text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരള ഗവര്‍ണര്‍ എം ഒ എച്ച്‌ ഫറൂഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.പി.എസ്.സി. വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള, കാലിക്കറ്റ്, കാലടി, കണ്ണൂര്‍, കൊച്ചി, എം.ജി. സര്‍വകലാശാലകളും വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യപ്രകാരമാണു 18നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചത്. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രതിനിധികള്‍ ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, 17നു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ തെരഞ്ഞെടുപ്പു തീയതി മാറ്റുന്നതു പരിഗണിക്കാമെന്നു നളിനി നെറ്റോ അറിയിച്ചു. തുടര്‍ന്നു മന്ത്രിസഭായോഗം ചേര്‍ന്നു 17നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 26ലേക്കു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തെരഞ്ഞെടുപ്പു 17ലേക്കു മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പു വൈകുന്നേരത്തോടെ ലഭിച്ചു. എന്നാല്‍ പിറവത്തെ സ്‌കൂളുകളില്‍ ക്രമീകരിച്ചിട്ടുള്ള 24 ബൂത്തുകള്‍ മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റാനുള്ള തീരുമാനത്തെ എതിര്‍ക്കില്ലെന്നു ബിജെപി പ്രതിധിനി അറിയിച്ചു. മതപരമായ ചടങ്ങുകളുടെ പേരില്‍ തെരഞ്ഞെടുപ്പു മാറ്റുന്നതിനെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു നേരത്തെ നടത്താനുള്ള തീരുമാനത്തെ യോഗത്തില്‍ ബിഎസ്പി മാത്രമാണു എതിര്‍ത്തതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാജ്യം ആതിഥ്യമരുളുന്ന ഏറ്റവും വലിയ കായിക മേളയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നു. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ നടത്തി. ഫിഫ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷമാണ് വേദി ഇന്ത്യക്കാണെന്നു പ്രഖ്യാപിച്ചത്. അസര്‍ബൈജാന്‍, ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ തള്ളിയാണ് ഇന്ത്യവിജയിയായത്. ന്യൂഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബാംഗളൂര്‍, മഡ്ഗാവ്, പൂന, ഗോഹട്ടി എന്നീ നഗരങ്ങള്‍ക്കൊപ്പം കൊച്ചിയും ലോകകപ്പിനു വേദിയാകും. ലോകകപ്പില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്കും മത്സരിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ കാര്യം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ഓസ്‌ട്രേലിയന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അംല യുടെ ധാര്‍മിക ഉത്തരാവാദിത്വമാണ്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ ആക്രമിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നില്‍ക്കുകയോ അവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, മറിച്ച് സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന നടനൊപ്പം കൈകോര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. മലയാളിയുടെ സാംസ്‌കാരിക പ്രതലത്തില്‍ ഏറെ പ്രസക്തമായ ഒരു സംഘടനയില്‍ നിന്നും അതിനു നേതൃത്വം നല്‍കുന്ന അഭിനേതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ നാല് അഭിനേത്രികള്‍ പ്രസ്തുത സംഘടനയില്‍ നിന്ന് രാജിവച്ചതും അവര്‍ ഉയര്‍ത്തിയ പ്രതിഷേധവും ലിംഗ സമത്വം ആഗ്രഹിക്കുന്ന, തുല്യ നീതി ആഗ്രഹിക്കുന്ന ഏതൊരു മലയാളിയേയും ആവേശം കൊള്ളിക്കുന്നതാണെന്ന് അംല ഭാരവാഹികളായ ജോണി സി. മറ്റവും സന്തോഷ് ജോസഫും പ്രസ്താവനയില്‍ പറഞ്ഞു. മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ അഞ്ചാം വാര്‍ഷികം: മാര്‍ ബോസ്‌കോ പുത്തൂരും മാര്‍ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികള്‍ Суд Северного округа штата Калифорния вынес приговор 66-летней гражданке США Ирине Морговской, которую признали виновной в незаконном экспорте, в том числе в Россию, компонентов для приборов ночного видения. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു... വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍ ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു... ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍ വഴി കാട്ടിയ… നമ്മളിൽ എല്ലാം ഒരു വേട്ട പട്ടിയുണ്ട്. ഏറ്റവും ആദ്യം 'ഇര'യിലേയ്ക് ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായ്. 'ഏറ്റവും ആദ്യം' എന്നതാണ് ഈ വേഗതയുടെ ലോകത്തു മുഖ്യമായത്. അത് കൊണ്ട് കൂർത്ത കണ്ണുകളും, കൂർപ്പിച്ച വിരലുകളുമായ് കാത്തിരിക്കുന്നു, പ്രശസ്തമായ സുകൃതം എന്ന സിനിമയിൽ ഒരു രംഗം ഉണ്ട്, രോഗം മാറി തന്റെ പഴയ ജോലിസ്ഥലത്ത് എത്തി മേശവലിപ്പു തുറന്നു നോക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന തന്റെ മരണവാർത്തകാണുന്നതാണത്. മറ്റൊന്ന് വ്യക്തിപരമായ അനുഭവമാണ്, എന്റെ അച്ഛമ്മ കുറെ നാളുകൾ രോഗബാധിതയായി കിടന്നിട്ടാണ് മരിച്ചത്, ആ ദിവസങ്ങളിൽ പലപ്പോഴും വരുന്ന ഫോൺ കോളുകൾ 'പോയോ' 'ഇല്ലയോ' എന്നറിയാനായിരുന്നു. അതിനു മറുപടി പറയേണ്ടി വരുക അത്ര സുഖമുള്ള അവസ്ഥയല്ലയെന്നു, അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവർക്കറിയാം. ഓരോ ആളും ഈ ഭൂമുഖത്തു നിന്ന് വിടവാങ്ങുന്നത് തങ്ങളുടെ ജീവിതം കൊണ്ട് സൃഷ്ട്ടിച്ച ചില അടയാളപ്പെടുത്തലുകൾ ബാക്കി വെച്ചാണ്. തമിഴ്‍നാട്ടിന്റെ 'അമ്മയും' ഒരു പാട് അടയാളപ്പെടുത്തലുകൾക്കു ശേഷം വിടവാങ്ങുന്നു. എന്നും വിളക്കു വെച്ചു പ്രാർഥിക്കാറില്ല. ഇന്ന് ഒരു തിരി തെളിച്ചു. മനസ്സുകൊണ്ട് ആ ആത്മാവിനു പ്രണാമങ്ങൾ അർപ്പിച്ചു. പഠിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇന്റർനെറ്റ് ഓൺചെയ്തത്. എന്നാൽ പതിവ് പോലെ എത്തിയത് ഫേസ്ബുക്കിലെ സ്റ്റാറ്റസ് പ്രളയങ്ങളിലേക്കാണ്. ഈ നിറഞ്ഞു കവിയുന്ന അമ്മയുടെ ആപാദനപോസ്റ്റുകൾ വായിക്കുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. അമ്മയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. നമ്മളിൽ പലരുടെയും വാക്കുകൾ (വാക്കു നമ്മുടേ ആശയങ്ങളുടെ പ്രതിഭലനമല്ലേ )എത്ര സന്ദർഭോചിതമായാണ് മാറിമറിയുന്നത്? ഇന്ന് അമ്മയുടെ അപദാനങ്ങൾ ആണ് നിറയുന്നത് പല നാവുകളിൽ നിന്നും. എന്നാൽ ഒരു വ്യക്തിമരിക്കുമ്പോൾ മാത്രമല്ലാതെ ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ കാണുന്ന ഈ വ്യക്തി മികവുകൾ നാം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്… ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :) കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ............... നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചിട്ടുണ്ടോ എന്ന ശ്രീമാന്‍ ജയറാം സുബ്രഹ്മണ്യത്തിന്റെ ചോദ്യം ഒരു വലിയ കാപ്പിക്കപ്പു നിറയേ കാപ്പി ഓര്‍മ്മകളെയാണ് മുന്നില്‍ എത്തിച്ചതു. അതില്‍ നല്ലൊരു പങ്കും കോട്ടയം പട്ടണവുമായിബന്ധപ്പെട്ട് കിടക്കുന്നു. ................ കോട്ടയത്ത്‌ തിരുനക്കര അമ്പലത്തിനു അടുത്തു ഒരു ബ്രാഹ്മിന്‍സ് ഹോട്ടല്‍/ ചായകട ഉണ്ടാരുന്നു. ഇലയില്‍ ഊണ് കിട്ടുന്ന, നല്ല ദോശയും ചമ്മന്തിയും ഫില്‍റ്റര്‍ കോഫിയും കിട്ടുന്ന ഒരു നല്ല ന്യായവില ഷോപ്പ്..അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ?അവിടുത്തെ കാപ്പിക്ക് ഒരു പ്രത്യേക സ്വാദായിരുന്നു. കോട്ടയം പട്ടണത്തിനു അതിന്റെതായ ചില തനതു രുചികളുണ്ട്. അതില്‍ ഒന്നായിരുന്നു ഈ പറഞ്ഞ ചായക്കട. അത് പോലെ ഒന്നാണ് കോഫീ ഹൌസ്ന്റെ ആ പഴയ കെട്ടിടത്തിലെ ചൂടില്‍ അവര്‍ വിളമ്പുന്ന cutletഉം മസാലദോശയും ഉഴുന്ന് വടയും. എന്നാല്‍ കോഫീഹൌസേലെ കാപ്പിക്ക് മറ്റൊരു രുചിയാണ്. ഈ കോഫീ ഹൌസ് നും കുറച്ചു അപ്പുറത്ത് നോര്‍ത്ത് ഇന്ത്യന്‍താളി … <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ന് നമുക്ക് ഒരു ലേഖനം എഴുതാൻ ഫിഫ 16 പ്സ്൪ പോവുന്ന. നിങ്ങൾ ഫിഫ ൧൬ചൊഇംസ് സ്ഥലങ്ങളും തിരയുന്ന എങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്തു ഉണ്ട് പോവുന്ന! ഈ ലേഖനം വായന തുടരുക, ഫിഫ 16 പ്സ്൪ പോവുന്ന നിങ്ങൾ തിരയുന്ന എന്തു ലഭിക്കും. ഫിഫ 16 ഒരു ഫുട്ബോൾ അനുകരണ വീഡിയോ ഗെയിം ഇഎ കാനഡ വികസിപ്പിച്ച് മൈക്രോസോഫ്റ്റ് വിൻഡോസ് വേണ്ടി ഇഎ സ്പോർട്സ് പ്രസിദ്ധീകരിച്ച ആണ്, പ്ലേസ്റ്റേഷൻ 3, പ്ലേസ്റ്റേഷൻ 4, എക്സ്ബോക്സ് 360, എക്സ് ബോക്സ് വൺ, Android, iOS. ഗെയിം സ്ത്രീ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണം ഫിഫ പരമ്പരയിലെ ആദ്യത്തെ ലേഖനമാണ്. അതിനെ കളിക്കാരുമായി വോട്ടെടുപ്പിലൂടെയാണ് നിയമിച്ച ഇതിൽ ആദ്യ ആണ്, കവർ ദൃശ്യമാകും ആദ്യത്തെ വനിത ഉൾപ്പെടെ. മാർട്ടിൻ ടെയ്ലർ, അലൻ സ്മിത്ത് ഗെയിമിനായി കമന്റേറ്റർമാർ ആകുന്നു. ഗെയിം സെപ്തംബറിൽ റിലീസ് ന് പൊതുവെ നല്ല വിലയിരുത്തി 2015, എഴുത്തുകാർ അതിന്റെ റിയലിസം സ്തുതിച്ചു കൊണ്ട്. നിങ്ങളും നാണയങ്ങൾ നേടുകയും പാടുപെടുന്ന പൊഇംത്സൊന് ഫിഫ ചെയ്യുന്നു 16 ? ഒട്ടും തന്നെയില്ല! ഫിഫ ൧൬ചൊഇംസ് ആൻഡ് പൊഇംത്ശച്ക് ടൂൾ സ്വാഗതം ദയവായി. ഈ ഫിഫ ൧൬പൊഇംത്സ് നാണയങ്ങൾ Hack ടൂൾ തൽക്ഷണം നാണയങ്ങൾ സ്ഥലങ്ങളും അപരിമിതമായ തുക സൃഷ്ടിക്കാൻ കഴിയും. ഈ തീര്ത്തും പ്രവർത്തിക്കുന്നതെന്നും പ്ലേസ്റ്റേഷൻ പരീക്ഷിച്ചിട്ടില്ല ചെയ്തു, എക്സ്ബോക്സ് , പിസി, Android, iOS. നമ്മുടെ തീര്ത്തും ഒരു ഓൺലൈൻ അടിസ്ഥാനമാക്കി തീര്ത്തും ഉപകരണമാണ്. ഡൗൺലോഡ് ഇല്ല ആവശ്യമാണ് 100% വൈറസ് സ്വതന്ത്ര. കുറിപ്പ് : ഈ ഓൺലൈൻ തീര്ത്തും ഉപകരണം ഉപയോഗിക്കുക! ഇത് ഏത് സോഫ്റ്റ്വെയർ ഡൗൺലോഡ് ഇല്ലാതെ പ്രവർത്തിക്കുന്നു. ചുവടെ-ലൈൻ തീര്ത്തും ബട്ടൺ ക്ലിക്ക്. ഞങ്ങളിൽ നിന്ന് അവസാനം, ഈ ലേഖനം പങ്കിടാൻ ദയവായി, ഫിഫ 16 പ്സ്൪ പോവുന്ന, ഈ ഉപകരണം പ്രവർത്തിക്കുന്നു എങ്കിൽ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വഴിയോരത്ത് കുത്തിയിരുന്ന് ബീഡി വലിക്കുന്ന കൊന്നക്കാട്ടില്‍ കുഞ്ഞോനാച്ചനെ കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുഞ്ഞോനാച്ചന്‍ പിറുപിറുത്തു കൊണ്ട് പതിയെ എഴുന്നേറ്റ് പള്ളിക്ക് എതിര്‍ ദിശയിലേക്ക് നടന്നു. കുഞ്ഞോനാച്ചന് മക്കള്‍ രണ്ട്..! രണ്ടും പെണ്ണ്!! പള്ളിയില്‍ നടക്കുന്നത് മൂത്തവളുടെ കല്യാണമാണ്. കുഞ്ഞോനാച്ചന് തീരെ പിടിക്കാത്ത വിവാഹം! പെണ്ണിന്റെ അമ്മയും അവളുടെ വീട്ടുകാരും കൂടി പിടിച്ച പിടിയാലെ ഇടപാടാക്കിയതാണ്. കുഞ്ഞോനാച്ചന്റെ ഇടങ്ങേറിന് കാരണം പോക്കറ്റ് മണിയെന്നും സ്വര്‍ണ്ണമെന്നും ചരക്കെന്നും പറഞ്ഞു ചിലവാകുന്ന ലക്ഷങ്ങളാണ്..പെണ്ണിപ്പോള്‍ പൂനയില്‍പ്പോയി നഴ്‌സിംഗ് പഠിച്ചു വന്നതേയുള്ളൂ നാല് കാശുണ്ടാക്കാന്‍ നോക്കുന്നതിനു മുമ്പ് കല്യാണത്തിന്റെ വല്ല ആവശ്യവുമുണ്ടോ എന്നതാണ് കുഞ്ഞോനാച്ചന്റെ പക്ഷം!! പെണ്ണിന്റെ തള്ള പക്ഷേ പിടിച്ച പിടി വിട്ടില്ല, ചെറുക്കന്‍ കാനഡയിലാണത്രേ!! "ഹും ഒരു കാനഡക്കാരന്‍!! അവന്റെ കല്യാണച്ചിലവു മുതല്‍ ഇട്ടിരിക്കുന്ന കോട്ടും സ്യൂട്ടും വരെ എന്റെ ദുട്ടാ..!! ത്ഫൂ.." കുഞ്ഞോനാച്ചാന്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയില്‍ ആഞ്ഞൊരു തുപ്പു തുപ്പി. ഏതാണ്ട് ഇതേ സമയത്ത് തന്നെ കല്യാണം കഴിഞ്ഞ് പള്ളിമുറ്റത്തിറങ്ങി നിന്ന് ചാഞ്ഞും ചരിഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ടിരുന്ന കുഞ്ഞോനാച്ചന്റെ മരുമകന്റെ മുഖത്ത് ഒരു കാക്ക കാഷ്ഠിച്ചു. ഇത് തികച്ചും യാദൃശ്ചികമായിരുന്നിരിക്കണം! കുഞ്ഞോനാച്ചന്‍ വീട്ടിലെത്തി ഒരുറക്കവും കഴിഞ്ഞപ്പോളാണ് സദ്യയും കഴിഞ്ഞ് പെണ്ണിനെ ക്കൊണ്ടു പോയി അവളുടെ കെട്ടിയവന്റെ വീട്ടിലാക്കി അമ്മയും ഇളയവളും തിരിച്ചെത്തിയത്. കുഞ്ഞളിയന്‍ കറിയായുമുണ്ട് കൂടെ! "അളിയന്‍ ചെയ്തത് വല്ലാത്ത തരവഴി തന്നേ ട്ടോ.. പെണ്ണിന്റെ കല്യാണപ്പന്തലീന്നെറങ്ങിപ്പോരികാന്നു വച്ചാല്‍!!" "ഡീ നിന്റാങ്ങളയോട് പറയ് എന്നെ ഭരിക്കാന്‍ വരണ്ടാന്ന്.. ഞാനേ റബറു വെട്ടിയും പാടത്തു കിളച്ചുമുണ്ടാക്കിയ മുതലാ നീയും നിന്റെ മൂത്ത മോളും കൂടെ പൊളിച്ചടുക്കിയത്" "അതെങ്ങിനാ തള്ളേടെ മോള്‍ തന്നെ" കുഞ്ഞോനാച്ചന്‍ പല്ലു ഞെരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ കെട്ടിയവളും അളിയനും നിന്ന് ചിരിക്കുന്നു. അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി കൈകള്‍ ആഞ്ഞു വീശി നടന്നു! അങ്ങിനെ കല്യാണം കഴിഞ്ഞ് മൂത്തവള്‍ കാനഡക്ക് പോയി. കുഞ്ഞോനാച്ചന്റെ ചിന്തകള്‍ക്ക് ചിറകുകള്‍ മുളച്ചു തുടങ്ങി. കനേഡിയന്‍ ഡോളറുകള്‍ സ്വപ്നങ്ങളില്‍ മിന്നി മറയാന്‍ തുടങ്ങി. "ഇങ്ങേരൊന്നും ഓര്‍ത്ത് വിഷമിക്കണ്ടാന്ന്! അവള്‍ക്കവിടൊരു ജോലി കിട്ടേണ്ട താമസമേയുള്ളൂ... അപ്പന് ചെലവായ കാശ് മുഴോന്‍ മണിമണി പോലെ ഈ കൈവെള്ളേലോട്ട് വച്ച് തരും ന്റെ മോള്" "എന്നാ നിനക്ക് കൊള്ളാമെടീ മറിയാമ്മേ... എന്റെ കയ്യീന്ന് ഇനി അഞ്ചിന്റെ നയാ പൈസ കിട്ടൂലെടീ.. ഇനി ഒരുത്തീം കൂടൊണ്ടല്ലോ കെട്ടിയെഴുന്നെള്ളിക്കാന്‍.." മുറ്റത്തേക്ക് ചാഞ്ഞു കിടന്ന മൂവാണ്ടന്‍ മാവിന്റെ ഇലയൊന്നു കീറി കയ്യിലിട്ടു ഞെരിച്ചു പല്ലുകള്‍ തേച്ചു കൊണ്ട് കുഞ്ഞോനാച്ചന്‍ ഭീഷണിപ്പെടുത്തി. അപ്പോളാണ് അകത്ത് നിന്നും അശരീരി ഉയര്‍ന്നത് "വേണ്ടപ്പാ!! ഞാനോടിപ്പൊക്കോളാം! നമ്മടെ കെഴക്കേ സ്റ്റാന്റിലെ ആ മാളൂട്ടി ഓട്ടോക്കാരന്‍ ഇന്നലേം കൂടെ ചോയ്ച്ചതാ പോരണ്ടോന്ന്... ഇന്ന് തന്നെ ഞാനാക്കാര്യത്തിലൊരു തീരുമാനമാക്കിക്കോളാട്ടോ" കുഞ്ഞോനാച്ചാന്‍ കയ്യിലിരുന്ന മാവിന്റെയില ദൂരെയെറിഞ്ഞ് അതേ മാവില്‍ നിന്നുമൊരു കമ്പുമൊടിച്ച് വീടിന്റുള്ളിലേക്കോടി. അഹങ്കാരം ഇത്തിരി കൂടുതലാണ് ഇവള്‍ക്ക്... മൂത്തവളെപ്പോലല്ല. ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല!! പക്ഷേ, കുഞ്ഞോനാച്ചന്റെ കണ്ണുകളില്‍ മറിമായം കാട്ടി പുറകു വശത്തെ മുറ്റത്തിനരുകിലൂടെ ഒരു നീല ചുരിദാറിന്റെ തുമ്പ് ഓടി മറഞ്ഞു. എന്തായാലും മാസങ്ങള്‍ കുറെ കഴിഞ്ഞതോടെ കുഞ്ഞോനാച്ചന്റെ സ്വപ്നങ്ങളുടെ നിറം മങ്ങാന്‍ തുടങ്ങി. അവള് ജോലിക്ക് പോണില്ലാന്ന്! അവളുടെ കെട്യോനിഷ്ടമല്ലത്രെ! "നെന്റെ മോള്‍ക്കും നെനക്കും പ്രാന്താടീ..വീട്ടില്‍ കുത്തിയിരിക്കാനാരുന്നേല്‍ ഇക്കണ്ട കാശു മൊടക്കി അവള് പഠിച്ചതെന്തിനാടീ..." കുഞ്ഞോനാച്ചന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ പരതി നടന്നു. മറിയാമ്മയാകട്ടെ ഞാനൊന്നും കേട്ടില്ലേ അറിഞ്ഞില്ലേ എന്ന മട്ടിലങ്ങ് ജീവിച്ചു. അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു. രണ്ടു പെണ്ണുണ്ടായ നേരത്ത് ജഗജില്ലികളായ രണ്ടാണ്‍കുട്ടികളായിരുന്നെങ്കില്‍ ലക്ഷങ്ങളിപ്പോള്‍ കയ്യിലിരുന്നേനേ എന്ന് അയാളോര്‍ത്തു. പക്ഷേ തനിക്കാ ഭാഗ്യമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ശ്വാസം വിലങ്ങി. അയാള്‍ നെഞ്ചു തിരുമ്മാന്‍ തുടങ്ങി! മറിയാമ്മ എന്നും മകളോട് സ്‌കൈപ്പില്‍ സംസാരിക്കും. അയാള്‍ വല്ലപ്പോഴുമൊന്ന് സംസാരിച്ചെങ്കിലായി! അമ്മയും മക്കളും വായിലെ വെള്ളം വറ്റുന്നതു വരെ വായിട്ടലക്കുന്നത് കേള്‍ക്കുമ്പോഴേ അയാളുടെ തല പെരുക്കാന്‍ തുടങ്ങും..! എങ്ങിനെയാണ് മനുഷ്യര്‍ക്കിത്ര മാത്രം സംസാരിക്കാന്‍ കഴിയുക എന്ന് അയാള്‍ പലപ്പോഴും ആശ്ചര്യപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം മറിയാമ്മ ഫോണ്‍ അയാള്‍ക്ക് നീട്ടി. സ്‌കൈപ്പില്‍ മകളെക്കണ്ട അയാള്‍ കണ്ണ് മിഴിച്ചു. മെലിഞ്ഞുണങ്ങി എല്ലുന്തി വലിയ വയറുമായി ഒരു രൂപം! "ഈപ്പെണ്ണിനിതെന്നാ പ്രാന്താ!!" അയാള്‍ക്കും കരച്ചില്‍ വന്നു. പക്ഷേ മറിയാമ്മ കണ്ടെങ്കിലോ എന്നോര്‍ത്ത് ഫോണ്‍ തിരിച്ചു കൊടുത്തു വീട്ടില്‍ നിന്നുമിറങ്ങി നടക്കാനൊരുങ്ങിയപ്പോള്‍ ദാ മുന്നില്‍ ഇളയവള്‍! "അപ്പാ!! ചേച്ചീടെ കാര്യം വല്യ കഷ്ടത്തിലാ! അവിടെന്തോ കുരുത്തക്കേട് ഒപ്പിച്ച് ചേട്ടനെ പോലീസ് പിടിച്ചു. കുറെ മലയാളികളുടെ കാരുണ്യത്തിലാണവളിപ്പോള്‍!!" ഒന്നും പറയാനാവാതെ കുഞ്ഞോനാച്ചന്‍ തറഞ്ഞങ്ങ് നിന്നു പോയി. പിന്നെ അടുത്തു കണ്ട കസേരയിലേക്ക് തളര്‍ന്നിരുന്നു. "അയാള്‍ക്കവിടെ വേലേം കൂലീമൊന്നുമില്ലായിരുന്നപ്പാ.. കൂട്ടത്തില്‍ മയക്കു മരുന്നുപയോഗോം കച്ചോടോം ഒക്കേണ്ടാരുന്നെന്നാ കേട്ടത്" "അതപ്പാ പേടിച്ചിട്ടാ! കാശു പോയല്ലോന്നോര്‍ത്തിരിക്കുന്ന അപ്പന്റടുത്ത് വന്ന് ഇതും കൂടെപ്പറയാന്‍ പേടിയാരുന്നു.." "എടീ മറിയാമ്മേ നീയൊറ്റ ഒരാളാ ഇതെല്ലാം വരുത്തിയത്.. എന്റെ കുഞ്ഞിനെന്തേലും പറ്റിയാ ആ പന്നിയെ ഞാന്‍ കുത്തിക്കീറും...കട്ടായം!! അയാളലറുമ്പോള്‍ പണ്ട് പെരുമ്പാവൂര്‍ ചന്തയില്‍ പത്തു പേരോടൊറ്റക്കു നിന്ന് പൊരുതി നേടി ഇനിയും 'ധൈര്യമുള്ളോനുണ്ടെങ്കില്‍ വാടാ' എന്നലറിയ ഒരു മുപ്പതു വയസ്സുകാരനെ മറിയാമ്മ പിന്നെയും കണ്ടു. "എടീ കുഞ്ഞോളേ ഇവിടെ വാ!" അയാള്‍ വിളിച്ചു. മകള്‍ പിന്തുടര്‍ന്നു. തുറന്നിട്ട അലമാരയില്‍ നിന്നും അയാള്‍ ചെക്ക് ബുക്കുകള്‍ വലിച്ചെടുത്തു. തുകയെഴുതാത്ത താളുകളില്‍ ഒപ്പിട്ടു അവളുടെ കയ്യിലേക്ക് വച്ചു. "എടീ കുഞ്ഞോളെ നിന്നെക്കെട്ടിക്കാന്‍ വച്ച കാശാ..എന്നാന്നു വച്ചാല്‍ ചെയ്യ്.. നിന്റെ ചേച്ചിക്ക് വേണ്ടി.." "അപ്പാ!" ഒരേങ്ങിക്കരച്ചിലോടെ മകള്‍ അയാളുടെ കയ്യില്‍ നിന്നും ചെക്കുകള്‍ എടുത്തയുടന്‍ അയാള്‍ വീടിനു വെളിയിലേക്കിറങ്ങി. പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു. "എടീ പെണ്ണെ! പഠിച്ചു വല്ല പണീം കണ്ടു പിടിച്ചു സ്വന്തം കാര്യം നോക്കാന്‍ പഠിക്കെടീ...കണ്ടവന്മാരുടെ ചെലവീക്കഴിയാണ്ട്!!! അപ്പനിങ്ങനെ പുറകെ നടക്കാന്‍ വയ്യാത്തൊരു കാലവും വരൂല്ലോ" നിറഞ്ഞ കണ്ണുകള്‍ മകളും ഭാര്യയും കാണാതിരിക്കാന്‍ വീട്ടില്‍ നിന്നിറങ്ങി കൈകള്‍ ആഞ്ഞു വീശി എങ്ങോട്ടെന്നില്ലാതെ നടന്നയാള്‍. ഒടുവില്‍ ആരും കാണാത്തൊരു ദിക്കെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുള്‍പ്പെടെ 75 പേര്‍ക്ക് വധശിക്ഷ. 2013ല്‍ കെയ്‌റോയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് കെയ്‌റോവിലെ കോടതി ശിക്ഷ വിധിച്ചത്. ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് മുഹമ്മദ് ബദയിയെ ജീവപര്യന്തം തടവിന് വിധിച്ചു. ഇദ്ദേഹത്തിന് പുറമെ മറ്റു 46 പേരെയും ജീവപര്യന്തം തടവിന് വിധിച്ചു. പ്രമുഖ മാധ്യമഫോട്ടഗ്രാഫറായ മഹ്മൂദ് അബ്ദു സയ്ദ് ഉള്‍പ്പെട 612 പേര്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ തടവിന് വിധിച്ചു. പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടുന്നതിന്റെ ചിത്രം പകര്‍ത്തിയതിനാണ് മഹ്മൂദ് അബ്ദു സയ്ദിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പ്രക്ഷോഭം നടത്തുക, ആക്രമണത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ രാജ്യ സുരക്ഷാ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കോടതി വിധിയെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു. 2013ല്‍ 900 പേരുടെ മരണത്തിനിടയാക്കി റബയിലും നഹ്ദയിലും നടന്ന പ്രതിഷേധത്തില്‍ ഒരു പൊലിസുകാരനെ പോലും വിചാരണ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വിചാരണ പരിഹാസമാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നോര്‍ത്ത് ആഫ്രിക്ക ഡയരക്ടര്‍ നാദിയ ബൗനെയിം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൂര്‍സി സര്‍ക്കാരിനെ സൈന്യം പുറത്താക്കിയതിനെതിരേ ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു തെരുവിലിറങ്ങിയത്. ഇവരെ പിരിച്ചുവിടാനായി സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ന്യൂഡല്‍ഹി: ഡല്‍ഹി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സ്വപ്ന കുതിപ്പ് നടത്തിയ ഇന്ത്യയുടെ സാകേത് മൈനേനി ഫൈനലില്‍ തോല്‍വി വഴങ്ങി. നാലാം സീഡായി മൈനേനി കലാശപ്പോരാട്ടത്തില്‍ അനായാസം വെല്ലുവിളിയുയര്‍ത്താതെ തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 3-6, 0-6. നേരത്തെ ഡബിള്‍സ് ഫൈനലിലും മൈനേനിയും സനം സിങും അടങ്ങിയ സഖ്യം ഭൂപതി- യൂകി ഭാംബ്രി സഖ്യത്തോടു തോറ്റിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Five dead in 'targeted attack' at Capital Gazette newspaper in Annapolis | അമേരിക്കയിലെ മാധ്യമസ്ഥാപനത്തിന് നേരെ വെടിവയ്പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു | Mangalam മേരിലാന്‍ഡ്: അമേരിക്കയില്‍ പ്രദേശിക മാധ്യമസ്ഥാപനത്തില്‍ നടന്ന വന്‍ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.30ഓടെ മേരിലാന്‍ഡിലെ അന്നാപോളിസില്‍ ക്യാപിറ്റല്‍ ഗസെറ്റ് കെട്ടിടത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 38കാരനായ ജറാഡ് ഡബ്ല്യു. റാമൂസ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോക്കുമായെത്തിയ ഇയാള്‍ മാധ്യമത്തിന്റെ ജീവനക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്താണ് അക്രമണത്തിന്റെ കാരണമെന്ന് അറിയുന്നതിന് അക്രമിയെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇയാളും മാധ്യമവും തമ്മില്‍ കേസുണ്ടായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയും ചെയ്തു. ഓഫീസിന്റെ ചില്ലുവാതിലിന് നേരെ വെടിയുതിര്‍ത്ത ശേഷമാണ് അകതത്തേക്ക് കടന്ന് ആക്രമണം നടത്തിയത്. ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചതായും അമേരിക്കയിലേ മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു. സംഭവസമയത്ത് 170 പേരോളം കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ മരിച്ച ആളുകളെക്കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പ്രദേശത്ത് വരുന്നതിന് പൊതുജനത്തിനും നിയന്ത്രണമുണ്ട്. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ളക്‌സുകള്‍ വഴിയരികില്‍ വയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം; പാതയോരത്ത് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി കൊടുങ്ങാവിളയിലെ വീട്ടില്‍ എത്തിയാല്‍ തിരിച്ചുപോകുന്നത് രാത്രിയോടെ ; ബന്ധത്തില്‍ ദുരുഹത; ; ഹരികുമാറിന്റെ ജീവിതം മാറി മറിഞ്ഞത് സഹായിയുമായി ഒത്തു ചേര്‍ന്നത് മുതല്‍ ഒളിവില്‍ പോയി ഒമ്പതാം ദിവസം ആത്മഹത്യ ; അന്യസംസ്ഥാനത്ത് തപ്പിനടക്കുമ്പോള്‍ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ ; മരണം ഒളിത്താവളത്തില്‍ നിന്നും പുറത്ത് ചാടിക്കാന്‍ ശ്രമിക്കവേ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : | ചിലരുടെ വ്യക്തിതാല്‍പ്പര്യങ്ങളും നിലപാടുകളും ; ഡബ്‌ള്യൂസിസിയില്‍ മഞ്ജുവിന്റെ അതൃപ്തിക്ക് കാരണങ്ങള്‍ പലത് ; ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താന്‍ അമ്മയില്‍ നീക്കം | Mangalam ചിലരുടെ വ്യക്തിതാല്‍പ്പര്യങ്ങളും നിലപാടുകളും ; ഡബ്‌ള്യൂസിസിയില്‍ മഞ്ജുവിന്റെ അതൃപ്തിക്ക് കാരണങ്ങള്‍ പലത് ; ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താന്‍ അമ്മയില്‍ നീക്കം കൊച്ചി : അമ്മയില്‍ സമത്വവും നീതിയും ഇല്ലെന്ന് ആരോപിച്ച് നാലു നടിമാര്‍ രാജിവെച്ച വിവാദം കത്തിയെരിയുന്നതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിച്ച് മഞ്ജു വാര്യര്‍ക്ക് വുമണ്‍ ഇന്‍ കളക്ടീവിലുള്ള അതൃപ്തിയും പുറത്തു വരുന്നു. അമ്മയ്ക്ക് ഉള്ളിലെ വനിതാകൂട്ടായ്മ എന്ന രീതിയില്‍ സിനിമാരംഗത്തെ 18 വനിതകള്‍ ചേര്‍ന്ന് രൂപം കൊടുത്ത വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മുഖം തന്നെ മഞ്ജു ആയിരുന്നു.എന്നാല്‍ സംഘടനയിലെ ചില ആള്‍ക്കാരുടെ നിലപാടുകളും വ്യക്തി താല്‍പ്പര്യങ്ങളിലും മഞ്ജു അതൃപ്തയായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍. മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ഒരു ലേഖനം ഡബ്‌ള്യുസിസി യുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. ഇതാണ് സംഘടനയില്‍ മഞ്ജുവിന് കടുത്ത അതൃപ്തിക്ക് കാരണമായ ഒടുവിലത്തെ സംഭവമെന്നും ഇതിന് പിന്നാലെ താരം സംഘടനയിലെ അംഗത്വം തന്നെ രാജിവെയ്ക്കന്‍ തീരുമാനം എടുത്തിരുന്നതായും സൂചനകളുണ്ട്. വനിതാ സംഘടനയുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനയ്‌ക്കെതിരേ മഞ്ജുവിനും മറ്റും കാരണം കാണിക്കല്‍ നോട്ടീസ് അമ്മ നല്‍കിയിരുന്നതായി വിവരമുണ്ട്്. പുറത്താക്കുന്നതിന് മുമ്പായി മഞ്ജു വുമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും രാജിവെച്ച ശേഷം വിദേശത്തേക്ക് പോയി എന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. മലയാളം സിനിമാനടീനടന്മാരുടെ സംഘടനയായ അമ്മയെ പിളര്‍ത്തുന്നതില്‍ മഞ്ജുവിന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു. സംഘടനയില്‍ പെട്ട വനിതകളുടെ പോഷക കൂട്ടായ്മ എന്ന രീതിയിലാണ് ഡബ്‌ള്യൂസിസി രൂപമെടുത്തതെങ്കിലും ചില പ്രമുഖ പേരുകളെ അതില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു. തന്റെ സുഹൃത്തായ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് അംഗത്വം നല്‍കാതിരുന്നതും മഞ്ജുവിന് ഇഷ്ടക്കേടിന് കാരണമായിട്ടുണ്ട്. ഇതിന് പുറമേ മാതൃ സംഘടനയ്ക്ക് വിരുദ്ധം എന്ന തോന്നല്‍ ജനിപ്പിക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായതും അത് വിവാദമാകുകയും ചെയ്തു. അടുത്തിടെ വലിയ വിവാദത്തില്‍ പെട്ട നടിയുടെ ചില ട്വീറ്റുകളും പ്രതികരണങ്ങളും മഞ്ജുവിനെ അതൃപ്തമാക്കി. ഏറ്റവും ഒടുവില്‍ ഡബ്‌ള്യൂസിസിയുടെ പേജില്‍ അമ്മയുടെ ചില തീരുമാനത്തിനെതിരേ വന്ന പരസ്യ പ്രതികരണത്തിനുള്ള കാരണം കാണിക്കല്‍ ആവശ്യപ്പെടല്‍ കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതായിരുന്നു ഏറ്റവും അവസാനം ഉയര്‍ന്ന വിവാദം. ഇതിനെതിരേയാണ് നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചത്. ിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതിനെ തുടര്‍ന്ന് സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഏഴ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ വന്ന ഈ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അമ്മയുടെ നേതൃത്വം കുടത്ത നിരാശയിലായിരുന്നു. ചട്ടപ്രകാരം ചെയ്ത കാര്യത്തില്‍ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന തരത്തില്‍ വനിതാ കൂട്ടായ്മ പ്രവര്‍ത്തിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വനിതാ കൂട്ടായ്മയുടെ ഭാഗമായ 'അമ്മ'യിലെ അംഗങ്ങള്‍ക്ക് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഇതിനുള്ള ചരട് വലികളിലാണ്. മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമാ കല്ലിംഗല്‍, രമ്യാനമ്പീശന്‍ അടക്കമുള്ളവര്‍ക്ക് അച്ചടക്ക നടപടിയുടെ തുടക്കമെന്നോണം വിശദീകരണം ആവശ്യപ്പെടാനിരിക്കെയാണ് അവരുടെ രാജി. അതേസമയം വിഷയത്തെ സങ്കീര്‍ണ്ണാവസ്ഥയിലേക്ക് കൊണ്ടു പോകരുതെന്ന നിലപാടായിരുന്നു പ്രസിഡന്റ് മോഹന്‍ലാലിന്. അമ്മയുടെ പൊതു യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം വനിതാ അംഗമായ ഊര്‍മിളാ ഉണ്ണിയെ കൊണ്ടാണ് വേദിയില്‍ ഉയര്‍ത്തിയത്. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയില്‍ പോയാല്‍ സംഘടന കുടുങ്ങുമെന്നും പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കില്‍ അതിന് സങ്കീര്‍ണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപില്‍ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നല്‍കിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്‌സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്. തല്‍കാലം വിവാദം ഒഴിവാക്കാന്‍ ദിലീപിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാല്‍ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തില്‍ ദിലീപ് അനുകൂലികള്‍ മാത്രമുള്ള എക്‌സിക്യൂട്ടീവ് പുറത്താക്കല്‍ തീരുമാനം റദ്ദാക്കും. അതിന് ശേഷം സസ്‌പെന്‍ഷനും. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തില്‍ ദിലീപിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വരുത്താനായി ദിലീപിനെ സസ്‌പെന്റ് ചെയ്യും. അങ്ങനെ സസ്‌പെന്റ് ചെയ്താല്‍ കുറ്റപത്രം പോലും കൊടുക്കേണ്ടി വരില്ല. വിചാരണ തീരും വരെ അത് തുടരാനാണ് നീക്കം. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താനാണ് നീക്കം. അതിനിടെ ഈ വിവാദങ്ങള്‍ക്ക് താന്‍ മുഖം കൊടുക്കുന്നത് പോലുമില്ലെന്ന നിലപാടിലാണ് ദിലീപ്. എന്തു വന്നാലും ഇനി അമ്മയുടെ പൊതുയോഗങ്ങള്‍ക്കോ പരിപാടിക്കോ ഇല്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ല, നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം: പോരാട്ടത്തില്‍ അണി ചേര്‍ന്ന് മഞ്ജു വാര്യര്‍ അന്ന് മഞ്ജു വാര്യര്‍ ആരെയും അനുസരിക്കില്ല, ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും: വിപിന്‍ മോഹന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാള സിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് കുറേക്കാലം നിറഞ്ഞു നിന്നിരുന്നു. മലയാള സിനിമക്ക് മേല്‍പ്പടിയാന്‍ സമ്മാനിച്ച മുന്നേറ്റങ്ങളുടെ പേരിലല്ലാ, ഏറ്റവും മോശമായി എങ്ങിനെ സിനിമ പടച്ചു വിടാം എന്നതിന്റെ ക്രെഡിറ്റിലാണ് കുറേക്കാലം അയാള്‍ കളം നിറഞ്ഞാടിയിരുന്നത്. മുന്‍നിര നക്ഷത്രങ്ങളുടെ ആക്ഷേപങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും കുറിക്കു കൊള്ളുന്ന മറുപടികളുമായി സന്തോഷ് പണ്ഡിറ്റ് നട്ടെല്ല് നിവര്‍ത്തി നിന്നുകൊണ്ട് പ്രതികരിക്കുക വഴിയായിരിക്കണം, ഇപ്പോള്‍ അയാളെയും കൂട്ടിയിട്ടാണ് മുന്‍നിര സിനിമ പഴുത്തു ചീയുന്നത്. മലയാള സിനിമക്ക് മാത്രമല്ലാ, സമകാലീന സാംസ്കാരിക രംഗത്തിനു തന്നെ അവമതിപ്പുണ്ടാക്കികൊണ്ട്, പുഴുത്തു നാറുന്ന ചിന്തകളും, പ്രവര്‍ത്തികളുമായി മുന്നേറുന്ന നക്ഷത്ര ചക്രവര്‍ത്തിമാരുടെ അമ്മത്തൊട്ടിലാണല്ലോ നമ്മുടെ ശിനിമാ രംഗം ?അതുകൊണ്ടാണല്ലോ അടച്ചിട്ട മുറിയില്‍ ആരെടാ ചോദിക്കാന്‍ എന്ന ഭാവത്തോടെ ആക്രമണ തന്ത്രങ്ങള്‍ മെനയുന്നതും, ഒറ്റക്ക് പുറത്തിറങ്ങിയാല്‍ അണ്ടാവിക്കു തോഴി കൊള്ളേണ്ടവന്മാരെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്കു ചുറ്റും സംരക്ഷണ വലയം സൃഷ്ടിക്കുന്നതും ? തന്റെ ഹംസ രഥത്തിനു വഴി മാറാഞ്ഞിട്ട് സ്വന്തം അമ്മയുടെ മുന്നിലിട്ട് മകനെ മര്‍ദ്ദിച്ച ഒരു മാടന്പി തംപ്രാന്‍. ഓടിപ്പിടഞ്ഞെത്തിയ അമ്മയെ തങ്ങളുടെ തറവാട്ടില്‍ മാത്രം നിലവിലുള്ള ഒരു ആംഗ്യവും കാണിച്ചു മഹാന്‍. ലോക കമ്യൂണിസത്തിന് തന്നെ നാണക്കേടുണ്ടാക്കിക്കൊണ്ട് ' ഞങ്ങളാ ഭരിക്കുന്നത് ' എന്നൊരു വീര വാദവും. ' അത് ഞമ്മളാ ' എന്ന് പറയുന്ന മറ്റൊരു സമകാലീന മമ്മൂഞ്ഞുകുട്ടി ? പോരേ പൂരം? ജനസേവനത്തിനായി എം. എല്‍. എ. കുപ്പായവും തുന്നിച്ചിട്ടിറങ്ങിയ ഒരു വ്യക്തിയില്‍ നിന്നാണ് ഇതൊക്കെ ഉണ്ടായത് എന്നറിയുന്‌പോള്‍ മലയാളികള്‍ എന്ന നമ്മള്‍ ചാറൂറ്റി ജീവിക്കുന്ന മലഞ്ചാഴികളായി തീരുന്നുവോ എന്നൊരു സംശയം ? അവസാനം ' ലോലു അല്ലു, ലോലു അല്ലു ' പറഞ്ഞു തടി തപ്പിയെങ്കിലും ഇദ്ദേഹമാണ് മലയാള സിനിമയെ ഇനി നേര്‍വഴിക്കു നയിക്കാന്‍ പോകുന്ന ഒരു തേരാളി. വേറെയുമുണ്ട് കുറെ രാഷ്ട്രീയ സിനിമാക്കാര്‍. എം. പി. യുടെയും, എം. എല്‍. എ. യുടെയും ഒക്കെ കുപ്പായങ്ങളണിഞ് ഡെല്‍ഹീക്കും, തിരുവനന്തപുരത്തിനുമൊക്കെ വണ്ടി കയറിയതറിയാം. അവിടയോ, ഇവിടെയോ ' കമാ ' ന്നൊരക്ഷരം പറഞ്ഞതായി ആരും കേട്ടിട്ടില്ല. പക്ഷെ, സിനിമയില്‍ വലിയ നാവാണ്.. ഇരയുടെ കൂടെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വേട്ടപ്പുലിയുടെ അണ്ട തഴുകിക്കൊണ്ടേയിരിക്കും. ഇവന്മാരൊക്കെ കൂടിയാണ് നമ്മുടെ സിനിമാരംഗം ഉദ്ദീപിപ്പിക്കാന്‍ പോകുന്നത്. സന്തോഷ് പണ്ഡിറ്റിനെ അന്ന് കുറ്റം പറഞ്ഞവര്‍ ഇന്ന് പടച്ചു വിടുന്ന പ്രൊഡക്ടുകള്‍ ഒന്ന് കാണണം. ജീവിത യാഥാര്‍ഥ്യങ്ങള്‍ എന്നത് ഇന്നൊരു വിഷയമേയല്ല. മനുഷ്യാവസ്ഥ ഒരു മാനദണ്ഡവുമല്ല. അന്യഗ്രഹ ജീവികളെപ്പോലെ വട്ടു പിടിച്ച കുറേ കോലങ്ങള്‍. അവരുടെ കാട്ടായവും, കോപ്രായവും കുത്തിനിറച്ച കുറെ സീനുകള്‍. കാട്ടെലികളെപ്പോലെ ക്യാമറകള്‍ കരളുന്ന ശരീര ഭാഗങ്ങള്‍ എഛ്. ഡി. സാങ്കേതിക വിദ്യയില്‍ കണ്ണിനു മുന്പിലെത്തിക്കുന്‌പോള്‍, സര്‍ക്കാര്‍ ഔട്ട് ലെറ്റുകളില്‍ നിന്നുള്ള ചാരായമടിച്ചു കിറുങ്ങിയിരിക്കുന്ന നമ്മുടെ ന്യൂജെന്‍ ആരാധകക്കുട്ടന്മാര്‍ക്ക് സുഖം. അവര്‍ പണമെറിഞ്ഞു കൊള്ളും. എല്ലാവര്‍ക്കും കിട്ടും വീതം. അതാണ് നമ്മുടെ സിനിമാ ജീനിയസ്സുകളുടെ മഹത്തായ കലാസൃഷ്ടികള്‍. ഇന്നത്തെ സിനിമ പറയുന്ന കാര്യങ്ങള്‍ ഏതു നാട്ടില്‍, ഏതു കാട്ടില്‍ ആണ് നടക്കുന്നത് എന്ന് അത് പടച്ചുണ്ടാക്കിയവര്‍ക്ക് പോലും നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല. ദശകങ്ങളിലേക്ക് നീണ്ടു നീണ്ട് കിടക്കുന്ന മലയാള സിനിമയുടെ ചരിത്രം പരിശോദിച്ചാല്‍ മനുഷ്യ സാഹചര്യങ്ങളുടെ ഇരുള്‍ക്കാടുകളില്‍ വെളിച്ചമായി പരിണമിച്ച ചലച്ചിത്ര കാവ്യങ്ങള്‍ വളരെ വിരളമായേ സംഭവിച്ചുള്ളൂ എന്ന് കാണാവുന്നതാണ്. ആയിരക്കണക്കിന് സിനിമകള്‍ അനവരതം പിറന്നു വീണിട്ടും വിരലിലെണ്ണിത്തീര്‍ക്കാവുന്ന സിനിമകള്‍ മാത്രമാണ് മനുഷ്യാവസ്ഥക്ക് വെളിച്ചമായി പരിണമിച്ചത്? സൂകര പ്രസവം പോലെ ഇന്നും സിനിമകള്‍ പിറന്നു വീഴുന്നുണ്ടങ്കിലും ' കലാരൂപങ്ങള്‍ ' എന്ന് പേരിട്ടു വിളിക്കാവുന്നവകള്‍ അവയില്‍ ഒന്നെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ഏതൊരു കലാരൂപത്തില്‍ നിന്നും ഒരു റവന്യൂ ഉദീരണം ചെയ്യേണ്ടതുണ്ട്. ആസ്വാദകന്റെ സംവേദന ക്ഷമതയില്‍ ഇടിച്ചു കയറി നിന്ന് കൊണ്ട്, അവനും, അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഇന്നിനെക്കാള്‍ മെച്ചപ്പെട്ട നാളെയിലേക്കുള്ള പ്രയാണത്തില്‍ വഴികാട്ടികളായി പരിണമിക്കേണ്ട ചൂണ്ടു പലകകളായിരിക്കണം ഈ റവന്യൂ. ഈ ലക്ഷ്യം സാധിച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന സത്യം അംഗീകരിക്കുന്‌പോള്‍ തന്നെ ചാപിള്ളകളായി പിറന്നു വീണ് സമൂഹത്തെ മലീമസമാക്കിയ സിനിമകളുടെ മൃഗീയ ഭൂരിപക്ഷം കൊണ്ട് സന്പന്നമാണ് മലയാളം എന്ന് കൂടി നമുക്ക് സമ്മതിക്കേണ്ടി വരും ? സിനിമ ഒരു വിനോദ ഉപാധിയാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിന് സമ്മാനിച്ചത് ഏതു കുലദ്രോഹിയാണെന്ന് അറിയില്ലെങ്കിലും, ആ കാഴ്ചപ്പാടില്‍ കുടുങ്ങിപ്പോയ ഉല്‍പ്പാദകരും, ഉപഭോക്താക്കളും കൂടിയാണ് കലാമൂല്യങ്ങളുടെ കഴുത്തറുത്ത് മലയാള സിനിമയെ വെറും ശവങ്ങളാക്കി മാറ്റിയതും, ആ ശവങ്ങളുടെ അളിഞ്ഞ നാറ്റം ആസ്വദിച് അത് കടിച്ചു കീറിത്തിന്നാന്‍ നമ്മുടെ സന്തോഷ് പണ്ഡിറ്റിന് പിന്നാലെ മലയാള സിനിമയിലെ മഹാരഥന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ വരെ പാത്തും പതുങ്ങിയും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നതും ? ഈ ശവങ്ങളില്‍ നിന്ന് പുറത്തു വരുന്നത് നാറ്റം മാത്രമാണ്. ആ നാറ്റം ആവോളം ഏറ്റുവാങ്ങിയ മലയാളി സമൂഹമാണ് മനുഷ്യ മനസാക്ഷിയെ എക്കാലവും ഞെട്ടിച്ച കുല ദ്രോഹികളായി പരിണമിച്ചതും, മദ്യ വാറ്റുകാരും, പണ്ടം പണയക്കാരും വന്‍കിട ബിസ്സിനസ്സ് ഗ്രൂപ്പുകളായി വളര്‍ന്നു പടര്‍ന്ന് കൊണ്ട്, സെക്‌സും, വയലന്‍സും വിലപേശി വിറ്റ്, കേരളീയ യുവത്വങ്ങളെ സെക്‌സ് ടൂറിസത്തിലേക്കും, കൊട്ടേഷന്‍ സംഘങ്ങളിലേക്കും, തീവ്രവാദ ഗ്രൂപ്പുകളിലേക്കും പ്രമോട്ട് ചെയ്തു കൊടുക്കുന്ന സാമൂഹ്യ ദുരവസ്ഥ സൃഷ്ടിച്ചെടുത്തവര്‍ ? സിനിമ ഒരു വിനോദ ഉപാധിയാണെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. നമ്മുടെ കലാഭവന്‍ അച്ഛന്റെ മിമിക്രി ഇളിപ്പുകാര്‍ സിനിമയില്‍ കാലുറപ്പിച്ചു തുടങ്ങിയത് മുതലാണ് ഇത് വല്ലാതെ പറഞ്ഞു തുടങ്ങിയത് എന്ന് തോന്നുന്നു. പട്ടിയും, പൂച്ചയും കരയുന്നത് അനുകരിച്ചു കൊണ്ട് കടന്നു വന്ന മിമിക്രിക്കാരെ കണ്ട് ആളുകള്‍ ചിരിച്ചു. ഈ ചിരി തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഇളിപ്പുകാര്‍ കരുതി. കൂടുതല്‍ ഇളിപ്പിക്കാനായി കൂടുതല്‍ ഇളിപ്പന്‍ പരിപാടികളിലേക്ക് അവര്‍ കടന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും തികച്ചും ആക്ഷേപിക്കപ്പെട്ട് ഇളിപ്പന്‍മാരിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ കരയാനാവാത്തതു കൊണ്ട് ജനം ചിരിച്ചു. പിന്നെപ്പിന്നെ ഈ വൈകൃതവല്‍ക്കരണത്തിലൂടെ വ്യക്തികളെ തങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണെന്ന് വരെ ഇളിപ്പന്‍മാര്‍ പറഞ്ഞു നടന്നു. ഇവര്‍ക്ക് വേണ്ടി കൂടുതല്‍ ഇളിച്ചത് ഇവര്‍ തന്നെയായിരുന്നു. പരസ്പ്പര സഹായ സഹകരണ സംഘത്തിലൂടെയുള്ള ഒരു പുറം ചൊറിയല്‍ പരിപാടി. ആര്‍ക്കും നഷ്ടമില്ല. ഒരുത്തന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്‌പോള്‍ത്തന്നെ സ്വന്തം പുറം ചൊറിഞ്ഞു കിട്ടുന്നതിന്റെ സുഖവും ഇവര്‍ അനുഭവിക്കുന്നു. നാടോടുന്‌പോള്‍ നടുവേ ഓടേണ്ട നിസ്സഹായരായ പൊതുജനം ഇതെല്ലാം കണ്ടു നിന്നു. അവരുടെ മുഖത്ത് വലിഞ്ഞു മുറുകിയ മാംസ പേശികള്‍ വിരിയിച്ചെടുത്ത ഭാവം ചിരിയാണെന്ന് തല്പര കക്ഷികള്‍ പറഞ്ഞു പരത്തി. യാഥാര്‍ഥത്തില്‍ ഇത് ചിരിയായിരുന്നില്ല. തങ്ങളുടെ മഹത്തായ കലാ സാംസ്ക്കാരിക പാരന്പര്യങ്ങളെ കടിച്ചു കീറുന്ന കശ്മലന്മാരെ കൊല്ലാന്‍ കഴിയാത്തതിലുള്ള അമര്‍ഷം വലിഞ്ഞു മുറുകിയ മുഖഭാവത്തെയാണ് ചാനലുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ചിരിയായി തെറ്റിദ്ധരിക്കപ്പെട്ടതും, തങ്ങളുടെ ഇടങ്ങള്‍ ഇളിപ്പന്‍മാര്‍ക്കു വേണ്ടി മലര്‍ക്കെ തുറന്നിട്ടതും ? ഇത്തരം ഇളിപ്പുകാര്‍ സിനിമാ രംഗം കീഴടക്കിയതോടെ സിനിമയില്‍ നിന്നുള്ള റവന്യൂ ഇളിപ്പു മാത്രമായി ചുരുങ്ങി. സിനിമ കണ്ടിറങ്ങിയ അപ്പന്‍ അമ്മയെ നോക്കി ഇളിച്ചു. അപ്പനും അമ്മയും കൂടി മക്കളെ നോക്കി ഇളിച്ചു. ആങ്ങള പെങ്ങളെ നോക്കി ഇളിച്ചു. പെങ്ങള്‍ അയല്‍ക്കാരനെ നോക്കി ഇളിച്ചു. ആകെ ഇളിപ്പു മയം. ഇളിപ്പന്‍ കേരളം. കേരളത്തിലെ ജനങ്ങള്‍ ഇളിക്കാനായി ജനിക്കുന്നു; ഇളിച്ചു കൊണ്ടേ വളരുന്നു; ഇളിച്ചു കൊണ്ടേ തന്നെ മരിക്കുന്നു ? കേരളത്തിലെ ട്രോപ്പിക്കല്‍ കരിമണ്ണ് തരിശുകളായി പടരുന്നു, പൊതു സ്ഥലങ്ങളും, തെളിനീര്‍ പുഴകളും അഴുക്കു മാലിന്യം പേറി നശിക്കുന്നു, ആര്‍ക്കും ഒന്നിനും നേരമില്ല, ടി. വി. യിലെ ഇളിപ്പന്‍ കോപ്രായം കണ്ട് മയങ്ങണം, അത്ര തന്നെ ? മാലിന്യത്തിന്റെ കാര്യം പോകട്ടെ, അതിനല്ലേ ഞങ്ങള്‍ വോട്ടു കൊടുത്ത് ജയിപ്പിച്ച സര്‍ക്കാറുള്ളത് എന്നാണ് ചോദ്യം. സര്‍ക്കാര്‍ അരി തന്നാല്‍ മാത്രം പോരാ, മുഖ്യമന്ത്രി നേരിട്ട് വന്ന് കഞ്ഞി വച്ച് തരണം എന്നാലേ ഞങ്ങള്‍ കുടിക്കൂ എന്നാണു വാശി ! ജീവിതത്തിന്റെ സീരിയസ്‌നെസ്സ് കൈമോശം വന്ന ഒരു ജനതയ്ക്ക് ഭവിച്ച ദുരന്തം ! ഇളിപ്പിന് സപ്പോര്‍ട്ടേകാന്‍ സിനിമയില്‍ കുലുക്ക് വന്നു. ടീനേജ് യൗവനങ്ങള്‍ തങ്ങളുടെ മുഴുത്ത അവയവങ്ങള്‍ കുലുക്കിയാടി. തലയും, താടിയും നരച്ച നായകക്കിളവന്മാര്‍ അവര്‍ക്കൊപ്പം അറിഞ്ഞാടി. ഈ ആട്ടത്തിനെ അതിന്റെ ഉപജ്ഞാതാക്കള്‍ സിനിമാറ്റിക് ഡാന്‍സ് എന്ന് വിളിച്ചു. ഭാഷാ പരിചയമുള്ളവര്‍ ഇതിനെ ' ലിംഗ സ്ഥാന ചടുല ചലനം ' അഥവാ, അരയാട്ട് നൃത്തം എന്ന് വിളിച്ചു. അത്രക്ക് ലോക പരിചയമില്ലാത്ത നാട്ടൂന്പുറത്തുകാര്‍ എളുപ്പത്തില്‍ ഇതിനെ ' അണ്ടയാട്ട് ' എന്ന് വിളിക്കുന്നു. അറിയാതെ വിളിച്ചു പോയതാണെങ്കിലും ഇത്തരം നൃത്തത്തില്‍ അണ്ടയാണല്ലോ അമിതമായി ആടുന്നത് ? മനഃസുഖം തേടി തീയറ്ററിലെത്തുന്ന ആസ്വാദകന്റെ ഉള്ള മനഃസുഖം കൂടി അവിടെ നഷ്ടമാവുന്നു. നീറുന്ന ജീവിത പ്രശ്‌നങ്ങളെ ധീരമായി നേരിടാനുള്ള പോര്‍മുഖങ്ങളൊന്നും അവന്‍ തീയറ്ററില്‍ കണ്ടെത്തുന്നില്ല. പിന്നെ പുറത്ത് ലഭ്യമാവുന്ന പോര്‍മുഖം തന്നെ ശരണം. അത്തരം പോര്‍മുഖങ്ങളാണല്ലോ നമ്മുടെ സര്‍ക്കാര്‍ സ്വന്തം ഔട്ട് ലെറ്റുകളിലൂടെ മഹാ നഗരങ്ങള്‍ മുതല്‍ മഞ്ചാടിക്കുന്ന് വരെയുള്ള ഇടങ്ങളില്‍ തലങ്ങും വിലങ്ങും വിറ്റു കൊണ്ടിരിക്കുന്നത് ? ഈ അമൃത പാനീയം വാങ്ങാനാണല്ലോ ആഴ്‌വാരി തംപ്രാക്കളും അടിമപ്പുലയനും ഒരുമയോടെ ഒരേ ക്യൂവില്‍ വൈരം മറന്ന് കാവല്‍ നില്‍ക്കുന്നതും, ആളും, തരവും, മതവും, രാഷ്ട്രീയവും മറന്ന് പരസ്പരം ' അളിയാ ' എന്ന് വിളിച് ആലിംഗനം ചെയ്യുന്നതും ? കലാരൂപങ്ങള്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങളിലേക്ക് ഇറങ്ങണം. ജീവിത ഭാരത്തിന്റെ ചുമടും പേറി വരുന്ന അവന് ആശ്വാസത്തിന്റെ അത്താണിയാവണം. പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന അവന് കരയിലെത്താനുള്ള കൈത്താങ്ങാവണം. സര്‍വോപരി, സമൂഹത്തെ നേര്‍വഴിക്കു നയിക്കുവാനും, നടത്തുവാനുമുള്ള വിളക്കു മരങ്ങളാവണം. രണ്ടാം ലോക മഹാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പടിഞ്ഞാറന്‍ നാടുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ ഹെമിംഗ്‌വേയുടെ ' കിഴവനും കടലും ' വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. തന്റെ ചൂണ്ടയില്‍ കുടുങ്ങിയ വിലയേറിയ വലിയ മത്സ്യത്തെ കരയിലെത്തിക്കുവാന്‍ ഏകനായി പാട് പെടുന്ന കിഴവന്‍ സ്വപ്‌നങ്ങള്‍ വിടരുന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യന്റെ പ്രതീകമാണ്. മൂന്ന് രാപ്പകലുകളിലായി നീളുന്ന കിഴവന്റെ സമരത്തില്‍ അയാള്‍ നേരിടുന്ന യാതനകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. ചോരയുടെ മനം പിടിച്ചെത്തിയ കൂറ്റന്‍ സ്രാവുകള്‍ കിഴവന്റെ മല്‍സ്യത്തില്‍ നിന്നും ഓരോ കടിയിലും കുറേ റാത്തലുകള്‍ അപഹരിക്കുകയാണ്. പങ്കായവും, ചൂണ്ടത്തണ്ടും, വിളക്കു കുറ്റിയും കൊണ്ട് കിഴവന്‍ സ്രാവുകളെ നേരിടുകയാണ്. സ്രാവുകള്‍ കുറെ കടിച്ചെടുത്താലും ബാക്കിയുള്ളത് വിറ്റ് തന്റെ ശിഷ്ടകാലം സുഖമായി ജീവിക്കാം എന്നതാണ് കിഴവന്റെ സ്വപ്നം. നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഒരു പ്രഭാതത്തിന്റെയോരത്ത് കിഴവന്‍ കരയിലെത്തുന്നു. വഞ്ചി വലിച്ചടുപ്പിച് അതില്‍ ചേര്‍ത്തു കെട്ടി വച്ച തന്റെ വിലയേറിയ ' മാര്‍ലിന്‍ ' മത്സ്യത്തെ കിഴവന്‍ നോക്കി. സ്രാവുകള്‍ തിന്നു തീര്‍ത്തതിന്റെ ബാക്കി ഒരു വലിയ മീന്‍മുള്ള് മാത്രം. ഒരു റാത്തല്‍ പോലുമവശേഷിപ്പിക്കാതെ മുഴുവന്‍ സ്രാവുകള്‍ കൊണ്ട് പോയിരിക്കുന്നു...? തന്റെ കുടിലിലേക്ക് ആടിയാടി നടക്കുന്നതിനിടയില്‍ ഇനി മല്‍സ്യ വേട്ടയ്ക്കില്ലെന്ന് കിഴവന്‍ തീരുമാനമെടുത്തു. ആഫ്രിക്കന്‍ കാടുകളില്‍ അലറി നടക്കുന്ന സിംഹങ്ങളെ വേട്ടയാടിപ്പിടിക്കലാവാം തന്റെ അടുത്ത തൊഴില്‍ എന്നും കിഴവനുറച്ചു. തന്റെ കുടിലില്‍, ഒരു കാലിറക്കി, മറു കാല്‍ കയറ്റി കമിഴ്ന്നു കിടന്ന് കിഴവനുറങ്ങുകയാണ്....അലറുന്ന ആഫ്രിക്കന്‍ സിംഹങ്ങളെ താന്‍ വേട്ടയാടിപ്പിടിക്കുന്നത് സ്വപ്നത്തില്‍ കണ്ടു കൊണ്ട്.... സാഹചര്യങ്ങളുടെ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയായി കിഴവനെ ഇവിടെ ഹെമിംഗ് വേ ചിത്രീകരിക്കുന്നു! ജന പഥങ്ങളെ ആവേശം കൊള്ളിക്കുന്ന ഇത്തരം കലാരൂപങ്ങള്‍ ലോകത്താകമാനം സംഭവിച്ചിട്ടുണ്ട്. ക്ലാസിക്കുകള്‍ എന്ന് തന്നെ വിളിച് കാലം അവകളെ ആദരിക്കുന്നു ! മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ വികസ്വരമാക്കി അവനെ മുന്നോട്ടു നയിക്കുന്ന ഇത്തരം രചനാ വിസ്‌പോടനങ്ങള്‍ മലയാളത്തിലെ സിനിമയിലോ, സാഹിത്യത്തില്‍ തന്നെയുമോ സംഭവിച്ചിട്ടുണ്ടന്ന് എനിക്ക് തോന്നുന്നില്ല. കുറേ ആഢ്യന്മാരും അവരുടെ ആശ്രിതന്മാരും അങ്ങിനെ പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് എന്നേയുള്ളു. ഒരു ' ദുരവസ്ഥക്കും, വാഴക്കുലക്കും' ശേഷം വന്ന ഒരേയൊരു മുന്നേറ്റം ഞാന്‍ കാണുന്നത് ' വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനി ' ലും മാത്രമാണ്. ഇടക്ക് പിറന്നു വീണ പതിനായിരങ്ങള്‍...ഒന്നിനും ഒരു ജീവനില്ല. കൊട്ടി ഘോഷിക്കപ്പെടുന്ന ' ചെമ്മീനി 'ല്‍ പോലും ഒരു സ്രാവും മൂന്നു മനുഷ്യരും ചത്തു മലച്ചു കരയ്ക്കടിയുന്നതേയുള്ളു ? വെല്ലുവിളികള്‍ ഉയര്‍ത്തി ജീവിതം എന്ന കടല്‍ പിന്നെയും അലയടിക്കുന്നു ? സമീപകാല മലയാള സിനിമകളെപ്പറ്റി ഒന്നും പറയാനില്ല. അവയിലധികവും കലാരൂപങ്ങളേയല്ലാ, വെറും കശാപ്പു ശാലകള്‍ മാത്രമാണ്. അവിടെ തൂക്കി വില്‍ക്കുന്ന അളിഞ്ഞ വസ്തുക്കളുടെ നാറ്റം ആസ്വദിച്ച് മലയാള പ്രേക്ഷകന്‍ വളര്‍ന്നു മുറ്റുന്നതിന്റെ സമകാലീന നേര്‍ചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ആസുര ഭീകര സംഭവ പാരന്പരകള്‍ ? സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നുള്ളതിലധികവും വെറും പൊങ്ങുതടികള്‍ മാത്രമാണ്. തങ്ങളില്‍ നിക്ഷിപ്തമായ കഴിവുകളില്‍ അവര്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല, മറിച്ചു ഭാഗ്യം തേടിയാണ് അവരുടെ അലച്ചില്‍. അതിനായി ആരുടെ കാലും നക്കും, ആരുടെ അണ്ടയും താങ്ങും. ഇതറിയുവാന്‍ നമ്മുടെ മുഖ്യധാരാ നക്ഷത്രങ്ങളുടെ വേഷ ഭൂഷാദികള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാവുന്നതാണ്. മിക്കവരുടെയും കഴുത്തിലും, കാതിലും, കയ്യിലുമൊക്കെ കുറെ എംബ്ലങ്ങള്‍ കെട്ടിത്തൂക്കിയിട്ടുണ്ടാവും; ഭാഗ്യം വന്നു ചേരാനായി അവയൊക്കെ ആരെങ്കിലും പൂജിക്കുകയോ, വെഞ്ചരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. പിന്നെ വിവിധ നിറങ്ങളിലുള്ള കുറെ ചരടുകള്‍. മിക്ക അവയവങ്ങളിലും അതും ബന്ധിച്ചിട്ടുണ്ടാവും. ഏതോ അമ്മയോ, അപ്പനോ ജപിച്ചു കൊടുത്ത അതും കെട്ടി നടന്നാല്‍ തത്ര ഭവാന് വെച്ചടി വെച്ചടി കയറ്റമുണ്ടാവും എന്നാണ് വിശ്വാസം. വിശ്വാസം ആണല്ലോ എല്ലാം ? ഇത്തരക്കാരുടെ കൂട്ടായ്മയാണ് സിനിമ പടച്ചുണ്ടാക്കുന്നത്. ഈ സിനിമകളില്‍ സംസ്ക്കാരത്തെ ഉല്‍ഗ്രന്ഥിപ്പിക്കുന്ന ആത്മാവുണ്ടാവുകയില്ല. കണ്ണുണ്ടെങ്കിലും കാണാനാവാത്ത, കാതുണ്ടെങ്കിലും കേള്‍ക്കാനാവാത്ത വെറും ശവങ്ങള്‍. ഈ ശവങ്ങള്‍ ഉണ്ടാക്കുന്ന നാറ്റം കഴുകന്മാരെ ആകര്‍ഷിക്കുന്നു. കഴുകന്മാര്‍ക്ക് വേണ്ടത് അളിഞ്ഞ ശവങ്ങളാണ്. ലക്ഷ്യബോധമോ, സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത പക്കാ ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മലയാള സിനിമാ രംഗം വേണ്ടുവോളം അതുല്‍പ്പാദിപ്പിച്ചു വിടുന്നത് കൊത്തിത്തിന്നിട്ടാണ് നമ്മുടെ ജീവിത പരിസ്സരങ്ങളില്‍ പോലും മനുഷ്യക്കഴുകന്മാര്‍ ചോരക്കണ്ണുകളുമായി വട്ടമിട്ടു പറക്കുന്നത്. സിനിമ ഉള്‍പ്പടെയുള്ള മലയാളത്തിലെ സാംസ്കാരിക രംഗത്തിന് ഒരു തിരിച്ചു നടത്തം അനിവാര്യമായിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു." ജന സമൂഹങ്ങളില്‍ പ്രവാചകന്റെ സ്ഥാനമാണ് എഴുത്തുകാരന് (കലാകാരന്) ഉള്ളത്. അവന്റെ ആശയങ്ങളെ കൂടി ഉള്‍ക്കൊണ്ടു കൊണ്ട് ആയിരിക്കണം അധികാരികള്‍ ഭരണ നിര്‍വഹണം നടത്തേണ്ടത്. " എന്നെഴുതിയ ബഹുമാന്യനായ ശ്രീ നൈനാന്‍ മാത്തുള്ളയുടെ ഇവിടെ ഓര്‍മ്മിക്കുന്നു. അങ്ങിനെ ചിന്തിക്കുന്‌പോള്‍, യദാര്‍ത്ഥ പ്രവാചക സാന്നിധ്യത്തിന്റെ അഭാവമായിരിക്കണം ഇന്നത്തെ സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം എന്ന് വിലയിരുത്തപ്പെടാവുന്നതാണ്. 'ഫലം കൊണ്ട് വൃക്ഷത്തെ അറിയണം ' എന്ന യവന ചിന്ത ഇന്നും പ്രസക്തമാണ്. 'വൃക്ഷങ്ങളുടെ ചുവടുകളില്‍ കോടാലി വച്ചിരിക്കുന്നു, നല്ല ഫലം കായ്ക്കാത്തവ വെട്ടി തീയില്‍ ഇട്ടു ചുട്ടു കളയും ' എന്ന ബൈബിള്‍ പ്രഖ്യാപനം ഇന്നും ഏവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. കാലത്തിന്റെ കോടാലിയും തോളിലേന്തി വെട്ടുകാരന്‍ വരുന്നുണ്ട്. ഏതൊക്കെ വടവൃക്ഷങ്ങളാണ് ചുവട് മുറിഞ് തീയില്‍ പതിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരിക്കാം.? * മലയാളം ചാനലുകളില്‍ സത്യസന്ധമായ മാധ്യമ ധര്‍മ്മം ലക്ഷ്യം വയ്ക്കുന്നത് 'സഫാരി' ആണെന്ന് എനിക്ക് തോന്നുന്നു. സമാന ദിശയില്‍ പറക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ആണ് എന്റെ രചനകള്‍ കമന്റുകളായി ഞാന്‍ സഫാരിക്ക് അയച്ചു കൊണ്ടിരിക്കുന്നത്. നന്ദി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു - Chandrika Daily Home India നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത് ഇന്ന് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശമാണ് ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നത്. നാളെ രാവിലെ 10.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. കര്‍ണാടകയില്‍ ബി.ജെപി യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുടങ്ങിയത് മുതല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസും പോരാട്ടം തുടരുകയാണ്. യെദ്യൂരപ്പ അധികാരമേറ്റതിനു പിന്നാലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തത്തിയിരുന്നു. എം.എല്‍.എംമാരെ പുറത്തിറക്കി നേതാക്കള്‍ ശക്തി പ്രകടവും പ്രതിഷേധ ധര്‍ണയും നടത്തി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബി.ജെ.പി ക്യാമ്പിലെ അത്മവിശ്വാസം നഷ്ടപ്പെടുന്നത്. തങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എംമാരെ പുറത്തിറക്കി ശക്തി കാണിച്ചതോടെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം കൂടി നല്‍കുന്നതായി. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. നാളെ 10.30 ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ കോണ്‍്ഗ്രസ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് എം.എല്‍.എമാരെ സുരക്ഷിതമായി മാറ്റാന്‍ നീക്കമുണ്ടായെങ്കിലും അത്തരം നീക്കം വേണ്ടന്ന തീരുമാനമാണ് ഇപ്പോള്‍ കോ്#്ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. കോടതി അനുവദിച്ച സമയം അവസാനിക്കുന്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇതിനിടെ ജെഡിഎസിന്റെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണമാണ് നടത്തിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എം.എല്‍.എമാരെ തല്‍ക്കാലം കര്‍ണാടകയില്‍ നിന്നു മാറ്റേണ്ടതില്ലന്നാണ് പുതിയ തീരുമാനം. നാളെ രാവിലെ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേസ് വിധി ബിജെപിക്ക് പ്രതികൂലമാണെങ്കില്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഉടനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് കാരണം. എന്നാല്‍ വിധി കോണ്‍ഗ്രസിന് എതിരായാല്‍ ഇവരെ നാളെ കൊച്ചിയില്‍ എത്തിച്ചേക്കും. അതേസമയം ബെംഗളുരുവില്‍ എംഎല്‍എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്‌-ജെഡിഎസ് നേതൃത്വം. അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റി. റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകി അതീവസുരക്ഷയിലാണ് ബസുകളില്‍ എം.എല്‍.എമാരെ പുറത്തേക്കു കൊണ്ടുപോയി. എന്നാല്‍ എങ്ങോട്ടാണ് അവര്‍ പോകുന്നത് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. എം.എല്‍.എമാരെ പുതുച്ചേരിയിലേക്കോ, ഹൈദരാബാദിലേക്കോ, കൊച്ചിയിലേക്കോ കൊണ്ടുപോകുമെന്നാണ് അഭ്യൂഹങ്ങള്‍. കൊച്ചിയിലേക്കാണ് ബസുകള്‍ പോകുന്നതെന്ന് ജെ.ഡി (എസ്) പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ എച്ച്.ഡി കുമാരസ്വാമി തയ്യാറായില്ല. കേരളം സഹോദര സംസ്ഥാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ കൊച്ചി തെരഞ്ഞെടുക്കുകയാണ്. അതേസമയം എതിര്‍ ചേരിയിലെ നീക്കങ്ങളില്‍ വരുന്ന നിര്‍ണായക മാറ്റങ്ങള്‍ ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: കേരളത്തിന്റെ മഹിമ ഇനി ലണ്ടനിലും. സെന്‍ട്രല്‍ ലണ്ടനിലെ ബസ്സുകളിലാണ് കേരളാ ടൂറിസത്തിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷമായത്. ഡബിള്‍ ഡക്കര്‍ ബസ്സുകളിലാണ് പരസ്യങ്ങളുള്ളത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സ്ഥിരം പരസ്യവാചകമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. പുതിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ നന്നായി പ്രയോഗിക്കുക എന്ന തത്വത്തിലൂന്നിയാണ് കേരളത്തിലെ ടൂറിസം വകുപ്പ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്. ഇപ്പോള്‍ത്തന്നെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഈ നീക്കത്തിന് സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. നിരവധി ആളുകള്‍ ഇത് നോക്കിനില്‍ക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും കാണുവാന്‍ സാധിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബിര്‍മിങ്ഹാമിലും ഗ്ലാസ്‌ഗോയിലും ലണ്ടന്‍ നഗരത്തിലും ടാക്‌സികളില്‍ ഈ പരസ്യം നേരത്തേ ഉപയോഗിച്ചിട്ടുണ്ട്. അത് വലിയ വിജയമാവുകയും ചെയ്തു. ഒന്നര ലക്ഷത്തിലേറെ യുകെ ടൂറിസ്റ്റുകളാണ് ഇതേത്തുടര്‍ന്ന് കേരളത്തിലെത്തിയത്. പല തരത്തിലും ഭാവത്തിലുമുള്ള പരസ്യങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഥകളിപോലുള്ള കലകളും കായലും കാടുകളുടെ ഭംഗിയും ആവിഷ്‌കരിക്കുന്നവയാണ് പരസ്യങ്ങള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘യുപിയിൽ യമുന എക്സ്പ്രസ്‍ പാതയോടു ചേർന്നു പതഞ്ജലി നിർമിക്കാനുദ്ദേശിക്കുന്ന വലിയ പദ്ധതിയാണു മെഗാ ഫുഡ് പാർക്ക്. പക്ഷേ ഇതുവരെയും സംസ്ഥാന സർക്കാരിൽനിന്നും കാര്യമായ സഹകരണമില്ല. നടപടികൾ ശരിയാകാൻ ഏറെക്കാലം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പദ്ധതി മറ്റൊരിടത്തേക്കു മാറ്റാനാണു തീരുമാനം’– പതഞ്ജലി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. ഇതിനിടെ, 6000 കോടി രൂപയുടെ ഫുഡ് പാർക്ക് പദ്ധതി ഉപേക്ഷിക്കരുതെന്ന് സർക്കാർ രാംദേവിനോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ അദ്ദേഹം ഇടപെട്ടതായും റിപ്പോർട്ടുണ്ട്. സർക്കാരിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഒട്ടേറെ കൂടിക്കാഴ്ചകൾ നടത്തി. ഉദാസീനമായാണു സർക്കാർ പെരുമാറിയത്. ഇവിടെ സ്ഥാപിക്കാനുള്ള ഭക്ഷ്യസംസ്കരണ യന്ത്രങ്ങൾക്കുവരെ കമ്പനി ഓർഡർ നൽകിയതാണ്. യുപിയിലെ ലക്ഷക്കണക്കിനു കർഷകർക്ക് ഉപകാരപ്പെടുമായിരുന്നു. നിരവധി തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമായിരുന്നെന്നും ബാൽകൃഷ്ണ വാർത്താ ഏജൻസിയോടു വിശദീകരിച്ചു. അതേസമയം, ഡൽഹിയോടു ചേർന്നു ഫുഡ് ആൻഡ് ഹെർബൽ പാർക്ക് സ്ഥാപിക്കാൻ പതഞ്ജലിക്കു ജനുവരിയിൽ തത്വത്തിൽ അനുമതി നൽകിയിരുന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഭൂമി രേഖകൾ, ബാങ്ക് വായ്പ തുടങ്ങിയവ ഉൾപ്പെടെ അഞ്ചു വ്യവസ്ഥകൾ കമ്പനി ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഒരു മാസം കൂടി പതഞ്ജലിക്ക് അനുവദിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ഈ മാസാവസാനം അനുമതി റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മോഷണം എന്ന കല വളരെ വൈദഗ്ധ്യത്തോടെ നടത്തുന്ന ഒരുപാട് കള്ളന്മാര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഓരോ മേഖലയിലും പ്രത്യേകം പ്രത്യേകം ശ്രദ്ധ ചെലുത്തി മോഷണം നടത്തുന്ന ഇവര്‍ ചില സമയങ്ങളില്‍ അഴിക്കുള്ളിലും ആകാറുമുണ്ട്. എന്നാല്‍ താന്‍ നടത്തിയ മോഷണത്തില്‍ ആവശ്യമുള്ളവ കിട്ടാതെ വന്നാല്‍ ചെയ്ത പണിയുടെ കൂലി ചോദിക്കുന്ന ഏതെങ്കിലും കള്ളനെ കണ്ടിട്ടുണ്ടോ? അതും സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ഫോണ്‍ വിളിച്ച്..? എന്നാല്‍ ഇതുപോലൊരു കള്ളന്‍ ഉണ്ട്. കുതിര ഫിറോസ് എന്നറിയപ്പെടുന്ന ഇയാളുടെ പ്രധാന ലക്ഷ്യം സ്‌കൂളുകളും ആരാധനാലയങ്ങളുമാണ്. പട്ടാമ്പിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ മോഷണത്തിനിടെ ഇയാള്‍ക്ക് ലഭിച്ചത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ്. തനിക്ക് ആവശ്യമായതൊന്നും ലഭിക്കാത്തതില്‍ നിരാശനായ ഫിറോസ് പിറ്റേ ദിവസം ഇതേ ഫോണില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് ചെയ്ത പണിയുടെ പണിക്കൂലി ആവശ്യപ്പെട്ടു. ഒന്നും കിട്ടിയോ ഇല്ല..ചെയ്ത പണിയുടെ പണിക്കൂലി വാങ്ങുന്ന വളരെ ആത്മാര്‍ത്ഥതയുള്ള കള്ളന്‍… വ്യത്യസ്ത രീതികളില്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണു ഫിറോസിന്റെ മോഷണങ്ങള്‍. സ്വര്‍ണവും പണവും മാത്രം മോഷ്ടിക്കും. ആളുകളെ ദേഹോപദ്രവം ചെയ്യുകയേ ഇല്ല. ഇത്തരത്തില്‍ പണം മോഷ്ടിക്കുന്നതിനിടെയാണ് ഫിറോസിനെ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നും പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന മോഷണങ്ങളിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. Choice Host- HTML Template for Hosting Services and Domain Registarion is clean website template,... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ പൊതുവിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ബോധവല്‍ക്കരണം നടന്നുവരുന്നു എന്നത് ആശ്വാസകരമായ വര്‍ത്തമാനമാണ്. ഉപേക്ഷിക്കപ്പെടുന്ന ടെലിവിഷനും കമ്പ്യൂട്ടറുമാണ് ഇലക്ട്രോണിക് ഉച്ചിഷ്ഠക്കൂമ്പാരത്തിലെ മുന്‍‌നിരക്കാരെന്ന നിലയിലാണ് നമ്മള്‍ ബദല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഒരു സാധാരണ ടെലിവിഷനില്‍ എകദേശം രണ്ട് കിലോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു, ഉപേക്ഷിക്കപ്പെടുമ്പോള്‍ നഗരപ്രാന്തത്തിലോ നമ്മുടെ പറമ്പിന്റെയോ ഉപരിതലത്തില്‍ എത്തുന്നത് ലെഡ് ഉള്‍പ്പടെയുള്ള അപകടകരമായ വിഷപദാര്‍ത്ഥങ്ങളാണ്. ഒരു ടെലിവിഷന്റെ ശരാശരി ആയുസ് പത്തുവര്‍ഷവും കമ്പ്യൂട്ടറിന്റെത് ആറു വര്‍ഷമായി കണക്കാക്കിയാല്‍ തന്നെ ഇ-മാലിന്യത്തോത് എത്രയധികമാണന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരും കാലത്ത് ഈ നിരക്ക് കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ നമ്മുടെ നാട്ടില്‍ മൂന്ന് തരത്തിലാണ് ഇ മാലിന്യം പുറത്തുകളയുന്നത്. ഒന്നാമതായി പഴകിയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വഴി, ഇലക്‍ട്രോണിക് ഉപകരണങ്ങള്‍ /കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ഷോപ്പില്‍ നിന്നും വഴിവക്കില്‍ നിന്നും ആണ് ഇക്കൂട്ടരുടെ പക്കല്‍ ഉപയോഗശൂന്യമായ ഇ-വസ്തുക്കള്‍ എത്തുന്നത്. രണ്ടാമത്തെ രീതി, പറമ്പില്‍ ഉപേക്ഷിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ കാണുന്നത്, വര്‍ഷങ്ങളോളം അവിടെ കിടന്ന് മഴയും വെയിലുമേറ്റ് അപകരമായ മാലിന്യങ്ങള്‍ മേല്‍മണ്ണിനെ തന്നെ വിഷലിപ്തമാക്കും. മറ്റോരു കൂട്ടരാകട്ടെ നഗരത്തിലെ മാലിന്യം വിതരണസംവിധാനത്തിലേക്ക് എത്തിക്കും, ചില അവസരങ്ങളിലെങ്കിലും ഇത് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നമ്മുടെ മാലിന്യ (അ)സംസ്‌കരണം! കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്കെത്തുന്ന പുക സാധാരണമാലിന്യപ്പുകയെ അപേക്ഷിച്ച് നൂറുമടങ്ങോളം അപകടകരമാണ് എന്നോര്‍ക്കാറില്ല. ലഭ്യമാകുന്ന വസ്തുതകളും ചിത്രങ്ങളും ചേര്‍ത്തു വച്ചാല്‍ ഇത് ശരിയാണന്ന് ബോധ്യമാകും. സാധാരണ ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ തീരെ അറ്റകുറ്റപ്പണി നടത്താനാകാത്ത അവസരത്തില്‍ മനസില്ലാമനസോടെയാണ് നാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് (ആദ്യം ഉപേക്ഷിക്കില്ല നമ്മളില്‍ പലരും, വീട്ടിലെ സ്റ്റോറിലോ പിന്നാമ്പുറത്തോ ഇടും, വലിയ വില കൊടുത്ത് വാങ്ങിയ ടിവിയല്ലേ ഉപേക്ഷിക്കാന്‍ ഒരു മനപ്രയാസം ! അടുത്ത തവണ ചുമരിന് ചായം തേയ്‌ക്കാന്‍ ആളെത്തുമ്പോഴോ, വീട് ശരിക്കൊന്ന് അടിച്ചുവാരുമ്പോഴോ ആണ് ഇത് ശരിക്കും പുറത്താവുന്നത്, അല്ലേ). എന്നാല്‍ മൊബീല്‍ ഫോണ്‍ അങ്ങനെയല്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത് അഭിമാനമായി കാണുന്നവരുണ്ടെന്ന് പറയുന്നത് അതിശയോക്തിയാകില്ല. മറ്റ് ചിലപ്പോഴാകട്ടെ സാങ്കേതികവിദ്യയിലെ അത്ഭുതകരമായ മാറ്റം ആരേയും പുതിയ മോഡലിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കും. തൊണ്ണൂറുകളുടെ അവസാനപാദത്തിലാണ് നമ്മുടെ നാട്ടില്‍ കൊണ്ട് നടക്കാവുന്ന ഫോണിന്റെ രംഗപ്രവേശം. ആദ്യ കാലത്ത് വന്ന ഫോണുകള്‍ക്ക് ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും സാമാന്യം കനത്ത വിലയുമുണ്ടായിരുന്നു എന്നത് വസ്തുത. ആ ഫോണുകള്‍ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാനാകും എങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തരം ഉപേക്ഷിക്കലുകള്‍ അനിവാര്യമാകും. എന്നാല്‍ പത്തുമാസത്തിനിടെ മോഡലുകള്‍ മാറുന്നത് ഈ വീക്ഷണകോണിലൂടെ കാണുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ 18 മാസമാണ് ഒരു ഫോണ്‍ മാറുന്നതിന്റെ ശരാശരി സമയദൈര്‍ഘ്യം. പോയ വര്‍ഷം 130 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലൂടെ എത്തി അതായത് ഇതില്‍ മൂന്നിലൊന്നും പുതിയ ഉപയോക്താക്കളിലേക്കല്ല എത്തുന്നത് എന്ന സത്യം കൂടിയുണ്ട്. രണ്ടോ അതിലധികമോ തവണ മാറ്റിയെടുക്കന്നവരാണ് ഫോണ്‍ മാര്‍ക്കറ്റില്‍ തിരക്കുകൂട്ടുന്നത്. ഇതോടോപ്പം ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു കണക്ക് മാലിന്യമാകുന്ന ഫോണിന്റെ എണ്ണമാണ് 35 ദശലക്ഷം എണ്ണം ചവറ്റുകുട്ടയിലേക്ക് എത്തുന്നു, ഒപ്പം ഇത്ര തന്നെ അനുബന്ധ ഘടകങ്ങളും. ചാര്‍ജറുകള്‍ കേടാകുന്നതും ഉപേക്ഷിക്കുന്നതും ഇന്ന് നിത്യസംഭവമാണ്, ഒപ്പം ഇതിന്റെ പുറം ചട്ട, പ്ലാസ്റ്റിക്കും അല്ലാത്തതുമായ ഫോണ്‍ കുപ്പായങ്ങള്‍ എന്നിവയെല്ലാം മാലിന്യസംസ്‌കരണത്തില്‍ വന്‍‌നഗരങ്ങളിലെന്ന പോലെ ചെറുപട്ടണങ്ങളില്‍ വരെ കീറാമുട്ടിയായി തുടരുന്നു. ഒരു വര്‍ഷം അയ്യായിരം ടണ്‍ ഇലക്ട്രോണിക് ഉച്ചിഷ്ഠം ഇന്ത്യയില്‍ എത്തുന്നു. മൊബീല്‍ ഫോണ്‍ സാന്ദ്രത എറെ വര്‍ധിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങളാകും ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് ആദ്യം നേരിടാന്‍ പോകുന്നത്. ഫോണ്‍ സാന്ദ്രതയും ജനസാന്ദ്രതയും ഒരേ പോലെ കൂടുതലെന്നതും, ഫോണ്‍ അടിയ്‌ക്കടി മാറുന്നവരുടെ എണ്ണം എറെയുള്ളതും നമ്മുടെ നാട്ടിലാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലെഡ്, കാഡ്മിയം, മെര്‍ക്കുറി പൊലെയുള്ള അപകടകരമായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ എറിയും കുറഞ്ഞും മിക്ക മോഡലിലും ഉണ്ട്. ഇതു വരെ നാം ഫോണ്‍ മാറിയിരുന്നത് പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെയായിരുന്നുവെങ്കില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായെത്തുന്ന ത്രീ ജി സേവനങ്ങള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടണ്‍ കണക്കിന് ഇ-മാലിന്യം അധികമായി ഉണ്ടാക്കും. നിലവില്‍ രണ്ടു ശതമാനം ഹാന്‍ഡ്സെറ്റുകളോ അതില്‍ കുറവോ ആണ് ത്രീ ജി സംവിധാനം ഉപയോഗിക്കാന്‍ പിന്തുണയ്‌ക്കുന്നത്. 35000 കോടി രൂപ ലക്ഷ്യമിട്ട ത്രീ ജി ലേലം ഇപ്പോള്‍ തന്നെ 50,000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വന്‍‌തുകയ്‌ക്ക് സ്പെക്ട്രം ലേലം കൊള്ളുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപയോക്താക്കളെയും മൂന്നാം തലമുറ സേവനങ്ങളിലേക്കെത്തിക്കാന്‍ പതിനെട്ടടവും എടുക്കും. അപ്പോള്‍ കേരളത്തില്‍ മാത്രം ഇപ്പോഴുള്ള രണ്ട് കോടിയോളം മൊബീല്‍ ഫോണുകള്‍ പഴഞ്ചനാകും. നേരത്തെ സൂചിപ്പിച്ച ഇഷ്ടിക വലിപ്പ-ഭാരമുള്ളവ പോലെ. ഉപയോഗിക്കേണ്ട അല്ലെങ്കില്‍ പുതിയ മോഡലിലേക്ക് മാറേണ്ട എന്ന് ഉപദേശിക്കുന്നത് ഒരു തരത്തിലും ശരിയല്ല. എന്നാല്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ഉപയോഗാനന്തരം കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കാം. ഹാന്‍ഡ്‌സെറ്റ് ഉപകരണ നിര്‍മ്മാതാക്കള്‍ തന്നെ ഇത് പ്രവര്‍ത്തനകാലം കഴിഞ്ഞോ അറ്റകുറ്റപ്പണിക്ക് സാധ്യമാകാത്ത സമയത്തോ തിരിച്ചെടുക്കണം. ഇത് (EPR -Extended Producer Responsibility)യൂറോപ്യന്‍ യൂണിയനിലും മറ്റ് ചില രാജ്യങ്ങളിലും കര്‍ശനമായി നടപ്പാക്കിവരുന്നു. ഇങ്ങനെ ശേഖരിക്കുന്ന പാഴ് ഉപകരണങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കാനാകും. ചില ഘടകങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകും. ശാസ്ത്രീയമായി ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുക. ഫോണ്‍ വാങ്ങുന്ന വേളയില്‍ ഒരു ചെറുതുക ഈ ഫണ്ടിലേക്ക് സ്വരുക്കൂട്ടി ഇതിനായുള്ള സംവിധാനത്തിനും പ്രചരണത്തിനും ഉപയോഗിക്കാം. നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും മൊബീല്‍ സേവന ദാതാക്കളുടെ ഓഫീസ് കാണാം. ഇവര്‍ക്കും തിരിച്ചെടുക്കല്‍ ചങ്ങലയില്‍ കണ്ണികളാകാം. നിലവിലുള്ള മാലിന്യ മാനേജ്‌മെന്റ് നീയമവും നയവും ഇ-മാലിന്യത്തിന്റെ വെളിച്ചത്തില്‍ പരിഷ്‌കരിച്ച് നടപ്പാക്കാം. ഉപകരണ നിര്‍മാതാക്കള്‍ക്കോ പ്രാദേശിക ടെക്നീഷ്യനോ തുറന്ന് അറ്റകുറ്റപ്പണി നടത്താനാകുന്ന രീതിയില്‍ മാത്രം ചട്ടക്കൂടുകള്‍ രൂപകല്‍‌പന നടത്തിയാല്‍ മതിയെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാം. ഉദാഹരണത്തിന് മൊബീല്‍ ഫോണിന്റെ/ലാപ്പ് ടോപ്പിന്റെ ചാര്‍ജര്‍ തുറന്ന് നന്നാക്കാന്‍ സാധിക്കുന്ന തരത്തിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതായത് കേവലം 50 പൈസ വിലയുള്ള ഒരു റെസിസ്റ്ററിന്റെ കുഴപ്പം ചിലപ്പോള്‍ ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതും ! ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. മാത്രമല്ല ഒരു നിര്‍മ്മാതാവ് തന്നെ പല മോഡലുകള്‍ക്കും പല തരത്തിലുള്ള ചാര്‍ജര്‍ അഗ്രങ്ങള്‍ (പിന്‍ ) ആണ് വിപണിയിലെത്തിക്കുന്നത്. എന്തുകൊണ്ട് ഒരേ ശൈലിയിലുള്ളവ ആയിക്കൂടാ. ഇക്കാര്യത്തില്‍ ഒരു മാനനീകരണം (Standardisation) അനിവാര്യമാണ്. കയ്യില്‍ കൊണ്ടുനടക്കാവുന്നതും വളരെയെളുപ്പം ഇന്റര്‍നെറ്റ് തിരയലിനും ഇ-പുസ്തകങ്ങള്‍ വായിക്കാവുന്നതുമായ സ്ലേറ്റ് പോലയുള്ള ഉപകരണങ്ങളാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ .വളരെ വര്‍ഷങ്ങളായി ഒരു കൌതുകമെന്നപോലെയോ ശാസ്ത്രസാങ്കേതിക രംഗത്തെ വിസ്മയമായോ പറഞ്ഞുകേട്ടുകൊണ്ടിരിക്കുന്ന ഈ കുട്ടി കമ്പ്യൂട്ടറിന്റെ വിപണി ഉഷാറായത് ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഐ പാഡിന്റെ കടന്നു വരവോടെയാണ്. മൊബീല്‍ ഫോണിനും ലാപ്ടോപ്പിനും മധ്യേയിടം പിടിക്കാവുന്നതാണ് ടാബ്‌ലറ്റ് വകഭേദമെങ്കിലും വിപണി ശക്തിയാര്‍ജിക്കുന്നതും വിലകുറയുന്നതും സംഭവിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പേഴ്സണല്‍ കമ്പ്യൂട്ടറും ലാപ്ടോപ്പും വെടിഞ്ഞ് ടാബ്‌ലറ്റിന്റെ ആരാധകരാകും. ഐ പാഡ് വില്പനയ്ക്കെത്തിയ ആദ്യ ദിനം തന്നെ മൂന്ന് ലക്ഷം പേര്‍ പുത്തന്‍ കൌതുകത്തെ സ്വന്തമാക്കി. ഇതു തന്നെ ടാബ്‌ലറ്റുകളുടെ ഭാവി ശോഭനമാണന്നത് തെളിയിക്കുന്നു. ആപ്പിളിന്റെ ഒട്ടുമിക്ക അവതാരങ്ങള്‍ക്കും ഉപഭോക്തൃ ഇലക്‍ട്രോണിക്സ് വിപണിയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ആയിട്ടുണ്ട്, എന്നതിനാല്‍ തന്നെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളും ആപ്പിളിന്റെ ചെറുനീക്കങ്ങളെ പോലും ജാഗ്രതയോടെ നിരീക്ഷിക്കും. കൊണ്ടുനടക്കാവുന്ന സംഗീതത്തിന്റെ കാര്യം തന്നെയെടുക്കുക, സോണി വാക്‍മാന്‍ അജയ്യമായി നിന്ന കാലത്താണ് ഡിജിറ്റല്‍ കാലമാറ്റത്തിനൊപ്പം ഐ പോഡ് എന്ന കുഞ്ഞന്‍ പാട്ടുപെട്ടി (ഒരു തീപ്പെട്ടിയുടെ അത്ര വലിപ്പവും അത്രതന്നെ ഭാരവും! ) അവതരിച്ചതും മറ്റുള്ള എല്ലാവരെയും കാതങ്ങള്‍ക്കപ്പുറം പിന്നിലാക്കി നിര്‍ണായക സ്ഥാനം നേടിയതും. സാധാരണ കാസറ്റ്‌-ടേപ്പ് റെക്കോഡറിന് നേരിട്ട തിരിച്ചടി തന്നെയാകും ഇപ്പോഴത്തെ ലാപ്‌ടോപ്പുകളെ കാത്തിരിക്കുന്നതെന്ന് കരുതുന്നവരും കുറവല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി എണ്‍പതുകളുടെ ആദ്യഭാഗത്ത് വീടിന് ആഡംബരമായിരുന്നുവെങ്കില്‍ ഇന്ന് കുറച്ചിലാണ് ! പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയാകട്ടെ കിട്ടാനുമില്ല. ഇതുപോലെയാകും വ്യക്തിഗത ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകളുടെയും വലിയ ലാപ്പ്ടോപ്പുകളുടെയും സ്ഥിതിയും. ടാബ്‌ലറ്റും നെറ്റ്ബുക്കുകളും വിപണിയുടെ സിംഹഭാഗവും കയ്യടക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു പുതിയ ഉപകരണത്തിന്റെ വിജയതോത് തീരുമാനിക്കുന്നത് അത് ഹിറ്റാകുന്ന മാനദണ്ഡം മാത്രം വിശകലനം ചെയ്തല്ല, മറ്റുള്ള ഉത്പാദകര്‍ ഈ ഗണത്തിലേക്ക് എത്തുന്നുണ്ടോ എന്നതും നിര്‍ണായകമാണ്. എച്‌പി, നോക്കിയ, ഡെല്‍ ,തോഷിബ എന്നീ വമ്പന്മാരെല്ലാം ടാബ്‌ലറ്റ് അങ്കം കുറിക്കാന്‍ തയാറെടുത്തു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ആഴ്ച വന്ന പുതിയ വാര്‍ത്തയാണ് ടാബ്‌ലറ്റ് മത്സരത്തിന്റെ തീവൃത വെളിവാക്കിയത്, മറ്റാരുമല്ല ഗൂഗിള്‍ തന്നെയാണ് ഈ രംഗത്തേക്ക് എത്തുന്നത്. ഗൂഗിളിന്റെ എതുനീക്കവും സംസാരമാകുന്ന ഗൂഗിളീകരണകാലത്ത് ഇതും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും ബസിലും (ഗൂഗിള്‍ ബസ് ആണേ) ബ്ലോഗുകളിലും ഗൂഗിള്‍ ടാബ്‌ലറ്റിന്റെ വരവില്‍ സന്തോഷവും കൌതുകവും പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ എത്തി. ഗൂഗിള്‍ ടാബ്‌ലറ്റിനായുള്ള പത്രസമ്മേളനത്തിലോ ഔദ്യോഗിക വിശദീകരത്തോടെയോ അല്ല ഈ വിവരം വാര്‍ത്താലോകത്തെത്തിയത് എങ്കിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇ-ബുക്ക് റീഡര്‍ എന്നാണ് ഗൂഗിളിന്റെ മേധാവി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ആദ്യം നെക്സസ് വണ്‍ എന്ന മോബീല്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചത് ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖസാന്നിദ്ധ്യമായ എച്‌.ടിസി യുമായി സഹകരിച്ചാണ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും ഉപകരണപ്പങ്കാളി എച്‌ടി‌സി ആയിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഐ പാഡിനോട് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം എന്നുറപ്പ്. ആന്‍‌ഡ്രോയ്ഡ് എന്ന പ്രവര്‍ത്തകസംവിധാനം(ഒ എസ്) ആയിരിക്കും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തുക, എന്നാല്‍ എതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ക്രോം ഒ എസ് ഇതില്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചിലപ്പോള്‍ ക്രോം വകഭേദവും താമസിയാതെ എത്തുമായിരിക്കും എന്ന് കരുതാം. ടാബ്‌ലറ്റിന്റെ പ്രധാന നേട്ടം അതിന്റെ രൂപഘടന തന്നെയാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയ വിവരാലേഖനം ആണ് ഇതില്‍ .പ്രധാന നേട്ടം ഇത് പലതരത്തില്‍ ഉപയോഗിക്കാം. കിടന്നു കൊണ്ടോ, നടക്കുമ്പോഴോ, തീവണ്ടി യാത്ര ചെയ്യുന്ന അവസരത്തിലോ കീ ബോഡിന്റെയും മൌസിന്റെയും കുരുക്കുകളില്ലാത്തത് പ്രയോജനപ്രദമാണ്. ടൈപ്പ് ചെയ്യുന്ന വേളയില്‍ സ്ക്രീനിന്റെ ഒരു ഭാഗത്ത് കീ ബോഡ് ലേ ഔട്ട് തെളിയും ഇതില്‍ വിരലമര്‍ത്തിയാല്‍ മതി. ഇപ്പോള്‍ തന്നെ മൊബീല്‍ ഫോണില്‍ വളരെ വിജയകരമായി ടച്ച് സ്ക്രീന്‍ ഉണ്ടല്ലോ. ഇതിന്റെ അതേ രൂപം വലിയ അളവില്‍ പ്രയോഗിച്ചിരിക്കുന്നു. സ്റ്റൈലസ് , ഡിജിറ്റല്‍ പെന്‍ എന്നിവ ഉപയോഗിക്കാവുന്ന രീതികളും പ്രചാരത്തില്‍ ഉണ്ടെങ്കിലും വിരലമര്‍ത്തല്‍ തന്നെ അനായാസം. സാധാരണ കീബോഡിനെ അപേക്ഷിച്ച് പ്രതി മിനുട്ടില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്ന വാക്കുകളുടെ എണ്ണത്തില്‍ (WPM) കുറവുണ്ടാകുമെങ്കിലും, പ്രധാന ഉപയോഗം മണിക്കൂറുകള്‍ നീളുന്ന ടൈപ്പിംഗ് അല്ലാത്തതിനാല്‍ ഇതൊരു പോരായ്മയായെടുക്കേണ്ടതില്ല. കൈയ്യക്ഷരം തിരിച്ചറിയലും (hand writing sensor) ശബ്ദാനുവര്‍ത്തി വിവരാലേഖനവും (voice recognition) കൂടി കണക്കിലെടുക്കുന്നതോടെ ടാബ്‌ലറ്റുകളുടെ കരുത്ത് വര്‍ധിക്കുന്നു. എടുത്തു പറയേണ്ട മറ്റോരു നേട്ടം, കീബോഡുകള്‍ക്ക് വരുത്താവുന്ന വേഷപ്പകര്‍ച്ചയാണ്, ഉദാഹരണത്തിന് മലയാളം പോലുള്ള പ്രാദേശിക ഭാഷ ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോഡിലെ ബട്ടണുകള്‍ക്ക് മുകളില്‍ എഴുതിയിരിക്കുന്നതും അതേ അക്ഷരമായിരിക്കും. നിലവില്‍ മലയാളം അക്ഷരങ്ങള്‍ ഉള്ള കീ ബോഡ് മുഖ്യധാരാ വിപണിയില്‍ ഇല്ല എന്നു കൂടി ഓര്‍ക്കുക. അടുത്ത മാത്രയില്‍ നിങ്ങളുടെ കര്‍ണാടകക്കാരന്‍ ചങ്ങാതിയ്ക്ക് കന്നട ടൈപ്പ് ചെയ്യണമെങ്കില്‍ അതിനും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തയാര്‍ ,ക്രമീകരണത്തിലെ ചെറിയ മാറ്റം കൊണ്ട് ലോകത്തിലെ എത് ഭാഷയിലേക്കും കീ ബോഡ് പകര്‍ന്നാട്ടം നടത്തും. Sci-Fi ബൈറ്റ്സ്: മലയാളിയായ നാനോ‌ടെക്‍നോളജി വിദഗ്ദന്‍ ഡോ.പുളിക്കല്‍ അജയനും സംഘവും ചുരുട്ടിയെടുക്കാവുന്ന ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. ഇതേ പോലെ എളുപ്പത്തില്‍ വളയ്ക്കാവുന്ന സ്ക്രീനും പരീക്ഷണശാലയില്‍ നിന്ന് ഫാക്‍ടറിയിലേക്കുള്ള യാത്രയിലാണ്. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആശയം ഇതുമായി കൂട്ടിയിണക്കിയാല്‍ സമീപഭാവിയില്‍ തന്നെ കീശയിലേക്ക് ചുരുട്ടിയോ മടക്കിയോ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ വരുമെന്നത് ശാസ്ത്രകല്പിത കഥയല്ല മറിച്ച് സാങ്കേതികവിദ്യാ രംഗത്തെ ഒരു സാധ്യതയാണ്. അതിനെ കടലാസ് കമ്പ്യൂട്ടര്‍ എന്നോ കീശ കമ്പ്യൂട്ടര്‍ എന്നോ വിളിക്കാമോ ! വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബി‌എസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും. മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും. ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഗ്നു ലിനക്സോ അല്ലെങ്കില്‍ വിന്‍‌ഡോസോ) ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്ട്‌വെയറും മൈക്രോസോഫ്ടിന്റെ ഓഫീസും ഉണ്ട് ഇതില്‍ ഒന്ന് പഠിക്കുക. നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചിലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു. നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും. പ്രോഗ്രാമിംഗ് ഭാഷ പഠിക്കാന്‍ ചേരുന്നതിന് മുന്‍പ് അത് നമുക്ക് വേണോ എന്ന് ചിന്തിച്ച ശേഷം മാത്രം ചേരുക. ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ. ഡി‌ടി‌പി കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഡിടിപി പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഡിടിപി പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഡിടിപി ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും. നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും വെബ് സൈറ്റ് രൂപകല്‍‌പനയില്‍ താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും. ഐ‌ടി‌ഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക. എവിടെ പഠിക്കണം എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. ഇക്കാലത്ത് പലവിധ പരസ്യങ്ങളുമായി സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ വീഴാതെ അവിടെ പഠിച്ചവരുമായി ആശയവിനിമയം നടത്തിയും ഒരു പ്രാവശ്യം ആ സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷണം നടത്തി നമുക്കാവശ്യമുള്ള പഠനം നമ്മള്‍ ഉദ്ദേശിക്കുന്നരീതിയില്‍ അവിടെ നടത്താന്‍ സാധിക്കുമോ എന്നും ഉറപ്പാക്കിയ ശേഷം ചേരുക. വലിയ ഫീസും കൊടുക്കുകയും ബഹുവര്‍ണ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അല്ല ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. പോളിടെക്‍നിക്,എഞ്ചിനീയറിംഗ് കോളെജുകള്‍ ,സര്‍വകലാശാലകള്‍ എന്നിവയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒപ്പം ഗ്രാമീണ ഗ്രന്ഥശാലകള്‍ എന്നിവയും അവധിക്കാല കമ്പ്യൂട്ടര്‍ പഠനപദ്ധതിയുമായി സജീവമാണ് ഇതും പ്രയോജനപ്പെടുത്താം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി - Chandrika Daily Home India അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നിര്‍ദേശത്തെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ സാമൂഹിക ജീവിതവും രാജ്യത്തെ നിയമ സംവിധാനവും തമ്മില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ഏതൊരു വിഭാഗത്തിനും അവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്തവകാശം തുടങ്ങിയവ ഇന്ത്യയില്‍ വ്യക്തി നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഓരോ സമുദായങ്ങളിലും പെട്ടവര്‍ക്ക് അവരവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍അവകാശമുണ്ടെന്നും ഹാമിദ് അന്‍സാരി വ്യക്തമാക്കി. രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചതായി ആള്‍ ഇന്ത്യ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍സാരിയുടെ പ്രതികരണം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആരംഭിച്ചാല്‍ രാജ്യം സര്‍വൈലന്‍സ് സ്‌റ്റേറ്റ് ആകും; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമൂഹ്യ, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലേക്ക്. ഉച്ചയ്ക്ക് മൂന്നു മണിയോടെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിച്ച ശേഷമാണ് കീഴാറ്റൂരിലേക്ക് റാലി നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമുഹ്യ, രാഷ്ടീയ, പരിസ്ഥിതി, പൗരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിരവധി പേര്‍ കണ്ണൂരിലെത്തി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി പേര്‍ രാവിലെ വയല്‍ സന്ദര്‍ശിക്കാന്‍ എത്തി. ഇന്നു രാവിലെ മുതല്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തുടരുകയാണ്. ഇതിനിടെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വിഎം സുധീരരന്‍, കെ.സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വയല്‍സന്ദര്‍ശിച്ചു. സിനിമാ താരം സുരോഷ് ഗോപി എം.പി കണ്ണൂരില്‍ എത്തിയിട്ടുണ്ട്്. മുന്നൂ മണിയോടെ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കീഴാറ്റൂര്‍ റോഡിനു ഇരു ഭാഗത്തും സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട. നാട്ടിലെ വികസനത്തിന് തങ്ങള്‍ ഒറ്റകെട്ടാണെന്നും വയല്‍കിളികള്‍ വികസന വിരോധികളാണെന്നും ബോര്‍ഡില്‍ സുചിപ്പിക്കുന്നു. സമരക്കാര്‍ക്കെതിരെ സിപിഎം ഇന്നലെ ബഹുജന റാലി നടത്തിയിരുന്നു. നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു.റോഡരികില്‍ സിപിഎം കാവല്‍പുരയും സ്ഥാപിച്ചിട്ടുണ്ട്്. വയല്‍ കിളികളുടെ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേരെയുണ്ടായ അക്രമത്തിിന്റെ പശ്ചാതലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കീഴാറ്റൂരിലുള്ളത്. തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് സുരക്ഷാ ചുമതല. എന്നാല്‍ സംഘര്‍ഷ സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇന്നത്തെ വിലയിരുത്തല്‍. സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കണമെന്ന് വയല്‍ സന്ദര്‍ശിച്ച വി.എം സുധീകന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത്് ഉള്‍പ്പെടെ ബദല്‍ നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്്്. ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമതി നടത്തുന്ന റാലിയില്‍ സുരേഷ് ഗോപി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാബായ്, എഴുത്തുകാരി സാറാ ജോസഫ്, ഡോ.പി.കെ ജയിംസ്, ആര്‍.എം.പി നേതവ് കെ.കെ രമ, ഗ്രോവാസു, ഹരീഷ് വാസുദേവന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. 13.30 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് തളിപ്പറമ്പ്. 70000ത്തോളം ജനസംഖ്യയുണ്ട്. കുന്നും വയലും നിറഞ്ഞ നഗരസഭയുടെ വടക്ക് കുപ്പം പുഴയും തെക്ക് കുറ്റിക്കോല്‍ പുഴയുമാണ്. തെക്കുപടിഞ്ഞാറു ഭാഗത്താണ് കീഴാറ്റൂര്‍ കൂവോട് വയല്‍. തണ്ണീര്‍ തടമായ ഈ വയല്‍ പ്രദേശത്തിന്റെ ജലസംഭരണിയാണ്. കുററിക്കോല്‍ മേഖലയില്‍ വയലുകള്‍ക്ക് വലിയ വീതിയുണ്ടെങ്കിലും കീഴാറ്റൂരില്‍ 100 മുതല്‍ 200 മീറ്റര്‍ മാത്രമേ ഉള്ളൂ. ഈ മേഖലയിലെ വയലുകളെ മൂന്നായി തിരിക്കാം കീഴാറ്റൂര്‍, കൂവോട്, കുറ്റിക്കോല്‍. കീഴാറ്റൂരില്‍ 91. വിസ്തൃതിയുണ്ട് കര്‍ഷകര്‍ 268ഉം. കൂവേട്ട് 89 ഉം കര്‍ഷകര്‍ 134 ആണ്. കുറ്റിക്കോലില്‍ 48 ഉം 172ആണ് കര്‍ഷകര്‍. ദേശീയ പാത അതോറിറ്റി രണ്ടു അലൈമെന്റ് പരിശോധിച്ചു. ഒന്ന കുറ്റിക്കോല്‍, പ്ലാത്തോട്ടം, മാന്തക്കുണ്ട് വഴി കുപ്പം വരെ രണ്ട്കുറ്റിക്കോല്‍, കൂവോട,് കീഴാറ്റൂര്‍, വഴി കുപ്പം വരെ.ഇവ രണ്ടും നെല്‍വയലും തണ്ണീര്‍ തടങ്ങളും നിറഞ്ഞതും ജനവാസ കേന്ദ്രവുമാണ്. എന്നാല്‍ നിലവിലുള്ള തളിപ്പറമ്പ് ദേശീയ പാത വീതികൂട്ടുന്നത് ഏറെ സൗകര്യമാണ്. ഇതിനായി മേല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നു. നേരത്തെ ചാലക്കുടിയില്‍ വിജയിച്ചതുമാണ്. എന്നാല്‍ കീഴാറ്റൂര്‍ തന്നെവേണം എന്ന നിര്‍ദേശം സ്ഥലം എംഎല്‍എ ജയിംസ് മാതൃുവിന്റെതാണ്. എന്തു കെണ്ടാണ് ഈ പിടിവാശി. മേമേല്‍ പാലം വരുന്നുണ്ടെങ്കില്‍ തന്നെ അതു കീഴാറ്റൂര്‍ വയലിനു മുകളിലൂടെ വേണം എന്നതാണ് പാര്‍ട്ടി നിലപാട്. അതു നാടപ്പാക്കുകയും ചെയ്യുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. കീഴാറ്റൂരില്‍ ബൈപ്പാസിനായി ഭൂമി കണ്ടെത്തിയപ്പോള്‍ അന്നു സമരവുമായി രംഗത്ത് എത്തിയത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. അന്നു സമരം ജനശ്രദ്ധനേടിയിരുന്നില്ല. ജനകീയ സമതിയുണ്ടായക്കി ബൈപ്പാസ് വിരുദ്ധ സമരം ചൂടുപിടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് വന്നു. ഇതിനിടെ സര്‍വേ നടപടിയും സമരവും മുടങ്ങി. പിന്നീട് അധികാരത്തില്‍ ഇടതു പക്ഷം വന്നതോടെ സമരത്തില്‍ നിന്ന് ഒരുഭാഗം പിന്‍മാറി. പക്ഷേ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സമരത്തില്‍ ഉറച്ചു നിന്നു. വയല്‍ സംരക്ഷണത്തിനു വയല്‍കിളികള്‍ എന്ന പേരില്‍ അറിയപ്പെട്ടു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും... കണ്ണൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടല്‍, രണ്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവസ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ഉമ്‌നിയു: ഈമാസം 27ന് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നവര്‍ ചില്ലറക്കാരല്ല. ഇറ്റലി, അര്‍ജന്റീന, സ്വീഡന്‍, ഇന്തോനേഷ്യ തുടങ്ങിവരാണ് ഇത്തവണ വോട്ടു ചെയ്യാനെത്തുന്നത്. ഈ രാജ്യങ്ങളൊക്കെ എങ്ങനെ വടക്കു കിഴക്കന്‍ സംസ്ഥാനമായ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10% കുറച്ച് വിജയം നേടിയ തിരുവനന്തപുരം നഗരത്തിലെ പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു സ്കൂൾ ജൂൺ 5 -ന് പരിസ്ഥിതിദിനാഘോഷം നടത്തിയത് മറ്റൊരു രീതിയിലും കൂടിയാണ്. മറ്റൊരു രീതിയിലും കൂടി എന്നു പറയാൻ കാരണമുണ്ട്. മരത്തണലിൽ ഒന്നിച്ചു കൂടിയിരിക്കുകയും ശിവൻ കുട്ടി എം എൽ എ യെക്കൊണ്ട് ചെടി നടുവിക്കുകയും തണൽ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ഭൂമിയെ സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്ന വരികൾ വിവിധ ഭാഷയിലെഴുതിയ പ്ലക്കാർഡുകളും പിടിച്ച് ബോധ വത്കരണയാത്ര നടത്തുകയും ചെയ്ത അന്നാണ്, സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ശബ്ദമലിനീകരണത്തിന്റെ പേരിൽ ഹൈക്കോടതി നിരോധിച്ചിട്ടുള്ള രണ്ടു കോളാമ്പിസ്പീക്കറുകൾ സ്ഥാപിച്ചത്. ഇതു ചൂണ്ടിക്കാണിച്ചപ്പോൾ പി ടി എ അംഗവും മുതിർന്ന അദ്ധ്യാപകരും ഇതൊക്കെ ഇത്രവലിയ കാര്യമാണോ എന്നാണ് തിരക്കിയത്.. വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടയ്ക്കുന്ന ശൈലിയ്ക്ക് ഇതിനേക്കാൾ നല്ല ശിക്ഷാ അഭിയാൻ വേറെ എവിടുന്നു കിട്ടാനാണ്! കോമൺ സെൻസ് അത്ര കോമണല്ലെന്ന് അറിയാൻ നമ്മുടെ സ്കൂളുകളിൽ കയറി ഇറങ്ങണം. പക്ഷേ എന്തുകൊണ്ടോ അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ സർക്കാരാപ്പീസുകളിലെ കൈക്കൂലി കാര്യങ്ങൾ പോലെ അത്ര വിമർശന വിധേയമാവാറില്ല. അധ്യാപകരുടെ തലയ്ക്കു ചുറ്റും പൌരാണികകാലം മുതൽ മുനിഞ്ഞു കിടക്കുന്ന പരിവേഷത്തിന്റെ ചൂടിനാലായിരിക്കും. ബസ്സിലെ ഒരു പോസ്റ്റിൽ കണ്ടതുപോലെ (റാണി രജനി) ‘മുഖക്കുരു വരാതിരിക്കാൻ ആർത്തവരക്തം നനഞ്ഞ പാഡു കൊണ്ട് മുഖം തുടച്ചാൽ മതിയെന്നു ആത്മാർത്ഥമായി പെൺകുട്ടികളെ ഉപദേശിക്കുന്ന ഗസറ്റഡ് പോസ്റ്റിൽ വിരാജിക്കുന്ന അദ്ധ്യാപകരും ഇതിനിടയിൽ ഉണ്ടെന്നറിയുക. വായനാദിനത്തോടനുബന്ധിച്ച് പുതിയ പരിപാടികൾ എന്തെങ്കിലും ആസൂത്രണം ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ നല്ലൊരു നിർദ്ദേശം ഉണ്ടായി. വായനയുടെ പ്രാധാന്യത്തെപ്പറ്റി നെടുങ്കൻ പ്രസംഗം ആരെങ്കിലും എഴുതി തയ്യാറാക്കി വായിക്കുന്നതിനേക്കാൾ അദ്ധ്യാപകർ അവരവരുടെ വിഷയത്തിലെ പുതിയ അല്ലെങ്കിൽ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുക. പാഠപുസ്തകത്തിനുപുറത്തുള്ള ലോകം അസംബ്ലിയിലേയ്ക്ക് നേരിട്ട് ഇറങ്ങി വരും. “ഓ ഇനി പുസ്തകം വായിക്കാത്ത കൊറവേയുള്ളൂ’ എന്നായിരുന്നു ഒരു അദ്ധ്യാപികയുടെ കമന്റ്. അവരു പഠിപ്പിക്കുന്ന വിഷയമാകട്ടേ, ലോകഭാഷയായ ഇംഗ്ലീഷും! അക്ഷരം എഴുതാൻ അറിയാത്ത കുട്ടികളോടുള്ള പുച്ഛവും അവരെ വേറുതേ ജയിപ്പിച്ചുവിടുന്ന പദ്ധതികളോടുള്ള അതൃപ്തിയുമാണ് സ്ഥായീഭാവം. തനിക്ക് ഒരക്ഷരവും തെറ്റാറില്ലെന്ന് നിരവധിപ്രാവശ്യം അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് നിഘണ്ടുവിൽ വാക്കുകൾ പത്തുലക്ഷം കഴിഞ്ഞകാര്യം പാവം അറിഞ്ഞിട്ടുണ്ടോ എന്തോ? അടിയന്തിരമായി സ്കൂളുകളിൽ മൂത്രപ്പുരകൾ പണിയാനും കുടിവെള്ളം ലഭ്യമാക്കാനും കോടതി നിർദ്ദേശം നൽകിയത് ഈ അടുത്തകാലത്താണ്. മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താകാര്യം എന്നൊരു ചോദ്യമുണ്ട്. വിശദീകരിക്കാം. രാവിലെ 9.30 മുതൽ 4.15 വരെയാണ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളുടെ അംഗീകൃതസമയം. 40 മിനിട്ടുകൾ വീതമുള്ള 8 പിരീഡുകൾ. പ്രാദേശികമായ സൌകര്യങ്ങൾ കണക്കിലെടുത്ത് സമയത്തിൽ ചില നീക്കുപോക്കുകൾ ആകാമെന്നുണ്ട്. വന്നു വന്ന് നീക്കുപോക്കുകളേ ഉള്ളൂ എന്നായിട്ടുണ്ട്. നഗരത്തിൽ എത്ര സ്കൂളുകളാണ് കൃത്യമായി ഈ സമയം പാലിക്കുന്നത് എന്ന് അന്വേഷിച്ചാൽ കുടുങ്ങിപ്പോകും. യു പി/ഹൈ സ്കൂളുകളുടെ സമയം 3.30 വരെ ആയതുകൊണ്ട് ഒരു സ്കൂളിലെ ഡ്രൈവർമാർ ബസ്സ് 3.20 ആകുമ്പോൾ സ്റ്റാർട്ടു ചെയ്തിടും. ‘ജനഗണമന’ കഴിഞ്ഞാലുടൻ ആരു വന്നാലും വന്നില്ലേലും ബസ്സു സ്കൂൾ പരിസരം വിട്ടു പോകും. 4.15 വരെ ക്ലാസിൽ അടങ്ങിയിരിക്കേണ്ട കുട്ടികൾ എന്തു ചെയ്യണം? അവർ ക്ലാസുകളഞ്ഞ് ബസ്സുകയറാൻ ഓടും. അദ്ധ്യാപകർക്ക് നേരത്തേ വീട്ടിൽ പോകാം. എന്നു വച്ചാൽ പി ടി എ ശമ്പളം കൊടുക്കുന്ന ഡ്രൈവർമാർ തീരുമാനിക്കുന്നു ക്ലാസ്സുകൾ എപ്പോൾ തീരണമെന്ന്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ക്ലാസ് മൂന്നിനും മൂന്നരയ്ക്കുമൊക്കെ തോന്നിയതു പോലെ വിടും ക്ലാസുകൾ. അദ്ധ്യാപകർക്ക് പൊതുവേ ഉച്ചയ്ക്കു ശേഷമുള്ള ക്ലാസുകളിൽ പോകാൻ മടിയാണ്. എന്തോ ഒരാലസ്യം. ഓ.. നമ്മളൊക്കെ പഠിപ്പിച്ചിട്ടാണോ ഇവനൊക്കെ ജയിക്കുന്നത്.. അവന്മാര് വല്ല പെണ്ണുങ്ങളെയുമൊക്കെ വായി നോക്കി നേരത്തേ കാലത്തൊക്കെ വീടു പറ്റട്ടെന്ന്..’ എന്നും പറഞ്ഞാണ് ഒരു മുതിർന്ന അദ്ധ്യാപകൻ സംഗതിയെ നിസ്സാരവത്കരിച്ചത്! ഇതൊന്നുമല്ല, ആദ്യം പറഞ്ഞ പെൺപള്ളിക്കൂടത്തിന്റെ കാര്യം. അവിടെ 3.40 -നു സ്കൂളു തീരുന്നത് സമയത്തിൽ ഒരു തിരിമറി നടത്തിയിട്ടാണ്.. ഉച്ചഭക്ഷണത്തിനുള്ള ഒരു മണിക്കൂർ ഇടവേള, അരമണിക്കൂറായി ചുരുക്കി. രാവിലെയും ഉച്ചയ്ക്കുമുള്ള ഇടവേളകൾ 5 മിനിട്ടുകളാക്കി. പരമസുഖം. അധ്യാപകർക്ക് നേരത്തേ വീടു പറ്റാം. പക്ഷേ ഒന്നാലോചിച്ചു നോക്കുക. 360 കുട്ടികൾ പഠിക്കുന്ന 5 ടോയ്ലെറ്റ് മുറികളും 6 വാഷ് ബെയിസിനുകളും മാത്രമുള്ള, കൈവരിയുടെ അരികിൽ നിന്ന് പുറത്തേക്ക് നോക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത (പ്രായം അതല്ലേ വഴിതെറ്റി പോയാലോ!) ഒരു സ്കൂളിൽ ഈ അരമണിക്കൂറുകൊണ്ട് ഊണുകഴിച്ച്, കാര്യങ്ങൾ നിർവഹിച്ച്...തിരിച്ചെത്തണം. അതും ആഴ്ചയിൽ ആറുദിവസം. കോടതി നിർദ്ദേശമനുസരിച്ച് സ്കൂളുകൾക്ക് മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താണ്, ഒന്നു ശ്വാസം വിടാൻ അവർക്ക് സമയം കൊടുക്കുന്നില്ലെങ്കിൽ? ഒരദ്ധ്യാപകൻ/പിക അല്പം വൈകി ക്ലാസിൽ നിന്നിറങ്ങിയാൽ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ, ആകെയുള്ള 5 മിനുട്ട് ഇടവേളയാണ്.. കൌമാരക്കാരെ നാം പുഴുക്കിയെടുക്കുന്ന ഒരു രീതിയാണ് ഇത്.. പെൺപള്ളിക്കൂടങ്ങളിൽ ലീഡർമാർ അദ്ധ്യാപകർക്ക് ചായ വിളമ്പാനും അവർ കുടിച്ച ഗ്ലാസുകൾ കഴുകി വയ്ക്കാനുമുള്ള സ്കൂൾ ജോലിക്കാർ കൂടിയാണ്. അച്ചടക്കത്തോടെ അവർ ആ പണിയിൽ മുഴുകുന്നതു കണ്ട് മാതാപിതാക്കൾ തന്നെ കുളിരണിഞ്ഞ സന്ദർഭങ്ങളും ഉണ്ട്. എന്തൊരടക്കം, എന്തൊരു വിനയം, എന്തൊരു കാര്യപ്രാപ്തി. എന്നാൽ സ്കൂൾ പാർലമെന്റ് ഉൾപ്പടെയുള്ള പ്രഹസനങ്ങളിൽ കുട്ടികളുടെ റോൾ എന്താണെന്ന് നോക്കണം. പല സ്കൂളുകളിലും ഇത്തരമൊരു പരിപാടി തന്നെയില്ല. ഫൈൻ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന അച്ചടക്ക നടപടി തലസ്ഥാനത്തെ ഒരുമാതിരിപ്പെട്ട പെൺപള്ളിക്കൂടങ്ങളിലൊക്കെയുണ്ട്. വൈകി വരുന്നവർക്ക് 10 രൂപ ഫൈൻ. അതു കൊടുക്കാൻ കഴിയാത്ത 4 കുട്ടികളെ തറയിൽ ഇരുത്തി ശിക്ഷിച്ചതിനെപ്പറ്റി ഇതിനു മുൻപ് എഴുതിയിട്ടുണ്ടായിരുന്നു. 10 രൂപ ഫൈൻ കൊടുക്കാൻ കഴിയാത്തവരെ ‘തറ’യിലല്ലാതെ മറ്റെവിടെ ഇരുത്താനാണ്? ഇതു പ്രിൻസിപ്പാൾ വക ഫൈനാണെങ്കിൽ വൈകിയതു കൊണ്ട് രണ്ടുരൂപ ക്ലാസ് ടീച്ചറിനും കൊടുക്കേണ്ടതുണ്ട് കുട്ടികൾ. കിഴക്കേക്കോട്ടയ്ക്കു സമീപമുള്ള പ്രശസ്തമായ പെൺസ്കൂളിലെ ഫൈൻ വിവരം ലീഡർമാർ എഴുതി ചുവരിൽ പതിപ്പിച്ചു വച്ചിട്ടുള്ളത് ഇങ്ങനെ : കറുത്ത ബൺ ഇടാത്തത് - 1 രൂപ, ഐ ഡി കാർഡ് ഇടാത്തതിന് - 5 രൂപ, തല കെട്ടാത്തതിന് - 2 രൂപ, രണ്ടു വശവും പിന്നിക്കെട്ടാത്തതിന് - 1 രൂപ, ബണ്ണിടാത്തതിന് - 1 രൂപ, ഫുൾ യൂണിഫോമിൽ വരാത്തതിന് - 1 രൂപ. ഇതിനു താഴെ ഏതോ കുട്ടി ക്ലാസിൽ ഉറങ്ങുന്നതിന് - 20 രൂപ എന്നും കൂടി എഴുതി വച്ചിരിക്കുന്നതു കണ്ടു ചിരി പൊട്ടിപ്പോയി. അപ്പോൾ പെൺകുട്ടികൾക്കിടയിലും കലാപകാരികളുണ്ട്. ഏകജാലകം വഴി പ്രവേശനോത്സവം കൊടിപിടിച്ച് നടക്കുകയാണല്ലോ. 25.6.2007 ലെ ഉത്തരവു പ്രകാരം രക്ഷാകർത്താവിൽ നിന്ന് പിരിച്ചെടുക്കാവുന്ന പരമാവധി തുക 500 ആണ്. അതും നിർബന്ധിക്കാൻ പാടില്ലത്രേ. പക്ഷേ 500 രൂപ സ്കൂളുകാർ നിർബന്ധിതമാക്കി. കൂടെ മറ്റൊരു ആയിരവും. രണ്ടിനും രണ്ടു രസീത്. ഒന്നിൽ സ്വന്തം ഇഷ്ടപ്രകാരം സ്കൂളിനായി നൽകുന്നത് എന്ന് നേരത്തെ എഴുതി വച്ചതിൽ ഒപ്പിട്ടു കൊടുക്കണം. അതു കഴിഞ്ഞ് ഫീസ്. പിന്നെ യൂണിഫോം. (വിവരമില്ലാത്ത മാതാപിതാക്കൾ പലസ്ഥലങ്ങളിൽ ചെന്ന് തുണിയെടുത്ത് സ്കൂളിന്റെ അന്തസ്സ് കൊളമാക്കും, അതുകൊണ്ട് സ്കൂളിൽ നിന്നു തന്നെ അതു വാങ്ങണം. നല്ലത്!) അതുകഴിഞ്ഞ് ക്ലബ് ഫണ്ട്. ഇതെന്തു കുന്തമാണെന്ന് ചോദിക്കുന്നവരെ പുളുന്താന്മാരാക്കി പറഞ്ഞു വിടും. കൂടുതൽ പിരിക്കാത്തത് നീയൊക്കെ പിച്ചക്കാരാണെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് പറഞ്ഞാൽ 200 എങ്കിൽ 200 കൊടുത്ത് മാനം രക്ഷിക്കാനേ മക്കളോടു സ്നേഹമുള്ള അച്ഛനമ്മമാർ ശ്രമിക്കൂ. ഏകജാലകമായതുകൊണ്ട് അടുത്ത അലോട്ട്മെന്റിന് കുട്ടിയ്ക്ക് മറ്റൊരു സ്കൂളിൽ ചേരേണ്ടി വരും. അപ്പോൾ ഈ കൊടുത്ത തുകകൾ കിട്ടിയാൽ കിട്ടി എന്നേ പറയാൻ പറ്റൂ. അധ്യാപകർ ചുഴിഞ്ഞു നോക്കും വിരട്ടിയാൽ വിരളുന്ന അത്തപ്പാടികളാണെങ്കിൽ ഫീസിന്റെ അഡ്ജസ്റ്റ്മെന്റൊഴികെ മറ്റൊന്നും കിട്ടാൻ പോകുന്നില്ല. അല്ലെങ്കിൽ കുറച്ചെങ്കിലും പി ടി എ ഫണ്ട് പിടിച്ചു വയ്ക്കാൻ നോക്കും. എന്തായാലും രസീതില്ലാത്ത, ക്ലബ് ഫണ്ടെന്ന എന്തോ ഒരു ഫണ്ട് പോയതു തന്നെ. പണം ഇല്ലാത്തതിന്റെ പേരിൽ രാവിലെ അഡ്മിഷനുവേണ്ടി വന്ന ഒരു കുട്ടി, അതിന്റെ അമ്മ വീട്ടിൽ പോയി പണം എടുത്തുകൊണ്ടു വരുന്നതുവരെ -ഏതാണ്ട് 3 മണി വരെ - പുറത്തുള്ള ബഞ്ചിൽ ഏകാകിയായി ഇരുന്നതിനു സാക്ഷിയാണിതെഴുതുന്നത്. അകത്തപ്പോൾ പ്രവേശനത്തിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകർക്ക്, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ തുക പിരിച്ചെടുക്കാൻ കഴിഞ്ഞതിലുള്ള അഭിനന്ദനവും സന്തോഷവും ഒരു മിച്ച് പങ്കിട്ട് സ്കൂൾ വക ബിരിയാണി സദ്യ നടക്കുകയായിരുന്നു. കമ്മലു വിറ്റാണ് ഫീസടക്കാൻ കൊണ്ടു വന്നത്, സാറു പറഞ്ഞ് എങ്ങനെയെങ്കിലും തുകയൊന്നു കുറച്ചു തരണം എന്ന് പറഞ്ഞ സ്ത്രീയോട് മറുപടിയൊന്നും പറയാനില്ലാതിരുന്ന വിഡ്ഢിയാണിതെഴുതുന്നത്. നിസ്സാരമായ തുകകളാണെന്ന് തോന്നുന്നെങ്കിലും ഇതിന്റെയൊക്കെയുള്ളിൽ മനുഷ്യത്വരഹിതമായ ഒട്ടേറെ അടരുകൾ പതുങ്ങിക്കിടപ്പുണ്ട്. പി ടി എ തുക എത്രപിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കേണ്ടത് സർക്കാരാണ്. അല്ലാതെ സ്കൂളിലെ മേലാളന്മാരല്ല. സർക്കാരുത്തരവിനെ മറികടക്കാൻ അവർ കാട്ടിക്കൂടുന്ന തന്ത്രങ്ങളാവട്ടേ അങ്ങേയറ്റത്തെ അശ്ലീലവുമാണ്. ഈ ചെറിയ തുകകൾ കൊണ്ട് ആരെങ്കിലും വീടു വയ്ക്കുന്നു എന്നോ എസ്റ്റേറ്റുകൾ വാങ്ങിക്കൂട്ടുന്നു എന്നോ ആരോപിക്കുകയല്ല. സർക്കാർ സ്കൂളിൽ പഠിക്കാൻ വരുന്ന കുട്ടികൾ ഏതു സാഹചര്യത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടു മനസിലാക്കണം. ( 12 പേർ അദ്ധ്യാപകരായുള്ള പ്രസ്തുത സ്കൂളിലെ 4 അദ്ധ്യാപകരുടെ മക്കൾ പഠിക്കുന്നത് കേന്ദ്രീയവിദ്യാലയത്തിലാണ്. രണ്ടുപേരുടെ ചെറുമക്കൾ സ്വകാര്യ സ്കൂളുകളിലും. സർക്കാർ സ്കൂളിൽ പഠിക്കാനെത്തുന്ന കുട്ടികളോട് പുച്ഛം സ്വാഭാവികമായി തന്നെ ഉണ്ടാവുനതാണ്, നമ്മുടെ തരക്കാർക്ക് ചേർന്നതാണോ ഇവരൊക്കെ എന്നമട്ട് !) ഒരു ചെറു എതിർപ്പുപോലും അവരിൽ നിന്ന് ഉയരാത്തതിന്റെ കാരണം അവരുടെ അപകർഷം നിറഞ്ഞ അജ്ഞതയാണ്. അത്തരക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത എന്തായാലും ആശാസ്യമല്ല. അതിനെതിരെ കണ്ണടയ്ക്കുന്ന രീതിയും നല്ലതല്ല. എത്ര ചെറുതായാലും ഫൈൻ തുകകൾ, ക്ലബ് ഫണ്ടുകൾ എന്നിവ എവിടെ പോകുന്നു എന്ന് നിലവിൽ ആരെയും ബോധിപ്പിക്കേണ്ടതില്ല. കഴിഞ്ഞ വർഷം നഗരത്തിലെ ഒരു സ്കൂളിൽ പിരിച്ചെടുത്ത തുക നോക്കുക. (പ്രവേശനസമയത്തെ മേൽ‌പ്പറഞ്ഞ പിരിവിനു പുറമേ) രണ്ടാം വർഷം പി ടി എ അംഗത്വ ഫീസ് - 100 (ഈ വർഷം ഒറ്റയടിക്ക് അതു 300 ആക്കി, ഫീസു കൊടുക്കേണ്ടതില്ലാത്ത എസ് സി/ എസ് ടി കുട്ടികൾക്കുൾപ്പടെ നിർബന്ധിതമാണിത്), സ്കൂളിൽ നടത്തുന്ന പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറിന്- 15 രൂപ, റവന്യൂ കലോത്സവം - 10 രൂപ, പ്ലസ് വൺ മാർക്ക് ലിസ്റ്റിന്- 2 രൂപ, ഹാൾ ടിക്കറ്റിന്- 2 രൂപ, ഫോട്ടോ എടുപ്പ് - 20 രൂപ, സോഷ്യൽ നടത്താൻ - 50 രൂപ, ഐ ഡി കാർഡ്- 25 രൂപ, വാർഷികത്തിന്- 10 രൂപ, മോഡൽ പരീക്ഷാ ചോദ്യപ്പേപ്പർ - 15 രൂപ, ലാബിൽ നഷ്ടം വരുത്തിയതിന് കൂട്ടായി - 5000 രൂപ( എന്തു നഷ്ടമുണ്ടായി എന്ന് ആരെയും ബോധിപ്പിക്കേണ്ടതില്ല) ഇത്രയും തുക വേറീട്ട് പിരിക്കാനാണെങ്കിൽ പ്രവേശനസമയത്ത് പിരിക്കുന്ന പി ടി എ എന്തിനാണെന്ന് ഒരു ചോദ്യമുണ്ട്. ഇതിനൊക്കെ പുറമേ ക്ലാസുകളിൽ ചായയും വടയും കൊടുക്കാനെന്ന പേരിൽ പുറത്തുപോയും പിരിച്ചു. ഒരു ഫിലിം ഷോ നടത്താൻ ആളുവന്നാൽ 10 രൂപ വച്ച് പിടിച്ചു വാങ്ങിയാണ് നമ്മുടെ സ്കൂളുകൾ സിനിമയൊക്കെ തുടങ്ങിയ കാലത്തേയ്ക്ക് കുട്ടികളെ കൊണ്ടു പോകുന്നത്. കുട്ടികളിൽ നിന്ന് പിരിച്ചു കിട്ടുന്നതിന്റെ പകുതി കമ്മീഷനാണ്. അതാണേ സിനിമാപ്രേമത്തിന്റെ കാതൽ. പ്രദർശിപ്പിക്കുന്ന സിനിമ ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് കുട്ടികളെ സിനിമകാണിച്ചുകൊടുത്തെന്ന പേരിൽ ചരിതാർത്ഥരാവുന്നത്. (പുതിയ സിനിമ സതീർത്ഥ്യൻ - കൌമാരപ്രായക്കാർ വഴിതെറ്റാതിരിക്കാനുള്ള ഒരു പാട് മരുന്നടങ്ങിയത്) കൂട്ടത്തിൽ പിന്നെയുമുണ്ട് സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് പരീക്ഷ നടത്താൻ വരുന്നവർ. അവർക്കു വേണ്ടത് കുട്ടികളുടെ മേൽ വിലാസമാണ്. അതിനുള്ള തന്ത്രമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. നടത്തിക്കാൻ നിൽക്കുന്ന അധ്യാപികയ്ക്കും പ്രിൻസിപ്പാളിനും ഒരു തുകയുണ്ട്.. പലപ്പോഴും കാണാം പല സ്കൂളുകൾക്കു മുകളിൽ ചത്തും ചാവാതെയും കാലഹരണപ്പെട്ട കോളാമ്പി സ്പീക്കറുകൾ. ആലോചിച്ചു നോക്കിയാൽ ഈ സ്കൂളുകൾക്ക് പറ്റിയ ചിഹ്നങ്ങൾ കോളാമ്പി സ്പീക്കറുകൾ തന്നെയല്ലേ. ഉള്ളുപൊള്ളയാവുമ്പോഴും ഒച്ച കിടുക്കുന്നതായിരുന്നാൽ പരിവേഷങ്ങൾ നിലനിൽക്കും. ഉണ്ടാക്കിവക്കുന്ന വിനകളിലേയ്ക്ക് പെട്ടെന്നൊന്നും ശ്രദ്ധ എത്തുകയുമില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിലവിളിച്ചുകൊണ്ടുള്ള ചില പ്രണയ കവിതകളുണ്ട്, നീയില്ലെങ്കിൽ ചത്തുകളയും എന്നൊക്കെ പറഞ്ഞുകൊണ്ട്, പ്രണയത്തെ മാറി നിന്ന് നോക്കുന്നതരത്തിലുള്ള ചില സംഗ്രഹങ്ങളുമുണ്ട്. ഒന്നാവുന്നതിന്റെയൊക്കെ ദാർശനികപ്രശ്നത്തെപ്പറ്റി ഓഷോ പറഞ്ഞതിനെ താങ്ങി നടക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. രണ്ടായിരിക്കുന്നതിനെപ്പറ്റി നല്ല ബോധത്തോടെ നടന്നിട്ടാണ് ഒന്നാവുന്നതിനെപ്പറ്റിയുള്ള ആളുകളുടെ ആത്മീയ വിചാരം, അവരുടെ മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ ഇരട്ടവേഷങ്ങളുടെ തട്ടിപ്പാണ്. ശീലമായിപ്പോയി. ചത്താലും ശവക്കുഴിയിൽ അവർക്ക് അഭിനയം തീരില്ല. പ്രണയത്തിൽ ഒരു കൊല അല്ലെങ്കിൽ ഒരു ആത്മഹത്യ, രണ്ടിലൊന്ന് അനിവാര്യമാണെന്ന് എൻ എസ് മാധവൻ ഇതിനെത്തന്നെ തിരിച്ചിട്ടു. ഇങ്ങനെയൊക്കെ ഉറപ്പിച്ചിട്ട് അലൻ ബാദ്യുവിനെ കാണുമ്പോഴാണ് കുഴങ്ങുക ( അലൻ ബാദ്യുവിന്റെ പ്രണയ വിചാരങ്ങളെപ്പറ്റി ബൈസ്റ്റാൻഡറുടെ ഫെയിസ് ബുക്കു കുറിപ്പു നോക്കുക ) അദ്ദേഹത്തിന് പ്രണയവും ലൈംഗികതയും രണ്ടാണത്രേ. ആദ്യത്തേതിൽ തികഞ്ഞ നിസ്വാർത്ഥത, രണ്ടാമത്തേതിൽ ആറ്റൻ സ്വാർത്ഥത. ഇങ്ങനെ രണ്ടായി തിരിച്ചു വച്ചുകൊണ്ടല്ല, ഓഷോയുടെയും എൻ എസ് മാധവന്റെയും കായിതങ്ങൾ... സദാചാരമൊക്കെ നാൾക്കുനാൾ മുണ്ടും പൊത്തിപ്പിടിച്ച് പേപ്പട്ടിയെപോലെ അസുഖം മൂത്ത് അലയുകയാണെങ്കിലും ( പ്രണയം പേപ്പട്ടിയെപ്പോൽ അലയും കാലം - കിളിമാനൂർ മധു) മലയാളത്തിൽ പ്രണയ വാങ്മയങ്ങൾക്ക് മാത്രം ഒരു കുറവും ഇല്ല. ഡി വിനയചന്ദ്രന്റെ പ്രണയ കവിതകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയ കവിതകൾ, മഹാദേവി അക്കയുടെയും മറ്റും അലൗകികമായ പ്രണയ കവിതകൾ (അഷിതയുടെ വിവർത്തനം) ബിൽഹണന്റെ പ്രണയ കവിതകൾ ചൗര പഞ്ചാശിക (ശാരദക്കുട്ടിയുടെ വിവർത്തനം) ടി പി രാജീവന്റെ പ്രണയശതകം, വീരാൻ കുട്ടിയുടെ ‘തൊട്ടു തൊട്ടു നടക്കുമ്പോൾ‘,101 പ്രണയ കവിതകൾ, പ്രണയമൊഴികൾ..... കേരളപ്പിറവിയുടെ 60 ആണ്ട് ആഘോഷിക്കുന്ന കൂട്ടത്തിൽ ഡി സി ബുക്സ് പ്രണയത്തെപ്പറ്റിയും ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. ‘അതെന്റെ ഹൃദയമായിരുന്നു‘ എന്നാണ് ബഷീറിന്റെ മതിലുകളിലെ ഒരു വാക്യം ഓർമ്മിച്ചുകൊണ്ടതിനു പേരിട്ടിരിക്കുന്നത്. സമാഹരിച്ചിരിക്കുന്നത് റിമ കല്ലിങ്കൽ, ആഷിക് അബു എന്നീ പ്രണയ ജോഡികൾ. മുൻപ് ഈ പരിപാടിയുടെ പ്രായോജകർ ഇന്ദുമേനോനും രൂപേഷ് പോളും ആയിരുന്നു (‘ചുംബനത്തിന്റെ പുസ്തകവും‘ ‘അനുരാഗത്തിന്റെ പുസ്തകവും‘ ഓർമ്മിക്കുക) ഇപ്പോൾ കാലം മാറി. പ്രണയം നിറഞ്ഞു തുളുമ്പുന്ന വരികൾ സമാഹരിച്ച് ഒരു പുസ്തകം ഇറക്കിയിരിക്കുകയാണ് എന്നാണ് പശ്ചാത്തലസംഗീതം. സംഗതി കേരളത്തിന്റെ അറുപതാം ആണ്ടാണെങ്കിലും പുസ്തകത്തിൽ കയറിപ്പറ്റിയിരിക്കുന്ന വരികൾ കൂടുതലും വിദേശികളുടേതാണ്. നെരൂദയുടെയും പിന്നെ റൂമിയുടെയും എമിലി ബ്രോണ്ടി, ഓസ്കാർ വൈൽഡ്, പൗലോ കൊയ്ലോ, ഹാരുകി മുറാകാമി, ഹെമിങ് വേ, ജിബ്രാൻ, മിർസാ ഗാലിബ്, ബുകാവോസ്കി, പ്ലേറ്റോ, ലോർക, മാർക്വേസ്... അങ്ങനെ അങ്ങനെ.. ബ്രയാൻ ആഡംസിന്റെയും ബോബ് മാർലിയുടെയും ഹസ്രത് മോഹാനിയുടെയും (ചുപ് കെ ചുപ് കെ..) ഡോർസിന്റെയും വരികളും എടുത്തിട്ടിട്ടുണ്ട്. സിനിമാക്കാരായതുകൊണ്ടാവും സിനിമാ ഡയലോഗുകളും ധാരാളം. .ഹൈ വേ മൂവിയിൽ ആലിയ ഭട്ട് പറയുന്ന ഡയലോഗ്, രാഞ്ചന ഹിന്ദി സിനിമയിൽ നിന്നും, ട്വിലൈറ്റ് സിനിമയിൽ നിന്നും, ഇസബെല്ല/ ദ ഡ്രീമേഴ്സ്, നായിക നായകനോടു പറയുന്ന ഡയലോഗ് - വാനില സ്കൈ.... ... എന്നൊക്കെയാണ് കൊടുത്തിരിക്കുന്ന റഫറൻസ്.. അതായത് എന്താണെന്നുള്ളതിന് ഏകരൂപമില്ല. പത്മരാജൻ എന്ന് കൊടുത്തിരുന്നാൽ അതു സിനിമയിലെയാണോ, നോവലിലെയാണോ കഥയിലേയാണോ അഭിമുഖത്തിൽ പറഞ്ഞതാണോ എന്ന് വായിക്കുന്നവർ അറിയേണ്ടതില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. പ്രണയം, പ്രേമം എന്ന് കണ്ടിടത്തുനിന്നെല്ലാം വാക്യങ്ങൾ പെറുക്കി വെച്ചാൽ പ്രേമത്തെക്കുറിച്ചുള്ള പുസ്തകമോ ചുവന്ന ഹൃദയമോ ആകുമോ? പ്രേമത്തിനു പല ഭാവങ്ങളാണ്. ആശാനത് മരണവും വൈലോപ്പിള്ളിയ്ക്ക് പുനർജ്ജന്മവും ആയിരുന്നു. ചങ്ങമ്പുഴയ്ക്ക് ലഹരിയും ബാലചന്ദ്രനു കുറ്റബോധവും അയ്യപ്പനു ഭയവും ഓയെൻ വിയ്ക്ക് പ്രതിബദ്ധതോപാധിയുമൊക്കെയായിരുന്നു. ഇതെല്ലാംകൂടിയാണത് എന്നു പറന്യാൻ തുനിഞ്ഞാൽ പേജുകൾ വെറുതേ ചെലവാകും. “വിജ്ഞാനത്താൽ നിയമിതവും സ്നേഹത്താൽ പ്രചോദിതവുമാണ്“ ജീവിതമെങ്കിൽ നാളിതുവരെകൊണ്ട് വെളിച്ചപ്പെട്ടു കിട്ടിയ ഉൾക്കാഴ്ചയാൽ നിങ്ങൾക്കു ചിലതെല്ലാം എടുത്ത് അടുക്കി വയ്ക്കാം. ഇതാണ് ഞാൻ - ഞങ്ങൾ കണ്ട പ്രണയം എന്നു ലോകത്തോട് വിളിച്ചു പറയുമ്പോലെയാണത്. ആളുകൾക്ക് വിയോജിക്കാനുള്ള ഇടം ഉണ്ടാക്കിവച്ചുകൊണ്ടുതന്നെ. നമ്മുടെ സാംസ്കാരികചരിത്രം പ്രണയം എന്ന ഭാവത്തെ അടയാളപ്പെടുത്തി വച്ചിരിക്കുന്നതിന്റെ ഒരു അദ്ധ്യായത്തെ മുൻനിർത്തിയുള്ള സോദാഹരണ പ്രമാണമാണത്. അതാണ് എഡിറ്റർ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം. അല്ലാതെ പ്രേമം എന്നു കാണുന്ന വരികളെല്ലാം അതെന്താണെന്നു പോലും നോക്കാതെ കൂട്ടി വച്ചാൽ അതെങ്ങനെയാണ് പ്രണയത്തെക്കുറിച്ചു പറയുന്ന പുസ്തകമാവുക? സന്ദർഭങ്ങളിൽനിന്ന് അടർത്തിയാൽ വരികൾ എന്തിനെപ്പറ്റിയാണ് പറയുന്നതെന്നത് അപ്രസക്തമാവും അല്ലെങ്കിൽ അതിനുള്ളിൽ നീറിപ്പിടിക്കുന്ന വികാരം ഉണ്ടായിരിക്കണം. അത് സാഹചര്യം മനസ്സിലാക്കാതെതന്നെ അറിയാൻ കഴിയുന്നതുമായിരിക്കണം. അവയുടെ എണ്ണം ഈ ഭൂലോകത്തിൽ (ഭൂമി മലയാളത്തിലും) കുറവൊന്നും അല്ല. പക്ഷേ അന്വേഷിക്കാനും ആസ്വദിക്കാനുമുള്ള മനസ്സ്, സാവകാശം, സൗകര്യം തുടങ്ങിയ ആദ്യം പക്കലുണ്ടാവണമല്ലോ. ഒരു ഡയലോഗ് നോക്കുക : “ എല്ലാ പ്രണയത്തിനു പിന്നിലും വേദനകളുണ്ട്“ പറഞ്ഞത് സോഫോക്ലിസ്.. (അതാർക്കും അറിയില്ലല്ലോ) മറ്റൊന്ന് : “ യഥാർത്ഥ ചോദ്യം മരണത്തിനുശേഷം ജീവിതമുണ്ടോ എന്നല്ല, മരണത്തിനു മുൻപ് നിങ്ങൾ ജീവിച്ചിരുന്നോ എന്നാണ്“ പറഞ്ഞത് ഓഷോ. (അപ്പോൾ പറഞ്ഞു വന്ന പ്രേമം?) “ചിലർ നൃത്തം ചെയ്യുന്നത് മറക്കാനാണ് ചിലർ ഓർക്കാനും“ - ‌ ഹോട്ടൽ കാലിഫോർണിയ (പാട്ട്) (പ്രേമിച്ചോണ്ടു നൃത്തം ചെയ്യുന്നത് എന്നു വേണ്ടേ?) നമ്മലെല്ലാം നിരാശയുടെ വക്കിലാണ്. ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം പരസ്പരം മുഖത്തോടു മുഖം നോക്കി ഒന്നിച്ചിരിക്കുകയും തമാശ പറഞ്ഞു ചിരിക്കുകയുമാണ്, ശരിയല്ലേ..? ( ദി ഗ്രേറ്റ് ബ്യൂട്ടി - ഓസ്കാർ നേടിയ ചിത്രം) - ശരിതെന്നെ, പക്ഷേ അതല്ലല്ലോ നമ്മുടെ വിഷയം ! പലതും പ്രണയമൊന്നും ഇല്ലാത്ത വരികളാണ്. ‘ആരും ശ്രദ്ധികാത്തപ്പോൾ ഒരേ ഒരു മീൻ കാറ്റിൽ നീന്തുന്നു‘ എന്ന് തമിഴ് കവി മനുഷ്യപുത്രൻ എഴുതിയത് പ്രേമത്തെപ്പറ്റിയാണെന്ന് എങ്ങനെ നമ്മൾ മനസ്സിലാക്കും? എന്താണതിന്റെ സർ റിയലിസ്റ്റ് വഴി നമ്മളോട്പറയുന്നത് എന്ന് കാര്യമായി ആലോചിക്കേണ്ടി വരും. പ്രണയ കവിതകളെല്ലാം ഒരുപോലെ പ്രണയത്തിന്റെ ഏകഭാവത്തെ ആവിഷ്കരിക്കുകയല്ല. പലതിലും വിചാരിക്കുന്നതു പോലെ പ്രണയം ഉപമേയമല്ല, പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും അത് ദാരിദ്ര്യത്തിനും വിഷത്തിനും ഭ്രാന്തിനും മരണത്തിനുമുള്ള ഉപമാനങ്ങളുമാകാം. ബോബ് മാർലിയുടെ ഒരു പാട്ട്, പ്രണയിനിയുടെ കള്ളത്തരത്തെപ്പറ്റിയാണ്, ‘മഴയെ പ്രണയിക്കുന്നു എന്നു പറയുന്നവൾ മഴ വരുമ്പോൾ കുട ചൂടി നടക്കുന്നു... ‘ അതുകൊണ്ട് കാമുകൾ അവളുടെ പ്രണയിക്കുന്നു എന്ന വാക്കിനെ പേടിക്കുന്നു. ‘ഗോസ്റ്റ് ഓഫ് ഗേൾഫ്രണ്ട്സ് പാസ്റ്റ്‘ എന്ന് ഒരു വാക്യത്തിനു താഴെ എഴുതി വച്ചിരുന്നാൽ വായിക്കുന്നയാൾ എന്താണ് മനസ്സിലാക്കേണ്ടത്? (മാർക്ക് വാട്ടേഴ്സിന്റെ 2009 ലെ സിനിമയാണത്) മറ്റൊരിടത്ത് സിനിമയല്ല, സംവിധായകന്റെ പേരാണ് (ഗൊദാർദ്). വേറൊരിടത്ത് കഥാപാത്രത്തിന്റെ പേരാണ് ( ഇസെബെല്ല) ഇനിയൊരിടത്ത് അഭിനേതാവിന്റെ പേരാണ് (ആലിയ ഭട്ട്) ചിലയിടത്ത് പുസ്തകം എഴുതിയ ആളിന്റെ പേര്, ചിലയിടത്ത് പാട്ടിന്റെ പേര്, അങ്ങനെയാണ് ഉദ്ധരണികളുടെ പോക്ക് ഈ പറഞ്ഞവരാണോ ഈ പ്രണയ മൊഴികളുടെ അവകാശികൾ? എങ്കിൽ ആ അവകാശത്തെ സ്ഥാപിക്കുന്ന ഒരു വ്യാഖ്യാനക്കുറിപ്പെങ്കിലും വേണ്ടേ? ഈ പുസ്തകം എത്ര ഉത്തരവാദിത്ത രാഹിത്യത്തോടെയാണ് ചെയ്തിരിക്കുന്നതെന്ന് അറിയാൻ മറ്റൊന്നും വേണ്ട, ടി പി രാജീവന്റെയും മേതിലിന്റെയും വരികൾ പല പേജുകളിൽ ആവർത്തിച്ചിരിക്കുകയാണ്. (പേജ് 19, 30, 57, 58) അതായത് സമാഹരിച്ചവർ അഥവാ അവരെ സഹായിച്ചവർ പുസ്തകം മൊത്തമായിട്ട് ഒന്നു വായിച്ചു നോക്കിയിട്ടു പോലും ഇല്ല. ആഷിക്കിന്റെയും റിമയുടെയും പേരുവച്ചാൽ എന്തും എടുത്തു തിന്നോളും, പ്രത്യേകിച്ച് പ്രണയത്തിന്റെ പേരിലാവുമ്പോൾ എന്ന കലശലായ മുൻധാരണ ഭരിക്കുന്ന ഒരു പുസ്തകമാണിത്... ( ഡി സി തന്നെ ഈ സീരിസ്സിൽ ഇറക്കിയ മറ്റൊരു പുസ്തകത്തിന്റെ പേര് ‘ഞാൻ പെട്ടു!‘ - എഴുതിയത് പ്രശാന്ത് മിത്രൻ. ആ പുസ്തകത്തിന് രണ്ടാം പതിപ്പിറങ്ങുകയാണെങ്കിൽ ‘ഈ പുസ്തകവും വിലകൊടുത്തു വാങ്ങിച്ചവരുടെ അനുഭവവും‘ കൂടി പെടുത്തിയാൽ കിടുക്കിയേനേ!) ആഷിക്കിന്റെ ‘റാണി പദ്മിനി‘ ചലച്ചിത്രത്തോടനുബന്ധിച്ച് ഇതേ പ്രണയ ജോടികളുടെ ആശിസ്സുകളോടെ ദിലീപ് എഡിറ്റു ചെയ്തിറക്കിയിരുന്ന ഒരു പുസ്തകമായിരുന്നു റാണിമാർ പദ്മിനിമാർ : മലയാളി സ്ത്രീയുടെ കൈവിട്ട സഞ്ചാരങ്ങൾ‘ അതിന്റെ അവതരണം റിമ കല്ലിങ്കലിന്റെയായിരുന്നു. മലയാള പുസ്തകപ്രകാശന രംഗത്ത് ഒരു പരീക്ഷണം എന്നൊക്കെയായിരുന്നു അതിന്റെ വൺ ലൈൻ. യഥാർത്ഥത്തിൽ ഒരു ‘കൈവിട്ട‘ കളി ആവിഷ്കാരം നേടിയത് സത്യത്തിൽ ഈ പുസ്തകത്തിലാണെന്നു മാത്രം ! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: നാവികസേനാ ദിനത്തില്‍ നാവികസേനാംഗങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. എല്ളാ നാവിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും നാവികസേനാ ദിനാശംസകള്‍ നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.സന്ദേശത്തോടൊപ്പം നാവികസേനയുടെ കരുത്ത് തെളിയിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഡിസംബര്‍ നാലിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ട് തന്നെ അവര്‍ മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരുന്നു. അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നന്മ നേരുന്നു. അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു. ടോല്സ്ടോയിയുടെ സാംസ്കാരിക വിപ്ലവവും മാക്സിന്‍ ഗോര്കിയുടെ ചിന്തകളും ലെനിന്റെയും, മാര്‍ക്സിന്റെയും ആദര്‍ശവും ആഴത്തില്‍ വേരോടി. ഇതോടൊപ്പം തന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബിയുടെ ആത്മാവ്‌ ആന്തരീകരിച്ച്‌ അവര്‍ ഭാഷയും ലിപിയും സംസ്‌കാരവും നെയ്‌തുണ്ടാക്കി. പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാല ഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, ഈ വര്‍ഷം നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി. വൈദേശിക ഭാഷാ ഗ്രന്ഥങ്ങള്‍ മലയാളികള്‍ പരിചയിക്കാനുള്ള കാരണം മലയാളിയുടെ സാഹിത്യത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ്. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും ഇതിനകം തന്നെ മലയാളികള്‍ പരിചയപ്പെട്ടു, ഇനിയും മലയാളി അറിയേണ്ടതായ എഴുത്തുകാരുണ്ട്‌. മലയാളത്തില്‍ വേണ്ട വിധം വായിക്കപ്പെട്ടിട്ടില്ലാത്ത അറബ് ലോകത്തെ ചില എഴുത്തുകാരെ നമുക്ക് പരിചയപ്പെടാം, സുഡാ൯, ലിബിയ, മോറോക്കോ, ലബനോന്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ലോകസാഹിത്യത്തിന്‌ അവഗണിക്കാന്‍ കഴിയാത്ത കരുത്തരായ എഴുത്തുകാരുണ്ട്. അറബിഭാഷാ സാംസ്‌കാരിക സാഹിത്യമണ്ഡലം ഇന്നും പുതുമകളുടെ പരീക്ഷണങ്ങളാല്‍ അനന്യമായിക്കൊണ്ടിരിക്കുന്നു. നജീബ്‌മഹ്‌ഫൂസിനു ശേഷം അറബിഭാഷയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്മാരെയും നോവലിസ്റ്റുകളെയും അറിയാന്‍ നമുക്ക് ശ്രമിക്കാം. റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ തുടങ്ങിയ ആധുനിക എഴത്തുകാരെ നമുക്ക് പരിചയപ്പെടാം ഫലസ്‌തീനിലെയും ലബനാനിലെയും മൊറോക്കോയിലെയും അള്ജീരിയയിലെയുമൊക്കെ തീയാളുന്ന കവിതകളും നോവലുകളും അറബ്‌ സാഹിത്യലോകത്തു മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ നല്ലഭാവുകത്വത്തിന്റെ പുതിയ പ്രതിനിധാനങ്ങളാണ്‌. അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും നമുക്ക് മറക്കാന്‍ പറ്റില്ല. ഓരോ കലാകാരനും അവരുടെതായ മാനസികാവസ്ഥയുണ്ട് പ്രണയത്തിന്റെ വക്താവായിട്ടാണ് ജിബ്രാന്‍ അറിയപ്പെടുന്നത് അദ്ധേഹത്തിന്റെ ജീവിതമണ്ഡലം അയാള്‍ സൃഷ്‌ടിച്ച സാഹചര്യങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു, കഥാ പത്രങ്ങളും കഥയും തമ്മില്‍ അഭേദ്യ ബന്ധം പുലര്‍ത്തി "ഒടിഞ്ഞ ചിറകുകളില്‍" അദ്ദേഹം ആവിഷ്കരിച്ച സല്‍മാകരാമ അതിനുദാഹരണമാണ്, കവിതകളില്‍ സ്നേഹത്തിന്റെ ഒഴുക്ക് തെളിഞ്ഞ നീരുറവ പോലെയായിരുന്നു. കവിതാലോകത്തെ കവിതയുടെ സുഗന്ധം കൊണ്ടു നിറച്ച ജിബ്രാന്റെ എല്ലാ കവിതാസമാഹാരങ്ങളും വ്യത്യസ്ത ശൈലികള്‍ ഉള്‍ക്കൊള്ളുന്നു. ദാര്‍ശനികനും ചിത്രകാരനും അറബിഭാഷ പണ്ഡിറ്റമായ ജിബ്രാന് ജീവിതത്തിന്റെ മനോഹാരിതയെ ഒരുപാടു വര്‍ണിച്ചു അതിരുകളില്ലാത്ത പ്രേമത്തെ കുറിച്ചു ഒരുപാടു എഴുതി. 1883ല് ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് കവിക്ക് കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ ഈ പേര് എഴുതിയാണ് തന്റെ മാതൃഭാഷയായ അറബിയില്‍ ജിബ്രാന്‍ എപ്പോഴും ഒപ്പിട്ടിരുന്നത്. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍, ആത്മാവിന്റെ രോദനം എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ജിബ്രാന്റെ പല കൃതികളും പല ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ മലയാളത്തിലും. അക്കൂട്ടത്തില്‍ എന്റെ അയല്‍വാസിയും ഗുരുനാഥനും യുവ കവിയുമായ കെ ടി സൂപിയുമുണ്ട് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്, ജിബ്രാന്റെ പ്രണയ കവിതയെക്കുറിച്ച് സൂപി പറയുന്നത്, പ്രണയത്തിന്റെ പൊള്ളുന്ന കുളിരിലൂടെ ഒരിക്കലെങ്കിലും കടന്നുപോയവര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാനുള്ള ഒരു സമാഹാരമാണ് ജിബ്രാന്റെ പ്രണയകാലം, ഇത് ജിബ്രാന്റെ രചനകളുടെ അമൂല്യശേഖരമാണ്. കവി മനോഹരമായ ഒരു പ്രണയ ഗീതമെഴുതി, കോപ്പികള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചു കൊടുത്തു കൂട്ടത്തില്‍ കുന്നുകള്‍ക്കപ്പുറം താമസിക്കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അയാള്‍ കണ്ടു മുട്ടിയ യുവതിക്കും അയച്ചുകൊടുത്തു രണ്ടു നാള്‍ കഴിഞ്ഞു യുവതിയില്‍ നിന്നും ഒരു കത്തുമായി ഒരാള്‍ കവിയുടെ അടുത്ത വന്നു കത്തില്‍ അവള്‍ പറഞ്ഞിതിങ്ങനെ നിങ്ങള്‍ എഴുതിയ പ്രണയഗീതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു ഇങ്ങോട്ട് വന്നു എന്റെ മാതാപിതാക്കളെ കണ്ടു വിവാഹം ഉറപ്പിക്കുക. പ്രിയ സുഹൃത്തേ എന്റെ ഗീതം ഒരു കവി ഹ്രദയത്തില്‍ നിന്നും വന്ന വരികളാണ് ഓരോ കമിതാക്കളും ഏറ്റു ചൊല്ലുന്നു. പിന്നീടവള്‍ എഴുതി വാക്കുകളില്‍ കപടനും കള്ളനുമാണ് താങ്കള്‍ ഇനി മരണം വരെ സകല കവികളെയും ഞാന്‍ വെറുക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും. ഇരുവരും ലെബനോനില്‍ വേരുകളുള്ളവര്, ജിബ്രാ൯ അമേരിക്കയിലെ ബോസ്‌റ്റണിലെത്തി, മേസിയാദ ഈജിപ്‌തിലും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും അവര്‍ ആശയവിനിമയം നടത്തി. ഒരിക്കല്‍ മേസിയാദ ജിബ്രാന് എഴുതി: ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ? പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി ജലാലുദീന്‍ മുഹമ്മദ് റൂമിയുടെ ജീവിതവും ദര്‍ശനവും അനുപമ കാവ്യസൌന്ദര്യവും നിഗൂഡാര്‍ഥങ്ങളും നിറഞ്ഞ ഏതാനും കവിതകള്‍ പാശ്ചാത്യഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. വളരെ മനോഹരമായി KT സൂപി "റൂമിയുടെ ആകാശം"എന്ന പുസ്തകത്തിലൂടെ റൂമിയുടെ ജീവിതവും ദര്‍ശനവും മലയാളിക്ക് പരിചയപ്പെടുത്തി. "ജ്ഞാനതോടുള്ള തീഷ്ണമായ ദാഹത്താല്‍ റൂമിയുടെ പിതാവ് തന്റെ കുടുംബത്തെ സുരക്ഷിതമായ് ഒരിടത്തേക്ക് കൂടികൊണ്ട് പോവുകയായിരുന്നു. ബാല്കില്‍നിന്നും സമര്‍കണ്ടിലെക് എത്തിച്ചേ൪‍ന്ന ബഹാവുദിന്‍ വലാദ് കുറച്ചു കാലം അവിടെ കഴിഞ്ഞിരിക്കാം അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഒരു മത പണ്ഡിത൯ കൂടി ആയിരുന്നു റൂമിയുടെ പിതാവ് പണ്ഡിതന്മാരുടെ ചക്രവര്‍ത്തി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു" ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അവസ്ഥ അഗ്നിയില്‍ വേവുന്ന ഒരു ഇഷ്ടികയായി ചിത്രപ്പെടുതുന്നു, തീ അതിനെ ചൂടാക്കുമ്പോള്‍ തുടക്കത്തില്‍ ചുവന്നു തുടിക്കും പിന്നെ കറുത്തു കരിവളിക്കും, ക്രമേണ അത് വെള്ള നിറത്തിലേക്ക് മാറും ദൈവനുരാഗത്തിന്റെ തീ ഒരാളുടെ തുടക്കത്തില്‍ ചുവന്നു തുടുക്കുന്ന ഉണ്മാതിയാക്കുന്നു പിന്നെ വിരഹത്താല്‍ കറുത്ത് പോകും അതും കഴിഞ്ഞു യഥാര്‍ത്ഥ ജ്ഞാനതിന്റെ തിളക്കത്തില്‍ പ്രകാശപൂര്‍ണമായ തെജ്വസിയായി തിളങ്ങും. Vampirette est toute triste. Ce soir elle devait aller au bal pour Halloween, mais son cavalier l'a abandonnée au dernier moment. Pauvre Vampirette. Pourtant elle s'était faite toute belle. Ses amies les chauve-souris l'avaient aidée à lisser ses ailes pour qu'elle soit encore plus belle, les araignées avaient tissé leur plus belle dentelle pour décorer sa robe. Seulement voilà, le prince charmant a fait faux bond ! Et elle se retrouve toute seule, toute triste, assise sur son tas de crânes. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - ആരെയും അന്ധമായി വിശ്വസിക്കരുത്, ആ ദിനങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു: അറസ്റ്റിനുശേഷം നടി ധന്യ മനസു തുറക്കുന്നു കോടികളുടെ ഫഌറ്റ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടി ധന്യ മേരി വര്‍ഗ്ഗീസ് ഇടവേളയ്ക്കു ശേഷം അനുഭവങ്ങള്‍ തുറന്നു പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസു തുറന്നിരിക്കുന്നത്. നടന്‍ ജോണുമായുള്ള വിവാഹത്തിനു ശേഷം അഭിനയം വിട്ട ധന്യയുടെ പേര് പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് തട്ടിപ്പുകേസില്‍ അറസറ്റിലായതോടെയായിരുന്നു. ഇടവേളയ്ക്ക് ശേഷം ധന്യ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബം വലിയ ബിസിനസ്സുകള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നു. അവരുടെ ബിസിനസിനെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവര്‍ക്കൊപ്പം എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. എല്ലാവരെയും സ്‌നേഹിക്കണം പക്ഷെ അന്ധമായി ആരെയും വിശ്വസിക്കരുതെന്ന് താനും ഒപ്പം ഭര്‍ത്താവും പഠിച്ചുവെന്നും ധന്യ പറയുന്നു ജീവിതത്തിലെ ആ മോശം അനുഭവം മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രപാര്‍ത്ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണെന്നും ധന്യ പറയുന്നു. 2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ഫഌറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നാണ് കേസ്. കേസില്‍ ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു. വിഖ്യാത നോവലുകളും കഥകളും വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയ കാഴ്ചകളിലൂടെ നാം കടന്നു പോകാറുണ്ട്. വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. ശിഹാബിന്റെ ഫാന്റസി സ്വഭാവമുള്ള ഒരു കഥയാണ് "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും പറന്നു കളിക്കുന്നതും അതെ താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി. ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ് പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത് പതുക്കെ എന്റെ തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന ഭാഗത്തേക്ക് കൊണ്ട് പോകാൻ ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു, ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട് അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ് കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും. ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ ആത്മാവിനെ പിന്തുടരാൻ ശ്രമിക്കുന്ന ശിഹാബിന്റെ "അനാഥത്തിലെ" വരികൾ കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ് ചിത്രീകരിച്ഛതിങ്ങനെയാണ് . ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ് "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്. ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ പ്രവാസ ലോകത്തെ ജനങ്ങളെയും ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട് കഥകളും കവിതകളും ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ കുറിച്ചു ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് ഗൾഫ് കാരന്റെ ജീവിതം മരുഭൂമിയിലെ ചുട്ട വെയിലിനെ നോക്കി ഞാറ്റു വേലയെ പറ്റി പറയുന്നു . ഇളം ബ്രൌണ്‍ നിറത്തിലുള്ള മരുഭൂമിയിലെ വരണ്ട മണ്ണിനെ നോക്കി നാട്ടിലെ പച്ച വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു. ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ മനസ്സുകളിലൂടെ സഞ്ചരിച്ചു അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു, പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്. ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ" ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന് പുത്തൻ ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു, സത്യത്തിന്റെ പോരാളിയായി എഴുത്തിലൂടെ മാറുകയാണ് ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ് കഥയിലും കവിതകളിലും അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു. സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ് ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’. ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു. ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള് അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌ ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ് "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്" നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ ഉമ്മയായും സഹോദരിയായ്യും മാറുന്നു, ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ ഓർത്തെടുക്കാനും പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു. കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്. ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.” പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല സ്വന്തം ജീവിതമായി മാറുകയാണ് ”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?” എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല… കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു. ചില നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ ശിഹാബ് നമ്മോടു പറയുന്നതിങ്ങനെയാണ് 1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ. കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി. പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്, കല(ഷാർജ) അവാർഡ്, വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. കീറിദ്രവിച്ച വസ്ത്രവും പുറത്തേക്ക് തള്ളി നില്ക്കുന്ന കണ്ണുകളും ജടപിടിച്ച കെട്ടുപിണഞ്ഞ മുടിയും ഒട്ടിയ വയറും ചുളിഞ്ഞ മുഖവുമായി ഒരു കൊച്ചു കുഞ്ഞിനേയും കയ്യിലടുത്ത് ആ തെരുവോരത്ത് ഇരിക്കുന്ന അമ്മയാണ് നദ. ഭർത്താവ് അവൾക്കു രണ്ടു കുട്ടികളെയും സമ്മാനിച്ചു നേരത്തെ അങ്ങ് പോയി, ഉപ്പയും ഉമ്മയും അതിനു മുമ്പേ അവളോട്‌ യാത്ര പറഞ്ഞിരുന്നു. ചിലപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ വഴിയോരങ്ങളിൽ സ്ഥാപിച്ച കല്‍‌പ്രതിമയെ പോലെ അനങ്ങാതെ നില്ക്കും, മനസ്സ് മുഴുവൻ ദുഖത്തിന്റെ കടലാണ്, നട്ടുച്ച സമയങ്ങളിൽ അവളുടെ കണ്ണില്‍നിന്നും കണ്ണു നീര്‍ മഴയായി വർഷിക്കും, എത്ര വലിച്ചിട്ടും മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നു മാറിൽ ചേർന്ന് കിടക്കുന്ന കൊച്ചു കുഞ്ഞു, ആഹാരം കഴിക്കാതെ മുലപ്പാൽ വറ്റിപ്പോയിരിക്കുന്നു, വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാൻ കഴിയാത്ത കൊച്ചു കൂര, അടുപ്പിൽ തീ എരിഞ്ഞിട്ട് ദിവസങ്ങളായി, നിവൃത്തികേടു കാരണം "വല്ലതും കഴിച്ചിട്ടു നാളുകളായി" എന്ന് പറഞ്ഞു ആരോടങ്കിലും കൈ നീട്ടിയാൽ കൂടുതലും കിട്ടുന്നത് ആട്ടും തുപ്പും, കരുണയുള്ളവർ വല്ലതും കൊടുത്താൽ അന്നത്തെ ആഹാരമായി. ഒരു ദിവസം ഭിക്ഷാടനത്തിനിടയിൽ "ദൈവത്തിന്റെ സ്വന്തം നാടിനെ" പറ്റി അവൾ കേട്ടു. ഭിക്ഷതേടി എത്തിയ അല്പം ദയയുള്ള ഒരു വീട്ടിൽ നിന്നാണ് അവളതറിയുന്നത്, നദയോട് അനുകമ്പ കാട്ടാറുള്ള അപൂര്വം അമ്മമാരിൽ ഒരാളാണ് ആ വീട്ടിലെ സരോജിനിയമ്മ, "മകൻ അശ്രുവിന്റെ സമപ്രായത്തിലുള്ള ഈ പ്രദേശത്തുള്ള കുറെ അനാഥ കുട്ടികൾ ആ നാട്ടിൽ പഠിക്കുന്നു, അവർക്ക് മൂന്നു നേരം ആഹാരവും പരിചരണവും മതിയായ സ്നേഹവും അവിടെ ലഭിക്കുന്നു". ആ കുട്ടികൾ ഇപ്പോൾ ഇവിടെ അവധിക്കു വന്നിരിക്കുന്നു, അവർ അടുത്ത് തന്നെ അവധി കഴിഞ്ഞു തിരിച്ചു പോകും" സരോജിനിയുടെ വാക്ക് കേട്ടപ്പോൾ തന്റെ മകനെയും അവിടെ അയക്കാനുള്ള ആഗ്രഹം നദയുദെ മനസ്സിൽ നിറഞ്ഞു. മൂന്നു നേരം ആഹാരവും പഠിക്കാനുള്ള സൌകര്യവും അവൾക്കു ചിന്തിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു അവരുടെ വാക്കുകൾ, ഭൂമിയിലെ സ്വർഗമായി നദയ്ക്ക് തോന്നി. അന്ന് അവൾ നേരത്തെ തന്നെ തന്റെ കൂരയിലേക്ക്‌ തിരിച്ചു, മനസ്സ് നിറയെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു, ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല. സ്വപ്നത്തിന്റെ ചിറകുകൾ അവളെയും കൂട്ടി പറക്കാൻ തുടങ്ങി, സ്വപ്നത്തിൽ അവൾ സന്തോഷം നല്കുന്ന കാഴ്ചകൾ കണ്ടു, അവധിയിൽ വന്നു തിരിച്ചു പോകുന്ന കുട്ടികൾ അശ്രുവിനെയും കൂടെ കൊണ്ട് പോകുന്നു, കരുണയുള്ളവരുടെ നാട്, അവിടെ മകന് മൂന്നു നേരം ഭക്ഷണവും പഠിക്കാനുള്ള സൌകര്യവും ലഭിക്കുമെന്നവർ പറയുന്നു, തന്റെ കൈകുഞ്ഞിനെ മാറോട് ചേർത്തു, പത്ത് വയസ്സായ തന്റെ പൊന്നുമകൻ അശ്രുവിനെ ചെളി നിറഞ്ഞ തെരുവോരത്ത് നിന്നും സന്തോഷത്തോടെ "ഭൂമിയിലെ സ്വർഗത്തിലേക്ക്", യാത്ര അയക്കുന്നു. മകന് വേണ്ടി പൊഴിക്കാൻ വറ്റിവരണ്ട കണ്ണിൽ ഇനി ഒരു തുള്ളി കണ്ണ് നീര് ബാക്കിയില്ല, മകന്റെ തലയിൽ തലോടി മനസ്സ് മന്ത്രിച്ചു, കരുണ വറ്റാത്ത നാട്ടിലേക്കാണ് നീ പോകുന്നത് "അതാണ്‌ എന്റെ ഏക സമാധാനം" പോയി വരൂ "നിനക്കും അവരോടൊപ്പം അടുത്ത അവധിക്കാലത്ത്‌ തിരിച്ചു വരാമല്ലോ". വീണ്ടും അവൾ സ്വപ്നത്തിന്റെ ചിറകിലൂടെ പറക്കാൻ തുടങ്ങി, ഇരുട്ടിനു കനം കൂടി അവളുടെ ഉറക്കിനും ആഴം കൂടി, കാഴ്ചകൾ മാറാൻ തുടങ്ങി, കേൾക്കാൻ ഇഷ്ടപ്പെടാത്ത ശബ്ദങ്ങൾ കേട്ടു തുടങ്ങി, അവശബ്ദങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു അശ്രുവിനെ നോക്കി ഒരാൾ വിളിച്ചു പറഞ്ഞു, " നിയമം പാലിക്കപ്പെട്ടിട്ടില്ല ", അശ്രു പറഞ്ഞു തെരുവിൽ ജനിച്ച എനിക്ക് നിയമം അറിയില്ല, പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ എന്നെ എന്റെ ഉമ്മ ഇവരുടെ കൂടെ അയച്ചതാണ്, അവനോടു വീണ്ടും ആരോ വിളിച്ചു പറഞ്ഞു "ഇവിടെ പട്ടിണിയല്ല വിഷയം നിയമാണ്, വിശപ്പ് അറിയാത്തത് കൊണ്ടല്ല, പക്ഷെ നിയമം കുഞ്ഞിനെ അതനുവദിക്കുന്നില്ല", എന്നെ എന്റെ ഉമ്മയുടെ അടുത്തേയ്ക്ക് തന്നെ വിട്ടേക്കൂ, അവൻ കരയാൻ തുടങ്ങി, നിയമക്കുരുക്കിൽ പെട്ട് അവിടെ പഠിക്കാൻ അവസരം ലഭിക്കാതെ മകൻ ഈ തെരുവിൽ തന്നെ തിരിച്ചു വരാൻ വിധിക്കപ്പെട്ടു, മറ്റു കുട്ടികളോടൊപ്പം അവധിക്കാലം വരെ കാത്തു നില്ക്കേണ്ടി വന്നില്ല, ആരും കാണാതെ അവൻ കരയാൻ തുടങ്ങി, മകന്റെ കണ്ണ്നീർ തുള്ളികൾ അവളുടെ മുഖത്ത് ഉറ്റി വീഴാൻ തുടങ്ങി, അതവളുടെ ഉറക്കം ഉണർത്തി, സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണര്ന്ന നദ അശ്രുവിനെ ഉറക്കെ വിളിച്ചു. തന്റെ അടുത്തു വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അശ്രുവിന്റെ കണ്ണ് നീരായിരുന്നു അവളുടെ മുഖത്ത് പതിച്ചത്, തന്റെ മകനെ നോക്കി, ഞാൻ കണ്ടത് സ്വപ്നമോ യാതാർത്ഥ്യമോ എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. "പടം എടുക്കാൻ വേണ്ടി ഇത് വരെ പടം എടുത്തിട്ടില്ല എവിടെ പോകുമ്പോഴും ക്യാമറ കരുതും പോകുന്ന വഴിക്ക് കാണുന്ന ദൃശ്യം ക്യാമറയിൽ പകർത്തും" പകൽ കിനാവൻ എന്നറിയപ്പെടുന്ന ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫരുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഫോട്ടോഗ്രാഫറായിരുന്ന "ഓറിയറി"ന്റെ വാക്കുകളും ചിത്രവുമാണ്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രണ്ടിനെ കാണാൻ "ഓ റിയർ" ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ഒരു വെള്ളിയാഴ്ച ഡ്രൈവിനിടയിൽ വാഹനം നിർത്തി അല്പം വിശ്രമിക്കാൻ നേപ്പാ കൌണ്ടിയുടെ പരിസര പ്രദേശത്ത് ഇറങ്ങിയപ്പോള്‍ തന്റെ ക്യാമറ കണ്ണുകളിലൂടെ തികച്ചും യാദൃശ്ശ്ചികമായി എടുത്ത ചിത്രം ഏതാണ്ട് ഒരു ബില്ല്യനിൽ അധികം ആളുകൾ കണ്ടു എന്നാണു പറയപ്പെടുന്നത്. രണ്ടായിരത്തി രണ്ടു മുതൽ വിൻഡോസ്‌ എക്സ് പി യുടെ വാൾപേപറിൽ കാണുന്ന ആ ചിത്രം "ഓറിയർ" യാദൃശ്ശ്ചികമായി എടുത്തതായിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ തന്റെ കണ്‍മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കാണ് യതാർത്ഥ ജീവൻ നല്കാൻ കഴിയുക എന്ന് വിശ്വസിക്കുന്ന ഫോട്ടോഗ്രാഫറാണ് ഷിജു എസ് ബഷീർ. സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, ഫോട്ടോ ഗ്രാഫിയും ഇതിൽ നിന്നും വ്യത്യസ്തമല്ല സമയത്തിന്റെ ആപേക്ഷികതയ്ക്കുള്ളിൽ തന്റെ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഒരു ക്ലിക്ക് ചിലപ്പോൾ ഒരു കാലത്തെ തന്നെയാണ് ഒപ്പിയെടുക്കുന്നത്, ചിലപ്പോൾ വലിയൊരു ദർശനത്തിനു തന്നെ വഴി ഒരുക്കുന്നു. ക്യാമറയുടെ സഹായത്തോടെ ഫോട്ടോ ഗ്രാഫെർസ് ഒപ്പിയെടുക്കുന്ന ഇത്തരം ദർശനങ്ങൾക്ക് ചിലപ്പോൾ ഭൗതികമായ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്നു. ഇത്തരം ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കാൻ കഴിവുള്ള അപൂർവം ഫോട്ടോ ഗ്രാഫർമാരിൽ ഒരാളാണ് ഷിജു എസ് ബഷീർ. ബോംബയിൽ ഒരു കമ്പനിയിൽ ആനിമേറ്റർ ആയി ജോലി ചെയ്തു നിരവധി പ്രമുഖ തമിൾ ഹിന്ദി തെലുങ്ക് സിനിമകളിലും പരസ്യ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചശേഷമാണ് ഷിജു ദുബായിൽ ഒരു കമ്പനിയിൽ എത്തിപ്പെടുന്നത്. രണ്ടായിരത്തി അഞ്ചിൽ ദുബൈലായിരുന്നപ്പോൾ പ്രമുഖ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജെയിംസ് നാച്ച്വേയെക്കുറിച്ച് ക്രിസ്ത്യന്‍ ഫ്രൈ സംവിധാനംചെയ്ത വാര്‍ ഫോട്ടോഗ്രാഫര്‍ എന്ന ഡോക്യുമെന്ററി ഷിജുവിനെ സ്വാധീനിക്കുകയും ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയും ചെയ്തു. അന്ന് മുതൽ ഫോട്ടോഗ്രാഫി എന്ന ലഹരി ഷിജുവിന്റെ തലയ്ക്കു പിടിക്കുകയും "ലൈഫ് ഇന്‍ ട്രാഷ്" ഫോട്ടോ പരമ്പര ഷിജു സ്വയം സൃഷ്ടിക്കുകയും അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ അച്ഛടിച്ചു വരികയും ചെയ്തു. അത് ഷിജുവിന്റെ ഫോട്ടോ ഗ്രഫിയുടെ ചിറകുകൾക്ക് കൂടുതൽ കരുത്ത് നല്കി. ഒരു സ്ഥലത്ത് ഒതുങ്ങി നില്ക്കാതെ നിരവധി രാജ്യങ്ങളിലേക്ക് ഷിജു പറന്നു. തന്റെ ചിറകുകളിൽ ക്യാമറക്കണ്ണുകൾ പിടിപ്പിച്ചു. എത്യോപ്യ, കെനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ആംസ്റ്റര്‍ഡാം, നേപ്പാള്‍, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മധ്യേഷ്യന്‍, ആഫ്രികന്‍ ഇങ്ങനെ നിരവധി രാജ്യങ്ങളിൽ ഷിജു യാത്ര ചെയ്തു ഫോട്ടോകൾ എടുത്തു. ഒപ്പം ഗള്‍ഫിന്റെ നേര്‍കാഴ്ചകളിലേക്കും പ്രവാസിജീവിതത്തിന്റെ ഒറ്റപ്പെടലുകളിലെക്കും കണ്ണെത്താദൂരം നീളുന്ന ഗൾഫിലെ മരുഭൂമിയിലേക്കും ക്യാമറ ചലിപ്പിച്ചു. ദയനീയ ഭാവങ്ങൾ നിറഞ്ഞ ഓരോ ചിത്രങ്ങളും വിരല്തുംപും ക്യാമറക്കണ്ണും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതകളായി. ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം ഷിജുവിന്റെ ചിത്രങ്ങളിൽ കാണാം. മനോഹരമായ പ്രക്രതിയുടെ പച്ചപ്പും ജന്തു ലോകത്തെ വിസ്മയ കാഴ്ചകളും അകലെ സൂര്യോദയവും വർണ്ണാഭമായ മേഘങ്ങളും അരുവികളും ദേശാടനക്കിളികളും തന്റെ ചിത്രങ്ങൾക്ക് മനോഹാരിത പകരുംപോഴും മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങൾക്ക് തന്നെയാണ് ഷിജു പ്രാധാന്യം കൊടുത്തത്. ജീവിതത്തിന്റെ സന്തോഷങ്ങളും , വസന്തങ്ങളും ഓര്‍മയില്‍ നിന്നും മറഞ്ഞു വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ മനസ്സിൽ നിറയുന്ന മനുഷ്യ ജീവനുകളുടെ ചിത്രങ്ങൾ, ഓരോ തലമുറകളുടെയും കാലത്തിന്റെയും ഗോത്രത്തിന്റെയും കഥകളായി നമുക്ക് പറഞ്ഞു തരുന്നു. ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനുള്ളിൽ നിന്നും ജീവിക്കുന്ന ആയിരം കഥകൾ നമുക്ക് വായിക്കാൻ കഴിയും. നിസ്സാര സംഭവം എന്ന് തോന്നിക്കുന്ന പലതും കാലത്തെയും ചിന്തയെയും മാറ്റാൻ കെൽപുള്ളതാക്കുന്നു. കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ ആഡംബര ജീവിതം നയിക്കുന്നവർക്കിടയിൽ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആഹാരവും പാഴ്വസ്തുക്കളും പെറുക്കാൻ വിധിക്കപ്പെട്ട മനുഷ്യ മക്കളുടെ ദയനീയ "ചിത്രങ്ങളാണ് "ലൈഫ് ഇന്‍ ട്രാഷ്". ഈ വിഷയത്തിൽ പന്ത്രണ്ടോളം ചിത്രങ്ങളാണ് അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ പ്രസിദ്ധീകരിച്ചത്. ഷിജുവിന്റെ നിശബ്ദ ചിത്രങ്ങൾക്ക് പുതിയലോകത്തെ സൃഷ്ടിക്കാന്‍ കഴിയുന്നു. മനുഷ്യന്റെ സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടം, സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്യം, വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഷിജു നല്കുന്ന അടിക്കുറിപ്പുകൾ ഓരോ കവിതയായി മാറുകയാണ്, പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!, കഥയില്ലാത്ത ചില ഫ്രെയ്മുകള്‍", ആകാശദൂരം, തോരാതെ പെയ്യുമീയേകാന്തത... മുറിവുകളുടെ ഒറ്റമുറി, ചില നോട്ടങ്ങള്‍... ഒറ്റ വാക്കില്‍ ഒതുങ്ങാതെ പോകുന്നത് , ഓരോ മരത്തിലും വീടുണ്ട് അതിരുകളില്ലാതെ, ഷിജു വിന്റെ അടിക്കുറിപ്പുകളാണ് ഇവയൊക്കെ. താനൊരു ഫോട്ടോ ഗ്രാഫർ മാത്രമല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുന്നതാണ് ഷിജുവിന്റെ ഈ വാക്കുകൾ. പേര് പകൽകിനാവൻ എന്നാണങ്കിലും തന്റെ ചിത്ര ലോകത്തെ കിനാവുകൾ മുഴുവൻ അന്വര്തമാക്കുന്ന രൂപത്തിലുള്ളതാണ് ഓരോ ചിത്രങ്ങളും. ഷിജുവിന്റെ ചിത്രങ്ങളും വരികളും "അൻ സ്ക്രിപ്റ്റെഡു ലൈവ്സ്‌", "ലൈഫ് ഇൻ ട്രാഷ്", "ഷൈഡ്‌സ് ഓഫ് ലൈഫ്", എന്നിങ്ങനെ ഫോട്ടോ എസ്സെകളായി പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയെടുത്ത അമ്പതോളം ചിത്രങ്ങൾ ഷൈഡ്‌സ് ഓഫ് ലൈഫ്ൽ കാണാം. അടുത്ത ഫോട്ടോ പ്രദർശനം ഈ വിഷയത്തിൽ ആയിരിക്കുമെന്ന് ബഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ഷിജുവിന്റെ ഫോട്ടോ പ്രദർശനങ്ങൾ നടക്കുകയുണ്ടായി, തിരുവനന്തപുരത്തെ പ്രദർശനം "എഴുതപ്പെടാത്ത ജീവിതങ്ങൾ" സന്ദർശനമനസ്സുകളിൽ വരച്ചിട്ടു. പ്രദർശനം കണ്ട ഒരു അച്ഛന്റെ വികാരം പങ്കു വെച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഷിജു പറയുന്നു, "അച്ഛൻ" എന്ന ചിത്രം കണ്ട ഒരച്ചൻ എന്നോട് പറഞ്ഞു " എന്റെ ജീവിതമാണ് നിങ്ങൾ പകർത്തിയിരിക്കുന്നത് അത് പറയുമ്പോൾ അയാളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. അയാളുടെ വാക്കുകൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു". രാജസ്ഥാനിലെ ഇത് വരെ ഒരു ഫോട്ടോ പ്രകാശവും തന്റെ മുഖത്ത് പ്രതിഫലിക്കാത്ത തൊണ്ണൂർ വയസ്സോളം പ്രായം വരുന്ന ഒരു അമ്മൂമയുടെ പടം എടുക്കുമ്പോൾ ക്യാമറയുടെയും ടെക്നോളജിയുടെയും ലോകം എന്താണെന്ന് അറിയാത്ത ആ ഗ്രാമീണ സ്ത്രീ നാളെ എന്നെ ലോകം കാണുമല്ലോ എന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നതായി ഷിജു പറഞ്ഞു. ഷിജുവിന്റെ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു ആ വൃദ്ധ സ്ത്രീയുടെ ചിത്രം. ദക്ഷിണപടിഞ്ഞാറന്‍ എത്യോപ്യയിലെ ഓമോ നദീതടത്തിലേക്ക് നടത്തിയ യാത്ര ഷിജുവിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനെ പറ്റി ഷിജു പറയുന്നത് ഇങ്ങനെയാണ്. "ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമായിരുന്നു അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു യാത്ര. കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് അവർ പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു. എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു. ഷിജുവിന് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദക്ഷിണ എത്യോപിയയിൽ നിന്നും ലഭിച്ചത്. അർദ്ധനഗ്ന ആദിവാസി ഗോത്രമാണവിടെ ജീവിക്കുന്നത്. അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നു വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും. മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതായി ഷിജു പറയുന്നു. ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളാണെന്നു ഷിജുവിന്റെ ഈ യാത്രയിലൂടെയുള്ള ചിത്രങ്ങൾ പറയുന്നു. സര്‍ഗ്ഗാത്മകത യിലൂടെ തന്റെ കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കാനും അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലൂടെ യാത്രകള്‍ പകര്‍ത്തി വെയ്ക്കാനും കഴിയുമെന്നു ഷിജു തെളിയിക്കുന്നു. അടുത്ത യാത്രയ്ക്കും ഒരു ഡോക്യുമെന്റ്രി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഷിജു അതിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ് ആസ്ത്രേലിയക്കടുത്തുള്ള "വനത്തോ" ആദിവാസി ഗോത്രത്തെ കുറിച്ചാണ് പഠനവും ഡോക്യുമെന്റ്രിയും, ഇതും ആഫ്രിക്കയിലെ ഹാമർ ഗോത്ര വർഗക്കാരെ പോലെയുള്ള ഒരു ആദിവാസി ഗോത്ര വർഗമാണ് . കായം കുളം സ്വദേശിയായ ഷിജു മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം ബംഗ്ലൂരിൽ നിന്നും ആനിമേഷന്‍ പഠിച്ചു. ബോംബയിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. പിതാവ് ബഷീറും മാതാവ് സുലൈഖയ്മാണ്, ഷിജുവിന് രണ്ടു പെണ്‍ മക്കളാണ് കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്റെ കലാപരമായ കഴിവുകൾ യുവജനോല്‍സവവേദികളില്‍ തെളിയിക്കുകയും പോളിടെക്നിക്കില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. [email protected] <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദോഹ: ക്വാഡ്‌നെറ്റ് നാഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടസ്‌കര്‍ ഇന്ത്യ ജേതാക്കളായി. ഓള്‍ഡ് ഐഡിയല്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ ഉദ്ഘാടനം ചെയ്തു. ഖത്വര്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ പങ്കെടുത്തു. മെഗാ ഇവന്റോടെയായിരുന്നു സമാപനം. ടസ്‌കര്‍ ഇന്ത്യയും എസ് എസ് സി ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ മത്സരം. ടസ്‌കര്‍ ഇന്ത്യയുടെ മുഹ്‌സിന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലേയര്‍ ദി ടൂര്‍ണമെന്റായി എസ് എസ് സി ശ്രീലങ്കന്‍ താരം അസ്‌വാര്‍ തിരഞ്ഞെടുക്കപ്പെട്ടു. റിയാദ്: ശനിയാഴ്ച ആഭ്യന്തര വിഭാഗം 47 ഭീകരര്‍ക്കെതിരെ നടത്തിയ വധശിക്ഷ നീതി നിര്‍വ്വഹണത്തിനുള്ള ശരീഅത്തിന്റെ മാര്‍ഗമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വിധി നിര്‍ണ്ണയത്തില്‍ കുറ്റവാളികള്‍ക്ക് അനുയോജ്യമായതും ഖണ്ഡിതമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടത്തിയതെന്ന് സൗദി ഉന്നധധികാര പണ്ഡിത സഭാ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ആല്‍ ശൈഖ് വ്യക്തമാക്കി. ഒരു നിലക്കുമുള്ള കുഴപ്പങ്ങളും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷക്ക് വിശുദ്ധ ഇസ്‌ലാം നടപ്പാക്കിയ നിയമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമ നടപടികള്‍ ശരീഅത്ത് നിയമങ്ങള്‍ കനുസൃതമായി കെട്ടുറപ്പോടെ നീങ്ങുന്ന ഒരു ഭരണ വ്യവസ്ഥിതിക്കു മാത്രമേ നടപ്പാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇത് ശരീഅത്ത് വിധിയാണ് ഇതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല, ഇസ്ലാമിക ശരീഅത്ത് അനുസരിച്ചാണ് രാജ്യത്ത് ഭരണ സംവിധാനം നിലനില്‍കുന്നത് വിശുദ്ധ ഹറമുകള്‍ ഉള്‍കൊള്ളുന്ന ഈ രാജ്യത്ത് ശാന്തിയും സമാധാനവും സുസ്ഥിരതയും വളര്‍ച്ചയും ഉണ്ടാവുന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താലും അല്ലാഹുവിന്റെ നിയമ വ്യവസ്ഥിതിയുടെ ശക്തിയിലുമാണ്. വിധി തീര്‍ച്ചയായും രാജ്യത്തിന്റെ സുരക്ഷക്കും സമൂഹത്തിന്റെ നന്മക്കും ആവശ്യമായ നീതി നിര്‍വ്വഹണത്തിന്റെ ഭാഗവും കൂടിയാണെന്ന് പണ്ഡിത സഭ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ശുഐബ് വധം: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം; കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal തിരുവനന്തപുര: കണ്ണൂര്‍ ഇടയന്നൂര്‍ ശുഐബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം. കൊലപാതകം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണം പ്രതികളെ കുറിച്ചെല്ലാം വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പക്ഷഭേദമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി’ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി, നേമം സിദ്ദീഖ് സഖാഫി എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നു; വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് കോടിയേരി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ബാലശാസ്ത്ര ദ്വൈവാരികയാണ് യുറീക്ക.1970 ഇൽ തുടങ്ങി.പ്രൊ.എസ്‌.ശിവദാസ് ,സി ജി. ശാന്തകുമാർ ,പ്രൊ.കെ. ശ്രീധരൻ തുടങ്ങിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്മാർ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ഏകദേശം 30,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് . പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായുള്ള മലയാളത്തിലെ ശാസ്ത്ര മാസികയാണിത്. കെ. പാപ്പൂട്ടി ആണ് ഇപ്പോൾ ഈ ദ്വ്വൈവാരികയുടെ എഡിറ്റർ. കുട്ടികൾ സ്വന്തമായുണ്ടാക്കിയ 7 ലക്കങ്ങൾ യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര കഥകൾ, ശാസ്ത്ര സംബന്ധമായ കവിതകൾ എന്നിവയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്ന യുറീക്ക, കുട്ടികളിൽ നിന്നുള്ള രചനകളെയും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ കുട്ടികൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ യുറീക്ക നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌. പ്രൊ.എസ്‌.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ തുടങ്ങിയ ചിത്ര കഥകൾ കുട്ടികൾക്ക് പ്രിയപ്പെട്ടവയായിരുന്നു.വായനക്കാർ വികസിപ്പിച്ചെടുത്ത മാത്തൻ മണ്ണീര കേസ് എന്ന പംക്തി കേരളത്തിനു പുറത്തും പ്രശംസ നേടി. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. യുറീക്ക വിജ്ഞാന പരീക്ഷ ,വിജ്ഞാനോത്സവം എന്നീ മത്സരപരീക്ഷകൾ ഏറെ പ്രശസ്തമാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി എയര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്കുമാര്‍ പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ്. മലയാളി താരം നിത്യ മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മംഗള്‍യാന്‍ മിഷനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ജഗന്‍ ശക്തിയും ആര്‍ ബല്‍കിയും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാ ബാലന്‍, തനുശ്രീ പാനു, സൊനാക്ഷി സിന്‍ഹ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം നവംബറില്‍ ആരംഭിക്കും. നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍ സംഭവിച്ചത്....(1) സി.പി.എമ്മിന്റെ പിറവി ഒരു നവംബര്‍... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്പാനിഷ് ചിത്രകാരനും ശില്പിയും. ഗ്രാഫിക് ചിത്രകാരന്‍, ഡിസൈനര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ചെറുപ്പകാലത്തു തന്നെ ചിത്രരചനയില്‍ പ്രവേശിച്ച ഡാലി ക്യൂബിസം, ഫ്യൂച്ചറിസം, മെറ്റാഫിസിക്കല്‍ ചിത്രരചന എന്നീ ഘട്ടങ്ങള്‍ കടന്നാണ് സര്‍റിയലിസത്തില്‍ എത്തിച്ചേര്‍ന്നത്. 1920-ല്‍ ഇദ്ദേഹം പാരിസിലെത്തി അവിടെ താമസമുറപ്പിച്ചു. പരസ്യ പ്രചാരണങ്ങളില്‍ അതിവിദഗ്ധനായിരുന്ന ഡാലി വളരെ വൈകാതെ സര്‍റിയലിസത്തിന്റെ പ്രണേതാവായി മാറി. ജീവിതത്തില്‍ അസാധാരണത്വം പുലര്‍ത്തിയിരുന്ന ഡാലി പലപ്പോഴും വിചിത്രമായ വേഷവിധാനങ്ങളിലൂടെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. 1936-ല്‍ ലണ്ടനില്‍ നടന്ന സര്‍റിയലിസ്റ്റ് എക്സിബിഷനില്‍ ഒരു നീന്തല്‍ക്കാരന്റെ വേഷമണിഞ്ഞാണ് ഡാലി എത്തിച്ചേര്‍ന്നത്. സര്‍റിയലിസ്റ്റ് സിദ്ധാന്തമായ ഓട്ടോമാറ്റിസം സ്വീകരിച്ച ഡാലി അതു പരിഷ്കരിച്ച് ക്രിട്ടിക്കല്‍ പാരനോയിയ എന്ന സമ്പ്രദായത്തിന് രൂപം നല്‍കി. ഇതനുസരിച്ച് യുക്തിയുടെ നിയന്ത്രണം മനപ്പൂര്‍വം നിര്‍ത്തിവെച്ച് ക്ളിനിക്കല്‍ പാരനോയിയയിലെന്ന പോലെ തനതായ വിഭ്രാന്തി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും ഈ സമ്പ്രദായം കലയിലും സാഹിത്യത്തിലുമെന്ന പോലെ ദൈനംദിന ജീവിതത്തിലും നടപ്പിലാക്കേണ്ടതാണെന്നും ഡാലി വാദിച്ചു. 1930-കളില്‍ ഡാലി വരച്ച പല ചിത്രങ്ങളും സര്‍റിയലിസ്റ്റ് ക്ളാസ്സിക്കുകളാണ്. അക്കാദമിക രീതിയില്‍ വരച്ച ചിത്രങ്ങളില്‍ കാണുന്ന ഡ്രീംസ്പേസും വിഭ്രാമക ബിംബവിതാനവും വിരോധാഭാസമായി അനുഭവപ്പെടുന്നു. കൈകൊണ്ടു വരച്ച സ്വപ്നചിത്രങ്ങളായിട്ടാണ് ഇവയെ ഡാലി വിശേഷിപ്പിച്ചത്. പകുതി തുറന്ന ഡ്രായറുകള്‍, ഉന്തിനില്‍ക്കുന്ന മനുഷ്യശരീരങ്ങളും, കത്തിയെരിയുന്ന ജീറാഫുകളും, മെഴുകു കൊണ്ടു നിര്‍മിച്ചതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ഉരുകിയൊലിക്കുന്ന വാച്ചുകളും ചിത്രങ്ങളില്‍ കാണാം. ദ് പെര്‍സിസ്റ്റന്‍സ് ഒഫ് മെമ്മറി എന്ന ചിത്രം ഏറെ പ്രശസ്തമാണ്. 1930-കളുടെ അന്ത്യത്തില്‍ ഡാലി പല തവണ ഇറ്റലി സന്ദര്‍ശിക്കുകയുണ്ടായി. ഇക്കാലത്ത് കൂടുതല്‍ പരമ്പരാഗതമായ ഒരു ശൈലിയാണ് ഡാലി സ്വീകരിച്ചത്. ഇക്കാരണത്താലും വിരുദ്ധമായ രാഷ്ട്രീയ വീക്ഷണത്താലും ഡാലിയെ സര്‍റിയലിസ്റ്റ് സംഘത്തില്‍ നിന്നും പുറത്താക്കിയതായി അതിന്റെ ഉപജ്ഞാതാവായ ബ്രെറ്റന്‍ പ്രഖ്യാപിച്ചു. 1940-ല്‍ അമേരിക്കയിലെത്തിയ ഡാലി 1948 വരെ അവിടെ താമസമുറപ്പിച്ചു. കൂടുതല്‍ പരസ്യപ്രചാരണം നടത്തുന്നതിനും ധനസമ്പാദനത്തിനുമാണ് ഡാലി ഇക്കാലം വിനിയോഗിച്ചത്. 1948-നുശേഷം സ്പെയിനിലെത്തിയ ഡാലി കൂടുതല്‍ കാലവും അവിടെയാണ് ചെലവഴിച്ചത്. അവസാനകാലത്ത് ഡാലി രചിച്ച മതപരമായ ചില ചിത്രങ്ങളും ലോകപ്രശസ്തി നേടി. ദ് ക്രൂസിഫിക്ഷന്‍ ഒഫ് സെന്റ് ജോണ്‍ ഒഫ് ദ് ക്രോസ് ഇവയില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. അവസാനകാലത്ത് ഏകാന്ത വാസത്തില്‍ ഏര്‍പ്പെട്ട ഡാലിയെക്കുറിച്ച് പല കിംവദന്തികളും പരന്നിരുന്നു. ചിത്രചനയ്ക്കു പുറമേ ശില്പനിര്‍മാണം, ഗ്രന്ഥ ചിത്രരചനകള്‍, ആഭരണ ഡിസൈനിങ്ങ് എന്നിവയിലും ഡാലി വൈദഗ്ധ്യം കാട്ടി. ചില സര്‍റിയലിസ്റ്റ് ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും ഡാലി പ്രവര്‍ത്തിക്കുകയുണ്ടായി. ആല്‍ഫ്രഡ് ഹിച്ഹോക്കിന്റെ 'സ്പെല്‍ ബൗണ്ട്' തഎന്ന ചലച്ചിത്രത്തിലെ (1945) ഒരു സ്വപ്ന സീക്വന്‍സ് ഡാലിയുടെ സംഭാവനയായിരുന്നു. ഹിഡന്‍ ഫേസസ് എന്ന പേരില്‍ ഒരു നോവലും പല വാല്യങ്ങളിലായി ഒരു ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു ചിത്രകാരനായിരുന്നെങ്കിലും ഡാലിയുടെ ഈ മേഖലയിലെ സ്ഥാനത്തെക്കുറിച്ച് നിരൂപകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 1930-കളിലെ സര്‍റിയലിസ്റ്റ് ചിത്രരചനകള്‍ മാത്രമാണ് ഡാലിയുടെ മികച്ച സംഭാവനകളെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. 1989-ല്‍ ഇദ്ദേഹം നിര്യാതനായി. സ്പെയിനില്‍ ഡാലിയുടെ ജന്മനാടായ ഫിഗറാസിലും അമേരിക്കയിലെ ഒഹായോവിലും ഫ്ളോറിഡയിലും ഓരോ ചിത്രാലയങ്ങള്‍ ഡാലിക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം:എ കെ ശശീന്ദ്രന്‍ എം എല്‍ എയുടെ രാജിയില്‍ കലാശിച്ച ഫോണ്‍വിളി കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ ഓഫീസ് പോലീസ് എത്തി പരിശോധിച്ചു.തിരുവനന്തപുരത്തെ ഓഫീസ് ആണ് പരിശോധിച്ചത്.അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാനല്‍ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസും അയച്ചിരുന്നു. ചാനല്‍ മേധാവിയടക്കം 9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു. ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യവട്ടത്ത് പെയ്ത വിക്കറ്റ് മഴയില്‍ ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തു,രോഹിത് ശര്‍മ്മയ്ക്ക് സിക്സറുകളുടെ ഡബിള്‍ സെഞ്ച്വറി നേട്ടം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് പത്മകുമാര്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെ ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് ഷാഹിന നഫീസയെ പോലുള്ളരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എന്നയാരുന്നു പത്മകുമാര്‍ മനോരമ ന്യൂസിന്റെ സന്ധ്യാ ചര്‍ച്ചയില്‍ പറഞ്ഞത്ഇതിനെതിരെയുള്ള ഷാഹിനയുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇന്നലെ മനോരമ ചാനലില്‍ ബി ജെ പി യുടെ ജെ ആര്‍ പദ്മകുമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അദ്ദേഹം എന്നെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയിരുന്നു . ഗൗരി ലങ്കേഷ് തന്നെ വിഷയം .അദ്ദേഹം ചര്‍ച്ച തുടങ്ങുന്നത് തന്നെ എനിക്കെതിരായ ആക്രമണം അഴിച്ചു വിട്ടുകൊണ്ടാണ് . മാധ്യമപ്രവര്‍ത്തകര്‍ക്ക് അജണ്ടയുണ്ടത്രേ .അതിന് അദ്ദേഹം ഉദാഹരിക്കുന്നത് എന്നെയാണ് .പക്ഷേ പറയുന്നത് പച്ചകള്ളമാണെന്ന് മാത്രം . മാധ്യമ പ്രവര്‍ത്തകരുടെ സംഘ് വിരുദ്ധ അജണ്ടയെക്കുറിച്ചു പദ്മകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ് . ‘…..ഉദാഹരണത്തിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക ,ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായിരുന്ന ഷാഹിന നഫീസ ,അവര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് നോക്കൂ , വളരെ മോശമായ ഭാഷയില്‍ ,ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത രീതിയിലാണ് ആ പോസ്റ്റ് ,ഇത് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ …’? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിലവിളി .വേണമെങ്കില്‍ ഫോണെടുത്തു പദ്മകുമാറിനെ വിളിച്ചു എനിക്ക് ചോദിക്കാം ഏതു പോസ്റ്റിനെ കുറിച്ചാണ് ഈ പറയുന്നത് എന്ന് . പക്ഷേ അയാള്‍ ആക്ഷേപമുന്നയിച്ചത് പരസ്യവേദിയിലായതിനാല്‍ മറുപടിയും പരസ്യമായി തന്നെ മതി . മിസ്റ്റര്‍ പദ്മകുമാര്‍ , പരിഷ്‌കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉല്‍ക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും എന്നറിഞ്ഞതില്‍ സന്തോഷം . പക്ഷേ ഞാനിട്ടു എന്ന് താങ്കള്‍ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കള്‍ക്കുണ്ട് . പച്ചക്കള്ളങ്ങള്‍ ചമക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുകയും ക്രമേണ അത് സത്യമാണെന്ന തോന്നല്‍ പൊതു സമൂഹത്തിലുളവാക്കുകയും ചെയ്യുന്ന ഗീബല്‍സിയന്‍ രീതിയാണ് താങ്കളും താങ്കളുടെ സംഘടനയും കാലാകാലങ്ങളായി പിന്തുടരുന്നതെന്ന് അറിയാഞ്ഞിട്ടല്ല ചോദിക്കുന്നത് . ചോദിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ എന്ന് കരുതി ചോദിച്ചു എന്ന് മാത്രം . സംഘപരിവാറിനെ വിമര്‍ശിക്കാന്‍ ‘പരിഷ്‌കൃത സമൂഹത്തിന് ‘ ബോധ്യപ്പെടുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം എന്താണ് ? ചാനലുകളില്‍ വന്നിരുന്ന് ഇത്തരത്തില്‍ പച്ചക്കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു എത്രനാള്‍ കാലം കഴിക്കാമെന്നാണ് താങ്കള്‍ കരുതുന്നത് ? എന്തായാലും താങ്കള്‍ പറഞ്ഞ രീതിയിലുള്ള ഒരു പോസ്റ്റ് ഇടാന്‍ കഴിയാതെ പോയതിലാണ് എനിക്കിപ്പോള്‍ ഖേദം .ഗൗരി ലങ്കേഷിന്റെ അരുംകൊല എനിക്കുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തില്‍ നിന്ന് ഇത് വരെയും പുറത്തു കടക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതിനു പറ്റാതിരുന്നത് . സംഘ് പരിവാറിനെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറയുമ്പോള്‍ താങ്കളുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് എന്റേതാണ് എന്നറിയുന്നതില്‍ അഭിമാനമുണ്ട് . താങ്കളുടെ നേതാവ് നരേന്ദ്രമോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റര്‍ രാജ് കമല്‍ഝാ പറഞ്ഞത് ഞാന്‍ ഒന്നോര്‍മിപ്പിക്കട്ടെ (നിങ്ങളൊന്നും ഒരിക്കലും അത് മറക്കാനിടയില്ലെന്നറിയാം , എങ്കിലും ). സംഘ് പരിവാറിന്റെ ശത്രുവായിരിക്കുക എന്നത് ഒരു ബാഡ്ജ് ഓഫ്ഓണര്‍ ആണ് . എനിക്കും അത് അങ്ങനെ തന്നെയാണ് . താങ്കള്‍ എനിക്കെതിരെ ഉന്നയിച്ച വിമര്‍ശനം ഞാന്‍ ബാഡ്ജ് ഓഫ് ഓണര്‍ ആയി തന്നെ എടുക്കുന്നു . എന്നേക്കാള്‍ ശക്തമായി സംഘ്പരിവാര്‍ വിമര്‍ശനം ഉയര്‍ത്തുന്ന ധാരാളം പേര്‍ കേരളത്തിലുണ്ടെങ്കിലും ഷാഹിന നഫീസ എന്ന പേര് മാത്രം താങ്കള്‍ക്കിത്രയേറെ അസഹിഷ്ണുത ഉണ്ടാക്കുന്നതെന്തു കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവും . എല്ലാവര്‍ക്കും മനസ്സിലാവും . ഈ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പയറ്റുന്നതിന്റെ പിറകില്‍ താങ്കള്‍ക്ക് മറ്റു അജണ്ടകള്‍ ഉണ്ടാവും എന്നും ഞാന്‍ കരുതുന്നു . അവസാനിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിച്ചു ,ഹേറ്റ് ക്യാംപയിന്‍ നടത്തി അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണല്ലോ നിങ്ങളുടെ രീതി . നിങ്ങള്‍ കൊന്നു തള്ളിയവരുടെയൊക്കെ കാര്യത്തില്‍ അത് തന്നെയാണല്ലോ നിങ്ങള്‍ ചെയ്തിട്ടുള്ളത് . പക്ഷേ മിസ്റ്റര്‍ പദ്മകുമാര്‍ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി ,നിങ്ങള്‍ക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി . സംസാരിച്ചു കൊണ്ടേയിരിക്കും . നിങ്ങള്‍ പറഞ്ഞത് പോലെ ,’ അതിരൂക്ഷമായ’ ഭാഷയില്‍ തന്നെ . വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവര്‍ ഇത് വരെ ,കന്നഡയിലെഴുതുകയും കര്‍ണാടകത്തില്‍ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു . ഇന്ത്യയിലെ മുഴുവന്‍ ഭാഷകളിലും ഗൗരി ലങ്കേഷ് ഇപ്പോള്‍ എഴുതി കൊണ്ടിരിക്കുകയാണ് . ഇന്ത്യയിലെ തെരുവുകളില്‍ മുഴുവന്‍ അവരുടെ ശബ്ദം മുഴങ്ങുകയാണ് . മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നില്ലേ മിസ്റ്റര്‍ പദ്മകുമാര്‍ ? ഇല്ലെങ്കില്‍ താമസിയാതെ താങ്കള്‍ക്ക് അത് ബോധ്യപ്പെടും . നന്ദിയുണ്ട് മിസ്റ്റര്‍ പദ്മകുമാര്‍ , ഒരു പ്രിയസുഹൃത്തിന്റെ ,സഖാവിന്റെ രക്തസാക്തിത്വം ഉണ്ടാക്കിയ നടുക്കത്തില്‍ ,വേദനയില്‍ മരവിച്ചു പോയ എന്നെ ആ മരവിപ്പില്‍ നിന്നും ഉണര്‍ത്തിയതിന് . ഗൗരി ലങ്കേഷിനെ കുറിച്ച് എഴുതാമോയെന്നു പല സുഹൃത്തുക്കളും ചോദിച്ചെങ്കിലും ഒന്നിനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍ . ഇപ്പോള്‍ ഇത്രയുമെങ്കിലും എഴുതാന്‍ എന്നെ പ്രാപ്തയാക്കിയത് താങ്കളാണ് . നന്ദി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ ജന്മദിനാഘോഷവും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണവും | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി കവിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍റെ 134-ാമതു ജന്മദിനാഘോഷം വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചു. ജന്മദിനാചരണവും ആറാമത് പണ്ഡിറ്റ് കറുപ്പൻ പുരസ്കാര സമർപ്പണവും 24നു നടക്കും. കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ജന്മദിനാചരണ സമ്മേളനത്തിൽ പുരസ്കാരം ഒ. രാജഗോപാൽ എംഎൽഎയ്ക്കു നൽകും. സമ്മേളനം വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മലയാളം സർവകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് എസ്. രമേശൻ നായർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി അപരിചിതമായ സ്ഥലം. ഉറങ്ങാനുളള സ്ഥലം അന്വേഷിച്ച്‌ അദ്ദേഹം വലഞ്ഞു. അടുത്തൊന്നും ഒരു ഹോട്ടൽ പോലുമില്ല. അവസാനം അദ്ദേഹം മുന്നിൽ കണ്ട ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി. “സ്‌നേഹിതാ ഞാൻ വളരെ ദൂരെ നിന്നും വരികയാണ്‌. ഇവിടെ എത്തിയപ്പോൾ രാത്രിയായി. രാത്രി കഴിച്ചുകൂട്ടാനൊരു സ്ഥലമന്വേഷിച്ചു വന്നതാണ്‌. അടുത്തൊന്നും ഒരു ഹോട്ടലുപോലുമില്ല. ഇന്നുരാത്രി ഇവിടെ കിടന്നുറങ്ങിയാലോ?” “ആയിക്കോട്ടെ. എനിക്കു കിടക്കാനുളള സ്ഥലം മാത്രം കിട്ടിയാൽ മതി. അതിരാവിലെ സ്ഥലം വിട്ടോളാം. അറിയാമോ ഞാനാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ലോയ്‌ഡ്‌ ജോർജ്ജ്‌.” വാച്ച്‌മാൻ പരിഭ്രമത്തോടെ പറഞ്ഞു. “എന്നാലിനി സംശയിക്കാതെ കിടക്കാം. ഇവിടെ ഇപ്പോൾത്തന്നെ അഞ്ച്‌ ലോയ്‌ഡ്‌ ജോർജ്ജുമാർ ഒരുമിച്ച്‌ കിടന്നുറങ്ങുന്നുണ്ട്‌.” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കഴിഞ്ഞ സീസണിന്റെ അവസാനം റൊണാൾഡോ യുണൈറ്റഡിലേക്കു തിരികെ വന്നാൽ സ്വാഗതം ചെയ്യുമെന്ന് മൊറീന്യോ പറഞ്ഞിരുന്നു എവർട്ടൺ, വെസ്റ്റ്ഹാം, ലീസസ്റ്റർ സിറ്റി എന്നിവരെ മറികടന്ന് ഫുൾഹാം പത്താം സ്ഥാനത്തെത്തുമെന്നതിനെയാണ് ആരാധകർ പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത് ലീപ്സിഗ് താരം ഉപമെകാനോ, സെവിയ താരം ലെങ്ങ്ലെറ്റ് എന്നിവർക്കായി ശ്രമം നടത്തുന്ന ബാഴ്സലോണ അതിലേതെങ്കിലും ട്രാൻസ്ഫർ നടത്തിയാൽ മർലോണിനെ അടുത്ത സീസണിലും തിരികെ വിളിക്കാൻ സാധ്യതയില്ല 2017ൽ കവന്ററി സിറ്റിക്കും ഈ വർഷം ഓൾഡ്ഹാമിനും വേണ്ടി ലോണിൽ കളിച്ച താരം ഇരു ക്ലബുകൾക്കും വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട് ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ അടുത്ത ആഴ്ചയാണ് മാഞ്ചസറ്റർ യുണൈറ്റഡും സെവിയ്യയും തമ്മിലുള്ള മത്സരം ഈ സീസണിന്റെ തുടക്കത്തിൽ താരത്തെ തിരികെയെത്തിക്കാൻ ചെൽസിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും അതിനു പകരം ബക്കയോക്കയെ ടീമിലെത്തിക്കുകയായിരുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പിന്നണി നര്‍ത്തകന്റെ കുടുംബം ഏറ്റെടുത്ത് തമിഴ് സൂപ്പര്‍ താരം അജിത് കുമാര്‍. താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഒപ്പമുണ്ടായിരുന്ന നര്‍ത്തകന്റെ മരണം. ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണന്‍ എന്ന നര്‍ത്തകന്റെ കുടുംബത്തെയാണ് അജിത് ഏറ്റെടുത്തത്. മരണവിവരം അറിഞ്ഞ് ചെന്നൈയില്‍ എത്തിയ താരം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിന് പുറമെ കുടുംബത്തിന് എട്ടുലക്ഷം രൂപ നല്‍കുകയും ചെയ്തു. രമേഷ് ബാലയാണ് ഈ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. വീരം, വേതാളം, വേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. താരം ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. മുന്‍പ് ബില്ല, ആരംഭം, അനേഗന്‍ എന്നീ ചിത്രങ്ങളില്‍ ഈ താരജോഡികള്‍ ഒന്നിച്ചെത്തിയിരുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ തമിഴ്‌നാടു സ്വദേശികളായ എട്ടു മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പരിക്ക്. അരുക്കാട്ടുതുറെ തീരത്തുവച്ചാണ് മീന്‍പിടുത്തക്കാര്‍ക്കു നേരെ ആക്രമണമുണ്ടായത്. മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ട് വളഞ്ഞ നാവികസേനാംഗങ്ങള്‍ ഇവരോടു തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബോട്ടിലേയ്ക്കു ചാടിക്കയറിയ സേനാംഗങ്ങള്‍ മത്സ്യത്തൊഴിലാളികളെ മര്‍ദ്ദിച്ചതായും വല നശിപ്പിച്ചതായുമാണ് പരാതി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലപ്പുറത്ത് തിരൂരില്‍ അമ്മയ്‌ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിന്റെ കുളിമുറിയ്ക്കു സമീപമാണ് കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ സംശയമുള്ള 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹിളാസമാജമ പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തി വിവരം പോലീസില്‍ അറിയിച്ചത്. പനിച്ചുവിറച്ച നിലയിലായിരുന്നു കുട്ടി.തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അമ്മയെക്കണ്ടെത്തുകയായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ ഓണോല്സവത്തോട്‌ അനുബന്ധിച്ച് നടത്തുന്ന മനുഷ്യ സ്നേഹത്തിന്റെ മഹത്തായ വിളംബരം. ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഹൃദയ വികാരം.....അമ്മ. ജീവിത യാത്രയില്‍ നമ്മെ കൈപിടിച്ച് നടത്തിയവര്‍ അനേകര്‍ ഉണ്ടാകാം. സ്നേഹം നല്‍കി , എല്ലാം നല്‍കി നമ്മെ നാമാക്കിയ പിതാവിനെ മറക്കുന്നില്ല . എന്നാല്‍ എല്ലാതിനെയും പിന്തള്ളുന്ന നാമമല്ലേ എല്ലാവര്‍ക്കും അമ്മ. ആധുനിക കാലത്ത് ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം അമ്മയ്ക്ക് പോലും സ്നേഹം നല്കാന്‍ കഴിയാത്ത കാലത്ത് മഹത്തായ ഒരു ഉദ്യമം.. അതായിരുന്നു കാവാലം സൂര്യ കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച അമ്മയ്ക്കൊരോണം. ജീവിത സായാഹ്നത്തില്‍ തനിച്ചായി പോയ അമ്മമാരെ പൊന്നോണ നാളില്‍ ഒരു വേദിയില്‍ അണിനിരത്തി അവര്‍ക്ക് പുതു തലമുറയുടെ സ്നേഹാദരം. രോഗാതുരരും വിധവകളും ഒക്കെയായ അമ്മമ്മാര്‍ക്കും അമ്മൂമാര്‍ക്കുമോപ്പം കഴിഞ്ഞ തവണ കലാ രംഗത്ത്‌ ശ്രദ്ധേയരായ അമ്മമാര്‍ അടക്കം 116 പേര്‍ പങ്കെടുത്തു. കാവാലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള നന ജാതി മതങ്ങളില്‍ പെട്ട അമ്മമാര്‍ അതിര്‍വരമ്പുകള്‍ ഏതുമില്ലാതെ ഒത്തു ചേര്‍ന്നു. അവര്‍ ഗത കാല സ്മരണകള്‍ അയവിറക്കി. ഓണക്കളികള്‍ അവതരിപ്പിച്ചു. ഒരു മിച്ചു ഓണ സദ്യ ഉണ്ടു. ഉദാരമതികളുടെ സഹായത്താല്‍ എല്ലാവര്‍ക്കും ഓണ പുടവകളും സമ്മാനിച്ചു. മുഖ്യ അതിഥി ആയി പങ്കെടുത്ത പ്രസിദ്ധ സിനിമ താരം കൊല്ലം തുളസി പറഞ്ഞത് ഇതുപോലെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നാണ്. ജന്മനാട്ടിലെ പുതു തലമുറയുടെ ഈ സ്നേഹാദരവില്‍ അഭിമാനിക്കുന്നുവെ ന്നയിരുന്നു ഉദ്ഘടകനായിരുന്ന പദ്മഭൂഷന്‍ കാവാലം നാരായണ പണിക്കരുടെ അഭിപ്രായ പ്രകടനം. ജനകീയമായ അമ്മയ്ക്കൂട്ടായ്മ രണ്ടാം തവണ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗ്രാമ പഞ്ചായത്തുകള്‍ മുഖാന്തിരം കണ്ടെത്തുന്ന അമ്മമാരെ പങ്കെടുപ്പിച്ചു വരുന്ന ഓഗസ്റ്റ്‌ 31 നു രാവിലെ 10 . 30 നു നടത്തുകയാണ് . ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. സഹായങ്ങള്‍ നല്‍കി മുന്‍കാലങ്ങളില്‍ സൂര്യയ്ക്ക് കരുത്തു പകര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദിയുടെ നറുമലരുകള്‍.... അമ്മയ്ക്കൊരോണത്തി നും ഓണോല്സവം 2012 നും സംഭാവനകള്‍ നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാവാലം സൂര്യ ക്ലബ്ബിന്റെ കാവാലം എസ് ബി ടി ബ്രാഞ്ചിലെ എസ്. ബി 57061160880 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് പണം അയക്കാം.Bank IFSC- SBTR0000229. മണ്ണിലും മനസ്സിലും വസന്തം വിരിയിച്ചു വീണ്ടുമൊരോണം വിരുന്നെത്തുന്നു .മലയാളക്കര ദേശീയോത്സവം കൊണ്ടാടുമ്പോള്‍ കുട്ടനാടിനിത് അതിരുകളില്ലാത്ത ആഹ്ലാദത്തിന്റെ പൂക്കാലമാണ്.ഓളപ്പരപ്പില്‍ കളിവള്ളങ്ങളുടെ മത്സരക്കുതിപ്പ്. കരയില്‍ വള്ളം കളിയുടെ ആരവം. കരിമാലയന്മാര്‍ ജീവന്‍ നല്‍കിയ കുട്ടനാട് .......എന്ന് വയലാര്‍ പ്രകീര്ത്തിച്ച പ്രൌഡമായ ചരിത്രഭൂമിയില്‍ കാവാലം സൂര്യ യുവജനക്ഷേമാകേന്ദ്രം നിസ്വാര്‍ത്ഥ ജനസേവനത്തിന്റെ മുഖമായി നിശബ്ദപ്രയാണം തുടങ്ങിയിട്ട് 17 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു.ഒരേ താളത്തില്‍ ഒരേ ആയത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒരുമയോടെ തുഴയെറിഞ്ഞ് മുന്നേറുന്ന നമ്മുടെ ചിന്താമണ്ഡലങ്ങളില്‍ അനന്യമായ ചലനം സൃഷ്ട്ടിച്ചു പുതു സാമൂഹ്യവ്യവസ്ത്ഥിതിയുടെ മാര്‍ഗം തെളിയിച്ച മഹാരാധന്മാര്‍ക്ക് പ്രണാമം. സംഘസക്തിയും ഐക്യബോധവും ഊട്ടിയുറപ്പിച്ചു നാടിന്റെ വിളക്കായി നാളകളെ പ്രകാശഭരിതമാക്കുവാന്‍ ഞങ്ങള്‍ ഉണ്ടാകും. അനുഗ്രഹങ്ങളും സ്നേഹവാത്സല്യങ്ങളുമായി അണിനിരന്നവര്‍ക്ക് നന്ദി. ഈ വര്‍ഷത്തെ ഓ ണോല്‍സവത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു. ഓണോല്സവം 2012 ലെ കാര്യപരിപാടികളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക . കാവാലം സുര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 17 -)o വാര്ഷികത്തിന്റെയും ഓണാഘോഷ പരിപാടികളുടെയും ഭാഗമായി 2011 ആഗസ്റ്റ് 31-)o തീയതി വെള്ളിയാഴ്ച "അമ്മയ്ക്കൊരു ഓണം"എന്ന ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു വീടിന്റെയും നാടിന്റെയും സമസ്ത ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ നമ്മുടെ അമ്മമാര്‍ക്കായി കാവാലം സുര്യ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയില്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അമ്മമാരെ ആദരിക്കും. ബഹുമാനപ്പെട്ട MLA ശ്രീ ജി സുധാകരന്‍ മുഖ്യാതിഥി ആയിരിക്കുന്ന പ്രസ്തുത ചടങ്ങ് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. ഈ ചടങ്ങിലേക്ക് നല്ലവരായ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു. "മനുഷ്യശക്തിയും ഇച്ചാശക്തിയും സര്‍വോപരി കാവാലം ഗ്രാമത്തിനോടുള്ള സ്നേഹവുമാണ് കാവാലം സുര്യയുടെ സവിശേഷത" - പത്മഭൂഷന്‍ കാവാലം നാരായണപ്പണിക്കര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  Aliyan vs Aliyan | Comedy Serial | Amrita TV | Ep : 295 | "മാലിന്യ മാലിന്യ നിർമ്മാർജ്ജനം "!! - Malayalam TV Shows <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ്സ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡിന്റെ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബിജെപി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍പട്ടേലും തുടര്‍ച്ചയായ രണ്ടാം തവണയാണ് ചുമതലയേല്‍ക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാട്ടില്ലെങ്കിൽ പല കഥാപാത്രങ്ങളും അപൂർണമായേനെ: ഒടിയനെ കുറിച്ച് മോഹന്‍ലാലിന്റെ കുറിപ്പ് | Mohanlal hits | Mohanlal Hit Songs | Mohanlal New Movie | Mohanlal Facebook | Odiyan | Malayalam Music News | Malayalam Songs | Manorama Online പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയനിലെ പാട്ടുകളെ കുറിച്ചെഴുതി താരം ഫെയ്സ്ബുക്കിലെത്തി. ഒടിയനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ കുറിപ്പെഴുതിയത്. റഫീഖ് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് സിനിമയ്ക്കായി പാട്ടുകൾ കുറിയ്ക്കുന്നത്. സംഗീതം എം.ജയചന്ദ്രനും. മനോഹരമായ നാലു പാട്ടുകളുടെ പിറവിയാണ് ഒടിയനിലൂടെ സംഭവിക്കുന്നതെന്ന് മോഹൻലാൽ എഴുതി. നല്ല പാട്ടുകള്‍ നിറഞ്ഞ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അങ്ങനെയുള്ള മനോഹരമായ പാട്ടുകളുടെ കൂട്ടത്തിലേക്കാണ് ഒടിയനിലെ ഗാനങ്ങളുമെത്തുന്നതെന്നും മോഹൻലാൽ കുറിപ്പിൽ പറയുന്നു. മാജിക്കൽ റിയലിസമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളോടെയായിരിക്കും തിയറ്ററുകളിലെത്തുക. 1950നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുക. ഒടിയൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Todays E paper Choose a District Thiruvananthapuram Kollam Pathanamthitta Alappuzha Kottayam Idukki Ernakulam Thrissur Palakkad Malappuram Kozhikode Vayanad Kannur Kasaragod പ്രേമം എന്ന ചിത്രത്തിലൂടെ വന്നു തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണു സായി പല്ലവി. തുടര്‍ന്നു നിരവധി ഓഫറുകള്‍ വന്നു എങ്കിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമ ചെയ്യു എന്നായിരുന്നു സായിയുടെ തീരുമാനം. പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ കാരയത്തില്‍ സായി വളരെ സെലക്ടീവായിരുന്നു. തുടര്‍ന്നു പ്രതിഫലം അമ്പതു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. ഇപ്പോഴിത നടി വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നു റിപ്പോര്‍ട്ട്. പ്രതിഫലം ഉയര്‍ത്തിയതോടെ ഒരു ചിത്രത്തിനായി സായി പല്ലവി 1.5 കോടി രൂപയാണ് വാങ്ങുന്നത്. മഞ്ജു വാര്യറിന് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന പ്രതിഫലം 50 ലക്ഷമാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശര്‍വാനന്ദ് നായകനാകുന്ന തെലുങ്കു ചിത്രത്തിനായി 1.5 കോടിയാണ് താരം കൈപ്പറ്റിയത് എന്നു തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തമന്ന, സമാന്ത, കാജല്‍ അഗര്‍വാള്‍, എന്നിവരുടെ താര പദവിയിലേയ്ക്കു സായി പല്ലവിയും എത്തി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരു ആണ് സായിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനിടയില്‍ നടിയുടെ മോശം പെരുമാറ്റത്തെ കുറിച്ചു പരസ്യമായി പരാതിയുമായി തെലുങ്കിലെ പ്രമുഖ നായകന്മാര്‍ രംഗത്ത് എത്തിയതും ചര്‍ച്ചയായിരുന്നു. ആറ് ലക്ഷം രൂപ നല്‍കിയാല്‍ ആരെ വേണമെങ്കിലും സിനിമയില്‍ നായകനാക്കും, നായികയാകാന്‍ അഞ്ച് ലക്ഷം; തട്ടിപ്പുകളുടെ കഥ ഇവിടെയും അവസാനിക്കുന്നില്ല സ്‌കൂള്‍ കാലം മുതല്‍ കോണ്‍വെന്റില്‍; എട്ട് വര്‍ഷം കന്യാസ്ത്രീയാകാന്‍ പഠിച്ചു, ഇപ്പോള്‍ നീലച്ചിത്രനായിക; തന്റെ ജീവിതം മാറ്റി മറിച്ചത് അയാള്‍; ബ്ലൂ ഫിലിം രംഗത്തെ പുതിയ ചൂടന്‍ താരം പറയുന്നു കമല്‍ ഹസ്സന്റെ മകളും നടിയുമായ അക്ഷര ഹസ്സന് പണികൊടുത്ത് ഹാക്കര്‍മാര്‍; അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്; വൈറല്‍ (വീഡിയോ) ‘‘മകള്‍ക്ക് ബിസ്‌ക്കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി’’; ‘ജോസഫി’ന്റെ ഗാനരചനാനുഭവം പങ്കുവച്ച് അജീഷ് ദാസന്‍ ഇഴുകി ചേര്‍ന്നുള്ള കിടപ്പറ രംഗങ്ങള്‍, അവയവങ്ങളുടെ ഡീറ്റെയില്‍ഡ് ഷോട്ടുകള്‍ക്ക് ഡ്യൂപ്പ്, റീ ടേക്കുകളുടെ പൊടിപൂരം, ചീത്തവിളി; സംവിധായകന് വഴങ്ങാത്തവരെ കാത്തിരിക്കുന്നത് Vous n'êtes pas connecté ou vous n'avez pas les permissions pour accéder à cette page. C'est peut-être lié à une des raisons suivantes : <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ടാറ്റ ഗ്രൂപ്പിനെ ആഗോളഭീമന്മാരുടെ നിരയിലേയ്ക്ക് നയിച്ച രത്തന്‍ നേവല്‍ ടാറ്റ മാതൃസ്ഥാപനത്തോട് ഇന്ന് വിടപറയും. സിറസ് മിസ്ട്രി അദേഹത്തിന് പിന്‍ഗാമിയായി ടാറ്റ സണ്‍സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കും. ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനായ നാല്‍പ്പത്തിനാലുകാരനായ മിസ്ട്രി. തന്റെ എഴുപത്തിഞ്ചാം പിറന്നാള്‍ ദിനത്തിലാണ് രത്തന്‍ ടാറ്റ അരനൂറ്റാണ്ട് നീണ്ട ടാറ്റ സണ്‍സ് ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. കംപ്യൂട്ടര്‍ രംഗത്തെ ഭീമന്മാരായ ഐബിഎമ്മിന്‍ നിന്ന് 1964 ലഭിച്ച ജോലി വാഗ്ദാനം നിരസിച്ച് കൊണ്ടാണ് അദേഹം കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലേയ്ക്ക് ചുവടുവെച്ചത്. അന്ന് ടാറ്റ ഗ്രൂപ്പ് ഭരിച്ചിരുന്ന ജെആര്‍ഡി ടാറ്റയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു അത്. ടാറ്റ സണ്‍സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഉയര്‍ന്ന അദേഹം 1991 ല്‍ തന്റെ അന്‍പത്തി നാലാം വയസ്സില്‍ ജെആര്‍ഡി ടാറ്റയ്ക്ക് പിന്‍ഗാമിയായി ഗൂപ്പ് ചെയര്‍മാനായി ചുമതലയേറ്റെടുത്തു.തുടര്‍ന്ന് ലോകോത്തര കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ മാറ്റിയെടുത്ത അദേഹം പടിയിറങ്ങുമ്പോള്‍ 77.7 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ആഗോളതലത്തില്‍ കമ്പനിക്കുള്ളത്. ആറു ഭൂഖണ്ഡങ്ങളിലായി 80 രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ആകെ മുപ്പത്തിയൊന്ന് കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന്റെ കൂഴിലുള്ളത്. മൊത്തം 455,947 പേര്‍ക്ക് ഈ കമ്പനികള്‍ തൊഴില്‍ നല്‍കുന്നു. സാധാരണക്കാര്‍ക്കായി നാനോ കാറുകള്‍ നിരത്തിലിറക്കി പ്രശംസ പിടിച്ചു പറ്റിയ രത്തന്‍ ടാറ്റയുടെ കീഴില്‍ ആഗോളഭീമന്മാരായ ടെറ്റ്‌ലി, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന് ഇതാണ് സഹായകമായത്. ഇന്ന് കമ്പനിയുടെ 65% വരുമാനം ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ളതാണ്. ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യമൊഴിയുമെങ്കിലും കമ്പനിയുടെ 66% ഷെയര്‍ കൈവശം വെയ്ക്കുന്ന സര്‍ ദൊറാബ്ജി ടാറ്റ – സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായി അദേഹം തുടരും. കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമരിറ്റസ് പദവിയും അദേഹത്തിനുണ്ട്. ഇന്ത്യന്‍ ബിസിനസ്സ് ലോകത്ത് വളര്‍ച്ചയുടെ നിര്‍ണ്ണായക ഭാഗമായ രത്തന്‍ ടാറ്റയ്ക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈ പ്രണയത്തിനു മുന്നില്‍ ക്യാന്‍സര്‍ പോലും തോറ്റു പോയിരിക്കുന്നു; വൈറലായി കണ്ണീര്‍കുറിപ്പ്•ഇ വാർത്ത | evartha കാന്‍സറിന് പറ്റിയ മരുന്ന് പ്രണയമാണെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. കഴിഞ്ഞ വര്‍ഷം ഒരേ സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് പഠിക്കാനെത്തി പ്രണയത്തിലായവരായിരുന്നു ഇവര്‍. സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറിയപ്പോള്‍ രണ്ടു പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഭവ്യയ്ക്ക് നിലമ്പൂര്‍ ബാങ്കില്‍ ജോലി ലഭിച്ചു. സച്ചിനും പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ശക്തമായ പുറംവേദനയുടെ രൂപത്തില്‍ രോഗം ഭവ്യയെ തേടിയെത്തി. എന്നിട്ടും മനസ്സിലെ പ്രണയത്തില്‍ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകാന്‍ ഇരുവരും തയ്യാറായില്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചികില്‍സയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ അവളുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. ഈ മാസം 12ന് എട്ടാമത്തെ കീമോ ചെയ്യാന്‍ അവളെയും കൂട്ടി സച്ചിന്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് വരുമ്പോള്‍ ഭവ്യ അവന്റെ കാമുകി അല്ല. ജീവിതസഖിയാണ്. ലളിതമായ ചടങ്ങുകളോടെ അവന്‍ അവളെ സ്വന്തമാക്കി. മനക്കരുത്തിന്റെ ഈ സച്ചിന്‍ ദൈവം ചേര്‍ത്ത് പിടിക്കുന്നത് കൊണ്ട് ഭവ്യ കാന്‍സറിനെ തോല്‍പ്പിക്കുമെന്നുറപ്പാണ് എല്ലാവര്‍ക്കും. പക്ഷേ കാന്‍സറിനെക്കാള്‍ പണമാണ് ഇവിടെയും വില്ലന്‍. ഫെയ്‌സ്ബുക്ക് പേജില്‍ ഈ പ്രണയജീവിതം വിവരിച്ചതോടെ പ്രണയംകൊണ്ട് സോഷ്യല്‍ ലോകത്തിന്റെ കണ്ണും നിറയ്ക്കുകയാണ് ഇവര്‍. മലപ്പുറം സ്വദേശിയായ അരവിന്ദാണ് സച്ചിന്റെയും ഭവ്യയുടെയും ജീവിതം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. മാസത്തില്‍ രണ്ട് തവണ ആശുപത്രിയില്‍ പോകണം. ഓരോ യാത്രയിലും മുപ്പതിനായിരം രൂപയാണ് ചെലവ് വരുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ ഭവ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. രണ്ട് ചെറുപ്പക്കാര്‍ക്ക് അവരുടെ ജീവിതവും സ്വപ്നങ്ങളും തിരികെ ലഭിക്കുകയും ചെയ്യുമെന്ന് അരവിന്ദ് പറയുന്നു. മലപ്പുറം: ക്യാന്‍സറിനെ തോല്‍പ്പിച്ച പ്രണയത്തിനൊടുവില്‍ ഭവ്യയെ ജീവിത സഖിയാക്കി സച്ചിന്‍. പ്രണയത്തിന് വേലി തീര്‍ക്കാന്‍ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നില്‍ ക്യാന്‍സര്‍ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാന്‍സറെത്തിയത്. എന്നാല്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി തന്റെ പ്രണയിനിയെ കൂടെ ചേര്‍ത്തപ്പോള്‍ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ. കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. ഈ സമയത്താണ് ഭവ്യയില്‍ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോള്‍ കാന്‍സര്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഭവ്യയെ തനിച്ചക്കാന്‍ സച്ചിന് കഴിഞ്ഞില്ല. തുടര്‍ പഠനവും മറ്റു തൊഴില്‍ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിന്‍ അവളെ ചികില്‍സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോള്‍ കൂലി പണിക്ക് ഇറങ്ങി. അച്ഛന്‍ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാന്‍ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ ചെലവ് കണ്ടെത്തുന്നത്. ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോള്‍. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഭവ്യയെ സച്ചിന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണന്‍, ഭാനുമതി ദമ്പതികളുടെ മകന്‍ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകള്‍ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്. തുടര്‍ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികള്‍ക്കു മുന്നില്‍ ചെയ്യാനുള്ളത് ചികിത്സാ സഹായം നല്‍കലാണ്. സുമനസുകള്‍ കനിഞ്ഞാല്‍ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാന്‍ സാധിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ Home Kerala , Slider പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ കൊച്ചി: പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളെ അറസ്റ്റു ചെയ്യാന്‍ തക്കതായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയതിന് പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മാത്യുവിന്റെ മകന്‍ ഹൃദയാഘാതം മൂലം നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായ പാസ്റ്റര്‍ ജേക്കബ് മാത്യുവിന്റെ (സണ്ണി 66) പൊതുദര്ശനം ഇന്ന് (9) വൈകിട്ട് ആറിന് പരേതന്റെ ഭാര്യ സൂസമ്മ മാത്യു (ശാന്തമ്മ) പത്തനംതിട്ട മാണിയാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിനോജ് ബിജി മാത്യു, മനോജ് ക്രിസ്റ്റിന്‍ മാത്യു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുരിതബാധിതർക്ക് ആശങ്ക വേണ്ട സർക്കാർ ഒപ്പമുണ്ട് : എ കെ ബാലൻ | Wayanad | Kerala | Deshabhimani | Sunday Sep 2, 2018 തിരുവനന്തപുരത്തിന്റെ കരുത്ത്, ഇനി 'ബാഹുബലി'യുടെ കാലം; വിക്ഷേപണ സാങ്കേതിക വിദ്യയില്‍ ഒരു പടികൂടി കടന്ന് രാജ്യം ഒരു വര്‍ഷം കൊണ്ട് എം കോം; മോഡിക്ക് പിന്നാലെ മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തില്‍ സുഗന്ധഗിരി വൃന്ദാവൻ കുടുംബക്ഷേമ ഉപകേന്ദ്രം, പൂക്കോട് ഏകലവ്യ എംആർഎസ്് ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. പ്രളയത്തിൽ ദുരിതബാധിതരായവർക്ക് ഒരു തരത്തിലും ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സർക്കാർ ഒപ്പമുണ്ടെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സുഗന്ധഗിരിയിൽ ദുരിത ബാധിതരായ പിന്നാക്ക വിഭാഗങ്ങൾക്കുളള അധിക ദുരിതാശ്വസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപയുടെ ചെക്ക് അമ്പതേക്കർ കോളനിയിലെ കെമ്പി വെള്ളയ്ക്ക് മന്ത്രി കൈമാറി. മഴക്കെടുതി മൂലം ക്യാമ്പിലെത്തിയ കുടുംബങ്ങൾക്ക് നൽകുന്ന 10,000 രൂപയ്ക്ക് പുറമെയാണ് പട്ടികവർഗ്ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നൽകുന്നത്. തൊഴിലും വീടും നഷ്്ടപ്പെട്ട സാഹചര്യത്തിലാണ് ഇവർക്ക് അധിക ധനസഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാമ്പിൽനിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കും. സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ സി പ്രസാദ്, ജില്ലാ പഞ്ചായത്ത്് അംഗം പി എൻ വിമല, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എം സന്ധ്യ, അംഗങ്ങളായ എം എം ജോസ്, പി ഡി ദാസൻ, സബ് കലക്ടർ എൻഎസ്കെ ഉമേഷ് എന്നിവർ സംബന്ധിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനൊപ്പം ആസൂത്രണ ഭവൻ എപിജെ ഹാളിൽ പ്രളയാനന്തര സ്ഥിതി അവലോകനം നടത്തിയ ശേഷമാണ് ക്യാമ്പ് സന്ദർശിച്ചത്‌. രാജ്യത്തിന്റെ മൂല്യങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പട്ടണത്തിൽ ഭൂതം രണ്ടാം ഭാഗം ഒരുക്കിയാലോ എന്ന് മമ്മൂക്കയ്ക്ക് ആഗ്രഹമുണ്ട് …തുറന്ന് പറച്ചിലുമായി ജോണി ആന്റണി “ഓടിപ്പോയി അഭിനയിക്കാൻ പറ്റുന്ന തരത്തിലുള്ള വേഷമല്ല ജോസഫിലേത്” പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജോജു ജോർജ് You are at:Home»News»Malayalam»റെക്കോർഡ് തീർത്ത് സർക്കാർ ആദ്യദിന കളക്ഷൻ; കേരളത്തിലും റെക്കോർഡെന്ന് റിപ്പോർട്ടുകൾ സമ്മിശ്ര പ്രതികരണം നേടിയിട്ടും ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടി വിജയ് – മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം 70 കോടിയാണ് മൂവായിരത്തിലധികം തീയറ്ററുകളിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തിയ ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 31.62 കോടി നേടി. നൂറിലേറെ തീയറ്ററുകളിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസായി എത്തിയ ചിത്രം 5.45 കോടി നേടിയ ബാഹുബലി 2ന്റെ റെക്കോർഡ് തകർത്ത് 6.60 കോടി ആദ്യ ദിന കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലും 2.37 കോടി നേടി ചിത്രം റെക്കോർഡ് തീർത്തിട്ടുണ്ട്. ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല. Sarkar Creates Record in First Day Collection റെക്കോർഡ് തീർത്ത് സർക്കാർ ആദ്യദിന കളക്ഷൻ; കേരളത്തിലും റെക്കോർഡെന്ന് റിപ്പോർട്ടുകൾ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിനയന്റെ പുതിയ ചിത്രത്തിന് അമ്മയുടെ പച്ചക്കൊടി!!! താരങ്ങള്‍ ആരൊക്കെയാണെന്നല്ലേ??? | AMMA removed ban on Vinayan; actors can work with Vinayan - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാള സിനിമയിലെ താര സംഘടനയായ അമ്മയും സംവിധായകന്‍ വിനയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിന്നായിരുന്നു മാക്ടയുടെ പിളര്‍പ്പും ഫെഫ്കയുടെ പിറവിയും സംഭവിക്കുന്നത്. അതിന് പിന്നാലെയായിരുന്നു വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അമ്മ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിലക്ക് നീക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇനി അമ്മ അംഗങ്ങള്‍ക്ക് വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്കില്ല. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ആ കത്തിന്റെ പരിഗണിച്ചായിരുന്നു തീരുമാനം. വിനയന്റെ പുതിയ ചിത്രത്തില്‍ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗണേഷ് കുമാറും സിദ്ധിഖും അഭിനയിക്കും. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിനയന്‍ ഒരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു, വിനയന്റെ പരാതിയിലായിരുന്നു നടപടി. ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടക്കണം. അമ്മ നാല് ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി അടക്കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം. ഈ വിധി വന്നതിന് പിന്നാലെയായിരുന്നു വിലക്ക് പിന്‍വലിക്കാന്‍ അമ്മ തീരുമാനിച്ചത്. Read more about: vinayan kalabhavan mani siddique ganesh kumar malayalam movie news വിനയന്‍ കലാഭവന്‍ മണി സിദ്ധിഖ് ഗണേഷ് കുമാര്‍ മലയാളം സിനിമ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മനുഷ്യനോട് സാമ്യമുളള കുഞ്ഞിനെ പന്നി പ്രസവിച്ചെന്ന പ്രചരണത്തോടെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു. ഇന്ത്യയിലും പുറത്തുമായാണ് ഇവ പ്രചരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകന്റെ ഫാമിലെ പന്നിയാണ് മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. ട്വിറ്ററില്‍ വന്ന പോസ്റ്റുകള്‍ പിന്നീട് ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് പുതിയ വിവരം. ഇറ്റാലിയന്‍ കലാകാരനായ ലൈറ മഗനാച്ചോയുടെ ഒരു കലാസൃഷ്ടി മാത്രമാണ് ഈ രൂപം. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് മനുഷ്യന്റേയും പന്നിയുടേയും സങ്കരയിനം എന്ന് തോന്നിക്കുന്ന രൂപം ലൈറ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ലൈറ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ചിത്രം തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചത്. കലാസൃഷ്ടി വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കിലും ലൈറ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈറ നേരത്തെ ഉണ്ടാക്കിയ ഒരു വിചിത്രജീവിയുടെ രൂപം കേരളത്തില്‍ കണ്ടെത്തിയ അന്യഗ്രഹജീവി എന്ന അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നു. അന്നും സിലിക്കണ്‍ റബ്ബറിലുണ്ടാക്കിയ രൂപമാണ് വൈറലായി മാറിയത്. 2016 നവംബറില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മനുഷ്യനെ ഭക്ഷിക്കുന്ന ജീവിയെ കണ്ടെത്തിയതായും പ്രചരിച്ചിരുന്നു. നാല് എണ്ണമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ജീവിയെ മാത്രമാണ് പിടിച്ചതെന്നും അന്ന് ജനങ്ങളെ പരിഭ്രാന്തി പരത്തി സോഷ്യൽ മീഡിയയില്‍ പ്രചരിച്ചു. കാടുകളിലൂടെയുള്ള യാത്രയില്‍ എല്ലാവരും സുക്ഷിക്കണമെന്നും മുന്നറിയിപ്പ് പ്രചരിച്ചു. എന്നാല്‍ രോഗബാധിതനായ കരിങ്കരടിയാണിതെന്ന് വിശദീകരണം വന്നതോടെയാണ് പ്രചരണത്തിന് അവസാനമായത്. മലേഷ്യയില്‍ കണ്ടെത്തിയത് അസുഖ ബാധിതനായ കരിങ്കരടിയായിരുന്നു. പിന്നീട് നടത്തിയ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യവാനായ കരിങ്കരടിയായി മാറിയിട്ടുണ്ടെന്നും മലേഷ്യന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ കരിങ്കരടിയുടെ ചിത്രങ്ങളാണ് കേരള അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത് എന്ന് പറഞ്ഞ് പ്രചരിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘പൊലീസുകാരിയുടെ താരാട്ട്’; കൈക്കുഞ്ഞിനെ എടുത്ത് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം:ബോണക്കാടെ കുരിശിന്റെ കാര്യത്തില്‍ കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം.സൂസപാക്യം. കോടതി വിധിക്ക് ശേഷം സര്‍ക്കാര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള തീരുമാനമെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നു ബിഷപ്പ് പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: അഖിലേന്ത്യാ ചട്ട ലംഘനം നടത്തി, സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചു, പ്രകോപനപരമായ പ്രസ്താവന നടത്തി: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍ Home Kerala , Slider അഖിലേന്ത്യാ ചട്ട ലംഘനം നടത്തി, സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചു, പ്രകോപനപരമായ പ്രസ്താവന നടത്തി: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍ അഖിലേന്ത്യാ ചട്ട ലംഘനം നടത്തി, സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചു, പ്രകോപനപരമായ പ്രസ്താവന നടത്തി: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍വ്വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതി അഖിലേന്ത്യാ ചട്ട ലംഘനം നടത്തി എന്നു ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതും പ്രകോപനപരമായ പ്രസ്താവന നടത്തിയതും സസ്‌പെന്‍ഷന് ഒരു കാരണമായിട്ടുണ്ട്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് നാലു മാസമെത്തിയപ്പോഴാണ് ഇപ്പോള്‍ രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ജേക്കബ് തോമസ് പുസ്തകരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യരചനയെന്നു പറഞ്ഞാണ് അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്ടികളല്ലെന്നു ചീഫ് സെക്രട്ടറി വിലയിരുത്തുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “അഖിലേന്ത്യാ ചട്ട ലംഘനം നടത്തി, സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചു, പ്രകോപനപരമായ പ്രസ്താവന നടത്തി: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Serina Williams-Wibildon Final | വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ - MarunadanMalayali.com ബന്ധുനിയമനവിവാദം: പി.കെ.ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികം; തരിമ്പെങ്കിലും നീതിബോധമുണ്ടെങ്കിൽ മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണം; വഴങ്ങുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും രമേശ് ചെന്നിത്തല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷ നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല; ആർഎസ്എസിന്റെ പിന്തിരിപ്പൻ നിലപാട് കേരളം തള്ളിക്കളയും; ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം സിദ്ധിച്ചവരെന്നും പിണറായി വിജയൻ 'അവകാശം' തേടി യുവതികൾ; ഓൺലൈൻവഴി ബുക്ക് ചെയ്തത് 800ഓളം പേർ; കൂടുതൽ യുവതികൾ ദർശന സമയം ബുക്ക് ചെയ്തിരിക്കുന്നത് ആന്ധ്രയിൽ നിന്ന്; ഡൽഹിയിൽനിന്നും കൊൽക്കത്തയിൽനിന്നും യുവതികൾ എത്തും; നിലയ്ക്കൽ മുതൽ സന്നിധാനം വരെയും കർശന പരിശോധന; നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെ വീതം വിന്യസിക്കും; സമവായം തേടുന്ന സർവ്വകക്ഷിയോഗത്തിൽ നാളെ ബിജെപി പങ്കെടുക്കും; യുവതി പ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം; മാധ്യമങ്ങൾക്ക് സന്നിധാനത്ത് വിലക്കേർപ്പെടുത്തി പൊലീസും ഇന്ത്യയിലുള്ള സ്ത്രീകളെല്ലാം ശബരിമലയ്ക്ക് പോകണമെന്ന് പറഞ്ഞാൽ എല്ലാവരെയും കൊണ്ട് പോകാൻ മുഖ്യമന്ത്രിയുടെ തലയ്ക്കകത്ത് കാച്ചിലാണോ; മഹാരാഷ്ട്രയിലുള്ള പാവങ്ങളെ പേടിപ്പിക്കുന്ന പോലെ കേരളത്തിൽ വന്ന് പേടിപ്പിക്കരുത്; അവിടെ കാണിക്കുന്ന തമാശ ഇവിടെ കാണിച്ചാൽ വലിയ അപകടം സംഭവിക്കും; തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കാൻ പോകണം അല്ലാതെ ശബരിമലയിൽ വരികയല്ല വേണ്ടത്; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പൂഞ്ഞാർ എംഎ‍ൽഎ പിസി ജോർജ്ജ് കുഞ്ഞു പിറന്നിട്ട് വെറും പത്ത് മാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ചു മുൻപോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ ടെന്നീസ് കോർട്ടിലെ കരുത്തയായ സ്ത്രീയാണ് സെറീന വില്ല്യംസ്. ഇത്തവണ തന്റെ കരുത്ത് ആരാധകർക്ക് ഒരു വട്ടം കൂടി കാട്ടിക്കൊടുത്തിരിക്കുകയാണ് ടെന്നീസ് കോർട്ടിന്റെ രാജ്ഞി. കുഞ്ഞു പിറന്നിട്ട് പത്ത് മാസം പിന്നിടുമ്പോൾ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വില്ല്യംസ് വിംബിൾഡൺ ഫൈനലിൽ വീണ്ടും എത്തിയിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മകൾക്ക് ജന്മം നൽകിയ ശേഷം കിടക്ക വിട്ട സെറീന തന്റെ പത്താമത്തെ വിംബിൾഡൺ ഫൈനലിലാണ് കളിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സെറീന ഒളിമ്പിയ എന്ന തന്റെ മകൾക്ക് ജന്മം നൽകിയത്. ഒരു വേള സെറീന മരിക്കുമെന്ന് ഡോക്ടർമാർ പോലും കരുതിയിരുന്ന സമയമായിരുന്നു അത്. ശ്വാസകോശത്തിലും മറ്റും രക്തം കട്ട പിടിക്കുന്ന അസുഖം പിടിപെടുകയായിരുന്നു പ്രസവത്തിന് പിന്നാലെ സെറീനയ്ക്ക്. എന്നാൽ തന്റെ പൊന്നുമോളോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകിയപ്പോൾ മരണക്കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റാണ് പ്രസവത്തിന്റെ പത്താം മാസം വിംബിൾഡൺ എന്ന സ്വപ്ന ഫൈനലിൽ വരെ സെറീന എത്തിയത്. കുഞ്ഞ് പിറന്നിട്ട് വെറും പത്തുമാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ച് മുന്നോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ ഫെഡററുടെ പോരാട്ട വീര്യത്തെ മറികടന്ന് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി; ഡബിൾസിൽ ഇന്ത്യൻ വിജയഗാഥ; വിബിൾഡണിൽ ഇത്തവണ മൂന്ന് കിരീടം; പേസും സാനിയയും നഗാലും അഭിമാനമായി അടുക്കളപ്പണിയും കൊച്ചിനെ നോട്ടവും കഴിഞ്ഞ് നേരെ ഗ്രൗണ്ടിലിറങ്ങി വിജയവുമായി മടക്കം; പത്തുമാസം പ്രായമുള്ള മകളെ കളിക്കിറങ്ങുന്ന ഗ്രീൻ റൂംവരെ ഒപ്പം കൊണ്ടുവരുന്ന സെറീന വില്യംസ് വിംബിൾഡൺ കിരീടം ജർമ്മൻ സുന്ദരി കെർബറിന്; പ്രസവശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സെറീനയെ വീഴ്‌ത്തിയത് പതിനൊന്നാം സീഡുകാരി; 24-ാം ഗ്രാൻഡ്‌സ്‌ളാം കയ്യകലത്തിൽ നഷ്ടപ്പെട്ട് സെറീന യു.എസ് ഓപ്പൺ ഫൈനലിൽ ആരേയും ചതിച്ചിട്ടില്ല! കളിക്കിടയിൽ കോച്ചിങ് നൽകിയെന്ന പരിശീലകന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല; വിവേചനം നേരിടുന്നത് വനിത താരമായതിനാൽ; താൻ വഞ്ചകിയല്ലെന്നും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ടെന്നീസ് താരം സെറീന വില്യംസ് അമ്മയായ ശേഷം 1980കളിൽ ഓസ്‌ട്രേലിയൻ താരം ഇവോണി ഗൂലാഗോങ് വിംബിൾഡൺ കപ്പ് നേടിയിരുന്നു. അതിനും വർഷങ്ങൾക്ക് ശേഷം 36കാരിയായ സെറീനയാണ് ആ നേട്ടത്തിന് തൊട്ടരുകിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇവോണിയിൽ നിന്നും സെറീനയുടെ ഈ വരവ് അൽപ്പം വ്യത്യസ്തമാണ്. പ്രസവത്തിന് ഒമ്പത് മാസങ്ങൾക്കിപ്പുറം മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വിംബിൾഡണിന്റെ ഫൈനൽ വരെ എത്തിയതെന്നതാണ അതിശയമായി മാറുന്നത്. മകൾക്ക് ജന്മം നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ പൾമണറി എംബോളിസം എന്ന അസുഖം പിടിപെട്ട് ആറാഴ്ചയോളം കിടക്കയിലായിരുന്നു. ഈ ഫെബ്രുവരിയിലാണ് ടെന്നീസ് കളത്തിലേക്ക് സെറീന തിരിച്ചെത്തിയത്. ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിച്ചാൽ 38 വർഷങ്ങൾക്ക് മുൻപ് ഗൂലഗോങിന്റെ നേട്ടത്തിനൊപ്പമായിരിക്കും സെറീനയും കപ്പ് ഉയർത്തുക. ജൂലിയാ ഗോർജസിനെ പരാജയപ്പെടുത്തിയാണ് സെറീന വില്ല്യംസ് ഫൈനലിൽ എത്തിയത്. ശിനായഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ജർമനിയുടെ ആഞ്ജല കെർബക്കറെ ആവും സെറീന നേരിടുക. സാനിയ മിർസയ്ക്കും ഷുഐബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു; സാനിയ അമ്മയായ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ട് ഷുഐബ് മാലിക്: ആശംസകളുമായി ആരാധകർ കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്നതു രജിസ്ട്രേഷൻ കൂടാതെയെന്നു രജിസ്ട്രാർ!; അസോസിയേഷൻ 28 വർഷങ്ങളായി നടത്തി വന്നിരുന്ന ടൂർണമെന്റുകൾ അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടാനും സാധ്യത 'എന്റെ പോയിന്റ് കവർന്നെടുത്തു, കള്ളനാണ് നിങ്ങൾ'; കോർട്ടിൽ വെച്ച് അമ്പയറോട് കയർത്ത സംഭവത്തിൽ സെറീന ഊരാക്കുടുക്കിൽ !; ടെന്നീസ് താരം സെറീന വില്യംസിന്റെ മത്സരങ്ങൾ ബഹിഷ്‌കരിക്കാൻ അമ്പയർമാർ നീക്കം നടത്തുന്നുവെന്ന് സൂചന സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ് 'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർത്ഥ്യമാണ്, കോർട്ടിൽ പെരുമാറ്റം മോശമായാൽ സ്ത്രീയ്ക്ക് ശിക്ഷയുറപ്പാണെങ്കിലും പുരുഷന്മാർക്ക് അത് ബാധകമല്ല'; 'അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കപ്പെടണം'; ടെന്നീസ് താരം സെറീന വില്യംസ് അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയെന്ന് മുൻ താരം മാർട്ടിന നവരത്തിലോവ കരീബിയൻ മുടിയും തടിച്ച ചുണ്ടുമായി സെറീന വില്യംസ്; യു.എസ് ഓപ്പണിൽ പരാജയപ്പെട്ട സെറീനയെ വംശീയമായി അധിക്ഷേപിച്ച് കാർട്ടൂൺ; ന്യൂസ് കോർപ്പ് പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെ രാജ്യവ്യാപക പ്രതിഷേധം; 20-ാം നൂറ്റാണ്ടിലെ കറുത്തവർഗക്കാരെ പരിഹസിക്കുന്ന ചിത്രമെന്ന് വാഷിങ്ടൺ പോസ്റ്റ് കോച്ച് കൈവിട്ടു; മത്സരത്തിനിടയിൽ പരിശീലന ടിപ്പ് പറഞ്ഞ് കൊടുത്തു വെന്ന് സമ്മതിച്ചു; സറീന വില്യംസിന്റെ വാദം പൊളിഞ്ഞതോടെ ലോകം കണ്ട എക്കാലത്തെയും ഏറ്റവും മിടുക്കിയായ ടെന്നീസ് താരം 17,000 ഡോളർ പിഴ അടക്കണം; അമ്പയറോട് കയർത്ത് സറീന പണി വാങ്ങിയത് ഇങ്ങനെ യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ അമ്പയറിനെതിരെ പൊട്ടിത്തെറിച്ച് സറീന വില്യംസ്; കോച്ച് നിർദ്ദേശം നൽകിയെന്നാരോപിച്ച് ഒരു പെനാൽറ്റി നൽകിയ അമ്പയറിനെ കള്ളനെന്ന് വിളിച്ച് കരഞ്ഞും ആക്രോശിച്ചും സറീന നടന്നത് പരാജയത്തിലേക്ക്; 23 തവണ കിരീടം നേടിയ അമേരിക്കൻ താരം കളം വിട്ടത് കണ്ണീർ തുടച്ച് സെറീന വില്യംസ് യുഎസ് ഓപ്പൺ സെമിയിൽ; ചെക്ക് താരത്തെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; 24ാം ഗ്രാൻഡ് സ്ലാം തേടിയുള്ള കുതിപ്പ് തുടർന്ന് ടെന്നീസിലെ ഉരുക്ക് വനിത ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു; 'ഞാനൊരു സ്ത്രീ, ഹിന്ദു ആചാരങ്ങളെ ബഹുമാനിക്കുന്നെന്ന് പ്രേരണ ഫേസ്‌ബുക്കിൽ; വിമർശനം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചു; സംഘിണികളുടെ ഉള്ളിലിരപ്പ് പുറത്തായെന്ന് ട്രോളി സോഷ്യൽ മീഡിയയും ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു; ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹം മൂർച്ഛിച്ചപ്പോൾ അവശത കൂടി; പൊലീസും കൈവിട്ടെന്ന് മനസ്സിലാക്കി കീഴടങ്ങാൻ തിരിച്ചുവരവും; ആത്മഹത്യയിലേക്ക് ഹരികുമാറിനെ നയിച്ച കാരണം ഇപ്പോഴും അജ്ഞാതം; ബിനുവിന്റെ മൊഴിയിലെ ദുരൂഹത തീർക്കാൻ അന്വേഷണം മൗറീഷ്യസിലെ ഹിന്ദുകുടുംബത്തിൽ ജനിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ എത്തിയ രണ്ട് കുട്ടികളുടെ അമ്മ പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചു; രണ്ട് കുട്ടികൾ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭർത്താവ് പതിയിരുന്ന് അമ്പെയ്ത് മുൻ ഭാര്യയുടെ ജീവനെടുത്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉദരത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ രണ്ട് വർഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപണ വിധേയ; പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ മാതാവ്; കൊന്നുകളയാൻ ഉത്തരവിട്ട് സുപ്രീംകോടതി; വെടിവെച്ച് കൊന്നത് വേട്ടക്കാരൻ അസ്ഗർ അലി; കൊല അനിൽ അംബാനിയുടെ പ്രൊജക്ടിന് വേണ്ടിയെന്ന് ആരോപണം; കൊല്ലപ്പെടും മുമ്പ് ഒരാഴ്‌ച്ചയോളം ഭക്ഷണം കഴിച്ചില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്; രണ്ട് മക്കൾ എവിടെയെന്ന് ആർക്കുമറിയില്ല; രോഷാകുലയായി മനേകാ ഗാന്ധി: മഹാരാഷ്ട്ര സർക്കാറിനെ പിടിച്ചു കുലുക്കി 'അവ്‌നി' പെൺകടുവയുടെ 'കൊലപാതകം' കുളത്തൂപ്പുഴയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ കാമുകൻ; മധുരയിൽ നിന്നും സതീഷ് ടാക്‌സി എടുത്ത് വന്നത് ഫേസ്‌ബുക്കിലൂടെ പ്രണയിച്ച കാമുകിയെ സ്വന്തമാക്കാൻ വീട്ടുകാരുടെ സമ്മതം തേടി: കുറിയറുകാരൻ എന്ന വ്യാജേന വീടിനുള്ളിൽ കയറിയ തമിഴ്‌നാട് സ്വദേശി മേരിയെ കുത്തിയത് വാക്കു തർക്കത്തിനൊടുവിൽ സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ എൻഎസ്എസിനെ ക്ഷണിക്കില്ല; സുകുമാരൻ നായരുമായി വിട്ടുവീഴ്ച വേണ്ടെന്ന് പിണറായി; സർവ്വകക്ഷി ചർച്ചയിൽ പങ്കെടുത്ത് യുവതീ പ്രവേശനത്തിനെതിരായ നിലപാട് വിശദീകരിക്കാൻ പന്തളം കൊട്ടാരം; തന്ത്രി കുടുംബവും യോഗത്തിനെത്തും; കോൺഗ്രസും ബിജെപിയും വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിക്കാൻ ചർച്ചയ്‌ക്കെത്തും; നിയമോപദേശം തേടി പ്രതിസന്ധി പരിഹരിക്കാൻ പിണറായി സർക്കാരും; മുഖ്യമന്ത്രിയുടെ അനുനയ ചർച്ച നാളെ മൂന്ന് മണിക്ക് സത്യാഗ്രഹവുമായി രംഗത്തിറങ്ങിയത് സർക്കാരിന് പിടിച്ചില്ല; സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ; ഡിജിപി നിർദ്ദേശം വെച്ചെങ്കിലും മന്ത്രിസഭാ യോഗം പരിഗണിക്കുക പോലും ചെയ്തില്ല ലളിതമായ ചടങ്ങിൽ നടി ശ്രിന്ദയുടെ രണ്ടാം വിവാഹം; യുവ സംവിധായകൻ സിജുവുമായുള്ള വിവാഹത്തിന് മകൻ സാക്ഷി; ആശംസാ പ്രവാഹവുമായി നമിത പ്രമോദ് ഉൾപ്പടെ വൻ താരനിര; കേക്ക് മുറിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സന്‍ആ: പ്രധാനമന്ത്രി ഖാലിദ് ബഹയെയടക്കം നീക്കം ചെയ്തു യമനില്‍ പുതിയ രാഷ്ട്രീയ അഴിച്ചുപണി. പുതിയ വൈസ് പ്രസിഡന്റായി ജനറല്‍ അലി മുഹ്‌സിന്‍ അല്‍ അഹ്മറിനെയും പ്രധാനമന്ത്രിയായ അഹമ്മദ് ഉബൈദ് ബിന്‍ ദാഗറിനെയുമാണ് പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി നിയമിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവായിരുന്നു ദാഗര്‍. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലി മുഹ്‌സിന്‍ അല്‍ അഹ്മര്‍ പട്ടാള ജനറലും. ഖാലിദ് ബാഹയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം യമനില്‍ വെടിനിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ ഗ്രൂപ്പുകളുമായി യു എന്നിന്റെ ആഭിമുഖ്യത്തില്‍ വരും ആഴ്ചകളില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ഈ മാസം 18ന് കൂവൈത്തില്‍ വെച്ചാണ് സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാഹയുടെയും ഹാദിയുടെയും ഇടയിലുള്ള അകല്‍ച്ച കുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ പുതിയ വിദേശകാര്യ, അഭ്യന്തര മന്ത്രിമാരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തിരുന്നു. സമീപകാലങ്ങളില്‍ പ്രധാനമന്ത്രിയെടുക്കുന്ന തീരുമാനങ്ങളില്‍ ഹാദിയും ഇടപെട്ടിരുന്നു. തലസ്ഥാന നഗരിയില്‍ വിമതരുടെ പ്രദേശങ്ങളില്‍ ഗോത്രവര്‍ഗങ്ങളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫബ്രുവരിയില്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി ബാഹയെ നിയമിച്ചിരുന്നു. 201ല്‍ അലി അബ്ദുല്ല സാലിഹിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ബാഹയുടെ പാര്‍ട്ടി വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. 10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ ബി ജെ പി സര്‍വ്വസന്നാഹവുമായി കളം നിറഞ്ഞ് പോരാടുകയാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത്ഷായുമാണ് ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടകയില്‍ ബി ജെ പി വീണ്ടും താമര വിരിയിക്കുമോ? കേവല ഭൂരിപക്ഷം നേടുമോ? ബി ജെ പി സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ ‘സിറാജി’ന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്: അഞ്ച് വര്‍ഷം കര്‍ണാടക ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടപ്പ് ഫലം. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ സിദ്ധരാമയ്യക്ക് സാധിച്ചിട്ടില്ല. മന്ത്രിസഭയിലെ ഭൂരിഭാഗം പേരും വിവിധ ആരോപണങ്ങള്‍ നേരിടുന്നു. കര്‍ഷക ആത്മഹത്യ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ഒരു ഡസനോളം പ്രവര്‍ത്തകരാണ് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായത്. ക്രമസമാധാനം തകര്‍ന്ന സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥ. മെയ് 17ന് ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തും. ക്രമസമാധാന നില ഭദ്രമാക്കുക എന്നതിനായിരിക്കും ബി ജെ പി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണും. 224 സീറ്റുകളില്‍ 150 എണ്ണത്തിലെങ്കിലും വിജയിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്. ബി ജെ പി തുടക്കം മുതല്‍ പ്രചാരണം നടത്തിയതും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആദ്യഘട്ടത്തില്‍ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ തന്നെ ജനങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണമാണുണ്ടായത്. ചിത്രദുര്‍ഗ ജില്ലയില്‍ ചിലയിടങ്ങളില്‍ ജനാര്‍ദ്ദന റെഡ്ഢി ബി ജെ പി സ്ഥാനാര്‍ഥികളോടൊപ്പം ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തിയിരുന്നു. ബല്ലാരി മേഖലയില്‍ ബി ജെ പിയുടെ വിജയത്തിന് ജനാര്‍ദ്ദന റെഡ്ഢിയുടെ പിന്തുണ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കിയത്. ഇതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേന്ദ്ര നേതൃത്വമാണ് റെഡ്ഢി സഹോദരങ്ങള്‍ക്ക് സീറ്റ് നല്‍കിയത്. ഇതിന് ശേഷം ഇവരോട് അയിത്തം കാണിക്കുന്നത് ശരിയായി തോന്നുന്നില്ല. റെഡ്ഢിക്കെതിരെ അമിത് ഷാ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രചാരണ രംഗത്ത് നിന്ന് റെഡ്ഢിയെ ഒഴിവാക്കാനും പാര്‍ട്ടി തയ്യാറായി. സോമശേഖര റെഡ്ഢിക്ക് സീറ്റ് നല്‍കിയതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ഗുരുതരമായ എത്രയോ ആരോപണങ്ങള്‍ നേരിടുന്നവരാണ് കോണ്‍ഗ്രസില്‍ വീണ്ടും മത്സരിക്കുന്നവരില്‍ ഏറെയും. ഡി വൈ എസ് പി എം കെ ഗണപതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കെ ജെ ജോര്‍ജ് ആരോപണ വിധേയനല്ലേ? അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നില്ലേ? ലൈംഗികാരോപണ കേസില്‍ എക്‌സൈസ് മന്ത്രി എച്ച് വൈ മേത്തിയും രാജിവെച്ചില്ലേ? സോമശേഖര റെഡ്ഢി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശബ്ദിക്കുന്ന കോണ്‍ഗ്രസ് ആരോപണ വിധേയരായ മന്ത്രിമാരും എം എല്‍ എമാരും വീണ്ടും മത്സരിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. അങ്ങനെ പറയാന്‍ കഴിയല്ല. ഖനന അഴിമതി കേസില്‍ കുറ്റക്കാരനായ ജനാര്‍ദ്ദന റെഡ്ഢിയുമായി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനനുസരിച്ച് തന്നെയാണ് സംസ്ഥാന നേതൃത്വവും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മോദി സംസ്ഥാനത്ത് പ്രധാന മണ്ഡലങ്ങളില്‍ പ്രചാരണ റാലികള്‍ നടത്തിവരികയാണ്. റാലികളില്‍ അതാത് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സംബന്ധിക്കുന്നത് സ്വാഭാവികമാണ്. കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസിന്റെ കരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് ആവശ്യമാണ്. കര്‍ണാടക പ്രധാനമായും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് വികസന മുരടിപ്പാണ്. രാജത്തെ മറ്റു ഐ ടി നഗരങ്ങളെല്ലാം വികസനരംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ നേര്‍ വിപരീതമാണ്. പ്രധാനമന്ത്രിയുടെ കീഴില്‍ നടക്കുന്ന വികസനയാത്രയില്‍ ഏറ്റവും പിന്നാക്കമാണ് ഇപ്പോള്‍ കര്‍ണാടക. ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാക്കാനായിരിക്കും അധികാരത്തിലെത്തിയാല്‍ ബി ജെ പി തയ്യാറാവുക. കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അവര്‍ അനുഭവിച്ച ദുരിതത്തിന് പരിഹാരം കാണാനാണ് ഞങ്ങളുടെ ശ്രമം. നഗരത്തിലെ തടാകങ്ങളുടെ ശുദ്ധീകരണം ഫലപ്രദമാക്കും. 1967ന് ശേഷം ഇവിടെ ജാതി, കുടുംബ, പ്രീണന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. അത് മാറി പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ളതാവണം തിരഞ്ഞെടുപ്പ്. രാഷ്ട്രീയത്തെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിദേശ ഏജന്‍സിയെ വാടകക്ക് എടുത്ത് കള്ളപ്രചരണം നടത്തി സമൂഹത്തില്‍ ജാതീയ വേര്‍തിരിവുണ്ടാക്കുകയാണ്. വികസനത്തിനലധിഷ്ഠിതമായ അജന്‍ഡയുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്. കര്‍ണാടകയില്‍ തൂക്കുസഭയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ബി ജെ പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. തൂക്കുമന്ത്രിസഭയുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഇത്തരം പ്രചാരണമുണ്ടായിരുന്നു. കര്‍ണാടക ഇപ്പോള്‍ നേരിടുന്ന ദുരവസ്ഥക്ക് പരിഹാരം കാണണമെങ്കില്‍ കേവല ഭൂരിപക്ഷമുള്ള സര്‍ക്കാറുണ്ടാകണം. ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങാന്‍ കാരണം 30 വര്‍ഷത്തിനുശേഷം കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറുണ്ടായതുകൊണ്ടാണ്. പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ് ഞങ്ങള്‍. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സഖ്യത്തിന്റെ വിഷയം ഉദിക്കുന്നതേയില്ല, ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പില്‍ ഒരിടത്തും ജനതാദള്‍- എസുമായി ഞങ്ങള്‍ ധാരണയുണ്ടാക്കിയിട്ടില്ല. സഖ്യം ഇല്ലാതെ തന്നെ അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിക്കും. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. പരാജയ ഭീതിയുള്ളതിനാലാണ് സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. എന്നാല്‍ ചാമുണ്ഡേശ്വരിയിലും ബദാമിയിലും സിദ്ധരാമയ്യ പരാജയപ്പെടും. ജനതാദള്‍- എസിന് ശക്തിയുള്ള മണ്ഡലമാണ് ഇത്. ഇവിടെ ഞങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ല. ഇവിടത്തെ പ്രബലരായ വൊക്കലിഗ സമുദായം എന്നും ജെ ഡി എസിനെയാണ് പിന്തുണച്ചിട്ടുള്ളത്. വരുണയില്‍ മത്സരിക്കാന്‍ മകന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റ തീരുമാനം മകനെ ഇത്തവണ മത്സരിപ്പിക്കേണ്ട എന്നായിരുന്നു. തീരുമാനം അനുസരിക്കുക മാത്രമാണുണ്ടായത്. കഴിഞ്ഞ തവണത്തെ സ്ഥിതിയല്ല ബദാമിയില്‍ ഇപ്പോഴുള്ളത്. കോണ്‍ഗ്രസിനെതിരായ ജനവികാരമാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസിന്റെ ജനപ്രതിനിധിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ കാര്യമായ യാതൊരു വികസന പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കാന്‍ഡിഡേറ്റ് ശ്രീരാമലുവിന് മണ്ഡലത്തില്‍ വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്. സിദ്ധരാമയ്യ ഇവിടെയും പരാജയപ്പെടും. അങ്ങനെ പറയാന്‍ കഴിയില്ല. ലിംഗായത്തുകള്‍ ബി ജെ പിയോടൊപ്പം തന്നെയാണ്. ഞങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. അവരില്‍ ചെറിയൊരു വിഭാഗം പേരാണ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിട്ടുള്ളത്. ഹിന്ദുമതത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ആപത്താണെന്ന തിരിച്ചറിവിലാണ് പ്രബലരായ വീര ശൈവ ലിംഗായത്ത് വിഭാഗം. ഇവര്‍ ഞങ്ങള്‍ക്കൊപ്പമാണ്. പ്രത്യേക മത പദവി നല്‍കുന്നതിനോട് സമുദായത്തിലെ ഭൂരിഭാഗം പേരും എതിരാണ്. തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കും. ഫലസ്തീന്‍ ഗവേഷകന്‍ വെടിയേറ്റു മരിച്ച സംഭവം: പങ്ക് നിഷേധിച്ച് മലേഷ്യയിലെ ഫലസ്തീന്‍ എംബസി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal ക്വലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ഫലസ്തീന്‍ ഗവേഷകന്‍ ഫാദി അല്‍ബാത്ഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പങ്കില്ലെന്ന് മലേഷ്യയിലെ ഫലസ്തീന്‍ എംബസി. മലേഷ്യയിലെ ഫലസ്തീന്‍ എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വധത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണെന്നും വിദേശ ചാര സംഘടനകളുമായി ബന്ധമുള്ള യൂറോപ്യന്‍ ആളുകളാണ് ഫാദി അല്‍ബാത്ഷിന്റെ കൊലക്ക് പിന്നിലെന്നും മലേഷ്യ നേരത്തെ ആരോപിച്ചിരുന്നു. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് ഫാദി അല്‍ബാത്ഷിന്റെ കുടുംബാംഗങ്ങളും ആരോപിച്ചിട്ടുണ്ട്. സുബ്ഹി നിസ്‌കാരത്തിന് പോകുമ്പോള്‍ രണ്ട് അക്രമികള്‍ മറഞ്ഞിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ഫാദി അല്‍ബാത്ഷ് ഹമാസ് അംഗവുമായിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് മലേഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിലെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ചാര സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തോട് ഇസ്‌റാഈല്‍ പ്രതികരിച്ചില്ല. എന്നാല്‍ ഹമാസിനുള്ളില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ സംഭവമുണ്ടായ പശ്ചാത്തലത്തില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേരി: ജമ്മു കശ്മീരില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നതില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു (19), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍ (21) എന്നിവര്‍ക്കാണ് ജഡ്ജി കെ പി സുധീര്‍ ജാമ്യം അനുവദിച്ചത്. എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നതുമടക്കമുള്ള ഉപാധികള്‍ വെച്ച കോടതി, രണ്ടാള്‍ വീതമുള്ള ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കേസിലാണ് ജാമ്യം. രണ്ട് പേര്‍ക്കും 16 കേസുകള്‍ കൂടിയുള്ളതിനാല്‍ ജയില്‍ മോചനം സാധ്യമല്ല. മറ്റൊരു പ്രതിയായ കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറിലി (20)ന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മറ്റു പ്രതികളും തിരുവനന്തപരം സ്വദേശികളുമായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ് (22) എന്നിവര്‍ ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. പ്രതികള്‍ക്കെതിരെ പാണ്ടിക്കാട്, കാളികാവ്, കൊളത്തൂര്‍, വഴിക്കടവ്, മങ്കട, കൊല്ലം സി ബി സി ഐ ഡി സ്റ്റേഷനുകളില്‍ ഒന്നു വീതവും മഞ്ചേരി, വണ്ടൂര്‍ സ്റ്റേഷനുകളില്‍ രണ്ട് വീതവും തിരൂരില്‍ ആറും കേസുകളുണ്ട്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്‌സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ബോധപൂര്‍വമുള്ള കലാപശ്രമം, പോക്സോ, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മാര്‍ഗ തടസ്സമുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണെടുത്തത്. കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ഗവ. യു പി സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ നായ്ക്കുട്ടികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു പി സ്‌കൂളിലെ കുടിവെള്ള സംഭരണിയിലാണ് ഒമ്പത് നായ്ക്കുട്ടികളെ ഇന്നലെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളാണ് ഇവയെല്ലാം. സ്‌കുളിലെ കുടിവെള്ള ടാപ്പുകളും ജലസംഭരണികളും ഇന്നലെ രാവിലെ സ്‌കൂളിലെ കായിക അധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി മാത്യൂ പരിശോധിക്കുന്നതിനിടയിലാണ് ചത്ത നായ്ക്കുട്ടികളെ ടാങ്കിനുള്ളിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അദ്ദേഹം സ്‌കൂളിലെ പ്രധാനധ്യാപകനായ വേണു കുമാറിനെ വിവരം അറിയിക്കുകയും പ്രധാനധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയും മൃഗസംരക്ഷണ വകുപ്പിനെയും ആരോഗ്യ വകുപ്പിനേയും വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലീസും മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളെ കുടിവെള്ള ടാങ്കില്‍ മുക്കി കൊന്നതായിട്ടാണ് പ്രാഥമിക നിഗമനം. പുറത്തെടുത്ത പരിശോധിച്ച നായ്ക്കുട്ടികള്‍ക്ക് മുറിവോ ക്ഷതമോ സംഭവിച്ചിട്ടില്ല. സാമൂഹിക വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ മല, മൂത്ര വിസര്‍ജ്ജനം നടത്തി മലീമസമാക്കുകയും ക്ലാസ്സ് മുറി കത്തിച്ച സംഭവവും നടന്നിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും സ്‌കൂള്‍ വളപ്പില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കിര്‍മ്മാണി മനോജിന് പരോളില്‍ വിവാഹം; മറ്റൊരാളുടെ ഭാര്യയാണ് വധുവെന്ന് പോലീസിന് പരാതി ലഭിച്ചു. – Malayalam Today കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 14 ദിവസത്തെ പരോള്‍ അനുവദിച്ച സാഹചര്യത്തിലായിരുന്നു തിരക്കിട്ടു നടന്ന വിവാഹം. വിവാഹ വിവരം മാധ്യമങ്ങളിലൂടെ മനസിലാക്കിയ വധുവിന്റെ ആദ്യ വരന്‍ പരാതിയുമായി പോലീസിലെത്തി. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നും, ഞങ്ങള്‍ ഇപ്പോഴും ഭാര്യാഭര്‍ത്താക്കളായി കഴിയുകയാണെന്നും കാണിച്ച് ബെഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടയില്‍ വിവാഹത്തിനായി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ ലഭിച്ച് മൂന്നാം ദിവസമാണ് ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു വിവാഹം. തന്റെ ഭാര്യ ആരോടും പറയാതെ വീടു വിട്ടിറങ്ങുകയായിരുന്നുവെന്ന് ആദ്യ ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. തങ്ങള്‍ ഇപ്പോഴും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും പരാതിയില്‍ പറയുന്നു. താനുമായുള്ള ബന്ധം ഒഴിയാതെയുള്ള രണ്ടാം വിവാഹത്തിനാണ് തന്റെ ഭാര്യ തയ്യാറായതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകാനുമാണ് മുന്‍ ഭര്‍ത്താവ് ആലോചിക്കുന്നത്. ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു. കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ സിദ്ധാനന്ദ് കോവിലില്‍ വെച്ചായിരുന്നു താലികെട്ട്. കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം എംല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തത് വിവാദമായിരുന്ന സാഹചര്യത്തില്‍ അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. മതാചാരപ്രകാരമായിരുന്നു വിവാഹം. സജീവ രാഷ്ട്രീയ നേതാക്കള്‍ വിവാഹത്തില്‍ നിന്നും വിട്ടു നിന്നു. പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് മനോജ് വിവാഹത്തിനു തയ്യാറായത്. തിരുവന്തപുരം: നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടു പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം... തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കുടിവെള്ളം പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ വാട്ടര്‍... തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്നതിനായി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Essay shubash chandran | എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്.. - MarunadanMalayali.com ക്രിക്കറ്റിൽ പുതിയെ കൂട്ടുകെട്ടിന് തുടക്കമിട്ട് ലെസ്‌ബിയൻ ദമ്പതികൾ; ലോകക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ദമ്പതികൾ ഐ.സി.സി ടൂർണമെന്റിൽ ഒന്നിച്ച് ബാറ്റേന്തി; അപൂർവ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ; ഇരുവരുടെയും ബാറ്റിങ് മികവിൽ മത്സരവും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്.. മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസുകൾക്കായി നമ്മുടെ മക്കൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവിൽതന്നെ എന്റെ സുഹൃത്തുക്കൾ മാത്രമല്ല, മുഴുവൻ മലയാളികളും വായിക്കാൻ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാൻ കരുതുന്ന, ഒരു കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകളെക്കുറിച്ചുതന്നെയാകുന്നു. മുൻകൂട്ടിപ്പറയട്ടെ, ഇതൊരു മക്കൾമാഹാത്മ്യക്കുറിപ്പല്ല. രണ്ടുവർഷം മുമ്പ് അവൾ പഠിച്ച കോൺവെന്റ് സ്‌കൂളിൽനിന്ന് ഏറ്റവും മുന്തിയ മാർക്കു നേടിയ കുട്ടികളിൽ ഒരാളായി പുറത്തിറങ്ങിയ സേതുപാർവതി ഞങ്ങളുടെ പാറുക്കുട്ടി മിനിഞ്ഞാന്ന് പൽസ്ടു പരീക്ഷയിലും അതേ വിജയം ആവർത്തിച്ചു. പത്തുകഴിഞ്ഞയുടൻ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോ മാത്‌സ് മുഖ്യമായെടുത്താണ് പഌ് ടുവിന് ചേർന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തിൽ അര ലക്ഷത്തോളം രൂപ ഫീസടച്ച് എൻട്രൻസ് പരിശീലനത്തിനായി ചേർന്നു. എൻട്രൻസ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നിൽക്കുമ്പോൾ തീർച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല. ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ താടി വടിക്കാത്തവരെ ഷേവ് ചെയ്യിക്കാൻ മിനി ബാർബർ ഷോപ്പ്! ഇന്റർവെൽ സമയത്തല്ലാതെ ടോയ്‌ലറ്റ് ഉപയോഗത്തിനു വിലക്ക്; മുസ്ലിം വിദ്യാർത്ഥികൾക്ക് ജുമാ നമസ്‌കാരത്തിന് അനുമതിയില്ല; ആണും പെണ്ണും ഒന്നിച്ചു കാന്റീനിൽ പോയാൽ നോട്ടപ്പുള്ളികൾ: തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ പീഡനങ്ങൾ തുറന്നു പറഞ്ഞു വിദ്യാർത്ഥികൾ മൂന്ന് ഹോസ്റ്റലുകൾ വെറുതേ കിടക്കുമ്പോഴും വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഇടമില്ല; പ്രതിഷേധിച്ച് സമരത്തിനിറങ്ങിയപ്പോൾ അടിച്ചമർത്താൻ വി സിയുടെ ഒത്താശ; എസ്എഫ്‌ഐ പ്രക്ഷോഭത്തിൽ അടച്ചൂപൂട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതെന്ത്? അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിൽ! 'അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവൾ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്. ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോൾ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളിൽ ഒരാൾ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോൾ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്! മുൻകൂറടച്ച പണം പോകുന്നതിൽ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേർന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉള്ളിൽ കൊണ്ടു. അങ്ങനെ അന്ന് എൻട്രൻസ് കോച്ചിങ് എന്ന മാരണത്തിൽനിന്ന് അവൾ സന്തോഷത്തോടെ രക്ഷപ്പെട്ടു. ആഹ്ലാദത്തോടെ എന്റെ വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളിൽ അവൾ ഊളിയിടുന്നതു കാണുമ്പോൾ ഞാൻ ഗൗരവശാലിയായ അച്ഛനായി അഭിനയിച്ച് താക്കീതു നൽകിയിരുന്നു. 'വായനയൊക്കെ കൊള്ളാം. പക്ഷേ +2വിന്റെ മാർക്കിനെ ഇത് ബാധിച്ചാലുണ്ടല്ലോ, ങ്ഹാ!' കഴിഞ്ഞ ദിവസം അവൾ കമ്പ്യൂട്ടറിൽ റിസൽട്ട് വിളിച്ച് കാണിച്ചുതന്നു. എല്ലാത്തിനും എ പ്ലസ്. അവൾ ഏതിൽനിന്നാണോ രക്ഷപ്പെടാൻ കൊതിച്ചത് ആ ബയോളജിക്ക് നൂറ് ശതമാനം മാർക്ക്. അതോടൊപ്പം സന്തോഷകരമായ കാഴ്ച: മലയാളത്തിനും ഫുൾമാർക്ക്! ആയിരക്കണക്കിന് കുട്ടികൾ അപേക്ഷിക്കുന്ന കോളേജാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്ന്. മാനേജ്‌മെന്റ്് ക്വാട്ട കഴിഞ്ഞാൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ മുപ്പതോ മുപ്പത്തഞ്ചോ മാത്രം. അങ്ങനെ കഴിഞ്ഞയാഴ്ച ഞങ്ങൾ കുടുംബസമേതം ബാംഗളൂർക്ക് പോയി. ആയിരത്തോളം പരിഷ്‌കാരിക്കുട്ടികൾക്കിടയിൽ സാധുവായി നിൽക്കുന്ന എന്റെ മകളെക്കണ്ട് എനിക്ക് കരച്ചിൽ വന്നു. ഈ മലവെള്ളപ്പാച്ചിലിൽ കുഞ്ഞിന് നില കിട്ടുമോ? എഴുത്തുപരീക്ഷയും രണ്ടു ദിവസം കഴിഞ്ഞുനടന്ന സ്‌കിൽ അസെസ്‌മെന്റും അഭിമുഖവും കഴിഞ്ഞ് മടങ്ങിപ്പോരാൻ നേരത്ത് ഞാൻ ചോദിച്ചു: 'ഡോക്ടറും എഞ്ചിനീയറും ആകണ്ടായെന്ന് ശഠിക്കുന്നത് ശരി, ഇനി ഇതും കിട്ടിയില്ലെങ്കിൽ?' മുത്തങ്ങാ വനത്തിൽ നിർഭയം വഴിക്കുകുറുകെ നടക്കുന്ന ആനക്കുട്ടിയെ ചൂണ്ടിക്കൊണ്ട് അവൾ എന്നെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം കമ്പ്യൂട്ടർ തുറന്ന് എന്നെ കാണിച്ചിട്ട് പാറു പറഞ്ഞു: 'അച്ഛാ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നെ സെലക്ട് ചെയ്തിരിക്കുന്നു!' ഞാൻ അവൾക്ക് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തു. മോളേ. ഞാൻ മനസ്സിൽ പറഞ്ഞു. ഇതാണ് ശരിയായ എൻട്രൻസ്. സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള പ്രവേശനം. പതിനേഴാം വയസ്സിൽ സെക്കന്റ് ഗ്രൂപ്പും ഫസ്റ്റ് ഗ്രൂപ്പും ഒപ്പം പഠിച്ചതിനുശേഷം മലയാളം ബിഎയ്ക്കു ചേർന്നപ്പോൾ ഞാൻ അനുഭവിച്ചതും ഈ സന്തോഷമാണ്. നിന്റെ തലമുറയിലെ മുഴുവൻ കുട്ടികൾക്കും ഈ സന്തോഷം ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ! നീ എന്റെ മകളായതുകൊണ്ടു മാത്രമല്ല, നിനക്ക് എന്റെ ഹൃദയം കിട്ടിയതിലും ഈ അച്ഛൻ ആനന്ദിക്കുന്നു. നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അടിക്കുകയും മുടിയിൽപ്പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടോ? അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അക്രമകാരികളാകുന്ന കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം? വെള്ളം പൊങ്ങുന്നത് കാണാൻ പോകരുത്.. കുട്ടികളെ വെള്ളത്തിൽ കളിക്കാൻ വിടരുത്.. വൈദ്യുതി സൂക്ഷിക്കുക.. ബൈക്ക് ഓടിക്കാതിരിക്കുക.. പച്ചവെള്ളം കുടിക്കാൻ അനുവദിക്കരുത്: മുരളി തുമ്മാരു കുടിയുടെ പത്തു മഴക്കാല കൽപ്പനകൾ.. ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും; രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ അച്ഛന്റെ ചിത്രവും വാക്കുകളും ഫേസ്‌ബുക്കിൽ വൈറൽ; പുത്തനുടുപ്പിട്ട മകളുടെ ഫോട്ടോയെടുക്കാൻ പാർക്കിലെത്തിയത് അയൽവാസിയുടെ മൊബൈലുമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ കടക്കാരാക്കാതിരിക്കാൻ നിർബന്ധമായും പറഞ്ഞ് കൊടുക്കേണ്ട 11 പ്രമാണങ്ങൾ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുബായ്: വിദേശ സഹായം വേണ്ടായെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുമ്‌ബോഴും കേരളത്തെ കൈവിടാതെ യുഎഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,55,23,964.38 ഇന്ത്യന്‍ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് കൈമാറി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്. കേരളത്തിലെ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കുമെന്ന് എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. മനുഷ്യരുടെ ദുരിതവും വേദനകളും അകറ്റാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കാളിയാവുന്നതില്‍ ബാങ്കിന് അഭിമാനമേയുള്ളൂവെന്നും ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രണ്ട്‌ യാത്രകൾക്കിടയിൽ കണ്ട ഓരോ മുഖങ്ങളിലും നിറഞ്ഞ്‌ നിന്ന മൗനം എന്നിലേക്ക്‌ വാക്കുകൾ ചൊരിഞ്ഞിട്ടത്‌ കുമിഞ്ഞുകൂടുകയായിരുന്നു. ഇടറിയ പാദങ്ങളാലും തളർന്ന നോട്ടങ്ങളാലും ഉൾത്തരിപ്പാർന്ന ഉടലുകളോടെയും യാന്ത്രികമായ ജീവിതത്തിന്റെ അടിവാരങ്ങളിൽ ഉപേക്ഷിച്ചുപോകുന്ന കൈവെള്ളയിൽ സൂക്ഷിച്ചതെന്തൊക്കെയോ.... ഒരിക്കൽ യാത്ര പറഞ്ഞപ്പോഴും വീടകങ്ങൾ കൈനീട്ടി കരയുകയായിരുന്നു. നീയായിനി തിരിച്ചുവരുമോ? ഒരു പടർവള്ളിയായി നീ അള്ളിപ്പിടിക്കുമ്പോഴും നിന്നെ കുടഞ്ഞെറിയുന്നതാരാണ്‌? ഇരുളിൽ തനിച്ചായൊ നീ? പകർന്നുകിട്ടിയതെല്ലാം മറവിയിലേക്ക്‌ കമഴ്‌ത്തുന്നതോടെ നിന്നകം... നാരായണി അമ്മയ്ക്ക് നാല് ആണ്മക്കളുണ്ട്. നാലുപേരും വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. നാലുപേരുടെയും വിവാഹവും നടന്നു. വിവാഹശേഷം കുടുംബസ്വത്തുക്കള്‍ ഭാഗിച്ചു. എല്ലാവരും അവരവരുടെ സൗകര്യത്തിന് വീടുകള്‍ പണിയിച്ച് വേറെ മാറി താമസിച്ചു. സ്വത്തുക്കള്‍ എല്ലാം കൈപ്പറ്റി കഴിഞ്ഞപ്പോള്‍ അമ്മയെ നോക്കാന്‍ മൂത്ത മൂന്നു മക്കളും തയ്യാറായില്ല. അവര്‍ മൂന്നു പേരും ഓരോ കാര്യങ്ങള്‍ പറഞ്ഞ് അമ്മയെ നോക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി. വൃദ്ധസദനത്തില്‍ ആക്കിയാലോ എന്നാലോചിച്ചു. നാരയാണിഅമ്മ തന്റെ മകള് ഇങ്ങനെ സ്നേഹമില്ലാതെ പെരുമാറുന്നതു കണ്ടപ്പോള്‍ സങ്കടപ്പെട്ടു. “ദൈവമേ എന്നെ ഈ മക്കളുടെ ദുര്‍മുഖം കാണാതെ വേഗം വിളിക്കണേ” എന്നു പ്രാര്‍ത്ഥിച്ചു. അമ്മയുടെ പ്രാര്‍ത്ഥന ഇളയമരുമകള്‍ കേട്ടു. അവള്‍ പറഞ്ഞു: “അമ്മയെ ഞാന്‍ നോക്കിക്കൊള്ളാം. എനിക്കൊരുകൂട്ടാകുമല്ലോ. അമ്മ ഞങ്ങളുടെ കൂടെ പോരെ” എന്നു പറഞ്ഞ് ഇളയമരുമകള്‍ അമ്മയെ വിളിച്ചുകൊണ്ടുപോയി…. ഇളയമരുമകളുടെ പ്രവൃത്തി കണ്ടപ്പോള്‍ മൂത്തമരുമക്കള്‍ പറഞ്ഞു: “നിനക്ക് പുണ്യം കിട്ടും. ഞങ്ങള്‍ക്ക് സൗകര്യമില്ലാത്തതു കൊണ്ടല്ലേ അമ്മയെ കൊണ്ടുപോകാത്തത്.” ചേച്ചിമാരുടെ സംസാരം കേട്ടപ്പോള്‍ ഇളയവള്‍ പറഞ്ഞു: “ഞാന്‍ പുണ്യം ചെയ്തതുകൊണ്ടാണ് അമ്മയെ നോക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചത്. അമ്മയെ വൃദ്ധ സദനത്തിലാക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല.” ഇളയ മരുമകള്‍ അമ്മയെ കൂട്ടികൊണ്ടുപോയി. അമ്മയും മകനും മരുമകളും പേരക്കുട്ടിയും ഒരുമിച്ചു താമസിച്ചു. ഒരു ദിവസം സൈക്കിളില്‍ ലോട്ടറി ടിക്കറ്റ് കൊണ്ടുനടന്നു വില്‍ക്കുന്നയാള്‍ നാരായണിഅമ്മ വീടിന്റെ മുന്‍ വശത്തുനില്‍ക്കുന്നത് കണ്ടു. സൈക്കിള്‍ നിറുത്തി. “നാളെ എടുക്കുന്ന ലോട്ടറി ടിക്കറ്റാണ്. ഒരു കോടി രൂപയാണ് സമ്മാനം. ഒരു ടിക്കറ്റ് എടുക്കു അമ്മേ” എന്നു പറഞ്ഞ് ലോട്ടറി ടിക്കറ്റ് വില്പനക്കാരന്‍ നിര്‍ബന്ധിച്ചു. നാരായണി അമ്മ ടിക്കറ്റ് എടുക്കാന്‍ തയ്യാറായില്ല. ലോട്ടറി വില്പനക്കാരന്റെ നിര്‍ബ്ബന്ധം കേട്ടപ്പോള്‍ പേരക്കുട്ടി പറഞ്ഞു: “അമ്മൂമ്മേ ടിക്കറ്റ് എടുക്ക്. ഒരു കോടി രൂപ സമ്മാനം കിട്ടിയാല്‍ നമ്മുടെ ദാരിദ്രമെല്ലാം തീരും.” ലോട്ടറിവില്പനക്കാരനും പേരക്കുട്ടിയും നിര്‍ബ്ബന്ധിച്ചപ്പോള്‍ നാരായണിഅമ്മ ടിക്കറ്റ് വാങ്ങി രൂപ കൊടുത്തു ടിക്കറ്റ് മരുമകളുടെ കൈയ്യില്‍ ഏല്പിച്ചു. പിറ്റേ ദിവസം ലോട്ടറി എടുത്തു. ഒന്നാംസമ്മാനം നാരായണിഅമ്മ എടുത്ത ടിക്കറ്റിനായിരുന്നു എന്നു ലോട്ടറി ഏജന്റിനു മനസ്സിലായി. അയാള്‍ നാരായണിഅമ്മയുടെ അടുത്തു വന്ന് ടിക്കറ്റ് നോക്കി. ആ ടിക്കറ്റിനായിരുന്നു സമ്മാനം. ടിക്കറ്റ് മരുമകള്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ ഏല്പ്പിച്ചു. മൂത്ത മക്കളും മരുമക്കളും വിവരമറിഞ്ഞ് നാരയണിഅമ്മയുടെ അടുത്ത് ഓടിയെത്തി. എല്ലാവര്‍ക്കും അമ്മയോട് എന്തെന്നില്ലാത്ത സ്നേഹമായി. ഓരോരുത്തരും അമ്മയെ കൂട്ടികണ്ടു പോകാന്‍ തയ്യാറായി. എന്നാല്‍ ഇളയ മരുമകള്‍ അമ്മയെ എങ്ങും പോകാന്‍ അനുവദിച്ചില്ല: “അമ്മ ഞങ്ങളുടെ കൂടെ വന്നത് ഞങ്ങക്കുടെ ഭായ കൊണ്ടണ്. അമ്മ എങ്ങും പോകാന്‍ ഞാന്‍ അനുവദിക്കില്ല്.” എന്നു പറഞ്ഞു. മക്കളുടെയും മരുമക്കളുടെയും പെരുമാറ്റം കണ്ടപ്പോള്‍ നാരായണിഅമ്മയ്ക്ക് സന്തോഷമായി. സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും ദുഷ്ഫലം ഉണ്ടാകുകയില്ല. രാഷ്‌ട്രപതിക്ക്‌ നാടൻ തോക്കും തിരകളും പാഴ്‌സലായി അയച്ച മാനസികരോഗി പിടിയിൽ. ബീഹാറിലെ പാറ്റ്‌ന ജില്ലയിൽ മുജാഹിദ്‌പൂർ ഗ്രാമത്തിൽ നിന്നുളള മഹേഷ്‌ സവ്‌ ആണ്‌ അറസ്‌റ്റിലായത്‌. പാഴ്‌സലിൽ പ്രതി തന്റെ വിലാസം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പാഴ്‌സൽ എക്‌സറേ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ഉളളിൽ തോക്കും തിരകളുമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. മറുപുറംഃ- അങ്ങിനെ ഇന്ത്യയിൽ മാനസികരോഗിയല്ലാത്ത ഒരുവനുണ്ടെന്ന്‌ തീർച്ചയായി….ഈ മഹാരാജ്യത്തിന്റെ രാഷ്‌ട്രപതിയായി വിലസാൻ കൈയിൽ തോക്കും തിരയും വേണമെന്ന്‌ മഹേഷിനു തോന്നിയല്ലോ….തോറ്റവരെ പിടിച്ച്‌ മന്ത്രിയാക്കുന്ന രാജ്യം, പണക്കാർക്കുമാത്രം എഴുപതു ശതമാനം രാജ്യസഭാസീറ്റ്‌, ജയിച്ചാൽ മിതവാദം തോറ്റാൽ ഹിന്ദുത്വം പറയുന്ന പാർട്ടിയുളള നാട്‌, ഒളിംമ്പിക്‌സ്‌ ദീപശിഖയേന്താൻ സിനിമാതാരങ്ങളും ക്രിക്കറ്റുകളിക്കാരും. കൊതിയോടെ നോക്കിനില്‌ക്കാൻ പി.ടി.ഉഷയെപ്പോലുളളവർ….തോക്കു വേണം ബഹുമാന്യ അബ്‌ദുൾ കലാം, ഈ രാഷ്‌ട്രത്തിന്റെ പതിയാകുവാൻ. ശ്രീ. യശ്‌പാൽ 1903 ഡിസംബർ മൂന്നാംതീയതി പഞ്ചാബിലെ ഫിറോസ്‌പൂരിലാണ്‌ ജനിച്ചത്‌. മാതൃഭാഷാ ഡോഗ്രി. മെട്രിക്കുലേഷൻ പരീക്ഷ പാസ്സായിക്കഴിഞ്ഞ്‌ ലാലാലജ്‌പത്‌റായിയുടെ നാഷണൽ കോളേജിൽ ചേർന്നു. ബി.എ. ജയിച്ചതിനുശേഷം കുറച്ചുനാൾ അദ്ധ്യാപകവൃത്തിയുമായി നടന്നു. പിന്നീട്‌ ഭഗത്‌സിങ്ങിന്റെയും സുഖദേവിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിരുന്ന ‘നവ ജവാൻ ഭാരതീയ യുവജനസഭ’യെന്ന വിപ്ലവസംഘടനയിൽ പ്രവർത്തിക്കാൻ വേണ്ടി അദ്ധ്യാപകപ്പണിയുപേക്ഷിച്ചുപോന്നു. 1929-ൽ ഇൻവിൻപ്രഭു സഞ്ചരിച്ചിരുന്ന തീവണ്ടിക്കു ബോംബുവെച്ചസംഘത്തിന്റെ പ്രധാന സൂത്രധാരൻ യശ്‌പാലായിരുന്നു. 1932 ജനുവരി 23-​‍ാം തീയതി അലഹബാദിലെ രഹസ്യസങ്കേതത്തിൽ വച്ചു പോലീസ്‌ കസ്‌റ്റഡിയിലാവുകയും പതിനാലുകൊല്ലത്തെ തടവുശിക്ഷയും നൽകി. യശ്‌പാൽ പുറത്തിറങ്ങി വിപ്ലവം എന്ന മാസിക തുടങ്ങി. ആ മാസികയിൽകൂടി അദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ വിപ്ലവകാരി പുറത്തുവന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ കഥ പുറത്തുവന്നത്‌ 1924-ലാണ്‌. കിളിക്കൂടിന്റെ പറക്കൽ, ജ്‌ഞ്ഞാനദാനം, അഭിശപ്‌തർ തുടങ്ങിയ കഥാസമാഹാരങ്ങളും ദാദാ കോമ്രേഡ്‌, രാജ്യദ്രോഹി, നിറം പിടിപ്പിച്ച നുണകൾ തുടങ്ങിയ പതിനൊന്നു നോവലുകളും എഴുതിയിട്ടുണ്ട്‌. കൂടാതെ എട്ടൊമ്പതു യാത്രാവിവരണങ്ങളും, ന്യായത്തിന്റെ പോസ്‌റ്റ്‌മോർട്ടം, ലഹരിയുടെ കഥകളെന്ന ഏകാങ്ക സമാഹാരവും എഴുതിയിട്ടുണ്ട്‌. 1976 ഡിസംബർ ഇരുപത്തിയാറാം തീയതി അദ്ദേഹം അന്തരിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ബിജുമേനോന്‍ തനിച്ച് നായകവേഷം കൈകാര്യം ചെയ്യുന്ന സിനിമയാണ് വെള്ളിമൂങ്ങ. നായകനായാണു രംഗത്തുവന്നതെങ്കിലും നായകവേഷം തന്റെ ജനപ്രിയ കരിയറില്‍ സ്വാഭാവികമല്ലെന്നു കണ്ട് ഇതരവേഷങ്ങളിലേക്കു കൂടുമാറിയ നായകനാണ് ബിജുമേനോന്‍. മാന്നാര്‍ മത്തായി സ്പീക്കിംഗിലെയും അഴകിയ രാവണനിലെയും ശുദ്ധരില്‍ ശുദ്ധനായ ദുഷ്ടന്റെ വേഷം ചെയ്തു വ്യത്യസ്തനായ വില്ലനായി മാറി അദ്ദേഹം. അതിനുശേഷം നായകക്കൂട്ടത്തിലൊരാളും സഹചാരിയും ഒക്കെയായി മാറിയ ബിജു വീണ്ടും വിജയനായകക്കൂട്ടായ്മയിലെ അംഗമാകന്നത് ഈയടുത്തുവന്ന സംഘക്കളികളിലെ സഹതാരമായിക്കൊണ്ടാണ്. ഓഡിനറിയും സീനിയേഴ്‌സും ഒക്കെ അതിന്റെ പലപാടു തെളിവുകളായി. ഇപ്പോള്‍ വെള്ളിമൂങ്ങയില്‍ വീണ്ടും ആരുടെയും കൂട്ടും കൂട്ടായ്മയുമില്ലാതെ ബിജു മേനോന്‍ സോളോ നായകനായി എത്തുന്നു. പടം ജനം ഏറ്റെടുക്കുന്ന മട്ടുണ്ട്. അങ്ങനെ ഈ നല്ല നടന്‍ ഒരു താരമായി മാറാനുളള അരങ്ങാണൊരുങ്ങുന്നതെന്നു കരുതാം. ക്യാമറാമാനായി രംഗത്തുവന്ന ജിബു ജേക്കബാണ് വെളളിമൂങ്ങയുടെ സംവിധാനം. കഥയില്‍ പാതിയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. അപ്രതീക്ഷിതമായ വിജയം നേടുകയാണ് വെള്ളിമുങ്ങ. അങ്ങനെ പുതിയൊരു ടീം നിലവില്‍ വരുന്നു. ഏതായാലും വലിയ വക്കാണപ്പടങ്ങള്‍ക്കി ടയില്‍ ആരുടെയും സഹായവും സ്വജനപക്ഷപാതവുമില്ലാതെ ഈ കൊച്ചുപടം വിജയിക്കുന്നതു കാണുന്നത് രസകരവും സന്തോഷകരവുമായ കാഴ്ചയത്രേ. ലളിതമായൊരു നാടന്‍ കഥ, അതിന്റെ തികച്ചും ലളിതവും സുതാര്യവും അഴകെഴുന്നതുമായ പ്രതിപാദനം. ഈയൊരു നാടന്‍ സംയുക്തമാണ് വെള്ളിമൂങ്ങയെ കണ്ടിരിക്കാനും ആസ്വദിക്കാനും പാകമാക്കുന്നത്. തനിനാടന്‍ നര്‍മത്തില്‍ ചാലിച്ചിരിക്കുന്ന സന്ദര്‍ഭനങ്ങളില്‍ പലതും ശരിക്കും ആസ്വാദ്യമാണ്. മാമച്ചന്റെ വേഷത്തിലെത്തി ആ സന്ദര്‍ഭകങ്ങള്‍ക്കു ചാരുത പകരുന്ന ബിജുമേനോന്റെ അഭിനയവും പടത്തിനു തിലകക്കുറിയായി വര്‍ത്തിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിജിയുടെ ഖദര്‍മാഹാത്മ്യവുമൊക്കെ വര്‍ണിക്കുന്ന ഒരു ടൈറ്റില്‍ ആസൂത്രണമാണ് പടത്തിനുള്ളത്. അവിടെനിന്ന് ആദര്‍ശധീരതയോടെ ഖദറിനെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൊണ്ടുനടന്ന ഒരു കാഞ്ഞിരപ്പള്ളിക്കാരന്റെ കഥപറച്ചിലിലേക്കു കാര്യം മാറുന്നു. സ്വാഭാവികമായും ആദര്‍ശധീരത കൊണ്ടു പരാജയം ഏറ്റുവാങ്ങിയ ആളാണാ മനുഷ്യന്‍. അദ്ദേഹത്തിന്റെ മകനായ മാമച്ചന്‍ ഖദറിന്റെ ശക്തി അവിചാരിതമായി കണ്ടറിയുന്നത് തന്റെ കൗമാരകാലത്താണ്. അന്നുമുതല്‍ ഖദറുപേക്ഷിക്കാത്ത മാമച്ചന്‍ അവസരവാദപരമായ കൗശലങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണാകയകശക്തിയായി മാറുന്നതിന്റെ കഥയായിട്ടാണ് വെള്ളിമൂങ്ങ പറഞ്ഞുപോരുന്നത്. ഇന്ത്യന്‍ കൂട്ടുകക്ഷിരാഷ്ട്രീയ ലീലയുടെ ഒരു സറ്റയര്‍ ആയി മാറിയിട്ടുണ്ട വെള്ളിമൂങ്ങയെന്നു നിസ്സശംയം പറയാം. ഇക്കാര്യത്തില്‍ ഈ സിനിമയുടെ പൂര്‍വമാതൃകകളായ പഞ്ചവടിപ്പാലത്തെയും ഡോക്ടര്‍ പശുപതിയെയും കണക്കറ്റു ആശ്രയിക്കുന്നുണ്ട് വെള്ളിമൂങ്ങയെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍, സാന്ദര്‍ഭികസൗന്ദര്യം തുളമ്പുന്ന നര്‍മതങ്ങളാളും ആഴമേറിയതെന്നു വ്യക്തമായ രാഷ്ട്രീയാക്ഷേപഹാസ്യ രസനീയതകളായും കാണുന്നവരുടെ ഹൃദയം കവരാനുള്ള സരളത ചിത്രം ആര്‍ജിക്കുന്നുണ്ട്. ചില രംഗങ്ങള്‍ നമ്മെ ശരിക്കും ചിരിപ്പിച്ചു മറിക്കുക തന്നെ ചെയ്യും. ഡല്‍ഹി രാഷ്ട്രീയത്തില്‍ മാമച്ചന്‍ നടത്തുന്ന നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ ഡല്‍ഹി യാത്രരംഗം ഒരുക്കിയിരിക്കുന്നത് രസനീയമായിട്ടാണ്. കൂട്ടുകക്ഷിയായ പാച്ചന്റെ ഡല്‍ഹിഗേറ്റിനെയും അതിന്റെ മതിലിനെയും പറ്റിയുള്ള പരാമര്‍ശം രസകരമായിട്ടുണ്ട്. ഈ രസത്തിന്റെ മാറ്റുകൂട്ടുംവിധമാണ് ആ പരാമര്‍ശത്തോട് മാമച്ചന്റെ പ്രതികരണം. ലളിതസരളസുന്ദരമായ നര്‍മം ഈ രംഗങ്ങളില്‍ ആസ്വദിക്കാനാകും. മാമച്ചന്റെ ബുദ്ധിപരമായ നീക്കങ്ങളും ലഘുകൗശലങ്ങളും സിനിമയുടെ ആദ്യം തൊട്ടേ കാണികളെ ബോദ്ധ്യപ്പെടുത്തിപ്പോരുന്നതിനാല്‍ അവസാനഘട്ടങ്ങളിലെ കുതന്ത്രങ്ങള്‍ ഏച്ചുകെട്ടലുകളാകാതെ രക്ഷപ്പെട്ടു. ഇലക്ഷന്‍ ജയിക്കാന്‍ നടത്തുന്ന തട്ടിപ്പുകളും സൂത്രപ്പണികളും രസകരമായിട്ടുണ്ട്. ബിജുമേനോനു പുറമേ, അജു വര്‍ഗീസും പടത്തിന്റെ രസനീയതയ്ക്കു തന്നെക്കൊണ്ടാകുന്ന സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്ത നടീനടന്മാര്‍ പോലും തങ്ങളുടെ വേഷങ്ങളോടു കൂറു പുലര്‍ത്തുന്നതുകാരണം സിനിമ ഒട്ടും ബോറടിപ്പിക്കുന്നില്ല. ഒരു സാധാരണ കച്ചവടസിനിമയ്ക്കു പറ്റാവുന്നത്ര രസകരവും സുന്ദരവുമായിട്ടുണ്ട് വെള്ളിമൂങ്ങ. കുട്ടികളുടെ പ്രകടനപശ്ചാത്തലത്തിലുള്ള പാട്ടും കൗതുകകരമായി. ഡോക്ടര്‍ പശുപതിയും മറ്റും പോലെ അംഗീകരിക്കപ്പെടാവുന്ന ഒരു സിനിമ തന്നെയാണ് വെള്ളിമൂങ്ങ. ഒരുദാത്ത കലാസൃഷ്ടി എന്ന നിലയിലല്ല. ആസ്വാദ്യമായ ഒരു കൊച്ചുസുന്ദരചിത്രമെന്ന വിധത്തില്‍. ഇതില്‍ സ്ത്രീവിരുദ്ധവും കോമാളിത്തപരവുമായ വശങ്ങളില്ലേ എന്നൊക്കെ ചോദിച്ചാല്‍ നിറയെ ഉണ്ടെന്നു പറയേണ്ടിവരും. അതെല്ലാം വിട്ടിട്ട് ചുമ്മാ രസിച്ചു കാണാനാണെങ്കില്‍ ഈ വെള്ളിമൂങ്ങ കൊള്ളാമെന്നു തന്നെ പറയാം. കഴിഞ്ഞ വെള്ളിയാഴ്ചയിറങ്ങിയ പടങ്ങളില്‍ കച്ചവടപരമായി ഈ വെള്ളിമൂങ്ങ സ്വര്‍ണമൂങ്ങയായിത്തീരുന്നതിനും മറ്റൊരു കാരണവും തിരയേണ്ടതില്ല. റിയോ ഒളിമ്പിക്‌സ് അനുഭവങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് ക്ലോസ് എന്‍കൗണ്ടറില്‍. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലായിരുന്നു പ്രണോയിയെ ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 14-21, 21-19, 21-18. ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായി... ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലായിരുന്നു പ്രണോയിയെ ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 14-21, 21-19, 21-18. ആദ്യ ഗെയിം നഷ്ടമായ ശേഷം... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആട്ടിറച്ചി ക്രിമിനല്‍ മനോഭാവം വളര്‍ത്തുന്നുവെന്ന് ജയിൽ ഡിജിപി ; ശുപാര്‍ശ പരിഗണിക്കാതെ സര്‍ക്കാര്‍ - Samakalika Malayalam തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണ മെനുവില്‍നിന്ന് ആട്ടിറച്ചി മാറ്റണമെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ. ഇക്കാര്യം ആവശ്യപ്പെട്ട് ജയിൽ ഡിജിപി സർക്കാരിന് കത്ത് നൽകി. ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഭൂരിഭാഗം തടവുകാര്‍ക്കും അധികം കൊഴുപ്പ് അകത്തു ചെല്ലുന്നത് ക്രിമിനല്‍ സ്വഭാവം കൂട്ടുമെന്നാണ് ഡിജിപിയുടെ വാദം. ഇറച്ചി കൊടുക്കുന്നത് തടവുകാരുടെ ക്രിമിനല്‍ മനോഭാവത്തെ വര്‍ധിപ്പിക്കുമെന്ന് വിദേശത്ത് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജയിലുകളില്‍ ഇറച്ചി നല്‍കുന്നില്ല. ഇവിടെ ഇറച്ചി നല്‍കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. ജയിലുകളിലെ ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് ആട്ടിറച്ചി ഒഴിവാക്കണമെന്ന ശുപാര്‍ശ ഏതാനും ദിവസം മുമ്പ് ഡിജിപി സര്‍ക്കാരിന് നല്‍കിയത്. ആഴ്ചയില്‍ രണ്ടുദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളില്‍ ഇപ്പോള്‍ നല്‍കുന്ന സസ്യേതരഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നല്‍കുന്നത്. ഒരു തടവുകാരന് ഏകദേശം 150 ഗ്രാം മട്ടണ്‍ കറി കിട്ടും. ഒരു കിലോ ആട്ടിറച്ചിക്ക് 500 മുതല്‍ 650 രൂപവരെ വിലയുണ്ട്. ആട്ടിറച്ചിക്കു പകരം കോഴിയിറച്ചിയാക്കാമെന്നും ശുപാര്‍ശയുണ്ട്. കോഴിയിറച്ചിക്ക് വില കുറവാണ്. മുട്ട കൊടുത്താലും മതിയാകുമെന്നും ഉന്നത ജയിലുദ്യോഗസ്ഥര്‍ വ്യക്തമാക്കി. തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സംസ്ഥാനമാണ് കേരളം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും സസ്യാഹാരമാണ് തടവുകാർക്ക് നല്‍കുന്നത്. ഇതിന് താരതമ്യേന ചെലവും കുറവാണ്. ഇവിടങ്ങളിലൊക്കെ ജയില്‍വകുപ്പുതന്നെയാണ് വിവിധ ജോലികളില്‍ക്കൂടി ഭക്ഷണത്തിന് പണം കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ജയിലുകളില്‍ രാവിലെ ചായയല്ലാതെ പ്രഭാതഭക്ഷണംപോലും നല്‍കാറില്ലെന്ന് ഈ ജയിലുകള്‍ സന്ദര്‍ശിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചിരുന്നു. അതേസമയം ജയിലുകളിൽ ആട്ടിറച്ചി വേണ്ടെന്ന ജയിൽഡിജിപിയുടെ ശുപാർശ പരി​ഗണിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. ജയിലിലെ മെനുവില്‍നിന്ന് ആട്ടിറച്ചി മാറ്റുന്നത് സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയിട്ടൊക്കെ ചെയ്യുന്നതാണ് അതിന്റെ രീതിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കിയത്. അതേസമയം ആട്ടിറച്ചി ഒഴിവാക്കണമെന്ന ശുപാര്‍ശയിൽ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ്. ഇതുസംബന്ധിച്ച് വീണ്ടും സർക്കാരിന് കത്ത് നൽകുമെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എഫ്ടിവി മാറ്റങ്ങളോടെ സംപ്രേഷണം തുടരും | FASHI0N TV PROMOTERS AGREE TO TAILOR FASHION TELECAST - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദില്ലി: ഫാഷന്‍ ടിവി പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് ചാനല്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി സുഷമാസ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. എഫ്ടിവിയെ കുറിച്ചുയുര്‍ന്ന പരാതികളെ തുടര്‍ന്ന് ചാനല്‍ പരിപാടികള്‍ ഒരാഴ്ച്ചയോളം വീക്ഷിച്ച ശേഷം ചാനലിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് നിയോഗിച്ച ഒരു സമിതിക്കു മുമ്പില്‍ ഈ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. വാര്‍ത്താവിനിമയ-പരസ്യ നിയമങ്ങള്‍ ലംഘിക്കുന്നത് ചാനലുകള്‍ തുടരുകയാണെങ്കില്‍ അവയുടെ സംപ്രേഷണം തടയുമെന്ന് മന്ത്രി വ്യക്തമാക്കി. ഡിടിഎച്ച് ടിവി തുടങ്ങുന്നത് ദൂരദര്‍ശനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാരിന് തോന്നിയിട്ടില്ല. 2000 ഏപ്രില്‍ തൊട്ട് 2001 ജനുവരി വരെ ദൂരദര്‍ശന്‍ 510.01 കോടിയുടെ ലാഭം ദൂരദര്‍ശന് ലഭിച്ചു. ഗുജറാത്തിലെ ഭൂകമ്പത്തെ കുറിച്ച് ദൂരദര്‍ശനാണ് ആദ്യം വാര്‍ത്ത സംപ്രേഷണം ചെയ്തത്. ജനുവരി 26 രാവിലെ ഒമ്പതുമണിക്കാണ് ദൂരദര്‍ശന്‍ ഭൂകമ്പവാര്‍ത്ത ജനങ്ങളെ അറിയിച്ചത്. അച്ചടിമാധ്യമരംഗത്ത് വിദേശനിക്ഷേപം തടയണമെന്ന് ധനകാര്യവകുപ്പ് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. വിനോദമേഖലയുടെ വികസനത്തിനായി ഒമ്പതു സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഘോഷമായിട്ടാണ് മക്കള്‍ പത്ത് പേരും കൂടി എഴുപത് വയസ്സായ സ്വന്തം അമ്മയെ വൃദ്ധ- സദനത്തിലെത്തിച്ചത്. ലോകപ്രശസ്‌തനായ വിപ്ലവകാരി, ഗ്രന്ഥകാരൻ. 1928-ൽ അർജന്റീനയിൽ ജനനം. വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടി. 1959-ൽ വിപ്ലവത്തിന്റെ എരിതീയിലേക്കിറങ്ങി. ക്യൂബൻ ഏകാധിപതിയായ ബത്തീസ്‌തയെ നിഷ്‌കാസനം ചെയ്യാൻ ഫിഡൽ കാസ്‌ട്രൊയെ സഹായിച്ചു. 1961-64 കാലഘട്ടത്തിൽ ക്യൂബൻ മന്ത്രിസഭയിൽ അംഗമായിരുന്നു. 1967-ൽ ബൊളീവിയയിൽ വെച്ച്‌ വധിക്കപ്പെട്ടു. ഗ്വറില്ല യുദ്ധമുറ, മോട്ടോർ സൈക്കിൾ ഡയറി, ബൊളീവിയൻ ഡയറി, പാതയിലേക്ക്‌ വീണ്ടും എന്നിവ അദ്ദേഹത്തിന്റെ ഇതര കൃതികൾ. 1972 മാർച്ച്‌ 21 ജനനം. എസ്‌.എസ്‌.എൽ.സി. വിദ്യാഭ്യാസം നേടി. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു. ആദ്യപുസ്‌തകമാണ്‌ ‘ഈച്ചമ്മയും വനദേവതയും.’ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റിയാദ്: സഊദി അറേബ്യ എണ്ണ വില വര്‍ധിപ്പിച്ചേക്കും. ഇന്ധന സബ്‌സിഡിക്കായി രാജ്യം ഒരു വര്‍ഷം മുപ്പതിനായിരം കോടി റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും എണ്ണമന്ത്രി എന്‍ജിനീയര്‍ അലി അല്‍നുഅയ്മി പറഞ്ഞു. എന്നാല്‍ സഊദിയുടെ എണ്ണ നയത്തില്‍ മാറ്റം വരുത്തില്ലെന്നും വിപണിയുടെ സ്വഭാവമനുസരിച്ച് വില നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകവിപണിയില്‍ എണ്ണവില ഇടിഞ്ഞത് ബജറ്റ് വരുമാനം വന്‍തോതില്‍ കുറയാനിടയാക്കി. ബജറ്റ് കമ്മി നികത്തുന്നതിന് കഴിഞ്ഞ ജൂലൈയില്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു. 2007 ന് ശേഷം ഇതാദ്യമായാണ് സഊദി ബോണ്ടുകള്‍ പുറത്തിറക്കുന്നത്. എണ്ണകയറ്റുമതി വരുമാനം പകുതിയായി കുറഞ്ഞു. ബജറ്റില്‍ 14,500 കോടി കമ്മി ഉണ്ടാകുമെന്ന് കരുതുന്ന സാഹചര്യത്തിലാണ് ഇന്ധന വിലയ ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുന്നത്. എണ്ണവില കൂടുന്നത് ഭക്ഷ്യവസ്തുക്കളടക്കം അവശ്യസാധനങ്ങളുടെ വില കൂടുന്നതിന് ഇടയാക്കുമെന്നതിനാല്‍ എണ്ണവിലയില്‍ ഉണ്ടാവുന്ന വര്‍ധന മലയാളികളടക്കമുള്ള പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. നിലവില്‍ ലോകത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സഊദി. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണിത് തിരുവനന്തപുരം: നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. പ്രവാസികളുടെ ഭൗതിക ശരീരം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939, 0471 2333339 എന്നീ കോള്‍സെന്റര്‍ നമ്പറുകളില്‍ വിളിച്ചാല്‍ ഈ സേവനം ലഭ്യമാക്കും. കോള്‍സെന്ററില്‍ നിന്ന് ഉടന്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേക്ക് സന്ദേശം നല്‍കും. പ്രവാസിയുടെ നാട്ടിലെ വസതിയില്‍ നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ തിരിച്ച് വീട്ടില്‍ അഥവാ ആശുപത്രിയില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎല്‍എ. കെബി. ഗണേഷ്‌കുമാറും ഡ്രൈവറും യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണം നേരിട്ട അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. കോട്ടയം പൊന്‍കുന്നത്തേക്കാണ് സിഐ മോഹന്‍ദാസിനെ മാറ്റിയത്. കേസില്‍ സിഐ ഗണേഷ് കുമാറിന് അനുകൂലമായ നിലപാടെടുത്തുവെന്ന ആരോപണമുയര്‍ന്നിരുന്നു. എംഎല്‍എ യുവാവിനെ മര്‍ദിക്കുകയും മാതാവിെന്റ കൈയില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാതെ ഗണേഷിനായി പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണത്തിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ചാണ് എം.എല്‍.എയും െ്രെഡവറും അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചത്.അമ്മ ഷീനയുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്ന എംഎ.എയുടെവാഹനത്തിത്തിന്‌ ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എംഎല്‍എയും െ്രെഡവറും യുവാവിനെ മര്‍ദിച്ചുവെന്നായിരുന്നു പരാതി. കേരളത്തിലെ നവോത്ഥാനത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ല; കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ബി ടീമായി മാറി: മുഖ്യമന്ത്രി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക .. ''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.'' പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട റെയില്‍ പാത വഴിയുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കാനിരിക്കെ പുനരുദ്ധാരണ ജോലികള്‍ അവസാനഘട്ടത്തില്‍ ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള ഭാഗങ്ങളിലെ ജോലികളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയെങ്കിലും തുരങ്കങ്ങളുടെ നവീകരണം ഇനിയും ബാക്കിയാണ്. തെന്മല എം.എസ്.എല്ലില്‍ പുതിയതായി പണിത തുരങ്കം അടക്കമുള്ളവയുടെ നവീകരണ ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്.തുരങ്കങ്ങളുടെ ഉള്ളിലുള്ള കോണ്‍ക്രീറ്റ് ഭിത്തികളില്‍ സിമന്റ് മിശ്രിതം സ്പ്രേ ചെയ്ത് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.ഇന്ന് വൈകിട്ടോടെ ഇത് പൂര്‍ത്തിയാകും. ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തിയാക്കിയ ന്യൂ ആര്യങ്കാവ്-പുനലൂര്‍ പാതയില്‍ രണ്ട് മാസം മുമ്പ് ദക്ഷിണ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ മനോഹരന്റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരീക്ഷാണാര്‍ത്ഥം ട്രെയിന്‍ ഓടിക്കുകയും ചെയ്തു. ഇതിനിടെ കണ്ടെത്തിയ അപാകതകള്‍ ഉടന്‍ പരിഹരിക്കണണമെന്ന് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായുളള നവീകരണമാണ് ഇപ്പോഴും നടക്കുന്നത്. ഇതിനുണ്ടായ കാലതാമസമാണ് പാത കമ്മിഷന്‍ ചെയ്യുന്നതിന് തടസമായിരുന്നത്. നാളെ രാവിലെ 6ന് ചെങ്കോട്ടയില്‍ നിന്ന് കൊല്ലം വരെ ട്രെയിന്‍ ഓടിച്ച്‌ പാത കമ്മിഷന്‍ ചെയ്താലും അവശേഷിക്കുന്ന പണികള്‍ തുടര്‍ന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസത്തോടെയാകും ഔദ്യോഗികമായ ഉദ്ഘാടനം നടക്കുക. അതുകൊണ്ട് അവശേഷിക്കുന്ന അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനുള്ള സമയവും അധികൃതര്‍ക്ക് ലഭിക്കും. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക പുനലൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ മാനസികപീഡനം സ്റ്റേഷന്‍ മാസ്റ്റര്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ രോഗിയായ വിധവയുടെ കോടതി പരിഗണയില്‍ ഇരിക്കുന്ന വസ്തു കയ്യേറി റോഡ്‌ നിര്‍മ്മിച്ചു;ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി:വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥയെ പീഡിപ്പിച്ച യുവാവിനെ കോടതി ഏഴു വര്‍ഷം കഠിന തടവിനു വിധിച്ചു. ഡല്‍ഹി സ്വദേശിയായ കരണ്‍ ബാസിനെയാണു ശിക്ഷിച്ചത്. ഇയാള്‍ 20,000 രൂപ പിഴയും അടയ്ക്കണം. യുവതിയുടെ സമ്മതത്തോടെയാണു ലൈംഗിക ബന്ധം നടത്തിയതെന്ന വാദം കോടതി തള്ളി. സമാന സംഭവങ്ങളില്‍ സുപ്രീംകോടതി പലപ്പോഴായി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണു ഡല്‍ഹിയിലെ കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തൃശൂരിനെ കേന്ദ്രീകരിച്ച് ഈ വര്‍ഷം റിലീസ് ചെയ്ത മലയാള സിനിമകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? | Malayalam Movies Are Rallying On 'Thrissur' Based Movies! - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാള സിനിമ വ്യത്യസ്ത കഥകള്‍ കൊണ്ടു വരുന്നതിനായി ചില പ്രത്യേക സ്ഥലങ്ങളും ഭാഷകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ എറണാകുളം ജില്ലയിലെ അങ്കമാലിയുടെ കഥ പറഞ്ഞ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ച് സിനിമകളില്‍ ഒരു സ്ഥലത്തിന് പ്രധാന്യം കൊടുത്ത് കൊണ്ട് നിര്‍മ്മിച്ചിരുന്നു. പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലെ ഭാഷയും സംസ്‌കാരവും വ്യത്യസ്തമായി കിടക്കുന്നവയാണ്. ജില്ലയെ കേന്ദ്രീകരിച്ചാണ് 2017 ല്‍ അഞ്ച് സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജയസൂര്യ എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ സിനിമയായിരുന്നു തൃശൂരുമായി ബന്ധപ്പെടുത്തി നിര്‍മ്മിച്ചിരുന്ന ചിത്രങ്ങള്‍. സിനിമയുടെ ട്രെന്‍ഡ് മാറി വരുമ്പോള്‍ സ്ഥലങ്ങളും ഭാഷകളും എല്ലാം ആ സിനിമയുടെ ആത്മാവായി മാറുന്നതാണ് പതിവ്. അത്തരം സിനിമകളോട് പ്രേക്ഷകര്‍ക്ക് താല്‍പര്യം കൂടുന്നതും സിനിമയുടെ വിജയമായി മാറുന്നുമുണ്ട്. പൂരങ്ങളുടെ നാട് എന്നറയിപ്പെടുന്ന കേരളത്തിലെ ജില്ലയാണ് തൃശൂര്‍. 2017 ല്‍ നിര്‍മ്മിച്ച 5 സൂപ്പര്‍ ഹിറ്റ് സിനിമകളും തൃശൂരിനെ ചുറ്റി പറ്റി നടന്ന കഥകളായിരുന്നു പറഞ്ഞിരുന്നത്. 2016 ന്റെ അവസാനത്തോടെയാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. സിനിമ തൃശൂരിനെ ചുറ്റി പറ്റിയായിരുന്നു നടന്നത്. തൃശൂരിലുള്ള ബിസിനസുകാരന്റെയും മകന്റെയും കഥയായിരുന്നു സിനിമ പറഞ്ഞത്. തൃശൂര്‍ ഇതിവൃത്തമാക്കി ദിലീപ് നായകനായി അഭിനയിച്ച സിനിമയായിരുന്ന ജോര്‍ജേട്ടന്‍സ് പൂരം. ബിജു അരുക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ ഭാഷയും തൃശൂര്‍ ശൈലിയിലായിരുന്നു. സിനിമ പ്രതീക്ഷിച്ച അത്രയും വിജയമായിരുന്നില്ല. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമ തൃശൂരിനെ കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞിരുന്നത്. ആസിഫ് അലിയെ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം. സിനിമ ഇന്നാണ് തിയറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തൃശൂരിന്റെ കഥയാണ് പറയുന്നത്. ജയസൂര്യയുടെ പുണ്യളാന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. തൃശൂര്‍ ഭാഷയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രഞ്ജിത് ശങ്കറാണ് സംവിധാനം ചെയ്തിരുന്നത്. Read more about: thrissivaperoor kliptham asif ali jayasurya dulquer salmaan ദുല്‍ഖര്‍ സല്‍മാന്‍ ദിലീപ് കുഞ്ചാക്കോ ബോബന്‍ മലയാള സിനിമ സിനിമ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  വ്യോമസേന എത്തിച്ചത് കാലി ശവപ്പെട്ടിയെന്ന് അച്ചുദേവിന്റെ മാതാപിതാക്കൾ- The Sukhoi that Achudev left behind at Thiruvananthapuram അപകടം നടന്ന് ആദ്യ മണിക്കൂറുകളിൽ പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞ് തിരച്ചിൽ നടത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞാണ് തിരച്ചിൽ നടത്തിയത് ന്യൂഡൽഹി: അസമിലെ തേസ്പൂരിൽ സുഖോയ് വിമാനം തകർന്ന് മലയാളിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. മകന്റെ മൃതദേഹമെന്ന മട്ടിൽ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നെന്ന് അച്ചുദേവിന്റെ മാതാപിതാക്കൾ. രാഷ്ട്രപതി പ്രണവ് മുഖർജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച പരാതിയിലാണ് അച്ഛൻ വി.​പി.സ​ഹ​ദേ​വ​നും അമ്മ​ പി. ജ​യ​ശ്രീ​യും ഇക്കാര്യം വെളിപ്പെടുത്തിയത്. എ.സമ്പത്ത് എംപി വഴിയാണ് ഇരുവരും പരാതി നൽകിയത്. അപകടം നടന്ന് ആദ്യ മണിക്കൂറുകളിൽ പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞ് തിരച്ചിൽ നടത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞാണ് തിരച്ചിൽ നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന അച്ചുദേവിന്റെയും ദി​വേ​ഷ്​ പ​ങ്ക​ജിന്റെയും ശരീര ഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നും മു​ഴു​വ​നും ക​ത്തി​യെ​രി​ഞ്ഞി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ്​ വ്യോമസേനാ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. അച്ചുദേവിന്റെ പേഴ്സിന്റെ ഒരു ഭാഗവും ഹരിയാന സ്വദേശിയായ സഹവൈമാനികന്റെ ഷൂവിന്റെ ഒരു ഭാഗവും ലഭിച്ചെന്നും പറഞ്ഞു. മു​ഴു​വ​ൻ ക​ത്തി​യെ​രി​ഞ്ഞാ​ൽ ഇ​തെ​ങ്ങ​നെ​യാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​തെന്നാണ് മാതാപിതാക്കളുടെ സംശയം. അ​ച്ചു​ദേ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​രോ​ധ മ​ന്ത്രി എ​ന്നി​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് എ. സ​മ്പ​ത്ത്​ ക​ത്ത്​ പു​റ​ത്തു​ വി​ട്ടത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : peranbu teaser: peranbu movie teaser out: watch mammootty's charismatic magic - മമ്മൂട്ടിയുടെ പ്രകടനത്തിന് പ്രശംസാപ്രവാഹം: 'പേരൻപ്' ടീസര്‍ | Samayam Malayalam <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മെഗാ സ്റ്റാ‍ര്‍ മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്‍റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അമുധന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയ ചാതുര്യം ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രമാണിത്. പല ചലച്ചിത്ര മേളകളിലും ഇതിനോടകം പലവട്ടം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്‍റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തങ്ക മീങ്കല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. Web Title: peranbu movie teaser out: watch mammootty's charismatic magic: മമ്മൂട്ടിയുടെ പ്രകടനത്തിന് പ്രശംസാപ്രവാഹം; 'പേരൻപ്' ട്രെയില‍ര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലവിധത്തിൽ കാലാകാലങ്ങളായി പലരും പറഞ്ഞു തരുന്നുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഗ്രീൻസ്റ്റോം പിക്ടെയ്ൽ ചാലഞ്ച് 2018 ഫോട്ടോഗ്രഫി മത്സരം ആരംഭിച്ചു. 'പ്ലാസ്റ്റിക്കിനാൽ മലിനമാക്കപ്പെടാത്ത ഭൂമി' എന്ന വിഷയത്തിൽ സ്വന്തമായെടുത്ത ഫോട്ടോകൾ അടിക്കുറിപ്പോടെ മെയ് 30 വരെ www.greenstorm.green എന്ന വെബ്സൈറ്റിൽ സൗജന്യമായി സമർപ്പിക്കാം. എത്ര എൻട്രികൾ വേണമെങ്കിലും സമർപ്പിക്കാം. ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്കാണ് സമ്മാനം. ഒന്നാം സമ്മാനം 50000 രൂപയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്. ഇതിനുപുറമെ സർട്ടിഫിക്കറ്റും സമ്മാനിക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഎസ് കൺസള്‍ട്ടിംഗ് കമ്പനി സ്ഥാപകനും എംഡിയുമായ ദിലീപ് നാരായണൻ യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ 2009ലാണ് ഗ്രീൻസ്റ്റോം ആരംഭിച്ചത്. മനുഷ്യൻ പരിസ്ഥിയോട് കാണിക്കുന്ന ക്രൂരതകൾക്ക് ക്രിയാത്മകതയിലൂടെയും ഡിജിറ്റൽ മീഡിയയിലൂടെയും പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ സ്ഥാപിച്ചത്. 'മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു'; പട്ടാപകല്‍ വീട്ടമ്മയെ വീട്ടിനുളളില്‍ കുത്തിക്കൊന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ മാറാം. ശ്രീനാരായണഗുരു മലയാളത്തിലുണ്ടാക്കിയ ഉണര്‍വിന്റെ, മാറ്റത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കാരമായി ഞാന്‍ കാണുന്നു, ജയമോഹന്റെ ഈ ഓഥല്ലോയെ.- കല്‍പ്പറ്റ നാരായണന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്കു തിരിയുവാനുള്ള ഒരു സമയമാണ് സായം സന്ധ്യും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്റെ ദുഷ്‌കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചു പോകുന്ന ഒരു സമയം ജീവിതത്തിന്റെ ഒച്ചപ്പാടുകളെല്ലാം അവസാനിച്ച് അമ്മയുടെ മടിത്തട്ടില്‍ സംതൃപ്തനായിക്കിടന്ന് കണ്ണുപൂട്ടി ഉറങ്ങുവാന്‍ കഴിയുന്ന ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി മരണത്തിന്റെ തലോടലേറ്റ് ഇഹലോഹം വെടിയുവാന്‍ കഴിയുമെങ്കില്‍ അതൊരു സൗഭാഗ്യമാണ്. വളരെക്കാലം ഒരു കര്‍ഷകന്‍ സ്‌മേഹിക്കുകയും വിശഅവസിക്കുകയും ചെയ്തിരുന്ന അവന്റെ പണിയായുധങ്ങള്‍ അവസാമം കൃതജ്ഞതയോടെ ആയുധപ്ുരയില്‍ നിക്ഷേപിച്ചിട്ട് അവയോട് വിടവാങ്ങുന്നതുപോലെയാണിത്. എന്നാല്‍ ഈ സുന്ദരമായ ജീവിതസായാഹ്നം പലപ്പോഴും അനുഗ്രഹീതരായിട്ടുള്ള മഹാത്മാക്കളഅ#ക്കുപോലും ലഭിച്ചിട്ടില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Sudinam Online | Malayalam news website from Kannur News Paper Sudinam Kannur മാധ്യമങ്ങളോട് രോഷംപ്രകടിപ്പിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ അതൃപ്തി – Sudinam Online | Malayalam news website from Kannur News Paper Sudinam Kannur. കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യപ്രവര്‍ത്തകരോട് രോഷാകുലരായി പ്രതികരിച്ച അമ്മ ഭാരവാഹികള്‍ക്കെതിരെ ജനരോഷം ഉയരുന്നു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ജില്ലാ നേതാക്കള്‍ക്കുള്ളത്. എം എല്‍ എയായ നടന്‍ ഗണേഷ് കുമാറിനും അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പിക്കെതിരെയും രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ നടത്തിയത്. … Continue reading "മാധ്യമങ്ങളോട് രോഷംപ്രകടിപ്പിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ അതൃപ്തി" കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യപ്രവര്‍ത്തകരോട് രോഷാകുലരായി പ്രതികരിച്ച അമ്മ ഭാരവാഹികള്‍ക്കെതിരെ ജനരോഷം ഉയരുന്നു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ജില്ലാ നേതാക്കള്‍ക്കുള്ളത്. എം എല്‍ എയായ നടന്‍ ഗണേഷ് കുമാറിനും അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പിക്കെതിരെയും രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ നടത്തിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഷിപ്പിങ് കമ്പനി ജീവനക്കാരനെ വിദേശത്ത് ആഴക്കടലില്‍ കാണാതായ സംഭവം: ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് ഹൈക്കോടതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 'എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്'; സോളാറിലെ സര്‍ക്കാര്‍ നടപടികളില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്റെ പ്രതികരണം തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത എസ് നായര്‍. തന്റെ ഫോണില്‍ ഉണ്ടായിരുന്ന നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാറാണെന്നും കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പുറത്ത് വിടുമെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നും സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്തുമെന്നുമാണ് സരിത മുമ്പ് പറഞ്ഞിരുന്നത്. Also Read ആര്യാടന്‍, ഹൈബി ഈഡന്‍, അനില്‍ കുമാര്‍…; സരിത ലൈംഗിക ചൂഷണമെന്ന പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടിയെന്നും കത്തിലുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിത പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 2018 മാര്‍ച്ചില്‍ വിതരണം ചെയ്ത എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ സീലോ പതിയാത്തവ ഉണ്ടെങ്കില്‍ ഫീസോ ഫോമോ കൂടാതെ തന്നെ സ്കൂളുകളില്‍ ശേഖരിച്ച് DEO മുഖേന പരീക്ഷാഭവന് നല്‍കാന്‍ നിര്‍ദ്ദേശം ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായി നിയമിക്കപ്പെട്ട അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ സ്പഷ്‌ടീകരണം സംബന്ധിച്ച് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രകൃതിക്ഷോഭം മൂലം ഇടുക്കി ജില്ലയില്‍ ഇതേവരെ 51 പേര്‍ മരിച്ചു. കാണാനില്ലാത്തത് എട്ടുപേരെയാണ്. 51 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ 42 പേര്‍ മരിച്ചത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമാണ്. മുങ്ങി മരിച്ചത് മൂന്നുപേരാണ്. ബാക്കിയുള്ളവര്‍ മരിച്ചത് മരം വീണും വൈദ്യതി ആഘാതമേറ്റുമാണ്. കാലവര്‍ഷത്തില്‍ ഇതേവരെ 389 വീടുകള്‍ പൂര്‍ണമായി നശിച്ചു. 1732 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്ത 10നും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടി. കോടതിയ്ക്കു മുമ്പാകെ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി തേടിയത്.ഇക്കാര്യത്തില്‍ അടുത്ത മാസം 18 ന് വിധി പറയും.ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകന് കോടതി അനുമതി നല്‍കി.അതേ സമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജിയില്‍ അടുത്ത മാസം 18 ന് വിധി പറയും.കേസിലെ 11,12 പ്രതികളായ പ്രതീഷ് ചാക്കൊ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിശദമായ വാദം കേട്ടത്.തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവര്‍ക്കും വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.പ്രതിക്ക് വേണ്ട നിയമസഹായം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.എന്നാല്‍ പ്രതിയെ നിയമവിരുദ്ധമായി സംരക്ഷിക്കാനാണ് അഭിഭാഷകര്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.വിശദമായ വാദം കേട്ട കോടതി വിധി പറയാനായി അടുത്ത മാസം 18 ലേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകന് കോടതി അനുമതി നല്‍കി.കേസില്‍ രഹസ്യ വിചാരണ വേണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രോസിക്യൂഷന്‍ മുഖേന ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. Previous articleനിപ്പാ വവ്വാലുകളില്‍ നിന്നല്ല എന്ന വാര്‍ത്ത തെറ്റ്;നിർണ്ണായക വിവരങ്ങളുമായി ഡോ. കെ.പി അരവിന്ദന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ക്ലീന്‍ പരുമല പദ്ധതിക്കും തുടക്കമായി. പാതയോര ശുചീകരണം നിര്‍വഹിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സ് പരിശീലനവും ശുചീകരണ ഉപകരണങ്ങളുടെ വിതരണവും നടന്നു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.കുര്യാക്കോസ്, ഫാ.കോശി ജോണ്‍ കലയപുരം, ഡോ.ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എച്ച് ഡി വീഡിയോ അഥവാ ഹൈ-ഡെഫിനിഷന്‍ വീഡിയോ എന്നത് ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒരു സാങ്കേതിക പദമാണ്. ക്യാമറ വാങ്ങുമ്പോഴും, ഫോണ്‍ വാങ്ങുമ്പോഴും, ടിവി വാങ്ങുമ്പോഴുമെല്ലാം പലകുറി കേള്‍ക്കുന്ന ഈ പദം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്താണെന്നറിയാമോ ? സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍ (എസ്ഡി) വീഡിയോയേക്കാള്‍ ഉയര്‍ന്ന റെസല്യൂഷനുള്ള എല്ലാ വീഡിയോകളെയും എച്ച്ഡി വീഡിയോ എന്ന് വിളിയ്ക്കാം. സാധാരണയായി 1280X720 പിക്‌സല്‍സ് (720p)റെസല്യൂഷനുള്ള വീഡിയോകളോ, 1920x1080 പിക്‌സല്‍സ് (1080p) റെസല്യൂഷനുള്ള വീഡിയോകളോ ആണ് എച്ച്ഡി വീഡിയോകളായി നമ്മള്‍ കാണാറുള്ളത്. ഇതില്‍ തന്നെ 1920x1080 പിക്‌സല്‍സ് റെസല്യൂഷനുള്ള വീഡിയോകളെയാണ് സമ്പൂര്‍ണ എച്ച്ഡി എന്ന് വിളിയ്ക്കുന്നത്. പല ക്യാമറകളുടെയും, ഫോണുകളുടെയും പരസ്യത്തില്‍ ഫുള്‍ എച്ചഡി എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്. പിക്‌സല്‍ എന്നാല്‍ ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ അല്ലെങ്കില്‍ ഫ്രെയിമിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റാണ്. ഒരു ഡിജിറ്റല്‍ ദൃശ്യത്തില്‍ നമുക്ക് നിയന്ത്രിയ്ക്കാനാകുന്ന ഏറ്റവും ചെറിയ ഘടകവും കൂടാണിത്. ഒരു പിക്‌സല്‍ യഥാര്‍ത്ഥ ചിത്രത്തിന്റെ സാമ്പിളാണ്. സ്വാഭാവികമായും ഈ സാമ്പിളുകളുടെ എണ്ണം കൂടുമ്പോള്‍ ചിത്രത്തിന്റെ തെളിച്ചവും, മിഴിവും വര്‍ദ്ധിയ്ക്കും. അതുകൊണ്ടാണ് കൂടുതല്‍ പിക്‌സല്‍ റേറ്റ് ഉള്ള വീഡിയോകള്‍ ഹൈ-ഡെഫിനിഷനാകുന്നത്. സ്‌ക്രീനുകളുടെ ദൃശ്യ സാധ്യതകളും പിക്‌സല്‍ റേറ്റിനെ ആശ്രയിച്ചാണിരിയ്ക്കുന്നത്. എച്ച്ഡി ഫോര്‍മാറ്റ് സാധാരണയായി സിനിമകള്‍, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ്, ഇന്റര്‍നെറ്റ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലാണ് വ്യാപകമായി ഉപയോഗിയ്ക്കുന്നത്. എച്ച്ഡി വീഡിയോകള്‍ കാണുന്നതിന് എച്ച്ഡി ഫോര്‍മാറ്റ് പിന്താങ്ങുന്ന, യോജിച്ച റെസല്യൂഷനുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. മാത്രമല്ല ഇത്തരം വീഡിയോകള്‍ സൂക്ഷിയ്ക്കുന്നതിന് ബ്ലൂ റേ ഡിസ്‌ക്കുകള്‍ പോലെയുള്ള വര്‍ദ്ധിച്ച സ്‌റ്റോറേജ് സൗകര്യം ആവശ്യമാണ്. ഡിവിഡിയിലും മറ്റും പൂര്‍ണമായ ഗുണമേന്മയോടെ ഇത്തരം വീഡിയോകള്‍ ആസ്വദിയ്ക്കാനാകില്ല. HDCAM, HDCAM-SR, DVCPRO HD, D5 HD, XDCAM HD, HDV, AVCHD തുടങ്ങിയവ ഇപ്പോള്‍ ഉപയോഗത്തിലുള്ള ചില പ്രധാന എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് ഫോര്‍മാറ്റുകളാണ്. സ്റ്റാന്‍ഡേര്‍ഡ് ഹൈ-ഡെഫിനിഷന്‍ വീഡിയോ മോഡുകള്‍ : 720p (1280 x 720), 1080i (1920 x 1080ഇന്റര്‍ലേസ്ഡ്‌), and 1080p (1920 x 1080) എക്‌സ്ട്രാ ഹൈ-ഡെഫിനിഷന്‍ വീഡിയോ മോഡുകള്‍ : 2k (2048×1536), 2160p (3840×2160), 4k (4096×3072), 2540p (4520×2540), and 4320p (7680×4320) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പൈക്ക: (my.kasargodvartha.com 20.08.2018) പൗര പ്രമുഖനും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവുമായ ഹമീദ് പൈക്ക (64) നിര്യാതനായി. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. ദുബൈ- പൈക്ക ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട്, പൈക്കം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, പൈക്കം മണവാട്ടി ബീവി മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി, ബാലടുക്ക ബദര്‍ മസ്ജിദ് സെക്രട്ടറി, ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: മറിയംബി നായന്മാര്‍മൂല. മക്കള്‍: നവാസ് (ബിസിനസ്), നിയാസ് (ദുബൈ), നാസിയ (കുവൈറ്റ്). മരുമക്കള്‍: സാജിദ മുണ്ടോള്‍, റമീസ എടനീര്‍, അമീര്‍ ചെമനാട്. സഹോദരങ്ങള്‍: ഖദീജ ഹംസ ഹാജി, ഫാത്വിമ ഇബ്രാഹിം കെ.ഇ, ഇസ്മാഈല്‍ (ദുബൈ), ബഷീര്‍ (അബുദാബി), ജമീല ബോവിക്കാനം, ദൈനബി അട്ക്കത്ത്ബയല്‍. നിര്യാണത്തില്‍ കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. പൈക്ക മൈത്രി സാംസ്‌കാരിക വേദി അനുശോചിച്ചു. സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം: ലോറി പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥ: എ. അബ്ദുര്‍ റഹ് മാന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ജിഗ്നേഷ് മേവാനി രാഹുലിനെ കണ്ടു: ജിഗ്നേഷിന്റെ ആവശ്യങ്ങള്‍ അവകാശമാണെന്ന് രാഹുല്‍ ഗാന്ധി-Jignesh Mevani meets Rahul Gandi in Gujarat അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേവാനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 17 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മേവാനി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്. കോണ്‍ഗ്രസ് അനുകൂലമായാണ് പ്രതികരിച്ചത്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നവസര്‍ജന്‍ യാത്രയില്‍ രാഹുലിനൊപ്പം മേവാനി പങ്കെടുത്തു. ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. അതേ സമയം ഗുജറാത്തിലെ മറ്റൊരു യുവ നേതാവിനെ കൂടി കൂടെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ജന്‍ അധികാര്‍ മഞ്ച് നേതാവും 27കാരനുമായ പ്രവീണ്‍ റാമുമായി സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയും അശോക് ഗെലോട്ടും കൂടിക്കാഴ്ച നടത്തി. പ്രവീണ്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമര രംഗത്തുള്ള പ്രവീണ്‍ റാമിനെ കൂടെ നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 4.5 ലക്ഷം വരുന്ന യുവ ജീവനക്കാരുടേയും 10 ലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാരുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജാമ്യത്തിൽ ഇറങ്ങിയവരുടെ സർട്ടിഫിക്കറ്റ് മോദിക്ക് വേണ്ട; സോണിയയെയും രാഹുലിനെയും കളിയാക്കി പ്രധാനമന്ത്രി സൂരജ് എലന്തൂരിനെ അറസ്റ്റ് ചെയ്തത് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന്, വിശദീകരണവുമായി വീണാ ജോര്‍ജ് | veena george mlas explanation regarding soorajs arrest - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : » സൂരജ് എലന്തൂരിനെ അറസ്റ്റ് ചെയ്തത് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന്, വിശദീകരണവുമായി വീണാ ജോര്‍ജ് ബസ്റ്റാന്‍റിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നല്‍കിയ വീണ ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെയാണ് വീണയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് വിട്ടയച്ചു. എന്നാല്‍ എംഎല്‍എയുടെ നടപടിക്കെതിരെ #arrest_me_too എന്ന ഹാഷ്ടാഗോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. വീണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം അധിക്ഷേപിച്ചും എംഎല്‍എയുടെ നടപടിയെ വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ. പൊട്ടിതകര്‍ന്ന് ചെളിക്കുളമായി കിടക്കുന്ന ബസ്റ്റാന്‍റിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇലന്തൂർ സ്വദേശി സൂരജ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ നിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് വീണ ജോര്‍ജ്ജ് സൂരജിനെതിരെ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. എന്നാല്‍ എംഎല്‍എയുടെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. എന്നാല്‍ വികസനപ്രശ്നം ചൂണ്ടിക്കാണിച്ചതിനല്ല എന്നാല്‍ മതസ്പര്‍ധ വളര്‍ത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പോസ്റ്റിട്ടതിനാണ് പരാതി നല്‍കിയതെന്നും അതിലാണ് നടപടിയുണ്ടായതുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വീണാ ജോര്‍ജ്ജ്. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നൽകിയിരുന്നു.ഒരു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും മതസ്പർദ്ധ വളർത്തുന്നതും,സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിക്കുന്നതും,അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാൻ കരുതുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാൻ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മതസ്പര്ധയും മതവിദ്വേഷവും വളർത്താൻ ശ്രെമിച്ചതിനെതിരെ ഉള്ളതാണ്. എന്നാൽ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ചിലർ ബോധപൂർവം പ്രെചരിപ്പിക്കുന്നതായി ഞാൻ മനസിലാക്കുന്നു.എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങൾ നടത്തിയിരുന്നു .ജനങ്ങൾ പുച്ചിച്ച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലർ ശ്രമിക്കുന്നത്. 1. പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാൻഡ് നിർമ്മിച്ചത് മുൻസിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത് .ബസ്സ്റ്റാൻഡ് നിർമാണത്തിലെ അപാകതയും,അഴിമതിയും,അശാസ്ത്രീയതയും,ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടി കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡിൽ എം ൽ എ ക്കു മെയ്ന്റനൻസ് നടത്താൻ കഴിയില്ല .മുൻസിപ്പൽ ഭരണം കോൺഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളിനടത്തിഅപവാദ പ്രചാരണം നടത്തിയവർക്ക് അറിയാത്തതുമല്ല, 2.വികസന വിഷയങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ്ജനാധിപത്യബോധമുള്ള ,16 വര്ഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന ഞാൻ അതിൽ ജനങ്ങൾക്കൊപ്പമേ നിൽകുകയുള്ളൂ. 3.സ്ത്രീ എന്ന. നിലയിൽ എന്നെ അപമാനിക്കാൻ ശ്രെമിച്ചതിനും മത വിദ്വേഷം പടർത്താൻ ശ്രെമിച്ചതിനും എതിരെയാണ് പരാതി.അല്ലാതെ വികസന പ്രശനംഉന്നയിച്ചതിനെതിരെയല്ല.സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രെസ്‌തവണയും അപവാദ പ്രചാരണം നടത്തുന്നവർ ഓർത്താൽ നന്ന് . സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാൻ കഴിയുമായിരുന്നില്ല. പൊതു പ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കുവേണ്ടി ഇത്തരം ഇടപെടലുകൾ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ കരുതുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹിലരിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ഹാക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റെനെയും ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം. ഹിലരിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ഹാക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് എഫ്ബിഐയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും അന്വേഷണം ആരംഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തര രഹസ്യങ്ങൾ സൂക്ഷിക്കുന്ന കമ്പ്യൂട്ടറുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.. സ്വകാര്യ അന്വേഷണ ഏജന്‍സിയാണ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.. സൈബര്‍ ആക്രമണത്തെക്കുറിച്ച് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് നാഷനല്‍ സെക്യൂരിറ്റി ഡിവിഷനും എഫ്ബിഐയും അന്വേഷണം ആരംഭിച്ചു.. റഷ്യന്‍ ചാരന്മാരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നതായി ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപണമുന്നയിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ എത്തിക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പ് എതിരാളിയായ ഹിലരി ക്ലിന്റന്റെ കാണാതായ ഇ-മെയിലുകള്‍ കണ്ടത്തണമെന്ന് കഴിഞ്ഞദിവസം റഷ്യയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ട്രംപ് തലയൂരി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനര്‍ നിഷേധിച്ചു. ഫിലാഡെല്‍ഫിയയില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി സ്വീകരിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. 2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്പൂഫ് വീഡിയോ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രൊമോ എന്ന നിലയിലാണ് പ്രമോട്ട് ചെയ്യുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനില്‍ക്കെ ബി.ജെ.പി- കോൺഗ്രസ് അനുയായികള്‍ ഓൺലൈനില്‍ വീഡിയോ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയതായി ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി' തീം വീഡിയോയാണ് വൈറലായിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബാഹുബലിയായി ചിത്രീകരിച്ചാണ് ബിജെപി അനുയായികളുടെ പുതിയ മോര്‍ഫിംങ് വീഡിയോ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശിവരാജ് സിംങ് ചൌഹാന്‍ ബാഹുബലിയായി എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ടപ്പയായി എത്തുന്നു. ഇവര്‍ക്ക് പുറമെ എതിര്‍പക്ഷത്ത് കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, രാഹുൽ ഗാന്ധി, അമ്മ സോണിയ ഗാന്ധി എന്നിവരെയും മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : How to, Change, Extentions, Files, Folder, എങ്ങനെ, മാറ്റാം, എക്‌സ്റ്റെന്‍ഷന്‍, ഫോള്‍ഡര്‍, ഫയല് - Malayalam Gizbot <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിലുള്ള ഫയലുകളുടെ മുഴുവന്‍ എക്‌സ്റ്റെന്‍ഷന്‍ ഒരുമിച്ച് മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? ഒരു 100 ഫയലുണ്ടെങ്കില്‍ എങ്ങനെ ഓരോന്നായി മാറ്റും? എത്ര നേരം പോകും? ഒരു പ്രശ്‌നവുമില്ല..വഴിയുണ്ട് .. ദിപ്പൊ ശരിയാക്കിത്തരാം. മുകളില്‍ പറഞ്ഞ കമാന്‍ഡ് ലൈന്‍ മാര്‍ഗം അത്ര സുഖമുള്ള ഒന്നല്ല. കാരണം വളരെ കുറച്ച് എക്‌സ്റ്റെന്‍ഷന്‍സ് മാത്രമേ അതിലൂടെ മാറ്റാനാകൂ. അപ്പോള്‍ വേറൊരു വഴിയുണ്ട്. എക്‌സ്റ്റന്‍ഷന്‍ ചെയ്ഞ്ചര്‍ എന്നൊരു കുഞ്ഞു സോഫ്റ്റവെയറുപയോഗിക്കാം. അതുവഴി ഒരുമാതിരിപ്പെട്ട എല്ലാ എക്‌സ്റ്റെന്‍ഷന്‍സും മാറ്റാം. 1.എക്‌സ്റ്റെന്‍ഷന്‍ മാറ്റേണ്ട ഫയലുകള്‍ വലിച്ച് സോഫ്റ്റ്‌വെയറിലേക്ക് ഇടുക. ഒരു ഫോള്‍ഡര്‍ അപ്പാടെ വേണമെങ്കിലും അതിലേക്ക് ഡ്രാഗ് ചെയ്തിടാം. അപ്പോള്‍ സബ്‌ഫോള്‍ഡറുകളും സെലക്ട് ചെയ്യണോ എന്ന് സോഫ്റ്റ്‌വെയര്‍ ചോദിക്കും. വേണമെങ്കില്‍ സെലക്ട് ചെയ്യാം. 2. ഫയലുകള്‍ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍, നമുക്ക് ഏത് എക്‌സ്റ്റെന്‍ഷനിലേക്കാണോ മാറ്റേണ്ടത്, ആ എക്‌സ്റ്റെന്‍ഷന്‍ ടൈപ്പ് ചെയ്ത് കൊടുക്കുക. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോഴുള്ള ഗുണമെന്താണെന്നുവച്ചാല്‍ എത്ര ഫയലുകളുടെ എക്‌സ്‌റ്റെന്‍ഷന്‍ വേണമെങ്കിലും ഒരുമിച്ച് മാറ്റാനാകും ഇതില്‍. കമാന്‍ഡ് ലൈന്‍ രീതിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണീ വഴി, അല്ലേ.... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : LG Smartphone, Quad Core Processor, 10 MP Camera Phone, LG Display, എല്‍ജി സ്മാര്‍ട്‌ഫോണ്‍, ക്വാഡ് കോര്‍ പ്രോസസര്‍, 10 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍, എല്‍ജി ഡിസ്‌പ്ലെ - Malayalam Gizbot <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എല്‍ജിയില്‍ നിന്നും ക്വാഡ്‌കോര്‍ പ്രോസസറിലുള്ള സ്മാര്‍ട്‌ഫോണ്‍ വരുന്നു. എല്‍ജി തന്നെ നിര്‍മ്മിക്കുന്ന ക്വാഡ് കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണിലുണ്ടാകുക. 10 മെഗാപിക്‌സല്‍ ക്യാമറ റെസലൂഷനാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 12 മെഗാപിക്‌സല്‍ ക്യാമറയുമായി ഇപ്പോള്‍ വിപണിയിലുള്ള സോണി എക്‌സ്പീരിയ എസിനാകും എല്‍ജിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വെല്ലുവിളി സൃഷ്ടിക്കുക. ഈ പുതിയ സ്മാര്‍ട്‌ഫോണിന് എല്‍ജിയുടെ തന്നെ ഉത്പന്നങ്ങളായ എല്‍ജി ഡിസ്‌പ്ലെയും മറ്റും ഘടകങ്ങളും ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍ജി അതിന്റെ സ്മാര്‍ട്‌ഫോണുകളില്‍ മറ്റ് ബ്രാന്‍ഡഡ് ഡിസ്‌പ്ലെകളാണ് സാധാരണ ഉപയോഗിക്കാറുള്ളത്. മാത്രമല്ല, ഏറെ പ്രശസ്തമായ മറ്റൊരു ഫോണ്‍ എല്‍ജിയുടെ ഡിസ്‌പ്ലെ ഉപയോഗിക്കുന്നുമുണ്ട്. ആപ്പിള്‍ ഐഫോണാണിത്. അതിനാല്‍ അത്രയും മികച്ച ഡിസ്‌പ്ലെ വ്യക്തതയാകും പുതിയ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ വ്യക്തമായിട്ടില്ല. എല്‍9 എന്നാണ് എല്‍ജി നിര്‍മ്മിക്കുന്ന ക്വാഡ് കോര്‍ പ്രോസസറിന്റെ പേര്. ഈ വരുന്ന സെപ്തംബറില്‍ ഈ പ്രോസസര്‍ കമ്പനി ഇറക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്വാഡ് കോര്‍ പ്രോസസിംഗ് ശേഷിയുള്ള ചിപ്പുകള്‍ ഇതാദ്യമായല്ല മൊബൈല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് എക്‌സിനോസ് എന്ന പേരില്‍ സാംസംഗ് ഇത്തരമൊരു ചിപ് നിര്‍മ്മിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ്3യില്‍ ഈ ചിപ്പാണ് പ്രവര്‍ത്തിക്കുന്നത്. <eos>