ്രചാരണത്തട്ടിപ്പ് തുടങ്ങിയിരിക്കുകയാണ്. പക്ഷേ, ഇൻഷുറൻസുവഴി പാവപ്പെട്ട കുടുംബങ്ങൾക്ക് ചികിത്സാനുകൂല്യം കിട്ടണമെങ്കിൽ അതിന് ഇൻഷുർ ചെയ്യാനുള്ള പണം നൽകണം. ബജറ്റിൽ അതിനുള്ള വകയില്ല. ഈ പദ്ധതിയുടെ നിബന്ധന കേരളത്തിന് ഗുണകരമല്ല. ഇതിന്റെയെല്ലാം പോരായ്മ മറികടന്ന് പാവപ്പെട്ടവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദേശങ്ങൾ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുണ്ട്. കിഫ്ബി ആകാശകുസുമമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇതിനകം തെളിഞ്ഞു. ബജറ്റിനു പുറത്ത് വിഭവം കാണുന്ന ഈ നൂതനപദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റ്. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ സൃഷ്ടിച്ച കുഴപ്പങ്ങൾക്കു നടുവിലും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. കേന്ദ്ര‐ സംസ്ഥാന ബജറ്റുകളെ താരതമ്യംചെയ്താൽ രണ്ട് സർക്കാരും രണ്ട് നയവുമെന്നത് ഏത് നിഷ്പക്ഷമതിയും അക്ഷരാർഥത്തിൽ സമ്മതിക്കും സ്‌ത്രീകളുടെ ഏത് മുന്നേറ്റത്തെയും കേരളത്തിലെ യാഥാസ്ഥിതിക സമൂഹം ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയാണ് നേരിട്ടിട്ടുള്ളത്; എംഎം ഹസന്റെ ബജറ്റ് വിമര്‍ശനത്തിനെതിരെ സുജ സൂസന്‍ ജോര്‍ജ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന് ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. അറുപത് കഴിഞ്ഞ ആരും അനധ്യാപക തസ്തികയില്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടത്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ പറയുന്നു. ബി എസ് ഇ. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു വന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവിനാധാരം. ക്ഷണിച്ചിട്ടും ക്ഷണിച്ചില്ലെന്ന് ബല്‍റാം, ചുട്ട മറുപടിയുമായി തത്സമയം മുഹ്സിന്‍; പാലക്കാട്ട് യുവ എം.എല്‍.എമാരുടെ ഏറ്റുമുട്ടല്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാലക്കാട്: ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയും കാറ്റും കാരണം റോഡരികിലെ മരത്തിന്റെ കൊമ്പ് മുറിഞ്ഞു വീണ് പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടൂരിനടുത്ത് കപ്ലിപ്പാറയിലാണ് സംഭവം. കോങ്ങാട് പോലീസിന്റെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റുന്നതുവരെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാവില്‍പ്പാട്, മേപ്പറമ്പ് ,പറളി,വള്ളിക്കോട് ഭാഗങ്ങളിലൂടെയാണ് കടന്നു പോയത്. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഴയില്‍ മണിക്കൂറോളം നീണ്ടു നിന്ന മഴയില്‍ അഴുക്കുചാലുകളും നിറഞ്ഞു കവിഞ്ഞു. ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം | പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു ഡിസംബര്‍ 11 ന് തുടക്കം | അനുശ്രീ ചിത്രം 'ഓട്ടോര്‍ഷ'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി | സാമ്പത്തിക തട്ടിപ്പ്: പിവി. അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം | ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടന സമ്മേളനം ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ ഉദ്ഘാടനം ചെയ്യുന്നു. ഗോകുലം ഗോപാലന്‍, ടി.എസ് പ്രകാശ്, എ.എന്‍.രാധാകൃഷ്ണന്‍, വി. ജോയി, എന്‍ കെ. പ്രേമചന്ദ്രന്‍, സ്വാമി വിശുദ്ധാനന്ദ, രമേശ് ചെന്നിത്തല, സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, എ. സമ്പത്ത് തുടങ്ങിയവര്‍ സമീപം വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രൗഢോജ്വല തുടക്കം. ഗുരുധര്‍മ്മത്തിന്റെ കേളികൊട്ടുയര്‍ത്തി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത്. ധര്‍മ്മസംഘം മുന്‍പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെ തീര്‍ത്ഥാടന പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനം ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ ഉദ്ഘാടനം ചെയ്തു. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്വാമി പ്രകാശാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമിസാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, രഘുനാഥ കുല്‍ക്കര്‍ണി, ഗോകുലം ഗോപാലന്‍,എംപിമാരായ എ. സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എംപി, വി. ജോയി എംഎല്‍എ, ടി.എസ്. പ്രകാശ്, രാജേന്ദ്രബാബു, സി.വി. പത്മരാജന്‍, ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അസോഛം സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് സുരേഷ് കുമാര്‍ മധുസൂദനന്‍, മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ എന്നിവരെ ആദരിച്ചു. ശിവഗിരി മഠം മൈ സ്റ്റാമ്പിന്റെയും തപാല്‍ വിശേഷാല്‍ കവറിന്റെയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ 4.30ന് ശിവഗിരിയില്‍ നിന്നും തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിച്ച് വര്‍ക്കല റയില്‍വേ സ്റ്റേഷന്‍ വഴി മഹാസമാധിയില്‍ എത്തിച്ചേരും. പത്തിന് തീര്‍ത്ഥാടന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, എസ് എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എംപിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സെമിനാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സെമിനാര്‍ മന്ത്രി മാത്യൂ ടി.തോമസ് ഉദ്ഘാടനം ചെയ്യും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂ ഡൽഹി: പഞ്ചാബ് മന്ത്രിയായ നവജോത് സിംഗ് സിദ്ദുവിനെതിരെ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഗുർണാം സിംഗിന്റെ കുടുംബവും നൽകിയ അപേക്ഷയെ തുടർന്നാണ് കേസ് പുനഃപരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടത്. 1998 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പട്യാലയിൽ വെച്ചാണ് നവജോത് സിങ്ങും,ഗുർണാം സിങ്ങും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നത്. തുടർന്ന് മർദിച്ച ശേഷം തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. നവജോതിന് ഹരിയാന കോടതി മൂന്ന് വർഷത്തെ തടവിന് വിധിച്ചെങ്കിലും,സുപ്രീംകോടതി 1000 രൂപ പിഴ ചുമത്തി ജാമ്യം അനുവദിക്കുമാകയായിരുന്നു. തുടർന്നാണ് ഗുർണാം സിംഗിന്റെ കുടുംബം അപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് കേസ് പുനഃപരിശോധിക്കാൻ കോടതി തീരുമാനിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അടുത്ത ഏപ്രില്‍, മെയ്‌ മാസത്തോടു കൂടി ലോകസഭാ തിരഞ്ഞെടുപ്പു നടക്കും. ഇന്നത്തെ നിലയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്കു കേന്ദ്രം ഭരിക്കുവാനുള്ള ഭൂരിപക്ഷം കിട്ടുവാന്‍ ഒരു സാധ്യതയുമില്ല. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഒരു അളവു കോലാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില പരമ ദയനീയമായിരിക്കും. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത്‌ ഇന്ത്യയുടെ സാമ്പകത്തിക രംഗം ഉള്‍പ്പടെ പല വന്‍ നേട്ടങ്ങളും കൈവരിക്കുവാന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ എല്ലാ നേട്ടങ്ങളുടെയും മുഖത്ത്‌ കരി ഓയില്‍ ഒഴിച്ചു കൊണ്ട്‌ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ വന്‍ അഴിമതി ക്കഥകള്‍ ഓരോന്നായി പുറത്തു വരുവാന്‍ തുടങ്ങി. കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകളാണു ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്‌. നാണ്യപ്പെരുപ്പവും വിലക്കയറ്റവും മറ്റും സകല നിയന്ത്രണങ്ങളും വിട്ടു ക്രമാതീതമായി ഉയര്‍ന്നു. രാഷ്‌ട്രീയ പാരമ്പര്യമില്ലാത്ത സോണിയാ ഗാന്ധിക്കോ രാഷ്‌ട്രീയ പക്വതയില്ലാത്ത രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കോ ഈ പതനത്തില്‍ നിന്നും കരകയറ്റാനാവുമെന്നു കരുതുന്നില്ല. ഇതിനിടയിലാണു കെജ്രിവാള്‍ എന്ന നേതാവിന്റെയും ആം ആദ്‌മി എന്ന പാര്‍ട്ടിയുടെയും ഉദയം. അഴിമതിക്കെതിരെയുള്ള അടങ്ങാത്ത ജനരോഷമാണ്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കും ആം ആദ്‌മി പാര്‍ട്ടിയുടെ ഉയര്‍ച്ചക്കും കാരണമായത്‌. കോണ്‍ഗ്രസിന്റെ അഴിമതിക്കഥകള്‍ ആയുധമാക്കി മത്സരിച്ച ആം ആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടു കൂടി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിനും അധികാരത്തിനോടുള്ള ആഗ്രഹം പ്രകടമായി.. അത്‌ എന്തു തന്നെയായാലും അവര്‍ സൃഷ്‌ടിച്ച ആ തരംഗം വരുന്ന തിരഞ്ഞെടുപ്പില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത്‌ തീര്‍ച്ചയാണ്‌. ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി ആര്‍ക്കും ഈയവസരത്തില്‍ പ്രവചിക്കാനാവുമെന്നു തോന്നുന്നില്ല. കാത്തിരുന്നു കാണാം.ജനദ്രോഹപരമായ സമരങ്ങളുമായി ഇടതു പക്ഷം മുന്നോട്ടു പോയില്ലെങ്കില്‍ അവര്‍ക്ക്‌ ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാം. അത്‌ അവരോടുള്ള കൂറു കൊണ്ടായിരിക്കുകയില്ല, മറിച്ച്‌ ഈ സര്‍ക്കാരിനോട്‌ ജനങ്ങള്‍ക്കുള്ള വെറുപ്പ്‌ കൊണ്ടായിരിക്കും. എത്ര കൊട്ടി ഘോഷിക്കപ്പെടുന്ന അഴിമതി , കൊലപാതക അന്വേഷണങ്ങളും പാതി വഴിയില്‍ നിന്നു പോകുന്ന കാഴ്‌ചയാണ്‌ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. ഏതായാലും ഇത്തവണ കേരളത്തില്‍ ഒരു സരിതാ തരംഗം ഉണ്ടാകുമെന്നുറപ്പാണ്‌. ഇവിടെയാണ്‌ ബിജെപിയുടെ പ്രസക്തി. ഗുജറാത്തിലുണ്ടായ വര്‍ഗീയ ലഹളയിലെ കൂട്ടനരഹത്യയില്‍ ആരോപിതനായ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണു ബിജെപി പ്രചാരണം തുടങ്ങിയിരിക്കുന്നത്‌. പക്ഷേ ഗുജറാത്തില്‍ നടന്ന നരഹത്യയെക്കാള്‍ ക്രൂരമായത്‌ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന്‌ ഡല്‍ഹിയിലും തെക്കെ ഇന്ത്യയിലും നടന്ന സിക്കുകാരുടെ കൂട്ടക്കൊലയാണ്‌. അതിനു പിന്നില്‍ രാജീവ്‌ ഗാന്ധിയുടെ മൗനാനുവാദത്തോടു കൂടി ചില കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ ഉണ്ടായിരുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌. ഗുജറാത്ത്‌ വികസന കാര്യത്തില്‍ നരേന്ദ്ര മോഡി സ്വീകരിച്ചു പോരുന്ന നയങ്ങള്‍ ഏറെക്കുറെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ ഒരു സത്യമാണ്‌. ഗുജറാത്ത്‌ മോഡല്‍ പഠിക്കുവാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നുമുള്ള സംഘങ്ങള്‍ എത്തുന്നുണ്ട്‌. ഏതായാലും ഇത്രയും കാലം നെഹ്രു കുടുംബം ഭാരതം ഭരിച്ചു. ഇനി മോഡി ഒന്നു ഭരിച്ചു നോക്കട്ടെ. എന്തായാലും ഇപ്പോഴുള്ള കുത്തഴിഞ്ഞ .യുപിഎ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എന്റെ സുഹൃത്ത് സണ്ണി കോന്നിയൂരിന്റെ കൊച്ചുമകന്റെ മാമ്മോദീസാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ ജോര്‍ജ് കോശി അച്ചന്റെ... ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി... പരാജയങ്ങള്‍ മമ്മൂട്ടിയെ ഉലയ്ക്കാറില്ല. അത് അടുത്ത വിജയത്തിനായുള്ള പാഠമായാണ് അദ്ദേഹം കണക്കാക്കുന്നത്. ചെയ്യുന്ന... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസല്‍ ലിറ്ററിന് 73.34 രൂപയുമാണ് വില. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 19 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 31.-8 ശതമാനവും ഡീസലിന് 24.-52 ശതമാനവുമാണ് സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുലിയെ പിടിക്കുന്നതിന് ന്യൂട്ടന്റെ ചലനസിദ്ധാന്തത്തിലധിഷ്ഠിതമായ(രജീഷ് നമ്പ്യാര്‍, ശ്രീ എന്നിവര്‍ക്ക് നന്ദി!) ഒരു പ്രായോഗിക വഴി ഏതോ ഒരു വിദ്വാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. ഏതു പ്രവൃത്തിയ്ക്കും തത്തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുള്ളതുകൊണ്ട് ആദ്യം നിങ്ങളെ പിടിക്കാന്‍ പുലിയെ അനുവദിക്കുക. മേല്‍പ്പറഞ്ഞ ശാസ്ത്രീയ നിയമം കണിശമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പുലിയെ പിടിക്കാനും പറ്റും! പറ്റില്ല എന്നു ഏതു പോലീസുകാരനും അറിയാം. പറ്റില്ല എന്നറിയാവുന്നതു കൊണ്ട് മാത്രമാണോ ഇതു വായിച്ച് നമ്മള്‍ ആര്‍ത്തുചിരിച്ച് മണ്ണു കപ്പിയതും കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് വീണ്ടും ചിരിച്ചതും. ന്യൂട്ടന്‍ ആളാരാ മോന്‍! ഭൂമിയ്ക്ക് ഗുരുത്വമുണ്ടെന്നും ഗുരുത്വം ആകര്‍ഷിക്കുമെന്നും ആകര്‍ഷണത്തിനു കൊമ്പിടാന്‍ ബലമാണെന്നും ‘കണ്ടു പിടിച്ച‘ പുള്ളിയാണ്. തലനിറച്ചും ബുദ്ധിയായിരുന്നു. എന്നിട്ടും ആ മനുഷ്യന്റെ കൊണ്ടാടപ്പെട്ട ഒരു നിയമം നമ്മുടെ പ്രായോഗികജീവിതത്തില്‍ പിണ്ണാക്കാവും എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ഈ അജ്ഞാതമനുഷ്യസ്നേഹിയുടെ പരീക്ഷണശാലയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്വര്‍ഗത്തില്‍ കുറേ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സാറ്റു കളിക്കുന്നതിനിടയില്‍ തന്നെ കണ്ടേ എന്നാര്‍ത്തു വിളിച്ച മഹാന്റെ മുന്നില്‍ നിന്ന് സ്വന്തം സിദ്ധാന്തങ്ങളുപയോഗിച്ച് ന്യൂട്ടണ്‍ തെളിയിച്ചത്രേ. താന്‍ ന്യൂട്ടനല്ലെന്ന്. പിന്നെ താനാരെയാണ് കണ്ടത്? ശാസ്ത്രം മാത്രമല്ല തത്ത്വചിന്തയും ഭാഷാശാസ്ത്രവും ചരിത്രവുമെല്ലാം ഈ അടുക്കളയില്‍ കിടന്ന് നല്ലപോലെ വേവുന്നുണ്ട്. “ഒരാള്‍ മരിച്ചാല്‍ രണ്ടു പ്രശ്നങ്ങളുണ്ടത്രേ, കുഴിച്ചിടണോ ദഹിപ്പിക്കണോ? ദഹിപ്പിച്ചാല്‍ കുഴപ്പമില്ല. കുഴിച്ചിട്ടാല്‍ വീണ്ടു രണ്ടു പ്രശ്നങ്ങളുണ്ട്, അവിടെ പുല്ലു മുളയ്ക്കുമോ ഇല്ലയോ. പുല്ലു മുളച്ചില്ലെങ്കില്‍ പ്രോബ്ലമില്ല. പുല്ലു മുളച്ചാല്‍ വീണ്ടും പ്രശ്നങ്ങള്‍ രണ്ടാണ്, അതു പശു കഴിക്കുമോ ഇല്ലയോ. കഴിച്ചില്ലെങ്കില്‍ കുഴപ്പമില്ല. കഴിച്ചാല്‍ പ്രശ്നമാണ്, അതു പാലു തരുമോ ഇല്ലയോ? പാലു തന്നില്ലെങ്കില്‍ ഓക്കെ. പക്ഷേ പാലു തന്നാല്‍ വീണ്ടും പ്രശ്നമാണ്, അതു കുടിക്കണോ വേണ്ടയോ. കുടിച്ചില്ലെങ്കില്‍ ഒന്നുമില്ല. കുടിച്ചാല്‍ പിന്നെയും രണ്ടു പ്രശ്നം വരും. അതു കുടിക്കുന്നവന്‍ മരിച്ചു പോകുമോ ഇല്ലയോ. മരിച്ചില്ലെങ്കില്‍ കുഴപ്പമില്ല. മരിച്ചാല്‍ ആദ്യത്തെ പ്രശ്നം വീണ്ടും ഉയിര്‍ക്കുന്നു ദഹിപ്പിക്കണോ കുഴിച്ചിടണോ..................?” ഒരു ജീവിതത്തിന്റെ ചിന്താപദ്ധതി മുഴുവന്‍ കിടന്ന് വട്ടം ചുറ്റുന്നില്ലേ ഇതിനകത്ത്? ബോര്‍ഹസ്സിന്റെ ആ ലാബിറന്ത്.. നമ്മുടെ സ്വന്തം രാവണന്‍ കോട്ട. എങ്ങനെ പുറത്തിറങ്ങും? നാരായണ ഗുരുവിനോട് ആരോ ചോദിച്ചത്രേ ഇതേ ചോദ്യം. അദ്ദേഹം പറഞ്ഞത് എണ്ണ കിട്ടുമെങ്കില്‍ ചക്കിലിട്ട് ആട്ടാമായിരുന്നു എന്നാണ്. സോറന്‍ കീര്‍ക്കേഗാഡ് പറഞ്ഞു : ‘ മരിച്ചാല്‍ അവിടെ കിടക്കട്ടെ, രാവിലെ ജോലിക്കാരിവന്ന് തൂത്തു കളഞ്ഞോളും!’ മാവില്‍ നിന്ന് ‘മാങ്ങയും തെങ്ങില്‍ നിന്ന് തേങ്ങയും വീഴുമ്പോള്‍ പ്ലാവില്‍ നിന്ന് പ്ലാങ്ങ വീഴാത്തതെന്ത്? ഫുള്‍സ്റ്റോപ്പില്‍ ‘ഫുള്ള്’ വരാത്തതെന്ത്?‘ എന്നു പറഞ്ഞ് മറ്റൊരു മെയില്. പറഞ്ഞു വന്നാല്‍ തദ്ധിതത്തെയും വിഭക്തിയെയും കുറിച്ചാണ് കുഴമറിച്ചില്‍. പക്ഷേ ഇത്ര ലളിതമായ ചോദ്യങ്ങള്‍ക്ക് എത്ര കട്ടിയുള്ള നിയമങ്ങള്‍ വച്ച് ഉത്തരം പറയും? “നിങ്ങള്‍ക്ക് രണ്ടു പശുക്കളുണ്ടെന്നു വിചാരിക്കുക. അതിലൊരെണ്ണം അയല്‍ക്കാരനു കൊടുക്കുന്നത് സോഷ്യലിസം. രണ്ടിനെയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നിങ്ങള്‍ക്ക് പാലുമാത്രം തരുന്നത് കമ്മ്യൂണിസം. രണ്ടിനെയും സര്‍ക്കാരേറ്റെടുത്തിട്ട് നിങ്ങളെ വെടിവെച്ചുകൊല്ലുന്നത് നാസിസം. രണ്ടു പശുക്കളിലൊന്നിനെ വിറ്റിട്ട് മറ്റേതിനെക്കൊണ്ട് നാലെണ്ണത്തിന്റെ പാലു തരീക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ച്, ഒടുവില്‍ പശു മരിച്ചതിന്റെ കാരണമറിയാന്‍ കണ്‍‌സള്‍ട്ടന്റിനെ ഭീമമായ ഫീസുകൊടുത്തു കൊണ്ടുവന്നാല്‍ അത് അമേരിക്കന്‍ കോര്‍പ്പറേഷന് തന്നെ ‍. രണ്ടു പശുക്കളെ വച്ച് ആദ്യം അഞ്ചെന്ന് കണക്കുക്കൂട്ടുക. പിന്നെയെണ്ണുമ്പോള്‍ എണ്ണം 42. വീണ്ടും എണ്ണുന്നു. പശുക്കള്‍ രണ്ടുമാത്രം. എണ്ണല്‍ നിര്‍ത്തി അടുത്തകുപ്പി വോഡ്ക കുപ്പി തുറക്കുന്നു എന്നു വയ്ക്കുക. നിങ്ങള്‍ റഷ്യയിലാണ്. ...“ അങ്ങനെ ഈ പശുക്കളെ മാത്രം വച്ച് ബ്രിട്ടന്‍, ഈജിപ്ത്, ലബനണ്‍, ദുബായി, ഷാര്‍ജ എല്ലാ കോര്‍പ്പറേറ്റുകളെയും ഉദാഹരിക്കാം. ഋജുവും ലളിതവുമായ ഈ ഉദാഹരണത്തിലെ പുലി ചരിത്രമാണ്, പ്രത്യയശാസ്ത്രമാണ്, സമകാലികതയാണ്. അവയെ പിടിച്ച് കെട്ടിയിട്ട രീതിയാവട്ടെ നടേ പറഞ്ഞ മാതൃകയിലുള്ളതും. പ്രത്യയശാസ്ത്രങ്ങളെയും ചരിത്രത്തെയും നേരിട്ടല്ല നമ്മളാരും വിഴുങ്ങുന്നത്. എങ്കിലും മത്സ്യത്തിനു ചുറ്റും ജലം പോലെ അവ നമുക്കുചുറ്റും നമുക്കുള്ളിലും ഉണ്ടെന്ന തിരിച്ചറിവുണ്ട്. പുരാണങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റു വീക്ഷണം എന്തായാലും ധര്‍മ്മശാസ്ത്രങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ വേണ്ടിയാണ് പണ്ടുള്ളവര്‍ കഥകള്‍ മെനഞ്ഞത്, തങ്ങള്‍ക്കും ഇതൊക്കെ ബാധകമാണെന്ന ഉത്തമബോദ്ധ്യത്തോടെയാണ് സ്വയം കഥാപാത്രങ്ങളായത്. ഏകശിലാരൂപത്തില്‍ നീതിശാസ്ത്രങ്ങള്‍ നിലനില്‍ക്കാത്ത പുതിയ കാലത്തില്‍ അനുഭവം മറ്റൊരു വഴിതേടുന്നു. സാധാരണബോധത്തിന് വഴിപ്പെട്ടു കിട്ടാത്ത രീതിശാസ്ത്രങ്ങളെ അജ്ഞാതങ്ങളും അദൃശ്യങ്ങളുമായ പരീക്ഷണശാലകളില്‍ ആരുടെയൊക്കെയോ കരവിരുതുകള്‍ ചേര്‍ന്ന് ഇങ്ങനെ രൂപാന്തരം ചെയ്തെടുക്കുന്നു. ആര്‍ക്കും പിടികൊടുക്കാതെ അക്കാദമിക് കാടുകളില്‍ ഭീഷണികളുമായി പാത്തും നെഞ്ചുവിരിച്ചും നടന്ന പുലികളാണ് ഇങ്ങനെ എലിക്കൂട്ടില്‍ കയറിനിന്ന് നമ്മെ ദയനീയമായി നോക്കുന്നത്. ചിരിക്കാതെന്തു ചെയ്യും. എലിക്കൂടുകളെ പുലിക്കൂടുകളാക്കിയ തലകളെ നമിക്കാതെന്തുചെയ്യും? “അങ്ങ് മുന്‍പ് ഇവിടെ വന്നിരുന്നവരെയും വരാത്തവരെയും ഒരു പോലെ കാപ്പി കുടിക്കാന്‍ ക്ഷണിക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അഞ്ജലി മേനോന്റെ കലക്കൻ സിനിമ ആയ ബാംഗ്ലൂർ ഡേയ്‌സിൽ ആണ് നസ്രിയ ചെറിയ ബ്രേക്ക്‌ എടുത്തത്. അതേ അഞ്ജലി മേനോന്റെ സിനിമയിൽ🎥 തന്നെ ആണ് നസ്രിയയുടെ തിരിച്ചു വരവ്... കാത്തിരിപ്പും grant relesingഉം 📽 പ്രതീക്ഷകൾക്കും അപ്പുറത്ത് നിൽക്കേ ​കൂടെ​ നായകൻ ആയി ​രാജുവേട്ടനും​😘 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലമടക്കുകളില്‍നിന്ന് മഞ്ഞിറങ്ങിവന്ന് നൈനിറ്റാള്‍ തടാകത്തെ പുതപ്പിച്ചു. ഹൃദയത്തെ ശാന്തമാക്കുന്ന പ്രകൃതിയുടെ ആ അത്ഭുതം എന്നിലും പ്രവര്‍ത്തിച്ചുതുടങ്ങി. എം ടി വാസുദേവന്‍നായരെന്ന മഹാമനുഷ്യന്റെ മനസ്സിലെ സുധീര്‍ മിശ്രയായി മാറാന്‍ എനിക്കാകുമോ എന്ന ആശങ്കയുടെ ചൂട് കുറഞ്ഞുവന്നു. എങ്ങനെയാണ് എം ടി എന്നെ കണ്ടെത്തിയത്. അറിയില്ല. മഞ്ഞിനുപകരം മറ്റൊരു സിനിമ ചെയ്യാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൃതാപ്രീതത്തിന്റെ നോവല്‍. എന്തോ അത് ഉദ്ദേശിച്ചപോലെ മുന്നോട്ടുപോയില്ല. അങ്ങനെയാണ് എം ടി മഞ്ഞ് ചെയ്യാന്‍ തുനിഞ്ഞത്. 1964ല്‍തന്നെ മഞ്ഞ് പുസ്തകരൂപത്തില്‍ പുറത്തുവന്നിരുന്നു. പക്ഷേ സിനിമയാകുന്നത് എണ്‍പത്തിമൂന്നിലും. അത്ര ദീര്‍ഘമായ നോവലല്ലല്ലോ അത്. നീണ്ടകഥ എന്നുപറയാം. പത്തുപതിനെട്ടുവര്‍ഷത്തെ ഇടവേളയില്‍ എഴുത്തുകാരന്‍ പിന്നെയും കഥാപാത്രങ്ങളെ കൂടുതല്‍ വളര്‍ത്തിയെടുത്തിട്ടുണ്ടാകണം. സിനിമയ്ക്കുവേണ്ടിയാണ് മഞ്ഞ് വായിച്ചത്. എംടിയുടെ നോവലുകള്‍ പലതും നേരത്തെ എന്നെ കീഴടക്കിയിരുന്നെങ്കിലും ഇതിലേക്ക് എത്തിയിരുന്നില്ല. നോവലുകള്‍ വെറുതെ വായിക്കുകയായിരുന്നില്ല എന്നും പറയേണ്ടതുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവര്‍ അവസാനവര്‍ഷം സ്വന്തമായി ഒരു പ്രോജക്ട് ചെയ്യേണ്ടതുണ്ട്. തിരക്കഥാരചനയിലും സംവിധാനത്തിലുമുള്ള താല്‍പ്പര്യംമൂലം ദില്ലി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയശേഷം സ്വന്തം ഇഷ്ടപ്രകാരം ചലച്ചിത്രമേഖലയിലേക്ക് തിരിയുകയായിരുന്നു. അച്ഛന്‍ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും എന്റെ മേഖല മറ്റെന്തെങ്കിലുമാകുന്നതാകും നല്ലതെന്ന് അച്ഛനുമമ്മയ്ക്കും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ഗൌരവപൂര്‍വമാണ് സിനിമയെ സമീപിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ പുണെയിലെത്തി. അവസാനവര്‍ഷ തിരക്കഥാ പ്രോജക്ടിനുവേണ്ടിയുള്ള അന്വേഷണം എം ടിയുടെ നാലുകെട്ടിലെത്തിച്ചു. നാലുകെട്ടിന്റെ തിരക്കഥയുമായി കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തി. അദ്ദേഹത്തെ കണ്ടു. സന്തുഷ്ടനായിരുന്നു അദ്ദേഹം. ആ കഥയൊക്കെ കഥകളുടെ തമ്പുരാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ? മഞ്ഞിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. നോവല്‍ വായിച്ചെങ്കിലും തിരക്കഥ പൂര്‍ണമായി കിട്ടിയില്ല. ഓരോ സീനും അപ്പോള്‍ പറഞ്ഞുതരികയായിരുന്നു പതിവ്. എം ടി അധികം സംസാരിക്കില്ല. അത്രതന്നെയില്ല ക്യാമറാമാന്‍ ഷാജി എന്‍ കരുണ്‍. ആദ്യം സന്ദര്‍ഭം വിശദീകരിക്കും. ഷാജിയുടെ നേതൃത്വത്തില്‍ സെറ്റ് സജ്ജമാക്കി ലൈറ്റിങ് ഒക്കെ നടത്തും. നടീനടന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പിന്നാലെ ഉണ്ടാകും. ഒന്നുരണ്ട് റിഹേഴ്സലുകള്‍. സംവിധായകന് തൃപ്തിയായാല്‍ പിന്നെ ടേക്കിലേക്ക്. ഇങ്ങനെ തീര്‍ത്തും ശാന്തമായി ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഒരിക്കലും എം ടി ക്ഷുഭിതനായി കണ്ടിട്ടില്ല. നടീനടന്മാരോട് അല്‍പ്പംപോലും ശബ്ദമുയര്‍ത്തില്ല. അവരെ വളരെ തന്മയത്വത്തോടെ കൈകാര്യംചെയ്ത് അവരില്‍നിന്ന് തനിക്കാവശ്യമുള്ളത് നേടിയെടുക്കുന്ന സാമര്‍ഥ്യം എന്നെ അതിശയിപ്പിച്ചു. പുണെയിലെ വിഖ്യാതമായ ചലച്ചിത്രകലാലയത്തില്‍നിന്ന് കിട്ടിയതിനേക്കാള്‍ എത്രയോ വലിയ അറിവുകള്‍ മഞ്ഞിന്റെ ലൊക്കേഷന്‍ എനിക്ക് സമ്മാനിച്ചു. ഒരു സംവിധായകന്‍ എങ്ങനെ കലാകാരന്മാരെ പ്രചോദിപ്പിക്കണമെന്ന് എം ടി കാണിച്ചുതന്നു. 45 ദിവസം 45 നിമിഷമായി തോന്നി. അത് ഒരു യാത്രയായിരുന്നു. ലെജന്‍ഡിനോടൊപ്പമുള്ള യാത്ര. വിമലാദേവിയുടെ പ്രണയിയായ സുധീര്‍മിശ്ര എവിടേക്കോ മറഞ്ഞുപോകുകയാണല്ലോ. മഞ്ഞിലേക്ക് മറഞ്ഞ കാമുകന്‍. കുറെക്കാലത്തിനുശേഷം ഒരുകൂട്ടര്‍ എന്നെ സമീപിച്ചു, മഞ്ഞിന്റെ രണ്ടാംഭാഗം സൃഷ്ടിക്കാന്‍. സുധീര്‍മിശ്രയ്ക്കെന്ത് സംഭവിച്ചു? സുധീര്‍മിശ്രയുടെ മടങ്ങിവരവാണ് അതില്‍ അവര്‍ ഉദ്ദേശിച്ചിരുന്നത്. എം ടിയുമായി സംസാരിച്ചുവെന്നൊക്കെ അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സഹകരിക്കാനാകില്ലെന്ന് ഞാന്‍ വ്യക്തമാക്കി. എന്തായാലും പിന്നീടവര്‍ വന്നില്ല. മഞ്ഞിനുശേഷവും എം ടിയെ പലതവണ കണ്ടു. എന്റെ താമസം ഡല്‍ഹിയിലാണല്ലോ. അവിടെ വരുമ്പോള്‍ അദ്ദേഹം ഫോണ്‍ ചെയ്യും. കാണും. എം ടിയുടെ പല സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. ബോക്സോഫീസ് വിജയം നേടിയ ഒട്ടേറെ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. അതിലെല്ലാം രണ്ട് പ്രത്യേകതകള്‍ ഉണ്ട്. ഒന്ന് എം ടിയിലെ വിഷനറി അദ്ദേഹത്തിന്റെ ഏത് സൃഷ്ടിയിലും പ്രകടമാണ്. ജീവിതത്തിന്റെ പല മുഖങ്ങളാണതില്‍ അദ്ദേഹം കാട്ടിത്തരുന്നത്. ഓരോരുത്തരുടെയും ജീവിതത്തിലെ സാക്ഷിയാണ് എം ടി എന്ന എഴുത്തുകാരന്‍ അല്ലെങ്കില്‍ ചലച്ചിത്രകാരന്‍. മറ്റൊന്ന് കഥാപാത്രങ്ങളുടെ പൂര്‍ണതയാണ്. നിമിഷനേരംമാത്രം മിന്നിമറഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍പോലും പൂര്‍ണമാണ്. ഫുള്‍നെസ് എന്ന ഇംഗ്ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്. ആ കഥാപാത്രമില്ലെങ്കില്‍ ആ രംഗത്ത് ഒരു വിടവ് തോന്നും. ഒരാളെയും ഒഴിവാക്കാനാകില്ല. അത്ര സമഗ്രവും സൂക്ഷ്മവുമാണ് എം ടിയുടെ തിരക്കഥകള്‍. (എം ടി വാസുദേവന്‍നായര്‍ സംവിധാനംചെയ്ത 'മഞ്ഞ്' എന്ന സിനിമയിലെ നായകനാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറായ ശങ്കര്‍ മോഹന്‍) Read on deshabhimani.com ബിപിഎഡ്/ബിഎൽഐസി ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ | Education | Deshabhimani | Wednesday Aug 1, 2018 എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിപിഎഡ്/ബിഎൽഐസി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ബുധനാഴ‌്ച ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ BPEd/BLiSc CAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്‌വേഡ് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ‌് അടയ‌്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ‌്സി/എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്. അപേക്ഷാഫീസ് അടച്ചാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷൻ നമ്പരായിരിക്കും ലോഗിൻ ഐഡി. ഓൺലൈനായി ഫീസ് അടച്ചശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. എൻആർഐ/വികലാംഗ/സ്‌പോർട്‌സ്/കൾച്ചറൽ/സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ നാലിനകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. സ്‌പോർട്‌സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്‌മെന്റ്/കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവ്വകലാശാലാ വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കാനുസൃതമായിതന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളേജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കണം. മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽതന്നെ നേരിട്ട് സമർപ്പിക്കേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. എംജി ബിപിഎഡ് / ബിഎല്‍ഐഎസ്സി ഏകജാലക പ്രവേശനം ഫൈനല്‍ അലോട്ട്മെന്റ് ഓപ്ഷന്‍ രജിസ്ട്രേഷന്‍ വെള്ളിയാഴ്ചവരെ ‘കുഞ്ഞുണ്ണിയും വല്യുണ്ണിയും’ പ്രകാശനം ചെയ‌്തു | Ernakulam | Kerala | Deshabhimani | Monday Aug 13, 2018 രാമമംഗലം ഹൈസ്കൂൾ അധ്യാപകൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ മുപ്പത്തിഒന്നാമത് കൃതി ‘കുഞ്ഞുണ്ണിയും വല്യുണ്ണിയും’ അനൂപ് ജേക്കബ്ബ് എംഎൽഎ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സുമിത് സുരേന്ദ്രന് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ജെസ്സി രാജു അധ്യക്ഷയായി. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പിടിഎ പ്രസിഡന്റ‌് ടി എം തോമസ്, സിന്ധു രാധാകൃഷ്ണൻ, അനൂപ് ജോൺ എന്നിവർ സംസാരിച്ചു. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ബഹുവർണ്ണത്തിൽ തയാറാക്കിയ പുസ്തകം തൃശ്ശൂർ എച്ച് ആൻഡ‌് സി പബ്ലിഷേഴ‌്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. നിരീക്ഷണ ക്യാമറകൾ മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ‌്തു | Idukki | Kerala | Deshabhimani | Monday Jul 16, 2018 മൂന്നാറിൽ പൊലീസ‌് വകുപ്പ‌് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ‌്തു. ടൂറിസം മേഖലയായ മൂന്നാറിൽ കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക‌് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കുറിഞ്ഞി സന്ദർശകരുടെ യാത്ര സുഗമമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മൂന്നാർ ടൗണിനെ പൂർണമായും ക്യാമറ കണ്ണുകളിൽ കൊണ്ടുവരുകയെന്ന പദ്ധതിക്കാണ‌് തുടക്കം കുറിച്ചിരിക്കുന്നത‌്. 17 സ്ഥലങ്ങളിലായി 34 ക്യാമറകളാണ‌് സ്ഥാപിച്ചിരിക്കുന്നത‌്. 24 മണിക്കൂറും പ്രവർത്തനസജ്ജവും വിവരങ്ങൾ 15 ദിവസംവരെ സൂക്ഷിക്കാനും കഴിയും. എസ‌് രാജേന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ഡിവൈഎസ‌്പി സുനീഷ‌് ബാബു, ഇൻസ‌്പെക്ടർ സാം ജോസ‌്, എസ‌്ഐ ഇ എം സജീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വർഗീയത തുലയട്ടെ, അബൂബക്കർ സിദ്ദിഖ്‌ അമരനാണ്‌ മുദ്രാവാക്യവുമായി യുവജന പരേഡ്‌ | Kasaragod | Kerala | Deshabhimani | Tuesday Aug 14, 2018 ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവജന പരേഡ്‌ ഹൊസങ്കടിയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു. 'വർഗീയത തുലയട്ടെ, അബൂബക്കർ സിദ്ദിഖ്‌ അമരനാണ്‌' മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഹൊസങ്കടിയിൽ നിന്ന്‌ ഉപ്പള കൈക്കമ്പയിലേക്ക്‌ യുവജന പരേഡ്‌. അബൂബക്കർ സിദ്ദിഖിനെ കൊന്ന്‌ വർഗീയതയ്‌ക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള പോരാട്ടം തളർത്താമെന്ന്‌ ആർഎസ്‌എസ്‌ കരുതുന്നുവെങ്കിൽ നടക്കില്ലെന്ന്‌ പ്രഖ്യാപിക്കുന്നതായിരുന്നു യുവജന ശക്തിപ്രകടനം. രക്തസാക്ഷികളായ ഭാസ്‌കര കുമ്പളയും മുരളി കുമ്പളയും അബ്ദുൾ സത്താറും വീരോതിഹാസം രചിച്ച തുളുനാട്ടിൽ അബൂബക്കർ സിദ്ദിഖ്‌ അമരനായി നിലനിൽക്കുമെന്ന്‌ യുവജനങ്ങൾ പ്രഖ്യാപിച്ചു. വർഗീയതയ്‌ക്കെതിരായ പോരാട്ടം തുടരുന്നതിനൊപ്പം അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ ഡിവൈഎഫ്‌ഐ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നൂറുകണക്കിന്‌ യുവജനങ്ങൾ കനത്ത മഴയെ കൂസാതെ പരേഡിൽ അണിനിരന്നു. ഹൊസങ്കടിയിൽ നിന്നാരംഭിച്ച പരേഡ്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മഹേഷ്‌ മീഞ്ച അധ്യക്ഷനായി. ഹാരിസ്‌ പൈവളിഗെ സ്വാഗതം പറഞ്ഞു. ബാൻഡ്‌ വാദ്യ ത്തിന്റെ അകമ്പടിയോടെ ഹൊസങ്കടി ചെക്ക്‌ പോസ്‌റ്റ്‌, ഉപ്പള ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച യുവജന പരേഡിന്‌ അഭിവാദ്യമർപ്പിക്കാനും വർഗീയവാദികൾക്കെതിരെ പ്രതിഷേധമുയർത്താനുമായി നൂറുകണക്കിനാളുകൾ പാതയോരത്തെത്തി. അബൂബക്കർ സിദ്ദിഖിന്റെ ജന്മനാടായ സോങ്കാലിനടുത്ത കൈക്കന്പ ദേശീയപാതയോരത്ത്‌ നടന്ന റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്്‌ഐ ജില്ലാപ്രസിഡന്റ്‌ ശിവജി വെള്ളിക്കോത്ത്‌ അധ്യക്ഷനായി. പി കെ ശ്രീമതി എംപി, എസ്‌എഫ്‌ഐ സംസ്ഥാനസെക്രട്ടറി സച്ചിൻ ദേവ്‌, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, ജില്ലാസെക്രട്ടറി സി ജെ സജിത്ത്‌, കെ സബീഷ്‌, രേവതി കുമ്പള എന്നിവർ സംസാരിച്ചു. സിദ്ദിഖിന്റെ സഹോദരൻ ആഷിഖ്‌ സംബന്ധിച്ചു. സാദിഖ്‌ ചെറുഗോളി സ്വാഗതം പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ : പുതിയ ആഴ്ചയുടെ തുടക്കത്തില്‍ത്തന്നെ ഓഹരി സൂചിക നിക്ഷേപകരെ നിരാശരാക്കി. സെന്‍സെക്‌സ് 297 പോയിന്റ് താഴ്ന്ന് 37571ലും, നിഫ്റ്റി 84 പോയിന്റ് നഷ്ടത്തില്‍ 11344ലിലുമാണ് വ്യാപാരം നടക്കുന്നത്. 1303 ഓഹരികള്‍ നഷ്ടത്തിൽ ആയപ്പോൾ ബിഎസ്‌ഇയിലെ 534കമ്പനികൾ ഓഹരികള്‍ നേട്ടത്തിലും.രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി, യുപിഎല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്ടെക്മഹീന്ദ്ര, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, എച്ച്‌സില്‍ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ലുപിന്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ടര്‍ക്കിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വന്‍ സ്വര്‍ണക്കടത്ത്, 2 പേര്‍ പിടിയില്‍ | KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT മലയാളം വാര്‍ത്ത Home » Airport » Gold » Kerala » Kochi » News » കേരള വാര്‍ത്ത » നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വന്‍ സ്വര്‍ണക്കടത്ത്, 2 പേര്‍ പിടിയില്‍ കൊച്ചി: (www.kartha.com 12.09.2018) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ കടത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ് പിടികൂടി. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. 1.55 കോടി രൂപ വിലവരുന്ന 4.9 കിലോ സ്വര്‍ണം ഇവരില്‍ നിന്നും പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി പ്രത്യേകം തയ്യാറാക്കിയ തുണി ബെല്‍റ്റില്‍ പൊതിഞ്ഞ് കെട്ടിവച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മേല്‍ വസ്ത്രത്തിനടിയില്‍ അരയില്‍ കെട്ടിവച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ, എയര്‍ അറേബ്യ വിമാനങ്ങളില്‍ എത്തിയ രണ്ട് പേരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. നിലമ്പൂര്‍ സ്വദേശികളായ ഇരുവരെയും വിമാനത്താവളത്തിനകത്ത് വെച്ചാണ് പിടികൂടിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തുണിത്തരങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ. നെയ്യുക എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ 'ടെക്സെറേ'യില്‍ നിന്നാണ് 'ടെക്സ്റ്റൈല്‍' എന്ന വാക്ക് നിക്ഷ്പന്നമായിട്ടുള്ളത്. വസ്ത്രങ്ങളായി രൂപാന്തരപ്പെടുത്താവുന്ന ഏതു തരം പദാര്‍ഥത്തേയും അങ്ങനെ നിര്‍മിക്കപ്പെടുന്ന തുണിത്തരത്തേയും 'ടെക്സ്റ്റൈല്‍' എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്. ആദ്യകാല ടെക്സ്റ്റെല്‍ ഉത്പന്നങ്ങള്‍ നൂലുപയോഗിച്ചുണ്ടാക്കിയ വലകളാവണം എന്നാണ് കരുതപ്പെടുന്നത്. ചരിത്രാതീതകാലത്തെ ആഫ്രിക്കാക്കാരും പെറുവിയന്മാരും ഇത്തരം വലകള്‍ മെനഞ്ഞിരുന്നതായി അനുമാനിക്കപ്പെടുന്നു. അവര്‍ ആദ്യകാലത്ത് കുടകളും മറ്റും ഉണ്ടാക്കിയിരിക്കാം. പക്ഷേ പെട്ടെന്ന് നശിച്ചുപോകുന്നവ ആയതിനാല്‍ ഇന്നവയെപ്പറ്റിയുള്ള തെളിവുകളൊന്നും പ്രാപ്തമല്ല. നെയ്ത്തിന്റെ ആദ്യകാല തെളിവുകളുള്ളത് ഏകദേശം 5000 ബി.സി.യിലെ നിയോലിതിക് സംസ്കാരത്തിലാണ്. നൂല്‍ നിര്‍മിക്കുന്നതിനു മുന്‍പ് പ്രചാരം ലഭിച്ചത് കൂടയും മറ്റും മെടയുന്നതിനാവണം. പ്രാചീന ഈജിപ്തില്‍ പരുത്തി, സില്‍ക്ക്, കമ്പിളി എന്നിവ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 3000 ബി.സി.യോടെ ഇന്ത്യയിലും പരുത്തി തുണിത്തരങ്ങള്‍ നിര്‍മിച്ചു തുടങ്ങിയെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട ചൈനീസ് രേഖകളില്‍ സില്‍ക്കുത്പാദനത്തെക്കുറിച്ചും പരാമര്‍ശങ്ങള്‍ കാണുന്നു. പ്രാചീന കാലത്ത് അതാതു പ്രദേശത്തെ കലാസാംസ്കാരിക സമ്പ്രദായങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് തുണിത്തരങ്ങള്‍ നിര്‍മിച്ചിരുന്നത്. ചായം മുക്കല്‍ ആദ്യകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ബി.സി. രണ്ടാം ശതാബ്ദത്തിലെ റോമാ സാമ്രാജ്യാവശിഷ്ടങ്ങളില്‍ നിന്ന്, ചായം മുക്കിയ തുണിത്തരങ്ങള്‍, കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് (618-907 ഏ.ഡി.) നിര്‍മിച്ച സില്‍ക്കു തുണികള്‍ ചായം മുക്കി വര്‍ണമനോഹരമാക്കപ്പെട്ടവയാണ്. പ്രാചീന ഈജിപ്ത്, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും നിറം പിടിപ്പിച്ച തുണിത്തരങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മധ്യകാലത്തോടെ മനോഹരമായ പരവതാനികളും മറ്റും തുര്‍ക്കികള്‍ നിര്‍മിച്ചു തുടങ്ങി. ക്രമേണ പരുത്തി വ്യവസായം ഒരു കുടില്‍ വ്യവസായം എന്ന രീതിയില്‍ ആഗോള വ്യാപകമായിത്തീരുകയും ചെയ്തു. പക്ഷേ 18-ാം ശ.-ത്തില്‍ വ്യാവസായിക വിപ്ളവത്തിന്റെ ആരംഭത്തോടെ ശാസ്ത്രീയ രീതികളും തുണി നിര്‍മാണത്തില്‍ സ്വീകരിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് ലഘു എന്‍ജിനീയറിങ് ഉപകരണങ്ങളും മറ്റും ഇതിനായി നിര്‍മിച്ചിരുന്നു. എങ്കിലും നാരിന്റെ (ഫൈബെറിന്റെ) ഘടനയേയും സ്വഭാവവിശേഷങ്ങളെയുംകുറിച്ചുള്ള അറിവ് പരിമിതമായതുകൊണ്ട് ഫലപ്രദമായ ശാസ്ത്രീയ രീതികള്‍ ശരിക്കും രൂപപ്പെടുത്താനായില്ല. 19-ാം ശ.-ത്തിന്റെ അവസാനത്തോടെയാണ് നാരുകളുടെ രാസ/ഭൌതിക സ്വഭാവവിശേഷങ്ങളെപ്പറ്റി കൂടുതല്‍ അറിവ് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ ഇലക്ട്രോണിക്സിന്റേയും കമ്പ്യൂട്ടറിന്റേയും ആവിര്‍ഭാവത്തോടെ ടെക്സ്റ്റൈല്‍ ഗവേഷണത്തിലും വികസനത്തിലും നൂതന എന്‍ജിനീയറിംഗ്/ഭൗതിക സങ്കേതങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. കൃത്രിമ നാരിന്റെ കണ്ടുപിടിത്തമാണ് ഇവയില്‍ ഏറ്റവും പ്രധാനം. ഇന്ന് വ്യത്യസ്ത ഘടനയും സ്വഭാവ വിശേഷങ്ങളും ഉള്ള തുണിത്തരങ്ങളും നാരുകളും നിര്‍മിക്കപ്പെടുന്നുണ്ട്. പ്രകൃതിദത്തമോ കൃത്രിമമോ ആയ ഫിലമെന്റുകളും നാരുകളും ചേര്‍ന്നാണ് തുണിയുടെ നിര്‍മാണത്തിനാവശ്യമായ നൂല് നിര്‍മിക്കുന്നത്. അനവധി നാരുകള്‍ ചേര്‍ത്ത് പിരിച്ച് നൂല് നിര്‍മിക്കാം; നാരുകള്‍ ഒന്നിച്ചു ചേര്‍ത്ത് നൂല് തയ്യാറാക്കാം. ഇവ കൂടാതെ ഒറ്റ നാരുകൊണ്ടോ അല്ലെങ്കില്‍ കടലാസ്, ലോഹ-ഫോയില്‍ (metal foil) തുടങ്ങിയ പദാര്‍ഥങ്ങള്‍ മുറിച്ചെടുത്ത് അവ പിരിച്ചോ (പിരിക്കാതെയും) നൂല് നിര്‍മിക്കാറുണ്ട്. നൂലിന്റെ സ്വഭാവവിശേഷങ്ങള്‍ക്കനുസൃതമായിരിക്കും അതുപയോഗിച്ചുണ്ടാക്കുന്ന തുണിത്തരത്തിന്റെ രൂപവും ഇഴ ഗുണവും (texture). ടെക്സ്റ്റൈല്‍ നാരിന് അതിന്റെ കനത്തെ അപേക്ഷിച്ച് നൂറു മടങ്ങെങ്കിലും നീളം ഉണ്ടായിരിക്കണം. ഇലാസ്തികത, ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവ്, താപത്തേയും സൂര്യപ്രകാശത്തേയും പ്രതിരോധിക്കാനുള്ള ശേഷി, തുണി നിര്‍മാണവേളയില്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെയും അലക്കുമ്പോഴും ഡ്രൈക്ളീന്‍ ചെയ്യുമ്പോഴും ഉപയോഗിക്കുന്ന പദാര്‍ഥങ്ങളുടെയും ക്ഷാരണ പ്രക്രിയയെ അതിജീവിക്കാനുള്ള കഴിവ്, പ്രാണികള്‍, സൂക്ഷ്മജീവികള്‍ എന്നിവയെ ചെറുത്തുനില്‍ക്കാനുള്ള ശക്തി വിശേഷം മുതലായ ഗുണങ്ങളെല്ലാം നാരുകള്‍ക്ക് ആവശ്യമാണ്. ഇവയുടെ ഏറ്റക്കുറച്ചില്‍ പരിഗണിച്ചാവും ഓരോതരം തുണിയും നിര്‍മിക്കാനുള്ള നാരുകള്‍ തിരഞ്ഞെടുക്കുക. ആദ്യകാലങ്ങളില്‍ സസ്യജന്യമോ ജന്തുജന്യമോ ആയ സാമഗ്രികളില്‍ നിന്നാണ് നാരുകള്‍ ഉത്പാദിപ്പിച്ചിരുന്നത്. പരുത്തി, കമ്പിളി, ചണം, സില്‍ക്ക്, ഫ്ളക്സ് (flex) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കൃത്രിമ നാരുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങി- റയോണ്‍ പോലുള്ള പുനര്‍നിര്‍മിത (regenerated) നാരുകള്‍, നൈലോണ്‍, പോളിസ്റ്റര്‍ മുതലായ സിന്തറ്റിക് നാരുകള്‍ തുടങ്ങിയവ. നാരിന്റെ ലഭ്യത, അത് നിര്‍മിക്കാന്‍ വേണ്ടിവരുന്ന പ്രയത്നം, അവയുടെ ബഹുമുഖ ഉപയോഗശേഷി തുടങ്ങിയവ കണക്കിലെടുത്താണ് നാരുകളുടെ വില നിശ്ചയിക്കുന്നത്. പ്രകൃതിദത്ത നാരുകളുടെ ഉത്പാദനത്തിന് വിശാലമായ ഭൂപ്രദേശങ്ങള്‍ ആവശ്യമായതിനാല്‍ പലപ്പോഴും നാരിന്റെ ഉത്പാദന സ്ഥലവും തുണിയുടെ നിര്‍മാണ സ്ഥലവും തമ്മില്‍ ഏറെ അകലം ഉണ്ടാവും. എന്നാല്‍ കൃത്രിമ നാരിന്റെ ഉത്പാദനം തുണിയുടെ നിര്‍മാണ സ്ഥലത്തു തന്നെയാവാം. നിശ്ചിത സ്വഭാവവിശേഷങ്ങളോടുകൂടി, ആവശ്യമുള്ളത്ര അളവില്‍, വളരെ എളുപ്പത്തില്‍ അവ നിര്‍മിക്കാനാകും. ഇവയില്‍ നിന്ന് നൂല് തയ്യാറാക്കാനും എളുപ്പമാണ്. സില്‍ക്ക് പോലുള്ള മനുഷ്യനിര്‍മിത നാരുകളുടെ ഫിലമെന്റിന് ധാരാളം നീളം ഉള്ളതിനാല്‍ അവയെത്തന്നെ നൂലാക്കി മാറ്റാനാകും. പക്ഷേ, ചണം, പരുത്തി എന്നിവ പോലെ നീളം കുറഞ്ഞ സ്റ്റാപ്പിള്‍ (staple) നാരുകൊണ്ട് നൂല്‍ നിര്‍മിക്കണമെങ്കില്‍ നൂല്‍ക്കുക തന്നെ വേണം. കനം കുറഞ്ഞതും മൃദുവുമായിരിക്കും ഫിലമെന്റില്‍ നിന്നു ലഭിക്കുന്ന നൂലുകള്‍; എന്നാല്‍ നാരുകളില്‍ നിന്നുണ്ടാക്കിയ നൂലുകള്‍ കനമേറിയതും പരുപരുത്തതുമായിരിക്കും. പ്രകൃതിദത്ത നാരുകളെ ആദ്യമായി ശുദ്ധീകരിക്കേണ്ടതുണ്ട്. നാരിന്റെ സ്വഭാവത്തിനു ചേര്‍ന്ന രാസപദാര്‍ഥങ്ങള്‍ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു. പ്രകൃതിദത്ത നാരുകള്‍ വ്യത്യസ്ത നീളത്തിലും തരത്തിലും വരുന്നതിനാല്‍ വിവിധ തരം നാരുകളെ കൂട്ടിക്കലര്‍ത്തി ആവശ്യമായ പതം വരുത്തുക പതിവാണ്. 'ബ്ളെന്‍ഡിങ്' (കൂട്ടിക്കലര്‍ത്തല്‍) എന്ന ഈ പ്രക്രിയയിലൂടെ നീളം, സാന്ദ്രത, ജലാംശം മുതലായവ സമാന തരത്തിലുള്ള നാരുകള്‍ തയ്യാറാക്കാനാകുന്നു. അതുപോലെ വ്യത്യസ്ത നാരുകള്‍കൊണ്ട് നൂല്‍ നിര്‍മിക്കേണ്ട സന്ദര്‍ഭങ്ങളിലും കൂട്ടിക്കലര്‍ത്തല്‍ ആവശ്യമായിവരും. സമാന രീതിയില്‍ നിര്‍മിക്കപ്പെടുന്ന കൃത്രിമ നാരുകള്‍ക്ക് ഇതാവശ്യമില്ല. തുടര്‍ന്ന് നാരുകളെ 'കാര്‍ഡിങ്' പ്രക്രിയയ്ക്ക് വിധേയമാക്കുന്നു. നാരുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അവ സമാന്തരമായി അടുക്കാനുമുള്ള സംവിധാനമാണിത്. വളരെ കനം കുറഞ്ഞ പാളീ രൂപത്തിലാണ് 'കാര്‍ഡിങ്' കഴിഞ്ഞ നാരുകള്‍ ലഭിക്കുക. ഇവയെ ഘനീഭവിപ്പിച്ച് സൃഷ്ടിക്കുന്ന തുടര്‍ സ്ട്രാന്‍സ് ആണ് 'സില്‍വര്‍' എന്നറിയപ്പെടുന്നത്. ഇതിന് കനവും ഉണ്ടായിരിക്കും. ചില ആവശ്യങ്ങള്‍ക്ക് നീളമുള്ള നാരുകള്‍ അടങ്ങിയ 'സില്‍വര്‍' തന്നെ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളില്‍ 'സില്‍വറി'ല്‍ നിന്ന് നീളം കുറവായ നാരുകളെ നീക്കം ചെയ്യാനായി 'കോംമ്പിങ്' നടപടി സ്വീകരിക്കുന്നു. നാരുകളെ വലിച്ചു നീട്ടി പരസ്പരം ദൃഢമായി ബന്ധിപ്പിച്ച് പിരിച്ച് നൂലാക്കി മാറ്റുന്ന പ്രക്രിയയാണിത്. നീളക്കുറവുള്ള നാരുകള്‍ കൊണ്ട് വസ്ത്രം ഉണ്ടാക്കുന്നതിന് ഈ പ്രക്രിയ അത്യന്താപേക്ഷിതമാണ്. നൂല്‍ നൂല്‍ക്കാനായി മധ്യകാലം വരെ ഡിസ്റ്റാഫും (നൂല്‍ ചുറ്റുന്ന കോല്‍) സ്പിന്‍ഡിലും (നൂല്‍ പിരിക്കുന്നതിനുള്ള ഉപകരണം) ആണ് ഉപയോഗിച്ചിരുന്നത്. നൂല്‍ക്കേണ്ട നാരുകളെ ഡിസ്റ്റഫില്‍ ചുറ്റിയ ശേഷം സ്പില്‍ഡിലുപയോഗിച്ച് പിരിച്ച് നൂലാക്കി മാറ്റുകയായിരുന്നു പതിവ്. പക്ഷേ, മധ്യകാലത്ത് ഇന്ത്യയില്‍ ചര്‍ക്ക കണ്ടുപിടിച്ചതോടെ യന്ത്ര സഹായത്താല്‍ കുറഞ്ഞ സമയം കൊണ്ട് നൂല്‍ നൂല്‍ക്കാമെന്നായി. നൂലിന്റെ കനം കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ നാരുകള്‍ ചേര്‍ത്ത് കനം കൂട്ടാനും കട്ടിയേറിയ ഭാഗങ്ങളെ വലിച്ചു നീട്ടി കനം കുറയ്ക്കാനും ചര്‍ക്ക സൗകര്യപ്രദമായി. അങ്ങനെ മെച്ചപ്പെട്ടതും ഒരേ രീതിയിലുള്ളതുമായ നൂല്‍ നിര്‍മിച്ചു തുടങ്ങി. 16-ാം ശ.-ത്തില്‍ സാക്സണി ചക്രം (saxony wheel) കണ്ടുപിടിച്ചതോടെ പരുപരുത്ത കമ്പിളിയും പരുത്തിയും തുടര്‍ച്ചയായി കൂടുതല്‍ വേഗത്തില്‍ നൂല്‍ക്കാന്‍ കഴിഞ്ഞു. ജോണ്‍ കെ, ഫ്ളൈയിങ് ഷട്ടില്‍ കണ്ടുപിടിച്ചതോടെ (1733), നെയ്ത്തു യന്ത്രത്തിന്റെ വേഗവും വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇതേത്തുടര്‍ന്ന് നൂല്‍ നൂല്‍ക്കാനുള്ള പുതിയ യന്ത്രസംവിധാനങ്ങളും ഉണ്ടായി. ഇവയില്‍ ഏറ്റവും പ്രചാരം ലഭിച്ച യന്ത്രം 1779-ല്‍ സാമുവല്‍ ക്രോംപ്ടണ്‍ (Samuel Crompton) കണ്ടുപിടിച്ച മ്യൂള്‍ (പഞ്ഞി നൂല്‍ക്കുന്ന ഉപകരണം) ആണ്. ഇതുപയോഗിച്ച് ഒരു വ്യക്തിക്ക് ഒരേ സമയം ആയിരത്തിലേറെ സ്പിന്‍ഡിലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. നൂലിലെ പിരിയുടെ ചരിവിനനുസൃതമായി നൂലുകളെ S-രൂപത്തിലുള്ള പിരിയുള്ളവയെന്നും (S-twist) Z-രൂപത്തിലുള്ള പിരിയുള്ളവയെന്നും (Z-twist) തരം തിരിക്കുന്നു (ചിത്രം 1 കാണുക). നൂലില്‍ ഉള്ള നാരുകളുടെ എണ്ണം, നൂലിന്റെ സ്വഭാവം, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയാണ് നൂലുകളെ വര്‍ഗീകരിക്കാറുള്ളത്. S-,Z- പിരിയുള്ളവയായിരിക്കും ഏക ഇഴ (single ply) അഥവാ ഒരിഴ നൂലുകള്‍. നാരിഴകള്‍ കൊണ്ടും ഫിലമെന്റുകള്‍ കൊണ്ടും ഇവ നിര്‍മിക്കുന്നു. നാരിഴകളാണെങ്കില്‍ അവയെ ചെറിയ തോതില്‍ പിരിക്കുകയാണ് പതിവ്. പ്രകൃതിദത്ത ഫിലമെന്റുകളെ ഒന്നിച്ച് അടുക്കിയശേഷം പിരിച്ചോ പിരിക്കാതെയോ ക്രമീകരിക്കുന്നു. ഇവ കൂടാതെ ആവശ്യമുള്ളത്ര കനത്തില്‍ മുറിച്ചെടുത്ത കൃത്രിമ ഫിലമെന്റുകളെ അടുക്കിയും ഏക ഇഴനൂലുകള്‍ തയ്യാറാക്കാന്‍ സാധിക്കും. നൂല്‍ നൂറ്റെടുത്ത ചെറിയ നാരുകള്‍കൊണ്ടാണ് ഏക ഇഴ നൂല്‍ നിര്‍മിക്കുന്നതെങ്കിലും അവയിലെ നാരുകളെ ഒരുമിച്ച് നിറുത്തി പിരിച്ചുമാത്രമേ നൂല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുകയുളളു. S-പിരി, Z-പിരി എന്നീ രണ്ടു രീതികളില്‍ ഇവയെ പിരിക്കാറുണ്ട്. വസ്ത്ര നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ഇത്തരം ഏക ഇഴ നൂലുകളാണ് (ചിത്രം 2). രണ്ടോ അതിലധികമോ ഒരിഴ നൂലുകളെ ഒരുമിച്ച് പിരിച്ചുനിര്‍മിക്കുന്നവയാണിവ. പ്ളൈഡ് നൂലുകള്‍, ഫോള്‍ഡഡ് നൂലുകള്‍ എന്നും ഇവയെ വിളിക്കാറുണ്ട്. ഒരേ ദിശയില്‍ പിരിയുള്ള ഒരിഴ നൂലുകളെ നേര്‍ വിപരീത ദിശയില്‍ പിരിച്ചുചേര്‍ത്താണ് പൊതുവേ ഇവ നിര്‍മിക്കാറുള്ളത്. ഇതിനുപകരം നാരുകളുടേയും ഇഴകളുടേയും പിരികള്‍ ഒരേ ദിശയിലാണെങ്കില്‍ നൂല് കൂടുതല്‍ പരുപരുത്തതും ദൃഢതരവും ആയിത്തീരും. വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള കനമേറിയ തുണിത്തരങ്ങള്‍, വളരെ ലോലമായ തുണിത്തരങ്ങള്‍ (sheer fabrics) മുതലായവയുടെ ഉത്പാദനത്തിനാണ് പ്ളൈ നാരുകള്‍ പ്രയോജനപ്പെടുന്നത്. പ്ലൈ നൂലുകള്‍ ചേര്‍ത്ത് പിരിച്ചാണ് ചരടുകള്‍ നിര്‍മിക്കുന്നത്. പൊതുവേ അവസാനത്തെ പിരിയുടെ ദിശ ക്രമീകരിക്കുന്നത് പ്ളൈ നൂലുകളുടെ പിരി-ദിശയ്ക്ക് വിപരീതമായിട്ടായിരിക്കും. ഇവയെ വീണ്ടും കേബിള്‍ നൂല്, ഹവ്സ്റ്റെര്‍ നൂല് എന്ന് രണ്ടായി വര്‍ഗീകരിക്കാം. S-പിരിയുള്ള ഒരിഴ നൂലുകളെ Z- പിരിയുള്ള പ്ളൈകളാക്കി അവയെ S- പിരിമൂലം ഒരുമിച്ച് ചേര്‍ത്ത് SZS രൂപത്തില്‍ തയ്യാറാക്കുന്നവയാണ് കേബിള്‍ നൂലുകള്‍. SSZ അല്ലെങ്കില്‍ ZZS രീതിയില്‍ മെനഞ്ഞെടുക്കുന്നവയാണ് ഹവ്സ്റ്റെര്‍ നൂലുകള്‍. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വളരെ കനമേറിയ തുണിത്തരങ്ങള്‍, വളരെ നേര്‍മയുള്ള നാരുകള്‍കൊണ്ടുള്ള ഷീര്‍ തുണിത്തരങ്ങള്‍, വടം, ട്വൈന്‍ (twine) മുതലായവയുടെ നിര്‍മാണത്തിന് ചരടു നൂലുകള്‍ ഉപയോഗിക്കുന്നു. തികച്ചും പ്രത്യേകമായ രീതിയില്‍ തയ്യാറാക്കുന്നവയാണ് 'നോവല്‍റ്റി' നൂലുകള്‍. പ്രകൃതിദത്ത നാരുകളുടെ സ്വഭാവവിശേഷം പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ട് മനുഷ്യനിര്‍മിത നാരുകളില്‍ ആവശ്യമായ സവിശേഷതകള്‍ സൃഷ്ടിച്ച് ഇവ രണ്ടും ചേര്‍ത്ത് നോവല്‍റ്റി നൂലുകള്‍ തയ്യാറാക്കുന്നു. ടെക്സ്ചേഡ് നൂല് (textured yarn), സ്ട്രെച്ച് നൂല് (strech yarn), മെറ്റാലിക് നൂല് (metallic yarn) മുതലായവ നോവല്‍റ്റി നൂലുകള്‍ എന്ന ഇനത്തില്‍പ്പെടുന്നവയാണ്. സുതാര്യത, വഴുതല്‍ (തെന്നല്‍), പില്ലിങ് (നാരുകള്‍ ചുരുണ്ടുകൂടി വസ്ത്രത്തിന്റെ പ്രതലത്തില്‍ ചെറിയ കുരുക്കുകള്‍ ഉണ്ടാക്കുന്ന അവസ്ഥ), എന്നിവ കുറയ്ക്കാനായി കൃത്രിമ നാരുകളെയാണ് ആദ്യകാലങ്ങളില്‍ ടെക്സ്ചെറിങ് പ്രക്രിയയ്ക്കു വിധേയമാക്കിയിരുന്നത്. ഇതിലൂടെ നൂലുകള്‍ക്ക് വര്‍ധിച്ച അതാര്യതയും (opaque), ഇഴ ഗുണവും, രൂപവും, സ്വാംശീകരണശേഷിയും (absorbency) ലഭ്യമാവുന്നു. ഇതിനായി നാരുകളെ കൃത്രിമമായി പ്രത്യേക രൂപത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്. (ചിത്രം-3). നാരുകളുടെ പ്രതലത്തെ പരുപരുത്തതാക്കുകയോ അവയില്‍ വ്യത്യസ്ത ഇടവേളകളില്‍ പോറലേല്‍പ്പിക്കുകയോ ചെയ്തശേഷം അവയെ പിരിച്ച് നിര്‍മിക്കുന്നവയാണ് അബ്രേഡെഡ് നൂല് (abraded yarn). നൂലില്‍ വായു തങ്ങിനിര്‍ത്താനായി കൃത്രിമ വായു അറകള്‍ സൃഷ്ടിക്കുന്നത് 'ബള്‍ക്കിങ്ങി'ലൂടെയാണ് (bulking). നൂലിലെ വായു സഞ്ചാരസൗകര്യവും (ventilation) സ്വാംശീകരണശേഷിയും ഇതുമൂലം വര്‍ധിക്കുന്നു. ക്രിംപിങ്/കേളിങ്/കോയിലിങ് സംവിധാനങ്ങള്‍ ഇതിനു സഹായിക്കുന്നു. താപം അല്ലെങ്കില്‍ രാസപദാര്‍ഥം ഉപയോഗിച്ച് ഇതു നടപ്പാക്കാം. 1970-കളില്‍ പരക്കെ നിലനിന്ന ഒരു 'ബല്‍ക്കിങ്' രീതിയാണ് 'ഫാള്‍സ് ട്വിസ്റ്റ്' സംവിധാനം. ഫിലമെന്റുകളെ പിരിച്ച് ഉറപ്പിച്ചശേഷം വിപരീത ദിശയില്‍ പിരിച്ച് പിരികള്‍ ഇല്ലാതാക്കി വീണ്ടും ചൂടാക്കുന്നു. ഇതുമൂലം നൂലിലെ പിരികള്‍ ഇല്ലാതാക്കുകയോ ദൃഢതരമാക്കുകയോ ചെയ്യുന്നു. നൈലോണ്‍ നൂലാണെങ്കില്‍ അതിനു സ്റ്റഫിങ് ബോക്സ് പ്രക്രിയയ്ക്കു വിധേയമാക്കുന്നു. ചൂടാക്കിയ ഒരു കുഴലില്‍ വച്ച് ഫിലമെന്റുകളെ സമ്മര്‍ദ വിധേയമാക്കി അല്പം ചുളിവ് നല്‍കി സാവധാനം പുറത്തേക്കു വലിച്ചെടുക്കുന്നതാണ് ഈ രീതി. കൂടിയ അളവിലും കുറഞ്ഞ അളവിലും ചുരുങ്ങുന്ന ഫിലമെന്റുകളെ ഉള്‍പ്പെടുത്തി നൂല് നിര്‍മിച്ചശേഷം നീരാവി പതിപ്പിക്കുകയോ കഴുകുകയോ ചെയ്യുന്നു. തദവസരത്തില്‍ ഉയര്‍ന്നതോതില്‍ ചുരുങ്ങുന്ന നാരുകള്‍ പെട്ടെന്ന് വലിഞ്ഞുമുറുകി 'ബള്‍ക്കിങ്' നടക്കുന്നു. ഒരു അറയില്‍ നൂലുകളെ അടുക്കി അവയിലൂടെ സമ്മര്‍ദിത വായു ജെറ്റ് രൂപത്തില്‍ കടത്തിവിടുമ്പോള്‍ നൂലിലെ നാരുകള്‍ വ്യത്യസ്ത ദിശകളിലായി (random) വലയ രൂപത്തില്‍ ക്രമീകരിക്കപ്പെടുന്നു. ഈ വലയങ്ങള്‍ തമ്മില്‍ വിടവും ഉണ്ടാകാറുണ്ട്. തന്മൂലം നൂലില്‍ കൂടുതല്‍ വായു അറകള്‍ സൃഷ്ടിക്കപ്പെടുന്നു; ഇത് അതിന്റെ സ്വാംശീകരണശേഷിയേയും ഉയര്‍ത്തുന്നു. തുടര്‍ച്ചയായുള്ള കൃത്രിമ ഫിലമെന്റുകളെ വളരെ ഞെരുക്കത്തില്‍ പിരിച്ച് താപവിധേയമാക്കി ഉറപ്പിച്ചശേഷം (set) വിപരീതദിശയിലായി പിരിച്ച് അവയിലെ പിരികള്‍ നീക്കം ചെയ്യുന്നു. ഇതുമൂലം നൂല് സ്പ്രിങുപോലുള്ള ഒരു സവിശേഷസ്വഭാവം കൈവരിക്കുന്നു. ഒരു ഇലാസ്തിക (elastic) പദാര്‍ഥത്തെ മുഖ്യ ഘടകമായി ഉപയോഗിച്ച് അതിനെ പ്രകൃതിദത്തമോ കൃത്രിമമോ ആയതും വലിയാത്തതുമായ നാരുകൊണ്ട് പൊതിഞ്ഞും സ്ട്രെച്ച് നൂലുകള്‍ തയ്യാറാക്കാറുണ്ട്. പ്രകൃതിദത്ത നാരുകളില്‍ ഇലാസ്തികത സൃഷ്ടിച്ച് സ്ട്രെച്ച് നൂല് നിര്‍മിക്കുന്നതിനെക്കാളേറെ മെച്ചം മേല്‍പ്പറഞ്ഞ രീതിയിലൂടെയുള്ള നൂല്‍ നിര്‍മാണമാണ്. പോളിസ്റ്റര്‍ പോലുള്ള സിന്തറ്റിക് പദാര്‍ഥത്തിന്റെ പുറത്ത് ലോഹ കണികകള്‍ പൂശുകയോ പോളിസ്റ്റര്‍ പാളികള്‍ക്കിടയില്‍ അലൂമിനിയം ഫോയില്‍ തുണ്ടുകള്‍ ഉറപ്പിക്കുകയോ ചെയ്തശേഷം നിര്‍മിക്കുന്നവയാണ് മെറ്റാലിക് നൂലുകള്‍. പ്രകൃതിദത്തമോ കൃത്രിമമോ ആയ പദാര്‍ഥങ്ങള്‍കൊണ്ട് തയ്യാറാക്കപ്പെട്ട നൂലിന്റെ പുറത്ത് ഒരു ലോഹ പാളി പിരിച്ചു മുറുക്കി ഉറപ്പിച്ചും മെറ്റാലിക് നൂലുകള്‍ നിര്‍മിക്കാം. ഉപയോഗത്തെ അടിസ്ഥാനമാക്കി നൂലുകളെ നിരവധിയിനങ്ങളായി വര്‍ഗീകരിക്കാം. യന്ത്രത്തറി ഉപയോഗിച്ച് തയ്യാറാക്കുന്ന തുണിത്തരങ്ങള്‍ക്കുള്ളവ, കൈത്തയ്യലിനുള്ളവ, തയ്യല്‍ യന്ത്രത്തിലുപയോഗിക്കാനുള്ളവ, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളവ - ഇവയാണ് പ്രധാന വിഭാഗങ്ങള്‍. യന്ത്രത്തറിയില്‍ തയ്യാറാക്കുന്ന വസ്ത്രങ്ങളില്‍ ഏതു തരം നൂലും ഉപയോഗിക്കാം. എന്നാല്‍ കുറുകെയും നെടുകെയും ഉപയോഗിക്കുന്ന നൂലുകള്‍ വ്യത്യസ്ത സ്വഭാവത്തിലുള്ളവയായിരിക്കണം. കുറുകെ വരുന്ന നൂലുകളില്‍ കൂടിയ അളവില്‍ വലിവ് അനുഭവപ്പെടാത്തതിനാല്‍ വേഗം പൊട്ടിപ്പോകുന്ന നൂലുകളും ഇതിനായി പ്രയോജനപ്പെടുത്താനാകും; ഇവയാണ് ഊടു (weft) നൂലുകള്‍. പക്ഷേ, നെടുകെ പാകുന്ന നൂലുകളില്‍ വളരെയധികം പ്രതിബലം (stress) അനുഭവപ്പെടുമെന്നതുകൊണ്ട് ഇത്തരം നൂലുകള്‍ ബലമേറിയതും മൃദുവും ആയിരിക്കണം. പാവ് (warp) നൂലുകളെന്നറിയപ്പെടുന്ന ഇവ ഊടു നൂലുകളെക്കാള്‍ ബലമേറിയ പിരിയുള്ളവയാണ്. വസ്ത്ര നിര്‍മാണ ഘട്ടത്തിലുണ്ടാവുന്ന സമ്മര്‍ദത്തെ ചെറുത്തു നില്‍ക്കാനാവും വിധം നൂലുകളെ കൂടുതല്‍ ബലവത്താക്കാന്‍ കഞ്ഞിപ്പശ (starch) പോലുള്ള പദാര്‍ഥങ്ങള്‍ പാവ് നൂലുകളില്‍ തളിക്കുക പതിവാണ്. ഇവ കൂടാതെ തുണിത്തരങ്ങള്‍ക്ക് ചില സവിശേഷതകള്‍ നല്‍കാനായി വിവിധ സംവിധാനങ്ങള്‍ സ്വീകരിക്കാറുണ്ട്. ഊടും പാവും രണ്ടു കനത്തിലുള്ളതായി ക്രമീകരിക്കുക, വ്യത്യസ്ത നാരുകളില്‍നിന്ന് ഉണ്ടാക്കിയതോ വെവ്വേറെ അളവില്‍ പിരിച്ചെടുത്തതോ ആയ പാവ്, ഊടു നൂലുകള്‍ ഉപയോഗിക്കുക, ഇതര നൂലിഴകള്‍ക്കിടയില്‍ മെറ്റാലിക് നൂലുകള്‍ കലര്‍ത്തുക, തുടങ്ങിയവയാണ് ഇതിനായി സ്വീകരിച്ചുവരുന്ന മാര്‍ഗങ്ങള്‍. കൈകൊണ്ട് തുന്നുന്നതിന് രണ്ടോ അതിലധികമോ പ്ളൈകള്‍ ഉള്ളതും ഒരേ കനത്തിലുള്ളതുമായ നൂലുകളാണുത്തമം. ഉദാഹരണമായി, സ്വറ്ററുകളും പുതപ്പുകളും തയ്യാറാക്കുന്നതിന് മൃദുവും നിബിഡവും നാല് പ്ളൈകള്‍ ഉളളതുമായ ജെര്‍മെന്‍ടൗണ്‍ (Germantown) നൂലുപയോഗിക്കുമ്പോള്‍ ഷാളുകളും കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും മറ്റും നിര്‍മിക്കാനായി രണ്ട് പ്ളൈകള്‍ ഉള്ള മൃദുവായ ഷെറ്റ്ലാന്‍ഡ് (Shetland) നൂലുകളാണുത്തമം. ചിത്രത്തയ്യല്‍ (embroidery) ആവശ്യങ്ങള്‍ക്ക് പിരി കുറവുള്ള പ്ളൈ, ചരടു, നൂലുകള്‍ പ്രയോജനപ്പെടുന്നു. സമതുലിതവും നിബിഡവുമായ പിരിയുള്ള പ്ളൈ നൂലുകളാണ് തയ്യല്‍ യന്ത്രത്തിലുപയോഗിക്കാറുള്ളത്. ഇവയിലെ ഇഴകള്‍ സമതുലിതമാകയാല്‍ നൂലിന്റെ ഛേദതലം (cross section) വൃത്താകാരത്തിലായിരിക്കും. സൂചിയുടെ സുഷിരത്തിലൂടെ എളുപ്പത്തില്‍ കടന്നുപോകാനും തയ്ക്കുമ്പോള്‍ ഘര്‍ഷണം സൃഷ്ടിക്കാതിരിക്കാനും ഇവയ്ക്കു കഴിയും. പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള വസ്ത്രങ്ങളില്‍, അവയോരോന്നിനും, അനുയോജ്യമായ തരത്തിലുള്ള നൂലുകളാണ്, ഉപയോഗിക്കാറുള്ളത്. വെള്ളം പറ്റിപ്പിടിക്കാത്ത തുണിത്തരങ്ങളില്‍ ജലരോധകമായ നൂലുകള്‍ ഉപയോഗിക്കുമ്പോള്‍ അലങ്കാര ഭംഗിയുള്ള തയ്യലുകള്‍ക്ക് സാധാരണ തയ്യല്‍ നൂലുകളെ അപേക്ഷിച്ച് മൂന്നിരട്ടി കനത്തിലുള്ള ബട്ടണ്‍ഹോള്‍ ട്വിസ്റ്റ് ഇനത്തിലുള്ള സില്‍ക്ക് നൂലുകള്‍ പ്രയോജനപ്പെടുത്തുന്നു. ചുരുങ്ങുന്ന വസ്ത്രങ്ങള്‍ക്കും റയോണിനും പരുത്തി നൂലുകളാണ് അനുയോജ്യം; കൃത്രിമമായുണ്ടാക്കിയ (സിന്തറ്റിക്) ചുരുങ്ങാത്ത, വസ്ത്രങ്ങള്‍ക്ക് നൈലോണ്‍, പോളിസ്റ്റര്‍ നൂലുകളും. വിവിധ മാര്‍ഗങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്. നൂലിന്റെ നീളവും ഭാരവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് മാപന രീതികള്‍ എല്ലാം തന്നെ രൂപപ്പെടുത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഓരോ മാപന രീതിയും നിര്‍വചിക്കപ്പെട്ടത്. അതിനാല്‍ വ്യത്യസ്ത മാപന സംവിധാനങ്ങള്‍ തമ്മില്‍ ഒരു പൊതു മാനദണ്ഡം കണ്ടെത്തുക പ്രയാസവുമാണ്. മുഖ്യമായി, പരോക്ഷ രീതി, ഡെനിയെ (Danier) രീതി, ടെക് രീതി എന്നിങ്ങനെ മൂന്നു മാപന രീതികളാണ് ഇന്ന് പ്രാബല്യത്തിലുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട നൂലിന് ഉയര്‍ന്ന സംഖ്യ വരുന്ന തരത്തിലുള്ളതാണ് പരോക്ഷ രീതി. ഒരു യൂണിറ്റ് ഭാരത്തിന് എത്ര നീളം നൂല് വേണം എന്നതിനെ അടിസ്ഥാനമാക്കിയുളള നിര്‍വചനമാണിത്. തന്മൂലം തുല്യ ഭാരം സൃഷ്ടിക്കാന്‍ പരുപരുത്ത നൂലിനെ അപേക്ഷിച്ച് കൂടുതല്‍ നീളത്തിലുള്ള (അളവിലുള്ള) നേര്‍മയായ നൂല് ഉപയോഗിക്കേണ്ടിവരുന്നു. ഒരു യൂണിറ്റ് ഭാരം സൃഷ്ടിക്കാന്‍ ആവശ്യമുള്ള നീളത്തെ ഒരു സംഖ്യ കൊണ്ട് സൂചിപ്പിക്കുന്നു. ഈ സംവിധാനത്തില്‍ ഗുണമേന്മ ഉയരുന്തോറും നൂലിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ മൂല്യവും ഉയരുന്നു. നേരിട്ടുള്ള മാപന രീതിയാണ് ഡെനിയെ സംവിധാനം. ആദ്യകാലങ്ങളില്‍ സില്‍ക്ക് നൂലുകളെ അളന്നിരുന്ന സമ്പ്രദായത്തെ (3000 അടി നൂലിന് ഇത്ര ഡ്രാം ഭാരം) അവലംബിച്ച് നിര്‍വചിക്കപ്പെട്ട ഈ രീതി സില്‍ക്ക് തുടങ്ങിയ കൃത്രിമ നൂലുകളുടെ അളവിനായി ലോകമെമ്പാടും ഉപയോഗിച്ചുവരുന്നു. 9000 മീ. നൂലിന് ഇത്ര ഭാരം എന്ന രീതിയിലാണ് ഡെനിയെ സംഖ്യ നിര്‍വചിച്ചിരിക്കുന്നത്. ഉദാഹരണമായി 9000 മീ. നീളമുള്ള രണ്ടിനം നൂലുകളുടെ ഭാരം 15 ഗ്രാമും 100 ഗ്രാമും ആണെങ്കില്‍ അവ യഥാക്രമം 15 ഡെനിയെ നൂല്, 100 ഡെനിയെ നൂല് എന്നീ പേരുകളിലറിയപ്പെടുന്നു. ഫിലമെന്റ് നൂലിനെക്കാള്‍ വളരെ ഉയര്‍ന്നു ഭാരമുള്ള സ്റ്റാപ്പിള്‍ നൂലിന് ഈ മാപന രീതി അവലംബിച്ചാല്‍ വളരെ വലിയ സംഖ്യകളാണു വരുക; തന്മൂലം, അത്തരം നൂലുകളുടെ മാപനത്തിന് ഡെനിയെ രീതി സ്വീകാര്യമല്ല. 1873-ല്‍ നിര്‍വചിക്കപ്പെട്ടതും ഫിലമെന്റ്, സ്റ്റാപ്പില്‍ നൂലുകള്‍ക്ക് ഒരുപോലെ അനുയോജ്യമായതുമാണ് ടെക് രീതി. 3300 അടി അഥവാ 1 കി.മീ. നീളമുള്ള നൂലിന്റെ ഭാരം ഗ്രാമില്‍ സൂചിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ് പ്രസ്തുത നൂലിന്റെ ടെക് സംഖ്യ. യന്ത്രത്തറി, കൈത്തറി, തുന്നല്‍ (സിശശിേേഴ) എന്നിവയാണ് വസ്ത്ര നിര്‍മാണത്തിനുള്ള പ്രധാന സംവിധാനങ്ങള്‍. യന്ത്രത്തറികള്‍ ഉപയോഗിച്ചിരുന്നതിന്റെ ആദ്യ രേഖകള്‍ (4400 ബി.സി.) ഈജിപ്തിലെ അന്‍-ബഡാരീയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. രണ്ട് കമ്പുകളുള്ള ഒരു വിലങ്ങന്‍ തറിയായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് മനുഷ്യര്‍ കാലാകാലങ്ങളില്‍ നടത്തിയ വിവിധ കണ്ടുപിടിത്തങ്ങളുടേയും പരീക്ഷണ നിരീക്ഷണങ്ങളുടേയും സഹായത്തോടെ ഇന്നത്തെ ആധുനിക യന്ത്രത്തറികള്‍ ആവിര്‍ഭവിച്ചു. നോ: യന്ത്രത്തറി. യന്ത്രത്തറിയില്‍ പ്രധാനമായും പ്ളെയിന്‍, ട്വില്‍, സാറ്റിന്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള തയ്യല്‍ രീതികള്‍ പ്രാബല്യത്തിലുണ്ട് (ചിത്രം 4). ഊടും പാവും നൂലുകളെ അടുക്കി ചട്ടക്കൂടുണ്ടാക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഇപ്രകാരം വര്‍ഗീകരിച്ചിട്ടുള്ളത്. ഓരോ യൂണിറ്റിലും ഈ രണ്ടു ഊട്-പാവ് നൂലുകള്‍ ക്രമീകരിക്കുന്നതാണ് പ്ളെയിന്‍ അഥവാ ടബി രീതി. പാവു നൂലുകളെ സമാന്തരമായി അടുക്കി അവയോരോന്നിന്റേയും മുകളിലും താഴെയുംകൂടി ഇടവിട്ടിടവിട്ട രീതിയില്‍ ഊട് നൂലുകള്‍ കടത്തിവിട്ട് നിര്‍മിക്കുന്ന രീതിയാണിത്. എല്ലാ പാവ് നൂലുകളുടേയും മുകളിലൂടെയും കീഴിലൂടെയും ഊട് നൂല് കടന്നുപോയിക്കഴിയുമ്പോള്‍ ഒരു തയ്യല്‍ യൂണിറ്റ് ലഭ്യമാവുന്നു. ഊട് നൂലുകളുടെ എണ്ണം വര്‍ധിക്കുന്തോറും തുണിത്തരത്തിന്റെ നീളവും വര്‍ധിക്കുന്നു. തുണിത്തരത്തിന് ഏറ്റവും ഉയര്‍ന്ന ബലം ലഭിക്കുന്നത് അവയിലെ ഊട്, പാവ് നൂലുകള്‍ അളവിലും വലിപ്പത്തിലും തുല്യമാകുമ്പോള്‍ മാത്രമാണ്; ഇവയെ സ.മതുലിത തുണിത്തരങ്ങള്‍ (balanced fabrics) എന്നു പറയുന്നു. അടുത്തടുത്ത രണ്ട് പാവ് നൂലുകള്‍ക്കു മുകളിലൂടെ കടന്നശേഷം മൂന്നാമത്തെ പാവിനു കീഴിലൂടെ ഊട് നൂല് കടക്കുന്ന രീതിയില്‍ തയ്യാറാക്കുന്നതാണ് ട്വില്‍ രീതി. ഒരു ഊട് നൂലിനുശേഷം വരുന്ന അടുത്ത ഊട്, ഒരു പാവ് മുന്നോട്ടോ പിന്നോട്ടോ വരുന്ന തരത്തിലാവും, ക്രമീകരിക്കുക; അതായത് ആദ്യത്തെ ഊട് നൂല്‍ ഒരു പാവ് നൂലിനു മുകളിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ അടുത്ത ഊട് നൂല്‍ പാവ് നൂലിനു കീഴിലൂടെയാവും കടന്നുപോവുക. ട്വില്‍ രീതിയോട് സമാനമായതാണ് സാറ്റിന്‍ രീതി. പക്ഷേ അടുത്തടുത്ത ഊടു നൂലുകളെ ഒരു പാവ് മുന്നോട്ടോ പിറകോട്ടോ എന്ന രീതിയില്‍ കൃത്യമായി ചിട്ടപ്പെടുത്തുന്ന സംവിധാനം ഇതിലില്ല. ഇവ കൂടാതെ കൂടുതല്‍ സങ്കീര്‍ണമായ ഇഴകളും ഉപയോഗിക്കാറുണ്ട്. മള്‍ട്ടിപ്പിള്‍ പ്ളെയിന്‍, പൈല്‍ (pile), ജക്കേഡ്, ഡോബി (dobby), ഗാസ് (gauze) അഥവാ ലീനോ (leno) മുതലായവ. പാവ്, ഊട് നൂലുകള്‍ പ്രയോജനപ്പെടുത്തി രണ്ടു തരത്തില്‍ തുന്നല്‍ നടത്താനാകും - റാപ്പ് നിറ്റിങ്ങും, വെഫ്റ്റ് നിറ്റിങ്ങും. നെയ്തെടുത്ത തുണിത്തരത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനാവശ്യമായ യാന്ത്രിക, രാസ, പ്രവര്‍ത്തനങ്ങളിലൂടെയുള്ള മെച്ചപ്പെടുത്തല്‍ പ്രക്രിയ ഫിനിഷിങ് എന്നാണറിയപ്പെടുന്നത്. ഉത്പാദനത്തിനായി ഉപയോഗിച്ച പദാര്‍ഥങ്ങളുടെ അവശിഷ്ട ഭാഗങ്ങളെ തുണിയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഫിനിഷിങിന്റെ ആദ്യപടി. ബ്ളീച്ചിങ്, സ്കൗറിങ് (scouring), മെഴ്സെറൈയ്സേഷന്‍ (mercerization), ഉണക്കല്‍ (drying), സിന്‍ജിങ് (singeing), ഡികാന്റിങ്, നാപ്പിങ്, ഷിയറിങ്, ബ്രഷിങ് മുതലായവ തുടര്‍ന്നു നടപ്പിലാക്കപ്പെടുന്നു. പ്രകൃതിദത്ത നിറത്തെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ബ്ളീച്ചിങ്. ഇത് ഓക്സീകരണത്തിലൂടെയോ നിരോക്സീകരണത്തിലൂടെയോ നടപ്പാക്കാനാകും. പരുത്തി തുണികളേയും മറ്റും മിഴിവുറ്റതും സുദൃഢവും ആക്കാനുള്ള സംവിധാനമാണ് 'മെഴ്സെറൈസേഷന്‍'. ഇതിനു വിധേയമാക്കിയ തുണിത്തരങ്ങളെ എളുപ്പത്തില്‍ നിറം പിടിപ്പിക്കാനും കഴിയുന്നു. നൂലിനെയോ നാരുകളെയോ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയില്‍ താഴ്ത്തിവച്ചശേഷം അമ്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നു (neutralize). വസ്ത്രങ്ങളിലെ അധിക ജലം നീക്കം ചെയ്യുന്നത് ഉണക്കിയാണ്. സെന്‍ട്രിഫ്യൂഗ്, വാക്വം സക്ഷന്‍ റോള്‍ മുതലായ ഉപകരണങ്ങളുപയോഗിച്ച് ഏറിയ ഭാഗം ജലവും നീക്കം ചെയ്തശേഷം ചൂടായ ഡ്രയറുകള്‍ക്ക് മുകളിലൂടെ വസ്ത്രങ്ങളെ കടത്തിവിട്ട് അവയിലെ ശേഷിച്ച ജലാംശത്തെ ബാഷ്പീകരിച്ചു കളയുന്നു. കമ്പിളിത്തുണികളിലും മറ്റും നൂലുകള്‍ പൊങ്ങി നില്‍ക്കുന്നതരത്തിലുള്ള പ്രതലം സൃഷ്ടിക്കാനുള്ള സംവിധാനമാണ് നാപ്പിങ്. നേരിയ കമ്പികള്‍ കൊണ്ട് പൊതിഞ്ഞ സിലിണ്ടറുകള്‍ക്കു മുകളിലൂടെ കമ്പിളി വസ്ത്രത്തെ കടത്തിവിട്ട് അവയിലെ ഊട് നൂലുകളെ മുകള്‍പ്പരപ്പിലേക്ക് വലിച്ചുയര്‍ത്തുന്ന പ്രക്രിയയാണിത്. മുഴച്ച് നില്‍ക്കുന്ന ഊടു നൂലുകളെ മുറിച്ച് ഒരേ ഉയരത്തില്‍ ക്രമീകരിക്കുന്ന പ്രക്രിയ ഷിയറിങ് എന്നറിയപ്പെടുന്നു. തുണിത്തരത്തിലുള്ള ഇളകിയ നാരുകളേയും മറ്റും നീക്കം ചെയ്യുന്നത് ബ്രഷിങിലൂടെയാണ്. പൊങ്ങി നില്‍ക്കുന്ന നാരുകളെയും മറ്റും കത്തിച്ചുകളഞ്ഞ് മൃദുവായ പ്രതലം തീര്‍ക്കുന്നതിനുള്ള സംവിധാനമാണ് സിന്‍ജിങ്. ചൂടുപയോഗിച്ച് കമ്പിളിക്കും മറ്റും കൂടുതല്‍ മിഴിവു നല്‍കുന്ന പ്രക്രിയയാണ് ഡികാന്റിങ്. ഇവയെല്ലാം ചെയ്തശേഷം തുണിത്തരത്തിന്റെ പ്രതലത്തെ മിനുസപ്പെടുത്താന്‍ കലെന്‍ഡെറിങ് (calendering) നടത്തുന്നു. ചൂടായ റോളറുകള്‍ക്കിടയിലൂടെ തുണിത്തരത്തെ കടത്തിവിട്ടാണ് കലെന്‍ഡെറിങ് ചെയ്യുന്നത്. മൃദുവും പരന്നതുമായ ഒരു പ്രതലം തുണിക്ക് ഇതിലൂടെ ലഭിക്കുന്നു. വസ്ത്രങ്ങള്‍ ചുരുങ്ങുന്നത് തടയുക, അവയില്‍ ചുളിവുകള്‍ വരാതെ ശ്രദ്ധിക്കുക, പ്രതലത്ത് സൂക്ഷ്മാണുക്കള്‍ പറ്റിപ്പിടിക്കാതാക്കുക, എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളുണ്ട്. അതുപോലെ തുണിത്തരങ്ങളില്‍ സ്ഥിര വൈദ്യുതി (static electricity) പ്രേരിപ്പിക്കപ്പെടാതിരിക്കാന്‍ അവയുടെ പുറത്ത് ആന്റിസ്റ്റാറ്റിക് പദാര്‍ഥങ്ങള്‍ പൂശുക പതിവാണ്; വസ്ത്രങ്ങളെ ജലസഹമോ (waterproof) ജലവികര്‍ഷകമോ (water repellent) ആക്കാനും അഗ്നിരോധകമാക്കനും (fire proof) സംവിധാനങ്ങളുണ്ട്. ഫിനിഷിങിനുശേഷം വസ്ത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി അവയെ നിറം പിടിപ്പിക്കുക പതിവാണ്. വിവിധതരം ചായങ്ങള്‍ രാസപ്രക്രിയകളിലൂടെ തുണിയില്‍ പിടിപ്പിക്കുകയാണ് പതിവ്. തുണിത്തരത്തിന്റേയും നാരുകളുടേയും സ്വഭാവത്തിനനുസൃതമായി വ്യത്യസ്ത വര്‍ണങ്ങള്‍ തിരഞ്ഞെടുക്കുന്നു. അയോണിക ബലത്താലോ, ഹൈഡ്രജന്‍ ബോണ്ടിങ്ങിലൂടെയോ വന്‍ ഡെര്‍ വാള്‍സ് ബലം മൂലമോ, കോവാലെന്റ് കെമിക്കല്‍ ലിങ്കുകളിലൂടെയോ വര്‍ണമാത്രകള്‍ നാരുകളില്‍ പറ്റിപ്പിടിച്ചിരിക്കാവുന്നതാണ്. വര്‍ണലായനിയെ ചൂടാക്കി അതില്‍ വസ്ത്രത്തെ താഴ്ത്തിവയ്ക്കുന്നതാണ് പൊതുവേയുള്ള നിറം മുക്കല്‍ രീതി. ഓരോ ഇനം നൂലിനും, നാരിനും, അനുയോജ്യമായ വര്‍ണങ്ങള്‍ ഏതെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിക്കുന്നു. പ്രകാശം, വെള്ളം എന്നിവ മൂലം വസ്ത്രത്തില്‍ പൂശിയ ചായങ്ങള്‍ ഇളകിപ്പോകാതിരിക്കത്തക്ക വര്‍ണലേപന രീതിയാണ് ആവിഷ്ക്കരിക്കേണ്ടത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ വിവിധ ടെക്സ്റ്റൈല്‍ സംഘടനകള്‍ നിര്‍വചിച്ചിട്ടുണ്ട്. അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് ടെക്സ്റ്റൈല്‍ കെമിസ്റ്റ്സ് ആന്‍ഡ് കളറിസ്റ്റ്സ് (എ എ ടി സി സി), യൂറോപൈഷ് കോണ്‍ടിനെന്റെലെ എച്ച്ദെയിറ്റ്സ് കൊണ്‍വേന്‍ഷെന്‍ (ഇ സി ഇ) (Europaisch Continentale Echtheitsconvention) പശ്ചിമ യോക്ക്ഷെ റിലെ ബ്രാഡ്ഫോഡിലെ സൊസൈറ്റി ഒഫ് ഡ്രയേഴ്സ് ആന്‍ഡ് കളറിസ്റ്റ്സ് (എസ് ഡി സി) മുതലായ സംഘടനകള്‍ നിറം മുക്കല്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിറം പിടിപ്പിച്ചും വിവിധ വര്‍ണങ്ങളിലുള്ള ആലേഖനങ്ങള്‍ നടത്തിയും തുണിത്തരത്തെ അലങ്കരിക്കുന്ന പ്രക്രിയയാണിത്. ബ്ളോക്ക്/റോളര്‍/സ്ക്രീന്‍/താപ പ്രേഷണം എന്നീ നാലു തരത്തില്‍ ഇവ നടപ്പാക്കാറുണ്ട്. നിറം പിടിപ്പിച്ചശേഷം താപം/നീരാവി എന്നിവ ഉപയോഗിച്ച് അതിനെ തുണിയില്‍ ദൃഢമായി ഉറപ്പിക്കുന്നു. പിന്നീട് തുണികളെ കഴുകി അവശിഷ്ടവര്‍ണങ്ങളെ നീക്കം ചെയ്യുന്നു. നോ. ടെക്സ്റ്റൈല്‍ പ്രിന്റിങ്. നിത്യോപയോഗത്തിനുള്ള വസ്ത്രങ്ങള്‍, കുളിമുറി, കിടപ്പുമുറി, ഭക്ഷണമുറി മുതലായവയില്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍, കര്‍ട്ടന്‍, പരവതാനി, കംബളം, അപ്ഹോള്‍സ്ട്രി എന്നിവ ഗൃഹാവശ്യത്തിനുള്ള വസ്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യാവസായികാവശ്യങ്ങള്‍ മൂന്ന് തരത്തിലാകാം. ഒന്ന്, സംയുക്ത പദാര്‍ഥ നിര്‍മാണത്തിനുള്ളവ. ഇതര ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവയ്ക്ക് പ്രബലമായ ഒരു അടിത്തറ എന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നവയാണിവ. പൂശല്‍, ഇംപ്രഗ്നേഷന്‍, ലാമിനേഷന്‍, തുടങ്ങിയ വിദ്യകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. ടയര്‍, ബെല്‍റ്റ്, ഹോസ്, കാറ്റ് നിറച്ചു വീര്‍പ്പിക്കാവുന്ന പദാര്‍ഥങ്ങള്‍, ടൈപ്പ്റൈറ്റര്‍ റിബണ്‍ മുതലായവ ഇതിനുള്ള ഉദാഹരണങ്ങളാണ്. അരിപ്പകള്‍, സ്ക്രീനുകള്‍, അലക്കു വ്യവസായത്തിലുപയോഗിക്കുന്ന വലകള്‍, ടെക്സ്റ്റൈല്‍ പ്രിന്റിങിലെ ബാക്ക്ഗ്രൌണ്ട് പ്രിന്റിങ് നടത്താനുള്ള വസ്ത്രങ്ങള്‍ തുടങ്ങി പ്രോസസിങ് ആവശ്യങ്ങള്‍ക്കുള്ളവയാണ് രണ്ടാമത്തെ ഇനം. മേല്‍ക്കട്ടി, വിരിപ്പന്തല്‍, ടാര്‍പോളിന്‍, ടെന്റ്തുണി, ലഗേജ് വസ്തുക്കള്‍, പാദരക്ഷകള്‍ മുതലായവയില്‍ നേരിട്ടുപയോഗിക്കുന്നവയാണ് മൂന്നാമത്തെ ഇനം. ഉഷ്ണം, കഠിന ശൈത്യം തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകള്‍ക്കനുയോജ്യമായ വസ്ത്രങ്ങള്‍, അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കുള്ളവ, സുഷിരിതാവസ്ഥ അധികമായുള്ള പാരഷൂട്ട് തുണി, ബഹിരാകാശ യാത്രക്കാവശ്യമായ വസ്ത്രങ്ങള്‍ എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്. സുഖപ്രദമായ രീതിയില്‍ സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഇവ നിര്‍മിക്കപ്പെടുന്നത്. നാരിന്റെ ആകൃതി, വലിപ്പം, തുണിയില്‍ അവയെ ചിട്ടപ്പെടുത്തുന്ന രീതി, മുതലായവയെ ആശ്രയിച്ച് തുണിത്തരങ്ങളുടെ സ്വഭാവത്തിന് വ്യത്യാസം വരാം. അനുയോജ്യമായ നാരുകളുടെ തിരഞ്ഞെടുപ്പ് മുതല്‍ അവയുടെ ക്രമീകരണം വരെ ഇന്ന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താം. ഇതിന് സഹായിക്കുന്ന ഒരു സോഫ്റ്റ് റ്വെയെര്‍, ഫ്രാന്‍ഹോഫെര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ ഇന്‍ഡസ്ട്രിയല്‍ മാത്തമാറ്റിക്സ് ITWM ലെ ഫ്രെന്‍സ്-ജൊസെഫ് പെഫ്രെന്‍ഡ്റ്റ് (Franz -Joseph Pfreundt) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫോം, ഫൈബെര്‍ എന്നീ പദാര്‍ഥങ്ങളില്‍ കാണുന്ന സങ്കീര്‍ണ ജ്യാമിതികളിലൂടെ സൂക്ഷ്മ/ബാഹ്യതല പ്രവാഹ രീതികള്‍ എങ്ങനെ ഉണ്ടാവുന്നു എന്ന് കംപ്യൂട്ടര്‍ ഉപയോഗിച്ച് സിമുലേറ്റ് ചെയ്ത് (ഇത്തരമൊരു സന്ദര്‍ഭം അനുകരണത്തിലൂടെ സൃഷ്ടിച്ച്) നൂതന വസ്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. ആദ്യമായി, നിലവിലുള്ള പദാര്‍ഥങ്ങളുടെ കംപ്യൂട്ടര്‍ ടൊമൊഗ്രെഫി പ്രതിബിംബം തയ്യാറാക്കുന്നു. തുടര്‍ന്ന്, അവയുടെ ജ്യാമിതീയ ഘടനകളുപയോഗിച്ച് ഏതാനും ത്രിമാന സംരചനാ മാതൃകകള്‍ സൃഷ്ടിക്കുന്നു. അതിനുശേഷം ദ്രവഗതിക ഗണിത പ്രക്രിയകളിലൂടെ (hydrodynamic mathematical processes) ഓരോ പദാര്‍ഥത്തിലൂടെയുള്ള പ്രവാഹ രീതികളെ വിലയിരുത്തുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന അറിവിനെ നേരത്തെ സൂചിപ്പിച്ച സിമുലേഷന്‍ സോഫ്റ്റ്വെയെറുകളുടെ ഇന്‍പുട്ടായി പ്രയോജനപ്പെടുത്തി പുതിയ തുണിത്തരത്തിന് രൂപം നല്‍കുന്നു. ആധുനിക ജീവിതത്തിലെ ഏതാണ്ട് എല്ലാ മേഖലകളിലും വസ്ത്രങ്ങള്‍ ഉപയോഗത്തിലുണ്ട്. പക്ഷേ, സവിശേഷ സ്വഭാവങ്ങളുള്ള പുതിയ തരം പ്ളാസ്റ്റിക്, കടലാസ് തുടങ്ങിയ പദാര്‍ഥങ്ങളുടെ ആവിര്‍ഭാവം ടെക്സ്റ്റൈല്‍ വ്യവസായത്തിന് ഒരു ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. ഇവയ്ക്കു ഇന്നുള്ള പരിമിതികള്‍ മാറുന്നതോടെ വസ്ത്ര നിര്‍മാണത്തിന് കൂടുതല്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ടാറ്റൂ സ്റ്റൈലിഷാണ് എന്നാൽ ചില സമയങ്ങളിൽ ആത്മവിശ്വാസം കിട്ടാൻ ടാറ്റൂ ഉപയോഗിക്കാം. ശരീരത്തിൽ സിംപിൾ ആയി ടാറ്റൂ അടിക്കുന്നവരുടെ കാലം കഴിഞ്ഞു ഇപ്പോൾ ശരീരത്തിൽ മൊത്തത്തിൽ ടാറ്റൂ അടിച്ച് ഫാഷൻ രംഗംങ്ങളെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. വസ്ത്രങ്ങളിലൂടെയും മേക്കപ്പിലൂടെയും ആഭരണങ്ങളിലൂടെയുമൊക്കെ വ്യത്യസ്ത ഫാഷന്‍ അനുകരിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ശരീരമാസകലം പച്ചകുത്തുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊരു വ്യത്യസ്ത ഫാഷൻ ചൈനയിൽ ഹിറ്റാകുകയാണിപ്പോള്‍. പ്രസവം ഒരു യുവതിയില്‍ മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങള്‍ വരുത്തും. ചിലര്‍ ശാരീരിക ഭംഗി പഴയതുപോലെ തിരിച്ചുകൊണ്ടുവരികയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശരീരം നാളുകള്‍ക്ക് ശേഷം മാത്രമേ പഴയപോലെ ആകൂ. എന്നാല്‍ ചിലപ്പോള്‍ പ്രസവം അവശേഷിപ്പിച്ച ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ പാടുകള്‍ മാറ്റുക പ്രയാസമാണ്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് എങ്കില്‍ അത് നല്‍കിയ മുറിപ്പാട് ജീവിതത്തിലുടനീളം അവിടെ കാണുകയും ചെയ്യും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് | KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT മലയാളം വാര്‍ത്ത Home » Accidental Death » Chief Minister » hospital » Injured » National » News » Report » Treatment » ദേശീയം » ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് ലക്‌നൗ: (www.kvartha.com 12.09.2018) ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിജ്‌നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മീഥേന്‍ നിറച്ച ഗ്യാസ് ടാങ്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കമല്‍വീര്‍, ലോകേന്ദ്ര, രവി, ചേത്രം, വിക്രാന്ത്, ബാല്‍ ഗോവിന്ദ് എന്നിവരാണ് മരിച്ചത്. കബില്‍, പര്‍വേസ്, അഭയ് റാം എന്നിവരെയാണ് കാണാതായത്. സ്‌ഫോടനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരേക്ക് വരെ തെറിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ടാങ്കിലെ വാതകം മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ഫാക്ടറി ഉടമയ്‌ക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കണ്ണൂര്‍: ഐക്യട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ സപ്തംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഈ മാസം 31ന് ജില്ലയിലെ എല്ലാ പഞ്ചായത്ത്,മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രകടനവും നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും നടത്തും. യോഗത്തില്‍ എസ്ടിയു സംസ്ഥാന സിക്രട്ടറി എം.എ.കരീം അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സിക്രട്ടറി കെ.പി.സഹദേവന്‍,പി വി കൃഷ്ണന്‍ (സിഐടിയു), എം വി ജനാര്‍ദ്ദന്‍, എം കെ രവീന്ദ്രന്‍ (ഐഎന്‍ടിയുസി), എം.ഗംഗാധരന്‍ (എഐടിയുസി), എം ഉണ്ണികൃഷ്ണന്‍ (ഐഎന്‍എല്‍സി), എന്‍പിസി രഞ്ജിത്ത്, സി വി സാജു (കെയുഡബ്ലുജെ), പി.ടി.ഗോപാലകൃഷന്‍ (ബിഎസ്എന്‍ എല്‍ എംപ്ലോയീസ് യൂനിയന്‍), എ.പ്രദീപ ്(കെഎംസിഎസ് യു)എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ സിക്രട്ടറി അരക്കന്‍ ബാലന്‍ സ്വാഗതം പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചിലരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കാന്‍ ഒരു കാലത്ത് ശ്രമിച്ചിരുന്നു; ഇനിയതുണ്ടാവില്ല; നീതിലഭിച്ചെന്ന് സരിത ഇത് മെസി മാജിക്; 'വലിച്ചിട്ടവന്‍ തല ഉയര്‍ത്തുമ്പോള്‍ പന്ത് ഗോള്‍ വല കുലുക്കി'; കാണാം അര്‍ജന്റീന- ഇക്വഡോര്‍ പോരാട്ടത്തിലെ മാന്ത്രിക ഗോളുകള്‍ തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവരുന്ന വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ടെന്നും സരിത പ്രതികരിച്ചു. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും സരിത എസ് നായര്‍ പറഞ്ഞു. Dont Miss ആര്യാടന്‍, ഹൈബി ഈഡന്‍, അനില്‍ കുമാര്‍…; സരിത ലൈംഗിക ചൂഷണമെന്ന പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കും. സരിത കത്തില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും പിണറായി വ്യക്തമാക്കുകയായിരുന്നു. സോളാര്‍: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേര് കത്തില്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ നിര്‍ദേശ പ്രകാരം; വെളിപ്പെടുത്തലുമായി അഡ്വ. ഫെനി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മ​ഡ്ഗാ​വ്: ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെമി​യി​ൽ. യുഎസിനെ തോ​ൽപ്പിച്ചാണ് ഇം​ഗ്ല​ണ്ട് സെമിയിൽ പ്രവേശിച്ചത്. ഇം​ഗ്ല​ണ്ട് താരം റി​യാ​ൻ ബ്ര​സ്റ്റ​റ് മത്സരത്തിൽ ഹാ​ട്രി​ക്ക് നേടി. നാലു ഗോളുകളാണ് ഇം​ഗ്ല​ണ്ട് സ്വന്തമാക്കിയത്. മോ​ർ​ഗ​ൻ ഗി​ബ്സ് വൈ​റ്റാ​ണ് റി​യാ​ൻ ബ്ര​സ്റ്റ​റിനു പുറമെ ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേ​ടിയത്. യുഎസിനു ഒരു ഗോ​ൾ മാത്രമാണ് നേടനായത്. ജോ​ഷ് സ​ർ‌​ജ​ന്‍റ് യുഎസിന്റെ ആ​ശ്വാ​സ ഗോ​ൾ കരസ്ഥമാക്കിയത്. മത്സരത്തിന്റെ 72 ാം മിനിറ്റിലാണ് യുഎസിന്റെ ഏക ഗോ​ൾ പിറന്നത്. ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി. ഒക്ടോബറോടെ ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ന്യൂഡല്‍ഹിയില്‍ മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈദ്യുതി സംവിധാനം വിലയിരുത്തുന്നതിനായി അമ്പത് പ്രോട്ടോടൈപ്പ് കാറുകളാണ് പരീക്ഷിക്കുന്നത്. ഇന്ത്യയിലെ ഗതാഗത, കാലാവസ്ഥ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് ഇതോടൊപ്പം പരീക്ഷിക്കും. എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്ന വാഹന മാതൃക ഇന്ത്യയില്‍ വരണമെന്നില്ല. സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്നും ഗുജറാത്തിലെ ബാറ്ററി പ്ലാന്റില്‍ 2020 ല്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ഉത്പ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,137 കോടി രൂപയാണ് തോഷിബ, ഡെന്‍സോ കമ്പനികളുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന പ്ലാന്റിനായി സുസുകി ഇതിനകം ചിലവഴിച്ചത്. ഈ പ്ലാന്റിലായിരിക്കും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുക. 2020 ഓടെ ടൊയോട്ടയുമായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അവതരിപ്പിക്കുന്നതിന് ടൊയോട്ടയുമായി ധാരണാപത്രം ഒപ്പുവെച്ചതായി കഴിഞ്ഞ നവംബറില്‍ സുസുകി പ്രഖ്യാപിച്ചിരുന്നു. സുസുകി ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കായി നിര്‍മ്മിക്കുകയും കുറച്ച് കാറുകള്‍ ടൊയോട്ടയ്ക്ക് കൈമാറുകയും ചെയ്യുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ധാരണാപത്രത്തിലുള്ളത്. കൂടാതെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാര്‍ട്ടി തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സ്വയം പറയുന്നതുവരെ, എത്ര വലിയ പണ്ഡിതനും ബുദ്ധിജീവിയുമായാലും പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഉറക്കെപ്പറ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ വിശ്വാസികൾക്കനുകൂലമായി ഇടപെടണം; പ്രധാനമന്ത്രിക്ക് സിംഗപ്പൂരിൽ നിവേദനം നൽകി അയ്യപ്പ ഭക്തർ; ആചാര ലംഘനം അനുവദിക്കരുതെന്ന് ആവശ്യം സിംഗപൂർ: ശബരിമല വിഷയത്തിൽ കേന്ദ്രഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രിക്ക് സിംഗപ്പൂർ മലയാളികളുടെ നിവേദനം. സിംഗപ്പൂരിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ സിംഗപ്പൂർ അയ്യപ്പ ധർമ്മ പരിഷത്താണ് നിവേദനം നൽകിയത്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ വിശ്വാസികൾക്ക... ടൊറൻസിന് ദൈവമാണ് ഈ കുവൈത്തി; പ്രളയത്തിലകപ്പെട്ട് വഴിയിൽ കുടുങ്ങിയ ചങ്ങനാശ്ശേരി സ്വദേശിക്കും കുടുംബത്തിനും രക്ഷകനായത് അറബി കുവൈത്ത് സിറ്റി: ടൊറൻസിനും കുടുംബത്തിനും ദൈവമാണ് ഈ കുവൈത്തി. പ്രളയത്തിൽ ഒരു വയസ്സുള്ള കുഞ്ഞുമായി നടു റോഡിൽ അകപ്പെട്ടപ്പോൾ ടൊറൻസ് പലരോടും സഹായം ചോദിച്ചു. എന്നാൽ പിഞ്ചു കുഞ്ഞുള്ള ആ കുടുംബത്തിന്റെ അപേക്ഷ ആരും കേൾക്കാൻ കൂട്ടാക്കിയില്ല. കോരി ചൊരിയുന്ന മഴയ... ദുബായിലെ ഫ്‌ളാറ്റിൽ മസാജിനായെത്തിയ യുവാവിനെ കൊള്ളയടിച്ച കേസിൽ വിചാരണ പുരോഗമിക്കുന്നു; വാദത്തിനിടെ കുറ്റം നിഷേധിച്ച് നൈജീരിയൻ യുവതികൾ; ഫ്‌ളാറ്റിൽ വച്ച് 4500 ദിർഹം തട്ടിയെന്നും തന്റെ നഗ്ന ചിത്രമെടുത്തെന്നും ഉസ്ബക്കിസ്ഥാൻ സ്വദേശിയായ യുവാവ്; യുവതികൾ തട്ടിപ്പ് നടത്തിയിരുന്നത് മസാജ് ചെയ്യാമെന്ന പരസ്യം പ്രചരിപ്പിച്ച് ! ദുബായ് : തട്ടിപ്പിന്റെ പല രീതി കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ ദുബായിൽ നിന്നും പുറത്ത് വന്നത്. മസാജിനെന്ന് പറഞ്ഞ് ഫ്‌ളാറ്റിലെത്തിയ നൈജീരിയൻ യുവതികൾ ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ യുവാവിനെ മുറിയിൽ ബന്ധിയാക്കിയ ശേഷം പണം കവര... അബുദാബിയിൽ കനത്ത മഴയും കാറ്റും; പൊടിക്കാറ്റും മഴയും ശക്തമായതോടെ അടുത്തുള്ള കടകളിലും ഓഫീസുകളിലും അഭയം തേടി നിരത്തിലുള്ളവർ: വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മലയാളത്തിലും മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ് അബുദാബി: അബുദാബിയിലെ ജനങ്ങളെ വലച്ച് കനത്ത മഴയും കാറ്റും. പൊടിക്കാറ്റ് ശക്തമായി വീശുകയും ഒപ്പം മഴയും എത്തുകയും ചെയ്തതോടെ ജനം വലഞ്ഞു. വൈകുന്നേര സമയത്ത് പെട്ടെന്നുണ്ടായ മഴ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരെ ബാധിച്ചു. പൊടിക്കാറ്റും മഴയും ശക്തമായതോടെ നി... അക്കൗണ്ടന്റായി പാക്കിസ്ഥാനിൽ നിന്നും ദുബായിലെത്തി; പണത്തിനോടുള്ള ആർത്തി മൂത്തപ്പോൾ ശരീരം വിൽപ്പനയ്ക്കിറങ്ങി; സിറ്റിങ് ഓപ്പറേഷനിൽ യുവതിയെ ഹോട്ടലിൽ നിന്നും തെളിവോടു പിടികൂടി ദുബായ് പൊലീസ് ദുബായ്: പെൺവാണിഭത്തിനിറങ്ങിയ പാക്കിസ്ഥാനി യുവതിയെ ദുബായ് പൊലീസ് തെളിവോടെ പിടികൂടി. അക്കൗണ്ടന്റ് ജോലിക്കായി പാക്കിസ്ഥാനിൽ നിന്നെത്തിയ 36കാരിയെ ആണ് പെൺവാണിഭത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തിനു വേണ്ടി യുവതി മാംസക്കച്ചവടം നത്തുന്നതായി വിവരം ലഭ... ന്യൂജഴ്‌സിയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയായ മറിയാമ്മയും കൊച്ചുമകൾ സോഫിയയും; മറിയാമ്മയുടെ ഭർത്താവ് തോമസിന്റെ നില ഗുരുതരം; ട്രെയിലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ദേശീയ പാതയെ നിശ്ചലമാക്കിയത് മണിക്കൂറുകൾ കോട്ടയം: അമേരിക്കൻ മലയാളികളെ ദുഃഖത്തിലാഴ്‌ത്തിയ മറ്റൊരു ദുരന്ത വാർത്ത കൂടി. യുഎസിലെ ന്യൂജഴ്‌സിയിൽ കാറിയിൽ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിൽ മുത്തശ്ശിയും കൊച്ചുമകളും കൊല്ലപ്പെട്ടു. ദുരന്തവാർത്തയെ കുറിച്ചുള്ള വിവരം നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്... മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് സൗദിയിൽ വീണ്ടും തിരിച്ചടി; 12 മേഖലകളിലുള്ള സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ; ഇലക്ട്രോണിക്‌സ് ഷോപ്പുകൾ അടക്കമുള്ളവയിൽ 70 ശതമാനം സ്വദേശിവത്കരണം നടത്തണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം; നിതാഖാത്ത് നടപ്പാക്കുന്നതോടെ ആയിരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും റിയാദ്: സ്വദേശി വത്കരണം ശക്തമാകുന്ന സൗദിയിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. 12 മേഖലകളിൽ വ്യാപിക്കുന്ന സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ അടങ്ങുന്ന ആയി... തൊഴിലില്ലാതെ 13 പ്രവാസി മലയാളികൾ ഖത്തറിൽ നരകയാതന അനുഭവിച്ചത് ഒരു വർഷത്തോളം ! കോടതി വിധി അനുകൂലമായതോടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ളവ നേടി പ്രവാസികൾ നാട്ടിലേക്ക് ; തൊഴിലാളികൾക്ക് സഹായവുമായെത്തിയത് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും കൾച്ചറൽ ഫോറവും ദോഹ : ജോലി നഷ്ടപ്പെട്ട് ഒരു വർഷത്തോളം ഖത്തറിൽ നരകയാതന അനുഭവിച്ച പ്രവാസികൾ ഒടുവിൽ തിരികെ ജന്മനാട്ടിലേക്ക്. ഇവിടെയുള്ള ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന 13 മലയാളികൾക്കാണ് ഒരു വർഷം നീണ്ട യാതനയ്‌ക്കൊടുവിൽ നാട്ടിലേക്ക് മടങ്ങിയത്. കമ്പനി പ്രവർത്തനം അ... ബന്ധം ദൃഢമാക്കാം ദീപങ്ങളുടെ ഈ ഉത്സവവേളയിൽ; നരേന്ദ്ര മോദിക്ക് ഹിന്ദിയിൽ ദീപാവലി ആശംസകൾ നേർന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബിയിൽ നന്ദി അറിയിച്ച് മോദി ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീപാവലി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്നു. ഹിന്ദിയിലായിരുന്നു ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്. നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്... പ്രളയശേഷം സർക്കാർ രാഷ്ട്രീയ തോണി തുഴയാൻ പോയപ്പോൾ അങ്കമാലിയിലും പറവൂരിലും ജനകീയ എംഎൽഎമാർ ഏറ്റെടുത്ത നിശബ്ദ വിപ്ലവം ശ്രദ്ധ നേടുന്നു; പുനർജ്ജനി പറവൂർ മന്ത്രവുമായി ബ്രിട്ടനിൽ എത്തിയ വി ഡി സതീശൻ എംഎൽഎക്ക് ലഭിച്ചത് വലിയ സ്വീകരണം; റോജി എം ജോണിന്റെ സഹായ വാഗ്ദാനങ്ങൾക്ക് സ്വീകരണം നൽകി അമേരിക്കൻ-ഓസ്‌ട്രേലിയൻ മലയാളികളും ലണ്ടൻ: പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മന്ത്രിമാർ വിദേശത്തു പോയേ തീരൂ എന്ന് കരുതുന്ന പിണറായി സർക്കാരിന് നേരായ വഴികാട്ടാൻ രണ്ടു പ്രതിപക്ഷ എംഎൽഎമാർ രംഗത്ത്. അങ്കമാലി എംഎൽഎ റോജി എം ജോൺ വീട് നഷ്ടമായവരെ കണ്ടെത്തി ആറു വീടുകളുടെ നിർമ്മാണം തുടങ്ങിക്കഴ... ട്രംപ് അവസാനിപ്പിക്കുന്നത് ഇന്ത്യൻ ബിസിനസ്സുകാരും സിനിമാക്കാരും സ്പോർട്സ് താരങ്ങളും വരെ സാധാരണമായി ഉപയോഗിച്ച് വിജയിച്ച രീതി; അതിസമ്പന്നരായ പല ഇന്ത്യാക്കാരുടേയും മക്കളിൽ ഒരാൾ എങ്കിലും പൊതുവേ ജനിക്കുന്നത് അമേരിക്കയിൽ തന്നെ; വിസിറ്റിങ് വിസ എടുത്ത് പ്രസവിക്കാൻ അമേരിക്കയിൽ പോകുന്നവരിൽ പ്രമുഖരും ഏറെ; 30 വർഷം മുമ്പ് ബ്രിട്ടൻ അവസാനിപ്പിച്ച ജനന പൗരത്വം അമേരിക്കയും നിർത്തുമ്പോൾ വാഷിങ്ടൻ: കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് നടപ്പാക്കിയത്. വിസാ നിയമങ്ങളിൽ കാലോചിത മാറ്റം നടപ്പാക്കി അമേരിക്കയിലെ സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നതും തടഞ്ഞു. അമേരിക്ക അമേരിക്കക്കാർക്കെന്ന പ്രാദേശിക വാദ... പ്രവാസികൾക്ക് ആഹ്ലാദ വാർത്തയുമായി ജെറ്റ് എയർവേയ്‌സ്; കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കിൽ 30 ശതമാനം ഇളവ് ; ഇന്ത്യയിൽ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള സിംഗിൾ-റിട്ടേൺ ടിക്കറ്റുകൾക്കും നിരക്ക് കുറയും ; ഓൺലൈൻ വഴിയും ട്രാവൽ ഏജൻസി വഴിയുമുള്ള ടിക്കറ്റ് ബുക്കിങ്ങിനും ഇളവ് കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് ജെറ്റ് എയർവേയ്‌സിന്റെ പുതിയ അറിയിപ്പ്. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കിൽ വൻ ഇളവാണ് ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച്ച മുതൽ നവംബർ അഞ്ചു വരെ 30 ശതമാനം ഇളവാണ് ജെറ്റ് ... യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി; പൊതു മാപ്പ് പ്രഖ്യാപിച്ചത് ആറുവർഷത്തിന് ശേഷം; കാലയളവിൽ രേഖ ശരിയാക്കിയവരുടെ പിഴകൾ എഴുതി തള്ളി! യാത്രാ നിരോധനവുമില്ല; പൊതു മാപ്പ് പ്രയോജനപ്പെടുത്തിയവരിൽ ഇന്ത്യക്കാർ കുറവ് ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതിന് യുഎഇ സർക്കാർ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി... ഇല്ലായ്മ മുതലെടുത്ത് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു; ശമ്പളമില്ലാതെ മാസങ്ങളായി സൗദിയിൽ ദുരിതത്തിൽ കഴിയുന്നത് ഒൻപത് മലയാളി വനിതകൾ ! ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ സ്‌പോൺസറുമായി നടത്തിയ അനുരഞ്ജന ശ്രമം പരാജയം; ശമ്പള കുടിശ്ശിക തന്ന് നാട്ടിലയയ്ക്കണമെന്നും വീസയ്ക്കായി ഒരു ലക്ഷം രൂപ വരെയാണ് ഏജന്റുമാർ ഈടാക്കിയതെന്നും യുവതികൾ റിയാദ്: കുടുംബം പോറ്റാനായി സൗദിയിലേക്ക് വിമാനം കയറി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാതെ നരകയാതന അനുഭവിക്കുന്നത് ഒൻപതു മലയാളി വനിതകൾ. വീസ ഏജന്റുമാർ നൽകിയ വാഗ്ദാനങ്ങളിൽ വീണ് തായിഫിലുള്ള ദേവാലയത്തിൽ ക്ലീനിങ് ജോലിക്ക് എത്തിയതാണ് ഇവർ. സജിമോൾ കെ. ജോയ്... എക്‌സിറ്റ് പെർമിറ്റ് കുരുക്കിൽ നിന്നും ഖത്തറിലെ പ്രവാസികൾക്ക് 'ആശ്വാസം' ; രാജ്യം വിടാൻ കമ്പനി ഉടമയുടെ എക്‌സറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയത് സ്വകാര്യ മേഖലയിലെ 95 ശതമാനം തൊഴിലാളികളെ; സർക്കാർ- അർധ സർക്കാർ, ഗാർഹിക ജീവനക്കാർക്ക് ഭേദഗതി ബാധകമല്ല ദോഹ : പ്രവാസ ജീവിതത്തിനിടെ നാളേറെ കാത്തിരുന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർക്ക് തലവേദനയായിരുന്ന ഒന്നാണ് കമ്പനി ഉടമയുടെ എക്‌സിറ്റ് പെർമിറ്റ്. എന്നാൽ ഇത് വേണമെന്ന നിബന്ധനയിൽ നിന്നും ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള 95 ശതമാനം തൊഴിലാളികളെ ഒഴിവാക്കാൻ തീരുമാനമായ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജര്‍മനിയില്‍ ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്‍ ജര്‍മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്‍കുന്ന പാഠമാണ്. ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്‍ തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്‍ക്കൊപ്പം ചേര്‍ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ചെയ്തത്. ആയിരം ഫണം വിടര്‍ത്തി നില്‍ക്കുന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്‍ത്ത് തോല്‍പിച്ചിരിക്കുകയാണ് കാരാട്ട്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്‍ ജനസംഘംകൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയതും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഭരണ ചര്‍ച്ചാവിരുന്നുകളില്‍ അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്‍ കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്‍ ദര്‍ശിച്ച നവ ലിബറല്‍ നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ജ്യോതിബസുവിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഴിയില്‍ അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു കണ്ടെത്തും. കാല്‍ നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്‍കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അധികാരം പൂര്‍ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്‍ നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചുവെങ്കില്‍ ഭരണഘടന മാറ്റാനാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പേര്‍ പ്രഖ്യാപിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ അസാധ്യമായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്‍ഥം. ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്‍.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്‍ നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്‍ എ.കെ.ജിയില്‍നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്‍ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്‍ രണ്ടക്കം തികക്കാത്ത പാര്‍ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിനും താഴെ മൂന്നാമതാണ്. ബര്‍മയില്‍ ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രമുഖ മാര്‍ക്‌സിയന്‍ ചിന്തകനായ വിക്ടര്‍ കിര്‍നാന്റെ ശിഷ്യനായി. 1970ല്‍ തിരിച്ചെത്തി ഡല്‍ഹി ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുള്ളതിനാല്‍: സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം നേതാക്കള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് മന്ത്രി, കണക്കുകള്‍ പറയുന്നത് ഇങ്ങനെ - Chandrika Daily ഴക്കാലമായതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമായിരിക്കുകയാണ്. എന്നാല്‍ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്തിര കെ.കെ ശൈലജ ടീച്ചര്‍ പറയുന്നത്. പകര്‍ച്ചപ്പനി തടയുന്നതിനായി സര്‍ക്കാര്‍ രണ്ടു പരിപാടികളായിരുന്നു നടപ്പിലാക്കിയത്. ഈ പദ്ധതികള്‍ ഫലം കണ്ടിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ക്രമാധീതമായി ഉയര്‍ന്നുവെന്നാണ്. വൈക്കത്ത് ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞ് രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി വെട്ടി വീട്ടില്‍ പോയ നഴ്‌സിനെതിരെ നടപടി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കേന്ദ്രം കൈവെക്കുന്നു; മരുന്നുകള്‍ വെജ് ആക്കാന്‍ പദ്ധതി, വില മൂന്നിരട്ടി... ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്‌കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ജുമുഅ നമസ്‌കാരം 12.45ല്‍ നിന്നും 1.45ലേക്ക് വൈകി തുടങ്ങുന്നതായും ഓള്‍ ഇന്ത്യ മുസ് ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്‌സ്‌കുട്ടീവ് കമ്മിറ്റി അംഗമായ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം മൗലാന ഫറന്‍ഗി മഹാലി അറിയിച്ചു. അതേസമയം ശിയാ വിഭാഗക്കാര്‍ 12.22 നടത്തുന്ന ജുമുഅ ഒരു മണിക്ക് വൈകി തുടങ്ങുമെന്നാണ് ഇമാം മൗലാന കല്‍ബേ ജവാദ് നഖ്‌വി അറിയിച്ചത്. ‘ജുമൂഅ നടക്കുന്ന സമയത്ത് തന്നെയാണ് ഹോളി ആഘോഷം നടക്കുന്നത്. ഹിന്ദു സഹോദരങ്ങള്‍ക്ക് ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വരുന്നത്. അവര്‍ക്ക് നല്ല രീതിയില്‍ ആഘോഷിക്കാനായി നമസ്‌കാര സമയം മുന്നോട്ട് നീട്ടി വയ്ക്കുകയാണ്. ഞാന്‍ സംസാരിച്ച എല്ലാവരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. സമൂഹത്തിന് നല്ല സന്ദേശം പകരാനായിരിക്കണം നമ്മുടെ പ്രവൃത്തി’, ഇമാം മൗലാന ഫറന്‍ഗി മഹാലി പ്രതികരിച്ചു.ഹിന്ദു സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന മാര്‍ച്ച് 2നാണ് ഹോളി. ഉച്ചക്ക് 12 മുതല്‍ 1 മണി വരെയാണ് ഹോളി ആഘോഷം ഉച്ചസ്ഥായിയില്‍ എത്തുക. ഇത് ആദ്യമായാണ് ഹോളി ആഘോഷത്തിനായി നമസ്‌കാര സമയത്തില്‍ മാറ്റം വരുത്തുന്നത്. ഹോളി ആഘോഷത്തിനായി ഉത്തര്‍പ്രദേശില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ഇന്നലെ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളിലെ ജനങ്ങളേയും ഉള്‍ക്കൊളളിച്ച് ഒരു സമാധാന സംഘം രൂപീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ദലിതര്‍ക്കു നേരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ക്രൂരമര്‍ദ്ദനം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോക്‌സ്ബസാര്‍: മ്യാന്‍മര്‍ ഭരണ കൂടത്തിന്റേയും പട്ടാളത്തിന്റേയും വംശീയ അധിക്രമത്തിനിരയായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കു മുന്നില്‍ ജീവിതം പോലെ മരണവും വെല്ലുവിളി ഉയര്‍ത്തുന്നു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അടക്കം ചെയ്യാനാവാത്ത നിസ്സഹായ അവസ്ഥയിലാണ് റോഹിന്‍ഗ്യകള്‍. ബംഗ്ലാദേശിലെ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള പ്രദേശങ്ങളില്‍ ഖബര്‍സ്ഥാനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊക്കെ മൃതദേഹം അടക്കം ചെയ്യുക എന്ന മാര്‍ഗമാണ് അഭയാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്. ഒരേ ഖബറില്‍ തന്നെ മൂന്നും നാലും മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്യുന്നത്. ക്യാമ്പുകളില്‍ കണ്ട കാഴ്ച പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനായ അഫ്രോസ് ജഹാന്‍ വിവരിക്കുന്നത് ഇങ്ങനെ. 18കാരനായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി അമീര്‍ മിയ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ച തന്റെ വല്ല്യുപ്പയുടെ മൃതദേഹം അടക്കം ചെയ്യാനായി ആഴ്ചകള്‍ക്കു മുമ്പ് മൃതദേഹം അടക്കിയ അതേ ഖബര്‍ തന്നെ വീണ്ടും കുഴിച്ചാണ് ഖബറടക്കിയത്. ഇതേ ഖബറില്‍ നേരത്തെ നാലു പേരെ അടക്കം ചെയ്തതായി അമീര്‍ പറയുന്നു. ഖബറുകള്‍ തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി പ്രദേശത്ത് പരസ്പരം മുളകൊണ്ട് വേലി കെട്ടിയാണ് തിരിച്ചിരിക്കുന്നത്. കോക്‌സ്ബസാറിനു സമീപമുള്ള കുതുപലാങ് ക്യാമ്പില്‍ ഇതിനേക്കാളും ദയനീയമായാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. ആഗസ്റ്റ് 25ന് മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെയുണ്ടായ വംശീയ ശുദ്ധീകരണത്തോടെ അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയത്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റുകള്‍ക്കു മുന്നില്‍ പോലും മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാഴ്ചയാണ് കുതുപലാങിലെന്ന് 16കാരനായ മുഹമ്മദ് ആലം പറയുന്നു. നേരത്തെ ഖബര്‍സ്ഥാനായി ഉപയോഗിച്ചിരുന്ന പ്രദേശം ഈയിടെയുണ്ടായ മഴയില്‍ അതിന്റെ എല്ലാ ലക്ഷണങ്ങളും കഴുകിക്കളഞ്ഞതോടെ പുതുതായി എത്തിയ അഭയാര്‍ത്ഥികള്‍ ഇവിടെയും പുതിയ ടെന്റുകള്‍ സ്ഥാപിച്ചതായി ആലം പറയുന്നു. കുതുപലാങിലെ രജിസ്‌ട്രേഡ് ക്യാമ്പില്‍ കഴിഞ്ഞ 26 വര്‍ഷമായി കഴിയുന്ന 42കാരന്‍ നൂര്‍ ഹുസൈന്‍ നിലവില്‍ ബംഗ്ലാദേശിലെ ഒരു സോപ്പ് കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കിലും ഇയാള്‍ക്കാണിപ്പോള്‍ ഇവിടെ ഖബര്‍ കുഴിക്കുന്ന ചുമതലയുള്ളത്. 1990ല്‍ സഹോദരനെ മ്യാന്‍മര്‍ സൈന്യം പിടിച്ചു കൊണ്ടു പോയി കൊന്നതിന് ശേഷം ഭാര്യയും മൂന്നു മക്കളുമായി ക്യാമ്പിലെത്തിയതാണ് നൂര്‍. ജയില്‍ പുള്ളികളെ പോലെയാണ് റോഹിന്‍ഗ്യകള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സ്വാതന്ത്ര്യം ഉണ്ട് പക്ഷേ പുറത്ത് ജോലി ചെയ്യാനാവില്ല. മരിച്ചാല്‍ പോലും തങ്ങള്‍ക്ക് ആറടി മണ്ണ് ലഭിക്കില്ല ഇതാണ് സാഹചര്യം അദ്ദേഹം പറയുന്നു. ഒരു ഖബര്‍ താന്‍ നാലു തവണയെങ്കിലും മൃതദേഹം അടക്കാനായി കുഴിക്കാറുണ്ടെന്ന് നൂര്‍ വ്യക്തമാക്കുന്നു. മരണം വരെ ക്യാമ്പില്‍ തുടരാനല്ലാതെ തിരിച്ചു പോക്ക് സാധ്യമല്ല. മരിച്ചാല്‍ ആരുടെ കൂടെയാണ് തന്നെ അടക്കം ചെയ്യുകയെന്നത് ഒരു നിശ്ചയവും ഇല്ല. 80കളില്‍ മ്യാന്‍മറില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഇപ്പോള്‍ തങ്ങള്‍ ഖബറടക്കുന്നത്. എല്ലാ ഖബറുകളിലും മൂന്നില്‍ കുടുതല്‍ മൃതദേഹങ്ങള്‍ അടക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഇനിയും ഒരു അഞ്ചു വര്‍ഷം തുടരുകയാണെങ്കില്‍ 10 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യേണ്ടി വരുമെന്ന് ക്യാമ്പിലെ അന്തേവാസിയായ നാസു മിയ പറയുന്നു. റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: മുഖ്യമന്ത്രി വൈദ്യപരിശോധന കഴിഞ്ഞു വരും, നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ ഒരു തടസ്സവുമില്ല: മന്ത്രി ഇപി ജയരാജന്‍ Home Kerala , Slider മുഖ്യമന്ത്രി വൈദ്യപരിശോധന കഴിഞ്ഞു വരും, നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ ഒരു തടസ്സവുമില്ല: മന്ത്രി ഇപി ജയരാജന്‍ മുഖ്യമന്ത്രി വൈദ്യപരിശോധന കഴിഞ്ഞു വരും, നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ ഒരു തടസ്സവുമില്ല: മന്ത്രി ഇപി ജയരാജന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്തു പോയിരിക്കുന്നത് വൈദ്യപരിശോധനയ്ക്കാണെന്നും അതു പൂര്‍ത്തിയാക്കി വരുന്നതു വരെ ഒരു ഭരണസ്തംഭനവും ഉണ്ടാകില്ലെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി എന്നു തിരിച്ചുവരുമെന്നു പരിശോധനകള്‍ കഴിയുന്ന മുറയ്ക്കു മാത്രമേ പറയാനാവൂ. മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെ എങ്ങനെ നടന്നോ അതുപോലെ തുടരുമെന്ന് ജയരാജന്‍ വ്യക്തമാക്കി. ഓരോ മന്ത്രിമാരെ എല്ലാ ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സഹായം ലഭ്യമാക്കാനും നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലയികളിലും അവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രളയം നിമിത്തം കാര്‍ഷിക മേഖലയിലും കച്ചവടക്കാര്‍ക്കും വന്‍ നഷ്ടമുണ്ടായി. അതു നികത്താന്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ സഹായവും നേടണം. ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്നു കേരളത്തിനായി സഹായം കിട്ടുന്നതിന് വിദേശത്തേക്ക് മന്ത്രിമാര്‍ പോകുന്നതാണ് ഗുണകരമെന്നാണ് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിനാലാണ് മന്ത്രിമാരെ വിദേശത്തേയ്ക്ക് അയയ്ക്കുന്നത്. നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ ഒരു തടസ്സവും ഉണ്ടാകില്ല. മന്ത്രിസഭാ യോഗം മുറയ്ക്കു നടക്കും. ആരാണ് അദ്ധ്യക്ഷത വഹിക്കുകയെന്നു മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ അറിയാം. കൂട്ടായ പ്രവര്‍ത്തനത്തിലാവും സര്‍ക്കാര്‍ മുന്നോട്ടു പോവുകയെന്നും അദ്ദേഹം പറഞ്ഞു. പിണറായി അമേരിക്കയിലേക്കു പറന്നു, യാത്ര അതീവരഹസ്യമായി, പകരം ചുമതല ആര്‍ക്കും കൊടുത്തില്ല, ഭരണം യുഎസിലിരുന്ന് ഇ ഫയലിലൂടെ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തില്‍ അമേരിക്കയിലേക്കു പോയി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “ മുഖ്യമന്ത്രി വൈദ്യപരിശോധന കഴിഞ്ഞു വരും, നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ ഒരു തടസ്സവുമില്ല: മന്ത്രി ഇപി ജയരാജന്‍” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു. ഇവിടങ്ങളിലെ വൈദ്യുതി ബന്ധവും, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. മരിച്ചവരുടെ കടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. അതേസമയം വരുന്ന മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജിദ്ദ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ സംഗമത്തിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് വോളണ്ടിയര്‍ സേവനത്തിന് പോകുന്ന വളണ്ടിയര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വോളണ്ടിയര്‍ സംഗമം സവാ രക്ഷാധികാരി നസീര്‍ വാവാകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ അതിഥികളായെത്തുന്ന ആഗോള സമൂഹത്തിന് സേവനം ചെയ്യുന്നത് മഹത്തായ പുണ്യകര്‍മമാണന്നും സമയവും സൗകര്യവും ആരോഗ്യവും ലഭ്യമാകുന്നവര്‍ ഹജ്ജ് സേവനം പ്രയോജനപ്പെടുത്തണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ നസീര്‍ വാവാകുഞ് പറഞ്ഞു. ശാരീരികമായും മാനസികമായും വളണ്ടിയര്‍മാര്‍ പക്വത ഉള്‍ക്കൊള്ളാനുള്ള പരിശീലന ക്ലാസിന് മാമ്മദ് പൊന്നാനി നേതൃത്വം നല്‍കി. ദൈവത്തിന്റെ അതിഥികളെ സേവനം ചെയ്യാന്‍ പുറപ്പെടുന്ന സ്വയം സേവകര്‍, നിസ്വാര്‍ത്ഥ സേവനത്തിലൂടെ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കണമെന്ന് മാമ്മദ് പൊന്നാനി വളണ്ടിയര്‍മാരോട് പറഞ്ഞു. ഹജ്ജ് സെല്‍ ചെയര്‍മാന്‍ മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. മിനായില്‍ വളണ്ടിയര്‍മാര്‍ ചെയ്യേണ്ട സേവനത്തെക്കുറിച്ചും ഭക്ഷണ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് യു അബ്ദുല്‍ ലത്തീഫ് വിവരിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് സവാ ഹജ്ജ് സെല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കണ്ടത്തില്‍ സംസാരിച്ചു. സജാദ് കരുവാറ്റ, ജാഫറലി പാലക്കോട്, സഫീദ് മണ്ണഞ്ചേരി, ജമാല്‍ ലബ്ബ, ഇര്‍ഷാദ് ആറാട്ടുപുഴ തുടങ്ങിയവരും സംസാരിച്ചു. വോളണ്ടിയര്‍ കൃാപ്റ്റന്‍ ഫസില്‍ വയലാര്‍, വൈസ് കൃാപ്റ്റന്‍ യാസീന്‍ മുസ്തഫ, സിദ്ധീഖ് മണ്ണഞ്ചേരി, സലിം ഖുംറ, സലാം നീര്‍കുന്നം, റിയാസ് യൂസുഫ്, ജലീല്‍ പല്ലന, ഹാരിസ് വാഴയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നസീര്‍ അരൂക്കുറ്റി സ്വാഗതവും സവാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം ജനുവരി 15ന് നടക്കും. പരമ്പരയിലെ രണ്ടാം മത്സരമാവും കൊച്ചിയില്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. കൊച്ചി ആദ്യമായിട്ടാണ് ഡേ-നൈറ്റ് മത്സരത്തിന് വേദിയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന എട്ടാമത്തെ രാജ്യാന്തര മത്സരമാണിത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗാങ്‌ടോക്:വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും ഉത്തരേന്ത്യയേയും പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ 72 മരണം.വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.കനത്ത മഴയും മണ്ണിടിച്ചിലുംമൂലം … അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ ദൗത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യയെ … ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന ലഭിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘടനയായ ഹുജിയുടെ നേതാവ് അമീറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇതിനെപ്പറ്റിയുള്ള … വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിംഗിന് ജാമ്യം അനുവദിച്ചു. റിമാന്റ് കാലാവധി അവസാനിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരമായ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് അനുമിതി നല്‍കിയതായി കേന്ദ്ര ആസൂത്രണക്കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ അറിയിച്ചു. പദ്ധതിക്ക് ആസൂത്രണക്കമ്മീഷന്‍ തടസ്സം നില്‍ക്കില്ലെന്നും ആലുവാലിയ വ്യക്തമാക്കി. പദ്ധതി … ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാതൃകയില്‍ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര … ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ദലിത് നേതാവും തമിഴക മക്കള്‍ മുന്നണി പ്രസിഡന്റുമായ ജോണ്‍ പാണ്ഡ്യനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. … ന്യൂഡല്‍ഹി: വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ നിയമമാക്കാനുള്ള സാധ്യതയ്ക്കു മങ്ങല്‍. ബില്ലിലെ ചില വ്യവസ്ഥകളില്‍, ബിജെപിയോടൊപ്പം യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. … ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് … ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹുജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനസമയത്തുള്ള ഈ സ്‌ഫോടനം ഇന്ത്യയേയും ബംഗ്ലാദേശിനേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് … <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തെ ഞട്ടിച്ച ആര്യ വധക്കേസിന്റെ വിധി പ്രഖ്യാപിച്ചു. തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറിന് വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വിധി പ്രസ്താവിച്ചത്. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി രാവിലെ തന്നെ നിരീക്ഷിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം, വഞ്ചന, കവര്‍ച്ച, ഭവനഭേദനം തുടങ്ങി രാജേഷിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയലേശമെന്യേ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെളിവു നശിപ്പിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പോയത്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് സമാനമായ കുറ്റകൃത്യത്തില്‍ ഒരു പ്രതിക്ക് വധശിക്ഷ വിധിക്കുന്നത്. തനിക്ക് 30 വയസായിട്ടേ ഉള്ളുവെന്നും ഭാര്യയും അമ്മയും മകളുമുണ്‌ടെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 മാര്‍ച്ച് ആറിനാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആര്യയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്. ഈ കേസിന്റെ വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ഫോറന്‍സിക് ലാബിലെ സൈന്റിസ്റ്റ് എന്‍.ആര്‍. ബുഷ്‌റാബീഗം, ഡോ.ആര്‍.ശ്രീകുമാര്‍, വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂള്‍ ടീച്ചര്‍, ഐ.ബി. കല, കുടപ്പനക്കുന്ന്മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ഷൈജുമോന്‍, ബി. വിജയന്‍, എന്നിവരുള്‍പ്പെടെ 35 സാക്ഷികളെ വിസ്തരിച്ചിരുന്നു. 38 രേഖകളും , 13 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പോസിക്യൂട്ടര്‍ എസ്.കെ.അശോക്കുമാര്‍ ആണ് ഹാജരായത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നല്‍കില്ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആയുധം താഴെവച്ചു ചര്‍ച്ചയ്ക്കു തയാറാകാന്‍ സിറിയന്‍ പ്രതിപക്ഷത്തോട് വിദേശകാര്യമന്ത്രി വാലിദ് മുവല്ലം ആവശ്യപ്പെട്ടു. എന്നാല്‍, പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ അധികാരഭൃഷ്ടനാക്കുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അസാദിനെ പുതിയ സര്‍ക്കാരില്‍ പങ്കാളിയാക്കരുതെന്നു യുഎന്‍ ദൂതന്‍ ലാഖ്ദാര്‍ ബ്രാഹീമി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുവല്ലം ഇക്കാര്യം ദേശീയ ടെലിവിഷനില്‍ വ്യക്തമാക്കിയത്. അസാദിന്റെ ഭാവി സംബന്ധിച്ച ഒരു ചര്‍ച്ചയും സാധ്യമല്ലെന്നു മുവല്ലം പറഞ്ഞു. സിറിയയില്‍ വിദേശ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം പുതിയ കാബിനറ്റില്‍ അംഗമാകണമെന്നു മുവല്ലം കൂട്ടിച്ചേര്‍ത്തു. ഈ കുഞ്ഞന്‍ ദ്വീപിലുള്ളത് 100 ജോഡിയിലധികം ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വ പ്രതിഭാസത്തിന്റെ കാരണമറിയാതെ ശാസ്ത്ര ലോകം വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ട്രംപിന്റെ പൊങ്ങച്ചം കേട്ട് ചിരിയടക്കാനാകാതെ ലോക നേതാക്കള്‍: അന്താരാഷ്ട്ര വേദിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് പരിഹാസച്ചിരിക്ക് ഇരയാകുന്നത് ഇതാദ്യം: വീഡിയോ യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’ ‘ചക്കര’യ്ക്ക് അയച്ചത് ‘ചക്കരക്കുളം ഗ്രൂപ്പി’ലേക്ക് മാറിപ്പോയി: ചേര്‍ത്തലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ വാട്ട്‌സ് ആപ്പ് പ്രണയ സല്ലാപ ചിത്രങ്ങള്‍ നാട്ടുകാര്‍ മുഴുവന്‍ കണ്ടു ‘ഞാനൊരു ഭാര്യയല്ല; എനിക്കൊരു ഭര്‍ത്താവുമില്ല; ചര്‍ച്ചകളില്‍ നിന്നും എന്നെ വിട്ടേക്കു…. പ്ലീസ്’: അഡ്വ. സംഗീത ലക്ഷ്മണയുടെ പോസ്റ്റ് വൈറല്‍ ആലപ്പുഴയില്‍ അധ്യാപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ സംഭവം: പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും കേരളം വിട്ടെന്ന് സൂചന കേരളത്തില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; തീരപ്രദേശത്തു ശക്തമായ തിരമാലകള്‍ ഉണ്ടാകും; 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു മോദിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു; നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 35 വിമാനത്താവളമല്ല, വെറും ഏഴെണ്ണം: ഏറ്റുപിടിച്ച ബിജെപി നേതാക്കളും നാണംകെട്ടു ‘മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകും’: റഫാല്‍ കരാറിന്റെ പേരില്‍ ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫെയ്‌സ്ബുക് പേജില്‍ മലയാളികളുടെ ‘പൊങ്കാല’ ഇഷ്ട ഭക്ഷണം കല്ലും മണ്ണും: വര്‍ഷങ്ങളായി ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളും കഴിച്ച് ജീവിക്കുന്ന യുവാവ് ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണംവിട്ട് കായലില്‍ പതിച്ചു: യാത്രക്കാരെ പ്രദേശവാസികള്‍ ചെറുബോട്ടുകളില്‍ രക്ഷിച്ചു: വീഡിയോ കാര്‍ പാഞ്ഞു കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുവയസുകാരന്‍: ആരെയും അമ്പരപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ 35 കിലോ ഭാരം; ആറ് വര്‍ഷത്തെ കഠിനാദ്ധ്വാനം: ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന വിശുദ്ധ ഖുര്‍ആനിന്റെ കയ്യെഴുത്ത് പ്രതി പെരിന്തല്‍മണ്ണയില്‍ തയ്യാറായി: വീഡിയോ കാണാം ദക്ഷിണകൊറിയയ്‌ക്കെതിരേ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതായി ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുകൊറിയകള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും ഇനി യുദ്ധകാല വ്യവസ്ഥകളനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ അറിയിച്ചു. ആണവയുദ്ധത്തിലേക്കു സാഹചര്യങ്ങള്‍ എത്താതിരിക്കാന്‍ പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയയുടേതു ഭീഷണി മാത്രമാണെന്നു ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പറയുന്നുണെ്ടങ്കിലും അതിര്‍ത്തിയിലുടനീളം സൈന്യത്തിനു ജാഗ്രതാനിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉത്തരകൊറിയയുടേതു ഭീരുവിന്റെ ജല്പനങ്ങള്‍ മാത്രമാണെന്ന് അമേരിക്കന്‍ പ്രതിരോധവൃത്തങ്ങള്‍ വിശേഷിപ്പിച്ചു. ഉത്തരകൊറിയയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ഗൗരവമായാണു കാണുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ഇതിനേക്കാള്‍ വലിയൊരു സന്തോഷമില്ലെന്ന് ജയമാല; തൃപ്തിയായെന്നു തൃപ്തി ദേശായി; അയ്യപ്പ ബ്രോയെ ഒന്ന് കാണണമെന്ന് രശ്മി നായര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മഹദ്‌പൈതൃകങ്ങള്‍, നാളെയുടെ നിര്‍മിതിക്കുള്ള ഊര്‍ജമായി നമ്മെ ഉത്തേജിപ്പിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍, രചനകള്‍... കര്‍മവീഥിയില്‍ അവ നമുക്ക് നല്‍കുന്ന പ്രചോദനം അനല്‍പമാണ്. പ്രവാചകശ്രേഷ്ഠരെ തുടര്‍ന്നുവന്ന നവോത്ഥാന നായകരും പണ്ഡിതപ്രമുഖരും... ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ് (ക്രി. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍)വ്യവസ്ഥാപിതമായ കര്‍മശാസ്ത്ര ഗവേഷണം ആരംഭിച്ചത്.... സമകാലികര്‍ ഒരു പണ്ഡിതനില്‍നിന്ന് പ്രതീക്ഷിച്ചതിലുമെത്രയോ ഉപരിയായിരുന്നു ശാഫിഈയുടെ പ്രതിഭ. 'ഇത്തരമൊരു പ്രതിഭയെ കാണാന്‍... പ്രമാണ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ശര്‍ഈ വിധികളുടെ നിര്‍ധാരണവും വിഷയങ്ങളുടെ നിദാന തത്ത്വങ്ങളും ആവിഷ്‌കരിക്കുക എന്നത്... ശാഫിഈ ഗ്രന്ഥങ്ങളില്‍ നിര്‍ലോഭം ഉദ്ധരിക്കപ്പെടുന്ന നാമമാണ് ബുവൈത്വിയുടേത്. ഇമാമിന്റെ വീക്ഷണങ്ങള്‍ സംഗ്രഹിച്ച് ബുവൈത്വി... ഇമാം മാലികിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ഹദീസ് കേന്ദ്രീകൃത വിജ്ഞാനവും, ഇമാം അബൂഹനീഫ പകര്‍ന്നു നല്‍കിയ ഇജ്തിഹാദീ രീതികളും... ഖുര്‍ആനെയും പ്രവാചകചര്യയെയും മനുഷ്യചിന്തയുടെ മൂശകളില്‍ വാര്‍ത്തെടുക്കുന്നതിനു പകരം, ചിന്തയെയും ധിഷണയെയും ഖുര്‍ആന്റെയും... ഖുലഫാഉര്‍റാശിദീന്റെ കാലാവസാനത്തോടെ ഇസ്‌ലാമിക സമൂഹത്തില്‍ ആഭ്യന്തരശൈഥില്യം രൂക്ഷമായി. രാഷ്ട്രീയാധികാരത്തെക്കുറിച്ച വീക്ഷണ... ഇമാം ശാഫിഈയുടെ വിജ്ഞാനം, ജീവചരിത്രം, ഇമാം അബൂഹനീഫയും ശാഫിഈയും, ഇമാം മാലികും ശാഫിഈയും, ഇമാം ശാഫിഈയെ സ്വാധീനിച്ച പണ്ഡിതന്മാര്‍, പ്രമുഖ ശിഷ്യര്‍, പുസ്തകങ്ങള്‍, അര്‍രിസാല, തത്ത്വോപദേശങ്ങള്‍, കവിതാ ലോകം,... ഖുര്‍ആനും ശാഫിഈയും, ഹദീസും ശാഫിഈയും, ഉസ്വൂലുല്‍ ഫിഖ്ഹ്, മഖാസ്വിദുശ്ശരീഅ, രാഷ്ട്രീയ നിലപാടുകള്‍, ഇജ്തിഹാദും തഖ്‌ലീദും, അഭിപ്രായാന്തരങ്ങള്‍, സംവാദ മാതൃക, ശാഫിഈ ചിന്തകളിലെ വിദ്യാഭ്യാസ പാഠങ്ങള്‍, സ്വൂഫിസം... ശാഫിഈ മദ്ഹബ്, സവിശേഷതകള്‍, ശാഫിഈ മദ്ഹബിലെ മുസ്ത്വലഹാതുകള്‍, ഇമാം നവവി, ഇമാമുല്‍ ഹറമൈനി, ഫത്ഹുല്‍ മുഈന്‍, സകാത്തും ശാഫിഈ മദ്ഹബും, സുന്നത്തും ബിദ്അത്തും, സലഫിധാരകള്‍, ശാഫിഈ പണ്ഡിതര്‍ക്കിടയിലെ അഭിപ്രായ... വളര്‍ച്ചയും വികാസവും, ഇറാഖീ- ഖുറാസാനീ ധാരകള്‍, ശാഫിഈ മദ്ഹബ് ആധുനിക കാലത്ത്, പ്രചാരം, കൊങ്കണ്‍ മേഖലയിലെ പണ്ഡിതര്‍, ശാഫിഈ മദ്ഹബ് വിവിധ രാജ്യങ്ങളില്‍, കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ ചരിത്രവും സ്വാധീനവും,... സ്ത്രീകളുടെ പള്ളിപ്രവേശം, ഈദ് ഗാഹ്, ആചാരങ്ങളും അനാചാരങ്ങളും, ജുമുഅ ഖുത്വ്ബ, ഖബ്ര്‍ കേന്ദ്രിത അനാചാരങ്ങള്‍,... ഇമാം ശാഫിഈയുടെ കുടുംബ പരമ്പര ഇങ്ങനെ: ബ്ദുമനാഫിന്റെ മകന്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ ഹാശിമിന്റെ മകന്‍ അബ്ദുയസീദിന്റെ മകന്‍ ഉബൈദിന്റെ മകന്‍ അസ്സാഇബിന്റെ മകന്‍ ശാഫിഇന്റെ മകന്‍ ഉസ്മാന്റെ മകന്‍ അല്‍ അബ്ബാസിന്റെ മകന്‍ ഇദ്‌രീസിന്റെ മകന്‍ അബൂ അബ്ദില്ല മുഹമ്മദ്.... മുഹമ്മദ് ബ്‌നു ഇദ്‌രീസുബ്‌നു അല്‍ അബുസുബ്‌നു ഉസ്മാനുബ്‌നു ശാഫിഅ്ബ്‌നു അല്‍ സാഇബ്‌നു ഉബൈദ്ബ്‌നു അബ്ദുയസീബ്‌നു ഹാശിബ്‌നു അല്‍ മുത്വലിബ്ബ്‌നു അബ്ദുമനാഫ് എന്നാണ് ഇമാം ശാഫിഈയുടെ കുടുംബതാവഴി വ്യക്തമാക്കുന്ന പൂര്‍ണനാമം. നബിയുടെ നാലാം പിതാമഹനായ അബ്ദുമനാഫ്... ഖുര്‍ആന്‍, സുന്നത്ത് എന്നീ മൗലിക സ്രോതസ്സുകളില്‍നിന്ന് ഉരുവം കൊണ്ടിട്ടുള്ളതാണ് കര്‍മശാസ്ത്രം -ഫിഖ്ഹ്. ഉസ്വൂലുല്‍ ഫിഖ്ഹ് എന്നറിയപ്പെടുന്ന നിദാന തത്ത്വങ്ങളിലധിഷ്ഠിതമായിട്ടാണ് ഫിഖ്ഹ് കെട്ടിപ്പടുക്കപ്പെടുന്നത്. ഇമാം ശാഫിഈ നജ്‌റാനിലെ 'ഖാദി' പദവിയെ അരാഷ്ട്രീയമായ ഔദ്യോഗിക കൃത്യനിര്‍വഹണമായി കണ്ടില്ല. മറിച്ച്, ദീനിയായ ദൗത്യനിര്‍വഹണമായി ഏറ്റെടുത്തു. കേസുകള്‍ ഫയല്‍ ചെയ്യാന്‍ പോലും ധൈര്യമില്ലാത്തവരായി നജ്‌റാനിലെ പൗരസമൂഹം മാറിക്കഴിഞ്ഞിരുന്നു. അത്തരമൊരു സാമൂഹിക ഘടനയില്‍ കേസ്... സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കും ശേഷം കര്‍മശാസ്ത്ര വിശാരദന്മാര്‍ കൈക്കൊണ്ട തെളിവ് ശേഖരണ രീതിയെ ഇങ്ങനെ കാണാം. ഖുര്‍ആനിനു പുറമെ ലഭ്യമായ ഹദീസുകളും അവര്‍ കൈക്കൊള്ളും. ഹദീസുകള്‍ ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ അവര്‍ സ്വഹാബിമാരുടെ അഭിപ്രായങ്ങള്‍ക്കാവും പ്രാമുഖ്യം... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആര്യാംബികയുടെ കാട്ടിലോടുന്ന തീവണ്ടി എന്ന കവിതാ സമാഹരത്തിന് സുഗതകുമാരി എഴുതിയ അവതാരിക വായിക്കാം, ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് അഴകും ഒഴുക്കുമുള്ള ഈ കവിതകള്‍ വായിക്കുമ്പോള്‍ ഒരമ്പരപ്പാണ് ഉള്ളില്‍ നിറഞ്ഞത് – ഇപ്പോഴുമുണ്ടോ ഇങ്ങനെയൊക്കെയെഴുതുന്നവര്‍! പുതിയ കവിതയുടെ കടുപ്പവും മൂര്‍ച്ചയും ദുര്‍ഗ്രഹതയും കണ്ടും തൊട്ടും നോവുന്ന കണ്ണുകള്‍ക്ക് ഇവ കുളുര്‍മ്മ പകര്‍ന്നു. എന്റെ പൊള്ളുന്ന നെറ്റി തലോടിത്തണുപ്പിച്ചു. ഉറക്കംവരാത്തപ്പോള്‍ അരികില്‍ വന്നിരുന്നു മൂളിപ്പാട്ടുപാടിത്തന്നു. ഈ കവിത ഒരു പെണ്ണാണ്, ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരി. വിദ്യാഭ്യാസവും വിവരവും വായനയുമൊക്കെയുണ്ടെങ്കിലും മിണ്ടിയാല്‍ കണ്ണുനിറയുന്നവള്‍, ഉച്ചവെയിലേറ്റാല്‍ വാടിപ്പോകുന്നവള്‍, ‘ഏതു പൂവിന്‍മണമാണിത്’ എന്ന് ശങ്കിപ്പിക്കുമാറ് നേര്‍ത്ത, തീരെ നേര്‍ത്ത സുഗന്ധം പരത്തുന്നവള്‍. ഇവള്‍ക്കു മുകളില്‍ ആകാശവും കാറ്റും പൂക്കളും മേഘങ്ങളും രാത്രിയും അമ്പിളിങ്ങയും പ്രണയവുമുണ്ട്. ഈ കവിതയ്ക്ക് വാത്സല്യം ചുരത്തിനില്‍ക്കുന്ന മാറിടമുണ്ട്. ഈറനുണങ്ങാത്ത കണ്ണുകളുണ്ട്. കവിയുടെ പേരുപോലെതന്നെയാണ് ഈ കവിതയും-ആര്യമാണ്, അംബികാത്വമുണ്ട്. ഒരുപാടൊരുപാട് സ്‌നേഹപ്രകര്‍ഷവുമുണ്ട്. എങ്കിലും ഇവയിലൊന്നുമൊതുങ്ങാത്ത ഒരു അസംതൃപ്തിയുടെ മുള്ള് ഉള്ളിലെവിടെയോ തറച്ചിരിപ്പുമുണ്ട്. ആര്‍ക്കും പിഴുതുകളയാനാവാത്തൊരു നോവിന്റെ കൂര്‍ത്തുനേര്‍ത്ത മുള്ള് ഇടയ്ക്കിടെ ഉടക്കി നോവിയറ്റുമ്പോള്‍ ആരാംബിക ഇങ്ങനെയൊക്കെ പറയും: പക്ഷേ, ആ നെറുകവെട്ടിപ്പൊളിക്കല്‍, അന്ധകാരത്തിലേക്ക് ഊളിയിടല്‍, നിശ്ശബ്ദമായി അട്ടഹസിക്കല്‍, കരള്‍ പിളര്‍ന്നുകാട്ടി പ്രതിഷേധിക്കല്‍, ഇവയൊന്നും ഈ കുലീനയായ കവിതയ്ക്ക് സാധിക്കയില്ല, ഇവള്‍ തനിപ്പെണ്ണാണ്. ഇവള്‍ക്കു പാടാനേ കഴിയൂ, കവിത മൂളാനേ കഴിയൂ, അടുക്കളപ്പണിയെടുക്കുമ്പോഴും കുഞ്ഞിനെ താരാട്ടാട്ടുമ്പോഴും ചുറ്റുമുള്ള ലാവണ്യങ്ങളെയും മണങ്ങളെയും കിളികളെയും സങ്കടത്തിന്റെ കടല്‍ക്കരയില്‍ കനിവിന്റെ കാറ്റേറ്റുനില്‍ക്കുന്ന നില്പിനെയും മണ്‍മറഞ്ഞ ആരുടെയൊക്കെയോ നന്മവന്നുതൊടുന്നതിന്‍ സ്പര്‍ശാനുഭൂതിയെയും ഉള്ളില്‍ വാരിയൊതുക്കിനില്‍ക്കുന്ന ഒരു അമ്മനില്പ്. ആര്യാംബികയുടെ കവിതയില്‍ ആകെയൊരു കുലീനമായ കുട്ടിത്തമുണ്ട്. ഗ്രാമക്കിണറിനപ്പുറം പോകാത്തതാണ് ആ തിരക്കില്ലാത്ത നടത്തം. ഒക്കത്തൊരു കുഞ്ഞും ചുണ്ടത്തൊരു പാട്ടുമായി അവിടേക്കവള്‍ നടക്കുകയാണ്. അവള്‍ സങ്കീര്‍ണ്ണതകള്‍ കണ്ടിട്ടില്ല. നരകമെന്തെന്ന് അറിഞ്ഞിട്ടില്ല. തീരാശാപവും കെടാത്തീയും ചാകാപ്പുഴുവും മരണ ത്തണുപ്പുമൊന്നും അനുഭവിച്ചിട്ടില്ല. അനുഭവിക്കാതിരിക്കട്ടേ എന്ന് എന്റെ ഹൃദയം പറയുന്നു. എങ്കിലും തീക്ഷ്ണതരവും രാത്രിയുറക്കം കെടുത്തുന്നവയുമായ ഉണങ്ങാമുറിവുകള്‍പോലുള്ള കവിതകള്‍ തൊട്ടറിയുന്ന എന്നിലെ കവി, ഈ കവിയില്‍നിന്ന് അവയൊക്കെ പ്രതീക്ഷിക്കുന്നു. പക്ഷേ, വേണ്ടാ, എന്റെ കുട്ടി അതൊന്നുമറിയേണ്ട, എന്ന് എന്റെയുള്ളിലെ മാതൃത്വം വിലക്കുകയും ചെയ്യുന്നുവല്ലോ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വയം തലതല്ലിക്കരയുമ്പോള്‍ കാണുന്നവര്‍ക്ക് ആനന്ദം പകരുന്ന കടല്‍. ഞാന്‍ അനുഭവിച്ചറിഞ്ഞ ചില ജീവിത സത്യങ്ങളും അവയെക്കുറിച്ചുള്ള ഓര്‍മ്മകളും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കണ്ണൂര്‍: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി മരിച്ചു. കണ്ണൂരിലും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ ആലക്കോട്ട് തെങ്ങുകയറ്റ തൊഴിലാളിയായ വലിയകടവത്ത് ജോയി(65) മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തളര്‍ന്നു വീണ ജോയിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം കടുത്തുരുത്തിക്ക് സമീപം കല്ലറയില്‍ തോട്ടില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കല്ലറ സ്വദേശി സാബു(43)ആണ്് മരിച്ചത്. കുഴഞ്ഞ് വീണ സാബുവിന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം വ്യക്തമാകും. രാവിലെ എട്ടിന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളജില്‍ വോട്ടണ്ണല്‍ ആരംഭിക്കും. അരമണിക്കൂറിനകം ആദ്യസൂചനകള്‍ ലഭ്യമായിത്തുടങ്ങും. രാവിലെ 11 മണിയോടെ മുഴുവന്‍ ഫലം അറിയാനാകുമെന്നാണ് സൂചന. വോട്ടെണ്ണല്‍ 14 ടേബിളുകളിലായാണ് നടക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 54 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. അതിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണും. 80.1 ശതമാനം പോളിംഗാണ് നെയ്യാറ്റിന്‍കരയില്‍ രേഖപ്പെടുത്തിയത്.15 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി അറിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ല. തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോടിയേരിയും കെ ടി ജലീലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നു നോക്കി നിലപാട് എടുക്കുന്ന പാര്‍ട്ടിയല്ല സിപിഎമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. Previous articleകാസര്‍കോട് നിന്ന് രണ്ട് ജാഥകള്‍ പുറപ്പെട്ടിട്ടുണ്ട്; എവിടെവിച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി: മുഖ്യമന്ത്രി Next articleസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്ക് തുടക്കം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗുരുവായൂര്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ എല്ലാവര്‍ഷത്തെയും പോലെ വന്‍ തിരക്ക്. ശനിയാഴ്ച മുതല്‍ തന്നെ തിരക്ക് ആരംഭിച്ചു. പിറന്നാള്‍ ദിനമായ ഞായറാഴ്ച പുലര്‍ച്ചെ മയില്‍പ്പീലി ചൂടി മഞ്ഞപ്പട്ടണിഞ്ഞ് പൊന്നിന്‍ കിങ്ങിണിയും പൊന്നോടക്കുഴലുമായി സ്വര്‍ണശ്രീലകത്ത് തിളങ്ങുന്ന ഉണ്ണിക്കണ്ണനെ കണ്ടുതൊഴാനെത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മൂന്നിനു നിര്‍മാല്യം, വാകച്ചാര്‍ത്ത് എന്നിവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് പുഷ്പവും ദീപവും കൊണ്ടു ക്ഷേത്രം അലങ്കരിച്ചു. രാവിലെ ഏഴിന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി നടന്നു. പിന്നീട് ഗജരത്നം പത്മനാഭന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. രാവിലെ ഒന്‍പതോടെ കണന്‍റെ പിറന്നാള്‍ സദ്യ ആരംഭിച്ചു. ക്ഷേത്രക്കുളത്തിനു പടിഞ്ഞാറു ഭാഗത്തും തെക്കേനടയിലെ പ്രത്യേക പന്തലിലുമാണു സദ്യ വിളന്പിയത്. 25,000 പേരാണ് കണ്ണന്‍റെ പിറന്നാള്‍ സദ്യയുണ്ടത്. ഉച്ചകഴിഞ്ഞാല്‍ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, മേളം, സന്ധ്യയ്ക്ക് നിറമാല, കേളി, തായന്പക, രാത്രി വിളക്കെഴുന്നള്ളിപ്പ്. അത്താഴപ്പൂജയ്ക്ക് വിശേഷവിഭവമായ നെയ്യപ്പം നിവേദിക്കല്‍ എന്നിവ നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കലാമണ്ഡലം പി.വി.ഈശ്വരനുണ്ണിക്ക് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്കാരം സമ്മാനിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞാണ് പുലര്‍ച്ചെയാണ് ക്ഷേത്രനട അടച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു ഇത്. രാവിലെ 11നു നയപ്രഖ്യാപനം നടത്തുന്ന പതിവു മാറ്റി ഉച്ചകഴിഞ്ഞാണ് തീരുമാനം പുറപ്പെടുവിച്ചത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം […] കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് നവംബര്‍ രണ്ടാം വാരത്തില്‍ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം (എന്‍സിഡി) വഴി 500 കോടി സ്വരൂപിക്കുമെന്ന് ചെയര്‍മാന്‍ എംജി. ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പത്തൊമ്പതാമത് എജിഎമ്മില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മൂന്നു ഡിബഞ്ചര്‍ ഇഷ്യുവഴി കമ്പനി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു. 2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ മൂലധന പര്യാപ്ത 24.48 ശതമാനമാണ്. നിയമപരമായി വേണ്ടത് 15 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി […] തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് രാജ്യത്തെ ഏത് ബാങ്കിന്റെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന സംവിധാനം വരുന്നു. രണ്ടുമാസത്തിനകം രാജ്യത്ത് ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. ഇതോടെ ബാങ്കുകള്‍ക്കുംപോസ്റ്റ് ഓഫിസുകള്‍ക്കും എ.ടി.എമ്മുകള്‍ പൊതുവായി ഉപയോഗിക്കാനാകും. ഇതിനായി തപാല്‍ വകുപ്പിന്റെ അപേക്ഷ അന്തിമ അനുമതിക്ക് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. നിലവില്‍ പോസ്റ്റ് ഓഫിസ് എ.ടി.എം കൗണ്ടറുകളില്‍നിന്ന് സേവിങ്‌സ് അക്കൗണ്ട് പണം മാത്രമേ പിന്‍വലിക്കാന്‍ കഴിയു. ബാങ്കുകളുമായി ലിങ്ക് വരുന്നതോടെ ഉപഭോക്താര്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ടിലുള്ള […] കൊച്ചി: അവധി ആയതോടു കൂടി സംസ്ഥാനത്തെ കാലിയായ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി. പണം കൂടുതലായി പിന്‍വലിക്കപ്പെടുന്ന എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കാന്‍ ധാരണയായിട്ടുണ്ട്. എടിഎമ്മുകളില്‍ പണമില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതോടെ ഇന്നലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു. ഏഴു ലക്ഷം രൂപ വരെയാണ് സാധാരണ എടിഎമ്മുകളില്‍ ഉണ്ടാവുക. പണം കിട്ടാതെ വരുമോ എന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍ പതിവിലുമേറെ പണം പിന്‍വലിച്ചതാണ് […] നാളെ മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി; എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ പ്രത്യേക അനുമതി തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. രണ്ടാം ശനിക്കും ഞായറാഴ്ചക്കുമൊപ്പം ബക്രീദിന്റേയും ഓണത്തിന്റേയും അവധികള്‍ ഒന്നിച്ചെത്തിയതോടെയാണ് തുടര്‍ച്ചയായ അവധിയെത്തുന്നത്. നാളെ രണ്ടാം ശനി, പിറ്റേന്ന് ഞായറാഴ്ച, തിങ്കളാഴ്ച ബക്രീദ്, ചൊവ്വയും ബുധനും ഓണം അവധി. അടുത്ത വ്യാഴാഴ്ച മാത്രമാണ് ഇനി ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. തുടര്‍ച്ചയായ അവധി ജനങ്ങളെ വലയ്ക്കുമെന്നതിനാല്‍ തന്നെ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചു. തുടര്‍ച്ചയായ അവധി ഇടപാടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അവധി അടുക്കുതോറും എടിഎമ്മുകളില്‍ […] ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകള്‍ക്ക് അഞ്ച് ദിവസം തുടര്‍ച്ചയായി അവധി. രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നിവ ഒരുമിച്ചെത്തുമ്പോള്‍ 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്. സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ച, 11ന് ഞായറാഴ്ച, 12ന് വലിയപെരുന്നാള്‍, 13ന് ഉത്രാടം, 14ന് തിരുവോണം എന്നീ ദിനങ്ങളിലാണ് തുടര്‍ച്ചയായ അവധി. അവധിക്ക് ശേഷം 15ന് പ്രവൃത്തിദിവസമാണെങ്കിലും 16ന് ശ്രീനാരായണ ജയന്തി അവധിയായിരിക്കും. 17ന് ശനിയാഴ്ച പ്രവൃത്തിദിവസം. 18ന് ഞായറാഴ്ച അവധി. 19 തിങ്കള്‍ […] കൊച്ചി: ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ ചുവട്‌വെയ്പിന്റെ ഭാഗമായി ഡിജിറ്റല്‍ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് രൂപം നല്‍കി. ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അനുവദിച്ചാലുടന്‍ അത് ഇടപാടുകാരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുകയും ചെയ്യും. ഇടപാടുകാരന്‍ ഇതിനായി ബാങ്കിന്റെ ശാഖയിലെത്തുകയോ ഏതെങ്കിലും രേഖകളില്‍ ഒപ്പിടുകയോ ചെയ്യേണ്ടതില്ല. ദിവസത്തില്‍ ഏതുസമയത്തും ഈ സൗകര്യം ലഭ്യവുമാണ്. ബാങ്ക് ആവിഷ്‌കരിച്ച ബിവൈഒഎം (ബീ യുവര്‍ ഓണ്‍ മാസ്റ്റര്‍) ഡിജിറ്റല്‍ റീട്ടെയില്‍ വായ്പകളുടെ നിരയില്‍ മൂന്നാമത്തേതാണ് […] കൊച്ചി: ദേനാ ബാങ്ക് കൊച്ചിയില്‍ സംഘടിപ്പിച്ച വാഹന വായ്പ കാര്‍ണിവലില്‍ 101 വായ്പകളിലായി 5.03 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഒക്‌ടോബര്‍ 10 വരെയുള്ള വാഹന വായ്പ അപേക്ഷയില്‍ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏഴു ശാഖകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഇടപാടുകാര്‍ക്ക് കാര്‍ണിവലില്‍ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി കുമാര്‍ വായ്പയുടെ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു. രാജ്യത്തൊട്ടാകെ വാഹന വായ്പ ലഭ്യമാക്കുവാന്‍ ബാങ്ക് ലക്ഷ്യമിട്ടിട്ടുണ്ടെന്നും കേരളം അതില്‍ പ്രധാനപ്പെട്ടൊരു വിപണിയാണെന്നും അശ്വനികുമാര്‍ പറഞ്ഞു. ബാങ്കിന്റെ […] മുംബൈ:സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് ഏഴു ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്നു ലക്ഷം രൂപയ്ക്കുവരെയാണ് ഈ ആനുകൂല്യം. ദീന്‍ദയാല്‍ അന്ത്യോദയ യോജന പ്രകാരമാണ് പുതിയ നിരക്ക്. ഗ്രാമീണ മേഖലയില്‍പ്പെട്ട 250 ജില്ലകളിലെ ഗ്രൂപ്പുകള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. ‘എസ്.ഐ.ബി. സ്‌കോളര്‍’; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ് തൃശൂര്‍: കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസത്തില്‍ കൈത്താങ്ങാകാനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്.ഐ.ബി. സ്‌കോളര്‍’ സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ബാങ്ക് നടപ്പിലാക്കി വരുന്ന സി.എസ്.ആര്‍. പദ്ധതികളുടെ ഭാഗമായാണിത്. ബി.പി.എല്‍. കുടുംബങ്ങള്‍/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവാണെന്ന് വില്ലേജ് ഓപീസര്‍ സാക്ഷ്യപ്പെടുത്തുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് […] <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജീവിതത്തിന്റെ ആരംഭശയില്‍ ഒരു പെണ്‍കുട്ടി ഏതോ ഒരു ചെറുപ്പക്കാരനുമായി ബന്ധപ്പെടുന്നു ഒരു പക്ഷേ വിവാഹം വാഗ്ദാനം ചെയ്തിരിക്കാം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല, ആശയങ്ങള്‍ പ്രചരിക്കുന്നു: ആഭ്യന്തരമന്ത്രി •ഇ വാർത്ത | evartha സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വാട്സാപ്പ് ഓരോ അപ്ഡേഷന് ശേഷവും ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പാക്കാറുണ്ട്. ചിലത് പുറമെ അറിയാനില്ലാത്ത സെക്യൂരിറ്റി ഫീച്ചേഴ്സ് മാത്രമാകുമ്ബോള്‍ ചിലതില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഉണ്ടാകും. ഏറെ ആളുകള്‍ കാത്തിരുന്ന ഒരു ഫീച്ചറുമായാണ് വാട്സാപ്പ് പുതിയ വെര്‍ഷന്‍ എത്തുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ എന്ന ഈ ഫീച്ചറില്‍ ഒരു ഗ്രൂപ്പില്‍ ഉള്ള എല്ലാ ആളുകള്‍ക്കും കണ്ടുകൊണ്ട് സംവദിക്കാനാകും. ഗ്രൂപ്പിനേക്കുറിച്ചുള്ള കുറിപ്പുകള്‍ ചേര്‍ക്കാനും അവ ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കാണുവാനുള്ള ഒപ്ഷനും കൂട്ടിച്ചേര്‍ക്കും. വാട്സാപ്പ് പേ സപ്പോര്‍ട്ട്, സ്റ്റിക്കേഴ്സ് എന്നിവയും പുതിയ വാട്സാപ്പില്‍ ഉണ്ടാകും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫേസ്ബുക്കില്‍ ക്ലിയര്‍ ഹിസ്റ്ററി ഫീച്ചര്‍,വാട്‌സാപ്പില്‍ വീഡിയോ കോളിങ്; പുതിയ മാറ്റത്തിനൊരുങ്ങി സക്കര്‍ബര്‍ഗ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാകിസ്താനില്‍ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മര്‍യം നവാസും ജയിലിലടക്കപ്പെട്ടതോടെ ആ രാജ്യം പൊടുന്നനെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്കും ഉന്മാദത്തിലേക്കും എടുത്തെറിയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിമാനമിറങ്ങിയ ദിവസം ബലൂചിസ്ഥാനിലെ മസ്തൂംഗ് റാലിയിലുായ സ്ഫോടനത്തില്‍ മാത്രം 149 പേര്‍ കൊല്ലപ്പെട്ടു. 2014-ല്‍ പേഷാവര്‍ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. 2007-ല്‍ പ്രവാസം മതിയാക്കി ബേനസീര്‍ ഭുട്ടോ പാകിസ്താനിലേക്ക് തിരിച്ചെത്തിയ ആദ്യത്തെ അവസരത്തില്‍ 160 പേര്‍ കൊല്ലപ്പെട്ട കറാച്ചിയിലെ കര്‍സാസ് സ്ഫോടനത്തിനും മസ്തൂംഗ് സ്ഫോടനത്തിനും സമാനതകള്‍ ഏറെയാണ്. ജനാധിപത്യത്തോട് ആര്‍ക്കോ ഉള്ള അടങ്ങാത്ത കലിയായിരുന്നു ഈ സ്ഫോടനങ്ങളില്‍ മുഴച്ചുനിന്നത്. മസ്തൂംഗില്‍ ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയുടെ റാലിയിലാണ് സ്ഫോടനം നടന്നത്. 2018 മാര്‍ച്ചില്‍ മാത്രം രൂപീകരിച്ച, ഏതാണ്ട് ഒറ്റയാള്‍ പാര്‍ട്ടിയെന്നു പറയാവുന്ന ഈ സംഘടനയുടെ റാലിയില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ നവാസ് ശരീഫിന്റെ മടങ്ങിവരവ് ചോരയില്‍ മുക്കി ഇല്ലാതാക്കുക എന്നതിലപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസിന്റെ തലയില്‍ കെട്ടിവെച്ചെങ്കിലും അവരുടെ ലക്ഷ്യം വിശദീകരിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ബന്നുവില്‍ മുത്തഹിദ മജ്ലിസെ അമല്‍ (എം.എം.എ) സ്ഥാനാര്‍ഥി അക്റം ദുറാനിയുടെ റാലിയില്‍ നടന്ന ചാവേര്‍ സ്ഫോടനം ഭരണകൂടങ്ങളുടെ കൈയൊപ്പു പതിയുന്ന നിഴല്‍ നാടകമാണ് ഭീകരത എന്നതിന് അടിവരയിട്ടു. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ് എം.എം.എ എന്നു മാത്രമല്ല, ജംഇയ്യത്ത് ഉലമായേ ഇസ്ലാം നേതാവ് ഫസ്ലുര്‍റഹ്മാന്റെ ശക്തികേന്ദ്രം കൂടിയായിരുന്നു ബന്നു. അവാമി നാഷ്‌നല്‍ പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി എന്നിവക്കു നേരെയും ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറകെയെത്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ നവാസ് ശരീഫിന്റെ മടങ്ങിവരവ് വഴിയൊരുക്കുന്നുണ്ടെന്ന മട്ടിലാണ് ഒടുവിലത്തെ വിലയിരുത്തലുകള്‍. ശരീഫിന്റെ പാര്‍ട്ടിയായ മുസ്ലിം ലീഗ് നൂന്‍ പ്രവര്‍ത്തകര്‍ വിലക്കുകള്‍ വകവെക്കാതെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പാകിസ്താനിലുടനീളം. അതിനെ ചെറുക്കാനായി സൈന്യവും പ്രാദേശിക ഭരണകൂടങ്ങളും തയാറായി നില്‍ക്കുന്നുമുണ്ട്. ആ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ജീവന്മരണ പോരാട്ടത്തിന്റെ ഭാഗമാവുകയാണ് ഈ റാലികളും ഏറ്റുമുട്ടലുകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 166 പേരെ നാഷ്‌നല്‍ അസംബ്ലിയിലേക്ക് ജയിപ്പിച്ച നൂന്‍ ലീഗ് പാനമ കേസിലെ നടപടികളെ തുടര്‍ന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്. മരണാസന്നയായ ഭാര്യയെ ലണ്ടനിലെ ആശുപത്രിക്കിടക്കയില്‍ വിട്ട് പാകിസ്താനില്‍, തന്നെ കാത്തുനില്‍ക്കുന്ന ജയില്‍വാസം സ്വീകരിക്കാന്‍ ശരീഫിനെ നിര്‍ബന്ധിതനാക്കിയത് മറ്റെന്തിനേക്കാളും മുമ്പെ ആസന്നമായ സ്വന്തം പാര്‍ട്ടിയുടെ മരണം തന്നെയായിരുന്നു. പാനമ കേസില്‍ ലോകത്തെവിടെയെങ്കിലും നവാസിനെ പോലെ മറ്റേതെങ്കിലും രാഷ്ട്ര നേതാവ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവില്ല. അത്രയൊന്നും ഗൗരവം ലോകം നല്‍കിയിട്ടില്ലാത്ത ഒരു വെളിപ്പെടുത്തലായിരുന്നു അത്. ഇന്ത്യയിലാകട്ടെ ഈ പട്ടികയില്‍പെട്ട പല പ്രമുഖരും പിന്നീട് സാമൂഹിക ജീവിതത്തില്‍ കൂടതല്‍ ഉയരങ്ങള്‍ താണ്ടുന്നതാണ് കാണാനുണ്ടായിരുന്നതും. ഒരു കേസ് എന്നതിലപ്പുറം നവാസിനെ പാകിസ്താനില്‍നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള ഒരു നീക്കമായിരുന്നു ഈ രേഖകളെ ചൊല്ലി നടന്ന വിചാരണയെന്ന് ആ രാജ്യത്തുണ്ടായ പില്‍ക്കാല നീക്കങ്ങള്‍ തെൡിച്ചു. വേട്ടയാടല്‍ നവാസ് എന്ന വ്യക്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കള്‍ക്കെതിരെയും പലതരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഘട്ടംഘട്ടമായി മുസ്ലിം ലീഗ് നൂന്‍ എന്ന സംഘടന പാകിസ്താനില്‍ ദുര്‍ബലമാക്കപ്പെടുന്നതാണ് പിന്നീട് കാണാനുണ്ടായിരുന്നത്. ജൂലൈ 25-ന് തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന പാകിസ്താനില്‍ മുസ്ലിം ലീഗ് നൂന്‍ ചിത്രത്തില്‍നിന്നും അപ്രത്യക്ഷമാകുന്നിടത്തു നിന്നാണ് നവാസ് ശരീഫും മകള്‍ മര്‍യം നവാസും പാകിസ്താനില്‍ മടങ്ങിയെത്തി അസാധാരണമായ ഒരു രാഷ്ട്രീയ ചൂതാട്ടത്തിന് വേദിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കുന്നതടക്കമുള്ള സാധ്യതകള്‍ സൈന്യം ചര്‍ച്ച ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍ മനുഷ്യാവകാശ കമീഷന്‍ പങ്കുവെക്കുന്ന ആശങ്കകള്‍ ശരിയാണെങ്കില്‍ വ്യാപകമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അരങ്ങേറാനും സാധ്യതയേറെ. ഇംറാന്‍ ഖാന്റെ ഒഴികെയുള്ള എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുമെന്ന ആശങ്ക പരസ്യമാക്കിക്കഴിഞ്ഞു. പാകിസ്താനില്‍ ഇപ്പോള്‍ നടക്കുന്നത് പട്ടാളവും ജനാധിപത്യവും തമ്മിലുള്ള നിഗൂഢമായ ഒരു തരം അധികാര വടംവലിയാണ്. നവാസ് ശരീഫ് എന്ന അഴിമതിക്കാരനെ മാറ്റിനിര്‍ത്തിയതിനു ശേഷമുള്ള ജനാധിപത്യം ആ രാജ്യത്ത് തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. ഒരു സാധ്യതയുമില്ല എന്നാണ് ഉത്തരം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിശേഷിച്ചും മൂന്നാം ലോക രാജ്യങ്ങളില്‍ പൊതുവെയും ഭരണാധികാരികള്‍ രാഷ്ട്രീയ അഴിമതിയുടെ കറ പുരളാത്തവരാണെന്ന് പറയാനാവില്ല. നവാസ് ശരീഫാകട്ടെ രാഷ്ട്രീയ അഴിമതിയുടെ അറിയപ്പെടുന്ന ആഗോള പ്രതീകങ്ങളില്‍ ഒന്നായിരുന്നു. അതേസമയം പാകിസ്താനില്‍ സംശുദ്ധമായ രാഷ്ട്രീയ വ്യവസ്ഥക്കു വേണ്ടി സമരം ചെയ്യുന്ന ജനാധിപത്യ ശക്തികളുടെ ഇടപെടലിലൂടെയല്ല അദ്ദേഹം നിഷ്‌കാസിതനായത്; മറിച്ച് പിന്‍വാതിലിലൂടെ നാടു ഭരിക്കാന്‍ മോഹിക്കുന്നവരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. സുതാര്യമായ നടപടിക്രമങ്ങളായിരുന്നുവെങ്കില്‍ ശരീഫിനെതിരെയുള്ള കേസും ജയില്‍ ശിക്ഷയും ജനാധിപത്യത്തിന്റെ ശുദ്ധീകരണത്തിനായിരുന്നു വഴിയൊരുക്കേണ്ടിയിരുന്നത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂലൈ 25-ലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്നാട്ടിലെ ജനാധിപത്യവും സൈനിക ആധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അന്തിമ വിധിതീര്‍പ്പ് സാധ്യമാകുന്നത്. പാകിസ്താനിലേക്ക് മടങ്ങുന്നതിന് മുമ്പ് ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നവാസ് ശരീഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്നാട്ടിലെ സൈനിക-രഹസ്യാന്വേഷ്‌ന വിഭാഗങ്ങള്‍ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ആരോപണങ്ങളെ സൈനിക ഡയറക്ടര്‍ ജനറല്‍ മേജര്‍ ആസിഫ് ഗഫൂര്‍ റാവല്‍പിണ്ടിയില്‍ വാര്‍ത്താ സമ്മേളനം നടത്തി തള്ളിയെങ്കിലും അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ ശരിവെക്കുന്നത് ശരീഫിനെ തന്നെയായിരുന്നു. നവാസ് ശരീഫിനെ പാക് സുപ്രീംകോടതി പ്രധാനമന്ത്രി പദവിയില്‍നിന്ന് നീക്കിയത് പലരും കരുതുന്നതു പോലെ പാനമ കേസുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല. യു.എ.ഇയിലെ ഒരു കമ്പനിയില്‍നിന്ന് തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹം സ്വീകരിച്ച 10,000 ദിര്‍ഹം (ഏകദേശം 18 ലക്ഷം രൂപ) അദ്ദേഹം കമീഷനു മുമ്പാകെ വെളിപ്പെടുത്തിയില്ല എന്ന പരാതിയെ തുടര്‍ന്നായിരുന്നു. യഥാര്‍ഥത്തില്‍ ഈ പണം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ശരീഫ് കോടതിയില്‍ തെളിയിച്ചു. പക്ഷേ സ്വീകരിക്കാന്‍ ഇടയുണ്ടായിരുന്നതുകൊണ്ട് അത് വെളിപ്പെടുത്തണമായിരുന്നെന്ന തീര്‍ത്തും വിചിത്രമായ വാദമുന്നയിച്ചാണ് കോടതി അദ്ദേഹത്തെ പദവിയില്‍നിന്ന് അയോഗ്യനാക്കിയത് (ഇങ്ങനെയൊരു യുക്തി പ്രയോഗിച്ചാല്‍ ഇന്ത്യയില്‍ ജനപ്രതിനിധികളെന്ന വംശം തന്നെ കുറ്റിയറ്റുപോകുമായിരുന്നു!). പദവിയില്‍നിന്ന് പുറത്താക്കിയതിനു ശേഷമാണ് ലണ്ടനിലും ദുബൈയിലും വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകളെ കുറിച്ച് അന്വേഷിക്കാന്‍ കോടതി കമ്മിറ്റിയെ നിശ്ചയിച്ചതും തുടര്‍ന്ന് ശിക്ഷ വിധിച്ചതും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ നടപടിക്രമങ്ങളിലോ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങളിലോ ഒരു മുന്‍പരിചയവുമില്ലാത്ത രണ്ട് സൈനിക ഉദ്യോഗസ്ഥരാണ് ഈ കമ്മിറ്റിയില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ഥാപിത താല്‍പര്യങ്ങള്‍ മുഴച്ചുനിന്ന അന്വേഷ്‌ന റിപ്പോര്‍ട്ടായിരുന്നു അത്. ജൂലൈ 6-ന് ഈ ശിക്ഷാവിധി വരുന്ന സമയത്ത് ശരീഫ് ലണ്ടനിലായിരുന്നതുകൊണ്ട് അദ്ദേഹം ഇനിയൊരിക്കലും മടങ്ങിയെത്താന്‍ ധൈര്യം കാണിക്കില്ലെന്നാണ് സൈന്യവും കോടതിയും പ്രതീക്ഷിച്ചത്. പക്ഷേ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായേക്കാവുന്ന ആ വിധിയെ ജയിലില്‍ ഇരുന്ന് നേരിടാനുള്ള ശരീഫിന്റെ ഇപ്പോഴത്തെ തീരുമാനം അദ്ദേഹത്തെ പുറത്താക്കാന്‍ ധൃതിപ്പെട്ടവരുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നു. അതു കൊണ്ടുതന്നെയാണ് പാകിസ്താന്‍ പൊടുന്നനെ സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യം രൂപപ്പെട്ടത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം ഈ തെരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടുന്നതിന്റെയും ഫെഡറല്‍ ഇലക്ഷന്‍ കമീഷന്‍ മുന്‍കൈയെടുത്ത് ചില രഹസ്യ അജണ്ടകള്‍ നടപ്പാക്കുന്നതിന്റെയും തെളിവുകളാണ് ഒടുവിലൊടുവില്‍ പാകിസ്താനില്‍നിന്ന് പുറത്തുവരുന്നത്. നൂന്‍ ലീഗില്‍നിന്ന് രാജിവെച്ചു പുറത്തുവരാന്‍ സിറ്റിംഗ് പാര്‍ലമെന്റംഗങ്ങളെയുള്‍പ്പെടെ ഐ.എസ്.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തുന്നുണ്ടായിരുന്നു. നവാസ് ശരീഫിന്റെ പാര്‍ട്ടിക്കാരനായ റാണാ ഇഖ്ബാല്‍ സിറാജ് ഈ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തെ ചെകിടത്തടിച്ച് തിരികെ അയച്ചുവെന്നാണ് ആരോപണം. വിജയിക്കാനിടയുള്ള മറ്റു ചെറിയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും ഇത്തരമൊരു പ്രലോഭനമോ ഭീഷണിയോ നേരിടുന്നുണ്ട്. നവാസ് ശരീഫിനെ പിന്തുണക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് തന്റെ പാര്‍ട്ടിയിലെ നേതാക്കളെ സൈന്യം ഭീഷണിപ്പെടുത്തുന്നുവെന്ന് തെളിവുകള്‍ സഹിതം നവാസ് ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൂറുമാറിയവരോ സ്വതന്ത്രരോ ആയ മിക്ക സ്ഥാനാര്‍ഥികളെയും സൈന്യം ജീപ്പ് ചിഹ്നത്തില്‍ മത്സരിപ്പിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. സൈന്യത്തിന്റെ തെരഞ്ഞെടുപ്പു ചിഹ്നമാണ് ജീപ്പ് എന്ന പ്രചാരണത്തിന് വഴിയൊരുക്കുംവിധം അസാധാരണമായിരുന്നു ഇത്തരം സ്ഥാനാര്‍ഥികളുടെ എണ്ണം. നവാസ് ശരീഫിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ചൗധരി നിസാര്‍ അലിഖാന്‍ സൈന്യത്തിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ പ്രമുഖനാണ്. ശരീഫിനെതിരെ പാകിസ്താനിലെ ഏതാണ്ടെല്ലാ മാധ്യമ സ്ഥാപനങ്ങളും കൊടുത്തുകൊണ്ടിരുന്നത് ഒരേ തരം വാര്‍ത്തയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചയും തികച്ചും ഏകപക്ഷീയമായ ഭാഷയിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തന്നെ പാകിസ്താന്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. അല്‍പ്പം നിഷ്പക്ഷത പുലര്‍ത്തിയ ജിയോ ടി.വി പാകിസ്താന്റെ മിക്ക മേഖലകളിലും കിട്ടുന്നുണ്ടായിരുന്നില്ല. കോടതിയെ വിമര്‍ശിച്ച് നവാസ് ശരീഫ് നടത്തിയ ഒരു പ്രസംഗം ടി.വി ചാനലുകള്‍ക്ക് പാതി വഴിയില്‍ ശബ്ദം ഉപേക്ഷിച്ച് സംപ്രേഷണം ചെയ്യേണ്ടി വന്നു. സൈന്യത്തിന്റെ കടുത്ത വിമര്‍ശകനായ സി.എസ്.എം റിപ്പോര്‍ട്ടര്‍ താഹാ സിദ്ദീഖി പട്ടാപ്പകല്‍ ഇസ്ലാമാബാദില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. പ്രാണരക്ഷാര്‍ഥം സിദ്ദീഖി പാരീസിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. സുപ്രീംകോടതിയുടെ വിധിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ സൈന്യം ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കുക പോലുമുണ്ടായി. പാകിസ്താനിലെ സൈനിക നേതൃത്വത്തെ സംബന്ധിച്ചേടത്തോളം അഴിമതിയുടെ ഏറ്റവും വലിയ വിളനിലങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്താനുമായി ആ രാജ്യത്തിനുള്ള പലതരം സംഘര്‍ഷങ്ങള്‍. സോവിയറ്റ് യുദ്ധകാലത്ത് അമേരിക്കയും സഖ്യ രാജ്യങ്ങളും പാകിസ്താന്‍ കേന്ദ്രീകരിച്ച് നടത്തിയ സൈനിക ഓപ്പറേഷനുകളുടെ ബാക്കിപത്രമാണ് ആ രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഇന്നുള്ള താലിബാന്‍ ഉള്‍പ്പെടെയുള്ള നിരവധി സായുധ സംഘങ്ങള്‍. കശ്മീര്‍ തര്‍ക്കമാണ് സൈന്യത്തിന്റെ പിന്‍വാതില്‍ താല്‍പര്യങ്ങളുടെ മറ്റൊരു വിളനിലം. ഇവിടെയെല്ലാം അന്താരാഷ്ട്ര താല്‍പര്യങ്ങളുടെ ചട്ടുകമായി നിന്നു കൊടുക്കുന്നതിന് പാകിസ്താന്‍ സൈന്യത്തിന് അവരുടേതായ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമുണ്ട്. മറുഭാഗത്ത് ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്താതിരിക്കാനുള്ള 'ജിയോ എക്കണോമിക്കല്‍ സ്ട്രാറ്റജിക് പോയിന്റ്' (സാമ്പത്തിക പ്രാധാന്യമുള്ള ഭൗമ മേഖല) കൂടിയാണല്ലോ പാക് അധീന കശ്മീര്‍. പുതിയ പാത ഏതോ അര്‍ഥത്തില്‍ കശ്മീരിലെ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങളില്‍ ചിലതിനെ നിര്‍വീര്യമാക്കുന്നുണ്ടായിരുന്നു. നവാസ് ശരീഫിന്റെ കാലത്താണ് ഈ മേഖലയിലൂടെ അവരുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ വിജയം ചൈന നേടിയെടുക്കുന്നത്. പഴയ സില്‍ക്ക് പാതയെ പുനര്‍ നാമകരണം ചെയ്ത് പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലൂടെ ഇന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ദ്രുതവേഗത്തില്‍ കറാച്ചി തുറമുഖത്തേക്കും അവിടെ നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കും എത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന - പാകിസ്താന്‍ എക്കണോമിക് കോറിഡോര്‍ (സിപെക്) എന്നതിന് പകരം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബോര്‍) എന്ന പേരിട്ടത് ഇന്ത്യയെ സമാധാനിപ്പിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ റോഡ് സമാധാനപൂര്‍വം നിലനിന്നെങ്കിലേ ചൈനക്ക് നേട്ടമുണ്ടാക്കാനാവൂ. സ്വാഭാവികമായും അമേരിക്കയും പാകിസ്താനുമായുള്ള ബന്ധം ദുര്‍ബലമാവുകയും അതനുസരിച്ച് ചൈനയും പാകിസ്താനുമായുള്ള ബന്ധം ശക്തമാവുകയും ചെയ്യുന്നുണ്ട്. ഈ റോഡു വെച്ച് ചൈന മറ്റു ചില മേഖലകളില്‍ ഇന്ത്യയോട് വിലപേശുന്നതും കാണാനാവും. ചൈന വിദേശരാജ്യങ്ങളില്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ നിക്ഷേപം പാകിസ്താനിലാണ്. പക്ഷേ സൈനിക നിക്ഷേപങ്ങളേക്കാള്‍ കൂടുതലായിരുന്നു അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍. പാകിസ്താനില്‍ ജനാധിപത്യം നിലനില്‍ക്കുന്നതിനും പാക്കധീന കശ്മീരില്‍ സമാധാനം നിലനില്‍ക്കുന്നതിനുമൊക്കെ പിന്നില്‍ ബാഹ്യ ശക്തികളുടെ താല്‍പര്യങ്ങള്‍ പരമപ്രധാനമായിരുന്നു എന്നര്‍ഥം. സിപെക് റോഡിനോടു ചേര്‍ന്ന് പുതിയ നഗരങ്ങള്‍ നിര്‍മിക്കുമെന്ന് പാകിസ്താനിലെ മിക്ക മുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിലുണ്ട്. പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എം.എം.എയുടെ മാനിഫെസ്റ്റോയില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. എല്ലാറ്റിനുമുപരി അതിലടങ്ങിയ രാഷ്ട്രീയമായ കൂറുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. അഴിമതി കേസില്‍ ശക്തമായി എതിര്‍ത്തപ്പോഴും സെനറ്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളില്‍ നവാസ് ശരീഫിനൊപ്പമായിരുന്നു പാക് ജമാഅത്തെ ഇസ്ലാമി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എം.എം.എയും നൂന്‍ ലീഗും തമ്മില്‍ ഒരു ബന്ധവും നിലനില്‍ക്കുന്നുമില്ല. എന്നല്ല ഇംറാന്റെ സംഘടനയെ വടക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പിനു ശേഷം എം.എം.എ പിന്തുണക്കാനുള്ള സാധ്യതകളും ഏറെയാണ്. സൈന്യം, ജുഡീഷ്യറി എന്നീ വ്യവസ്ഥകളേക്കാള്‍ ജനാധിപത്യം പ്രാധാന്യം നേടുന്ന സന്ദര്‍ഭങ്ങളില്‍ പാകിസ്താനിലെ എല്ലാ രാഷ്ട്രീയക്കാരും നേരിട്ട വെല്ലുവിളിയാണ് ഒരര്‍ഥത്തില്‍ നവാസ് ശരീഫ് എന്ന അതികൗശലക്കാരന്‍ പ്രധാനമന്ത്രിയും നേരിട്ടത്. പാകിസ്താന്‍ സൈന്യത്തിലാണ് ഒരുപക്ഷേ ലോകത്തെ ഏറ്റവും മോശപ്പെട്ട ആയുധ ദല്ലാളന്മാരും അഴിമതിക്കാരുമുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനിഷ്ടകരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളായ കോടതി, അക്കൗണ്ടബിലിറ്റി ബ്യൂറോ മുതലായവയുടെ കണിശമായ വിചാരണയില്‍ കുടുങ്ങാറുള്ള ഭരണാധികാരികള്‍ക്ക് പാകിസ്താനില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങാറായിരുന്നു പതിവ്. ബേനസീര്‍ ഭുട്ടോ, ആസിഫ് സര്‍ദാരി, പര്‍വേസ് മുശര്‍റഫ് മുതലായവരൊക്കെ അവരുടെ കേസുകള്‍ക്കൊടുവില്‍ 'അദൃശ്യ ശക്തി'കളുമായി ഉണ്ടാക്കുന്ന ഒരുതരം രഹസ്യധാരണയുടെ ഭാഗമായി രാജ്യം വിട്ടോടിയവരാണ്. അങ്ങനെ മുമ്പൊരിക്കല്‍ നവാസ് ശരീഫും രാജ്യം വിട്ടോടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ കാര്യത്തില്‍ നാഷ്‌നല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കാണിക്കുന്ന താല്‍പര്യം മുശര്‍റഫിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കുക. വിദേശത്ത് വില്ലകളും സ്വത്തുവകകളും സമ്പാദിച്ചുകൂട്ടിയ രാഷ്ട്ര നേതാക്കളുടെ പട്ടികയില്‍ മുശര്‍റഫും ഒട്ടും പിന്നിലല്ല. പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തില്‍ പാകിസ്താനിലെ കോടതികള്‍ക്ക് അയഞ്ഞ സമീപനം സ്വീകരിക്കേണ്ടിവരുന്നത് സൈന്യം കണ്ണുരുട്ടുന്നതുകൊണ്ടാവാനേ തരമുള്ളൂ. ഇവരുടെ വാഴ്ചയും വീഴ്ചയും നാടുവിടലും മടങ്ങിവരവുമൊക്കെ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ക്കൊത്താണ് നടന്നുവരാറുള്ളതും. ബേനസീറിന്റെ കാര്യത്തില്‍ മടങ്ങിവരവിന് വഴിയൊരുക്കിക്കൊടുത്തത് അമേരിക്കയായിരുന്നു. മടങ്ങിയെത്തിയതിനു ശേഷം ബേനസീര്‍ കൊല്ലപ്പെട്ടതും കാര്യകാരണസഹിതം വിശീകരിക്കാനാവാത്ത സമസ്യകളിലൊന്നായി മാറി. അധികാരമേറ്റ സൈനിക ജനറല്‍മാര്‍ക്കു പോലും ഈ അദൃശ്യശക്തികളുടെ ആധിപത്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അയ്യൂബ് ഖാനും സിയാഉല്‍ ഹഖും ബാഹ്യമായ കാരണങ്ങളാല്‍ കൊല്ലപ്പെട്ടപ്പോള്‍ പരസ്പരമൊരുക്കിയ കെണിയില്‍ കുടുങ്ങി തൂക്കുകയര്‍ ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയായിരുന്നു സുല്‍ഫിക്കര്‍ അലി ഭുട്ടോ. നവാസ് ശരീഫിന് കെണിയൊരുങ്ങിയതില്‍ ഇതിനെല്ലാം ഏതോ അര്‍ഥത്തിലുള്ള പങ്കുണ്ടായിരിക്കാം.എല്ലാറ്റിനുമുപരി അദ്ദേഹത്തിന്റെ അതിസാമര്‍ഥ്യവും കാരണമായിട്ടുണ്ടാവാം. സൈന്യത്തെയും ജനാധിപത്യത്തിനു മേല്‍ നോട്ടക്കൂലി ഈടാക്കുന്ന പാകിസ്താനിലെ ഭരണഘടനാ സ്ഥാപനങ്ങളെയും ഏതോ പ്രകാരത്തില്‍ നവാസ് ശരീഫ് അപ്രസക്തമാക്കാന്‍ നീക്കങ്ങളാരംഭിച്ചിരുന്നു. ഇന്ത്യയുമായുള്ള ശരീഫിന്റെ അടുപ്പമായിരുന്നു പക്ഷേ പാക് സൈന്യത്തെ ഏറ്റവുമധികം അലോസരപ്പെടുത്തിയ ഘടകം. നവാസ് ശരീഫ് മത്സര രംഗത്തില്ലാത്ത പാകിസ്താനില്‍ ഇംറാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫിനാണ് (പി.ടി.ഐ) വിജയ സാധ്യത. അതേസമയം അമേരിക്കക്ക് ഒട്ടും താല്‍പര്യമില്ലാത്ത ഒരു ഭരണമാറ്റമാണിത്. ഇസ്ലാമിക സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇംറാന്‍ ഖാന്‍ സൈന്യവുമായി സമീപകാലത്ത് ദുരൂഹമായ പല നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വയെ ഇംറാന്‍ റാലികളില്‍ പരസ്യമായാണ് പ്രശംസിക്കുന്നത്. ലണ്ടനില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സൈന്യത്തിന് പാകിസ്താന്റെ മുന്നോട്ടുള്ള സുഗമമായ പോക്കിലുള്ള പങ്കിനെ കുറിച്ചും ഇംറാന്‍ എടുത്തു പറഞ്ഞു. 'രാഷ്ട്രീയ പാര്‍ട്ടികളുടേത് ധാര്‍മികമായ അധികാരമാണ്. സൈന്യത്തിന്റേതാണ് ശാക്തികമായ അധികാരം' എന്നാണ് ഇംറാന്റെ വാദം. എന്നാല്‍ സൈന്യത്തിനകത്തും പക്ഷേ ഇംറാനെ എതിര്‍ക്കുന്ന സി.ഐ.എ പക്ഷപാതികളുമുണ്ട്. ഇംറാന്റെ പാര്‍ട്ടിയുടെ അധ്യക്ഷനായ ജാവേദ് ഹാശ്മി പറയുന്നത് മുഖവിലക്കെടുത്താല്‍ നവാസ് ശരീഫിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഇംറാനും സൈന്യവും തമ്മില്‍ ധാരണയില്‍ എത്തിയെന്നാണ് മനസ്സിലാക്കാനാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫ് വ്യാപകമായി അഴിമതി നടത്തിയെന്ന ഇംറാന്റെ ആരോപണത്തെ കുറിച്ച് അന്വേഷ്‌നം നടത്താന്‍ സൈന്യം തയാറായെന്നും ഈ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ഒരു മാസക്കാലം ഓഫീസില്‍നിന്ന് വിട്ടുനില്‍ക്കാന്‍ റാഹീല്‍ ശരീഫ് സൈനിക മേധാവി ആയിരിക്കവെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും 2014-ല്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗവണ്‍മെന്റും സൈന്യവും അത് നിഷേധിച്ചു. എന്നാല്‍ ഈ ഒരു മാസക്കാലം രാജ്യത്ത് സൈനിക ഭരണമായിരിക്കില്ല, ജുഡീഷ്യല്‍ മേല്‍നോട്ടമാവും ഉണ്ടാവുകയെന്ന് ഇംറാന്‍ പറഞ്ഞതായാണ് ഹാശ്മിയെ തന്നെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇംറാന്റെ പാര്‍ട്ടിയെ രാഷ്ട്രീയമായി ഉപദേശിക്കുന്നത് ഐ.എസ്.ഐയുടെ മുന്‍ മേധാവിയാണെന്ന് ആരോപിച്ച നവാസ് ശരീഫ് കാബിനറ്റ് അംഗമായ മുശാഹിദുല്ലാ ഖാന് ഒടുവില്‍ രാജിവെക്കേണ്ടിവന്നു. ഇംറാനും 'മറക്കു പിന്നിലെ ശക്തി'കളും തമ്മില്‍ കുറേകാലമായി തന്നെ നീക്കുപോക്കുകള്‍ നടക്കുന്നുണ്ടായിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരുന്നു ബലൂചിസ്താന്‍ അവാമി പാര്‍ട്ടി നേതാവായ സാദിഖ് സംജ്റാനിയെ പാകിസ്താന്‍ സെനറ്റിന്റെ (ഇന്ത്യയുടെ രാജ്യസഭക്ക് തുല്യം) ചെയര്‍മാനാക്കാനുള്ള നീക്കം. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ പാര്‍ട്ടിയായ പി.പി.പിയുടെ മുതിര്‍ന്ന നേതാവും നിലവിലുള്ള ചെയര്‍മാനുമായ റസാ റബ്ബാനിയെ പദവിയില്‍ തുടരാന്‍ പിന്തുണ നല്‍കാമെന്ന് നവാസ് ശരീഫ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ നവാസിന്റെ പാര്‍ട്ടിയായ നൂന്‍ ലീഗില്‍ ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് പിളര്‍പ്പ് ഉണ്ടാകുന്നതാണ് പിന്നീട് കണ്ടത്. ബേനസീറിന്റെ ഭര്‍ത്താവ് ആസിഫലി സര്‍ദാരി ഈ വാഗ്ദാനം നിരാകരിച്ചു. പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയും ഇംറാന്‍ ഖാനും തമ്മില്‍ തെറ്റിപ്പിരിയാനുള്ള കാരണവും ഒരുപക്ഷേ ഇതാവാം. സ്ഥാനാര്‍ഥി ആരെന്ന് പറയാതെയാണ് പി.ടി.ഐ ജമാഅത്തിന്റെ പിന്തുണ ഉറപ്പു വരുത്തിയത്. നേരത്തേ ഉള്ള ധാരണകളനുസരിച്ച് ജമാഅത്ത് ഇക്കാര്യത്തില്‍ റബ്ബാനിക്കൊപ്പമായിരുന്നു. സാദിഖ് സംജ്റാനി പാക് രാഷ്ട്രീയത്തില്‍ ഇത്രയും പരമപ്രധാനമായ പദവി വഹിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. പക്ഷേ തഹ്രീകെ ഇന്‍സാഫും പി.പി.പിയും നൂന്‍ ലീഗിലെ പിളര്‍ന്ന ഗ്രൂപ്പും മറ്റു ചില ചെറു സംഘടനകളും ചേര്‍ന്ന് നവാസ് ശരീഫിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ 'മുകളില്‍നിന്നും ചില ഉത്തരവുകള്‍ ഉണ്ടെ'ന്നും വിശദാംശങ്ങള്‍ വഴിയെ അറിയിക്കുമെന്നും വ്യക്തമാക്കിയാണ് ജമാഅത്ത്-പി.ടി.ഐ മുന്നണിയുടെ മുഖ്യമന്ത്രിയായ പര്‍വേസ് ഖട്ടക് ജമാഅത്ത് അമീര്‍ സിറാജുല്‍ ഹഖിന്റെ പിന്തുണ തേടിയതത്രെ. ഏതായാലും സംജ്റാനിക്ക് വോട്ടു ചെയ്യാനുള്ള നിര്‍ദേശം പി.ടി.ഐ അംഗീകരിച്ചത് മുന്‍ധാരണക്ക് വിരുദ്ധമാണെന്ന് ജമാഅത്ത് വ്യക്തമാക്കി. മുകളില്‍നിന്ന് എന്നതിലൂടെ ഇംറാന്റെ വസതിയായ ബനിഗാലയെ ആണ് താന്‍ ഉദ്ദേശിച്ചതെന്ന് ഖട്ടക്ക് വിശദീകരിച്ചെങ്കിലും പി.ടി.ഐ 450 മില്യന്‍ കോഴവാങ്ങി സംജ്റാനിക്ക് വോട്ടു മറിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് തഹ്രീകെ ഇന്‍സാഫുമായി മാന്യമായി വഴിപിരിയാന്‍ ജമാഅത്ത് തീരുമാനിക്കുകയായിരുന്നു. ഈ സെനറ്റ് തെരഞ്ഞെടുപ്പിന് തൊട്ടു പിറകെ ഇംറാന്‍ ഖാന്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അസ്മത്തുല്ലാ ജുനെജോ വധക്കേസില്‍ അദ്ദേഹത്തെ കോടതി വിട്ടയച്ചത് ഏറെ സംശയങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ വിധിയും 'മുകളില്‍നിന്ന്' വന്നതാവാമെന്ന് പരിഹസിച്ച് മര്‍യം നവാസ് ട്വീറ്റ് ചെയ്തിരുന്നു. ചുരുക്കത്തില്‍, പാക് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന നീക്കങ്ങള്‍ അന്നാട്ടിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനേക്കാളുപരി സൈന്യത്തിന്റെ പിന്‍വാതില്‍ അധികാരങ്ങളെയാണ് അരക്കിട്ടുറപ്പിക്കുന്നത്. ഇംറാന്‍ ഇസ്ലാമിക സംഘടനകളോട് ഒരല്‍പ്പം ആഭിമുഖ്യം കാണിച്ചേക്കാമെങ്കിലും അടിസ്ഥാനപരമായി പാകിസ്താന്റെ നിലപാടുകളില്‍ ഒരു മാറ്റവും അദ്ദേഹത്തിന് കൊണ്ടുവരാന്‍ കഴിയണമെന്നില്ല. സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളാണ് വിജയം കാണുന്നതെങ്കില്‍ നവാസ് ശരീഫിന്റെ പാര്‍ട്ടി സ്വാഭാവികമായും പരാജയപ്പെടും. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ വീണ്ടും കൊടുമ്പിരി കൊള്ളും. പാകിസ്താന്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാരണം അയല്‍പക്കത്തെ ശത്രുരാജ്യങ്ങളുടെ പലതരം ഇടപെടലുകളാണെന്നും അവയെ അതിജീവിക്കുന്നതില്‍ സൈന്യത്തിന്റെ പങ്ക് നിര്‍ണായകമാണെന്നുമുള്ള ഇംറാന്റെ നിലപാട് ഈ സാഹചര്യത്തില്‍ ഇന്ത്യ ആശങ്കയോടെ കാണേണ്ടതുണ്ട്. അമേരിക്കയുമായി നേരത്തേ തന്നെ കടുത്ത വിയോജിപ്പുള്ള ഇംറാന്‍ ചൈനയുമായും റഷ്യയുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുമുണ്ട്. മറ്റെന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും പിന്‍വാതില്‍ ശക്തികളെ നിയന്ത്രിച്ചു നിര്‍ത്തിയ, ഭീകര സംഘടനകളുടെ മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്ന, എല്ലാറ്റിനുമുപരി അയല്‍പക്കത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയ ശരീഫ് ആണ് ഇപ്പോഴത്തെ പാകിസ്താനില്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുണകരമായിരുന്നത്. പാകിസ്താനില്‍ തൂക്കുമന്ത്രിസഭ ഉണ്ടാകുന്നതിനെയും അതിന്് 'ജീപ്പ് സംഘടന'യുടെ പിന്തുണ അനിവാര്യമാകുന്നതിനെയുമാണ് ഇന്ത്യ ഭയക്കേണ്ടത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: മെഡിക്കല്‍, ഫാര്‍മസി, എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ട്‌ കോഴ്‌സ്‌ പ്രവേശനത്തിനുള്ള സംസ്‌ഥാന റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ ജസ്‌മറിയാ ബെന്നി(എറണാകുളം), എന്‍ജിനീയറിങ്ങില്‍ അമല്‍ മാത്യു (കോട്ടയം), ഫാര്‍മസിയില്‍ നിര്‍മല്‍ രാജ്‌ (പത്തനംതിട്ട), ആര്‍ക്കിടെക്‌ടില്‍ ആര്‍.അഭിരാമി(കൊല്ലം) എന്നിവര്‍ ഒന്നാം റാങ്ക്‌ കരസ്‌ഥമാക്കി. 48,937 പേരുള്ള മെഡിക്കല്‍ റാങ്ക്‌ പട്ടികയിലെ ആദ്യ അഞ്ചു റാങ്കുകളില്‍ നാലും പെണ്‍കുട്ടികള്‍ക്കാണ്‌. തിരുവനന്തപുരം കരമന സ്വദേശിനി ആര്‍. സമ്രീന്‍ ഫാത്തിമ, കോഴിക്കോട്‌ കൊടിയത്തൂര്‍ സ്വദേശിനി എം.എ. സെബാ എന്നിവരാണു രണ്ടും മൂന്നും സ്‌ഥാനക്കാര്‍. എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ രണ്ടാം റാങ്ക്‌ കൊല്ലത്തെ ശബരീ കൃഷ്‌ണയ്‌ക്കും മൂന്നാം റാങ്ക്‌ കോട്ടയം തെള്ളകം സ്വദേശി ഡെന്നിന്‍ ജോസിനുമാണ്‌. 46,686 വിദ്യാര്‍ഥികള്‍ റാങ്ക്‌പട്ടികയില്‍ ഇടം പിടിച്ചു. ആദ്യ 100 സ്‌ഥാനങ്ങളില്‍ 90 പേരും ആണ്‍കുട്ടികളാണ്‌. എസ്‌.സി. വിഭാഗത്തില്‍ കോഴിക്കോട്‌ സ്വദേശി സമിക്‌ മോഹനും എസ്‌.ടി. വിഭാഗത്തില്‍ കാസര്‍ഗോഡ്‌ സ്വദേശി പവന്‍ രാജിനുമാണ്‌ ഒന്നാം റാങ്ക്‌. നീറ്റ്‌ റാങ്ക്‌ പട്ടികയുടെ അടിസ്‌ഥാനത്തിലാണ്‌ സംസ്‌ഥാനത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ പട്ടിക തയാറാക്കിയത്‌. എം.ബി.ബി.എസ്‌, ബി.ഡി.എസ്‌, ബി.എച്ച്‌.എം.എസ്‌, ബി.യു.എം.എസ്‌, ബി.എ.എം.എസ്‌, എന്നീ കോഴ്‌സുകളിലെ പ്രവേശനം ഈ റാങ്ക്‌ പട്ടികയില്‍ നിന്നായിരിക്കും. എം.ബി.ബി.എസിന്‌ എട്ടു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 943 സീറ്റും 16 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1700 സീറ്റുകളും ഉള്‍പ്പെടെ 2463 സീറ്റുകളാണുള്ളത്‌. സ്വാശ്രയ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. കോളജുകളിലെ എല്ലാ സീറ്റിലും സംസ്‌ഥാന റാങ്ക്‌ പട്ടികയില്‍ നിന്നാകും പ്രവേശനം. എന്‍ജിനിയറിങ്‌, മെഡിക്കല്‍ പ്രവേശനത്തിന്‌ 23 മുതല്‍ ഓപ്‌ഷന്‍ സ്വീകരിക്കും. 30നാണ്‌ ആദ്യ അലോട്ടുമെന്റ്‌. എന്‍ജി. പ്രവേശനം ജൂലൈയിലും എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. പ്രവേശനം ഓഗസ്‌റ്റ്‌ 18നും പൂര്‍ത്തിയാക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ: ഇന്ത്യന്‍ സ്‌ഥിതിവിവര ശാസ്‌ത്രത്തിന്റെ പിതാവ്‌ പ്രശാന്ത ചന്ദ്ര മഹലനോബിസിന്‌ ഗൂഗിളിന്റെ ആദരം. മഹലനോബിസ്‌ അന്തരം (മഹലനോബിസ്‌ ഡിസ്‌റ്റന്‍സ്‌) എന്ന സ്‌ഥിതിവിവര ഏകകത്തിന്റെ പേരിലാണ്‌ അദ്ദേഹം ലോകപ്രശസ്‌തനായത്‌. 125-ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിലൂടെയാണ്‌ അദ്ദേഹത്തെ ആദരിച്ചത്‌. ഭാരതീയ സ്‌ഥിതിവിവരശാസ്‌ത്ര പഠനകേന്ദ്രത്തിന്റെ (ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌) സ്‌ഥാപകനായിരുന്നു അദ്ദേഹം. ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപുരിലായിരുന്നു മഹലനോബിസ്‌ ജനിച്ചത്‌. ബ്രഹ്‌മോ ബോയ്‌സ്‌ സ്‌കൂളില്‍ നിന്നും 1908-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്ന്‌ ശാസ്‌ത്രത്തില്‍ ഓണേഴ്‌സ്‌ ബിരുദം സമ്പാദിച്ചു. പിന്നീട്‌ പ്രശസ്‌തമായ ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍നിന്നു ഭൗതികശാസ്‌ത്രത്തില്‍ ഓണേഴ്‌സ്‌ ബിരുദം നേടി.അദ്ദേഹത്തി-ന്റെ സംഭാവനകളി-ലേറെയും ബൃഹത്‌ മാതൃകാ വ്യാപ്‌തിനിര്‍ണയ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്‌തി നിര്‍ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്‍പം തന്നെ കൊണ്ടുവന്നത്‌ അദ്ദേഹമാണ്‌. ആദ്യകാല വ്യാപ്‌തി നിര്‍ണയങ്ങള്‍ 1937 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതില്‍ ഉപഭോക്‌തൃചെലവുകള്‍, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്‌തൃതി, സസ്യരോഗങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഉള്‍പ്പെട്ടിരുന്നത്‌. ശാസ്‌ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ മഹലനോബിസിനു രാജ്യം പദ്‌മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കു പലിശരഹിത വായ്‌പ; സംസ്‌ഥാനത്തിനു ഫിലിം സിറ്റി ഛത്തീസ്‌ഗഡില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുല്ലൻ ഹൗസ്‌, മഞ്ഞപ്ര പി.ഒ., എറണാകുളം ജില്ല. പിൻ - 683 581. Address: Phone: 0484-2690652, 9846243198 1950 -ൽ കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ സംസ്‌കൃത പണ്‌ഡിതനും ആയുർവ്വേദാചാര്യനുമായ കെ.ആർ. വേലായുധപണിക്കരുടെയും പുകിലേത്ത്‌ ലക്ഷ്‌മിയമ്മയുടെയും മകനായി ജനിച്ചു. വളർന്നതും വിദ്യാഭ്യാസം ചെയ്‌തതും പെരിയാറിന്റെ തീരപ്രദേശമായ ശ്രീമൂലനഗരത്ത്‌. വിദ്യാഭ്യാസകാലത്തുതന്നെ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി. “സന്ധ്യകളേ യാത്ര”യാണ്‌ ആദ്യകൃതി. ഗ്രീക്ഷ്‌മം, ആശ്രമമൃഗം, സമാധി, ഇതാ മനുഷ്യൻ, മോക്ഷം, മയൂഖം, അഷ്‌ടബന്ധം, അനുഷ്‌ഠാനം, അമരഗീതം എന്നിങ്ങനെ പതിനേഴു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985ൽ “അഷ്‌ടബന്ധം” എന്ന നാടകത്തിനും 1988 ൽ മകരസംക്രമം എന്ന നാടകത്തിനും കേരള ഗവൺമെന്റിന്റെ അവാർഡു ലഭിച്ചു. 1989 ൽ മികച്ച ചലച്ചിത്ര കഥയ്‌ക്കുളള ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌. 1992ൽ മികച്ച നാടകരചയിതാവിനുളള സംഗീത നാടക അക്കാദമി അവാർഡ്‌. സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മാക്‌ട എന്നിവയിൽ ആജീവനാന്ത അംഗത്വം. ഇപ്പോൾ ആലുവ സബ്‌ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ്‌. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദില്ലി: ബജറ്റ് അവതരണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കവെ പാര്‍ലമെന്റില്‍ അഗ്നിബാധ. പാര്‍ലമെന്റിലെ 50 ആം നമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തിയ തീ അണച്ചു. 15 മിനുട്ടോളം അഗ്നിബാധ തുടര്‍ന്നുവെന്ന് സുരക്ഷാ ഉദ്യോസ്ഥര്‍ പറഞ്ഞു. മുറിയിലുണ്ടായ യുപിഎസിന് തീപ്പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തീപ്പിടുത്തമുണ്ടായത് അല്‍പ്പനേരത്തേക്ക് ആശങ്കയുളവാക്കി. നാളെയാണ് കേന്ദ്രബജറ്റ് അവതരണം. ഇന്നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഇരു സഭകളിലേയും എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതോടെയാണ് ബജറ്റ് സമ്മേളമം ആരംഭിച്ചത്. 92 വര്‍ഷമായി തുടരുന്ന ബജറ്റ് അവതരണ രീതി അവസാനിപ്പിച്ച് പൊതു ബജറ്റും റെയില്‍വേ ബജറ്റും സംയുക്തമായ ബജറ്റ് അവതരണമാണ് നാളെ നടക്കുന്നത്. കോയമ്പത്തൂര്‍: കഴിഞ്ഞ 18 മാസങ്ങളിലായി കോയമ്പത്തൂര്‍, നീലഗിരി വനം ഡിവിഷനുകളില്‍ വരള്‍ച്ച കാരണം ചെരിഞ്ഞത് 36 ആനകള്‍. വരള്‍ച്ച മാത്രമല്ല, പട്ടിണിയും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളും ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, പ്രത്യേകിച്ച് മുതുമലൈ ടൈഗര്‍ റിസര്‍വ്വില്‍. മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യത എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മണ്‍സൂണ്‍ വ്യതിയാനവും ജലക്ഷാമവും കര്‍ഷകരെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. വന്യജീവികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് വരള്‍ച്ചയുടെ പോക്ക്. നീലഗിരി റേഞ്ചുകളിലെ ആനകള്‍ ഭക്ഷണവും വെള്ളവും തേടി കര്‍ണാടകയിലെ ബന്ദിപ്പൂരിലേക്കും കേരളത്തിലെ മുത്തങ്ങയിലേക്കും പലായനം ചെയ്യാറുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ മുതുമലൈ ടൈഗര്‍ റിസര്‍വിലും ഗൂഡല്ലൂര്‍, പണ്ടലൂര്‍, ചേരംപടി എന്നിവിടങ്ങളിലുമായി 26 ആനകളാണ് മരിച്ചത്. മറ്റ് എട്ട് ആനകള്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി പട്ടിണിയും നിര്‍ജലീകരണവും കാരണം മരിക്കുകയായിരുന്നു. മോയാറില്‍ 12 വയസ്സുള്ള ഒരു ആനയെയും അതിന്റെ കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയായിരുന്നു. വരള്‍ച്ച മൂലമുള്ള മരണങ്ങളില്‍ അവസാനത്തേതാണ് ഇത്. കാട്ടുതീയും ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ഒരു കാട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും തേടി മറ്റൊരു കാട്ടിലേക്ക് പോകുന്നതിനിടയിലാണ് പലപ്പോഴും മനുഷ്യരും ആനകളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. കൃഷിയിടങ്ങളിലേക്കും പച്ചപ്പുതേടി നഗരപ്രദേശങ്ങളിലേക്കും ആനകള്‍ യാത്ര ചെയ്യുന്നതും പതിവായിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നേപ്പാള്‍ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ആനസവാരിക്കാര്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍; ചിത്രങ്ങള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി : കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യയും ഈജിപ്റ്റും തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കാര്‍ഷികവിളകള്‍ (പ്രത്യേകിച്ച് ഗോതമ്പ്, ചോളം),കാര്‍ഷിക ജൈവസാങ്കേതിക വിദ്യ, നാനോ സാങ്കേതിക വിദ്യ, ജലസേചനം, ജലവിഭവ സാങ്കേതിക വിദ്യ, ജലക്കൊയ്ത്ത്, സൂക്ഷ്മജലസേചന സാങ്കേതികവിദ്യ, കാര്‍ഷിക രംഗത്തെ പാഴ് വസ്തുക്കള്‍ ഊര്‍ജ്ജോര്‍പ്പാദനത്തിനായി ഉപയോഗപ്പെടുത്തല്‍, ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, പുഷ്പ-ഫലകൃഷി, ജൈവകൃഷി, കോഴി-പശുവളര്‍ത്തല്‍, ഫിഷറീസ്, കാലിത്തീറ്റ ഉല്‍പ്പാദനം, മൃഗോല്‍പ്പന്നങ്ങളും അവയുടെ മൂല്യവര്‍ദ്ധനയും, കാര്‍ഷിക വ്യാപാരവും വിപണനവും, വിളവെടുപ്പിന് മുമ്പും, പിന്‍മ്പുമുള്ള നടപടികള്‍, ഭക്ഷ്യ സാങ്കേതിക വിദ്യയും സംസ്‌ക്കരണവും, സംയോജിത കീട നിയന്ത്രണം, കാര്‍ഷിക വിജ്ഞാന വ്യാപനവും ഗ്രാമവികസനവും, കാര്‍ഷിക വ്യാപാരവും നിക്ഷേപവും, ബൗദ്ധിക സ്വത്തവകാശ വിഷയങ്ങള്‍, സാങ്കേതിക പരിജ്ഞാനം, വിത്തുല്‍പ്പാദന രംഗത്തെ മനുഷ്യശേഷി, അടിസ്ഥാന സൗകര്യവികസനം, കാര്‍ഷിക അനുബന്ധ മേഖലകളിലെ ശേഷി വികസനം മുതലായവയ്ക്ക് പുറമെ ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള മറ്റ് മേഖലകളിലെ സഹകരണത്തിനും ധാരണാപത്രം വ്യവസ്ഥചെയ്യുന്നു. ശാസ്ത്രജ്ഞരുടെയും, വിദഗ്ദ്ധരുടെയും കൈമാറ്റം, കാര്‍ഷിക വിവരങ്ങള്‍, ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ (കാര്‍ഷിക അനുബന്ധമേഖലകളിലെ ജേര്‍ണലുകള്‍, പുസ്തകങ്ങള്‍, ബുള്ളറ്റിനുകള്‍, സ്ഥിതി വിവരകണക്കുകള്‍) മുതലായവയുടെ കൈമാറ്റം, കാര്‍ഷിക സാങ്കേതികവിദ്യ, ജനിതക ദ്രവ്യം എന്നിവയുടെ കൈമാറ്റം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, സിംമ്പോസിയങ്ങള്‍ മറ്റ്‌സമാന പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കല്‍ എന്നിവയിലൂടെയായിരിക്കും ഈ സഹകരണം സാധ്യമാക്കുക. പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി വിഷയങ്ങളില്‍ കൂടിയാലോചനകള്‍ക്കുമായി ഒരു സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ കുറഞ്ഞത് ഒരു തവണ വീതം ഇന്ത്യയിലും, ഈജിപ്റ്റിലും ഈ സമിതി യോഗം ചേര്‍ന്ന് സംയുക്ത പരിപാടികള്‍ക്കും, കൂടിയാലോചനകള്‍ക്കും രൂപം നല്‍കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ''മഴത്തുള്ളികള്‍ മണ്ണിന് കുളിരായ് പെയ്യുമ്പോലെ മനസ്സില്‍ പ്രണയം പെയ്തിറങ്ങിയപ്പോള്‍ അവന്‍ അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു. വിസ്മയമായിരുന്നു മറുപടിയെങ്കിലും നിറഞ്ഞ ചിരിയിലെ അവളുടെ ഇഷ്ടം അവനും തിരിച്ചറിഞ്ഞു... സുന്ദരമായ ഈ പ്രണയനിമിഷം സിനിമയിലല്ല, മറിച്ച് മേഘ്‌നരാജിന്റെ ജീവിതത്തിലേക്ക് പ്രണയം നിറച്ച് തെന്നിന്ത്യന്‍ അഭിനേതാവ് ചിരജ്ഞീവി സര്‍ജ എത്തിയത് ഇങ്ങനെയാണ്. ബാല്യം മുതല്‍ ഒപ്പം നടന്ന കൂട്ടുകാരന്‍ ജീവിതസഖിയായി ക്ഷണിച്ചപ്പോള്‍ അല്‍പ്പം അത്ഭുതപ്പെട്ടെങ്കിലും മേഘ്‌നയും സമ്മതം മൂളി. കാരണം, പറയാതെ പറഞ്ഞൊരിഷ്ടം എന്നും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. നിറഞ്ഞ ചിരിയും, കഥ പറയുന്ന കണ്ണുകളും പ്രണയം തുളുമ്പുന്ന ഭാവങ്ങളുമൊക്കെയായി മേഘ്‌നരാജ് മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മലയാളിയല്ലാഞ്ഞിട്ടു കൂടി മലയാളസിനിമാപ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് അച്ഛനമ്മമാരില്‍ നിന്ന് പൈതൃകമായി കിട്ടിയ അഭിനയപാടവം കൊണ്ടാണ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ മേഘ്‌നയ്ക്ക് ഇപ്പോഴൊരു വലിയ സന്തോഷം കൂടി പങ്കുവയ്ക്കാനുണ്ട്. 10 വര്‍ഷം മനസ്സില്‍ സൂക്ഷിച്ച പ്രണയം താലിച്ചരടിന് വഴിമാറുന്നു. പ്രണയം തുളുമ്പുന്ന കണ്ണുകള്‍ വിടര്‍ത്തി ആ വിശേഷങ്ങള്‍ മേഘ്‌ന പറഞ്ഞു തുടങ്ങി... അവിചാരിതമെന്നു തോന്നുമെങ്കിലും ഞങ്ങള്‍ ബാല്യം മുതല്‍ സുഹൃത്തുക്കളാണ്. ചീരുവിന്റെയും എന്റെയും കുടുംബങ്ങള്‍ തമ്മിലും നല്ലൊരു ആത്മബന്ധമുണ്ട്. അഭിനേതാക്കളാകും മുമ്പ് എല്ലാം തുറന്നു പറയുന്ന സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കുറച്ചു നാള്‍ മുന്‍പ് എന്നെ പ്രണയിക്കുന്നുവെന്നും ജീവിതപങ്കാളിയാക്കാന്‍ താത്പര്യമുണ്ടെന്നും ചീരു പറഞ്ഞു. ആ നിമിഷം മുതലാണ് ഞാനും പ്രണയിച്ചു തുടങ്ങിയത്. പിന്നെ എല്ലാവരും പരസ്പരം സംസാരിച്ചു. ഞങ്ങളെക്കാള്‍ താത്പര്യം കുടുംബക്കാര്‍ക്കായിരുന്നു. അങ്ങനെ വളരെ റൊമാന്റിക്കായ തുറന്നു പറച്ചിലൊന്നുമുണ്ടായില്ല. ഹൗ ഈസ് മൈ മില്‍ (ഗ്ഗങകഘ)?ഝ (എന്നു ചോദിച്ച് ചീരു എനിക്കൊരു മെസേജ് ഇട്ടു. അതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ മദര്‍ ഇന്‍ ലോ എങ്ങയെുണ്ടെന്നാണ് ചോദിച്ചതെന്നന്ന് പറഞ്ഞു. എന്റെ അമ്മയെ ചീരു സംബോധന ചെയ്തത് അങ്ങനെയാണ്. ചീരുവിന്റെ മനസ്സില്‍ അങ്ങനെയൊരു ഫീലിംഗ് ഉണ്ടെന്നറിഞ്ഞത് അപ്പോഴാണ്. പിന്നീടൊരിക്കല്‍ ചീരുവിന്റെ കൂടെ കോഫിഷോപ്പില്‍ നിന്നിറങ്ങി കാറില്‍ കയറിയിരുന്നപ്പോള്‍ എന്നെ പ്രൊപ്പോസ് ചെയ്തു. ഐ ലവ് യൂ ആന്‍ഡ് ഐ വാണ്ട് ടു മാരി യൂ എന്ന് പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാനല്‍പ്പം സര്‍പ്രൈസ്ഡായി. ആലോചിച്ച് പറയാമെന്ന് പറഞ്ഞു. ഞാന്‍ പണ്ടുമുതലേ ചിരഞ്ജീവിയെ ചീരു എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ ഡാര്‍ലിംഗ് എന്നത് ചുരുക്കി ഡാ എന്നാക്കിയിട്ടുണ്ട്.(ചിരി) എന്നെയാണെങ്കില്‍ കുട്ടിമാ എന്നാണ് വിളിക്കുന്നത്. വീട്ടിലെ എന്റെ വിളിപ്പേരായിരുന്നു അത്. പണ്ട് അമ്മയും അച്ഛനും വിളിച്ചിരുന്നത് ഇപ്പോള്‍ ചീരുവും വിളിച്ചു തുടങ്ങി. ഒരുപാട്. പക്ഷേ ഐ വുഡ് സേ ദാറ്റ്, വണ്‍ ഓഫ് ദ ബെസ്റ്റ് ഗിഫ്റ്റ് ചീരു ഹാസ് എവര്‍ ഗിവണ്‍ മീ ഈസ് ഫോര്‍ മൈ ബര്‍ത്ത്‌ഡേ. ആ സമ്മാനമെനിക്ക് ഒരിക്കലും മറക്കാനാവില്ല. എന്റെ ഒരു ജന്മദിനത്തില്‍ അച്ഛനും അമ്മയും നാട്ടിലില്ലായിരുന്നു. അന്നത് ആഘോഷിക്കാനെനിക്ക് സങ്കടമായി. പക്ഷേ എന്റെ മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കെയുള്ള ഒരു വീഡിയോ കൊളാഷാക്കി ചീരു പ്രെസന്റ് ചെയ്തു. അതിലൂടെത്തന്നെ എന്നെ പ്രൊപ്പോസും ചെയ്തു. അതിലും വലിയൊരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് എനിക്ക് കിട്ടാനില്ല. ഞാന്‍ കൊടുത്തിട്ടുള്ള എല്ലാ സമ്മാനങ്ങളെക്കാളും വിലമതിക്കുന്നത് ഞാനെന്ന ഗിഫ്റ്റാണെന്ന് ചീരു പറയാറുണ്ട്. എങ്കിലും ഞാന്‍ കൊടുത്ത ലൂയിസ് വൂയിട്ടന്‍ വാലറ്റ് ചീരു ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. സത്യത്തില്‍ മേഘ്‌നയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന്്ചീരു എന്റെ അമ്മയെ അറിയിച്ചിരുന്നു. അമ്മയ്ക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടായി ചീരുവിനെയറിയാം. എനിക്ക് തരുന്ന സപ്പോര്‍ട്ടും, കെയര്‍ ചെയ്യുന്ന രീതിയുമൊക്കെ കണ്ടിട്ടുണ്ട്. എങ്കിലും സുഹൃത്തും ജീവിതപങ്കാളിയും രണ്ടും രണ്ടാണല്ലോ. അതുകൊണ്ട് ആലോചിക്കണമെന്ന് പറഞ്ഞു. അച്ഛനാണെങ്കില്‍ ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. വിവാഹപ്രായമെത്തിയെന്ന് സത്യത്തില്‍ വിശ്വസിക്കാന്‍ പോലുമായില്ല. എങ്കിലും ചീരുവിനെ അറിയാവുന്നതു കൊണ്ട് ടെന്‍ഷന്‍ കുറവായിരുന്നു. രണ്ടു കുടുംബങ്ങളും തമ്മില്‍ സംസാരിച്ചു, ഉറപ്പിച്ചു. വിവാഹനിശ്ചയ സമയത്ത് സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു. കല്യാണം പോലൊരു കമ്മിറ്റ്‌മെന്റിനോട് എനിക്കിപ്പോള്‍ തീരെ താല്പര്യമില്ല- നമിത പ്രമോദ് തുറന്നു പറയുന്നു മുള്ളുകളും പൂക്കളുമുള്ള വഴികളിലൂടെ തന്നെയായിരുന്നു സിനിമയിലേയ്ക്കുള്ള എന്റെ യാത്ര- നവാഗത സംവിധായിക സൗമ്യ സദാനന്ദന്‍ പറയുന്നു കലാഭവന്‍ മണിയും ജയസൂര്യയുമൊക്കെ പണ്ട് എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്, സിനിമയില്ലെങ്കില്‍ തട്ടുകടയിട്ടും ജീവിക്കാമെന്ന് ധൈര്യമുണ്ട്- വിനയന്‍ തുറന്നു പറയുന്നു അഭിനയിച്ചത് 450 ചിത്രങ്ങളില്‍, എല്ലാ സിനിമയിലും കൈലിയും ബ്ലൗസും വേഷം, ഏറ്റവും കൂടിയ പ്രതിഫലം 6000 രൂപ; പട്ടിണി മാറ്റാന്‍ 15-ാംവയസില്‍ സിനിമയിലെത്തിയ ലളിതശ്രീയുടെ ജീവിതം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചിയിലെ ഭക്ഷണ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ 'ഈറ്റ് കൊച്ചി ഈറ്റ്'ന്റെ ഏറ്റവും പുതിയ ഒത്തുചേരല്‍ നഗരത്തിലെ പുതിയ ഭക്ഷണശാലയായ ഒബ്രോണ്‍ മാളിലെ ജസ്റ്റ് ടീ കഫെയില്‍ വെച്ചു... കൊച്ചിയിലെ ഭക്ഷണ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ 'ഈറ്റ് കൊച്ചി ഈറ്റ്'ന്റെ ഏറ്റവും പുതിയ ഒത്തുചേരല്‍ നഗരത്തിലെ പുതിയ ഭക്ഷണശാലയായ ഒബ്രോണ്‍... അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ഈദ് ആഘോഷം നടത്തുന്ന പതിവ് അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദശാബ്ദമായി നിലവിലുണ്ടായിരുന്ന പതിവാണ് ട്രംപ്... കൈകോര്‍ത്ത് നടക്കാന്‍ ആഗ്രഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപിന് ഭാര്യ മെലാനിയ നല്‍കിയ പണി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡൊണാള്‍ഡ് ട്രംപിന്റെ... ദേശീയഗാനത്തിനിടെ നെഞ്ചില്‍ കൈ വയ്ക്കാന്‍ മറന്ന് ട്രംപ്; പ്രസിഡന്റിനിട്ടൊരു തട്ട് കൊടുത്ത് ഭാര്യ മെലാനിയ; ട്രെന്‍ഡിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ആയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റേയും ഭാര്യമെലാനിയ ട്രംപിന്റേയും വൈറല്‍ വീഡിയോ. ദേശീയ ഗാനത്തിനിടെ... പിടിക്കാന്‍ വരുമ്പോഴെല്ലാം മെലാനിയയുടെ കൈ തട്ടിമാറ്റി ഡൊണാള്‍ഡ് ട്രംപ്; അതിന് പിന്നില്‍ ഒരു കാരണമുണ്ട് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് മുന്‍പും പിന്‍പുമെല്ലാം ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. അതുപോലെ തന്നെ ട്രംപിന്റെ പ്രിയതമ മെലാനിയയും. കഴിഞ്ഞ... ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയം മുതല്‍ ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള ട്രോളന്മാരുടെ നല്ലകാലവും ആരംഭിക്കുകയായിരുന്നു. ട്രംപിന്റെ സ്വഭാവ സവിശേഷതകളും നിലപാടുകളുമെല്ലാം... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് എതിര്‍പ്പുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയും അമേരിക്കയിലെ പ്രഥമ വനിതയുമായ മെലാനിയ ട്രംപിന് വേണ്ടി വസ്ത്രങ്ങള്‍... അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ 'കുരങ്ങ്' എന്ന് വിശേഷിപ്പിച്ച് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പമേല ടെയ്‌ലര്‍. തന്റെ... അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ പത്രമായ ഡെയ്‌ലി മെയ്‌ലിനെതിരെയും വെബ്‌സ്‌ററര്‍ ഗ്രിഫിന്‍... അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തില്‍... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നി മെലാനിയ കോപ്പിയടി വിവാദത്തില്‍. അമേരിക്കയിലെ പ്രഥമ വനിത... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1847 ജൂണ്‍ മാസത്തില്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്ന് ബാസല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയിലാണ് കേരളത്തിലെ-മലയാളത്തിലെ- പ്രഥമ പത്രം പിറന്നുവീണത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭ നിത്യസ്മരണീയനായ ഡോ.... 1847 ജൂണ്‍ മാസത്തില്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്ന് ബാസല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയിലാണ് കേരളത്തിലെ-മലയാളത്തിലെ- പ്രഥമ പത്രം പിറന്നുവീണത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭ നിത്യസ്മരണീയനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1898) ആയിരുന്നു. പത്രത്തിന്റെ പേര് രാജ്യസമാചാരം. റോയല്‍ സൈസില്‍ ആറു പേജില്‍ പ്രസിദ്ധീകരിച്ച പത്രം, 1850 ഡിസംബര്‍ വരെ 42 ലക്കങ്ങള്‍ പുറത്തിറങ്ങി. പൂര്‍ണമായും മിഷനറി താല്‍പര്യത്തോടെയുള്ള പ്രസിദ്ധീകരണമായിരുന്നു അത്. ആധുനിക വാര്‍ത്താ വിനിമയോപാധികളും പള്ളികളും പള്ളിക്കൂടങ്ങളും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി ഒരുവിഭാഗം ഉപയോഗിച്ചപ്പോള്‍ മുസ്‌ലിം ജനസാമാന്യം അതില്‍നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. ''സമുദായത്തില്‍ അഭ്യസ്തവിദ്യരുടെ സംഖ്യ കുറവും, അതില്‍തന്നെ പത്രം വായിക്കുവാന്‍ കഴിവുള്ളവരുടെ എണ്ണം വളരെ കുറവും, അങ്ങനെ കഴിവുള്ളവരില്‍ തന്നെ പത്രം വായിക്കുവാന്‍ താല്‍പര്യമുള്ളവരുടെ സംഖ്യ വളരെ വളരെ കുറവുമായിരുന്ന ഒരു കാലഘട്ടത്തിലാണ് മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സഹോദരസമുദായം പത്രപ്രവര്‍ത്തനത്തില്‍ വളരെ മുന്നോട്ടു പോയിരുന്നു. പരിഷ്‌കൃതമായ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ കുത്തകയായിരുന്നു. അതിനാല്‍ പരസ്യക്കാരുടെ അനുഗ്രഹവും അവര്‍ക്കാണ് ലഭിച്ചത്. മുസ്‌ലിംകളുടെ കൂട്ടത്തില്‍ പത്രത്തില്‍ എഴുതിത്തെളിഞ്ഞ ലേഖകന്മാരും വളരെ വിരളമായിരുന്നു'' ('കേരള മുസ്‌ലിം ഡയറക്ടറി' 1960, സി.എച്ച് മുഹമ്മദ് കോയ പേജ് 461). മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രം എഴുതുമ്പോള്‍ വിഷയത്തെ രണ്ടായി വിഭജിക്കേണ്ടിവരും: 1) അറബി മലയാള പ്രസിദ്ധീകരണങ്ങള്‍ 2) ഭാഷാ പ്രസിദ്ധീകരണങ്ങള്‍. കേരള മുസ്‌ലിംകളില്‍ ശ്രദ്ധേയമായ സ്വാധീനം നേടിയ ഒന്നാമത്തെ അറബിമലയാള മാസിക മമ്പുറം സയ്യിദ് അലവി തങ്ങളുടെ ദ്വിതീയ പുത്രന്‍ സയ്യിദ് അലവിക്കോയ തങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ഹിദായത്തുല്‍ ഇഖ്‌വാന്‍ ആണെന്ന് കെ.എം മൗലവി രേഖപ്പെടുത്തുന്നു (അല്‍മുര്‍ശിദ് പു-1 ലക്കം 1). 1908-ല്‍ അബ്ദുല്ലക്കോയ തങ്ങള്‍ അന്തരിച്ചു. തിരൂരങ്ങാടി ചാലിലകത്ത് അഹ്മദ് നടത്തിയിരുന്ന 'ആമിറുല്‍ ഇസ്‌ലാം ഫീ മഅ്ദിനില്‍ ഉലൂം' എന്ന പ്രസ്സില്‍നിന്നായിരുന്നു പ്രസ്തുത മാസിക മുദ്രണം ചെയ്തിരുന്നത്. ചാലിലകത്ത് ഖുസയ്യ് ഹാജിയും അദ്ദേഹത്തിന്റെ പുത്രന്‍ അലിഹസന്‍ മൗലവിയും പത്രാധിപരെ സഹായിച്ചിരുന്നു. മൂന്നു വര്‍ഷത്തോളം പ്രസ്തുത മാസിക നടന്നു. മാപ്പിളമാര്‍ക്കിടയില്‍ ദീനീവിജ്ഞാനം പ്രചരിപ്പിക്കാനും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍നിന്ന് മാറിനില്‍ക്കാനും മുസ്‌ലിംകളെ പ്രസ്തുത മാസിക ഉദ്‌ബോധിപ്പിച്ചിരുന്നു. ആലപ്പുഴയിലെ പ്രസിദ്ധ പണ്ഡിതനും എഴുത്തുകാരനും യൂനാനി വൈദ്യ വിശാരദനും വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെയും കൊച്ചിയിലെ മൗലവി അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാരുടെയും ഗുരുനാഥനുമായ സുലൈമാന്‍ മൗലവി സ്ഥാപിച്ചതാണ് മണിവിളക്ക് അറബിമലയാള വാരിക. ഹിജ്‌റ 1312 (എ.ഡി 1894)ല്‍ ആലപ്പുഴയില്‍ അദ്ദേഹം ആമിറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു ലിത്തോ പ്രസ്സ് സ്ഥാപിച്ചു. ഹി. 1317 (എ.ഡി 1899)ല്‍ പ്രസ്തുത പത്രം പുറത്തിറങ്ങി. മൂന്നുവര്‍ഷത്തോളം മുടങ്ങാതെ നടന്നു. പി.എസ് മുഹമ്മദ് സാഹിബ്, സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, എന്‍.എ മുഹമ്മദ് കുഞ്ഞ് സാഹിബ് (ആലപ്പുഴ) മുഹമ്മദ് കണ്ണ്, വക്കം മൗലവി തുടങ്ങിയവര്‍ അതിലെ എഴുത്തുകാരായിരുന്നു. കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ അഗ്രേസരനായിരുന്ന സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) കൊച്ചിയില്‍നിന്ന് ഹിജ്‌റ 1312 (എ.ഡി 1894)ല്‍ തുഹ്ഫതുല്‍ അഖ്‌യാര്‍ വഹിദായതുല്‍ അശ്‌റാര്‍ എന്ന പേരില്‍ ഒരു അറബിമലയാള പാക്ഷികം പ്രസിദ്ധപ്പെടുത്തി. ചേനവളപ്പില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാര്‍(കൊച്ചി), അണിയാപുറത്ത് അമ്മുസാഹിബ് (തലശ്ശേരി), അറക്കല്‍ കുഞ്ഞഹമ്മദ് മൗലവി (കൊച്ചി) എന്നിവരായിരുന്ന പത്രാധിപസമിതി അംഗങ്ങള്‍. പത്രത്തിന്റെ ഈ മുഖലിഖിതത്തില്‍നിന്നുതന്നെ പത്രത്തിന്റെ ശൈലി മനസ്സിലാക്കാവുന്നതാണ്. ഒരു വര്‍ഷത്തോളം മാത്രമേ പ്രസ്തുത പാക്ഷികം നിലനിന്നുള്ളൂ. കേരള മുസ്‌ലിം വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളില്‍ പ്രഗത്ഭനായ തിരൂര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ (1856-1917) ഒരു മലയാള പത്രം നടത്താനായി 'സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനി' സ്ഥാപിച്ചു. താഴെപറയുന്നവരായിരുന്നു ഡയറക്ടര്‍മാര്‍: 1) മുഹമ്മദ് അക്‌റം സാഹിബ് 2) പാട്ടത്തില്‍ മൊയ്തീന്‍ സാഹിബ് 3) മണ്ടകത്തില്‍ മൊയ്തീന്‍കുട്ടി സാഹിബ് 4) അണിയാപുറത്ത് അമ്മുസാഹിബ് 5) സി. സൈതാലിക്കുട്ടി മാസ്റ്റര്‍ 6) കിഴക്കാം കുന്നത്ത് അഹ്മദ് സാഹിബ്. ഹിജ്‌റ 1317 (എ.ഡി 1899)ല്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രം തിരൂരില്‍നിന്ന് പുറത്തിറങ്ങി. മാസത്തില്‍ രണ്ടും മൂന്നും ലക്കങ്ങള്‍ വീതമാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. എട്ടുവര്‍ഷത്തോളം പ്രസ്തുത പത്രം നിലനിന്നു. ബഹുഭാഷാ പണ്ഡിതനായ സൈതാലിക്കുട്ടി മാസ്റ്റര്‍ മുസ്‌ലിംകളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിന് സുദീര്‍ഘമായ ലേഖനങ്ങളെഴുതി. അല്‍മുഅയ്യദ്, റിവ്യു ഓഫ് റിലീജ്യന്‍സ് ഹെല്‍ത്ത് മാഗസിന്‍ തുടങ്ങിയ അറബ്-ഇംഗ്ലീഷ് പത്രങ്ങളില്‍നിന്ന് ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. തുര്‍ക്കി ഖിലാഫത്തിലെ ഭരണവാര്‍ത്തകള്‍ക്ക് പ്രത്യേക കോളം നീക്കിവെച്ചിരുന്നു. ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ (താനൂര്‍), മലപ്പുറം മേല്‍മുറി മാടമ്പി അലവി മുസ്‌ലിയാര്‍, സനാഉല്ലാ മക്തി തങ്ങള്‍, മൊയ്തുണ്ണി മുസ്‌ലിയാര്‍ (കോക്കൂര്‍), ഹമദാനി ശൈഖ് തുടങ്ങിയ അക്കാലത്തെ പ്രമുഖരെല്ലാം സലാഹുല്‍ ഇഖ്‌വാനില്‍ എഴുതിയിരുന്നു. പിന്നീട് 1327 (ക്രി. 1909) ല്‍അറബിമലയാളത്തില്‍ റഫീഖുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു വാരിക അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ വിജ്ഞാന വാരിക നാലുവര്‍ഷം നിലനിന്നു. മൗലാനാ കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹത്തിന്റെ മാതുലനായ ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍ (സി.എ മുഹമ്മദ് മൗലവിയുടെ പിതാവ്) മുതലായവര്‍ റഫീഖുല്‍ ഇസ്‌ലാമില്‍ തുടര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. അറബിമലയാളത്തിലെ മറ്റൊരു കനപ്പെട്ട പ്രസിദ്ധീകരണമാണ് വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി (1873-1932)യുടെ നേതൃത്വത്തില്‍ കായിക്കരയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഇസ്‌ലാം മാസിക. ഹി. 1336 റജബ് മാസത്തില്‍ (1917) പ്രഥമ ലക്കം പുറത്തിറങ്ങി. 'സൂറതുല്‍ ഫാതിഹ'യുടെ വ്യാഖ്യാനം, തൗഹീദ്, സ്ത്രീ വിദ്യാഭ്യാസം മുതലായ വിഷയങ്ങളെ സംബന്ധിച്ച് പഠനാര്‍ഹങ്ങളായ ലേഖനങ്ങളും ഫത്‌വകളും അല്‍ഇസ്‌ലാഹില്‍ പ്രസിദ്ധീകരിച്ചു. പത്രാധിപര്‍ക്കു പുറമെ, എ. മുഹമ്മദ് യൂസുഫ് തങ്ങള്‍ (തിരുവനന്തപുരം), ഇ. മൊയ്തു മൗലവി തുടങ്ങിയവര്‍ അല്‍ ഇസ്‌ലാമിലെ സ്ഥിരം ലേഖകരായിരുന്നു. അഞ്ചു ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച പ്രസ്തുത പത്രവും ചരിത്രത്തിന്റെ ഭാഗമായി. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഏറിയാട്ടു നിന്ന് ഹി. 1342 റമദാനില്‍ (1923)ല്‍ അല്‍ ഇര്‍ശാദ് അറബിമലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ഇ.കെ മൗലവി പത്രാധിപരും മണപ്പാട്ടു കുഞ്ഞഹമ്മദ് ഹാജി പ്രസാധകനുമായിരുന്നു. അല്‍ഇര്‍ശാദിന്റെ പതിനാലു ലക്കങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. അല്‍ഇര്‍ശാദ് പ്രഥമ ലക്കത്തിലെ പ്രസ്താവനയില്‍നിന്ന്: ''ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഒരുവിധമല്ലെങ്കില്‍ മറ്റൊരുവിധം കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും അനുഭവിച്ചുവരുന്നുണ്ടെന്ന് ഇന്നത്തെ ലോകവൃത്താന്തങ്ങള്‍ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിശിഷ്യാ കേരള മുസ്‌ലിംകള്‍ അവരുടെ സര്‍വശ്രേയസ്സിനും കാരണമായ മതതത്വങ്ങളെ വിസ്മരിച്ചുകൊണ്ട് പരസ്പരം കലഹിക്കുന്നു. സഹോദരങ്ങളുടെ നാശക്കുഴി കുഴിപ്പാന്‍ സര്‍വവിധ പരിശ്രമങ്ങളും ചെയ്യുന്നു. മറ്റു സമുദായങ്ങളുടെ ഉയര്‍ച്ചയും അഭിവൃദ്ധിയും കണ്ടിട്ട് യാതൊരു വികാരങ്ങളും അവരുടെ ഹൃദയങ്ങളില്‍ അങ്കുരിക്കുന്നില്ല. അവര്‍ സഹോദരന്റെ തുഛമായ അഭിവൃദ്ധിയില്‍ അസൂയപ്പെടുന്നു. അവന്റെ നാശത്തിനുള്ള മാര്‍ഗങ്ങളെ കണ്ടുപിടിക്കുന്നതിന് ഒരു വലിയ തത്വജ്ഞാനിയുടെ ചിന്താശക്തി പ്രയോഗിക്കുന്നു.'' അക്കാലത്ത് തന്നെ കൊടുങ്ങല്ലൂരില്‍നിന്ന് അല്‍ഇസ്‌ലാഹ് എന്ന ഒരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപര്‍ ഇ. മൊയ്തു മൗലവി സാഹിബായിരുന്നു. 1347 റബീഉല്‍ അവ്വല്‍ (1928 സെപ്റ്റംബര്‍) മുതല്‍ അല്‍ ഇസ്‌ലാഹ് മാസികയായി പ്രസിദ്ധീകരിച്ചു. അല്‍ ഇര്‍ശാദിന്റെ തുടര്‍ച്ചയായതുകൊണ്ട് ഇര്‍ശാദിന്റെ വരിക്കാര്‍ക്ക് ഇനിമുതല്‍ അല്‍ ഇസ്‌ലാഹ് ലഭിക്കുന്നതാണെന്ന് ഒന്നാം ലക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇ.കെ മൗലവി, കെ.എം മൗലവി, ഇ. മൊയ്തു മൗലവി, ടി.കെ മുഹമ്മദ് മൗലവി(പാനൂര്‍), എം. അബ്ദുല്ലക്കുട്ടി മൗലവി തുടങ്ങിയവര്‍ ഇരുമാസികകളിലും പഠനാര്‍ഹമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കെ.സി കോമുക്കുട്ടി മൗലവിയുടെ ശ്വശുരനായ മലപ്പുറം ഇരിമ്പിളിയം സ്വദേശി ഹൈദര്‍ വൈദ്യര്‍ സ്ഥാപിച്ചതാണ് ഹൈദരിയ്യ പ്രസ്സ്. അവിടെനിന്ന് രണ്ട് അറബിമലയാളം മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒന്ന് ഹൈദര്‍ വൈദ്യരുടെ പത്രാധിപത്യത്തില്‍ അല്‍ഹിദായ മാസിക 1929 ഒക്‌ടോബര്‍ (ഹി. 1348 റബീഉല്‍ അവ്വലില്‍) പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമലക്കത്തില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി, ഉണ്ണി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി, പി. കോയക്കുട്ടി(മയ്യഴി) തുടങ്ങിയവരുടെ ലേഖനങ്ങളുണ്ട്. പ്രഥമലക്കത്തിലെ പ്രസ്താവന കേരള മുസ്‌ലിം നവോത്ഥാനത്തിനു വിദ്യാഭ്യാസ-നവോത്ഥാന-സംസ്‌കരണ പരിപാടികളുടെ ആവശ്യകതയും നിലവിലുള്ളതിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു: ''എന്നാല്‍ കേരള മുസ്‌ലിംകളുടെ ഉയര്‍ച്ചയെ ഉദ്ദേശിച്ചുകൊണ്ട് അല്‍അമീന്‍, യുവലോകം, ഐക്യം തുടങ്ങിയുള്ള പത്രങ്ങളും ചുരുക്കം ചില മാസികകളും നടത്തിവരുന്നതിനാല്‍ സമുദായത്തിനു നിരവധി നന്മകള്‍ സിദ്ധിക്കുകയും സിദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതിനെ ഈ അവസരത്തില്‍ ഞങ്ങള്‍ വിസ്മരിക്കുന്നില്ല. പക്ഷേ കേരള മുസ്‌ലിം പുരുഷന്മാരില്‍ ഒരു വലിയ വിഭാഗവും വിശേഷിച്ചു സ്ത്രീകളും മലയാളം നിശ്ചയമില്ലാത്തവരാകയാല്‍ മേല്‍പറഞ്ഞ പത്രങ്ങള്‍ വഴിയായി മതസംബന്ധമായോ സാമുദായികമായോ മറ്റോ ഉള്ള വിവരങ്ങള്‍ വായിച്ചറിയുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. അറബിമലയാള ലിപിയില്‍ മതസംബന്ധമായ കാര്യങ്ങളെ പ്രതിപാദിച്ചുകൊണ്ടുള്ള വല്ല പ്രസിദ്ധീകരണങ്ങളും ഉണ്ടാകുന്ന പക്ഷം മേല്‍പറഞ്ഞ രണ്ടുതരക്കാര്‍ക്കും (മലയാള ലിപി നിശ്ചയമില്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) അതു വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഖുര്‍ആന്‍ വാക്യങ്ങളും നബിവാക്യങ്ങളും മറ്റും അവയുടെ ശരിയായ രൂപത്തില്‍ തന്നെ എഴുതി പ്രസിദ്ധപ്പെടുത്തുവാന്‍ അറബിമലയാള ലിപി വളരെ സഹായിക്കുന്നതാണ്. ഇതുകൊണ്ടെല്ലാമാണ് അല്‍ഹിദായ അറബിമലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ തുനിഞ്ഞിട്ടുള്ളത്.'' കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ മാസികയാണ് നിസാഉല്‍ ഇസ്‌ലാം (മുസ്‌ലിം വനിത). അതിന്റെ പത്രാധിപര്‍ കെ.സി കോമുക്കുട്ടി മൗലവി. ഇരിമ്പിളിയം ഹൈദരിയ്യാ പ്രസ്സില്‍നിന്നാണ് അച്ചടിച്ചിരുന്നത്. 1929 സെപ്റ്റംബര്‍ (1348 റബീഉല്‍ അവ്വല്‍) പ്രഥമലക്കം പുറത്തിറങ്ങി. 1935 ഫെബ്രുവരിയില്‍ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ കെ.എം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ അറബിമലയാളം മാസികയാണ് അല്‍മുര്‍ശിദ്. ചാലിലകത്ത് അലിഹസന്‍ മൗലവിയാണ് പബ്ലിഷര്‍. ആദ്യപത്രാധിപക്കുറിപ്പ് ഇങ്ങനെ വായിക്കാം: ''അല്‍മുര്‍ശിദ് മലയാള ഭാഷയിലും ലിപിയിലും പുറപ്പെടുവിക്കാതെ അറബിമലയാളത്തില്‍ തന്നെ പുറപ്പെടുവിക്കുവാന്‍ പലകാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളില്‍ മലയാളം എഴുതാനും വായിക്കാനും അറിയുന്നവരെ അപേക്ഷിച്ചു അറബിമലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ചും പുരുഷന്മാരെ പോലെ തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കും അറബിമലയാളം വായിക്കുവാന്‍ സാധിക്കും. രണ്ടാമതായി ആയത്തുകളെയും ഹദീസുകളെയും ഉദ്ധരിക്കണമെങ്കില്‍ അറബിമലയാളത്തില്‍ ആയിരുന്നാലേ സാധിക്കുകയുള്ളൂ.'' പ്രഗത്ഭ പണ്ഡിതന്മാരുടെ ഒരു നിരതന്നെ അല്‍മുര്‍ശിദില്‍ എഴുതിയിരുന്നു. എം.സി.സി അഹ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും ഒന്നാം ലക്കം മുതല്‍ ആരംഭിച്ചിരുന്നു. അദ്ദേഹം തന്നെ എഴുതിയിരുന്ന അവ്വലുല്‍ മുസ്‌ലിമീന്‍, അത്തറാവീഹ് എന്നീ തുടര്‍ ലേഖനങ്ങള്‍ അനര്‍ഘങ്ങളാണ്. ആധുനിക മുസ്‌ലിം ലോകത്തെ പ്രഗത്ഭ പണ്ഡിതന്‍ അമീര്‍ ശകീബ് അര്‍സലാന്റെ പ്രസിദ്ധ ഗ്രന്ഥം 'ലിമാദാ തഅഖ്ഖറല്‍ മുസ്‌ലിമൂന്‍' 'മുസ്‌ലിംകള്‍ എന്തുകൊണ്ട് അധഃപതിച്ചു' എന്ന പേരില്‍ കെ.എം മൗലവിയും ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ശൈഖ് ത്വന്‍താവി ജൗഹരിയുടെ 'അല്‍ ഖുര്‍ആന്‍ വ ഉലൂമുല്‍ അസ്വരിയ്യ' എന്ന ഗ്രന്ഥം 'ഖുര്‍ആനും ആധുനിക ശാസ്ത്രങ്ങളും' എന്ന പേരില്‍ പി.വി മുഹമ്മദ് മൗലവിയും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ മആരിഫ്, ഡോക്ടര്‍ മുസ്ത്വഫസ്സിബാഇയുടെ അല്‍ ഫത്ഹ്, മൗലാനാ അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ തുടങ്ങിയവയില്‍നിന്ന് നിരവധി ലേഖനങ്ങള്‍ അല്‍ മുര്‍ശിദില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകൃതമായിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച കേരളത്തിന്റെ ആധികാരിക ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീന്‍ ആദ്യമായി അച്ചടിക്കപ്പെട്ടത് അല്‍ മുര്‍ശിദിന്റെ താളുകളിലാണ്. 1939 ഏപ്രില്‍ ലക്കത്തോടു കൂടി നാലുവര്‍ഷം പൂര്‍ത്തിയാക്കിയ അല്‍ മുര്‍ശിദ് രംഗത്തു നിന്നുമാറി. പിന്നെ 1949-ല്‍ അല്‍ മുര്‍ശിദ് കെ.എം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചുവെങ്കിലും ഒരുവര്‍ഷം മാത്രമേ അത് നിലനിന്നുള്ളൂ. അബ്ദുല്ലാഹിന്നൂറാനി, അബൂലൈല പി.വി മുഹമ്മദ് മൗലവി, അബൂസല്‍മ കെ.കെ ജമാലുദ്ദീന്‍ മൗലവി, ഫലഖി മുഹമ്മദ് മൗലവി, കൊച്ചന്നൂര്‍ അലി മൗലവി തുടങ്ങി കേരളത്തിലെ പ്രതിഭാധനരായ അറബിക്കവികളുടെ പല കവിതകളും വെളിച്ചം കണ്ടതും അല്‍മുര്‍ശിദ് മാസികയിലൂടെയാണ്. 1954 ഫെബ്രുവരി (ഹി. 1373 ജമാദുല്‍ ഊലായില്‍ തിരൂരങ്ങാടിയില്‍നിന്നും ഇ.കെ മൗലവിയുടെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച അറബി മലയാള മാസികയാണ് അല്‍ ഇത്തിഹാദ്. 1956 സെപ്റ്റംബറില്‍ പുസ്തകം 3, ലക്കം ഏഴോടുകൂടി മാസിക നിലച്ചുപോയി. കേരള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ ഊര്‍ജം പകരുകയായിരുന്നു അല്‍ ഇത്തിഹാദിന്റെ മുഖ്യലക്ഷ്യം. മുസ്‌ലിം ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു. പുസ്തകം 1, ലക്കം 10-ല്‍ 'മുസ്‌ലിം നേതാക്കള്‍ ഉണരണം' എന്ന പത്രാധിപക്കുറിപ്പില്‍ കക്ഷിവഴക്കുകളെ പരാമര്‍ശിച്ച് ഇങ്ങനെ എഴുതുന്നു: ''ആത്മഹത്യാപരമായ ഈ കക്ഷിത്വവും മത്സരവും മൂലം മുസ്‌ലിം സമുദായത്തിന്റെ ശക്തി ദിനംപ്രതി ക്ഷയിച്ചുവരികയും ചെയ്യുന്നു. ഈ വസ്തുത ഈ കക്ഷികളാരും തന്നെ ഗൗനിക്കുന്നില്ല. ഓരോ കക്ഷിയും തങ്ങളാണ് ഹഖിന്റെ അഹ്‌ലുകാരെന്ന് കരുതിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന രീതിയില്‍ വന്നിട്ടുള്ള ഭയങ്കരമായ അബദ്ധം മൂലം പൊതുവെ സമുദായത്തിന്റെ ശക്തി നശിക്കുകയും അങ്ങനെ ഓരോ കക്ഷിയെയും ആ ക്ഷയം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല. ഒരുപൊതു ശത്രു അവരെ- എല്ലാ കക്ഷിയെയും- തുറിച്ചുനോക്കിക്കൊണ്ട് തക്കം പാര്‍ത്തിരിക്കുന്ന വിവരം അവര്‍ മനസ്സിലാക്കാത്തതാണ് വ്യസനം. തറവാട്ടിലെ അംഗങ്ങള്‍ തറവാട് ഭാഗിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന മുറികള്‍ ഞങ്ങള്‍ക്ക് കിട്ടണമെന്ന് വാദിച്ച് ബഹളം കൂട്ടുന്നു. ഓരോ അംഗവും തന്റെ വാദം സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ തറവാടിന് തീപിടിക്കുകയാണ്. അതവര്‍ അറിയുന്നില്ല. അറിഞ്ഞാലും അതിനെപ്പറ്റി ഗൗനിക്കുന്നില്ല. ഇതാണ് ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ നില. ഇതിനൊരു പരിഹാരം കാണാത്ത പക്ഷം സമുദായം നശിക്കും (അല്ലാഹു രക്ഷിക്കട്ടെ).'' 1929 ഡിസംബറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ സ്ഥാപക നേതാവായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്ന് അല്‍ബയാന്‍ പത്രം പ്രസിദ്ധീകരിച്ചു. അഞ്ചു ലക്കങ്ങള്‍ മാത്രമേ പ്രസ്തുത മാസിക പുറത്തിറങ്ങിയുള്ളൂ. തിരൂരങ്ങാടിയില്‍ കാരക്കല്‍ അബ്ദുല്ല എന്ന വ്യക്തി നടത്തിയിരുന്ന മള്ഹറുല്‍ മുഹിമ്മാത്ത് ലിത്തോ പ്രസ്സില്‍നിന്നായിരുന്നു അതിന്റെ മുദ്രണം. നീണ്ട ഇടവേളക്കുശേഷം 1950 ഒക്‌ടോബര്‍ മാസത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ അല്‍ബയാന്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് പത്ത് വര്‍ഷത്തോളം മുടക്കം കൂടാതെ അതു നിലനിന്നു. അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ കെ.പി.എ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബുല്‍കമാല്‍ കാടേരി മുഹമ്മദ് മൗലവി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മുതലായവര്‍ വ്യത്യസ്ത കാലങ്ങളില്‍ അല്‍ ബയാന്റെ പത്രാധിപത്യം വഹിച്ചു പോന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ പരിചയപ്പെടുത്തിയ ശേഷം ആമുഖ ലേഖനത്തില്‍ പറയുന്നു: ''പ്രസ്തുത സംഘത്തില്‍പെട്ട ആലിമീങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ എതിരില്‍ പുറപ്പെട്ട എല്ലാ നൂതന സംഘങ്ങളോടും അവരുടെ നാവ് കൊണ്ട് പോരാടിക്കൊണ്ടിരിക്കവെ ശത്രുസംഘം പല ദുഷിച്ച പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി വിശ്വാസപരമായി അശ്അരീ ത്വരീഖതും അനുഷ്ഠാനപരമായി ശാഫിഈ മദ്ഹബും അനുസരിച്ച് ജീവിച്ചുപോരുന്ന കേരള മുസ്‌ലിംകളെ വഴിതെറ്റിച്ചുകൊണ്ട് അവരുടെ പുതിയ മതം പ്രചരിപ്പിക്കുവാന്‍ തുടങ്ങി. തന്നിമിത്തം നാവ്‌കൊണ്ട് മാത്രമുള്ള ജിഹാദ് ശത്രുപക്ഷത്തെ വിജയിക്കാന്‍ ഉപയുക്തമല്ലെന്നും തൂലികാ സമരത്തിനായി ഒരു പ്രസിദ്ധീകരണം അത്യന്താപേക്ഷിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഗ്രഹിക്കുകയും അങ്ങനെ അതിന്റെ 16-ാം വാര്‍ഷിക യോഗത്തില്‍ വെച്ച് മൗലാനാ മര്‍ഹൂം പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (നവ്വറല്ലാഹു മര്‍ഖദ) അവര്‍കളാല്‍ നടത്തപ്പെട്ടിരുന്ന അല്‍ബയാന്‍ മാസികയുടെ പേരില്‍ ഒരു മാസിക പുറപ്പെടുവിക്കാന്‍ തീര്‍ച്ചപ്പെടുത്തുകയും അതിന്റെ നടത്തിപ്പിന് ഒരു കമ്മിറ്റിയെ ഭരമേല്‍പിക്കുകയും ചെയ്തു.'' 1960 മാര്‍ച്ചില്‍ സമസ്ത പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനുമായ കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ (കൂറ്റനാട്) പത്രാധിപത്യത്തില്‍ പരപ്പനങ്ങാടിയില്‍നിന്ന് അല്‍ബുര്‍ഹാന്‍ അറബി മലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചു. മൂന്ന് വര്‍ഷം മാത്രമേ പ്രസ്തുത പത്രം നിലനിന്നുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഖപത്രമായ അല്‍മുഅല്ലിം 1958-ല്‍ പരപ്പനങ്ങാടിയില്‍നിന്നും ബുള്ളറ്റ് രൂപത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. ടി.കെ അബ്ദുല്ല മൗലവി (മാട്ടൂല്‍) ആയിരുന്നു പത്രാധിപര്‍. 1962 മുതല്‍ ത്രൈമാസികയായി. പിന്നീട് പ്രസിദ്ധീകരണം നിലച്ചു. 1977-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഖപത്രമായി അല്‍മുഅല്ലിം പുനഃപ്രസാധനം ചെയ്തു. കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്) അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കെ.ടി മാനു മുസ്‌ലിയാര്‍, ഇബ്‌റാഹീം പുത്തൂര്‍ ഫൈസി തുടങ്ങിയവര്‍ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ആദ്യകാലത്ത് പകുതി അറബിലേഖനങ്ങളും ബാക്കി അറബിമലയാള ലേഖനങ്ങളുമായിരുന്നു. പിന്നീട് മലയാളവും ഉള്‍പ്പെടുത്തി. 1994 മുതല്‍ അറബി ഒഴിവാക്കി. അല്‍പകാലത്തിനുശേഷം അറബിമലയാളവും ഒഴിവാക്കി. ഇപ്പോള്‍ മലയാള ഭാഷയില്‍ അല്‍മുഅല്ലിം പ്രസിദ്ധീകരണം തുടരുന്നു. മലയാള ഭാഷയിലെ ആദ്യകാല മാസികകള്‍ ഭൂരിഭാഗവും ക്രിസ്തുമതപ്രചാരണാര്‍ഥം വിദേശീയരും നാട്ടുകാരുമായ മിഷനറിമാര്‍ ആരംഭിച്ചതാണ്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരം (1847 ജൂണ്‍), റവ. എഫ്. മുള്ളറുടെ പശ്ചിമോദയം (1847 ഒക്‌ടോബര്‍), ഗീവര്‍ഗീസ് കത്തനാരുടെ ജ്ഞാനി നിക്ഷേപം (1848 ഒക്‌ടോബര്‍), റിച്ചാര്‍ഡ് കോളിന്‍സിന്റെ വിദ്യാസംഗ്രഹം (1864 ജൂലൈ), ലോറന്‍സ് പുത്തൂരിന്റെ കേരളോപകാരി (1874 മാര്‍ച്ച്) എന്നീ മാസികകള്‍ ഇതിനു ഉദാഹരണമാണ്. ക്രൈസ്തവദര്‍ശനത്തില്‍ തല്‍പരരായിരുന്നവരെയും നവക്രിസ്ത്യാനികളെയുമാണ് ഇവ ലക്ഷ്യം വെച്ചിരുന്നത്. ഇസ്‌ലാം മതത്തിന്റെയും തദ്വാരാ മുസ്‌ലിംകളുടെയും ഉന്നമനവും അഭിവൃദ്ധിയും ലക്ഷ്യമാക്കി ആരംഭിച്ച ഒന്നാമത്തെ ആനുകാലികം ഏതാണെന്നതിനെക്കുറിച്ചുള്ള അന്വേഷണം കേരള ദീപകം എന്ന പ്രസിദ്ധീകരണത്തിലാണ് എത്തിച്ചേരുക. ഇക്കാര്യത്തില്‍ കേരള മുസ്‌ലിംകള്‍ കടപ്പെട്ടിരിക്കുന്നത് കൊച്ചി കല്‍വത്തി സ്വദേശിയും പണ്ഡിതനുമായിരുന്ന ഖാദിര്‍ശാഹ് ഹാജി ബാപ്പു സാഹിബിനോടാണ്. അദ്ദേഹം കേരളത്തിലെ ആദ്യകാല പരിഷ്‌കര്‍ത്താവും പ്രസിദ്ധ അറബി സാഹിത്യകാരനുമായിരുന്ന മൗലാനാ അബ്ദുല്‍കരീം ബട്കലി(കൊച്ചി)യുടെ ശിഷ്യനും, പുരോഗമനേഛുവായ പണ്ഡിതനുമായിരുന്നു. 1876-ല്‍ അദ്ദേഹം കൊച്ചിയില്‍നിന്നാരംഭിച്ച പ്രതിമാസ പ്രസിദ്ധീകരണമാണിത്. ഈ തുടക്കക്കാരനെ കുറിച്ചും കേരള ദീപികത്തെ സംബന്ധിച്ചും ഏറെയൊന്നും വിവരങ്ങള്‍ ലഭ്യമല്ല. എറണാകുളത്തുനിന്ന് 1876-ല്‍ പ്രസിദ്ധീകരണമാരംഭിച്ച സത്യനാദകാഹളം എന്ന ക്രൈസ്തവ വൃത്താന്ത പത്രികയാണ് കേരള ദീപകത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നത്. 1878 ജൂലൈ ലക്കം സത്യനാദത്തില്‍ ദീപകത്തിന്റെ എട്ടാം ലക്കത്തിലെ വിഷയാരംഭത്തില്‍ തന്നെ ഇരുഭാഗത്തുനിന്നും ഇതുവരെ അതിരുകടന്ന അനവധി പ്രതിവാദങ്ങള്‍ നടത്തിയിരുന്നു എന്ന ദീപകത്തിലെ ഒരു പ്രസ്താവന ഉദ്ധരിച്ചിരിക്കുന്നതിനാല്‍ ഇതിനും എട്ടു ലക്കങ്ങള്‍ മുമ്പേ കേരള ദീപകം പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഈ ആനുകാലികം അക്കാലത്ത് പ്രതിപക്ഷ പത്രികയോ മാസികയോ ഏതാണെന്ന് നിശ്ചയിക്കാന്‍ പറ്റാത്തതിനാല്‍ കാലനിര്‍ണയത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. 1878 സെപ്റ്റംബര്‍ ലക്കം സത്യനാദത്തില്‍ 'കേരള ദീപകം എന്ന നിങ്ങളുടെ സഹജീവി വീണ്ടും ജീവിച്ചുവരുമെന്ന് ഒരു ശ്രുതിയുണ്ട്' എന്ന് രേഖപ്പെടുത്തിക്കാണുന്നതില്‍നിന്ന് ഇത് കുറച്ചു കാലം മുടങ്ങുകയുണ്ടായെന്നും മനസ്സിലാകുന്നു. മുമ്പ് പ്രസ്താവിച്ച ഖാദിര്‍ ശാഹ് ഹാജി ബാപ്പു സാഹിബ് പ്രധാന പത്രാധിപരും മക്തി തങ്ങള്‍ സഹപത്രാധിപരുമായി 1888-ല്‍ കൊച്ചിയില്‍നിന്ന് സത്യപ്രകാശം വാരിക പ്രസിദ്ധീകരിച്ചു. ഒമ്പതുമാസക്കാലം മാത്രമാണത് നടന്നത്. ജനാബ് ആദംജി ഭീംജി സേഠ് കൊച്ചിയില്‍ സ്ഥാപിച്ചിരുന്ന ഭാരത് കേസരി അച്ചുകൂടത്തില്‍നിന്നാണ് അത് മുദ്രണം ചെയ്തിരുന്നത്. 1908-ല്‍ ബാപ്പു സാഹിബ് അന്തരിച്ചു. സത്യപ്രകാശം വാരികയുടെ അസ്തമനാനന്തരം മക്തി തങ്ങള്‍ കോഴിക്കോട്ടു നിന്നും കൊച്ചിയില്‍നിന്നുമായി പരോപകാരി മാസിക നടത്തി. പ്രസ്തുത മാസിക മൂന്ന് വര്‍ഷത്തോളം നിലനിന്നു. ക്രൈസ്തവ പാതിരിമാരുടെ ഇസ്‌ലാം മതവിമര്‍ശനങ്ങള്‍ക്ക് പരോപകാരിയില്‍ തങ്ങള്‍ യുക്തിപൂര്‍വകമായ മറുപടികള്‍ എഴുതിയിരുന്നു. പരോപകാരിയുടെ പ്രസിദ്ധീകരണം നിമിത്തം തങ്ങള്‍ ദുര്‍വഹമായ കടബാധ്യതക്ക് വിധേയനായി. അവസാനം സ്വവസതിപോലും വില്‍ക്കേണ്ടിവന്നു. അത് താങ്ങാനാവാതെ ദുഃഖത്തോടെ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''പരോപകാരം മാസികമൂലം സ്വന്തം ഭവനം കടപ്പെട്ടതില്‍ പിന്നെ ഇന്നുവരെ പൂച്ച തന്റെ കുഞ്ഞുങ്ങളെ കൊണ്ടലയുന്നതു പോലെ സംസാരം കൊണ്ടലഞ്ഞും! ദിനം നവീന ആഹാരം നവീനത എന്ന കണക്കെ അന്നന്നത്തെ ചെലവ് അന്വേഷിച്ചുവരുന്നു. ക്രിസ്തു പറഞ്ഞതു പോലെ, തലവെപ്പാന്‍ സ്ഥലമില്ലാതെ കഴിക്കുന്നു. വാടകക്ക് വീടോ സ്ഥലമോ കൊടുക്കാന്‍ പോലും ഇസ്‌ലാം ജനം ഭയപ്പെടുന്നു'' (മക്തി മനഃക്ലേശം). കേരള മുസ്‌ലിംകളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ മക്തി തങ്ങള്‍ 1912-ല്‍ അന്തരിച്ചു. വക്കം മൗലവിയുടെ നവോത്ഥാന യത്‌നങ്ങളുടെ ദീപശിഖയായി വര്‍ത്തിച്ച മുസ്‌ലിം മാസികയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രസിദ്ധീകരണം (1906 ജനുവരി). സാമ്പത്തികമായി സ്വദേശാഭിമാനി പോലെ മുസ്‌ലിമും നഷ്ടക്കച്ചവടമായിരുന്നു. അതിന്റെ ഒമ്പത് ലക്കങ്ങള്‍ മാത്രമേ ഇറക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ ഈ ഒമ്പത് ലക്കങ്ങളിലൂടെ ആ മാസിക തൊടുത്തുവിട്ട പരിവര്‍ത്തനത്തിന്റെ അലകള്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇനിയും നിലച്ചിട്ടില്ല. മുസ്‌ലിം മാസികയുടെ ആദര്‍ശലക്ഷ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രഥമ മുഖപ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍: ''തിരുവിതാംകൂറില്‍തന്നെ 1,90,568 മുഹമ്മദീയ മതക്കാരുണ്ട്. ഇവര്‍ ആകെക്കൂടിയുള്ള ജനസംഖ്യയില്‍ നൂറിനു ആറരവീതമേ ആകുന്നുള്ളൂ. ഈതുക സാധാരണയില്‍ കുറവാണെന്ന് പറഞ്ഞു കാണുന്നു. സ്ത്രീപുരുഷന്മാരുടെ കണക്കു നോക്കുമ്പോള്‍ മുസല്‍മാന്മാരില്‍ പതിനഞ്ച് പുരുഷന് ഒരു സ്ത്രീവീതമാണ് അക്ഷരജ്ഞാനമുള്ളവരെന്നും വെളിവാകുന്നതാണ്. മുസല്‍മാന്മാരില്‍ ആയിരം ആണുങ്ങളില്‍ എണ്‍പത്തിനാലുപേര്‍ വീതം അക്ഷരജ്ഞാനമുള്ളവരായുണ്ട്. സ്ത്രീകളാകട്ടെ, നൂറിന് ഒരാള്‍വീതമേ അക്ഷരജ്ഞാനമുള്ളവരായുള്ളൂ. ''കൃഷി, കച്ചവടം, ചില്ലറ കൈത്തൊഴില്‍ എന്നീ വേലകളിലാണ് മുസല്‍മാന്മാര്‍ കാലക്ഷേപം ചെയ്തുപോന്നത്. ഇവ നടത്തുന്നത് പാരമ്പര്യത്തില്‍ കിട്ടുന്ന അറിവു കൊണ്ടല്ലാതെ അതത് തൊഴിലിലുള്ള വിശേഷ വിദ്യാഭ്യാസം കൊണ്ടല്ല. പഠിത്തംകൂടാതെ നടന്നുവരുന്ന ഈ തൊഴിലുകളിലും മുസല്‍മാന്മാര്‍ താഴോട്ട് പോകുന്നു എന്നു ശങ്കിക്കാന്‍ വഴികാണുന്നുണ്ട്. ഈ സമുദായത്തിന്റെ ഇടയിലുള്ള മതാചാരങ്ങളുടെയും നടപടികളുടെയും സംഗതിയിലും പല കുറവുകളും കുഴക്കുകളും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളില്‍ മുസല്‍മാന്മാര്‍ ശരിയായ അറിവും വഴിയും മനസ്സിലാക്കേണ്ടത് ആവശ്യമെന്നു കണ്ടിരിക്കുന്നു. മുഹമ്മദീയരുടെ ഇടയില്‍ കാലോചിത വിദ്യാഭ്യാസത്തിനു അഭിവൃദ്ധിയുണ്ടാകാത്തത് മതസംബന്ധമായ തടസ്സത്താലാണെന്ന് ചിലര്‍ക്കു ഒരു പക്ഷമുണ്ട്. ഇത് തീരെ അടിസ്ഥാനമില്ലാത്തതാകുന്നു. ''പബ്ലിക്കു പള്ളിക്കൂടങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ കുട്ടികളെ അയക്കുന്നതിന് ഈ ജനങ്ങള്‍ക്കു വേണ്ടുവോളം ഉത്സാഹമുണ്ടായിട്ടുമില്ല. പള്ളിക്കൂടങ്ങളെപോലെത്തന്നെ അറിവിനെ പ്രചരിപ്പിക്കുന്ന വിഷയത്തില്‍ പത്രികകളും വളരെ ശക്തിയുള്ള യന്ത്രങ്ങളാകുന്നു. മേല്‍പ്പറഞ്ഞ പല കാര്യങ്ങളിലും മുസല്‍മാന്മാര്‍ക്ക് ഉണര്‍വ് വരുത്താന്‍ ഒരു പ്രത്യേക പത്രിക ഉണ്ടായിരിക്കുന്നത് അനാവശ്യമെന്ന് വരുന്നതല്ലല്ലോ. മലയാള ഭാഷ സംസാരിക്കുന്ന തിരുവിതാംകൂറിലെ മുസല്‍മാന്മാര്‍ക്ക് മാത്രമല്ല. കൊച്ചി, മലബാര്‍ മുതലായ രാജ്യങ്ങളിലെ മുസല്‍മാന്മാര്‍ക്കും ഈ പത്രിക പ്രത്യേകം ഉപകാരപ്പെടത്തക്കവണ്ണം നടത്തുന്നതിനാകുന്നു ഇതിന്റെ ഭാരവാഹികള്‍ കരുതുന്നത്.'' നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടുള്ള ഈ മുഖക്കുറിപ്പ് ഇന്ന് വായിക്കുമ്പോള്‍ പോലും നാം അത്ഭുതപ്പെട്ടുപോകും. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അറബി ഭാഷ കൂടി ഉള്‍പ്പെടുത്തുക, അറബി ബോധന സമ്പ്രദായം നവീകരിക്കുക, കലാശാസ്ത്രാദി വിഷയങ്ങളില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുക, സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുക, ഇംഗ്ലീഷ് ഭാഷാഭ്യാസനവും ഉപരിപഠനവും നിര്‍ബന്ധമാക്കുക, ഇസ്‌ലാമികജ്ഞാനം അടിസ്ഥാനപരമായും യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ ആര്‍ജിക്കാനുള്ള സാഹചര്യമുണ്ടാക്കുക തുടങ്ങിയ വിഷയങ്ങള്‍ സമുദായത്തിന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് മുസ്‌ലിമിനു സാധിച്ചിട്ടുണ്ട്. ജീവിത സായാഹ്നത്തില്‍ വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയ മറ്റൊരു മാസികയാണ് ദീപിക. 1931-ല്‍ പ്രഥമലക്കം പുറത്തിറങ്ങി. വളരെ ഹൃദ്യവും ശക്തവുമായ ഭാഷയില്‍ ഒന്നാം ലക്കം മുതല്‍ ഖുര്‍ആന്‍ ഭാഷ്യം ചേര്‍ത്തിരുന്നു. മൗലവി തന്നെയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരുന്നത്. സമകാലികസംഭവങ്ങളോട് പ്രതികരിച്ചുകൊണ്ടുള്ള വര്‍ത്തമാനക്കുറിപ്പുകള്‍ മിക്ക ലക്കങ്ങളിലുമുണ്ട്. വര്‍ത്തമാനക്കുറിപ്പുകളുടെ വിഷയവൈവിധ്യം മനസ്സിലാക്കാന്‍ പ്രഥമലക്കം കുറിപ്പുകള്‍ നോക്കാം. ഫ്രഞ്ച് ഗവണ്‍മെന്റും ബര്‍ബറി മുസ്‌ലിംകളും, ഖുര്‍ആന്റെ ഇംഗ്ലീഷ് തര്‍ജമകള്‍, ലണ്ടനിലെ ഇന്ത്യന്‍ ആശുപത്രി, സര്‍ സി.വി രാമന്‍, ഗ്രീസും തുര്‍ക്കിയും, ലണ്ടനില്‍ മറ്റൊരു മുസ്‌ലിം പള്ളി, അറബിയില്‍ കമ്പിയില്ലാക്കമ്പി, ഇന്ത്യയില്‍ ഒരു ചീനപ്പത്രം, സാഹിത്യപരിഷത്ത് എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. മറ്റൊരു വിഭവമാണ് ഉദ്ധരണപംക്തി. വിവിധ ഭാഷകളിലുള്ള സഹജീവികളില്‍ വന്ന പ്രസക്തമായ വാര്‍ത്തകളും വിശേഷങ്ങളും ഉദ്ധരിക്കുകയാണ് ഈ പംക്തിയില്‍. പ്രസിദ്ധ അമേരിക്കന്‍ പണ്ഡിതനായ മിസ്റ്റര്‍ ലൂതറാപ് സ്റ്റൊഡാര്‍ഡ് (Lothrap stoddard) എഴുതിയ The new world of Islam എന്ന ഗ്രന്ഥം കര്‍ത്താവിന്റെ അനുമതിപത്രത്തോടെ ഒന്നാം ലക്കം മുതല്‍ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്. അങ്ങനെ വിഷയവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ലക്കവും. പന്ത്രണ്ട് ലക്കങ്ങള്‍ പൂര്‍ത്തിയാക്കി ദീപിക രംഗത്തുനിന്ന് പിന്‍വാങ്ങി. തിരുവനന്തപുരത്തെ വക്കം മൗലവി ട്രസ്റ്റ് ദീപിക ഒറ്റ വാള്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1910 നവംബര്‍ മാസത്തിലാണ് അബൂ മുഹമ്മദിന്റെ ഉടമസ്ഥതയില്‍ മലബാര്‍ ഇസ്‌ലാം കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. 1913-ല്‍ സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ ശിഷ്യനും പ്രസിദ്ധ പണ്ഡിതനുമായിരുന്ന അടിമ മുസ്‌ലിയാരുടെ പുത്രന്‍ സി.വി അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് സാഹിബ് മലബാര്‍ ഇസ്‌ലാം വാരിക ഒരു പ്രത്യേക വീക്ഷണത്തോടെ നടത്തിത്തുടങ്ങി. സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളിലും രാജ്യകാര്യങ്ങളിലും സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ഖിലാഫത്ത് പ്രസ്ഥാനത്തിനു വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു. പഴയ കൊച്ചിയിലെ ആദ്യത്തെ മുസ്‌ലിം പത്രമായ മലബാര്‍ ഇസ്‌ലാം 1925 വരെ നടന്നു. മലബാര്‍ ഇസ്‌ലാമിന്റെ ധീരമായ സമീപനവും ശൈലിയും ജനങ്ങളില്‍ വമ്പിച്ച പ്രതീക്ഷകളുണര്‍ത്തി. പലരും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെട്ടിരുന്ന വാര്‍ത്തകള്‍ നിര്‍ഭയം പുറത്തുകൊണ്ടുവന്നിരുന്നത് അക്കാലത്ത് മലബാര്‍ ഇസ്‌ലാമാണ്. യുദ്ധവാര്‍ത്തകള്‍, ഖിലാഫത്ത് വിവരങ്ങള്‍, ദേശീയ സമരസംഭവങ്ങള്‍ മുതലായവ ചൂടാറാതെ ഒന്നാംപേജില്‍ തന്നെ അച്ചടിച്ചിറക്കിയിരുന്ന മലബാര്‍ ഇസ്‌ലാം കൊതിയോടെ വായിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടാറുണ്ടായിരുന്നു. ഗാന്ധിജി, ജിന്ന, ശൗക്കത്തലി തുടങ്ങിയ പലരുടെയും പല കത്തുകളും മലബാര്‍ ഇസ്‌ലാം പത്രാധിപര്‍ക്കു വരാറുള്ളത് പൊതുജന താല്‍പര്യം പരിഗണിച്ച് സി.വി ഹൈദ്രോസ് സാഹിബ് വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1921-ലെ കാര്‍ഷിക സമരത്തിന്റെ യഥാര്‍ഥ വാര്‍ത്തകള്‍ ചേര്‍ത്ത പതിപ്പുകളും മലബാര്‍ ഇസ്‌ലാം ഇറക്കിയിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ രഹസ്യമായി ശേഖരിക്കുന്നതിന് വിശ്വസ്തരായ ലേഖകന്മാര്‍ മലബാര്‍ ഇസ്‌ലാമിന് ഉണ്ടായിരുന്നതായി അതിന്റെ പഴയ ലക്കങ്ങള്‍ വ്യക്തമാക്കുന്നു. പൊതുവെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള ഇതര പത്രങ്ങളുടെ ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ മലബാര്‍ ഇസ്‌ലാം ഏറക്കുറെ വിജയിച്ചിരുന്നു. കുമാരനാശാന്റെ 'ദുരവസ്ഥ'യില്‍ മാപ്പിളമാരെ അവഹേളിച്ചതിന് പദ്യരൂപത്തില്‍ തന്നെ അദ്ദേഹം പ്രസ്തുത വാരികയിലൂടെ മറുപടി എഴുതിയിരുന്നു. 1885-ല്‍ കൊച്ചിയില്‍ ജനിച്ച ഹൈദ്രോസ് സാഹിബ് 1947 ഡിസംബര്‍ 22-ന് കൊച്ചിയിലെ വസതിയില്‍ വെച്ച് അന്തരിച്ചു. 1917-'18 വര്‍ഷങ്ങളില്‍ എ.എം അബ്ദുല്‍ ഖാദിര്‍ മൗലവി (അസ്ഹരി)യുടെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദൈ്വവാരികയായിരുന്നു മുസ്‌ലിം വൃത്താന്തം. മര്‍ഹൂം വക്കം എം. മുഹമ്മദ് കുഞ്ഞ് മൗലവി (മുഹമ്മദ്കുഞ്ഞു കാക്ക എന്ന പേരില്‍ പ്രസിദ്ധന്‍)യുടെ പത്രാധിപത്യത്തില്‍ വര്‍ക്കലയില്‍നിന്ന് ഇസ്‌ലാഹി ആദര്‍ശ പ്രചാരണത്തിനായി അല്‍മനാര്‍ എന്ന ഒരു മാസിക 1921-ല്‍ പ്രസിദ്ധീകരിച്ചു. ആറു ലക്കങ്ങള്‍ക്കുശേഷം പ്രസ്തുത മാസിക നിലച്ചു. തുടര്‍ന്ന് അദ്ദേഹം ഖിലാഫത്ത് പത്രിക എന്ന പേരില്‍ മറ്റൊരു മാസികയും നടത്തി. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും ഇസ്‌ലാഹി ആദര്‍ശങ്ങള്‍ക്കു പുറമെ ഖിലാഫത്താദര്‍ശത്തിനും മുന്തിയ പരിഗണന നല്‍കിയിരുന്നു. പ്രസിദ്ധ ദേശീയ നേതാവും ആദ്യകാല എഴുത്തുകാരനും മുനമ്പം സ്വദേശിയുമായിരുന്ന പി.കെ മൂസക്കുട്ടി സാഹിബ് നടത്തിയിരുന്ന മാസികയാണ് മുഹമ്മദീയ ദര്‍പ്പണം. മുസ്‌ലിംകള്‍ക്കിടയില്‍ മതപരവും ആധുനികവുമായ വിദ്യാഭ്യാസ പ്രചാരണത്തിനും അനാചാരങ്ങള്‍ക്കെതിരെയുള്ള മാസിക പടപൊരുതി. ഒരു വര്‍ഷം മാത്രമാണ് പ്രസ്തുത പത്രം നടന്നത്. പിന്നീട് അദ്ദേഹം മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി മുസ്‌ലിം മഹിള എന്ന പേരില്‍ ഒരു മാസികയും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരുവര്‍ഷം മാത്രമേ പ്രസ്തുത മാസിക നടന്നുള്ളൂ. ഏഴു പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഏക മുസ്‌ലിം പ്രസിദ്ധീകരണം ചന്ദ്രികയാണ്. തലശ്ശേരിയില്‍നിന്ന് സ്വതന്ത്ര വാരികയായി 1932-ലാണ് ചന്ദ്രിക ആരംഭിക്കുന്നത്. അന്ന് മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി മലബാറില്‍ തുടങ്ങുന്നേയുള്ളൂ. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലെ ചില വീക്ഷണങ്ങളോട് വിയോജിപ്പുള്ള യുവാക്കളുടെ സംഘത്തിനായിരുന്നു ഇതിന്റെ മുന്‍കൈ. 1934-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ട് സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെതിരെ വിജയം വരിച്ചതോടെ അബ്ദുര്‍റഹ്മാന്‍ അനുകൂലികള്‍ ചന്ദ്രികയുമായി അകന്നു. സ്വതന്ത്ര വാരിക എന്നതില്‍നിന്ന് ആശയപരമായി ഉറച്ച നിലപാടുള്ള പ്രസിദ്ധീകരണമായി ചന്ദ്രിക രൂപഭേദം പ്രാപിച്ചു. കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ കെ.കെ മുഹമ്മദ് ശാഫി സാഹിബ് പത്രാധിപരായി പുതിയ ചന്ദ്രിക നിലവില്‍വന്നു. തിങ്കളാഴ്ച തോറും ഇറങ്ങുന്ന പ്രതിവാര പത്രം. 1934 മാര്‍ച്ച് 26-ന് ഒരു പെരുന്നാള്‍ സുദിനത്തിലാണ് പ്രകാശനം നടന്നത്. പ്രഥമ മാനേജിംഗ് ഡയറക്ടര്‍ സി.പി മമ്മുക്കേയി ആയിരുന്നു. സത്താര്‍ സേട്ട് സാഹിബ്, കെ.എം സീതി സാഹിബ്, ടി.എം മൂസ സാഹിബ്, പി. കുഞ്ഞുമുഹമ്മദ് സാഹിബ് എന്നിവര്‍ ഡയറക്ടര്‍മാരും. 1938-ല്‍ ചന്ദ്രിക ദിനപത്രമായി. 1941 ഒക്‌ടോബറില്‍ ദിനപത്രം നിലച്ചു. ശാഫി സാഹിബ് പിരിഞ്ഞുപോയി. വി.സിയുടെ പേരില്‍ വാരികക്കു ഡിക്ലറേഷന്‍ വാങ്ങി. 1946 വരെ ആഴ്ചപ്പതിപ്പായി തുടര്‍ന്നു. മാനേജിംഗ് ഡയറക്ടര്‍ എ.കെ കുഞ്ഞിമായിന്‍ ഹാജി, സത്താര്‍ സേട്ട് സാഹിബ്, സീതി സാഹിബ് തുടങ്ങിയവര്‍ നാടാകെ നടന്ന് ഷെയര്‍ പിരിച്ചു. 1946-ല്‍ ജന്മദേശമായ തലശ്ശേരിയില്‍നിന്നും ചന്ദ്രിക ഉയര്‍ച്ചയുടെ പടവുകള്‍ കടന്ന് കോഴിക്കോട്ടേക്ക് വന്നു. കിഴക്കേ നടക്കാവിലായിരുന്നു ആദ്യ താവളം. പൊന്നാനിയിലെ പ്രഫ. കെ.വി അബ്ദുര്‍റഹ്മാന്‍ സാഹിബ് പത്രാധിപരും പില്‍ക്കാലത്ത് കോളേജിയേറ്റ് എജുക്കേഷന്‍ ജോയന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത പ്രഫ. കെ. കുഞ്ഞിപ്പക്കി സാഹിബ് മാനേജറുമായാണ് കോഴിക്കോട്ടെ അരങ്ങേറ്റം. കെ.വി ഫാറൂഖ് കോളേജില്‍ അധ്യാപകനായി പോയപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരായി. 1950-ല്‍ തന്നെ മലയാളത്തിലെ കിടയറ്റ സാഹിത്യ പ്രസിദ്ധീകരണമായി ചന്ദ്രിക വാരികയും പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാളത്തിലെ സ്‌പോര്‍ട്‌സ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന മുഷ്താഖ് (മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ പി.എ മുഹമ്മദ് കോയ), പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ. എന്‍.എ കരീം, അറബിക്കവിയായിരുന്ന പിവി. മുഹമ്മദ് മൗലവി, പത്രപ്രവര്‍ത്തക ഗുരുവായ വി. അബ്ദുല്‍ഖയ്യൂം, ഡോ. സി.എം കുട്ടി തുടങ്ങിയവര്‍ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരായിരുന്നു. എം. അലിക്കുഞ്ഞി, എ.എം കുഞ്ഞിബാവ തുടങ്ങി കെ.പി കുഞ്ഞിമൂസയും കാനേഷ് പൂനൂരും വരെയുള്ള ഒരു നിര ചന്ദ്രിക ഡസ്‌കിലുണ്ടായിരുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെയെല്ലാം പ്രഥമ വേദി ചന്ദ്രികയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെയും എം. മുകുന്ദന്റെയും മാധവിക്കുട്ടിയുടെയും നോവലുകള്‍ ഒരേസമയം പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഭൂതകാലം ചന്ദ്രിക ആഴ്ചപ്പതിപ്പിനുണ്ട്. ഖുര്‍ആന്‍ പംക്തിയോടെയായിരുന്നു തുടക്കം. മുസ്‌ലിം സംസ്‌കാരവും പാരമ്പര്യവും ആചാര കലകളും നശിക്കാതെ നിലനിര്‍ത്തിയതില്‍ ചന്ദ്രികയുടെ പങ്ക് അനിഷേധ്യമാണ്. ടി. ഉബൈദും പുന്നയൂര്‍കുളം ബാപ്പുവും മുനീറും ഒ. ആബു സാഹിബും മെഹറുമെല്ലാം മാപ്പിളപ്പാട്ടിന്റെ മാധുര്യം മലയാളിക്കു നുകരാന്‍ പാകപ്പെടുത്തിയത് ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, എം.ടി, എന്‍.പി, ടി. പത്മനാഭന്‍ തുടങ്ങി എത്രയോ പ്രസിദ്ധരായ എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ പലതും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. യു.എ ഖാദര്‍, വി.പി മുഹമ്മദ്, സി. രാധാകൃഷ്ണന്‍, എ.പി.പി, പുനത്തില്‍ കുഞ്ഞബ്ദുല്ല, ഐ.വി ശശി, പി. സുരേന്ദ്രന്‍ തുടങ്ങി എത്രയോ പേര്‍ക്ക് ആദ്യം പ്രതിഫലം നല്‍കിയതും ചന്ദ്രികയായിരുന്നു. ഏറെ ശ്രദ്ധേയമായിരുന്ന ആഴ്ചപ്പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. 1996 ജനുവരി മുതല്‍ ചന്ദ്രിക കുടുംബത്തില്‍നിന്ന് ഒരു മഹിളാ മാസിക - മഹിളാ ചന്ദ്രിക കൂടെ പുറത്തിറങ്ങുന്നുണ്ട്. കുട്ടികള്‍ക്കുവേണ്ടി ഇടക്കാലത്ത് ബാലചന്ദ്രിക പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അതു വളരെ പെട്ടെന്ന് തന്നെ നിലച്ചുപോയി. പ്രസിദ്ധ സമുദായാഭിമാനിയും വ്യാപാരിയുമായിരുന്ന സി.കെ ബാവ സാഹിബ് 1920-'21 കാലത്ത് എറണാകുളത്തുനിന്ന് മുഹമ്മദലി എന്ന നാമത്തില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലതാരമായ മൗലാനാ മുഹമ്മദലിയോടുള്ള സ്‌നേഹപ്രകടനമായിരുന്നു പ്രസ്തുത നാമം. മറ്റൊരു പ്രസിദ്ധീകരണമായിരുന്നു 1922 - ഹി. 1341-ല്‍ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇസ്‌ലാം ദീപം മലയാള മാസിക. പി.കെ യൂനുസ് മൗലവി, സയ്യിദ് ബാവ എന്നിവരായിരുന്നു പത്രാധിപ സമിതിയംഗങ്ങള്‍. രണ്ടുവര്‍ഷമേ പ്രസ്തുത മാസിക നിലനിന്നുള്ളൂ. ആലപ്പുഴയിലെ ഖിലാഫത്ത്-കോണ്‍ഗ്രസ് നേതാവായിരുന്ന എ. അബൂബക്കര്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് ഇസ്‌ലാം ദൂതന്‍. 1922(ഹി. 1341)ല്‍ പ്രഥമലക്കം പുറത്തിറങ്ങി. ഒരുവര്‍ഷം മാത്രമാണ് പ്രസ്തുത മാസിക നിലനിന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയും കെ.എം സീതി സാഹിബിന്റെ മാതുലനുമായ പി.എ അഹ്മദ് കണ്ണ് സാഹിബിന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന മാസികയാണ് മുസ്‌ലിം ഐക്യം. ഹി. 1342(ക്രി. 1923)ലാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. ഒരുവര്‍ഷം മാത്രമാണ് ഇത് നിലനിന്നത്. പിന്നീട് കെ.എം സീതി സാഹിബ്, എ. മുഹമ്മദ് കണ്ണ് സാഹിബ്(വര്‍ക്കല) എന്നിവരുടെ പത്രാധിപത്യത്തിനു കീഴില്‍ എറണാകുളത്തു നിന്ന് ഐക്യം വാരികയും രണ്ടു വര്‍ഷത്തോളം നടന്നു. കൊടുങ്ങല്ലൂരില്‍നിന്ന് എന്‍.എ അബ്ദുര്‍റഹ്മാന്റെ പത്രാധിപത്യത്തില്‍ നവലോകം മാസികയുടെ ആറു ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങി. 1923 നവംബറില്‍ കെ.എ അഹ്മദിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് ഹിദായത്ത് മാസിക രണ്ടുവര്‍ഷം നടന്നു. മലബാര്‍ കലാപം നിമിത്തം കഠിനപരീക്ഷണങ്ങള്‍ക്കു വിധേയരായ മാപ്പിളമാരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഹിദായത്ത് ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാവതല്ല. 1924-ല്‍ കരുനാഗപ്പള്ളിയില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ മാസികയാണ് ശംസുല്‍ ഇസ്‌ലാം. മത പ്രചാരണമായിരുന്നു മുഖ്യലക്ഷ്യം. പത്രാധിപര്‍ ബദ്‌റുദ്ദീന്‍. പ്രസ്തുത മാസികയും കഷ്ടിച്ചു ഒരുവര്‍ഷം പൂര്‍ത്തിയാക്കി. അതേവര്‍ഷം കൊല്ലത്തുനിന്ന് എം. അബ്ദുര്‍റഹ്മാന്‍കുട്ടി എഡിറ്ററായി ആരംഭിച്ച കേരള ചന്ദ്രിക ഒരുവര്‍ഷം പൂര്‍ത്തിയാക്കി നിലച്ചുപോയി. 1924-'25-ല്‍ ആലപ്പുഴയില്‍നിന്ന് എ.എം മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ സാരസന്‍ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരണമാരംഭിച്ചു. മുസ്‌ലിം വികാരങ്ങളെ തട്ടിയുണര്‍ത്തിയ ശക്തമായ ലേഖനങ്ങളായിരുന്നു സാരസന്റെ പ്രത്യേകത. 1925-ല്‍ കൊല്ലത്തുനിന്ന് സയ്യിദ് എം. ബാവ സാഹിബിന്റെ പത്രാധിപത്യത്തില്‍ മുനീറുല്‍ ഇസ്‌ലാം മാസിക ഒരുവര്‍ഷം നടന്നു. പിന്നീട് അദ്ദേഹം കൊല്ലത്തുനിന്ന് 1927-ല്‍ മുസല്‍മാന്‍ എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. അഞ്ചു ലക്കവും പുറത്തിറങ്ങി അതും അന്ത്യശ്വാസം വലിച്ചു. 1926-ല്‍ തലശ്ശേരിയില്‍നിന്ന് നാറന്‍ജീല്‍സ്താന്‍ എന്ന ഉര്‍ദു മാസിക പുറത്തിറങ്ങി. യു.കെ കുഞ്ഞഹമ്മദ് മൗലവി, മൂസാ നാസിഹ് എന്നിവരായിരുന്നു അതിന്റെ പ്രവര്‍ത്തകര്‍. അഞ്ചുലക്കങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. 1926-ല്‍ പാറാല്‍ ഹുസൈന്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്ന് മലബാരി വാരിക പുറത്തിറങ്ങി. പിന്നീട് താനൂരിലേക്ക് താമസം മാറ്റിയ അദ്ദേഹം മലബാരി ദിനപ്പത്രമാക്കി മാറ്റിയെങ്കിലും പെട്ടെന്ന് തന്നെ അസ്തമിച്ചുപോയി. 1953-ല്‍ മലബാരി മാസികയായി അബ്ദുര്‍റഹ്മാന്‍ നഗറില്‍നിന്ന് പുനഃപ്രസിദ്ധീകരിച്ചെങ്കിലും ഏറെക്കാലം നിലനിന്നില്ല. എട്ടു ലക്കങ്ങളോടുകൂടി അതും അവസാനിച്ചു. ചേന്ദമംഗല്ലൂര്‍ സ്വദേശി കെ. മുഹമ്മദിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്ന് 1925-ല്‍ യുവലോകം മാസിക പ്രസിദ്ധപ്പെടുത്തി. 1926-ല്‍ ആ പ്രസിദ്ധീകരണം കെ.സി കോമുക്കുട്ടി മൗലവി ഏറ്റെടുത്തു. അദ്ദേഹം യുവലോകം വാരികയായി ഒമ്പത് വര്‍ഷം നടത്തി. ഇടക്കിടെ മുടങ്ങിയിരുന്നെങ്കിലും വീണ്ടും അതു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. വക്കം മൗലവിയുടെ ശിഷ്യനും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന എം. അഹ്മദ് കണ്ണിന്റെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് മുസ്‌ലിം മിത്രം എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രസ്തുത മാസിക ഒരുവര്‍ഷം മാത്രമാണ് പ്രസിദ്ധീകരണരംഗത്തുണ്ടായത്. ഒ. മാഹീനലി സാഹിബും എന്‍. മൊയ്തുവും തലശ്ശേരിയില്‍നിന്ന് 1929-ല്‍ യുവജനമിത്രം മാസിക ആരംഭിച്ചു. നാലു ലക്കം മാത്രം പുറത്തിറങ്ങി. 1934-ല്‍ ഇരുവരും ചേര്‍ന്നിറക്കിയ യുവകേസരി മാസികയും നാലോ അഞ്ചോ ലക്കത്തിലധികം മുന്നോട്ടു പോയില്ല. പിന്നീട് 1945ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനായി മുജാഹിദ് മാസിക ആരംഭിച്ചുവെങ്കിലും അതും അധികകാലം നിലനിന്നില്ല. എറണാകുളത്തുനിന്ന് പി.എ നൈനാന്‍ കുട്ടി സാഹിബിന്റെ പത്രാധിപത്യത്തില്‍ മുജാഹിദ് എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും വാരിക ശക്തമായ പിന്തുണ നല്‍കിയിരുന്നു. മുസ്‌ലിം സഹകാരി എന്നൊരു മാസിക 1930-ല്‍ കോഴിക്കോട്ടുനിന്ന് ഇമ്പിച്ചി മുഹമ്മദിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതേ പേരില്‍ മറ്റൊരു മാസിക എറണാകുളത്തുനിന്ന് പി.എം ഇസ്മാഈലിന്റെ പത്രാധിപത്യത്തിലും പ്രസിദ്ധീകരിച്ചിരുന്നു. ഒരു വര്‍ഷമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ. 1926-ല്‍ കൊച്ചിയില്‍നിന്ന് പരേതനായ പി.എ സൈനുദ്ദീന്‍ നൈനയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാരികയാണ് ഉജ്ജീവനം. പ്രമുഖ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറായിരുന്നു പത്രാധിപര്‍. വാരിക ദീര്‍ഘകാലം നിലനിന്നില്ല. കോട്ടയം സ്വദേശിയായിരുന്ന പി.എം അബ്ദുല്‍ഖാദിര്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ 1930-കളില്‍ ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമാക്കി ആരംഭിച്ചിരുന്ന മാസികയാണ് ഇശാഅത്ത്. കോട്ടയം കാപിറ്റല്‍ പ്രസ്സില്‍നിന്നാണ് ആദ്യകാലത്ത് മാസിക അച്ചടിച്ചിരുന്നത്. മൗലവി ആലപ്പുഴയിലേക്ക് താമസം മാറ്റിയപ്പോള്‍ പ്രസിദ്ധീകരണകേന്ദ്രം ആലപ്പുഴയായി. യൂറോപ്പിലും മറ്റും ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രമുഖരെ ഇശാഅത്തിലൂടെ മൗലവി കേരളീയര്‍ക്കു പരിചയപ്പെടുത്തി. 1937-ല്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയിരുന്ന 'മുസ്‌ലിംകളും നിലവിലുള്ള രാഷ്ട്രീയ വടംവലികളും' എന്ന ലേഖന പരമ്പര ചെറുതുരുത്തിയിലെ ബി. മുഹമ്മദ് ഫദ്‌ലുല്ല വിവര്‍ത്തനം ചെയ്ത് ഇശാഅത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയുണ്ടായി. 1930-കളില്‍ തന്നെ ഡോ. കമാല്‍ പാഷ തയ്യാലിന്റെ പത്രാധിപത്യത്തില്‍ കൊച്ചിയില്‍നിന്ന് പ്രകാശം വാരിക പ്രസിദ്ധീകരിച്ചിരുന്നു. വക്കം എം. അബ്ദുല്‍ഖാദിര്‍ സാഹിബായിരുന്നു സഹപത്രാധിപര്‍. 1930-'31 വര്‍ഷങ്ങളില്‍ കൊല്ലം ചവറയില്‍നിന്ന് പി.എ മുഹമ്മദ് കുഞ്ഞിന്റെ പത്രാധിപത്യത്തില്‍ മുസ്‌ലിംലോകം എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നാല് മാസം കഴിഞ്ഞ് അത് മുടങ്ങിയപ്പോള്‍ അദ്ദേഹം ജാമിഅ ദൈ്വവാരിക നടത്തി. അതിനും അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. 1933-ല്‍ എം.സി.സി ഹസന്‍ മൗലവിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് മാര്‍ഗദര്‍ശകന്‍ എന്ന മാസിക ആറുമാസക്കാലം പ്രസിദ്ധീകരിച്ചു. 1939-ല്‍ പി. മുഹമ്മദ് സ്വാലിഹ് മൗലവി(വളപട്ടണം) പുലരി മാസിക ആരംഭിച്ചു. അത് മൂന്ന് ലക്കങ്ങള്‍ മാത്രമാണ് മുദ്രണം ചെയ്യപ്പെട്ടത്. 1941 മെയ് മാസത്തില്‍ കെ. അബൂബക്കര്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കനപ്പെട്ട ഒരു പ്രസിദ്ധീകരണമായിരുന്ന മാപ്പിള റിവ്യൂ. മതം, ചരിത്രം, സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, ചെറുകഥ, കവിത തുടങ്ങിയ വിവിധ മേഖലകള്‍ സ്പര്‍ശിക്കുന്ന രചനകള്‍ ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു. വക്കം മൗലവിയുടെ പുത്രനും പ്രശസ്ത സാഹിത്യകാരനുമായിരുന്നു വക്കം എം. അബ്ദുല്‍ഖാദിര്‍ രണ്ടുവര്‍ഷത്തോളം മാപ്പിള റിവ്യുവിന്റെ എഡിറ്ററായിരുന്നു. അഞ്ചാം വര്‍ഷം ഒമ്പത് ലക്കങ്ങള്‍ പുറത്തിറക്കി 1946 ല്‍ റിവ്യൂ നിര്‍ത്തി. പൗരശക്തി ദിനപത്രം 1938-ല്‍ ആരംഭിച്ചു. കെ. അബൂബക്കര്‍ മാനേജിംഗ് എഡിറ്ററായി കോഴിക്കോട്ടെ മുസ്‌ലിം പ്രമുഖരാല്‍ സ്ഥാപിക്കപ്പെട്ട യുനൈറ്റഡ് പബ്ലിഷിംഗ് കമ്പനിയായിരുന്നു പത്രയുടമ. 1952 വരെ പത്രം പ്രസിദ്ധീകരണം തുടര്‍ന്നു. 1942-ല്‍ മലപ്പുറത്തുനിന്ന് പുന്നയൂര്‍കുളം എന്‍. ബാപ്പു എഡിറ്ററായി മിത്രം മാസിക രണ്ടു വര്‍ഷം നടന്നു. 1945-ല്‍ വി. ബാപ്പു സാഹിബിന്റെ പത്രാധിപത്യത്തില്‍ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയാദര്‍ശത്തോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്ന പൗരകാഹളധ്വനി അധികകാലം നിലനിന്നില്ല. ആലപ്പുഴയില്‍നിന്ന് പി.കെ കുഞ്ഞുസാഹിബ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന സ്വരാജ് രാഷ്ട്രീയ വാരിക, 1945ല്‍ കായംകുളത്തുനിന്ന് പി.കെ കുഞ്ഞുസാഹിബിന്റെ പത്രാധിപത്യത്തില്‍ തന്നെ പ്രസിദ്ധീകരണം നടന്നിരുന്ന മലയാളം വൃത്താന്തം വാരിക, 1945-ല്‍ പ്രശസ്ത ചരിത്രകാരനായ പി.എ സെയ്തുമുഹമ്മദ് സി.കെ അബൂബക്കറുമായി ചേര്‍ന്ന് നടത്തിയിരുന്ന യുവകേരളം വാരിക, 1955-ല്‍ സെയ്തുമുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ചിരുന്ന സര്‍ഗം ഡൈജസ്റ്റ് മാസിക, 1946-ല്‍ പുന്നയൂര്‍കുളം കുഞ്ഞാലിക്കുട്ടി പ്രസിദ്ധീകരിച്ചിരുന്ന ആസാദ് മാസിക തുടങ്ങിയവ ഇത്തരുണത്തില്‍ സ്മരണീയമാണ്. 1946 ഏപ്രിലില്‍ ഇടവാ സി.എം പ്രസ്സില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനപ്രദമായ മാസികയായിരുന്നു യുവകേസരി. ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അല്‍ഉര്‍വതുല്‍ വുസ്ഖാ, മൗലാനാ ആസാദിന്റെ ഹിലാല്‍ എന്നീ മാസികകളില്‍നിന്നുള്ള പല ലേഖനങ്ങളും യുവകേസരി വിവര്‍ത്തനം ചെയ്തുപോന്നിരുന്നു. ഇസ്‌ലാമിലെ വിദ്യാഭ്യാസ ദര്‍ശനത്തെ കുറിച്ച ഡോക്ടര്‍ ഹമീദുല്ലയുടെ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം, മുഹമ്മദ് അബ്ദുല്ലയുടെ രിസാലതുത്തൗഹീദ്, റശീദ് രിദായുടെ വഹ്‌യു മുഹമ്മദി, ഡോ. ഫരീദ് വജ്ദിയുടെ അല്‍മദനിയ്യതു വല്‍ ഇസ്‌ലാം, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ഖിലാഫുല്‍ ഉമ്മതി ഫില്‍ ഇബാദാത്ത് (ആരാധനകളില്‍ സമുദായത്തിലുള്ള അഭിപ്രായവ്യത്യാസം) എന്നീ ഗ്രന്ഥങ്ങളില്‍നിന്ന് പല ഭാഗങ്ങളും മൊഴിമാറ്റം നടത്തി യുവകേസരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിനോട് അനുഭാവം പുലര്‍ത്തിയിരുന്ന പ്രസ്തുത മാസികയില്‍ ടി.പി മഹ്മൂദ് സാഹിബ് (ഇടവ) മുസ്‌ലിംലീഗ് ചരിത്രം എഴുതിയിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം വിലപ്പെട്ട ആ മാസിക നിലച്ചുപോയി. 1946 സി.എം പ്രസ്സ് ഇടവയില്‍നിന്ന് എം. ഹലീമാ ബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിത മാസിക ആരംഭിച്ചു. മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി കഠിന പ്രയത്‌നം നടത്തിയ കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പത്രപ്രവര്‍ത്തകയാണ് ഹലീമാ ബീവി. പിന്നീട് വനിത എന്ന പേരില്‍ തിരുവല്ലയില്‍നിന്ന് ഒരു മാസിക കുറേവര്‍ഷം അവര്‍ നടത്തി. 1945-'48 വര്‍ഷങ്ങളില്‍ അവരുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍നിന്ന് ഭാരതചന്ദ്രിക വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നര വര്‍ഷത്തോളം ഭാരതചന്ദ്രികയില്‍ ജോലി നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കഥകളും ലേഖനങ്ങളും പ്രസ്തുത വാരികയില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മറ്റൊരു ദിനപത്രമാണ് കൊച്ചിന്‍ മെയില്‍. ആറു മാസക്കാലം ഇ.കെ മൗലവി കൊച്ചിന്‍ മെയിലില്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. 1944 ഒക്‌ടോബറില്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ സ്ഥാപിച്ച വിജ്ഞാന പോഷിണി പ്രസ്സില്‍നിന്ന് പ്രഭാതം വാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. എഡിറ്ററും പബ്ലിഷറും പ്രിന്ററും മുസ്‌ലിയാര്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെല്ലാം പ്രഭാതത്തില്‍ അണിനിരന്നിരുന്നു. അധികം കഴിയുന്നതിനു മുമ്പ് പ്രഭാതം ദിനപത്രമായി മാറിയെങ്കിലും കഷ്ടിച്ച് പതിനഞ്ച് കൊല്ലക്കാലമേ അതിന് നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എ.ഐ ഖാലിദിന്റെ പത്രാധിപത്യത്തില്‍ 1946-ല്‍ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയ അമീനും 1948-ല്‍ തൃശൂരില്‍നിന്നുതന്നെ കെ.കെ അബുവിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കേരളപ്രഭയും മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഓര്‍ക്കേണ്ടതാണ്. സി.എന്‍ അഹ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ 1949 ഡിസംബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് അന്‍സാരി. തുടര്‍ന്ന് 1953-ല്‍ പെരുമ്പാവൂരില്‍നിന്ന് മജീദ് മരക്കാര്‍ സാഹിബ് പ്രസാധകനും സി.എന്‍ പത്രാധിപരുമായി അന്‍സാരി ആരംഭിച്ചുവെങ്കിലും അഞ്ചാം ലക്കത്തോടുകൂടി പ്രസാധകനും പത്രാധിപരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് സി.എന്‍ രാജിവെക്കുകയും തുടര്‍ന്ന് വക്കം മൗലവിയുടെ ശിഷ്യനും പ്രസിദ്ധ പത്രപ്രവര്‍ത്തകയായ ഹലീമാ ബീവിയുടെ ഭര്‍ത്താവുമായ കെ.എം മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ ഒമ്പത് വര്‍ഷക്കാലം വളരെ ഗംഭീരമായ നിലയില്‍ അന്‍സാരി പ്രസിദ്ധീകരിക്കുകയുണ്ടായി. ഓരോ വര്‍ഷത്തിലും നൂറുകണക്കിന് പേജുകളോടെ നബിദിന സ്‌പെഷലും വാര്‍ഷികപ്പതിപ്പുമെല്ലാം അന്‍സാരിയുടെ പ്രത്യേകതയായിരുന്നു. സര്‍ഗാത്മക രചനക്ക് മാസിക നല്ലപ്രോത്സാഹനം നല്‍കിയിരുന്നു. ഒന്നാം പുസ്തകത്തില്‍ മൗലാനാ അബുസ്സ്വബാഹ് അഹ്മദലി സാഹിബ് (പ്രിന്‍സിപ്പല്‍, റൗദത്തുല്‍ ഉലൂം അറബിക്കോളേജ് ഫറോക്ക്) എഴുതിയിരുന്ന ഇസ്‌ലാമിലെ നമസ്‌കാരമെന്ന പരമ്പരയില്‍ ജമാഅത്ത് നമസ്‌കാരത്തിലെ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായ ആന്തരാര്‍ഥങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതുന്നു: ''രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ അത് മാതൃകായോഗ്യമായ ഒരു ഗ്രാമപഞ്ചായത്താണ്. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഇതില്‍ സമാവകാശമാണുള്ളത്. അതുകൊണ്ട് ഓരോ ഗ്രാമക്കാരനും തങ്ങളുടെ ഗ്രാമത്തിന്റെ സാമ്പത്തികവും ഭരണഘടനാ പരവുമായ നില നന്നാക്കിത്തീര്‍ക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ചെയ്യാനും അത് നടപ്പില്‍ വരുത്താനും അവസരം ലഭിക്കുന്നതാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്....... ഇതുകൊണ്ട് പ്രജായത്ത ഭരണസമ്പ്രദായം പഠിക്കുവാന്‍ ഓരോ മുസ്‌ലിം പൗരനും അവസരം ലഭിക്കുന്നു. ''മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്‌കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഭടന്മാര്‍ അണിനിരന്നു നില്‍ക്കുന്നതു പോലെയാണ് ഇമാമിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരന്നു നില്‍ക്കുന്നത്. അദ്ദേഹം കുനിഞ്ഞുനില്‍ക്കുമ്പോള്‍ അവരും കുനിഞ്ഞു നില്‍ക്കുന്നു; അദ്ദേഹം ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ അവരും ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു'' (അന്‍സാരി പു. 1, ലക്കം 7, 1950 സെപ്റ്റംബര്‍). മജീദ് മരക്കാര്‍ സാഹിബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അന്‍സാരിയില്‍നിന്ന് പിരിഞ്ഞുപോന്ന സി.എന്‍ അഹ്മദ് മൗലവി പി.പി ഉമ്മര്‍ കോയയുടെ പ്രസാധകത്വത്തിലും തന്റെ പത്രാധിപത്യത്തിലുമായി കോഴിക്കോട്ടുനിന്ന് 1955 ആദ്യത്തില്‍ ന്യൂ അന്‍സാരി മാസിക ആരംഭിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി 1957 ഫെബ്രുവരിയില്‍ ന്യൂ അന്‍സാരിയും ചരിത്രത്തിന്റെ ഭാഗമായി. 1947-ല്‍ എടവനക്കാട്ടുനിന്ന് എ. സൈദുമുഹമ്മദിന്റെ പത്രാധിപത്യത്തില്‍ തുടങ്ങിയ നവോദയ, 1949-ല്‍ ഇടവയിലെ സി.എം പ്രസ്സില്‍നിന്ന് ടി.എ മജീദ് സാഹിബിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ഹിലാല്‍, 1950 നവംബറില്‍ എന്‍. അഹ്മദ് ഹാജി(എലത്തൂര്‍)യുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഹിദായത്തുല്‍ മുഅ്മിനീന്‍, കൊടുങ്ങല്ലൂര്‍ സ്വദേശിയായ കുഞ്ഞുമുഹമ്മദ് ആഫ്താബ് 1950, 1954, 1957 എന്നീ വര്‍ഷങ്ങളില്‍ ആരംഭിച്ച അല്‍ ജിഹാദ്, കാഹളം, മുസ്‌ലിം, 1949-ല്‍ കൊല്ലത്തുനിന്ന് വാരികയായി പ്രസിദ്ധീകരിച്ചിരുന്ന അല്‍ജിഹാദ് എന്നീ പ്രസിദ്ധീകരണങ്ങളും ശ്രദ്ധേയങ്ങളാണ്. കേരള മുസ്‌ലിം ചിന്താരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച ഒരു പ്രസിദ്ധീകരണമാണ് 1951-ല്‍ പെരുമ്പാവൂരില്‍നിന്ന് പി.എം സാദിഖ് മൗലവിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഫാറൂഖ് മാസിക. കഥകള്‍, കവിതകള്‍, പഠനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ ലക്കവും. കേരള മുസ്‌ലിം സാഹിത്യ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയിരുന്ന പഠനം ഒരു ആധികാരിക രേഖയാണ്. ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മൗലവി പില്‍ക്കാലത്ത് പ്രസ്ഥാനവുമായി അകന്നു. ഏഴുവര്‍ഷം പൂര്‍ത്തിയാക്കി അല്‍ഫാറൂഖ് അസ്തമിച്ചു. 1972-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന വാരികയാണ് പ്രധാനം. മുസ്‌ലിംലീഗും എം.ഇ.എസ്സുമായുണ്ടായ അഭിപ്രായവ്യത്യാസത്തില്‍ അദ്ദേഹം എം.ഇ.എസ് പക്ഷത്ത് ഉറച്ചുനിന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രം. പ്രഥമ പത്രാധിപര്‍ പി.കെ മൂസ മൗലവിയും പ്രസാധകന്‍ ബി.വി അബ്ദുല്ലക്കോയയുമായിരുന്നു. 1950 ഏപ്രില്‍ 5 (1369 ജമാദുല്‍ ആഖിര്‍) മാസത്തില്‍ പ്രഥമലക്കം പുറത്തിറങ്ങി. പ്രഥമലക്കം മുതല്‍ പരിശുദ്ധ ഖുര്‍ആന്‍ പി.കെ മൂസ മൗലവിയും ഹദീസ് ശരീഫ എ.കെ അബ്ദുല്ലത്വീഫ് മൗലവിയും ചരിത്രം ഇ.കെ മൗലവിയും, സംസ്‌കരണം കെ.കെ.എം ജമാലുദ്ദീന്‍ മൗലവിയും ആരോഗ്യരംഗം എം. കുഞ്ഞോയി വൈദ്യരും കൈകാര്യം ചെയ്തു. ചോദ്യോത്തര പംക്തി കെ.എം മൗലവി. മുഹമ്മദ് അസദിന്റെ ഇസ്‌ലാം വഴിത്തിരിവില്‍, ഇസ്‌ലാമിലെ കര്‍മശാസ്ത്ര ചരിത്രം (മുഹമ്മദ് അമാനി), അനുഷ്ഠാനമുറകള്‍ തുടങ്ങിയ സ്ഥിരം പംക്തികളും കേരള നദ്‌വതുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട സംഘടനാ വാര്‍ത്തകളും ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു. എ.കെ അബ്ദുല്ലത്വീഫ് മൗലവി, കെ.പി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ അല്‍മനാറിന്റെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എ.പി അബ്ദുല്‍ഖാദിര്‍ മൗലവിയാണ് പത്രാധിപര്‍. 1960 സെപ്റ്റംബര്‍ (1380 റബീഉല്‍ അവ്വല്‍) പുറത്തിറങ്ങിയ റബീഉല്‍ അവ്വല്‍ വിശേഷാല്‍ പ്രതിയില്‍ 'മുസ്‌ലിമിന്റെ വേഷഭൂഷണം' എന്ന മുഹമ്മദ് അമാനിയുടെ ലേഖനത്തില്‍നിന്ന്: ''വസ്ത്രത്തിലാണോ മതം, മുടിയിലാണോ ഇസ്‌ലാം എന്നൊക്കെ ചോദിക്കുന്നവരോട് 'അല്ല' എന്ന് വേണമെങ്കില്‍ ഉത്തരം പറയാം. പക്ഷേ വസ്ത്രത്തിലുമുണ്ട്, മുടിയിലുമുണ്ട് ഇസ്‌ലാം എന്നുകൂടി പറയേണ്ടതുണ്ട്. അല്ല അതിനേക്കാള്‍ താഴെക്കിടയിലുള്ള നിത്യനടപടിയിലുമുണ്ട് ഇസ്‌ലാം. അഥവാ അവയും ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങള്‍ക്കു യോജിച്ച നിലയില്‍ കയ്യാളുവാന്‍ പാടുള്ളൂ.'' 'സുഊദി അറേബ്യയിലെ പോലീസ്' എന്ന കെ.പി മുഹമ്മദ് ബിന്‍ അഹ്മദ് എഴുതിയ ലേഖനത്തില്‍ നിന്നൊരു ഭാഗം: ''രാജ്യഭരണത്തിനു മതത്തില്‍ സ്ഥാനമില്ല. മതം പള്ളിയില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതാണ്, രാഷ്ട്രീയത്തിലും ഭരണത്തിലും മതത്തെ കൂട്ടിക്കുഴച്ചാല്‍ അത് അനര്‍ഥമാണ്, നാശമാണ്, പുരോഗതിയും അഭിവൃദ്ധിയും നിലച്ചുപോകും എന്നെല്ലാം തട്ടിമൂളിക്കുന്ന ചിലരുണ്ട്. ഇവരുടെ മുമ്പില്‍ ഈ ഗവണ്‍മെന്റ് ഒരു ചോദ്യചിഹ്നമാണ്.'' 1952-ല്‍ വളപട്ടണം പി. അബ്ദുല്ലാസാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഒരു വ്യത്യസ്ത മാസികയാണ് ചിന്തകന്‍. കേരളത്തിലെ വിവിധ കക്ഷി ഉലമാക്കളുടെ വാദപ്രതിവാദങ്ങള്‍, വിമര്‍ശനങ്ങള്‍, ചോദ്യോത്തരങ്ങള്‍, പ്രസിദ്ധ സാഹിത്യകാരന്മാരുടെ വിജ്ഞാനപ്രദമായ കവിതകള്‍, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം ഓരോ ലക്കത്തിലുമുണ്ടായിരുന്നു. മുസ്‌ലിംകളില്‍ പരസ്പരധാരണയും സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവുമുണ്ടാക്കുകയായിരുന്നു മാസികയുടെ പ്രഖ്യാപിത ലക്ഷ്യം. 1959-ല്‍ മാസിക അസ്തമിച്ചു. 1953-ല്‍ പൊന്നാനിയില്‍നിന്ന് പുറത്തിറങ്ങിയ വി.കെ.എം മൗലവിയുടെ ഹിക്മത്ത്, അതേ പേരില്‍ സമസ്ത പിളര്‍ന്നപ്പോള്‍ നാട്ടിക വി. മൂസ മൗലവി പ്രസിദ്ധീകരിച്ചിരുന്ന ഹിക്മത്ത്, 1954-ല്‍ എ.എം ഖാദര്‍ പത്രാധിപരായ മുസ്‌ലിം റിവ്യു, കണിയാപുരം എം. മുഹമ്മദ് ഖാസിം നടത്തിയിരുന്ന ഇസ്‌ലാമിക് കള്‍ച്ചര്‍, അല്‍ഹാജ് ഡോ. ശൈഖ് മദനി ഐ.എം.ബിയുടെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന അല്‍ജലാല്‍, 1954-ല്‍ എം.വി മുഹമ്മദ് എഡിറ്ററായി തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആരോഗ്യബന്ധു മാസിക എന്നിവ വളരെ പെട്ടെന്ന് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നവയാണ്. 1955-ല്‍ കെ.എച്ച് സുലൈമാന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ജമാഅത്ത് ടൈംസ് ഒരു വര്‍ഷവും പറവണ്ണ കെ.പി.എ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ നൂറുല്‍ ഇസ്‌ലാം രണ്ടുവര്‍ഷവും കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജില്‍നിന്ന് ഇറങ്ങിയിരുന്ന നൂറുല്‍ ഹുദാ മാസിക ഒരു വര്‍ഷവും നിലനിന്നപ്പോള്‍ അഴീക്കോട് ഇര്‍ശാദ് അറബിക് കോളേജില്‍നിന്ന് അബ്ദുല്ല ബാഖവി(എടപ്പാള്‍)യുടെ നേതൃത്വത്തില്‍ ഇറങ്ങിയിരുന്ന ഇര്‍ശാദ് മാസിക എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അബ്ദുര്‍റഹ്മാന്‍ മഖ്ദൂമിയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദീന്‍ദുന്‍യാ, ചാവക്കാട്ടുനിന്ന് പുറത്തിറങ്ങിയിരുന്ന മനുഷ്യനാട്, 1955-ല്‍ പി.പി ഉമ്മര്‍ കോയയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഭാരതഭൂമി വാരിക, 1956-ല്‍ ടി.കെ അബ്ദുല്ല മൗലവി പരപ്പനങ്ങാടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ബയാന്‍ മാസിക, എസ്.എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന അമീന്‍ വാരിക, പി.എം.എ തങ്ങള്‍ കല്‍പറ്റയില്‍നിന്ന് ആരംഭിച്ച യുവാവ് മാസിക, 1958-ല്‍ എന്‍.വി അബ്ദുസ്സലാം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മിശ്കാതുല്‍ ഹുദാ മാസിക, 1962-ല്‍ ജനാബ് കെ. മീരാന്‍ റാവുത്തറു(റിട്ട. തഹസില്‍ദാര്‍, കൊട്ടാരക്കര)ടെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച അല്‍ഹിദായ, 1958-ല്‍ മുസ്‌ലിംലീഗ് നേതാവായിരുന്ന ഒ.കെ മുഹമ്മദ് കുഞ്ഞ് സാഹിബിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവപ്രഭ മാസിക തുടങ്ങിയവയും ഇത്തരുണത്തില്‍ സ്മരണീയമാണ്. 1958-ല്‍ എ.എം ശുകൂര്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സന്ദേശം മാസിക, എം.എ റസാഖിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കരമനയില്‍നിന്ന് 1978-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഇസ്‌ലാമിക സന്ദേശം, ഹാജി എം. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന ഇസ്‌ലാമിക വീക്ഷണം, സെയ്തുമുഹമ്മദ് നിസാമിയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന ഇസ്‌ലാമിക് ഫൈറ്റര്‍, 1964-ല്‍ സുന്നി യുവജനസംഘത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിച്ച സുന്നിടൈംസ്, അഖില കേരള ജംഇയ്യത്തുല്‍ ഉലമായുടെ പത്രമായിരുന്ന, 1966ല്‍ യു.കെ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ജംഇയ്യത്ത്, 1972-ല്‍ കെ.എം മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ജലാല്‍, സുബുലുസ്സലാം, 1976-ല്‍ ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിച്ച ലീഗ് ടൈംസ്, 1979-ല്‍ പി.എം.എ നാസറിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന സ്ഥിരത, ചേകനൂര്‍ മൗലവിയുടെ നിരീക്ഷണം, അല്‍ ബുര്‍ഹാന്‍ മാസികകള്‍, എം.എസ്.എമ്മിന്റെ മുഖപത്രമായി 1984-ല്‍ ആരംഭിച്ച ഇഖ്‌റഅ് മാസിക, തൃശൂര്‍ കൊക്കാലയില്‍നിന്ന് 1981-ല്‍ ആരംഭിച്ച ടിറ്റ് ഫോര്‍ ടാറ്റ്, വി.വി.എ ശുകൂറിന്റെ പത്രാധിപത്യത്തില്‍ 1980-ല്‍ ആരംഭിച്ച യുവസരണി മാസിക, എം.എസ്.എസിന്റെ മുഖപത്രമായി 1981-ല്‍ ആരംഭിച്ച ഹിജ്‌റ മാസിക, ഇസ്ഹാഖലി കല്ലിക്കണ്ടി 1981-ല്‍ പുറത്തിറക്കിയ ബിസ്മി മാസിക, സിമിയുടെ മുഖപത്രമായി 1981-ല്‍ ആരംഭിച്ച വിവേകം, പ്രഫ. വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ 1984-ല്‍ തുടങ്ങിയ ശാസ്ത്രവിചാരം മാസിക, കെ.ടി സഈദലി ബാഖവിയുടെ നേതൃത്വത്തില്‍ ഒളവട്ടൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ഫത്ഹ് മാസിക, 1963 മുതല്‍ പി.പി കമ്മു മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാപ്പിളനാട്, 1965-ല്‍ എം.കെ മുഹമ്മദ് സാലിം മൗലവി മലപ്പുറത്തുനിന്ന് പുറത്തിറക്കിയിരുന്ന അല്‍ജിഹാദ്, 1976-ല്‍ ഉമ്മത്തൂര്‍ കോളേജില്‍നിന്ന് ആരംഭിച്ച സ്വൗതുല്‍ ഉമ്മ, കാസര്‍കോട് സഅദിയ അറബിക് കോളേജില്‍നിന്ന് 1987-ല്‍ പുറത്തിറങ്ങിയിരുന്ന അദ്ദഅ്‌വ മാസിക, തൊടിയൂര്‍ ദാറുര്‍റഹ്മ അനാഥാലയത്തില്‍നിന്നു പുറപ്പെട്ടിരുന്ന റഹ്മത്ത് മാസിക, കരുവാരകുണ്ട് ദാറുന്നജാതില്‍നിന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1984-ല്‍ പുറത്തിറങ്ങിയിരുന്ന ഫിര്‍ദൗസ് മാസിക, മുസ്തഫല്‍ ഫൈസിയുടെ നേതൃത്വത്തില്‍ തിരൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മുബാറക് വാരിക, 1981 ജൂണില്‍ കുറ്റിപ്പുറത്ത്‌നിന്ന് എ.എം അശ്‌റഫിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുറുമ മാസിക തുടങ്ങിയവയെല്ലാം രംഗത്തുനിന്ന് മറഞ്ഞവയാണ്. 1950-നുശേഷം വക്കം അബ്ദുല്‍ഖാദിര്‍, വിജ്ഞാനം, സുബോധിനി, തൂലിക എന്നീ മൂന്ന് മാസികകള്‍ നടത്തിയിരുന്നുവെങ്കിലും അവക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. കേരള സില്‍സില നൂരിയ്യയുടെ മുഖപത്രമായ അല്‍ഇര്‍ഫാന്‍, അബുല്‍ജലാല്‍ മൗലവിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള മാസികയായ സന്മാര്‍ഗം, കെ. ഉമര്‍ മൗലവിയുടെ സല്‍സബീല്‍, പി.വി.സി ഉമര്‍ തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സലാമത്ത്, ടി.എം ശാഫി കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിമ്മത്ത്, ഡോ. സി.കെ കരീമിന്റെ ചരിത്രം, ബാലമാസികകളായ ബാലകൗതുകം, ബാലചന്ദ്രിക, താലോലം, കെ.പി അബൂബക്കറി(തൃശൂര്‍)ന്റെ വിജയദീപം, ടി.എ അഹ്മദ് കബീറിന്റെ സര്‍ഗധാര, പി.എ. സെയ്തുമുഹമ്മദിന്റെ സര്‍ഗം. പി.കെ മുഹമ്മദ് കുഞ്ഞിയുടെ സൂക്തം എന്നിവയും ചരിത്രത്തില്‍ വിസ്മരിക്കാവതല്ല. ഡോ. എ. മുബാറകിന്റെ ഹഖീഖത്തും ആലുവ ജാമിഅ ഹസനിയ്യയുടെ ഇംദാദും അല്‍ഖാഇദയും എം.എസ്.എമ്മിന്റെ സര്‍ഗവിചാരവും മറ്റും അല്‍പായുസ്സുകളായ മാസികകളാണ്. കേരളത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സ്ഥിതി വളരെ ശോചനീയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അറബി അറിയുന്നവര്‍ കേരളീയരാണെന്ന പൊള്ളയായ വാദം നാം ഉയര്‍ത്താറുണ്ടെങ്കിലും കേരളീയര്‍ അറബി ഭാഷ കൊണ്ട് ജീവിക്കുന്നവരും, മറ്റുള്ളവര്‍ അറബിഭാഷക്കു വേണ്ടി ജീവിക്കുന്നവരുമാണെന്നതാണ് വസ്തുത. 1963-ല്‍ ആധുനിക അച്ചടി സൗകര്യങ്ങളില്ലാത്ത കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച അല്‍ ബുശ്‌റ അറബി മാസിക ഏതാണ്ട് പത്തു വര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള ഇടക്കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച എല്ലാ മാസികകളും അല്‍പായുസ്സുകളായിരുന്നു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അസ്സഖാഫ ഏതാണ്ട് മുപ്പത് ലക്കങ്ങള്‍ പുറത്തിറക്കിയെങ്കില്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയുടെ അസ്സ്വലാഹ് ആറു ലക്കവും ശാന്തപുരം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറക്കിയ അല്‍ജാമിഅ അഞ്ചു ലക്കവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആരംഭിച്ച കാലികൂത്ത് മൂന്ന് ലക്കവും മുട്ടില്‍ കോളേജില്‍നിന്നിറങ്ങിയ അല്‍ റൈഹാന്‍ രണ്ടു ലക്കവും കേരള അറബി പ്രചാരസഭയുടെ അല്‍ഹാദി മൂന്ന് ലക്കവും പുറത്തിറങ്ങി രംഗംവിട്ടവയാണ്. ആലുവ അസ്ഹറുല്‍ ഉലൂം അറബിക് കോളേജില്‍നിന്നിറങ്ങുന്ന അത്തളാമുന്‍, പറപ്പൂര്‍ സുബുലുല്‍ ഹുദാ അറബിക്കോളേജിന്റെ അന്നഹ്‌ള എന്നിവയാണ് മുടങ്ങാതെ നിലനില്‍ക്കുന്നത്. ദി മെസ്സേജ്, മിനാറത്, എക്‌സാക്ട്, മീന്‍ടൈം തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. അല്‍ഹാര്‍മണിയാണ് മറ്റൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണം. നാറജീലിസ്ഥാന്‍, ഉര്‍ദു ആവാസ് എന്നീ ഉര്‍ദു പത്രങ്ങളും കേരളത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മാര്‍ഗദര്‍ശകരുടെ മാര്‍ഗഭ്രംശങ്ങള്‍ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ഭയാനകമാണ്. അരമനകളിലും കുമ്പസാരക്കൂടുകളിലും നടക്കുന്ന അത്യാചാരങ്ങള്‍ വമിപ്പിക്കുന്ന കറുത്ത പുക ഇത് തെളിയിക്കുന്നുണ്ട്. മഹാനായ ഈസാ നബി പുരോഹിതന്മാരെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുകയും ഉപദേശിക്കുകയും ചെയ്തുകൊണ്ട് പറയുന്നു: ''അവര്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണ്. തങ്ങള്‍ വിശുദ്ധരെന്ന് കാണിക്കാന്‍ വേണ്ടി വേദവാക്യങ്ങള്‍ എഴുതികെട്ടിയിട്ടുള്ള പ്രാര്‍ഥനാ പേടകങ്ങള്‍ അവര്‍ കൈയില്‍ കെട്ടുകയും, തങ്ങളുടെ അങ്കികളുടെ തൊങ്ങലിന് വീതി കൂട്ടുകയും ചെയ്യുന്നു. വിരുന്നുശാലകളില്‍ മുഖ്യാസനത്തിലും ആരാധനാ മന്ദിരങ്ങളില്‍ വിശേഷപ്പെട്ട ഇരിപ്പിടങ്ങളിലും ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. വഴിയില്‍ വെച്ച് മറ്റുള്ളവരുടെ ആദരപൂര്‍വമായ പെരുമാറ്റവും റബ്ബി എന്നും ഗുരോ എന്നുമുള്ള സംബോധനയും അവര്‍ക്ക് എത്ര സന്തോഷകരം... കപട ഭക്തന്മാരായ പരീശന്മാരേ, മറ്റു നേതാക്കളേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ സ്വയം സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല. മറ്റുള്ളവരെ കടക്കാന്‍ അനുവദിക്കുകയുമില്ല. തെരുവുകളില്‍ വെച്ച് പരസ്യമായ നീണ്ട പ്രാര്‍ഥനകള്‍ നടത്തി നിങ്ങള്‍ സ്വയം വിശുദ്ധരെന്ന് നടിക്കുന്നു. അതേസമയം നിങ്ങള്‍ വിധവമാരെ അവരുടെ വീടുകളില്‍ കുടിയിറക്കുകയും ചെയ്യുന്നു. കപട ഭക്തരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! ഒരുത്തനെ മതത്തില്‍ ചേര്‍ക്കാനായി കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ത്ത ശേഷം അവനെ നിങ്ങളേക്കാള്‍ ഇരട്ടി നരകയോഗ്യനാക്കുകയും ചെയ്യുന്നു.... പാത്രത്തിന്റെ പുറം വെടിപ്പാക്കുന്നതില്‍ നിങ്ങള്‍ വളരെ ശ്രദ്ധയുള്ളവരാണ്. എന്നാല്‍ അകമാകട്ടെ കവര്‍ച്ച, അത്യാഗ്രഹം എന്നിങ്ങനെയുള്ള സകല അശുദ്ധിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.... പരീശന്മാരേ, മതനേതാക്കന്മാരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! പുറമെ മനോഹരങ്ങളായ ശവകുടീരങ്ങളെപ്പോലെയാണ് നിങ്ങള്‍. എന്നാല്‍ അവക്കുള്ളിലോ ചത്തവരുടെ അസ്ഥികളും അശുദ്ധിയും ജീര്‍ണതയും നിറഞ്ഞിരിക്കുന്നു. വിശുദ്ധന്മാരായി കാണപ്പെടാന്‍ നിങ്ങളാഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഭക്തിവേഷത്തിനുള്ളില്‍ എല്ലാവിധ കാപട്യവും പാപവും കൊണ്ട് മലിനമായ ഹൃദയങ്ങളാണുള്ളത്'' (മത്തായി 23). ഇന്ന് എത്രമാത്രം പ്രസക്തമാണ് ഈ വചനങ്ങള്‍! പി.ടി സണ്ണി തോമസിന്റെ 'പൗരോഹിത്യത്തിന്റെ പാപവഴികളാണ് എന്നെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്' എന്ന ലേഖനം (ലക്കം 3061) വായിച്ചു. ക്രൈസ്തവ പുരോഹിതന്മാരുടെ സദാചാരലംഘന വാര്‍ത്തകള്‍ പത്രത്താളുകളിലും ചാനലുകളിലും അലയടിക്കുന്ന നേരത്ത് സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാന്‍ മനസ്സ് കാണിച്ച സണ്ണി തോമസിന് നന്ദി. സ്വന്തം അനുഭവങ്ങള്‍ മാത്രമേ അദ്ദേഹം പങ്കുവെച്ചിട്ടുള്ളൂ. എന്നാല്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചാലോ! ക്രൈസ്തവ പുരോഹിതന്മാരില്‍തന്നെ വിശുദ്ധ ജീവിതം നയിക്കുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ടെന്നും സണ്ണി തോമസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിനു കാരണം. അതിങ്ങനെ; 'ഒരുപക്ഷേ പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് വഴിനടക്കാന്‍ എന്നെ പ്രേരിപ്പിച്ചവയിലൊന്നായ ഈ ദുരനുഭവങ്ങള്‍ ഒരര്‍ഥത്തില്‍ എന്റെ സൗഭാഗ്യമാണെന്നു പറയാം. നാട്ടിലേക്ക് വണ്ടികയറി പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇസ്‌ലാമിലേക്കുള്ള എന്റെ യാത്ര.' അതേക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാമെന്ന് സണ്ണി തോമസ് പറഞ്ഞുവെക്കുന്നുണ്ട്. ഇത് പറയാതെ പോകരുതെന്ന് സവിനയം താല്‍പര്യപ്പെടുന്നു. അടുത്തുതന്നെ പ്രബോധനത്തില്‍ അത് വായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡോ. അലി അശ്‌റഫ് ഉപ്പിനെക്കുറിച്ച് എഴുതിയ ലേഖനം (2018 ജൂലൈ 13) ശ്രദ്ധേയമായി. വൈദ്യശാസ്ത്ര മേഖലയില്‍നിന്നും ഇടക്കിടെ അസംബന്ധങ്ങള്‍ പൊന്തിവരാറുണ്ട്. ഇതില്‍ പെട്ട ഒന്നാണ് 'ഉപ്പ് കുറക്കൂ, ആരോഗ്യം നേടൂ' എന്നത്. ഈ പ്രഖ്യാപനം തിരുസുന്നത്തിന് വിരുദ്ധമാണ്. ഉപ്പിനെക്കുറിച്ച് അലി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക: നബി (സ) എന്നോട് പറഞ്ഞു: ''അലീ! നീ ഭക്ഷിക്കുമ്പോള്‍ ഉപ്പ് കൊണ്ടാരംഭിക്കുകയും ഉപ്പ് കൊണ്ടവസാനിപ്പിക്കുകയും ചെയ്യുക. ഉപ്പ് അനേകം അസുഖങ്ങള്‍ക്ക് ശമനമാണ്'' (മുസ്‌നദ് അല്‍ ഹാരിസ്, ഇത്ഹാഫുല്‍ ഖിയറത്തില്‍ മഹറ). അനസ് (റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്. നബി (സ) പറഞ്ഞു: ''ഉപ്പ് ഭക്ഷണക്കൂട്ടാനുകളുടെ നേതാവാകുന്നു'' (ഇബ്‌നുമാജ, ത്വബറാനി, ബൈഹഖി). ഇങ്ങനെ പരിചയപ്പെടുത്തിയ ഉപ്പ് രോഗഹേതുവാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും, രോഗഹേതുവായ മദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യങ്ങള്‍ക്കിടയിലാണ് ഡോ. അലി അശ്‌റഫിന്റെ ലേഖനം പ്രസക്തമാകുന്നത്. മുഖ്യ ഭക്ഷ്യമൂല്യങ്ങളായ അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ ആമാശയത്തിലും കുടലുകളിലും വെച്ച് ദഹിക്കാനും ഊര്‍ജം പകരുന്നതിന് അവ കോശങ്ങളില്‍ എത്തിപ്പെടാനും സോഡിയം ക്ലോറൈഡ് (ഉപ്പ്) അത്യന്താപേക്ഷിതമാണ്. ഉപ്പിന്റെ അപര്യാപ്തത ഭക്ഷ്യമൂല്യങ്ങളുടെ ദഹനത്തെ സാരമായി ബാധിച്ച് ലേഖനത്തില്‍ സൂചിപ്പിച്ച അസുഖങ്ങള്‍ക്കു പുറമെ ദഹനക്കേട്, ഗ്യാസ്ട്രബ്ള്‍ മുതലായ ഉദര രോഗങ്ങള്‍ക്കും കാരണമാവും. 'വെറും സംസം വെള്ളവും കാരക്കയും മാത്രമായാണോ ഒരാള്‍ ഹജ്ജില്‍നിന്ന് മടങ്ങിവരുന്നത്? അതോ ശിഷ്ട ജീവിതത്തിലേക്കും ഒടുവിലത്തെ മീഖാത്തിലേക്കും കരുതിവെക്കാവുന്ന ജീവിതവിശുദ്ധിയുമായാണോ?' - പ്രസന്നന്റെ ലേഖനം അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്. ഒരു വലിയ സമൂഹത്തിന്റെ വ്യഥ പങ്കുവെക്കുന്നു ആ വാചകം. തീയിലിട്ടു ശുദ്ധീകരിച്ചാലും ശുദ്ധിയാകാന്‍ മടിക്കുന്ന മനസ്സാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും മഹത്തായ യാത്ര നടത്തി യാത്രികന്‍ തിരിച്ചുകൊണ്ടുവരുന്നത് ഏതാനും കാരക്കയും കുറച്ചു വെള്ളവും മാത്രമാണെങ്കില്‍ ചെലവഴിച്ച പണത്തിനും അനുഭവിച്ച പ്രയാസത്തിനും ഇബ്‌റാഹീമും ഹാജറയും സമ്മാനിച്ച ജീവിതവിശുദ്ധിക്കും അര്‍ഥമെന്താണ്? മനുഷ്യന്‍ എത്രവേഗം എല്ലാം മറന്നുപോകുന്നു എന്നും എത്ര ആഴത്തില്‍ ഭൗതികാസക്തനാകുന്നുവെന്നും നമ്മള്‍ പലപ്പോഴും കാണേണ്ടിവന്നിട്ടുണ്ട്. ഇബ്‌റാഹീം കുടുംബത്തിന്റെ ത്യാഗവും കണ്ണീരുമാണ് ഹജ്ജിന്റെ ചടങ്ങുകള്‍ തീര്‍ഥാടകന് നല്‍കുന്നത്. ഭൗതിക സമ്പാദ്യങ്ങള്‍ക്കോ അലങ്കാരങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ശരീരം പൊതിഞ്ഞ രണ്ടു കഷ്ണം വെള്ളത്തുണികള്‍ ഓര്‍മിപ്പിക്കുന്നത് ഈ ലാളിത്യമാണ്. വഴിതേടുന്നവന്റെ അഭയമാണ് ഹജ്ജ്. എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും വലിച്ചെറിഞ്ഞുകൊണ്ടാണ് ഹാജി മക്കയിലെത്തുന്നത്. അവിടെ അവന്‍ കണ്ടെത്തേണ്ടത് ഇബ്‌റാഹീമിന്റെ ദൈവത്തെയാണ്. 'ലബ്ബൈകല്ലാഹുമ്മ' എന്ന മന്ത്രം ഓര്‍മിപ്പിക്കുന്നത് ഈ ദൗത്യമാണ്. ഹൃദയത്തില്‍നിന്ന് ഉറവെടുക്കുന്ന മുദ്രവാക്യമാണത്. ഹജ്ജ് ഹൃദയത്തിന്റെ തേട്ടമാകുമ്പോഴാണ് ഇബ്‌റാഹീമിന്റെയും ഹാജറയുടെയും വിശുദ്ധി ഹജ്ജിന്റെ തുടിപ്പായി മാറുന്നത്. 'യാത്രാ സാമഗ്രികള്‍ ഒരുക്കിക്കൊള്ളുക; യഥാര്‍ഥ പാഥേയം തഖ്‌വയത്രെ' എന്ന ഖുര്‍ആന്‍ വാക്യമാണ് യഥാര്‍ഥ ഹജ്ജിന്റെ കാമ്പ്. 'ഇബ്‌ലീസിന്റെ സന്തതികള്‍' എന്ന ഹദീസ് പഠനത്തില്‍ (ആഗസ്റ്റ് 3) ഉദ്ധരിച്ച കഥ നിലവാരമില്ലാത്തതായിരുന്നു. ഇത്തരം കഥകള്‍ ഗൗരവപ്പെട്ട ഒരു പംക്തിയില്‍ ഉദ്ധരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ കഥ അവസരോചിതമല്ല എന്നു മാത്രമല്ല നിലവാരമില്ലാത്തതു കൂടിയാണ്. ഇങ്ങനെ അശ്ലീലമായ കഥ പ്രസിദ്ധീകരിച്ചത് എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ്? ഒരു വ്യക്തി പിശാചിന്റെ പ്രേരണക്ക് അടിപ്പെട്ട് വല്ല തിന്മയിലും ഏര്‍പ്പെട്ടുപോയാല്‍ ഖുര്‍ആനും സുന്നത്തും അടിവരയിട്ടു പറയുന്നത് എത്രയും പെട്ടെന്ന് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്. ഹദീസ് കഥയുടെ സാരാംശമാകട്ടെ; പിശാചിന്റെ പ്രേരണക്ക് അടിപ്പെട്ട് വല്ല തിന്മയും ചെയ്തുപോയാല്‍ ഒരിക്കലും തിരിച്ചുകയറാന്‍ സാധിക്കില്ല എന്നും! 99 പേരെ കൊന്നതിനു ശേഷം പശ്ചാത്താപം സ്വീകരിക്കാമോ എന്ന് ചോദിച്ച ഒരു വ്യക്തിക്ക് ഇല്ലാ എന്ന് മറുപടി കൊടുത്ത പുരോഹിതനെയും കൊന്ന വ്യക്തിയുടെ കഥ മറ്റൊരു ഹദീസില്‍ വന്നത് ഓര്‍ക്കുന്നു. അയാള്‍ നടന്ന പശ്ചാത്താപത്തിന്റെ വഴിദൂരവും മനസ്സും പരിഗണിച്ച് അയാള്‍ സ്വര്‍ഗത്തിലാണ് എന്നാണ് ആ ഹദീസ് പഠിപ്പിക്കുന്നത്. നിലവാരവും ആധികാരികതയും ഇല്ലാത്ത ഇത്തരം കഥകള്‍, അതും ഹദീസ് പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നത് പ്രബോധനത്തിന് ഒട്ടും യോജിച്ചതല്ല. മതനിരപേക്ഷതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് വീമ്പു പറയുന്ന കേരളീയ സമൂഹത്തില്‍ കാവി രാഷ്ട്രീയം വളരുന്നതിന്റെ അടയാളമാണ് പൊതു വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ. മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ കല്‍പിച്ചാല്‍ നിങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന മുന്നറിയിപ്പാണ് ഈ പരിപാടി കേരളത്തിന് നല്‍കുന്നത്. ആരാധനാ സ്വാതന്ത്ര്യവും ആശയപ്രചാരണവും എല്ലാ മതങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നു. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ പാദപൂജ ഇതര മതവിശ്വാസികളില്‍ അടിച്ചേല്‍പിക്കുകയോ പൊതു ഇടങ്ങളില്‍ നടപ്പാക്കുകയോ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ വിദ്യാലയത്തില്‍ പാദപൂജ മാത്രമല്ല ആര്‍.എസ്.എസ്സിന്റെ ആയുധപരിശീലനവും നടക്കുന്നുണ്ട് എന്നത് ഇതിനു പിന്നിലെ സംഘ് പരിവാര്‍ അജണ്ടക്ക് അടിവരയിടുന്നു. <eos>