text
stringlengths 63
327k
|
---|
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Mrunal Thakur will essay the role of Sivagami in Netflix’s ‘Baahubali: Before the Beginning': 'ബാഹുബലി'യ്ക്ക് പുതിയ മുഖങ്ങൾ: രാജമാത ശിവകാമിയായി ഇനി മൃണാൾ താക്കൂർ
രാജമൗലിയുടെ ഐതിഹാസിക ചിത്രം ‘ബാഹുബലി’യുടെ പ്രീക്വൽ സീരീസുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്റർനെറ്റ് സ്ട്രീമിംഗ് ലോകത്തെ അതികായന്മാരായ നെറ്റ്ഫ്ളിക്സ്. സിനിമ പറയാതെ പോയ ‘ബാഹുബലി’ കഥാപാത്രങ്ങളുടെ കഥയ്ക്കു മുൻപുള്ള കഥയാണ് ‘ബാഹുബലി: ബിഫോർ ദ ബിംഗിനിംഗ്’ എന്ന പ്രീക്വൽ സീരീസിൽ പറയുക.
സിനിമയിലെ ശക്തയായ സ്ത്രീ കഥാപാത്രവും മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജമാതാവുമായ ശിവകാമിയുടെ കഥയാണ് ആദ്യ സീസണിൽ പറയുക. ബാഹുബലി സിനിമയുടെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും രമ്യ കൃഷ്ണൻ അനശ്വരമാക്കിയ ശിവകാമി എന്ന കഥാപാത്രത്തിന്റെ കഥയ്ക്കു മുൻപുള്ള ജീവിതവും തന്റേടിയും നിഷേധിയുമായ ഒരു പെൺകുട്ടിയിൽ നിന്നും വിവേകിയും അധികാരത്തിന്റെ മൂർത്തീതത്ഭാവവുമായ രാജമാത എന്ന പദവിയിലേക്കുള്ള ശിവകാമിയുടെ ഉയർച്ചയുമാണ് പ്രീക്വലിന്റെ വിഷയം.
‘ബാഹുബലി: ബിഫോർ ദ ബിംഗിനിംഗി’ന്റെ താരനിർണയം പൂർത്തിയായതായി നെറ്റ്ഫ്ളിക്സ് പറയുന്നു. ‘ലവ്വ് സോണിയ’ ഫെയിം മൃണാൾ താക്കൂറാണ് ബാഹുബലി പ്രീക്വലിൽ ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദദാസ എന്ന കഥാപാത്രമായി രാഹുൽബോസും അഭിനയിക്കുന്നുണ്ട്.
ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ അവലംബിച്ചു തന്നെയാണ് പ്രീക്വൽ ഒരുക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് പറയുന്നു. അതുൽ കുൽക്കർണി, വാഖ്വാർ ഷെയ്ഖ്, ജമീൽ ഖാൻ, സിദ്ദാർത്ഥ് അറോറ, അനുപ് സോണി എന്നിവരും പ്രീക്വലിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രവീൺ സതരും ദേവ കട്ടയുമാണ് പ്രീക്വലിന്റെ സംവിധായകർ. ബാഹുബലിയുടെ അണിയറപ്രവർത്തകരായ അർക്ക മീഡിയയും സംവിധായകൻ എസ് എസ് രാജമൗലിയുമായി സഹകരിച്ചാണ് നെറ്റ്ഫ്ളിക്സ് ഈ പ്രീക്വൽ തയ്യാറാക്കുന്നത്.
ആഗസ്തിലാണ് ബാഹുബലിയുടെ പ്രീക്വൽ വരുന്നു എന്ന പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത്. രണ്ടു സീസണുകളായിട്ടാണ് പ്രീക്വൽ പ്രേക്ഷകർക്ക് മുന്നിലെത്തുക. 9 എപ്പിസോഡുകളാവും ആദ്യ സീസണിലെ സീരീസിൽ ഉണ്ടാവുക.
രമ്യാകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും കരുത്തയായ കഥാപാത്രമായാണ് ശിവകാമിയെ സിനിമാലോകം നോക്കി കാണുന്നത്. ശിവകാമിയെന്ന കഥാപാത്രമാകാൻ ആദ്യം സംവിധായകൻ രാജമൗലി, ശ്രീദേവിയെയായിരുന്നു സമീപിച്ചിരുന്നതെങ്കിലും ശ്രീദേവി ക്ഷണം നിരസിക്കുകയായിരുന്നു.
കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; 9 പേര്‍ മരിച്ചു; ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഹൈദരാബാദ്: എല്ലാം കൈവിട്ടു പോയ അവസ്ഥയിലാണ് ഇപ്പോൾ തെലങ്കാന. നിലവിലുള്ള നിയമസഭാ കാലാവധി അവസാനിക്കാൻ ഒമ്പതു മാസം കൂടി ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സഭ പിരിച്ചുവിടുന്നത്. ഏതാനും മാസങ്ങൾ നഷ്ടമായാലെന്താ അടുത്ത അഞ്ചു വർഷത്തേക്ക് മുഖ്യമന...
ജോഗി ഇഫക്ടിൽ മുങ്ങി ഛത്തീസ്‌ഗഡ്; ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ ഭീഷണി ഉയർത്തി അജിത് ജോഗി-മായാവതി സഖ്യം; ആളിക്കത്തുന്ന ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോൾ ഭരണം കൈവിട്ടുപോകുമോയെന്ന് ബിജെപിക്ക് ഭയം; പിന്നോക്ക ആദിവാസി വോട്ടുകൾ നിർണ്ണായകം; ഛത്തീസ്‌ഗഡിൽ പുതുചരിത്രം രചിക്കുന്നതാര്?
റായ്പൂർ: ഛത്തീസ്‌ഗഡിൽ രാഷ്ട്രീയാന്തരീക്ഷം എപ്പോഴും കലുഷിതമായിരിക്കും. മാവോയിസ്റ്റ് ഭീഷണികൾക്കിടയിൽ ജനജീവിതം സാമാധാനപരമായി കൊണ്ടുപോകുകയെന്നതും ഭരണകക്ഷികൾക്ക് തലവേദനയുള്ള കാര്യമാണ്. നാലാം തവണയും വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങുന്ന ബിജെപിക്കും കൈവിട്ടു...
റായ്പൂർ: മാവോയിസ്റ്റ് ഭീഷണി നിലനിന്നിട്ടും ഛത്തീസ്‌ഗഡിൽ മികച്ച പോളിങ്. ഇന്ന് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്ങാണ് നടന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 75.53 ശതമാനമായിരുന്നു 2013ൽ നടന...
ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരിഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ ബിജെപിക്ക് ഞെട്ടൽ. പാർട്ടിക്ക് വൻ തിരിച്ചടി നൽകി മന്ത്രി പാർട്ടിയിൽ നിന്ന് അണികൾക്കൊപ്പം രാജിവെച്ചു. പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് രാജിവെച്ചത്. ഇതോടെ രാജസ്ഥാനിൽ ബിജെപിയ...
ഛത്തീസ്‌ഗണ്ഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഏഴോളം ഭാഗങ്ങളിൽ സ്ഫോടനം; ഒരു മാവോയിസ്റ്റിനെ വധിച്ചെന്നും ഒരാളെ പിടികൂടിയെന്നും സേന; വോട്ടെടുപ്പ് നടക്കുന്നത് ഏഴ് ജില്ലകളിൽ; മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്‌നന്ദ്ഗാവ്; എതിരാളി വാജ്‌പേയിയുടെ അനന്തരവൾ കരുണ ശുക്‌ള
റായ്പൂർ: ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഛത്തീസ്‌ഗണ്ഡിലെ അന്തഗാഹ് ഗ്രാമത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഗ്രാമത്തിലേ ഏഴോളം ഭാഗങ്ങളിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. തലസ്ഥാനമായ റായ്പൂരിൽ നിന്നും 175 കിലോ മീറ്റർ അകലെ കൺകർ ജില്ലയിൽ വച്ചാണ് ഏറ്റുമുട്...
സീറ്റില്ലെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞത് പാഴായില്ല ! സ്ഥാനാർത്ഥിത്വം നിഷേധിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപി മുൻ മന്ത്രിക്ക് മണിക്കൂറുകൾക്കുള്ളിൽ സീറ്റ് നൽകി കോൺഗ്രസ്; ഹോഷംഗബാദിൽ സർതജ് സിങ്ങിന് കോൺഗ്രസ് സീറ്റ് നൽകിയത് ബിജെപിയിൽ മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നുണ്ടെന്ന 'സൂചന'
ന്യൂഡൽഹി: കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ കരയുന്ന നേതാവിനേ സീറ്റുള്ളൂ എന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും കേൾക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപിയുടെ മുതിർന്ന നേതാവിന്...
രാജസ്ഥാനിലെ ബിജെപിയുടെ അവശേഷിക്കുന്ന സ്വപ്‌നങ്ങളും തല്ലിക്കെടുത്താൻ ക്വട്ടേഷൻ എടുത്ത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ; തോൽക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; അമിത്ഷായെ ധിക്കരിച്ച് സീറ്റ് നിർണ്ണയം നടത്തിയതോടെ സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിക്കാനാകാതെ ഭരണ കക്ഷി; നാമനിർദേശത്തിന് ദിനങ്ങൾ അവശേഷിക്കവേ രാജസ്ഥാനിൽ ബിജെപിക്ക് എല്ലാം പ്രതികൂലം
ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ബിജെപി അടിപതറുമെന്നാണ് സർവേഫലങ്ങളെല്ലാം നൽകുന്ന സൂചന. എന്തായാലും ബിജെപി കേന്ദ്രനേത...
രാജസ്ഥാനിൽ കോൺഗ്രസിന് വിജയം ഉറപ്പ്; മധ്യപ്രദേശിൽ ലക്ഷ്യമിടുന്നത് ബിജെപിയെ അട്ടിമറിക്കുന്ന വിജയം; ഛത്തീസ്‌ഗഡിൽ ഭരണവിരുദ്ധ വികാരം തുണയാകുമെന്നും വോട്ടാകുമെന്ന് പ്രതീക്ഷ; തെലുങ്കാനയിലെ ടിഡിപിയെ കൂട്ടാളികളാക്കിയത് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു; മിസോറാമിൽ അമിത്ഷായുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാൻ നെട്ടോട്ടം: പൊതുതെരഞ്ഞടുപ്പിന്റെ സെമിഫൈനലിനൊരുങ്ങുന്ന കോൺഗ്രസ് മുമ്പെങ്ങും ഇല്ലാത്ത വിധം ആത്മവിശ്വാസത്തിൽ
ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞടുപ്പിലേക്കുള്ള സെമിഫൈനൽ... ഈ മാസം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ രാജ്യം നോക്കിക്കാണുന്നത് ഇങ്ങനെയാണ്. കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ മലർത്തിയടിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്ര...
രാജസ്ഥാനിൽ അജിത് സിംഗിന്റെ പാർട്ടിക്ക് സീറ്റ് കൊടുത്ത് ഒരു വോട്ടു പോലും പാഴാക്കാതെ രാഹുൽ തന്ത്രം; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; കർണ്ണാടകയിലെ നേട്ടം ആവർത്തിക്കാൻ കരുതലോടെ കോൺഗ്രസ് നേതൃത്വം; ഇരു സംസ്ഥാനങ്ങളിലും വൻ പ്രതീക്ഷയോടെ കോൺഗ്രസ് മുമ്പോട്ട്
ന്യൂഡൽഹി: രാജസ്ഥാൻ വിജയം ഉറപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ കരുതലോടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർഎൽഡിയും തമ്മിൽ ധാരണയുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഇത്. മധ്യപ്രദേശിൽ പരമാവധി പുതുമുഖങ്ങളെ മത്സരിപ്പിക്ക...
ട്രംപിനെ വിലയിരുത്താൻ അമേരിക്ക പോളിങ് ബൂത്തിലേക്ക്; മത്സരം ആരംഭിച്ചത് ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും; സ്ഥാനാർത്ഥികളാകുന്നതിൽ 7 ഇന്ത്യൻ വംശജർ; മുസ്ലിം വനിതകളടക്കം ഏറ്റവും കൂടുതൽ വനിതകൾ മത്സര രംഗത്തുള്ള തിരഞ്ഞെടുപ്പ്
വാഷിങ്ടൻ; അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിലയിരുത്താനും അമേരിക്കയിലെ ഇതുവരെയുള്ള ഭരണം വിലയിരുത്താനും അമേരിക്കൻ ജനത പോളിങ് ബൂത്തിലേക്ക്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്‌മെന്...
അഞ്ചിൽ നാലിടത്തും ബിജെപിയെ തകർത്ത് കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ വിജയം; കനത്ത പ്രഹരമേറ്റ ബിജെപിക്കൊപ്പം ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ മാത്രം; റെഡ്ഡി സഹോദരന്മാരുടെ തട്ടകമായ ബെല്ലാരിയിൽ ബിജെപി സ്ഥാനാർത്ഥിയെ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഉഗ്രപ്പയുടെ വിജയാരവം; രാമനഗരിയിൽ അനിത കുമാരസ്വാമിക്കും മിന്നുന്ന വിജയം: സഖ്യ സർക്കാറിന് കരുത്താകുന്ന തിരഞ്ഞെടുപ്പ് വിജയം
ബംഗളൂരു: കർണാടകത്തിൽ ബിജെപിയെ തകർത്തെറിഞ്ഞ് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് ഉജ്ജ്വല വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ നാലിടത്തും കോൺഗ്രസ് - ജെഡിഎസ് സഖ്യം വിജയിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടു...
അമേഠിയിലെ വനിതാ ബിജെപി പ്രവർത്തകർക്ക് സ്മൃതിയുടെ ദീപാവലി സമ്മാനം 10,000 സാരികൾ ! വരുന്ന തിരഞ്ഞെടുപ്പിൽ സ്മൃതിയുടെ ജനസമ്മതി കൂട്ടാൻ ബിജെപിയുടെ പുത്തൻ തന്ത്രം; അമേഠിയിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ ഏറ്റവും ശക്തയായ പ്രവർത്തകയാണ് സ്മൃതിയെന്ന് ഉമാശങ്കർ പാണ്ഡേ; അമേഠിയിൽ കോൺഗ്രസ്-ബിജെപി പോര് മുറുകുന്നു
ന്യൂഡൽഹി: 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തന്നെ ജനമനസുകളിൽ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ. അമേഠിയിൽ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് തോറ്റെങ്കിലും പുതിയ പരീക്ഷണത്തിലൂടെ ജനഹൃദയം കീഴടക്കാനുള്ള ശ്രമത്...
ആത്മവിശ്വാസം വാനോളം....എല്ലാ സീറ്റിലും ഭൂരിപക്ഷം കിട്ടും; ജയം ഉറപ്പിച്ച് ബിജെപി; കർണാടക ഉപതിരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി; വോട്ടെണ്ണൽ നവംബർ ആറിന്
ബെംഗളുരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ബെല്ലാരി- 63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര-73.71 എന്നിങ്ങനെയാണ് വിവിധ സീറ്റുകളിലേയ്ക്കുള്ള പോളിങ്...
40.4ശതമാനം വോട്ടുകളും 16 സീറ്റുകളുമായി യുഡിഎഫ് മുന്നേറുമ്പോൾ 29.3ശതമാനം വോട്ട് മാത്രം നേടി നാല് സീറ്റിൽ എൽ ഡി എഫ് ഒതുങ്ങും; ശബരിമല കത്തിച്ച് 17ശതമാനം വോട്ട് നേടിയാലും ബിജെപിക്ക് ഇക്കുറി സീറ്റ് നേടാനാവില്ല; അർണാബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയും സി വോട്ടറും നടത്തിയ സർവ്വേയിൽ കേരളത്തെ കുറിച്ചുള്ള പ്രവചനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച് പ്രതിഷേധമുയർത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സർവ്വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് അർണാബ് ഗ...
ബിജെപിയേയും ആർ എസി എസിനേയും പോലും വകവയ്ക്കാത്ത വസുന്ധരരാജ സിന്ധ്യ രാജസ്ഥാനിൽ ബിജെപിയുടെ അന്ധകയാവുമെന്ന് ഉറപ്പായി; ഭരണവിരുദ്ധ തരംഗം ആഞ്ഞെടിക്കുന്ന രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായ സർവ്വേ; സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഭൂരിപക്ഷം ജനങ്ങളും
ജയ്പുർ: രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ. വസുന്ധരാ രാജ സിന്ധ്യയോടുള്ള താൽപ്പര്യക്കുറവാണ് ഇതിന് കാരണം. ആർ എസ് എസും ബിജെപിയും പോലും പറഞ്ഞാൽ വസുന്ധരരാജ കേൾക്കുന്നില്ലെന്ന് പരാതിയ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ലണ്ടൻ: യുകെയിൽ ബ്രാഞ്ചുകൾ തുടങ്ങിയത് പഞ്ചാബ് നാഷണൽ ബാങ്കിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയിരിക്കുന്നത്. പിഎൻബിയുടെ യുകെ സബ്സിഡിയറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏഴ് ബ്രാഞ്ചുകളെ പറ്റിച്ച് 271 കോടി രൂപ തട്ടിയെടുത്തിരിക്കുന്ന വ്യവസായികൾക്കെതിരെ കേസ് ഫയ...
മുംബൈ: രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി പണം തട്ടുന്നത് പഴങ്കഥയാകുന്നു. ആധുനിക ചിപ്പോടു കൂടിയ നവീന കാർഡുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് റിസർവ് ബാങ്ക് മറ്റ് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. പുതിയതായി ഇറക്കിയ ഉത്തരവനുസരിച്ച് ഈ വർഷം ഡിസംബർ 3...
കണ്ണടച്ചുതുറക്കുംമുമ്പ് ഇന്ത്യയിൽ ഡെബിറ്റ് കാർഡ് വിപ്ലവം; ലോകത്തെ സർവ രാജ്യങ്ങളെയും മറികടന്ന് ഡെബിറ്റ് കാർഡുകളുടെ എണ്ണം 100 കോടി കവിഞ്ഞു; ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിങ് കുതിപ്പ് കണ്ട് ഞെട്ടി ലോകം
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നേറുന്നത്. ആ ലക്ഷ്യം അകലെയല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയിലെ കുതിച്ചുകയറുന്ന ഡെബിറ്റ് കാർഡുകളുടെ എണ്ണം തെളിയിക്കുന്നത്. നൂറു കോടി ഡെബിറ്റ് കാർഡുകളെന്ന ലക...
കേന്ദ്രസർക്കാറിനോട് ഗുസ്തിപിടിച്ച് ഉർജ്ജിത് പട്ടേലിനും മടുത്തു; റിസർവ് ബാങ്ക് ഗവർണർ രാജിവെക്കുമെന്ന് അഭ്യൂഹം; അനുനയ സമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിക്കുന്നു; കൂടുതൽ മോശം വാർത്തകൾ പുറത്തു വന്നേക്കുമെന്ന് ഭയക്കുന്നതായി പറഞ്ഞ് പി ചിദംബരം
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതയുദ്ധം കനക്കുന്നതിനിടെ ആർബിഐ ഗവർണർ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചേക്കും. വെള്ളിയാഴ്ച...
റിസർവ് ബാങ്കിനെ നിലക്ക് നിർത്താൻ ഇല്ലാത്ത അധികാരം പ്രയോഗിച്ച് കേന്ദ്ര സർക്കാർ; ഒരു സർക്കാരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിയമത്തിലെ വകുപ്പ് പ്രയോഗിച്ച് ഉത്തരവ് നടപ്പിലാക്കാൻ നീക്കം തുടങ്ങി; രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള തുറന്ന യുദ്ധം മുറുകുന്നു. ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത നിയമം ഉപയോഗിച്ച് റിസവർവ് ബാങ്കിന്റെ അധികാര പരിധിയിൽ കേന്ദ്ര സർക്കാർ കൈകടത്തിയതോടെയാണ് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ത...
യുപിഐ വഴിയുള്ള പണമിടപാടിന് 'നിയന്ത്രണം' ; പ്രതിദിനം 20 പേർക്ക് പണമയയ്ക്കാം എന്നത് പത്തായി ചുരുക്കി; മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾക്ക് നിയന്ത്രണമില്ല; ഷോപ്പിങ്, ടാക്‌സി സർവീസ് എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ലെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ
ന്യൂഡൽഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നവർക്ക് നിയന്ത്രണ ചങ്ങലയുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ. പ്രതിദിനം ഇനി മുതൽ ഒരു അക്കൗണ്ടിൽ നിന്നും 10 പേർക്ക് മാത്രമേ പണം കൈമാറാൻ കഴിയൂ. 20 പേർക്ക് വരെ പണം കൈമാറാനുള്ള സൗകര്യമാണ് നിലവിലുണ്ടായിരുന്നത്. മൊ...
എസ് ബി ടി പണി തന്ന് മടങ്ങിയപ്പോൾ കേരളത്തിന് ലഭിച്ച ഏക പ്രതീക്ഷയും അടയുന്നു; കേരളാ ബാങ്ക് എന്ന സ്വപ്‌നത്തിന് മുമ്പ് പാര; കോടതി കേസുകൾ ഇല്ലെങ്കിലേ ലൈസൻസ് തരൂ എന്ന് റിസർവ്വ് ബാങ്ക് പറഞ്ഞതോടെ ജില്ലാ ബാങ്കുകളുടെ ലയനത്തിനെതിരെ കേസുമായി കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളി കേസ് നൽകിയാൽ കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറായിരുന്നു മലയാളിയുടെ സ്വന്തം ബാങ്ക്. ഇതിനെ എസ് ബി ഐയിൽ ലയിപ്പിച്ചതോടെ കേരളത്തിന് സ്വന്തമായി ബാങ്ക് എന്നത് സ്വപ്‌നമായി. സഹകരണബാങ്കുകളെ യോജിപ്പിച്ച് കേരളാ ബാങ്കെന്ന ആശയം അവതരിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്....
ഐ.സിഐ.സിഐ. ബാങ്ക് എംഡി ചന്ദ കൊച്ചാർ രാജിവെച്ചു; നടപടി വീഡിയോകോണിന് ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട് 3,250 കോടി രൂപയുടെ അഴിമതി കേസിൽ അന്വേഷണം മുറുകിയപ്പോൾ; സന്ദീപ് ബക്ഷി പുതിയ എംഡി; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ തലപ്പത്തു നിന്നും പടിയിറങ്ങിയത് ഫോബ്സ് മാസികയുടെ അതിശക്തരായ നൂറ് വനിതകളുടെ പട്ടികയിൽ ഏഴു വർഷം തുടർച്ചയായി ഇടംപിടിച്ച വ്യക്തിത്വം
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ എംഡിയും സിഇഒയുമായിരുന്ന ചന്ദാ കൊച്ചാർ രാജിവെച്ചു. വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടവേയാണ് 56കാരിയായ ചന്ദ കൊച്ചാർ രാജിവെച്ചത്. കാലാവധി തീരുംമുമ്പേ വിരമിക...
പുതിയ സഹകരണ ബാങ്കുകൾ തുടങ്ങാൻ ആവില്ല; കോടതി ഇടപെടൽ ഇല്ലെന്ന് ഉറപ്പു വരുത്തും; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജില്ലാ ബാങ്കുകൾ ലയനം അംഗീകരിക്കണം; മൂലധന കുറവുണ്ടായാൽ സർക്കാർ നികത്തും; ആസ്ഥി ബാധ്യതകൾക്ക് കരുതൽ സൂക്ഷിക്കണം; ട്രഷറി നിക്ഷേങ്ങൾ പിൻവലിക്കണം; കേരളാ ബാങ്കിന് അന്തിമ അനുമതി നൽകാൻ ആവശ്യമായത് ഈ 19 നിബന്ധനകൾ
തിരുവനന്തപുരം: കേരള ബാങ്കിന് അനുമതി നൽകുന്നതിനായി റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത് 19 വ്യവസ്ഥകൾ. 'ബാങ്ക്' എന്ന പദം ഉപയോഗിച്ച് കേരളത്തിൽ പുതിയ സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നതാണ് ഇതിൽ പ്രധാനം. ഈ വ്യവസ്ഥകൾ പാലിച്ചതിനുശേഷം അന്തിമാനുമ...
എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു; ബാങ്കിന്റെ തീരുമാനം ഏടിഎമ്മുകളിലൂടെ കബളിപ്പിക്കലുകൾ കൂടിയതോടെ
മുംബൈ്: എസ്‌ബിഐ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു. നേരത്തെയിത് 40,000 രൂപയായിരുന്നു. എ.ടി.എമ്മുകളിലൂടെ കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. ഡിജിറ്റൽ, കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹ...
ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണമെന്നത് കടുത്ത വെല്ലുവിളി; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വരാനുറച്ച് ധനമന്ത്രി; റിസർവ്വ് ബാങ്ക് അനുമതി കിട്ടിയെങ്കിലും യാഥാർത്ഥ്യമാക്കാൻ മാസങ്ങൾ വേണ്ടിവരും; പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളുടെ കരുത്തിൽ ബാങ്ക് പിടിച്ചെടുക്കാൻ സിപിഎമ്മും; കേരളാ ബാങ്കിൽ കരുതലോടെ നീങ്ങാൻ പിണറായി സർക്കാർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചെങ്കിലും ബാങ്ക് പ്രവർത്തനം തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും. 14 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേര...
സാധാരണക്കാർക്ക് വീണ്ടും 'പണി കൊടുത്ത്' എസ്‌ബിഐ; ദിവസം പിൻവലിക്കാവുന്ന തുക 31 മുതൽ 20,000 ആയി കുറയ്ക്കുന്നു; സമ്പന്നർക്ക് നിലവിലുള്ള 40,000 എന്നത് തുടരും
പാലക്കാട് : സാധാരണക്കാർക്ക് വീണ്ടും പണി കൊടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്‌ബിഐ) ഇരുട്ടടി ! അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മുകളിൽ നിന്നും പ്രതിദിനം പിൻവലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചാണ് എസ്‌ബിഐ സാധാരണക്കാർക്ക് വീണ്ടും വില്ലനായത...
മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ; ലയിപ്പിക്കുന്നത് ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ; ലയനം സംബന്ധിച്ച വിശദാംശങ്ങൾ ബാങ്ക് അധികൃതരുമായി ചർച്ച ചെയ്യാനുള്ള നീക്കത്തിലെന്ന് ധനകാര്യ വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതും രാജ്യത്തെ മൂന്ന് പൊതു മേഖലാ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ യോജിപ്പിച്ചുകൊണ്ടാണ് പുതിയ ബാങ്...
പോസ്റ്റ് ഓഫീസുകൾ ബാങ്കുകൾ ആകുമ്പോൾ അതെങ്ങനെ നമ്മളെ ബാധിക്കും..? കേരളത്തിലെ 14 ബ്രാഞ്ചുകൾ അടക്കം മോദി ഇന്നലെ പ്രഖ്യാപിച്ച പേമെന്റ് ബാങ്കിങ് സമ്പ്രദായത്തെ കുറിച്ച് അറിയേണ്ടതെല്ലാം
മുംബൈ: ഇന്ത്യൻ ബാങ്കിങ് രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അഥവാ ഐപിപിബി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ...
പൊതു മേഖലാ ബാങ്കുകളിലെ നഷ്ടം കുറയ്ക്കാനായി വിദേശ ശാഖകൾ പൂട്ടാനൊരുങ്ങി സർക്കാർ;165 വിദേശ ശാഖകളിലെ 41 എണ്ണം 2016-17ൽ ഓടിയത് കനത്ത നഷ്ടത്തിൽ; പുനർവിന്യാസ നടപടി സ്വീകരിച്ചത് വിദേശ ബാങ്ക് ശാഖകളിൽ നടന്ന വൻ വായ്പാ തട്ടിപ്പ് സംഭവങ്ങൾക്ക് പിന്നാലെ; പൂട്ടുന്നത് എഴുപതിലധികം ശാഖകൾ
ന്യൂഡൽഹി : രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ നഷ്ടം പരിഹരിക്കാൻ പുതിയ നടപടി. വിദേശത്തുള്ള എഴുപതോളം ശാഖകളാണ് ഇതിന്റെ ഭാഗമായി പ്രവർത്തനം അവസാനിപ്പിക്കുന്നത്. ചിലത് ലയിപ്പിക്കാനും നീക്കമുണ്ട്. ലാഭകരമല്ലാത്ത ശാഖകളും ഒരേസ്ഥലത്ത് ഒന്നിലധികമുള്ള ശാഖകളുമാണ് പൂ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അഭിമന്യു വധക്കേസ്: 26 - ാം പ്രതിക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി | ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്ന് കോടിയേരി | ആര്‍എസ്എസ് എല്ലാകാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി | ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം ടെലിവിഷനില്‍ കാണാം | ശബരിമല വിഷയം; സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്ന് കടകംപള്ളി | ഒരു കുപ്രസിദ്ധ പയ്യന്റെ കിടിലന്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടു | അനുശ്രീ ചിത്രം 'ഓട്ടോര്‍ഷ'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി | പി.വി അന്‍വര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു | വിക്ഷേപണം വിജയത്തില്‍; ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ് 29 ഭ്രമണപഥത്തില്‍ എത്തി | ഐസിസി വനിത ലോക ട്വന്റി20; ഓസ്‌ട്രേലിയയ്ക്കും പാകിസ്ഥാനും വിജയം
മഹീന്ദ്ര പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. നവംബര്‍ 15ന് ഓട്ടോറിക്ഷ പുറത്തിറക്കും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുക.
സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. ട്രിയോയിലെ ബാറ്ററി റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ്.
120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് ഇആല്‍ഫ നല്‍കിയിരുന്നത്. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററുമായിരുന്നു. ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Suzuki electric vehicles in india: electric vehicles in indiamade by suzuki incooperated with toyota - ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൈകോര്‍ത്ത് സുസുക്കിയും ടോയോട്ടയും | Samayam Malayalam
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ജപ്പാന്‍ സുസുക്കി മോട്ടോര്‍ കോര്‍പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ആദ്യഘട്ടമായി ഒക്ടോബര്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രംഗത്തിറക്കാനാണ് സുസുക്കി തയ്യാറാവുന്നത്
ന്യൂഡല്‍ഹി: ജപ്പാന്‍ സുസുക്കി മോട്ടോര്‍ കോര്‍പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ആദ്യഘട്ടമായി ഒക്ടോബര്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രംഗത്തിറക്കാനാണ് സുസുക്കി തയ്യാറാവുന്നത്.
അടുത്ത മാസം 50 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി പരീക്ഷണം നടത്തും. ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ യാത്രയും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയിലുമാണ് നിര്‍മ്മാണമെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി പറഞ്ഞു.
ടോയോട്ടോ മോട്ടോര്‍ വിഭാഗത്തിന്‍റെ സഹകരണത്തോടെയാണ് 2020 ല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതയെ കണക്കിലെടുത്താണ് സുസുക്കിയുടെ പുതിയ ചുവടുവെയ്പ്.
2030 എത്തുമ്പോള്‍ ഇന്ത്യയിലെ വാഹനങ്ങള്‍ വൈദ്യുതീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. എന്നാല്‍ ബാറ്ററിയുടെ അമിതവില കാരണം വാഹനത്തിന് വില പൊതുവേ കൂടുതലായിരിക്കും. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവവും വാഹനത്തിന് വെല്ലുവിളിയായിരിക്കും.
മുന്‍നിര വാഹന നിര്‍മ്മാതാക്കളും ഇന്ത്യയിലെ സുസുക്കിയുടെ ഭാഗമായ മാരുതി സുസുക്കി ലിമിറ്റഡ് 2020 തോടെ ഇലക്ട്രിക് വാഹനത്തിനാവശ്യമായ ബാറ്ററി നിര്‍മ്മാണം ആരംഭിക്കുമെന്നും സുസുക്കി അറിയിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
നടി ആക്രമിക്കപ്പെട്ട സംഭവം; കുറ്റം ചെയ്തവർ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി-Chief Minister Pinarayi Vijayan on actress abduction case
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാരായവർ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കേസിനെ കുറിച്ച് വിവരങ്ങൾ പങ്കുവച്ചത്.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങൾക്കകം തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേസിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ അതിന് ശേഷവും അന്വേഷണം നടക്കുന്നുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
“കേസന്വേഷിക്കുന്നതിന് പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്. അവർക്ക് മുന്നോട്ട് പോകുന്നതിന് ഒരു തടസ്സവുമില്ല. എത്ര വലിയ മീനായാലും പിടികൂടുക തന്നെ ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നേരത്തേ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു. പൊലീസ് തന്നെ ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടനയായ അമ്മ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
‘സംഘപരിവാര്‍ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റിയത് ദേശവിരുദ്ധ നടപടി’; പിണറായി വിജയന്‍
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് പെണ്‍കുട്ടി ഗാനം ആലപിച്ചിരിക്കുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Two children dead at Malappuram | മലപ്പുറത്തെ ഞെട്ടിച്ച് രണ്ട് പിഞ്ചോമനകളുടെ മുങ്ങിമരണം; ആപത്ത് സംഭവിച്ചത് പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപത്തെ കുളത്തിൽ; സ്‌കൂൾ വിട്ടുവന്ന് കളിക്കാനിറങ്ങിയ ഒന്നാംക്‌ളാസുകാർ ആപത്തിൽ പെട്ടത് ആരും കണ്ടില്ല; മരണമടഞ്ഞത് വാഴക്കാട് ജിയുപി സ്‌കൂൾ വിദ്യാർത്ഥികൾ - MarunadanMalayali.com
മലപ്പുറത്തെ ഞെട്ടിച്ച് രണ്ട് പിഞ്ചോമനകളുടെ മുങ്ങിമരണം; ആപത്ത് സംഭവിച്ചത് പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപത്തെ കുളത്തിൽ; സ്‌കൂൾ വിട്ടുവന്ന് കളിക്കാനിറങ്ങിയ ഒന്നാംക്‌ളാസുകാർ ആപത്തിൽ പെട്ടത് ആരും കണ്ടില്ല; മരണമടഞ്ഞത് വാഴക്കാട് ജിയുപി സ്‌കൂൾ വിദ്യാർത്ഥികൾ
മലപ്പുറം: വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാനായി ഇറങ്ങിയ രണ്ട് കൊച്ചു കുഞ്ഞുങ്ങൾ മുങ്ങിമരിച്ചു. കുഞ്ഞുങ്ങൾ കളിക്കുന്നതിനിടെ കുഞ്ഞുങ്ങൾ പള്ളിക്ക് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. വാഴക്കാട് തിരുവാലൂർ പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപമുള്ള കുളത്തിലാണ് വാഴക്കാട് ചിറ്റൻ കക്കാട്ടീരി റിയാസിന്റെ മകൻ മുഹമ്മദ് റിഷാൻ (ഏഴ്), വേലീറിപെറ്റ റഷീദിന്റെ മകൻ വി പി അഷ്വാൻ (06) എന്നിവർ വീണ് മരിച്ചത്. മൃതദേഹങ്ങൾ വാഴക്കാട് ഇഖ്‌റ ആശുപത്രിയിൽ.
വൈകിട്ട് 6.30നായിരുന്നു അപകടം. ഇരുവരും വാഴക്കാട് ജി യു പി സ്‌കൂൾ വിദ്യാർത്ഥികളാണ്. ഒന്നാം ക്‌ളാസ് വിദ്യാർത്ഥികളാണ് രണ്ടുപേരും. കുഞ്ഞുങ്ങൾ സ്‌കൂൾവിട്ട് വന്നതിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെയാകും ആപത്തുപിണഞ്ഞതെന്നാണ് നിഗമനം. ഇരുവരും കുളത്തിൽ വീണത് ആരും കണ്ടതുമില്ല. കളിക്കുന്നതിനിടെ കാൽതെറ്റി വീണതാണെന്നാണ് സംശയം. റോഡരികിലാണ് ഇത്തരമൊരു ആപത്ത് പിണഞ്ഞത്. കുട്ടികൾ കുളത്തിൽ വീണത് കണ്ടവർ ഉടൻ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു.
ഇന്നലെ ഇതേപോലെ വൈകുന്നേരും കുട്ടികൾ രണ്ടുപേരും റോഡരികിലെ ഇതേ കുളത്തിന്റെ കരയിൽ സൈക്കിളിൽ എത്തിയിരുന്നു. ഇന്നലെ ഇവർ കുളത്തിൽ ഇറങ്ങാൻ നോക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ അവരെ തിരിച്ചയച്ചിരുന്നു. നല്ല തെളിഞ്ഞ വെള്ളമായതിനാൽ കുളത്തിന് ഒറ്റ നോട്ടത്തിൽ ആഴമില്ലെന്ന് തോന്നും. ഇതു കുട്ടികൾ ആകൃഷ്ടരായതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് കുളത്തിനരികെ കുട്ടികളുടെ സൈക്കിൾ മാത്രം നിർത്തിയതു കണ്ട് അവരെ തിരക്കിയപ്പോൾ കണ്ടില്ല. സംശയംതോന്നി കുളത്തിൽ പരിശോധിച്ചപ്പോഴാണ് ഇരുവരും അകപ്പെട്ട കാര്യം നാട്ടുകാരിൽ ഒരാൾ മനസ്സിലാക്കുന്നത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടം കൂടാതെ സംസ്‌കാരം നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മാനന്തവാടി: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി പലേമാട് പള്ളി വികാരിയായ ഫാ. അബ്രഹാം നെല്ലിക്കലിനെ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയമിച്ചു. രൂപതാ വികാരി ജനറാളായിരുന്ന മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്ഥലം മാറുന്ന സാഹചര്യത്തിലാണ് അബ്രാഹം നെല്ലിക്കല്‍ നിയമിതനായത്.
1961 ജൂണ്‍ 19-ന് ജനിച്ച അച്ചന്‍ മാനന്തവാടി കത്തിഡ്രലില്‍ അസി. വികാരിയായും തലഞ്ഞി, പാടിച്ചിറ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷിയേറ്റും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ അച്ചന്‍ പത്തു വര്‍ഷത്തോളം തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസ്സറായും വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറുമാണ്. 1987 ഏപ്രില്‍ 28-ന് പൗരോഹിത്യം സ്വീകരിച്ച അച്ചന്‍റെ പൗരോഹിത്യ സ്വീകരണത്തിന്‍റെ 30-ാം വാര്‍ഷികദിനത്തിലാണു മാനന്തവാടി രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസായി നിയമിതനായിരിക്കുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
'മല്യയും ജെയ്റ്റ്‍ലിയും 20 മിനുട്ടോളം ചര്‍ച്ച നടത്തി, സിസിടിവി പരിശോധിച്ചാല്‍ സത്യം വെളിവാകും'; കോണ്‍ഗ്രസ് Who downgraded look out circular against Vijay Mallya and why?
‘ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ രാജ്യം വിട്ടു’; സീസറിനെ കൂട്ടുപിടിച്ച് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
'ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ രാജ്യം വിട്ടു'; സീസറിനെ കൂട്ടുപിടിച്ച് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
മല്യ രാജ്യം വിടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദൃക്സാക്ഷിയാണെന്ന് കോണ്‍ഗ്രസ് എംപി
ന്യൂഡല്‍ഹി: ബി.സി 47 ല്‍ നടത്തിയ മധ്യ പൂര്‍വേഷ്യന്‍ തേരോട്ടത്തില്‍ പോണ്ടസ്സിലെ ഫര്‍ണ്ണാണ്ടസ് രാജാവിനെ കീഴടക്കിയപ്പോള്‍ റോമന്‍ ജനറല്‍ ആയിരുന്ന ജൂലിയസ് സീസര്‍ പറഞ്ഞ വാചകമാണ്, ”ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി” എന്നത്. വിവാദ വ്യവസായി വിജയ് മല്യ ധനമന്ത്രി അറുണ്‍ ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രാജ്യം വിട്ടതെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. മല്യ തന്നെയാണ് ബ്രിട്ടനില്‍ വെച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സീസറുടെ വാക്കുകള്‍ കടമെടുത്ത് ചെറിയ മാറ്റം വരുത്തി കേന്ദ്രത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്. ‘ഞാന്‍ വന്നു (പാര്‍ലമെന്റിലേക്ക്), ഞാന്‍ കണ്ടു (അരുണ്‍ ജെയ്റ്റ്ലിയെ), ഞാന്‍ പറന്നു (ലണ്ടനിലേക്ക്)’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ താന്‍ കണ്ടിരുന്നെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം വിടും മുമ്പ് ജെയ്റ്റ്‍ലിയെ കണ്ട മല്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിമാനത്താവളങ്ങളിലെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് ഇതിന് തെളിവാണെന്ന് രാഹുല്‍ പറഞ്ഞു. ധനമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മല്യ രാജ്യം വിടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു കോണ്‍ഗ്രസ് എംപി ദൃക്സാക്ഷിയാണെന്നും രാഹുല്‍ പറഞ്ഞു. ‘അരുണ്‍ ജെയ്റ്റ്‍ലി കള്ളം പറയുകയാണ്. ഇരുവരും ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ കണ്ടതാണ്. ഇരുവരും മുഖാമുഖം ഇരുന്ന് നടത്തിയ കൂടിക്കാഴ്ച 15-20 മിനിറ്റോളം നീണ്ടുനിന്നു. ഒരു കുറ്റവാളിയുമായി ഗൂഢാലോചന നടത്തിയത് എന്തിനെന്ന് ധനമന്ത്രി രാജ്യത്തോട് വിശദീകരിക്കണം. എന്താണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തണം’, രാഹുല്‍ ആവശ്യപ്പെട്ടു.
പിന്നീട് രാഹുല്‍ പി.എല്‍.പൂനിയയ്ക്ക് മൈക്ക് കൈമാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് 2016 മാര്‍ച്ചില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് കണ്ടതായി പൂനിയ പറഞ്ഞു. ‘പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഞാനും ഉണ്ടായിരുന്നു. ഒരു മൂലയ്ക്ക് നിന്ന് സംസാരിക്കുന്ന ഇരുവരേയയും ഞാന്‍ കണ്ടു. അഞ്ചോ എട്ടോ മിനിറ്റ് കഴിഞ്ഞ് ഇരുവരും ഒരു ബെഞ്ചില്‍ ഇരുന്ന് സംസാരിച്ചു. അന്ന് ആദ്യമായി ജെയ്റ്റ്‍ലിയെ കാണാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഞാന്‍ പറഞ്ഞത് തെറ്റാണോ എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാന്‍ തയ്യാറാണ്’, പൂനിയ വ്യക്തമാക്കി. ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ പ്രസ്താവന രാജ്യത്ത് ആളിക്കത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജെയ്റ്റ്‍ലിയുമായി യാദൃച്ഛികമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വിജയ് മല്യ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങിയില്ല. ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെയ്റ്റ്ലിയെ കണ്ടപ്പോൾ ലണ്ടനിലേക്കു പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നുവെന്നും മല്യ കൂട്ടിച്ചേർത്തു.
എന്നാൽ മല്യ പറയുന്നത് കളവാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. മല്യക്ക് കൂടികാഴ്ചയ്ക്ക് സമയം നൽകിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തിയിരുന്നു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് പദ്ധതിയുടെ കണ്ണൂർ ജില്ലാ തല്ല ഉദ്ഘാടനം ജി വി എച്ച് എസ് എസിൽ മെയർ ഇ പി ലത
വയനാട് സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡരികില്‍ പിടിയാനകള്‍ക്കൊപ്പമെത്തിയ കുട്ടിയാന. ചെതലയം ഭാഗത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജയേഷ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം, പെരുമാതുറ ബീച്ച് എന്നിവ ഉള്‍പ്പെടെ 27.26 കോടിയുടെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം മന്ത്രി എ.പി. അനി...
ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേംഗി എന്ന സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷം തികയ്ക്കുന്നതിന്റെ വാലറ്റം പിടിച്ചെത്തിയ, ഹിറ്റ്‌മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ദില്‍വാലെ എന്ന ഷാരൂഖ് ഖാന്‍ ച...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തിരുവനന്തപുരം: തിരുവനന്തപുരം നേമം എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടു ധാരണയുണ്ടായെന്ന് ശരിവെക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പു ഫലം. നേമത്ത് യുഡിഎഫ് വോട്ടില്‍ വലിയൊരു...
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജ്. ചെങ്ങന്നൂരില്‍...
കാസര്‍കോട്: തൃക്കരിപ്പൂരില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ശ്രീയും ശക്തമായ പ്രവര്‍ത്തനത്തിലുടെ ഇരു...
പാലക്കാട്: ബിജെപി നേതാവും പാലക്കാട് നഗരസഭാ 48ാം വാര്‍ഡ് കൗണ്‍സിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മറ്റി അംഗവുമായ പ്രിയ ശിവഗിരി (35) ആത്മഹത്യ ചെയ്തു. വീടിനുള്ളിലാണ് മരിച്ച നിലയില്‍...
തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&zw...
കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്..... കാളിദാസ് ജയറാമിന്റെ വെറൈറ്റി പ്രണയസന്ദേശം വൈറലാകുന്നു
കൊച്ചി: പ്രണയ ദിനത്തില്‍ വെറൈറ്റി പ്രണയാശംസയുമായി മലയാളികളുടെ സ്വന്തം കാളിദാസ്.പാര്‍വതിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
"https://ml.wikipedia.org/w/index.php?title=വർഗ്ഗം:നീഹാരികകൾ&oldid=1718932" എന്ന താളിൽനിന്നു ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=വർഗ്ഗം:പട്ടികകളുടെ_പട്ടികകൾ&oldid=2550747" എന്ന താളിൽനിന്നു ശേഖരിച്ചത്
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Sudinam Online | Malayalam news website from Kannur News Paper Sudinam Kannur പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും – Sudinam Online | Malayalam news website from Kannur News Paper Sudinam Kannur.
ബത്തേരി: പന്ത്രണ്ട് വയസ്സകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റിന് കല്‍പ്പറ്റ പോക്‌സൊ സ്‌പെഷ്യല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് എന്ന പട്ടാളം മുഹമ്മദ്(62) ആണ് ശിക്ഷിക്കപ്പെട്ടത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയോട് വെള്ളം ചോദിച്ചെത്തിയ പ്രതി അകത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ബത്തേരി പോലീസ് പോക്‌സൊ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എടുത്ത കേസ്. പ്രതി പിഴ … Continue reading "പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും"
ബത്തേരി: പന്ത്രണ്ട് വയസ്സകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റിന് കല്‍പ്പറ്റ പോക്‌സൊ സ്‌പെഷ്യല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് എന്ന പട്ടാളം മുഹമ്മദ്(62) ആണ് ശിക്ഷിക്കപ്പെട്ടത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയോട് വെള്ളം ചോദിച്ചെത്തിയ പ്രതി അകത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ബത്തേരി പോലീസ് പോക്‌സൊ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എടുത്ത കേസ്. പ്രതി പിഴ ഒടുക്കുകയാണെങ്കില്‍ പെണ്‍കുട്ടിക്ക് 20 വയസ് പൂര്‍ത്തിയാകുന്ന മുറക്ക് കേരള വിക്ടിം കോംമ്പന്‍സേഷന്‍ ആക്ട് പ്രകാരം 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം വിധി പ്രസ്താവത്തില്‍ പറഞ്ഞു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ശബരിമലയില്‍ ദര്‍ശനം നടത്താതെ കേരളം വിടില്ല, ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായിയുടെ കത്തിന്റെ പൂര്‍ണരൂപം
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
സംസ്ഥാനം ചുട്ടു പഴുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏറ്റവുമധികം ചൂട് അനുഭവപ്പെടുക പ്രളയം ബാധിച്ച ജില്ലകളില്‍ – Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
സംസ്ഥാനം ചുട്ടു പഴുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏറ്റവുമധികം ചൂട് അനുഭവപ്പെടുക പ്രളയം ബാധിച്ച ജില്ലകളില്‍
സംസ്ഥാനത്ത് ചൂടു കൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെയും നീരൊഴുക്ക് കുറഞ്ഞതും വേനല്‍ക്കാലത്തെ പോലെ പാടങ്ങള്‍ വിണ്ടു കീറുന്നതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ക്രമാതീതമായി താപനില ഉയര്‍ന്നിരിക്കുന്നത്. ഈ ജില്ലകളില്‍ സാധാരണ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ട് ശതമാനം വരെ ചൂട് കൂടിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. 24.3 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയാണ് ഈ പ്രദേശങ്ങളിലിപ്പോഴുള്ള താപനില. മണ്‍സൂണ്‍ ദുര്‍ബലമായതും വടക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നതുമാണ് ചൂട് കൂടാന്‍ കാരണം. സെപ്റ്റംബര്‍ 21വരെ തല്‍സ്ഥിതി തുടരുമെന്ന പ്രവചനത്തിലാണ് നിരീക്ഷണ കേന്ദ്രം.
കേരളമുള്‍പ്പെടുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിയിതു തന്നെ.വരുന്ന രണ്ടാഴ്ചകളില്‍ ചൂട് ഇനിയും ഉയരും.
പ്രളയം ഏറെ നാശം വിതച്ച ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പകല്‍ സമയത്താണ് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത്. പതിവിന് വിപരീതമായി അതിരാവിലെ മാത്രമാണ് ജില്ലയില്‍ കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്. ശരാശരി താപനിലയിലെ വ്യതിയാനത്തിന് പുറമേ ജില്ലയില്‍ ഇത്തവണ ലഭിച്ച മഴയും കുറവാണെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Next articleഈ എയര്‍ഹോസ്റ്റസിന്റെ സമയോജിത ഇടപെടല്‍ രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവിതം; മനുഷ്യകടത്തുകാരില്‍ നിന്ന് 13 വയസുകാരിയെ രക്ഷിച്ച് എയര്‍ഹോസ്റ്റസിന് സംഭവം നടന്നു ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അഭിന്ദന പ്രവാഹം
അന്ന് ജുറാസ്സിക് പാര്‍ക്കില്‍ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; നടക്കാതെ പോയ ആ അവസരത്തെ കുറിച്ചു എം.ആർ. ഗോപകുമാർ
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; സ്വകാര്യ ചാനലിനെതിരെ തുറന്നടിച്ച് ഹണി റോസ്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയ ലഗേജ് അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം(98.5 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടിവരും.
ബ്രിജി എഴുതിയ "പ്രാണന്‍റെ സൂക്ഷിപ്പുകാർ "എന്ന കഥാസമാഹാരം ഷാർജ്ജ യിൽ നടന്ന ഇന്റർ നാഷണൽ ബുക്ക് ഫെയറിൽ ഒക്റ്റോബർ 31നു സുപ്രസിദ്ധ എഴുത്തുകാരിയും ഈ വർഷ ത്തെ സ്ത്രീരത്നം കമല...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വിവരാവകാശരേഖകള്‍ പുറത്ത്; ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ | കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ല, ഇന്ത്യയ്ക്കും നല്‍കേണ്ടï: അഫ്രീദി | ഡിജിറ്റൽ ഇന്ത്യയ്ക്ക് കരുത്തേകാന്‍ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു | ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം |
മാന്നാര്‍: ദേശാഭിമാനി സ്വയംസഹായ സംഘത്തിന്റെ മാന്നാറിലെ പരിപാടിയില്‍ വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തതിന്റെ തുടര്‍ നടപടികളില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച മാന്നാര്‍ ഏരിയ കമ്മറ്റി സെക്രട്ടറി പി.ഡി. ശശിധരനെ കൊണ്ട് ഔദ്യോഗിക വിഭാഗം നിര്‍ബന്ധിത അവധി എടുപ്പിച്ചു. പകരം സമീപകാലത്ത് ഔദ്യോഗിക വിഭാഗത്തേക്ക് ചേക്കേറിയ അഡ്വ.സി. ജയചന്ദ്രനെ ആക്ടിങ് ഏരിയ സെക്രട്ടറിയാക്കി. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തില്‍ സെക്രട്ടറിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനു ശേഷമാണ് അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പൊതുസമ്മതനായ വ്യക്തിത്വത്തിന് ഉടമയാണ് ശശിധരന്‍. അതിനാല്‍ ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയ്‌ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഎസ് പക്ഷത്തിന് വ്യക്തമായ സ്വാധീമുള്ള മാന്നാറില്‍ കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ മത്സരത്തിന് കളമൊരുങ്ങിയപ്പോഴാണ് പൊതുസമ്മതനായി മാന്നാര്‍ പടിഞ്ഞാറ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.ഡി. ശശിധരനെ ഏരിയ കമ്മറ്റി സെക്രട്ടറിയാക്കിയത്. വിഎസ് പങ്കെടുത്ത ദേശാഭിമാനി സ്വയംസഹായ സംഘത്തിന്റെ പരിപാടിക്ക് ആദ്യംസമ്മതം നല്‍കുകയും പിന്നീട് വിലക്കുകയുമായിരുന്നു. വിലക്ക് ലംഘിച്ച് പരിപാടിയില്‍ പ്രവര്‍ത്തകര്‍ എത്തിയത് വലിയവിവാദമായിരുന്നു. ഇതിനെതുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ സസ്‌പെന്‍ഷനും പിന്നീട് പിന്‍വലിക്കലും നടന്നിരുന്നു. വിഎസിന്റെ പരിപാടിക്ക് മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് ഔദ്യോഗിക വിഭാഗം പരിപാടി നടത്തിയെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. ഇതോടെ മുഖം നഷ്ടപ്പെട്ട ഔദ്യോഗിക വിഭാഗം എതിരാളികളെ നിശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മാന്നാറില്‍ സിപിഎമ്മിലെ വിഭാഗീയത ശക്തമായിരിക്കുകയാണ്.
പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ഒഴിവാക്കി ഓരോ വിഷയത്തിന്റെയും ഗ്രേഡുകള്‍ മാത്രം നല്‍കുന്ന രീതി അശാസ്ത്രീയമാണ്. ഗ്രേഡുകള്‍ മാത്രം ചേര്‍ക്കുന്നത് മല്‍സര സ്വഭാവം ഒഴിവാക്കാനാണ് എന്നാണു വാദം. എന്നാല്‍ പുതിയൊരു ക്ലാസിലേക്കു പ്രവേശനം നല്‍കുന്നത് മല്‍സരസ്വഭാവമുള്ള റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായതിനാല്‍ അവിടെ മാര്‍ക്കും അത്യാവശ്യമാണ്.
ഡിഗ്രി പ്രവേശനത്തിന് പ്ലസ്ടുവിനു ലഭിച്ച മാര്‍ക്കാണ് നോക്കുന്നത്. എന്നാല്‍ പ്ലസ്ടു പ്രവേശനത്തിന് പത്തിലെ ഗ്രേഡാണ് ഇപ്പോള്‍ എടുക്കുന്നത്. ഏതെങ്കിലുമൊക്കെ വകുപ്പിലുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എല്ലാ ഗ്രേഡും എപ്ലസില്‍ എത്തുമ്പോള്‍ നന്നായി പഠിക്കുന്ന കുട്ടിക്ക് നല്ല മാര്‍ക്ക് ഉണ്ടെങ്കിലും ഒന്നോ രണ്ടോ ഗ്രേഡ് കുറഞ്ഞാല്‍ പ്രവേശന മല്‍സരത്തില്‍ പിന്നിലാകുന്ന സ്ഥിതിയാണുള്ളത്.
സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന്റെയൊപ്പം മാര്‍ക്ക് കൂടി നല്‍കുകയും പ്ലസ്ടു പ്രവേശനം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആക്കുകയും വേണം. ഗ്രേസ് മാര്‍ക്കുകള്‍ കിട്ടിയ കുട്ടിക്ക് പിന്നീട് അതിനു വെയിറ്റേജ് നല്‍കാനും പാടില്ല. മാത്രമല്ല, പ്ലസ്ടു പ്രവേശനത്തിന് അതേ സ്‌കൂളിനും പഞ്ചായത്തിനും നല്‍കുന്ന അശാസ്ത്രീയ വെയിറ്റേജും നിര്‍ത്തലാക്കണം. ഒരു കുട്ടിയും സ്‌കൂളും പഞ്ചായത്തും മാറി പഠിക്കേണ്ടതില്ല എന്ന പിടിവാശി തുല്യനീതിയുടെ ലംഘനമാണ്.
രാജ്യം ടെലിഫോണ്‍-ഇന്റര്‍നെറ്റ് രംഗത്ത് 5 ജി യിലേക്ക് മുന്നേറുമ്പോള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഇന്നും ബി എസ് എന്‍ എല്‍ നല്‍കുന്നത് 2 ജി സേവനങ്ങള്‍ മാത്രമാണ്. അതിനൊരുദാഹരണമാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഏരിയ. 2016 സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിവേദനം നല്‍കിയതിന്റെ ഭാഗമായി ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ എന്നെ സമീപിക്കുകയും ആറു മാസത്തിനുള്ളില്‍ 3 ജി സേവനം ലഭ്യമാക്കുമെന്ന് പറഞ്ഞു രേഖാമൂലം മറുപടി നല്കുകയുമുണ്ടായി.
പലപ്രാവശ്യം കിളിമാനൂര്‍ ബി എസ് എന്‍ എല്‍ ഓഫിസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നു മനസ്സിലാക്കിയിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.
പക്ഷെ നാളിതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റു സ്വകാര്യ ടെലിഫോണ്‍ -ഇന്റര്‍നെറ്റ് ദാതാക്കള്‍ നല്‍കുന്ന സേവനങ്ങള്‍ മികച്ചരീതിയില്‍ ലഭ്യമാകുകയും ചെയ്യുന്ന ഈ സ്ഥലത്ത് ബി എസ് എന്‍ എല്‍ സേവനങ്ങള്‍ എന്തുകൊണ്ട് ലഭ്യമാകുന്നില്ല എന്നത് സംശയാസ്പദമാണ്.
ദേശീയ നിയമ സര്‍വ്വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര ബിരുദ പഠനത്തിന് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് മേയ് 13 ന്
വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയോടുളള വിശ്വാസം അനുദിനം നഷ്ടപ്പെടുന്നു: എബിവിപി ഉപരോധ സമരം നടത്തി
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
92 എന്ന പേരില്‍ താനെഴുതിയ സ്ക്രിപ്റ്റില്‍ നിന്ന് കോപ്പിയടിച്ചാണ് 96 ഉണ്ടാക്കിയിരിക്കുന്നെന്നാണ് സുരേഷ് പറയുന്നത്
തമിഴ് നാട്ടിലും പുറത്തും വലിയ വിജയം നേടി മുന്നേറുന്ന വിജയ് സേതുപതിയുടെ 96നെതരിരെ ആരോപണം. ഭാരതിരാജയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ സുരേഷാണ് 96 തന്‍റെ തിരക്കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 92 എന്ന പേരില്‍ താനെഴുതിയ സ്ക്രിപ്റ്റില്‍ നിന്ന് കോപ്പിയടിച്ചാണ് 96 ഉണ്ടാക്കിയിരിക്കുന്നെന്നാണ് സുരേഷ് പറയുന്നത്. സുരേഷിന്‍റെയും 96ന്‍റെ സംവിധായകന്‍ പ്രേം കുമാറിന്‍റെയും സുഹൃത്തായ മരുതുപാണ്ഡ്യന്‍ എന്നയാളെയാണ് ഇതിന് കുറ്റവാളിയായി സുരേഷ് പറയുന്നത്. ബാരതിരാജയുടെ സംവിധാനത്തില്‍ ഇളയരാജ സംഗീതം നല്‍കുന്ന ഒരു സിനിമ താന്‍ ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.
പക്ഷെ, സംവിധായകന്‍ പ്രേം കുമാര്‍ ഇതിനെയെല്ലാം നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. ഇതിനെക്കുറിച്ച് ആദ്യത്തെ വിവാദമുയര്‍ന്നത് സിനിമ വിജയമാണെന്ന് അറിഞ്ഞതിന് ശേഷമാണ്. രണ്ടാമതും വിവാദം പൊങ്ങി വരുന്നത് സിനിമയുടെ തെലുങ്ക് പകര്‍പ്പവകാശം താന്‍ സ്വന്തമാക്കിയതിന് ശേഷമാണ്. പക്ഷെ വിവാദമുന്നയിക്കുന്നവരരാരും തെളിവായി തങ്ങളുടെ തിരക്കഥ സമര്‍പ്പിച്ചിട്ടില്ല എന്ന് പ്രേം കുമാര്‍ പറഞ്ഞു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
96 തന്‍റെ തിരക്കഥയാണെന്ന് തെളിയിക്കാനുള്ള ബാധ്യത വന്നിരിക്കുന്നുവെന്നും 2016ല്‍ ഈ തിരക്കഥ താന്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും പ്രേം കുമാര്‍ പറഞ്ഞു. തഞ്ചാവൂരില്‍ നിന്നും നാട് വിട്ട ശേഷം റാമിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് താന്‍ ഒരു നോവലും എഴുതിയിട്ടുണ്ടെന്ന് പ്രേം കുമാര്‍ പറഞ്ഞു.
സുരേഷിന്‍റെ കഥ അദ്ദേഹത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണെന്നും താന്‍ പ്രേമിനെ പരിചയപ്പെടുമ്പോള്‍ തന്നെ പ്രേമിന്‍റെ കയ്യില്‍ 96ന്‍റെ പൂര്‍ത്തിയായ തിരക്കഥ ഉണ്ടായിരുന്നുവെന്നും കുറ്റാരോപിതനായ മരുതപാണ്ഡ്യന്‍ പറഞ്ഞു. സിനിമ കണ്ട ശേഷവും രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ തനിക്ക് അനുഭവപ്പെട്ടതായും മരുതപാണ്ഡ്യന്‍ പറഞ്ഞു. സംവിധായകരായ ബാലാജി തരണീധരന്‍, ത്യാഗരാജന്‍ കുമാരരാജ എന്നിവരും പ്രേം കുമാറിനൊപ്പം പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കും. ബിഎസ്പിയുമായോ സമാജ് വാദി പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കേണ്ടെന്നാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഇന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത റാലി നടത്തും.
ലക്നൌവിലെ ലക്ഷ്മണ്‍ ലീല മൈതാനത്താണ് ആറ് ഇടതുപാര്‍ട്ടികള്‍ സംയുക്തമായി റാലി നടത്തുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി, സി.പി.ഐ.എം.എല്‍, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. മറ്റു പാര്‍ട്ടികളുമായോ മുന്നണികളുമായോ സഖ്യമുണ്ടാക്കാതെ ബീഹാര്‍ മാതൃകയില്‍ മത്സരിക്കാനാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം.
എന്‍.ഡി.എ, ബി.എസ്.പി, സാദ്ധ്യത കല്‍പിക്കപ്പെടുന്ന സമാജ് വാദി - കോണ്‍ഗ്രസ് സഖ്യം എന്നിവക്കെതിരെയുള്ള പ്രചാരണത്തിനായിരിക്കും റാലിയില്‍ തുടക്കം കുറിക്കുക. ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കാതെ വേറെ മത്സരിച്ച ഇടതു പാര്‍ട്ടികളുടെ നിലപാടിനെതിരെ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍ സ്വതന്ത്ര ശക്തിയും ഇടത് ഐക്യവും വര്‍ദ്ധിപ്പിക്കാനും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഉറച്ച നിലപാടെടുക്കാനും ബീഹാര്‍ മോഡല്‍ തുടരണമെന്നാണ് ഇടത് പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റാരോടും സഖ്യമില്ലാതെ മത്സരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഹാദിയ വിഷയത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്നതിലൂടെ ഒരു വലിയ മണ്ടത്തരമാണ് മുസ്ലിം ഏകോപന സമിതിയുടെ നേതാക്കൾ ചെയ്യുന്നത്.
റംസാൻ ഒന്നിന് പോറ്റിയെകൊണ്ട് മലപ്പുറത്തെ ക്ഷേത്രങ്ങളിൽ അലമ്പ് കാണിച്ചിട്ടും, സുരേന്ദ്രനാദികളിലൂടെ വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കിയിട്ടും, റിയാസ് മൗലവി, ഫൈസൽ വധങ്ങളിലൂടെ ചോരപ്പുഴ ഒഴുക്കിയിട്ടും സംഘികൾക്ക് നടക്കാതെ പോയ "കേരളത്തിൽ ഹിന്ദു മുസ്ലിം വർഗ്ഗീയ കലാപത്തിന് തിരികൊളുത്തുക" എന്ന ആഗ്രഹമാണ് ഈ ഉടായിപ്പ് ഏകോപന സമിതിയുടെ ഹർത്താൽ ആഹ്വാനത്തോടെ നടക്കാൻ പോകുന്നത്.
ഈ ഹർത്താലിൽ സംഘ് പരിവാർ താടിയും തൊപ്പിയും വെച്ച് അക്രമം നടത്താൻ ആളുകളെ ഇറക്കിവിടാനും, ഹിന്ദുക്കളെ ആക്രമിച്ച് കലാപം വരെ ആക്കി മാറ്റാനും ശ്രമിക്കില്ല എന്നാര് കണ്ടു ? നിലവിലെ അവരുടെ ചെയ്തികളിൽ നിന്നും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയേണ്ടി വരും !
ഈ ഹർത്താലിൽ എന്ത് അക്രമം ഉണ്ടായാലും അത് വരുക മുസ്ലിം പൊതുസമൂഹത്തിന്റെ തലയിലായിരിക്കും. കാരണം "മുസ്ലിം ഏകോപന സമിതി" എന്ന ബാനറിൽ ആണല്ലോ ഈ കലാ പ രിപാടി നടത്തുന്നത് !
ഏതെങ്കിലും ഒരു സംഘടനയുടെ പേരിൽ ഇത്തരം ഹർത്താൽ നടത്തുന്നതും, "മുസ്ലിം ഏകോപന സമിതി" എന്ന പേരിൽ നടത്തും രണ്ടും രണ്ടാണ്.
ഈ വിഷയത്തിൽ നിയമപരമായി തന്നെ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയും എന്ന വസ്തുതയും നാം വിസ്മരിച്ച് കൂടാ.
അതിനാൽ മുസ്ലിം ഏകോപന സമിതി എന്ന പേരിൽ ആഹ്വാനം ചെയ്ത ഈ ഹർത്താൽ പിൻവലിക്കണം. ഇനി ഹർത്താൽ നടത്താതെ ഉറക്കം വരാത്തവരാണ് ഇതിന്റെ പിന്നണിയിൽ എങ്കിൽ, ഈ സമിതിയുടെ പേരിൽ നിന്നും "മുസ്ലിം ഏകോപന" എന്നീ പദങ്ങൾ ഒഴിവാക്കണം.
ഈ മുസ്ലിം ഏകോപന സമിതിയുമായി ഇസ്ലാം മത വിശ്വാസിയും, മുസ്ലിമും ആയ എനിക്കൊരു ഏകോപനവും ഇല്ല എന്നും ഇതിനാൽ അറിയിക്കുന്നു.
"കന്നുകാലികളുടെ അറവു നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ബിജെപിയുടെ ഐടി സെല്ലിനേയും ബിജെപി വക്താക്കളെയും ഒരുപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ് #DravidaNadu എന്ന ഹാഷ്ടാഗ് ക്യാംപെയിൻ. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ദ്രാവിഡനാട് രൂപീകരിക്കണമെന്നും, ഉത്തരേന്ത്യന്‍ സംസ്കാരവും ഹിന്ദിയും തെന്നിന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും, മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നും, ഇത്തരത്തില്‍ ഫെഡറല്‍ സംവിധാനം അംഗീകരിക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പക്ഷം തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വിഭജിച്ച് പ്രത്യേക രാജ്യം നിര്‍മിക്കും എന്നുമാണ് #Dravidanadu വെച്ച് ട്വീറ്റ് ചെയ്യുന്ന ഒട്ടുമിക്ക പേരുടെയും വാദം." - വാർത്ത
മോഡിക്കും കൂട്ടർക്കും മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യയെ മറ്റൊരു വിഭജനാവശ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടം തന്നെയാണ് !
മോഡിയുടെ ഭരണത്തിനും, സംഘ് പരിവാർ അജണ്ടക്കും എതിരേയുള്ള ശക്തമായ എതിർപ്പും നീക്കവുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല.
ജനാധിപത്യ - മതേതരത്വ പാതയിലേക്ക് തിരിച്ച് വരാൻ മോഡിയും കൂട്ടരും തയ്യാറായില്ലെങ്കിൽ, ഈ ആശയം കേവലം ഒരു ഹാഷ് ടാഗ് പ്രചാരണത്തിൽ ഒതുങ്ങണം എന്നില്ല !
ഹാദിയ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയെ ന്യായീകരിച്ച് ഒരു പോസ്റ്റ് സോഷ്യൽ മീഡിയകളിൽ ഒഴുകി നടക്കുന്നുണ്ട്.
01. കോടതിയിൽ ഇവർ 21.12.2016 ന് ഹാജരായപ്പോൾ, ഷഫിൻ ജഹാനുമായാണ് ഹാജരായത്. അത് തന്റെ ഭർത്താവ് ആണെന്നും 19.12.2016 ന് തങ്ങളുടെ വിവാഹം കഴിഞ്ഞു എന്നും ഹാദിയ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ 19.12.2016 ന് കോടതിയിൽ ഹാജരായിരുന്ന ഹാദിയ വിവാഹക്കാര്യത്തെ കുറിച്ച് ഒരു സൂചനയും കോടതിയിൽ നൽകിയിരുന്നില്ല. ഇത് കോടതി സംശയത്തോടെ നോക്കി കണ്ടു. കോടതി കസ്റ്റഡിയിൽ ഉള്ള ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് ചുരുക്കം.
03. എസ് ഡി പി ഐ എന്ന പാർട്ടിയുടെ സജീവ പ്രവർത്തകനായ ഷഫിന് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. 143, 147, 341, 323, 294 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് ഉണ്ട്.
05. അഖില ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് അനുസരിച്ച് അവളുടെ പേര്‍ ആസ്യ എന്നായിരുന്നു, പിന്നെ വേറെ അഫിഡവിറ്റ് നല്‍കിയപ്പോള്‍ ആദിയ എന്നായി, അവസാനം അഫിഡവിറ്റ് നല്‍കിയ അവസരത്തില്‍ ഹാദിയ എന്നായി ഉറപ്പിച്ചു. അതിനാല്‍ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള കപ്പാസിറ്റി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു.
06. ഇവളുമായി സംസാരിച്ച ജഡ്ജിമാര്‍ക്ക് ഇവര്‍ സാധാ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്.
01. കോടതിയിൽ കേസ് ഉള്ള ഒരാളുടെ വിവാഹം നടക്കുമ്പോൾ അത് കോടതിയിൽ അറിയിച്ച് സമ്മതപത്രം വാങ്ങണം എന്ന നിയമം ഉള്ളതായി എനിക്കറിവില്ല. ഇനി അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയുന്നവർ നൽകുക.
ഇസ്ലാമിക നിയമ പ്രകാരം ഒരു വിവാഹം സാധുവാകാൻ വേണ്ട കാര്യങ്ങൾ ഈ വിവാഹത്തിൽ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. പെണ്ണിന്റെ സമ്മതം, ഖാളിയുടെ നിർദ്ദേശപ്രകാരം വിവാഹം നടത്തിക്കൊടുക്കാനുള്ള ആൾ, രണ്ട് സാക്ഷികൾ, മഹർ എന്നിവയെല്ലാം ഈ വിവാഹത്തിൽ ഇസ്ലാമിക നിയമ പ്രകാരം നടന്നിട്ടുണ്ട്. അപ്പോൾ ആ വിവാഹം റദ്ദ് ചെയ്യാൻ കോടതിക്ക് എന്ത് അവകാശം ? അതിലെന്ത് ന്യായം ?
മാത്രമല്ല ഉഭയ സമ്മത്തോടെ ഉള്ള ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കാം എന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. വിവാഹ ശേഷം ഷഫിനും, ഹാദിയയും രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. അന്ന് അവർ തമ്മിൽ ഉഭയ സമ്മത്തോടെ ഉള്ള ലൈംഗിക ബന്ധം ഉണ്ടായി എന്ന് വാദിച്ചാൽ വിവാഹം സാധുവാണെന്ന് കോടതി അംഗീകരിക്കുമോ ?
02. ഫേസ് ബുക്കിൽ സജീവമായവർ എല്ലാം വിവാഹ വാർത്ത ഫേസ് ബുക്കിലൂടെ അറിയിക്കണം എന്ന നിയമം ഉണ്ടോ ? അങ്ങിനെ അറിയിക്കാത്ത ഫേസ് ബുക്ക് സജീവികളുടെ വിവാഹം ഇന്ത്യയിൽ അംഗീകരിക്കപ്പെടില്ലേ ?
ഷഫിൻ തനിക്ക് പണം കിട്ടുന്ന വഴികളായി പറയുന്നത് ഒന്നുകിൽ കോടതി സ്വീകരിക്കുക. അല്ലെങ്കിൽ ആ വഴികൾ കോടതി അന്വേഷിച്ച് കണ്ടെത്തുക. ആ വഴികളിൽ നിയമ ലംഘനം ഉണ്ടെങ്കിൽ അതിനെതിരെ കേസ് എടുക്കുക. ശിക്ഷിക്കുക. അതല്ലേ കോടതി ചെയ്യേണ്ടത് ?
05. പേര് ഇങ്ങനെ മാറ്റാൻ പാടില്ല എന്ന നിയമം ഉണ്ടെങ്കിൽ ആ പേര് മാറ്റത്തിന് ഹാദിയക്ക് എതിരേ കേസ് എടുക്കുക. ശിക്ഷിക്കുക. അല്ലാതെ വിവാഹം റദ്ദ് ചെയ്യുന്നതിൽ എന്ത് ന്യായം ?
06. സാധാ ബുദ്ധി എന്നത് മോശം കാര്യമാണോ ? സാധാ ബുദ്ധി ഉള്ളവർ എടുക്കുന്ന തീരുമാനങ്ങളിൽ ഒക്കെ കോടതി ഇടപെടുമോ ?
"വരനും, വധുവും തങ്ങളെ സമീപിച്ചത് വരന്റെ സ്വഭാവത്തിനും, വരുമാനത്തിനും സർട്ടിഫിക്കറ്റ് നൽകാനും, വധുവിന്റെ ബുദ്ധി അളക്കാനും ആണ്" എന്നാണോ കോടതി കരുതിയിരിക്കുന്നത് യുവർ ഓണർ ?
"മയിൽ ഇന്ത്യയുടെ ദേശീയ പക്ഷി ആയത് അത് ഒരു ബ്രഹ്മചാരി ആയത് കൊണ്ടാണ്. മയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അതായത് അത് ഇണചേരാറില്ല. മയിലുകളിൽ പ്രത്യുൽപാദനം നടക്കുന്നത് പെൺമയിൽ ആൺ മയിലിൻറെ കണ്ണിനീർ കുടിക്കുന്നത് കൊണ്ടാണ്. ഭഗവാൻ കൃഷ്ണനും മയിൽ പീലി ചൂടിയിരുന്നു. മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു." - രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ.
അപ്പൊ ഈ ഹൈക്കോടതി ജഡ്ജിയാവാൻ ഇത്രയൊക്കെ വിവരം മതിയല്ലേ ? ഇക്കണക്കിന് കെ.സുരേന്ദ്രനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആക്കണം !
രണ്ട് മയിലുകൾ ഒന്നിന്ന് മീതെ ഒന്നായി ഇരിക്കുന്ന ഫോട്ടോ ഇട്ട് മയിലുകൾ ഇണ ചേരുകയാണ് എന്ന് പലരും പ്രചരിപ്പിക്കുന്നു.
എന്നാൽ അവ ഇണ ചേരുകയല്ല ചെയ്യുന്നത് എന്ന് പറയേണ്ടി വരും. ലോക യോഗ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാനുള്ള "മയൂരാസനം" എന്ന യോഗാസനം പരിശീലിക്കുകയായിരിക്കും ചെയ്യുന്നത് മക്കളേ...
ഇനി "മയൂരാസനം" എന്ന പേരിൽ ഒരു ആസനം ഉണ്ടോ എന്ന് സംശയിക്കുന്നവർക്ക് അതൊന്ന് ഗൂഗിൾ ചെയ്ത് നോക്കാവുന്നതാണ്.
"ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബാലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്." - വാർത്ത
ആ മുസ്ലിം യുവതിക്ക് ജീവനെങ്കിലും ബാക്കി കിട്ടിയല്ലോ എന്നാശ്വസിക്കാം. സംഘി അഴിഞ്ഞാട്ടം നടക്കുമ്പോൾ എന്ത് പറയാൻ ? ആരോട് പറയാൻ ?
ഓഫറുകളുടേയും, സൗജന്യങ്ങളുടേയും പിന്നാലെ പായുന്ന നമുക്ക് ഓക്സിജന്റെ കൂടെ ഇത്തിരി കാർബൺ പശു ഫ്രീ ആയി തരുന്നത് ഇത്ര വല്യ തെറ്റാണോ ?
കാരണം സംഘികൾക്ക് മുന്നിൽ മുട്ട് വളക്കാത്തവരെ വിളിക്കാനുള്ള പേരായാണ് "പാക്കിസ്ഥാൻ" എന്ന പദം ഇനി വിലയിരുത്തപ്പെടുക.
കേരളത്തോട് തുല്യപ്പെടുത്തുക വഴി പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ മഹത്വം ഉയർത്തിയ സംഘികൾക്ക് അഭിനന്ദനങ്ങൾ.
പണ്ടൊക്കെ ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ ഇന്ത്യ ജയിക്കണം എന്ന അതിയായ ആഗ്രഹമായിരുന്നു.
എന്നാൽ ഇപ്പോൾ മോഡിയും, സംഘികളും, മേജർ രവിയും എല്ലാം രാജ്യ സ്നേഹം പഠിപ്പിക്കാൻ തുടങ്ങിയതിൽ പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ ജയിക്കണം എന്നാണ് ആഗ്രഹിക്കാറുള്ളത് !
മുട്ട പൊരിച്ചതിന് "ഓംലെറ്റ്" എന്ന് ഇനി പറയാതിരിക്കുക. കാരണം ഓംലെറ്റിൽ "ഓം" ഉള്ളതുകൊണ്ട് നിരോധന സാധ്യത ഉണ്ട്.
മുട്ട പൊരിച്ചതിനെ സംഘികളുടെ കരാളഹസ്തങ്ങളിൽ നിന്നും രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് "ആംബ്ലൈറ്റ്" എന്ന പദം പ്രചരിപ്പിക്കാം.
"അന്യ മതങ്ങളിലെ പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുമ്പോഴേക്കും അവർ ഐ എസിലേക്ക് പോകുമോ എന്ന് അന്വേഷിക്കുകയും, ഭയപ്പെടുകയും, അത് തടയാൻ ശ്രമിക്കുകയും ചെയ്യുന്ന കോടതികൾ, എന്ത് കൊണ്ട് മുസ്ലിം പെൺകുട്ടികൾ മതം മാറി ആർ എസ് എസ്സുകാരെ വിവാഹം ചെയ്യുമ്പോൾ ആ പെൺകുട്ടിയും ആർ എസ് എസ്സിലേക്ക് പോകുമോ എന്ന് അന്വേഷിക്കുകയും, ഭയപ്പെടുകയും, അത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നില്ല ?" - എന്നത് കോടതികൾ തന്നെ മറുപടി പറയാൻ തയ്യാറാവേണ്ട ഇന്നുകളിലെ ഏറ്റവും പ്രസക്തമായ ചോദ്യമാണ്.
"അമുസ്ലിംങ്ങൾ ഇസ്ലാം സ്വീകരിച്ച് ഭീകര സംഘടനയിൽ ചേരുമ്പോൾ മാത്രം ബേജാറായാൽ മതി, മുസ്ലിംങ്ങൾ മറ്റു മതങ്ങൾ സ്വീകരിച്ച് ഭീകര സംഘടനയുടെ ഭാഗമാകുമ്പോൾ ബേജാറാകേണ്ട" - എന്ന് ഇന്ത്യൻ നിയമ വ്യവസ്ഥയിലോ, ഭരണ ഘടനയിലോ എഴുതി വെച്ചിട്ടുണ്ടോ ?
നോമ്പ് തുറക്കുമ്പോൾ സമൂസക്ക് ഇട്ട് ഒന്ന് ചാമ്പിയതാണ്. സമൂസ തടി സലാമത്താക്കി തെന്നി മാറി. നാവ് കൃത്യമായി "എന്നെ വിളിച്ചോ ?" എന്ന മട്ടിൽ പല്ലുകൾക്കിടയിൽ ചെന്ന് നിന്ന് കൊടുത്തു. സമൂസക്ക് ഇട്ട് കൊടുത്തത്, നാവിന് കൊണ്ടു. രണ്ട് പല്ലുകൾ നൈസായി നാവിൽ കുഴൽക്കിണറടിച്ചു !
സീതാറാം യെച്ചൂരിയെ സംഘികൾ ആക്രമിച്ചതിൽ പ്രതിഷേധിക്കുന്നതിനു മുൻപ് യച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിൽ എത്തിക്കുന്നതിന് ആവശ്യമായ നീക്കങ്ങൾ നടത്തുക എന്നതാണ് സി പി എം കേരള ഘടകം ചെയ്യേണ്ട കാര്യം. അല്ലാതെ വല്യ വായയിൽ ചിദ്ധാന്തം വിളമ്പിക്കൊണ്ടിരുന്നിട്ട് കാര്യമില്ല.
"ഇന്ത്യയിൽ ഫാസിസം എത്തിയിട്ടില്ല" എന്ന് പറഞ്ഞ് നടക്കുന്ന പ്രകാശ് കാരാട്ടിന്നായിരുന്നു സംഘികളുടെ തല്ല് കിട്ടിയിരുന്നത് എങ്കിൽ കാരാട്ടിന് ചിലപ്പോൾ തിരിച്ചറിവ് ഉണ്ടായേനേ !
"കോൺഗ്രസ് മുക്ത ഭാരതം" അല്ല ഇന്ത്യൻ ജനാധിപത്യം സ്വപ്നം കാണേണ്ടത്, മറിച്ച് "സംഘി മുക്ത ഭാരതം" ആണ് എന്ന തിരിച്ചറിവ് സി പി എമ്മിന് ഈ സംഭവത്തിലൂടെ ഉണ്ടായി എങ്കിൽ നല്ലത് !
സീതാറാം യച്ചൂരിയുടെ പേരിൽ സീതയും, റാമും ഉണ്ടായിട്ടും സംഘികൾ പഞ്ഞിക്കിട്ടല്ലോ എന്നാലോചിക്കുമ്പോഴാ....
ഇനി "രഘുപതി രാഘവ രാജാറാം, പതിത് പാവന സീതാറാം" എന്ന് പാടിയ ഗാന്ധിജിയാണ് ഇതെന്ന് സംഘികൾ തെറ്റിദ്ധരിച്ചോ ആവോ ?
നികേഷ്, നിങ്ങൾക്ക് പറ്റിയ പണി ഇത് തന്നെയാണ്. അത് തുടരുക, സി പി എമ്മിന്റെ കെണിയിൽ പോയി തല വെച്ച് കൊടുത്തതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ച് കൊണ്ട് !
അങ്ങനെ അലങ്കാര മത്സ്യങ്ങളേയും കേന്ദ്ര സർക്കാർ നിരോധിച്ചു. ഇനി അവയെ ഗ്ലാസ് പാത്രങ്ങളിൽ ഒന്നും വളർത്താൻ പാടില്ലത്രേ !
ഭാരതാംബയുടെ ശരീരത്തിൽ അപ്പിയിടുന്നതും, മൂത്രമൊഴിക്കുന്നതും, കക്കൂസ് ടാങ്ക് പണിയുന്നതും നിരോധിച്ച ഉത്തരവ് വന്നോ മക്കളേ ?
ഫേസ്ബുക്കിൽ തന്നെ അപൂർവ്വമായി വരുന്നവരേയും, മ്മടെ പോസ്റ്റുകളിൽ മാസത്തിൽ ഒരിക്കലെങ്കിലും ലൈക്കാനുഗ്രമോ, റിയാക്ഷനാനുഗ്രഹമോ, കമന്റാനുഗ്രമോ നൽകാത്തവരേയും, ഫേക്കന്മാരായും, ഫേക്കിണികളായും തോന്നിയവരേയും എല്ലാം എടുത്ത് ദൂരേ കളഞ്ഞു.
"On this day" എന്ന ഓപ്ഷൻ വഴി ഒരോ ദിവസവും നോക്കിയാൽ ആ ദിവസം നമ്മോട് ഫ്രണ്ട്‌സ് ആയവരുടെ ലിസ്റ്റ് കാണാം. അവരുടെ വാളിൽ പോയി ഒന്ന് തപ്പുക. അവർ നമ്മുടെ പോസ്റ്റുകളിൽ ഒക്കെ ലൈക്കാനും കമന്റാനും വരുന്ന ആളുകൾ ആണെങ്കിൽ നമുക്ക് അറിയാമല്ലോ. അങ്ങനെ പരിചയം ഇല്ലാത്തവർ ആണെങ്കിൽ വാൾ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കും. അവർ ഇടക്കൊക്കെ പോസ്റ്റ് ഇടുന്നവരാണോ അല്ലയോ എന്നൊക്കെ അതുവഴി മനസ്സിലാവും. മാസത്തിൽ ഒരിക്കലും കൊല്ലത്തിൽ ഒരിക്കലും ഒക്കെ വരുന്ന ഐറ്റംസ് ആണെങ്കിൽ അപ്പൊ തട്ടും. Fb ഇവന്റ്സിലെ "ബർത്ത് ഡേ" ഓപ്ഷൻ വഴിയും ഇതേ പോലെ പോയി നോക്കാം.
എന്തായാലും ഇനി കുറച്ച് പേരെ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തണം. താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഉള്ളവർക്ക് സ്വാഗതം.
02. മാസത്തിൽ ഒരിക്കൽ എങ്കിലും മ്മടെ പോസ്റ്റിനു ലൈക്ക് / റിയാക്ഷൻ / കമന്റാനുഗ്രഹം നൽകാൻ വിശാല മനസ്സ് ഉള്ളവരാവണം.
"ഇത്രയും മാനദണ്ഡങ്ങൾ ഒക്കെ പാലിച്ച് വല്ലവരും നിന്റെ ഫ്രണ്ട് ലിസ്റ്റിലേക്ക് വരാൻ നീ ആരാടാ ? വല്ല തമ്പ്രാനും ആണോ ? എനിക്കൊന്നും വരാൻ സൗകര്യം ഇല്ലെടാ" എന്നൊക്കെ ചിലർക്ക് ചോദിക്കാനും, പറയാനും ഉണ്ടാവും.
കെ.സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ, മരിച്ച് പോയവർ വരെ തിരിച്ച് വന്ന് വോട്ട് ചെയ്യുകയും, തുടർന്ന് അവർ ജീവിക്കുകയും ചെയ്തു എന്നത് ലോകാത്ഭുതവും, മെഡിക്കൽ മിറാക്കിളും ആണ്.
എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും, മരിച്ച് പോയവരെ ജീവിപ്പിക്കുക, അവരെ വോട്ട് ചെയ്യിക്കുക, തുടർന്നും ജീവിപ്പിക്കുക എന്ന സുരേന്ദ്രന്റെ കഴിവ് അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
ഈ മഹത്തായ കാര്യം ചെയ്ത സുരേന്ദ്രനെ രാജ്യം ഭാരതമാണിക്യമോ, പത്മഗോവിഭൂഷണോ നൽകി ആദരിക്കണം. അടുത്ത തവണത്തെ ആരോഗ്യ - സമാധാന നോബൽ സമ്മനങ്ങൾ സുരേന്ദ്രജിക്ക് നൽകാൻ നോബൽ കമ്മറ്റി തയ്യാറാവണം.
ഇജ്ജാതി സാധനങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിൽ നാം പരാജയപ്പെട്ടാൽ, അത് നാം നമ്മോടും, മനുഷ്യരാശിയോടും ചെയ്യുന്ന കൊടും പാപമാണ്. കാരണം നമ്മൾ മാത്രം അറിഞ്ഞാലും, ആസ്വദിച്ചാലും പോരല്ലോ !
വരുന്ന തിരഞ്ഞെടുപ്പുകളിൽ സുരേന്ദ്രൻജി മണ്ഡലം മാറി മത്സരിച്ച് ആ മണ്ഡലത്തിൽ മത്സരിച്ചവരേയും പുനരുജ്ജീവിപ്പിക്കണം. അത്തരത്തിൽ ഓരോ മണ്ഡലങ്ങളിലും മാറി മാറി മത്സരിച്ച്, എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചവരെ വീണ്ടും ജീവിപ്പിക്കാൻ മഹാമനസ്ക്ത കാണിക്കണം എന്ന് സുരേന്ദ്രൻജിയോട് അഭ്യർത്ഥിക്കുന്നു.
മോഡിയുടെ ചോരപുരണ്ട കൈകളാൽ ഉത്ഘാടനം ചെയ്യപ്പെടുക എന്നതായിരിക്കും കൊച്ചി മെട്രോയുടെ ഏറ്റവും വലിയ ദുരന്തം !
ഇ.ശ്രീധരനേയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും, പ്രതിപക്ഷ നേതാവിനേയും കൊച്ചി മെട്രോയുടെ ഉത്ഘാടനത്തിന് വേദിയിൽ ഇരിക്കാനും, സംസാരിക്കാനും പ്രധാനമന്ത്രി സമ്മതിക്കുന്നില്ല എങ്കിൽ "ഉത്ഘാടനത്തിന് നീ ഇങ്ങോട്ട് വരേണ്ട ഹംക്കേ, മെട്രോ ഉണ്ടാക്കിയ ഞങ്ങൾക്ക് ഉത്ഘാടിക്കാനും അറിയാം" എന്ന് പറഞ്ഞാണ് കേരളം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കേണ്ടത്.
ഒപ്പം അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനോടും, ബി ജെ പിയോടും ഉള്ള സഹതാപവും പുഛവും രേഖപ്പെടുത്തുന്നു.
പേറെടുത്താൽ കിട്ടുന്നതല്ല പിതൃത്വം എന്നും, ഗർഭം ഉണ്ടാക്കുന്നവനാണ് പിതൃത്വം ലഭിക്കുക എന്നും പിണറായി - മോഡി ഫാൻസ് ഓർക്കുമല്ലോ !
മെട്രോയുടെ ആദ്യ യാത്രയിൽ മോഡി, പിണറായി ടീമിനൊപ്പം കുമ്മനം എങ്ങനെ കയറിക്കൂടി എന്ന് ചിന്തിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.
മെട്രോയിലെ കള്ള വണ്ടി കയറൽ ഉത്ഘാടനം നിർവ്വഹിക്കാൻ കുമ്മനത്തേക്കാൾ യോഗ്യതയുള്ള ആരുണ്ട് കേരളത്തിൽ മക്കളേ ?
ഇന്ന് ഞങ്ങളുടെ പള്ളിയിൽ തറാവീഹിന് അവസാനത്തെ നാല് റക്ക്‌അത്തിന് ഇമാമായി നിന്ന സഹോദരന്റെ ഖുർആൻ പാരായണം അതിമനോഹരമായിരുന്നു.
പല ഇമാമുമാരോടൊപ്പം നമസ്ക്കരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ഖുർആൻ പാരായണം വളരെയധികം ആകർഷിച്ചു. ഇത്രയും മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ഒരു ഇമാമിന്റെ കൂടെ നിന്ന് ഞാൻ നമസ്കരിച്ചതായി ഓർക്കുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തകർത്തെറിഞ്ഞ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ....
"ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല." - എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ്
ദളിത് മുസ്ലിം ഐക്യത്തെ സംഘികൾ ഭയപ്പെടുന്നു എന്ന് തന്നെയല്ലേ ഇത്തരം പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കേണ്ടത് ?
പണ്ട് കോയമ്പത്തൂരിൽ പഠിക്കുന്ന കാലത്ത്, വീട്ടിൽ നിന്നും കോളേജിൽ എത്തിയാൽ ചില സഹപാഠികൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു.
നാട്ടിൽ നിന്നും പോരുമ്പോൾ എത്ര രൂപ വീട്ടുകാർ ചിലവിനായി തന്നു എന്നറിയാനാണ് ചോദ്യം. നമ്മൾ ആയിരത്തഞ്ഞൂറ് കിട്ടി എന്ന് പറഞ്ഞാൽ, രണ്ടായിരവും, രണ്ടായിരത്തി അഞ്ഞൂറും ഒക്കെ കൊണ്ട് വന്ന ലവന്മാർക്ക് സന്തോഷമാകും.
"മ്മടെ അത്ര കാശ് ഓന് കിട്ടിയില്ലല്ലോ" എന്ന ഒരു മന:സുഖം അവർ അനുഭവിക്കുന്നുന്നുണ്ടെന്ന് മ്മക്ക് മനസ്സിലായി.
"ഉപ്പാനോട് കാശ് ചോദിച്ചപ്പോ, നോട്ടടിച്ച് പെരപ്പുറത്ത് ഒണക്കാൻ ഇട്ടതിന് വേണ്ടത് എടുത്ത് കൊണ്ടൊയ്ക്കോ എന്ന് പറഞ്ഞു. അപ്പൊ ഞാൻ അതിൽ നിന്നും നോട്ടെടുത്ത് ഒരു ചാക്ക് നിറച്ച് കൊണ്ട് വന്നു. എണ്ണാൻ സമയം കിട്ടിയിട്ടില്ല. ഒന്ന് എണ്ണാൻ കൂടണം ട്ടാ." എന്ന് പറഞ്ഞു.
സംഘി പുത്രൻസ് റിസർവ്വ് ബാങ്കിനു വേണ്ടി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം സ്വന്തം കുടീൽ വെച്ച് നോട്ടടിച്ച് മാതൃകാ രാജ്യസ്നേഹിയായത് കണ്ട് കണ്ണ് നിറഞ്ഞപ്പൊ ഓർത്ത് പോയതാ !
ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി താൻ ഡയാന രാജകുമാരിയെ കൊലപ്പെടുത്തി എന്ന് വിരമിച്ച എം ഐ - 5 ഏജന്റ്. മരണക്കിടക്കയിൽ എൺപതുകാരനായ ജോൺ ഹോപ്‌കിൻസ്. താനടക്കമുള്ള ഏഴംഗ സംഘമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി രഹസ്യ ഉന്മൂലനങ്ങൾ നടത്തിയിരുന്നത്. കൊല്ലപ്പെട്ട 23 പേരിലേറേയും രാഷ്ട്രീയ പ്രവർത്തകരും, ജേണലിസ്റ്റുകളും, ട്രേഡ് യൂണിയൻ നേതാക്കളും, പൊതുപ്രവർത്തകരും ആണ്. രാജകുടുംബം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഡയാനയെ കൊലപ്പെടുത്തിയത് എന്നും ഹോപ്‌കിൻസ് വെളിപ്പെടുത്തുന്നു.
"ഡയാനക്ക് രാജകുടുംബ രഹസ്യങ്ങൾ അറിയാമായിരുന്നു. പലതും അവർ പരസ്യപ്പെടുത്തുമെന്ന് അവർ ഭയന്നു. എന്റെ മേധാവി പറഞ്ഞു, അവൾ മരിച്ചേ തീരൂ എന്ന്. അദ്ദേഹത്തിന് ഫിലിപ് രാജകുമാരനിൽ നിന്ന് നേരിട്ട് ഉത്തരവുണ്ടായിരുന്നു. അതൊരു അപകടമരണമാക്കി മാറ്റണമായിരുന്നു.ഞാനത് ചെയ്തത് രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്." ഹോപ്‌കിൻസ് പറഞ്ഞു. - വാർത്ത
മോഡി ഇനി ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നാവണം. അർഹിക്കുന്നവർ തമ്മിൽ ചേരട്ടെ !
"സുഖം തന്നെ ചന്ദ്രാ... ക്ഷണിക്കാത്ത പരിപാടിക്കൊക്കെ പോയി ഇങ്ങനെ കഴിഞ്ഞു പോകുന്നു. ആട്ടെ നീ എന്താ ചെയ്യുന്നത് ?"
"ഞാൻ ഒന്ന് കാപ്പാട് കടപ്പുറം വരെ പോകാൻ ഇറങ്ങിയതാ. മുസ്ലിംങ്ങൾ എന്നെ കാത്ത് അവിടെ ഇരിക്കുന്നുണ്ട്. ഓൽക്ക് ഒന്ന് മുഖം കൊടുത്ത് നാളെ പെരുന്നാൾ ആക്കണം."
"അരുത് ചന്ദ്രൻ. നീ കാപ്പാട് പോകരുത്. മാപ്പളാർക്ക് മുഖം കൊടുക്കരുത്. നാളെയും അവറ്റകൾ നോമ്പ് നോൽക്കട്ടെ."
"ഇക്കൊല്ലം നോമ്പ് ഒന്ന് മുതൽ ഒരുപാട് ഉടായിപ്പുകൾ ഇറക്കി നോക്കി. അമ്പലത്തിൽ അലമ്പുണ്ടാക്കി മാപ്പളാരുടെ തലയിൽ കെട്ടി വെക്കാൻ നോക്കി. ഒന്നും ഏറ്റില്ല. അപ്പൊ നാളെ കൂടി നോമ്പായാൽ വല്ല പുതിയ കുത്തിതിരിപ്പും നോക്കാലോ. ഏറ്റവും ചുരുങ്ങിയത് മലപ്പുറത്ത് അമുസ്ലിംങ്ങളെ ഭക്ഷണവും, നാരങ്ങ സോഡയും കഴിക്കാൻ സമ്മതിക്കുന്നില്ല എന്ന് ഒരു ദിവസം കൂടി പ്രചരിപ്പിക്കാലോ."
"നീ പറയുന്നത് കേട്ടാൽ മതി. അനുസരിച്ചില്ലെങ്കിൽ മോഡിയെ റോക്കറ്റിൽ കെട്ടി അങ്ങോട്ട് വിടും. മൂപ്പർ ആണെങ്കിൽ ടൂർ പോകാൻ പുതിയ സ്ഥലം അന്വേഷിച്ച് നടക്കുകയാ."
"വേണ്ട കുമ്മൻജി. ഇവിടെ ഉള്ള സമാധാനം ഇതുപോലെ നിൽക്കട്ടെ. ഞാൻ ഇന്ന് മുസ്ലിംങ്ങൾക്ക് ദർശനം കൊടുക്കുന്നില്ല. അവർക്ക് ഒരു ദിവസം കൂടി നോമ്പ് കിട്ടിയാലും സന്തോഷം ആകും. വെറുതെ മോഡിയെ ഇങ്ങോട്ടയച്ച് ഇവിടെ കോഞ്ഞാട്ട ആക്കല്ലേ. ഞാൻ ഫോൺ വെക്കുന്നു."
"തീവ്രവാദത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കും എന്ന് മോഡിയും ട്രമ്പും സംയുക്തമായി പ്രസ്താവിച്ചു." - വാർത്ത
"സ്ത്രീ പീഡനത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കും" എന്ന് ഗോവിന്ദ ചാമിയും, പൾസർ സുനിയും സംയുക്തമായി പ്രസ്താവിച്ചു.
സംഘികളാൽ മൃഗീയമായി കൊല്ലപ്പെട്ട ജുനൈദിനു വേണ്ടി തെരുവിൽ നിന്ന് മയ്യത്ത് നമസ്ക്കാരം നടത്തിയത് വളരെ ബുദ്ധിപരമായ ഒരു നീക്കം ആയിരുന്നു.
ഒരേ സമയം ജുനൈദിനു വേണ്ടിയുള്ള പ്രാർത്ഥനയാക്കാനും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ഒരു പ്രതിഷേധം അക്കാനും, ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, ഫാസിസത്തെ ഭയപ്പെട്ട് തങ്ങൾ ഉൾവലിയില്ല എന്ന് പ്രഖ്യാപിക്കാനും ആ മയ്യത്ത് നമസ്ക്കാരം വഴി സാധിച്ചു.
ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ അല്ല സംഘ് പരിവാർ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അവർ ആഗ്രഹിക്കുന്നത് അക്രമാത്മകമായ പ്രതികരണങ്ങളോ, ഭയപ്പെട്ട മൗനങ്ങളോ ആണ്. അവിടെയാണ് ഈ രണ്ട് ഗണത്തിലും ഉൾപ്പെടാത്ത ഇത്തരം പ്രതികരണങ്ങൾ പ്രസക്തമാവുന്നത്.
കുടുംബാംഗവും, കളിക്കൂട്ടുകാരനും ആയ ഫാറൂഖിന്റെ ഉമ്മയും, ഭാര്യയും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു എന്ന ദുരന്തവാർത്ത.
റിയാദില്‍ നിന്നും മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിന് പോയ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖും കുടുംബവും യാത്ര ചെയ്തിരുന്ന വാഹനം അല്‍ ഉലയില്‍ വെച്ചാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
ഫാറൂഖിന്‍റെ മാതാവും, ഭാര്യയും അപകടത്തില്‍ മരണപ്പെട്ടു എന്നാണറിയാന്‍ കഴിഞ്ഞത്. ഫാറൂഖ്, പിതാവ് അബ്ദുള്ള, മക്കള്‍ എന്നിവരെ സാരമല്ലാത്ത പരിക്കുകളോടെ അല്‍ ഉല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു.
ആശുപത്രിയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുരന്തം താങ്ങാനുള്ള ശക്തി കുടുംബത്തിനു നൽകട്ടെ. അവരേയും നമ്മേയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച് കൂട്ടുകയും ചെയ്യട്ടെ...
പ്രമുഖ നടി ആരാണെന്ന് നാട്ടിലൊക്കെ പാട്ടാണ്. മാത്രമല്ല പീഡനവും, പ്രതിസന്ധിയും ഒക്കെ തീം ആക്കി പ്രമുഖ നടി ചായപ്പൊടിയുടെ പരസ്യത്തിൽ വരെ അഭിനയിച്ച് കാശാക്കി.
പിന്നേയും പിന്നേയും പ്രമുഖ നടി എന്ന് പറഞ്ഞ്, നടിയെ ആർക്കും മനസ്സിലാവാത്ത പോലെ പൊട്ടൻ കളിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലാവുന്നില്ല.
ഒരേ മോഡലിൽ കളർ ചെയ്ഞ്ച് ഉള്ള കുപ്പായങ്ങൾ ടേബിളിൽ നിരന്നത് കാണിച്ച് സെയിൽസ്‌മാൻ ഡയലോഗ് ആരംഭിച്ചു...
മ്മൾ : "എല്ലാവരും ഇതാണ് കൊണ്ട് പോകുന്നതെങ്കിൽ, പെരുന്നാളിന്റെ അന്ന് ഈ ഡ്രസ്സ് ഇട്ട ഒരുപാട് പേർ ഉണ്ടാവും. അപ്പൊ അത് വല്യ രസം ഉണ്ടാവൂല. അധികം ആരും കൊണ്ട് പോകാത്ത വല്ല മോഡലും ഉണ്ടെങ്കി മതി. അപ്പോഴേ വറൈറ്റി ഉണ്ടാവൂ... അത് ഇല്ലെങ്കി മാണ്ട. മ്മൾ വേറെ കടേൽ നോക്കിക്കോളാ..."
പശുവിന്റെ പേരിൽ കൊല നടത്തുന്നവർക്ക് അവാർഡ് നൽകാൻ ജി എസ് ടിയിൽ തുക മാറ്റി വെച്ചിട്ടുണ്ടല്ലോ ല്ലേ ?
പെട്രോളും ഡീസലും ഇല്ലാത്ത ജി എസ് ടി നാട്ടുകാർക്ക് വേണ്ടിയാണെന്ന് പറയുന്നത് വിശ്വസിക്കാൻ ഞാൻ ഊള സംഘിയല്ലച്ചോ !
അഥവാ മുള്ളിയാൽ കിടക്കയിലേക്ക് ആവാതിരിക്കാൻ ചെയ്ത സംരക്ഷണ പരിപാടിയെല്ലാം അട്ടിമറിച്ച്, ബെഡ്ഡിൽ തന്നെ പൂർണ്ണമായി ആവാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ലവൻ പുണ്യാഹം തളിച്ചിട്ടുള്ളത്. എന്നിട്ടതിൽ സുഖമായി കിടക്കുന്നു.
"മനസ്സിലാവാത്ത ഭാഷയാണെങ്കിൽ പിന്നെ ലവൾ പ്രാകിയതാണെന്ന് തനിക്കെങ്ങനെ മനസ്സിലായി ? അവൾ അഭിനന്ദിച്ചതാണെങ്കിലോ ?" എന്നൊന്നും യുക്തിവാദി ലൈനിൽ ചോദിക്കരുത്.
എന്തായാലും രണ്ടാളും കൂടി അവനെ എഴുന്നേൽപ്പിച്ച് വൃത്തിയാക്കുന്ന സമയം മ്മൾ ഒരു ചെറ്യേ ക്ലാസ് എടുത്തു.
"കുട്ടികളെ രാത്രി ഒന്ന് രണ്ട് തവണ എഴുന്നേൽപ്പിച്ച് ചീച്ചി അടിപ്പിക്കണം. എന്നാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കുട്ട്യോൾടെ അത്തരം കാര്യങ്ങൾ ഒക്കെ ഉമ്മമാരാണ് ശ്രദ്ധിക്കേണ്ടത്." ക്ലാസിനിടയിൽ മ്മൾ ചാമ്പി.
"ന്ത്യേ ആ പണി ഇങ്ങൾക്കും പറ്റൂലേ ? ഒക്കെ മ്മാടെ തലക്ക് തന്നെ വെക്കണോ ? ഇങ്ങൾ കൊറച്ച് മുൻപ് നീച്ചില്ലേ ? അപ്പൊ ഇങ്ങൾക്കും ആവാലോ ?" ലവൾ അപ്രതീക്ഷിതമായി കൗണ്ടറടിച്ചു.
"അപ്പ അത് ശരി. ഞാൻ നേരത്തെ നീച്ചത് ഇജ്ജ് അറിഞ്ഞിട്ടും ഇജ്ജ് നീച്ച് ഓനെ പാത്തിച്ചീലല്ലേ ? ഇജ്ജ് ഒണന്നിട്ടും ജ്ജ് ഓനെ പാത്തിക്കാഞ്ഞതും പോരാ ന്ന് ട്ട് ഇപ്പൊ ന്റെ തലയിൽ അത് കെട്ടിവെക്കുന്നോ ?"
"അയ്ന് നേരത്തെ ഇങ്ങൾ നീച്ച് ലൈറ്റിട്ട് ബാത്ത്‌റൂമിൽ പോയത് ഞാൻ അറിഞ്ഞിട്ടില്ലല്ലോ. ഞാൻ നല്ല ഒറക്കത്തിലേയ്ന്ന്."
"ഗോരക്ഷയുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ തന്‍റെ ചോര തിളയ്ക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ടിവിയിലും നവമാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ രോഷം തോന്നാറുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാ ഇന്ത്യക്കാരുടെയും ചോര തിളപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു." - വാർത്ത
വല്ലാതെ തിളക്കുമ്പോൾ റോബർട്ട് വധേരയുടെ അടുത്ത് ചെല്ലുക. എന്നിട്ട് മൂപ്പർ കോൺഗ്രസ് ഭരിക്കുമ്പോൾ കാട്ടിയ ഉടായിപ്പുകളുടെ ലിസ്റ്റ് വായിക്കുക. ശേഷം കോൺഗ്രസ്സിനെ തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല എന്ന രീതിയിൽ നയിക്കുന്ന സഹോദരൻ രാഹുലിന്റെ അടുത്തും ഒന്ന് ചെല്ലുക. അപ്പോൾ ചോര തിളപ്പ് ഒക്കെ താനേ മാറും ന്റെ പ്രിയങ്ക ച്യാച്ചീ !
ജീവൻ നഷ്ടപ്പെട്ട ജുനൈദിനേക്കാൾ ഒരു വിലയോ, പിന്തുണയോ, മാധ്യമ ശ്രദ്ധയോ പ്രമുഖ നടിയൊന്നും അർഹിക്കുന്നില്ല.
നടിയുടെ വിഷയത്തിൽ പ്രതിസ്ഥാനത്ത് സിനിമാ ലോകം തന്നെയാണെന്ന് അമ്മയുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്. അത് തെളിയിക്കപ്പെട്ടാലും, ഇല്ലെങ്കിലും.
ഗ്ലാമർ പരിവേഷങ്ങളോടൊപ്പം ഓടുന്ന, സമൂഹത്തിൽ ചർച്ചയാവേണ്ട വിഷയങ്ങൾ ചർച്ചയാക്കാത്ത മാധ്യമങ്ങൾ സമൂഹത്തിന്റെ ശാപവും, ബാധ്യതയും ആണ്.
അശ്ലീലതാ - അക്രമ പ്രോത്സാഹനങ്ങൾ ആണ് 95 ശതമാനം സിനിമകളും സമൂഹത്തിന് നൽകുന്നത്. നായകൻ ചെയ്യുന്ന വൃത്തികേടുകളും മറ്റും മഹത്തരമായി വ്യാഖ്യാനിക്കപ്പെടുന്നു. ആ അശ്ലീലതക്കും അക്രമത്തിനും സിനിമാ ലോകത്തുള്ളവർ ഇരകളാവുമ്പോൾ വിതച്ചത് കൊയ്യപ്പെടുകതന്നെയല്ലേ ചെയ്യുന്നത്?
"നടിമാർ മോശമാണെങ്കിൽ കിടക്ക പങ്കിടേണ്ടി വരും" - എന്ന് പറഞ്ഞതിന്റെ പേരിൽ ഇന്നസെന്റിനെ പഞ്ഞിക്കിടേണ്ട കാര്യം ഒന്നും ഇല്ല.
കാരണം ഇതൊക്കെ വസ്തുതകൾ തന്നെയാണ്. നടിമാരുടെ നടന വൈഭവം ഒന്നുമല്ല സിനിമകളിൽ അവരെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം.
സിനിമ എന്നത് സാംസ്കാരികതയിലേക്കും, സ്വർഗ്ഗത്തിലേക്കും ഉള്ള പാതയൊന്നും അല്ല. അത് ഒരു കച്ചവടം മാത്രമാണ്. സാമ്പത്തികമായും, മറ്റും ലാഭം നേടാനുള്ള മാർഗ്ഗം. ഒരു ശതമാനം സിനിമകളെ മാത്രം വേണമെങ്കിൽ ഈ വിഭാഗത്തിൽ നിന്ന് മാറ്റി നിർത്താം എന്ന് മാത്രം.
സിനിമാ ലോകം എന്നത് ലഹരിയുടേയും, മാഫിയകളുടേയും, ഗ്ലാമറിന്റേയും, കാമത്തിന്റേയും എല്ലാം ഒരു സംഗമ വേദിയാണ്. ബോളിവുഡും, ബോംബേ അധോലോകവും തമ്മിൽ ഉള്ള ബന്ധമൊക്കെ പരസ്യമായ രഹസ്യമല്ലേ ? അവിടെ ദാവൂദുമാരുടെ സ്ഥാനത്ത് ഇവിടെ സുനിമാർ !
ആ ലോകത്ത് ഉണ്ടാകുന്ന കേസുകളിൽ മിക്കതും പുറം ലോകം അറിയാതെ അവിടെ തന്നെ ഒതുക്കി തീർക്കുന്നു. അപൂർവ്വം ചിലത് മാത്രം ഇപ്പോൾ "പ്രമുഖ നടി" വിഷയത്തിൽ ഉണ്ടായത് പോലെ ദുർഗന്ധം പുറത്തേക്ക് വമിപ്പിക്കുന്നു.
സിനിമാ നടികളെ വിവാഹം ചെയ്ത സിനിമാ നടന്മാർ എന്തുകൊണ്ട് പിന്നെ തങ്ങളുടെ ഭാര്യമാരെ സിനിമാ ഫീൽഡിലേക്ക് അയക്കുന്നില്ല എന്ന് ചിന്തിച്ചാൽ തന്നെ സാമാന്യ ബോധം ഉള്ളവർക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാവും.
പ്രമുഖ നടി വിഷയത്തിൽ പല താരങ്ങളും മൗനം പാലിക്കുന്നതിന്റെ ഗുട്ടൻസ് മറ്റൊന്നും അല്ല. തങ്ങൾ വല്ലതും പ്രമുഖ നടനെതിരെ പറഞ്ഞാൽ, നമ്മുടെ പല രഹസ്യങ്ങളും നാളെ നാട്ടിലെ പാട്ടാവും എന്നവർക്ക് നന്നായി അറിയാം. ചളി പുരളാത്തവർ ആ അഴുക്കു ചാലിൽ ഉണ്ടാവുമോ ? സ്വന്തം നാറ്റം പുറത്താകുന്നതിനേക്കാൾ മൗനം ഭൂഷണമാക്കി വിദ്വാനാകാം എന്ന് തന്നെയല്ലേ അവർ ചിന്തിക്കുക ?
അതുകൊണ്ട് ഈ പ്രസ്താവനയുടെ പേരിൽ ഇന്നസെന്റിനെ തെറി വിളിച്ച് വിഷയം മാറ്റിവിടുകയല്ല ചെയ്യേണ്ടത്. പകരം അമ്മ പ്രസിഡന്റിന്റെ ആ വാക്കുകളെ മുഖവിലക്കെടുത്ത്, അത്തരം കാര്യങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും ആണ് ചെയ്യേണ്ടത്.
അത്തരം ഒരു അന്വേഷണം ഉണ്ടായാൽ അതിന് ആപ്പടിക്കാൻ സിനിമാ ലോകം തന്നെ മുന്നിലുണ്ടാവും എന്നത് മറ്റൊരു വസ്തുത.
പൊട്ടൻ സഖാക്കൾ മാത്രമല്ല, ബഹുമാനപ്പെട്ട കോടതി വരെ പിണറായി വന്നാൽ എല്ലാം ശരിയാവും എന്ന് വിശ്വസിച്ചിരുന്നു അല്ലേ ?
കോടതിയുടെ മുന്നിൽ ഗമണ്ടൻ ഡയലോഗുകൾ അടിച്ച് വീട്ടുകാരെ ഉപേക്ഷിച്ചും, നാണം കെടുത്തിയും പെൺകുട്ടികൾ "പ്രേമം" എന്ന പേരിൽ അന്യരോടൊപ്പം ഇറങ്ങി പോകുന്നത് ഇന്ന് സർവ്വസാധാരണയായി മാറിക്കൊണ്ടിരിക്കുന്നു.
ഏത് മതത്തിൽ പെട്ടതായാലും ഇത്തരത്തിൽ ഉള്ള ഒളിച്ചോട്ടങ്ങൾ മാതാപിതാക്കളിൽ ഏൽപ്പിക്കുന്ന മുറിവുകൾ ചില്ലറയല്ല.
എന്നാൽ ഈ ഒളിച്ചോട്ടം നടത്തുന്ന ഭൂരിപക്ഷം പെൺകുട്ടികളും ആക്രാന്തം കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയാൽ വീണ്ടും രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ച് വരാൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ ഇറങ്ങിപോയവനോടൊപ്പം ഉള്ള ജീവിതം മതിയായതോ, അല്ലെങ്കിൽ രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ വേണ്ടിയുള്ളതോ ആവാം തിരിച്ചുവരവ്.
നിങ്ങളെ വഞ്ചിച്ചും മറ്റും ഇറങ്ങി പോകുന്ന ഇത്തരം മക്കളുടെ പിന്നാലെ നിങ്ങൾ പോകരുത്. അവർ സുഖത്തിലോ, ദു:ഖത്തിലോ, ദുരിതത്തിലോ ജീവിക്കട്ടെ.
അവർ നിങ്ങളുടെ അടുത്തേക്ക് സ്നേഹം നടിച്ച് വരുമ്പോൾ "ചെലക്കാണ്ട് പോടീ" എന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാവണം. അല്ലാതെ അവരെ സൽക്കരിച്ച് സ്വീകരിക്കുകയല്ല വേണ്ടത്.
അവരുടെ തോന്നലുകൾക്ക് അനുസരിച്ച് ഇറങ്ങി പോകാനും, കയറി വരാനും ഉള്ള ചന്തയാവരുത് നിങ്ങളുടെ മനസ്സുകളും, വീടുകളും, കുടുംബവും.
"ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരിക്കേറ്റു. ഒഡിഷയിലെ ജജ്പുർ ജില്ലയിൽ സന്ദർശനം നടത്തവേയാണ് സംഭവം. അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരിക്കേൽപിച്ചത്." - വാർത്ത
അലോപ്പതിയിൽ എല്ലാ മരണങ്ങളും കേവലം വിധി മാത്രം. എന്നാൽ മറ്റു ചികിത്സകളിലെ എല്ലാ മരണങ്ങളും കൊലപാതകങ്ങളും.
അലോപ്പതി ആശുപത്രികളിലെ കാലൻ ദൗർഭാഗ്യവാനാണ്. കാരണം അവിടെ നടക്കുന്ന മരണങ്ങളുടെ ഉത്തരവാദിത്വം എല്ലാം കാലന്റെ തലയിലേക്ക് പോകും. എന്നാൽ മറ്റു ആശുപത്രികളിലെ കാലൻ മഹാഭാഗ്യവാനും. അവിടെയുള്ള മരണങ്ങളുടെ ഉത്തരവാദിത്വം വെക്കാൻ അവിടത്തെ ഡോക്ടർമാരുടെ മണ്ടയുണ്ടല്ലോ !
"സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിന് വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്." - സോഷ്യൽ മീഡിയിൽ കാണുന്ന ഒരുതരം വാർത്ത
ഈ നവസ്വരങ്ങൾ എന്നത് അന്ന് രാജാവും രാജ്ഞിയും മന്ത്രിയും ഭടനും ഒക്കെ ഇട്ട വളിയാണോ ? എങ്കിൽ ആ വാദ്യോപകരണങ്ങൾ കിട്ടാൻ ശ്ശി ബുദ്ധിമുട്ടാവും !
"മുസ്‌ലിംകളിലും നല്ലവരുണ്ട്. തീവ്രവാദത്തിന്റെ കാര്യം പറയുമ്പോൾ ആർഎസ്എസിനെ പരാമർശിക്കുന്നതു ശരിയല്ല. മുസ്ലീം തീവ്രവാദവും ആർഎസ്എസും തമ്മിൽ യാതൊരു താരതമ്യവുമില്ല, കാരണം ആർഎസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണ്. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നു എന്ന് പറയുന്നവർക്കെതിരെ നടപടി വേണം." - മുൻ ഡി ജി പി ടി.പി സെന്‍കുമാര്‍
മുൻ ഡി ജി പിമാരിലും നല്ലവർ ഉണ്ടായിട്ടുണ്ട്. ചില സെൻകുമാരന്മാർ നാറികളാണെന്ന് കരുതി എല്ലാ ഡി ജി പിമാരും നാറികളും നായക്കാട്ടങ്ങളും ആണെന്ന് കരുതാൻ പാടില്ല. പോലീസിലെ ചെറ്റകളും, ഡി ജി പിമാരിലെ ചെറ്റകളും, സാധാ ചെറ്റകളും തമ്മിൽ ഒരു താരതമ്യവും ഇല്ല. കാരണം ഡി ജി പി മാരിലെ നായക്കാട്ടങ്ങളുടെ ദുർഗന്ധം ദേശീയ തലത്തിൽ തന്നെ വ്യാപിച്ച് അസഹനീയമായതാകും.
ഇവന്റെയൊക്കെ കണക്കിൽ ഉള്ള "നല്ല മുസ്ലിം" എന്ന പട്ടികയിൽ ഉൾപ്പെടാതെ പോയ മുസ്ലിംങ്ങൾ ആണ് ഭാഗ്യവാന്മാർ.
എന്തായാലും സ്വന്തം കാവി കോണകം ലവൻ സ്വയം പ്രദർശിപ്പിച്ചതിൽ സന്തോഷം. ഇനിയും ഇത്തരം സർട്ടിഫിക്കറ്റ് വിതരണക്കാരെ നമുക്ക് പ്രതീക്ഷിക്കാം.
പിണറായി വിജയൻ സെൻകുമാറിനെ ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയത് മൂപ്പരുടെ കാവി കോണകം കൊണ്ടാണെന്ന് ന്യായീകരിക്കുന്ന നിഷ്ക്കു സഖാക്കളെ കാണുമ്പോൾ സഹതാപം തോന്നുന്നു.
സെൻകുമാറിനെ മാറ്റി കൊണ്ട് വന്നത് കാവി കോണകത്തോടൊപ്പം കാവി പാന്റും ഇട്ട ബെഹ്‌റയെ ആണെന്ന വസ്തുത മറക്കുന്ന പൊട്ടൻ സഖാക്കൾക്ക് ബ്രഹ്‌മി അരച്ച് കൊടുക്കണം.
അതിനാ പറഞ്ഞത് ചെറുപ്പത്തിൽ തന്നെ സുനാപ്ലിയൊക്കെ ചെത്തിക്കൂർപ്പിച്ച് വെച്ച്, ആയ കാലത്ത് പെണ്ണ് കെട്ടി കമ്പനിയിൽ പ്രൊഡക്ഷൻ തുടങ്ങാൻ. അത് ചെയ്യാതെ പതിനെട്ടിനു മുമ്പ് കെട്ടിക്കാൻ പാടില്ല, കെട്ടാൻ പാടില്ല, കെടക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ് നടന്നാലൊന്നും കുട്ട്യോൾ ജനിക്കൂല. ഞങ്ങൾ ചെത്തിക്കൂർപ്പിക്കുന്നത് വരെ നിങ്ങൾക്ക് പരിഹാസമാണല്യോ ! ഇങ്ങളൊക്കെ ഗർഭം ണ്ടാക്കാൻ നടക്കുമ്പൊ മാപ്പളാർ വന്ന് അതിന്റെ ഇടയിൽ കൈവെച്ചും കവറുകൾ വെച്ചും തടുക്കുന്നൊന്നും ഇല്ലല്ലോ ? ഉണ്ടോ ? ഐ പി എസും, ഡി ജി പിയും ഒക്കെ ഉണ്ടായി എന്ന് കരുതി കുട്ട്യോൾ ഉണ്ടാവില്ല സെൻ കുമാറേ... അതിനു ഫീൽഡിൽ ഇറങ്ങി കളിക്കണം... അതറിയില്ലെങ്കിൽ ഇങ്ങനെ ശതമാനവും, അപ്പുറത്തെ കദീസൂന്റേയും, ഇപ്പുറത്തെ കുഞ്ഞാമിനാന്റിം ഒക്കെ ഗർഭോം കണ്ട് അയവിറക്കി നെടുവീർപ്പിട്ട് നടന്നോ ! അസൂയ സഹിക്കാതെയാവുമ്പൊ വല്ല സൂര്യനമസ്ക്കാരമോ, യോഗാസനമോ ചെയ്ത് "യോഗം ല്യാ" ന്ന് കരുതി സ്വയം ആശ്വസിക്കാൻ ശ്രമിക്കുക.
"പശുവിന്റെ പേരിലുള്ള കൊലപാതകത്തെ റമദാൻ പ്രസംഗത്തിൽ വിമർശിച്ച ആൾക്കെതിരെ നടപടി എടുക്കണം. അത്തരം വിമർശനങ്ങൾ നടത്താതിരിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കണം." - ടി.പി.സെൻകുമാർ
മൃഗാശുപത്രിയിൽ നിന്ന് കുത്തിവെക്കുന്ന സിറിഞ്ചിൽ നിന്ന് ഉണ്ടായതാണോ, അതോ ചവിട്ടാൻ നടക്കുന്ന വിത്തുകാളയിൽ ഉണ്ടായതാണോ എന്നൊന്നും ഉറപ്പില്ലെങ്കിലും തള്ളയോട് സ്നേഹമുള്ള മകൻ തന്നെ !
എന്തായാലും "ഷെഡ്ഡി ഇടാതെ നടക്കുന്ന പശുവിനെ നോക്കിയാലും തല്ലിക്കൊല്ലണം" എന്നുകൂടി പറയാമായിരുന്നു. സ്വന്തം അമ്മയുടെ നഗ്നതയിലേക്ക് നോക്കുന്നവനെ തല്ലിക്കൊല്ലുന്നത് ഒരു തെറ്റല്ലല്ലോ !
നര്‍മ്മങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാ നാട്ടിന്‍ പുറത്തുക്കാരന്‍ !!! കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.
"കള്ളപ്പണം പിടിക്കുക" എന്ന പേരിൽ ഒരു രാജ്യത്തെ മുഴുവൻ വിഡ്ഢികളാക്കി ബി ജെ പി നടത്തിയ അഴിമതിക്ക് ഒരാണ്ട് !
നോട്ട് നിരോധനത്തിന് മുൻപും, ശേഷവും ഉള്ള ബിജെപിയുടെയും, ആ പാർട്ടി നേതാക്കളുടേയും സാമ്പത്തികസ്ഥിതിയിൽ ഉണ്ടായ മാറ്റം സത്യസന്ധമായി അന്വേഷണ വിധേയമാക്കിയാൽ എല്ലാം പുറത്ത് വരും.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഈ അടുത്ത കാലത്തായി സ്കൂളുകളിൽ, പ്രത്യേകിച്ച് ന്യൂ ജെൻ പ്രൈവറ്റ് സ്കൂളുകളിൽ കണ്ടു തുടങ്ങിയ ഒരു കലാരൂപമാണ് "ഗ്രാജ്വേഷൻ സെറിമണി".
എൽ കെ ജിയിലേയും, യു കെ ജിയിലേയും ഒക്കെ കുട്ടികളെ വേഷം കെട്ടിച്ച് "കെ ജി വൺ ഗ്രാജ്വേഷൻ" എന്നൊക്കെ ഡെക്കറേഷൻ നൽകി നടത്തുന്ന കലാരൂപം ആണിത്!
ഇത്തരം കലാരൂപങ്ങളുടെ പിന്നാമ്പുറത്ത് എല്ലാം സ്കൂൾ മാനേജ്മെന്റിന്റെ സാമ്പത്തിക താൽപര്യങ്ങൾ തന്നെ ആയിരിക്കും. ഈ പരിപാടിയുടെ പേരും പറഞ്ഞ് ഒരു പിരിവ് നടത്താമല്ലോ ! മാത്രമല്ല തങ്ങളുടെ കുട്ടിയെ നല്ല ഡെക്കറേഷനിൽ സ്റ്റേജിൽ കയറ്റി നിർത്തുന്നത് രക്ഷിതാക്കൾക്കും "ആത്മനിർവൃതികരം" ആയിരിക്കും.
മാനേജ്മെന്റുകളുടെ ഇത്തരം ഉടായിപ്പുകൾക്ക് രക്ഷിതാക്കൾ കൂട്ട് നിൽക്കരുത്. ഇതിനെയൊക്കെ ചോദ്യം ചെയ്യാൻ രക്ഷിതാക്കൾ മുന്നോട്ട് വരണം.
"ജീവിതം എന്നാൽ തള്ളലോ, അണിഞ്ഞൊരുങ്ങലോ അല്ല" എന്ന പാഠമാണ് നമ്മുടെ കുരുന്നുകൾ ആദ്യം പഠിക്കേണ്ടതും, തിരിച്ചറിയേണ്ടതും !
എനിക്ക് നാലിൽ നിന്നും അഞ്ചിലേക്ക് ക്ലാസ് കയറ്റം കിട്ടിയ സംഭവം ഇപ്പോഴും ഓർമ്മയുണ്ട്. വാസു മാഷ് നാലാം ക്ലാസിൽ വന്ന് "തോറ്റ കുട്ടികളുടെ" പേർ വിളിച്ച് എഴുന്നേറ്റ് നിർത്തിച്ചു. ശേഷം പാസായ ഓരോരോ കുട്ടികളുടേയും പേര് വിളിച്ച് അവർ അഞ്ചാം ക്ലാസിൽ ഏത് ഡിവിഷനിലാണ് ഇരിക്കേണ്ടതെന്ന് പറഞ്ഞു. എന്നെ ചുമക്കാൻ ഭാഗ്യം ലഭിച്ചത് 5 സി ക്ലാസിന് ആയിരുന്നു. ഗ്രൂപ്പ് ആക്കൽ കഴിഞ്ഞ് "ഓരോരുത്തരും അവരുടെ ഡിവിഷനിലേക്ക് പോകുക" എന്ന് പറഞ്ഞപ്പോൾ കുറച്ച് അപ്പുറത്തുള്ള 5 സി നിൽക്കുന്ന ബിൽഡിംഗിലേക്ക് ഓടിയ ഓട്ടം ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. ക്ലാസിൽ ആദ്യം എത്തുന്നവർക്ക് ഇഷ്ടമുള്ള ബെഞ്ചിൽ ഇരിക്കാം എന്നതായിരുന്നു അലിഖിത നിയമം. മ്മൾ ഓടിയെത്തിയപ്പോഴേക്കും കേമന്മാരായ ബോൾട്ടുമാർ ക്ലാസിലെ ഏറ്റവും ഡിമാന്റുള്ള പിൻബെഞ്ചുകൾ കയ്യടക്കിയിരുന്നു. അവസാനം മ്മൾ മുൻബെഞ്ച് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായ അത്ര വലിയ ദുരന്തമൊന്നും അല്ല, ആദിത്യനാഥിന്റെ യു പി യിലെ മുഖ്യമന്ത്രി പദം.
ആദിത്യനാഥിനേക്കാൾ വലിയ നാറിത്തരങ്ങളിലൂടേയും, ചെറ്റത്തരങ്ങളിലൂടേയും, കലാപങ്ങളിലൂടേയും ആണല്ലോ മോഡി പ്രധാനമന്ത്രി ആയത്.
എന്തായാലും ചെറ്റകളും, ക്രിമിനലുകളും ഇന്ത്യയുടെ ഭരണം കയ്യാളുന്നത് കണ്ട് ഭാരത മാതാവ് നെഞ്ചുരുകി കരയുന്നുണ്ടായിരിക്കും. ഭാരതമാതാവിന് ദു:ഖം താങ്ങാൻ കഴിയാതെ ഹാർട്ടറ്റാക്ക് ഒന്നും വരാതിരുന്നാൽ മതിയായിരുന്നു.
"മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു" എന്നൊക്കെ പറഞ്ഞ്, അഴീക്കോട് കിണറ്റിലിറങ്ങി വെള്ളം എടുത്ത ഒരു മഹാൻ, കിണറ്റിൽ നിന്നും കയറി "എന്റെ ചോര തിളക്കുന്നു" എന്നൊരു പരിപാടിയുമായി റിപ്പോർട്ടർ ചാനലിൽ തിരിച്ചെത്തിയിട്ടുണ്ട് എന്ന വിവരം ബന്ധു മിത്രാദികളെ അറിയിച്ചുകൊള്ളുന്നു.
"കാസർഗോഡ് മദ്രസാ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുടക് സ്വദേശിയായ റിയാസ് ആണ് കൊല്ലപ്പെട്ടത്." - വാർത്ത
എന്തായാലും തലനാരിഴ കീറിപ്പറിച്ച് പരിശോധിക്കാനും, ചാനലുകളിൽ ഘോര ഘോരം ചർച്ച നടക്കാനും, തീവ്രവാദത്തിന്റെ ലിസ്റ്റിൽ കയറ്റാനും ഒന്നും ഇത് കൈ വെട്ടുന്ന പോലെയുള്ള മാരകവും, മൃഗീയവുമായ അക്രമവും ഒന്നും അല്ലല്ലോ !
ഒരു മുസ്ല്യാരുടെ കഴുത്തിൽ ഏതോ സമാധാന പ്രിയരായ രാജ്യസ്നേഹികൾ കത്തി വെച്ചൊന്ന് അങ്ങൊട്ടും ഇങ്ങോട്ടും അമർത്തി ചലിപ്പിച്ചു. റിയാസിന്റെ കഴുത്തിനു ഉറപ്പില്ലാത്തോണ്ട് ഓന്റെ കഴുത്ത് മുറിഞ്ഞു. അതിലിപ്പൊ എന്ത് അക്രമവും, തീവ്രവാദവും ഒക്കെയാണുള്ളതല്ലേ ?
പകരം വല്ല കൈവെട്ടലുകളോ, പ്രമുഖ നടിയുടെ വായയിൽ ബീജം കയറിയോ എന്നൊക്കെയുള്ള മനുഷ്യനേയും സമൂഹത്തേയും ബാധിക്കുന്ന വിഷയങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
ബാബ്‌രി മസ്ജിദ് വിഷയത്തിൽ സമവായത്തിനു ശ്രമിക്കുന്നതിനു മുൻപ്, ബാബ്‌രി മസ്ജിദ് പൊളിച്ചവർക്കെതിരെയുള്ള ശിക്ഷ ആദ്യം പ്രഖ്യാപിക്കണം. എന്നിട്ട് ബാബ്‌രി മസ്ജിദ് പൊളിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ പുതുക്കി പണിയണം. എന്നിട്ടല്ലേ സമവായത്തെ കുറിച്ച് സംസാരിക്കേണ്ടത് ?
പ്രതികളെ ശിക്ഷിക്കാതെ, ന്യായം നടപ്പിലാക്കാതെ എന്ത് സമവായമാണ് നീതിപീഠമേ നടപ്പിലാക്കേണ്ടത് ? പൊളിച്ച പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിത് ആർ എസ് എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നതാണോ സമവായം ?
വേറെ ഒരു കാര്യം ചെയ്യാനുള്ളത് തർക്ക സ്ഥലം ഒരു മതവിഭാഗത്തിനും നൽകാതെ ആ സ്ഥലത്ത് വല്ല മ്യൂസിയമോ ലൈബ്രറിയോ പണിയുക എന്നതാണ്. കൂടെ ബാബ്‌രി മസ്ജിദ് തകർത്തവരെ, മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കലാപങ്ങളുടെ ഉത്തരവാദിത്വം കൂടി അവരിൽ ചാർത്തി, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർത്തതിനു പരമാവധി ശിക്ഷ നൽകുക !
താനൊക്കെക്കൂടി തന്നെയല്ലേ പിണറായിയെ മുഖ്യനാക്കി, ഭരണം ഈ കോലത്തിൽ ആക്കിയത് ? പിണറായിയോട് രാജിവെച്ച് പോകാൻ പറയാനുള്ള ചങ്കുറപ്പ് തനിക്കുണ്ടോ ? ഏറ്റവും ചുരുങ്ങിയത് പിണറായി വിജയന്റെ രാജിക്കായി കാടാമ്പുഴയിൽ ഒരു പൂമൂടലെങ്കിലും നടത്തുമോ ?
"കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദികരെ പ്രകോപിപ്പിക്കുന്നു." - കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എന്തായാലും അച്ചന്മാരുടെ കണ്ട്രോൾ പോകാതിരിക്കാൻ, സ്ത്രീകളുടെ കുമ്പസാരം കേൾക്കാൻ സ്ത്രീകളെ തന്നെ നിയോഗിച്ചാൽ സംഭവം കെങ്കേമമാവും. അങ്ങനെ സ്ത്രീകളുടെ മുന്നിൽ കുമ്പസാരിക്കുന്നതിലും നല്ലത് അങ്ങാടിയിൽ ഒരു സ്റ്റേജ് കെട്ടി മൈക്കിലൂടെ കുമ്പസരിക്കുന്നതാ.
ചെവിയിൽ നിന്ന് ചെവിയിലേക്ക് പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടിപ്പും തൊങ്ങലുകളും എങ്കിലും കുറഞ്ഞ് കിട്ടുമല്ലോ !
വിഷയത്തിൽ 'മലയാള മനോരമ' മാനേജ്‌മെന്റ് കോടതിയിൽ പോയി "ബാലരമ ഓഫീസ് മായാവിയുടേതോ, ലുട്ടാപ്പിയുടേതോ അല്ല, മറിച്ച് ഞങ്ങളുടേതാണ്" എന്ന് വാദിക്കുന്നു.
"ബാലരമ ഓഫീസ് മൂന്ന് ഭാഗം ആക്കി, ഒരു ഭാഗം ലുട്ടാപ്പിക്കും, ഒരു ഭാഗം മായാവിക്കും, ഒരു ഭാഗം മനോരമക്കും നൽകുക" എന്ന മഹത്തായ വിധി.
അപ്പോൾ "ആ കേസിൽ കക്ഷി ചേർന്നിരുന്നെങ്കിൽ തങ്ങൾക്കും ബാലരമ ഓഫീസിന്റെ ഒരു ഭാഗം കിട്ടുമായിരുന്നില്ലേ... കക്ഷി ചേരാഞ്ഞത് വലിയ മണ്ടത്തരം ആയി പോയി" എന്ന് പറഞ്ഞ് കുട്ടൂസനും, ഡാക്കിനിയും, വിക്രമനും, മുത്തുവും, രാജുവും, രാധയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു സൂർത്തുക്കളേ...
"പതിനാറുകാരി പ്രസവിച്ചു. 12 വയസ്സുകാരൻ അച്ഛൻ. പ്രായപൂർത്തി ആവാത്ത 16 കാരിയെ പീഡിപ്പിച്ചതിന് 12 വയസ്സുകാരനെതിരേ കേസെടുത്തു." - വാർത്ത
ഈ വിഷയത്തിൽ 12 കാരനെതിരെ ഏകപക്ഷീയമായി കേസെടുക്കാൻ വരുന്നതിനു മുൻപ്, 12 കാരൻ 16 കാരിയെ ആണോ അതോ 16 കാരി 12 കാരനെയാണോ പീഡിപ്പിച്ചത് എന്നൊക്കെ ആദ്യം ഒന്ന് തെളിയിക്കേണ്ടതല്ലേ ?
ഒരു 12 കാരൻ 16 കാരിയെ ശാരീരികമായി കീഴടക്കി, പരിപാടി ഒപ്പിച്ചു എന്ന് പറഞ്ഞാൽ അതത്ര വിശ്വാസ യോഗ്യമാണോ ?
ഇനി പീഡനം അല്ലാതെ, "ഉഭയ സമ്മത പ്രകാരം ഉള്ള ഡിങ്കോൾഡിഫിക്കേഷൻ" ആണെങ്കിൽ 12 കാരനെ മാത്രം പ്രതിയാക്കിയാൽ പോരല്ലോ ! രണ്ടു പേരും കുറ്റം ചെയ്യുമ്പോൾ, അതിൽ ഒരാൾ മാത്രം പ്രതിയാകുന്നത് എങ്ങനെ ?
"പരസ്പര സമ്മത പ്രകാരം ഉള്ള ലൈംഗികബന്ധം വിവാഹം ആയി കണക്കാക്കാം" എന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നുവല്ലോ ! ഇതും ആ ഗണത്തിൽ വരുന്നതാണ് എന്നതാണ് എന്റെ ഒരിത്. അതുകൊണ്ട് ഇവർക്കെതിരെ പീഡനതിനല്ല കേസ് എടുക്കേണ്ടത്. പ്രായപൂർത്തി ആവാത്തതിനു മുൻപുള്ള വിവാഹത്തിനു മാത്രം കേസെടുക്കണം. പ്രായപൂർത്തി ആയാൽ അവർ ഒന്നിച്ച് ജീവിക്കുകയും ചെയ്യട്ടെ !
"റിയാസ് മൗലവി വധക്കേസിലെ പ്രതി അജേഷ് മദ്യപിച്ചാൽ കടുത്ത വർഗീയവാദി ആവും" എന്ന പിണറായി - ബെഹ്‌റ പോലീസിന്റെ കണ്ടെത്തൽ വളരെ വിശ്വാസയോഗ്യമാണ്.
ചില ആളുകൾ ഇങ്ങിനെ ആയിരിക്കും. മദ്യപിക്കാത്തപ്പോൾ കടുത്ത വർഗീയവാദിയായ ചിലർ മദ്യം അകത്തു ചെന്നാൽ കടുത്ത മതേതരത്വവാദി ആയി മാറി എന്നിരിക്കും. അതുപോലെ അജേഷിനെ പോലെ, മദ്യപിക്കാത്തപ്പോൾ കടുത്ത മതേതരത്വ വാദിയാകുന്നവർ, മദ്യപിച്ചാൽ കടുത്ത വർഗീയവാദി ആയെന്നും വരാം.
ഇത്തരം ഒരു മാനസികാവസ്ഥയെ കുറിച്ച് ലോക പ്രശസ്ത മനോരോഗ ഗവേഷകൻ ഡോ.അബ്‌സാർ മുഹമ്മദ് "മതേതരത്വവും, വർഗീയതയും, മദ്യവും" എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
"മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിക്കുകയും, മതേതരത്വത്തിന്റെ മാതൃകയായി ജീവിക്കുകയും ചെയ്യുന്ന ചില വ്യക്തികളിൽ മദ്യം അപ്രതീക്ഷിത മാറ്റം ഉണ്ടാക്കാറുണ്ട്. ഇത്തരക്കാർ മദ്യം കഴിച്ചാൽ അവരുടെ സ്വഭാവം അതുവരെ ഉണ്ടായിരുന്നതിന്റെ നേർ വിപരീതമായി മാറുന്നു. അവർക്ക് സ്വന്തം മതത്തോട് പ്രത്യേക സ്നേഹം തോന്നുകയും, അന്യമതത്തിൽ പെട്ടവരെ കൊല്ലാനുള്ള ആവേശം തോന്നുകയും, ചിലപ്പോൾ അവർ കൊലപാതകം ചെയ്യുകയും ചെയ്യുന്നു. എന്നാൽ മദ്യലഹരി ഇറങ്ങിയാൽ അവരിലെ പശ്ചാത്താപം അതി കഠിനമായിരിക്കും. വീണ്ടും അവർ തങ്ങളുടെ മതേതരത്വ ചിന്തയിലേക്ക് തിരിച്ച് പോകും. വീണ്ടും മദ്യം കഴിക്കുന്നത് വരെ അവർ ആ അവസ്ഥയിൽ ആയിരിക്കും.
ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷിക്കാൻ നിയമ വ്യവസ്ഥക്കും ബുദ്ധിമുട്ട് ഉണ്ടാകും. കാരണം മദ്യത്തിന്റെ കൂട്ട് ഇല്ലെങ്കിൽ മാതൃകാപുരുഷനാവുന്ന ഒരു വ്യക്തിയെ തൂക്കി കൊല്ലുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നതിന് നിയമ വ്യവസ്ഥക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ഈ സാഹചര്യത്തെ മറികടക്കാൻ നിയമപാലകരും, നീതിപീഠവും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. ഇത്തരത്തിൽ കൊലപാതകം നടത്തുന്നവരെ പോലീസ് ചോദ്യം ചെയ്യുമ്പോഴും, കോടതിയിൽ ഹാജരാക്കുമ്പോഴും അവർക്ക് മദ്യം നൽകുക. അപ്പോൾ അവരിലെ വർഗീയവാദിയും, ക്രിമിനലും ആയിരിക്കുമല്ലോ പുറത്തേക്ക് വരിക. അങ്ങനെ കോടതി അവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയും, തൂക്കിക്കൊല്ലുന്നത് വരെ മദ്യം നൽകുകയും ചെയ്യുക. തൂക്കുകയറിന്റെ അടുത്തേക്ക് കൊണ്ടുപോകുമ്പോൾ ഏറ്റവും കൂടുതൽ കിക്ക് ഉണ്ടാക്കുന്ന മദ്യം തന്നെ കൊടുക്കുക. അങ്ങനെ അയാളെ തൂക്കിലേറ്റിയാൽ അയാളിലെ ക്രിമിനൽ ശിക്ഷ വാങ്ങി മരിക്കുകയും, അയാളിലെ മതേതരത്വൻ ആത്മാവായി ഭൂമിയിൽ നന്മ വിതച്ച് നടക്കുകയും ചെയ്യും."
റിയാസ് മൗലവിയുടേയും, ഫൈസലിന്റേയും ഘാതകരെ കൊല്ലാൻ നീതിവ്യവസ്ഥ ഉത്തരവിട്ടു. രണ്ട് കൊലപാതങ്ങളിലേയും പ്രതികളെ മരണം വരെ സ്നേഹിച്ച് കൊല്ലണം എന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ ആ ആശയത്തിന്റെ അടിസ്ഥാനം "പരസ്പരം ഉള്ള വിമർശനങ്ങൾ ഒഴിവാക്കുക" എന്നതാകുമ്പോൾ ഒരു സംശയം ഉടലെടുക്കുന്നു !
പരസ്പരം ഉള്ള വിമർശനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മുടി വെള്ളം, മുടി പള്ളി, കാന്തപുരത്തിന്റെ മോഡി ഭക്തി തുടങ്ങിയ വിഷയങ്ങളിലും വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയിൽ ആകില്ലേ മറുപക്ഷ സുന്നികൾ ?
ഇത് യഥാർത്ഥത്തിൽ കാന്തപുരം വിഭാഗത്തിന് അവരുടെ ഉടായിപ്പുകൾ കൂടുതൽ ശക്തിയോടെ തുടരാനുള്ള സാഹചര്യം അല്ലേ സൃഷ്ടിക്കുക ?
ഇത്തരം കാര്യങ്ങളിൽ ഒന്നും കൃത്യമായ നിലപാടുകൾ എടുക്കാതെ, അണികളുടേയും മറ്റും കണ്ണിൽ പൊടിയിടാൻ നടത്തുന്ന ഐക്യം കൊണ്ട് എന്ത് ഗുണമാണ് സമൂഹത്തിന് ഉണ്ടാവുക എന്ന് ആദ്യം തന്നെ ചിന്തിക്കുന്നത് നന്നായിരിക്കും.
ഐക്യം കൊണ്ട് സമുദായത്തിനും, സമൂഹത്തിനും ഗുണമാണ് ഉണ്ടാവേണ്ടത് ! അല്ലാതെ ഉടായിപ്പുകൾക്ക് എതിരെ വരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനുള്ള ഒരു ഉടായിപ്പ് ആയി ഐക്യപ്പെരുന്നാൾ മാറരുത്.
ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന പിണറായീലെ ഒരു തമ്പ്രാന് സോഷ്യൽ മീഡിയകളിലെ ട്രോളുകൾക്കിടയിലൂടെ നടക്കുമ്പോൾ മൂപ്പരുടെ പിന്നാമ്പുറ വാതിലിലൂടെ മഞ്ഞവെള്ളം ധാരധാരയായി പോകുന്നു എന്ന് കേട്ടല്ലോ സഖാക്കളേ...!
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും തമാശകൾ പ്രവർത്തിക്കാനുള്ള കോൺഗ്രസ്സ് ഹൈക്കമാന്റിന്റേയും, ലോക്കമാന്റിന്റേയും മഹാമനസ്ക്കതയേയും സരസ മനോഭാവത്തേയും എത്ര പ്രശംസിച്ചാലും മതി വരില്ല.
കണക്ക് പരീക്ഷ കഴിഞ്ഞപ്പൊ തന്നെ ഓൻ കണക്ക് പുസ്തകം സ്കൂളിന്റെ അടുത്തുള്ള കുളത്തിൽ എറിഞ്ഞാണത്രേ പോന്നത് !
എന്തായാലും ലവൻ വിദ്യാഭ്യാസ മന്ത്രിയുടെ അപ്പനാപ്പൂപ്പന്മാരെ സ്മരിച്ചിട്ടുണ്ട് എന്ന വിവരം ഈ മുഹൂർത്തത്തിൽ അറിയിക്കുന്നു.
ഗോപാലേട്ടന്റെ പശു മുപ്പതാം തിയ്യതിയും സ്കൂൾ വരാന്തയിലൂടെ നടക്കണമായിരിക്കും അല്യോ രവീന്ദ്രൻ മന്ത്രീ ?
പരീക്ഷൾക്കും ടീസർ ഇറക്കാം എന്ന് കണ്ടുപിടിച്ച രവീന്ദ്രനാഥിന് എത്ര ചുകപ്പൻ അഭിവാദ്യങ്ങൾ കൊടുക്കണം സഖാക്കളേ ?
മംഗളത്തിന്റെ നിലവാരത്തിനൊത്ത വാർത്ത ഉത്ഘാടനത്തിനായി സംഘടിപ്പിച്ചതിന് അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
വേശ്വാവൃത്തി ചെയ്യുന്നവർ ഉത്ഘാടനം ചെയ്താൽ കച്ചോടം പൊടിപൊടിക്കുമെന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ടത്രേ !
എന്തായാലും ഒരു പുതിയ ചാനൽ തുടങ്ങുക, അതിൽ വരുന്ന ആദ്യ വാർത്ത കൊണ്ട് തന്നെ ഒരു മന്ത്രിയുടെ പണി പോകുക എന്നതൊക്കെ ഒരു സംഭവം തന്നെയാണ്.
എല്ലാം ശരിയാക്കാൻ കയറിയ പിണറായി മന്ത്രിസഭയുടെ വിക്കറ്റുകൾ ഒരോന്നായി വീഴുന്നത് രസകരമായ കാഴ്ചതന്നെയാണ്.
സരിതയെ ഇട്ട് അലക്കി അധികാരത്തിൽ എത്തിയവർ, പെണ്ണ് കേസിൽ കുടുങ്ങുന്നത് കാണുമ്പോൾ "ഇത്രയും കാലം ചാരിത്ര്യ പ്രസംഗം നടത്തിയിരുന്നത് വേശ്വയായിരുന്നല്ലോ" എന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയുന്നു എന്നത് ചില്ലറ കാര്യം അല്ലല്ലോ !
എന്തായാലും എ.കെ.ശശീന്ദ്രന് ഭാവി ജീവിതത്തിൽ കൂടുതൽ "ഉയർച്ച" ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട് ഒരു വെടിവഴിപാട് നേരുന്നു.
മംഗളം ചാനലിന്റെ ധാർമ്മികത ചോദ്യം ചെയ്യുന്ന, മറ്റു ചാനലുകളിലെ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ സണ്ണി ലിയോണിന്റെ സദാചാര പ്രസംഗമാണ് മനസ്സിലേക്ക് കടന്നു വരുന്നത്.
സ്വന്തം ചാനലിൽ ഈ വാർത്ത ആദ്യം കൊടുക്കാൻ കഴിയാത്തതിന്റെ കൃമികടിയാണ് അത്തരം ജീർണ്ണലിസ്റ്റുകൾ പ്രകടിപ്പിക്കുന്നത്.
ഈ വാർത്തക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിൽ പിന്നെ എന്തിന് അവരുടെ ചാനലുകളിലും ഈ വാർത്ത നൽകാൻ അവർ തയ്യാറായി ? അവർക്ക് ഈ വാർത്ത പൂർണ്ണമായി അവഗണിച്ചുകൂടായിരുന്നോ ? വാർത്ത ആദ്യം തങ്ങളുടെ ചാനലിൽ അല്ല വന്നത് എങ്കിലും, ആ വാർത്ത എടുത്ത് കഴിയുന്നത്ര റേറ്റിംഗ് സ്വന്തമാക്കാൻ അവരുടെ ചാനലുകളും ശ്രമിച്ചില്ലേ ?
ശശീന്ദ്രന്റെ വാർത്ത നൽകിയതിനാൽ മംഗളം എല്ലാം തികഞ്ഞ ചാനലാണെന്നോ, അവർ സത്യസന്ധമായി മാത്രമേ വാർത്ത നൽകൂ എന്നോ ഒന്നും അഭിപ്രായം ഇല്ല.
എന്നാൽ ശശീന്ദ്രൻ വിഷയത്തിലെ ഈ വാർത്ത സത്യസന്ധം തന്നെയാണ് എന്നാണ് എന്റെ നിഗമനം. ശശീന്ദ്രന്റെ ബോഡി ലാംഗേജും, പ്രതിരോധിക്കാൻ കഴിയാതെയുള്ള രാജിയും ഒക്കെ അതുതന്നെയാണ് വ്യക്തമാക്കുന്നത്.
ഈ വാർത്ത കേരളത്തിലെ മറ്റേതൊരു വാർത്താ ചാനലിനും ആദ്യം ലഭിച്ചിരുന്നു എങ്കിൽ അവർ എയർ ചെയ്യുമായിരുന്നു. ഭരണപക്ഷ ചാനൽ ആയത് കൊണ്ട് കൈരളി ചിലപ്പോൾ വാർത്ത മുക്കാൻ ശ്രമിച്ചേക്കാം എന്ന് മാത്രം.
ഇത്തരം വിഷയങ്ങൾ എടുത്ത് റേറ്റിംഗ് കൂട്ടാൻ ഒരു ചാനലും മോശമല്ല എന്നത് ഭൂതകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സരിതയേയും, റജീനയേയും എല്ലാം ആഘോഷിക്കാൻ ഇന്ന് സദാചാരം വിളമ്പുന്ന സണ്ണി ലിയോൺ ജീർണ്ണലിസ്റ്റുകൾ മുന്നിൽ ഉണ്ടായിരുന്നല്ലോ !
പിന്നെ ചിലരുടെ സംശയങ്ങൾ, "മന്ത്രി ഒരുത്തിയോട് ഇങ്ങനെ സംസാരിച്ചത് വലിയ വിഷയം ആക്കണോ ? അതിൽ പരാതിക്കാരി ഉണ്ടോ ? അവരുടെ വ്യക്തിപരമായ കാര്യം അല്ലേ ?" എന്നതൊക്കെയാണ്.
ഒരു വ്യക്തി ഭരണകർത്താവാകുമ്പോൾ അയാളുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പൊതുസമൂഹം വിലയിരുത്തും. മാന്യമായി വ്യക്തി ജീവിതത്തിലും, പൊതു സമൂഹത്തിലും ഇടപെടാൻ തയ്യാറല്ലാത്ത ഒരു നാറിയെ 'മന്ത്രി' എന്ന് വിളിച്ച് തീറ്റി പോറ്റി ചുമക്കേണ്ട ബാധ്യത സമൂഹത്തിനില്ല.
പിന്നെ ചിലർക്ക് ചോദിക്കാനുള്ളത് "അയാൾക്കും കുടുംബം ഇല്ലേ ? കുട്ടികൾ ഇല്ലേ ? അവർ ഇതൊക്കെ കേൾക്കുന്നത് മോശമല്ലേ ?" എന്നൊക്കെയാണ്.
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ, ആർ എസ് എസ്സുകാർ വെട്ടിക്കൊന്നത് ചർച്ച ചെയ്യാൻ ശശീന്ദ്രൻ വിഷയം ചർച്ച ചെയ്യാനായി നീക്കി വെച്ചതിന്റെ പത്തിലൊന്ന് സമയമെങ്കിലും ചാനലുകൾ മാറ്റി വെച്ചിരുന്നു എങ്കിൽ എന്ന് വെറുതെ ഒന്നാഗ്രഹിച്ച് പോകുകയാണ്.
സദാചാര പോലീസിങ്ങിനെതിരെ ചുംബന സമരം നടത്തുന്നവർ ചുംബനത്തോടൊപ്പം, പൂച്ചക്കുട്ടി പിടുത്തവും, പോൺ വിളിയും കൂടി ഒരു സമര ഐറ്റം ആക്കണം.
ബജറ്റ് ചോർന്ന്, ചോർച്ചക്ക് തുടക്കം വെച്ച തോമസ് ഐസക്കിനെ ഈ അവസരത്തിൽ നാം വിസ്‌മരിക്കരുത്. നല്ല ബർക്കത്തുള്ള ചോർച്ചോത്ഘാടനം അല്ലേ മൂപ്പർ നടത്തിയത് !
രവീന്ദ്രൻ സഖാവിന് ഉയർത്താനുള്ള ധാർമ്മികത കയ്യിൽ കിട്ടിയില്ലെങ്കിൽ പൂച്ചക്കുട്ടി സഖാക്കൾ ഒന്നതെടുത്ത് കയ്യിൽ കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു !
പൂച്ചക്കുട്ടിയും, ലീക്ക് ബീരാനും വാർത്തകളിൽ സജീവമാകുമ്പോൾ, അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രധാന വാർത്ത ഉണ്ടായിട്ടുണ്ട്.
ഒരുക്കങ്ങൾ സമയത്തു പൂർത്തിയാക്കാൻ ആകാത്തതിനാൽ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പ് സെമി കൊച്ചിക്കു നഷ്ടം ആയിരിക്കുന്നു.
മറ്റെല്ലാ സംസ്ഥാനങ്ങളും സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ സർക്കാരിന്റെ ഊർജസ്വലത ഇല്ലായ്‌മ കൊച്ചിയെ പിന്നോട്ടടിച്ചു എന്ന് ഫിഫയുടെ ടൂർണമെന്റ് തലവൻ യാർസ പറഞ്ഞു.
കായികേരളത്തിന് ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം നേടാനുള്ള സുവർണ്ണാവസരമാണ് 'ശരിയാക്കി വിജയനും' കൂട്ടരും കോഞ്ഞാട്ട ആക്കിയിരിക്കുന്നത് !
"ആർത്തവം" എന്നത് മതവിശ്വാസപരമായി അശുദ്ധിയുടെ ദിനങ്ങളായി കണക്കാക്കുന്നതാണ്. ആ ദിവസങ്ങളിൽ സ്ത്രീകൾ നമസ്ക്കരിക്കാനോ, മറ്റു ആരാധനാകർമ്മങ്ങളിൽ ഏർപ്പെടാനോ പാടില്ല എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം.
ഈ അഭിപ്രായത്തോട് യോജിച്ച് നിൽക്കുന്നതിനാൽ എം.എം.ഹസ്സനെ പൊങ്കാല ഇടുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.
"ആർത്തവം അശുദ്ധമല്ല" എന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നതും യുക്തി മത വിശ്വാസികളാണ്. അവരാണ് ഈ വിഷയം എടുത്ത് ഹസ്സന്റെ തലയിൽ കയറാൻ ശ്രമിക്കുന്നതും.
യുക്തിമത വിശ്വാസികൾക്ക് ആർത്തവം അശുദ്ധമല്ല എന്ന തോന്നലും, വിശ്വാസവും ഉണ്ടെങ്കിൽ ആ തോന്നലുമായി അവർ നടക്കട്ടെ. അവർ വേണമെങ്കിൽ ആർത്തവ രക്തം എടുത്ത് കുടിക്കുകയോ, അതുകൊണ്ട് ജ്യൂസും, പുഡിംഗും ഉണ്ടാക്കി തിന്നുകയോ ചെയ്യട്ടെ. ആർത്തവം ഉള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധം നടത്തട്ടെ. ആർത്തവ ദിനങ്ങളിൽ ഡിങ്കനെ പൂജിക്കുകയോ, ജബ്രയെ ആരാധിക്കുകയോ, ബാലമംഗളം വായിക്കുകയോ, ശാസ്ത്രകേന്ദ്രങ്ങൾ സന്ദർശിക്കുകയോ ചെയ്യട്ടെ ! മ്മൾക്ക് ഒരു പരാതിയും ഇല്ല.
എന്നാൽ "എല്ലാവരും അതൊക്കെ ചെയ്ത് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം, അങ്ങിനെ ചെയ്താലേ സ്ത്രീകൾ മുഖ്യധാരയിൽ എത്തൂ" എന്നൊക്കെ പറഞ്ഞ് മ്മടെ നെഞ്ചത്തോട്ട് കയറാൻ വരേണ്ടതില്ല !
സോ കാൾഡ് ആർത്തവ പൂജകർ ബുദ്ധിപരമാണ് എന്ന നിലയിൽ ചോദിക്കുന്ന ഒരു വിഡ്ഢി ചോദ്യമാണ് "അപ്പോൾ ആർത്തവം ഉള്ളവരുടെ വോട്ട് നിങ്ങൾക്ക് വേണ്ടേ ?" എന്നത്.
പൊട്ടൻ ക്‌ണാപ്പന്മാരേ ! ആർത്തവകാലത്ത് മതപരമായ കർമ്മങ്ങൾക്കും, ലൈംഗിക ബന്ധത്തിനും മാത്രമേ വിലക്ക് ഉള്ളൂ. അല്ലാതെ ഭക്ഷണം കഴിക്കുന്നതിനോ, യാത്ര ചെയ്യുന്നതിനോ, വോട്ട് ചെയ്യുന്നതിനോ ഒന്നും വിലക്കില്ല. അതുകൊണ്ട് ഇത്തരം വിഡ്ഢിത്തങ്ങൾ ബുദ്ധിപരം എന്ന നിലയിൽ എഴുന്നള്ളിക്കുന്നതിനു മുൻപ് ആ വിഷയം എന്താണ്, മത വീക്ഷണം എന്താണ് എന്നൊക്കെ ശരിക്കൊന്ന് പഠിക്കുക.
മോന് ഇടക്ക് കാർട്ടൂൺ ചാനലുകൾ വെച്ചു കൊടുത്തിരുന്നു. വല്ല പണിയും ചെയ്യുമ്പോൾ അവനെ ഒതുക്കിയിരുത്താനുള്ള എളുപ്പവിദ്യയായി തുടങ്ങിയതാണ്.
പിന്നെ അത് അവന്റെ "അവകാശം" ആയി മാറി. മ്മൾ കാർട്ടൂൺ ചാനൽ മാറ്റി വാർത്തയോ മറ്റോ വെച്ചാൽ അവൻ ശ്രീരാമകൃഷ്ണനേയും, കെ.ടി.ജലീലിനേയും പോലെ ഹാളിലെ കസേരകൾ മറിച്ചിടും.
മാത്രമല്ല ആ ചാനലുകളിൽ നിന്ന് കണ്ടു പഠിച്ച സൂപ്പർമാൻ ഇടിയും, ശക്തിമാൻ അടിയും അവൻ വീട്ടിലുള്ളവരുടെ നേരെ പ്രയോഗിക്കാനും തുടങ്ങി.
എന്തായാലും നിർദ്ദോഷം എന്ന രീതിയിൽ തുടങ്ങുന്ന ഇവയൊക്കെ എത്ര വേഗമാണ് കുട്ടികളിൽ സ്വാധീനം ചെലുത്തുന്നതും, അവരെ അടിമയാക്കുന്നതും !
ഒരു ചർച്ചക്കിടയിൽ മതവിശ്വാസിയല്ലാത്ത, പുരോഗമനവാദിയും യുക്തിവാദിയും ആയ ഒരു സുഹൃത്ത് "പുരോഗമനത്തിന്റെ മാനദണ്ഡം എന്താണ്?" എന്ന് എന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് താഴെ കൊടുക്കുന്നത്.
ഈ മറുപടി കണ്ടപ്പോൾ ഞാൻ "സമൂഹത്തിന്റെ തൃപ്തിയാണ് പുരോഗമനം എങ്കിൽ യു പിയിൽ സംഘികൾ കാട്ടിക്കൂട്ടുന്നത് ഒക്കെ പുരോഗമനം ആയിരിക്കും ല്യോ ?" എന്ന എന്റെ സംശയം ചോദിച്ചു.
"പുരോഗമനത്തിന്റെ മാനദണ്ഢം എന്താണോ പുരോഗമനമെന്നു പരിശോധിക്കേണ്ടത്, അതിൽ സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ള തൃപ്തി തന്നെ."
അങ്ങനെ നോക്കിയാൽ, ഒരു മനുഷ്യനെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടുന്നത് ഒരു സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികൾക്കും തൃപ്തി നൽകുന്നതാണെങ്കിൽ, അത് പുരോഗമനപരം ആണ് എന്നല്ലേ വരുന്നത് ?
ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേർക്കും ബലാൽസംഗം തൃപ്തി നൽകുന്നു എങ്കിൽ അത് പുരോഗമനപരം എന്നല്ലേ വരുന്നത് ?
പുരോഗമനപരം എന്നത് ഒരു വ്യക്തിയുടേയോ, സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളുടേയോ തൃപ്തി അനുസരിച്ച് ഉണ്ടാവുന്ന ഒന്നാണോ ?
മംഗളം സ്റ്റിംഗ് ഓപ്പറേഷൻ നടത്തി എന്ന് സമ്മതിച്ചത് കൊണ്ടോ, വാർത്ത നൽകിയ രീതിയിലെ പാളിച്ചക്ക് മാപ്പ് പറഞ്ഞതുകൊണ്ടോ ശശീന്ദ്രൻ പുണ്യാളനാവുന്നില്ല.
ഒരു സ്ത്രീ ഇത്തരത്തിലൊക്കെ സമീപിച്ചാൽ തന്റെ പെരുമാറ്റം ഇതായിരിക്കും എന്നും, താൻ ഒരു ഞെരമ്പ് രോഗിയാണെന്നും സംശയാതീതമായി തെളിയിക്കുകയാണ് എ.കെ.ശശീന്ദ്രൻ ചെയ്തിട്ടുള്ളത്.
ഇത്തരം പൂച്ചക്കുട്ടികൾക്ക് ഇരുന്ന് ഞെരങ്ങാനുള്ളതല്ല നാട്ടുകാരുടെ നികുതി പണം കൊണ്ട് തീറ്റിപോറ്റുന്ന മന്ത്രിക്കസേര.
ചാണ്ടിയെ തെറിവിളിച്ച് നടന്നിരുന്ന പൂച്ചക്കുട്ടി സഖാക്കൾക്ക് കാലം കാത്ത് വെച്ച് നൽകിയ സമ്മാനമാണ് ഇനി മുതൽ ചാണ്ടിക്ക് ജയ് വിളിക്കാനുള്ള യോഗം.
"കൊടുത്താൽ കൊല്ലത്തും കിട്ടും" എന്ന ആപ്തവാക്യം, സഖാക്കൾക്ക് "ചാണ്ടിക്ക് കൊടുത്താൽ ചാണ്ടിയിലൂടെ കിട്ടും" എന്നാക്കി മറ്റേണ്ടിയിരിക്കുന്നു.
"ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്റ്റർ സ്ഥാനത്ത് നിന്നും മാറ്റി. പകരം ചുമതല ലോക്‌നാഥ് ബെഹ്‌റക്ക്." - വാർത്ത
കൂടിന് കാവൽ നിന്നിരുന്ന തത്തയെ മാറ്റിയാൽ പിന്നെ മൂർഖൻ പാമ്പിനെ തന്നെയാണ് ചുമതല ഏൽപ്പിക്കേണ്ടത്. ആഭ്യന്തര മന്ത്രിസ്ഥാനം കൂടി ബെഹ്‌റയുടെ കയ്യിൽ കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
അങ്ങ് വിദേശയാത്രക്കോ മറ്റോ പോകുമ്പോൾ, കേരള മുഖ്യമന്ത്രിയുടെ ചുമതല യോഗി ആദിത്യനാഥിനെ ഏൽപ്പിക്കാൻ മറക്കില്ലല്ലോ ല്ലേ ?
ശശീന്ദ്രന്റെ വിഷയം പോലുള്ളവ ചർച്ച ചെയ്യുമ്പോൾ പലരും ഉപയോഗിക്കുന്ന പ്രയാഗമാണ് "ഒരു ദുർബല നിമിഷത്തിൽ" എന്നത്.
നിമിഷത്തിന്റെ ദുർബലതയല്ല, മറിച്ച് വ്യക്തിയുടെ സ്വഭാവദൂഷ്യത്തെയാണ് മക്കളേ കുറ്റം പറയേണ്ടത്. നല്ല സ്വഭാവം പുലർത്തുന്ന, മാന്യന്മാരായ വ്യക്തികൾ ഒരു നിമിഷത്തിലും ഇത്തരം ചെറ്റത്തരം പറയുകയോ, പ്രവർത്തിക്കുകയോ ചെയ്യില്ല !
"ഏപ്രില്‍ ഒമ്പതിനു മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എത്തിച്ച ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട്. ആരുടെ പേരിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാലും വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കു വീഴുന്ന തരത്തിലാണ് മെഷീനില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കയ്യോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഏതു സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന രീതിയിലായിരുന്നു മെഷീന്റെ സെറ്റിങ്സ്. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംങ്ങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലെ തട്ടിപ്പ് വോട്ടെടുപ്പിനു മുമ്പുതന്നെ പുറത്തായിരിക്കുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര സലിന സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിംങ്ങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവിപിഎപി മെഷീന്റെ സഹായത്തോടെ വോട്ടിംങ്ങ് മെഷീനില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ പേപ്പര്‍ റെസീപ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുകയായിരുന്നു. ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബിജെപിക്കു തന്നെ." - വാർത്ത
ഈ വാർത്ത റിപ്പോർട്ട് ചെയ്യരുത് എന്ന അപേക്ഷയുമായി തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്ത് വന്നിട്ടുണ്ടത്രേ. ബെസ്റ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അതിനൊത്ത വോട്ടിംങ്ങ് മെഷീനും !
"മലപ്പുറം മണ്ഡലത്തിൽ വിജയിച്ചാൽ നല്ല ബീഫ് ലഭ്യമാക്കും" എന്ന ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രസ്താവനയിലൂടെ "ബാദുഷാ തങ്ങൾ അറുത്ത ബീഫ് മാത്രം മണ്ഡലത്തിൽ ലഭ്യമാക്കും" എന്നാണോ ഉദ്ദേശിക്കുന്നത് ?
"ആം ആദ്മി പഞ്ചാബിലെ മോശം പ്രകടനത്തെ പറ്റി ഒന്ന് ആത്മപരിശോധന നടത്തണം. അതിന് വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് ശരിയല്ല." - ഇലക്ഷൻ കമ്മീഷൻ
ഈ വാക്കുകൾ ആം ആദ്മിയുടെ രാഷ്ട്രീയ ശത്രുവിൽ നിന്നും ഉള്ളതാണെങ്കിൽ അത് നമുക്ക് ഉൾക്കൊള്ളാൻ കഴിയും. എന്നാൽ രാജ്യത്ത് നിക്ഷ്‌പക്ഷമായി നിലകൊള്ളാനും, തിരഞ്ഞെടുപ്പ് നടത്താനും ബാധ്യതയുള്ള ഇലക്ഷൻ കമ്മീഷൻ ഇത്തരത്തിൽ സംസാരിക്കുന്നത്, ഇലക്ഷൻ കമ്മീഷനും സംഘിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്.
യു പിയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലെ തിരിമറിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ സംഘികൾ എഴുന്നള്ളിക്കുന്ന ഒരു ചോദ്യം ഉണ്ട്.
നാലഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാ ഇടത്തും ഒരു പോലെ ഉള്ള കൃത്രിമം കാട്ടിയ മെഷീൻ ഇറക്കണം എന്നില്ല. വിജയം ഏറ്റവും അത്യാവശ്യമായ സംസ്ഥാനങ്ങളിൽ മാത്രം ഈ കളി കളിക്കാം. മാത്രമല്ല ഒരു സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും, ബൂത്തുകളിലും ഒന്നിച്ച് കൃത്രിമം കാണിച്ച മെഷീൻ ഇറക്കണം എന്നും ഇല്ല. തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രം ഇത്തരം കൃത്രിമം കാട്ടിയ മെഷീൻ ഇറക്കിയാലും ഉദ്ധേശിക്കുന്ന തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയും.
മറ്റു ബൂത്തുകളിൽ ഉപയോഗിച്ച കൃത്രിമം നടത്താത്ത മെഷീനുകൾ ഉയർത്തിക്കാണിച്ച് "ഈ മെഷീനിൽ എവിടെയാണ് കൃത്രിമം ?" എന്ന് ഘോര ഘോരം ചോദിക്കുകയും ചെയ്യാം.
ഏത് ബട്ടനും ഞെക്കിയാൽ ബി ജെ പിക്ക് വോട്ട് വീഴുന്ന മെഷീനുകൾ തിരഞ്ഞെടുപ്പിലേക്ക് ഇറക്കിയതും പോരാ, പിന്നേം കിടന്ന് ചിലക്കുന്നോടാ ?
"ന്യൂഡല്‍ഹി: യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. സംഘര്‍ഷമുടലെടുത്തശേഷം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മാര്‍ച്ച് 31നുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. പുലര്‍ച്ചെ ആറുമണിക്ക് ജെയ്ശങ്കറും ഭാര്യ ശര്‍മ്മിളയും സാവിത്രി കാമ്പിലെ ടോയ്‌ലറ്റിലേക്കു പോകവെ ഇവര്‍ക്കുനേരെ ഒരു പശു പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പശുവിനെ ഓടിക്കാനായി താനൊരു കല്ലെടുത്ത് എറിയുകയാണുണ്ടായതെന്നാണ് ശര്‍മ്മിള പറഞ്ഞതെന്ന് പൊലീസ് പറയുന്നു." - വാർത്ത
പശുവിന്റെ കുത്ത് കൊണ്ട് വീരപുണ്യചരമം പ്രാപിക്കുന്നതിനു പകരം അതിനെ കല്ലെടുത്തെറിഞ്ഞത് എന്തായാലും വല്യ തെറ്റായി. എന്തായാലും പ്രതികളെ എത്രയും പെട്ടന്ന് തൂക്കിക്കൊന്ന് പശുവിന്റെ വിഷമം മാറ്റണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അഭ്യർത്ഥിക്കുന്നു.
"മത സൗഹാർദ്ദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദ്ദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു." - വാർത്ത
അജ്മീർ ദർഗയുടെ തലവൻ എന്നത് തന്നെ ഇസ്ലാമുമായി ബന്ധം ഇല്ലാത്ത ഒരു ഊള പോസ്റ്റ് ആണ്. ശബരിമല ക്ഷേത്രത്തിലെ തന്ത്രിക്ക് എത്രത്തോളം മുസ്ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുമോ, അത്രത്തോളമേ ഉള്ളൂ ഈ സ്ഥാനവും.
അതിനാൽ ഇയാളെ പോലെ ഉള്ളവർ അല്ല മുസ്ലിം സമുദായം മതസൗഹാർദ്ദത്തിനായി എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പഠിപ്പിക്കേണ്ടത്.
നാൽക്കാലികളെ അമ്മയായി ആരാധിക്കുന്നവർക്ക് അതാവാം. അതവരുടെ വിശ്വാസം. നാൽക്കാലികളെ വെട്ടി വിഴുങ്ങേണ്ടവർക്ക് അതും ആവാം. അതവരുടെ വിശ്വാസം. അത്രയേയുള്ളൂ ഈ മതസൗഹാർദ്ദത്തിന്റെ കാര്യം. അല്ലാതെ ഹിന്ദുക്കൾ അഞ്ച് നേരം നിസ്ക്കരിച്ചോ, മുസ്ലിംങ്ങൾ ക്ഷേത്ര ദർശനവും പൂജയും നടത്തിയോ പരസ്പരം വിശ്വാസങ്ങളും ആചാരങ്ങളും വെച്ച് മാറുന്നതല്ല മതസൗഹാർദ്ദം.
"കൊച്ചി: മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്‌തെന്ന പരാതിയിൽ സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പരാതി. മേയറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രന്‍ പൊലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു. സുഭാഷ് പാര്‍ക്ക് സിനിമാ ഷൂട്ടിങ്ങിനായി വിട്ടുതരണമെന്ന ആവശ്യവുമായെത്തിയ സംവിധായകന്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മേയര്‍ പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മേയര്‍ പറയുന്നു." - വാർത്ത
കുറച്ച് മുൻപ് പ്രമുഖ നടിയുടെ വിഷയം വന്നപ്പോൾ "പണം വാങ്ങി അർദ്ധനഗ്നത പ്രദർശിപ്പിച്ചാൽ നഷ്ടപ്പെടാത്ത മാനം, പണം ഇല്ലാതെ പ്രദർശിപ്പിച്ചാലും നഷ്ടപ്പെടില്ല" എന്ന് ഞാൻ പറഞ്ഞതിന് എന്റേത് ചെത്താൻ ആഹ്വാനം ചെയ്ത മഹാനായ ഒസ്സാനാണിത്.
വനിതകൾക്ക് വേണ്ടി ഘോര ഘോരം വാദിക്കുന്നു എന്ന് നടിക്കുന്ന ഇവനൊക്കെ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുമ്പോൾ ഇവന്റേത് ചെത്തണോ, മുളകിടണോ എന്നൊക്കെ ഇവന്റെ ആസനം താങ്ങികൾ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും !
ഇത്തരം പരട്ടകളാണ് മലയാള സിനിമയേയും, സ്ത്രീകളേയും, സമൂഹത്തേയും ഉദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. സണ്ണി ലിയോണിന്റെ സദാചാര പ്രസംഗം എടുത്തോണ്ട് പോടേയ് !
നജീബിന്റെ ഉമ്മയെ വലിച്ച് കൊണ്ടുപോയപ്പോൾ കണ്ണീരൊഴിക്കി ആത്മരോഷം പ്രകടിപ്പിച്ചിരുന്ന കുട്ടി സഖാക്കളൊക്കെ ജിഷ്ണുവിന്റെ അമ്മയെ പിണറായി പോലീസ് വലിച്ചിഴക്കുന്നത് കാണുന്നുണ്ടല്ലോ അല്ലേ ?
പൊതുയിടങ്ങളിൽ ചുംബിക്കാനും തോന്ന്യാസം കാട്ടാനും ഉള്ള അവകാശത്തിനു സമരം ചെയ്യുന്ന സഖാക്കൾക്ക്, തന്റെ മകനെ കൊന്നവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഒരമ്മയുടെ കണ്ണുനീർ കാണുന്നില്ലായിരിക്കും അല്യോ ?
"ഇലക്ഷൻ നടക്കാൻ പോകുന്ന സമയത്ത് നിങ്ങള്‍ സര്‍ക്കാരിനെ നാറ്റിക്കാന്‍ ഇറങ്ങിയതാണോ?" എന്ന് ലോക്‌നാഥ് ബെഹ്‌റയോട് വി എസ് അച്ചുതാനന്ദൻ - വാർത്ത
നാറ്റിക്കാന്‍ ഇറങ്ങിയതാണെങ്കിൽ വളരെ സന്തോഷം ഉണ്ടെന്നും, നാറ്റിക്കുമ്പോൾ പരമാവധി നാറ്റിച്ച് പിണറായിക്ക് പണി കൊടുത്ത് മൂപ്പരെ രാജിവെപ്പിച്ച് മ്മളെ മുഖ്യനാക്കാൻ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു
ചിലർ "ചിലതൊക്കെ കാണുമ്പോൾ നെഞ്ചോട് ചേർത്ത ചെങ്കൊടി കൊണ്ട് കുണ്ടി തുടക്കാൻ തോന്നും" എന്നൊക്കെ പോസ്റ്റ് ഇടുന്നുണ്ട്.
ചെങ്കൊടി കൊണ്ട് നിങ്ങടെ കുണ്ടി തുടച്ച് നിങ്ങടെ കുണ്ടിയെ നിങ്ങൾ അപമാനിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. കാരണം കുണ്ടി നിങ്ങളോട് ദേഷ്യപ്പെട്ട് പണി മുടക്കിയാൽ എല്ലാം തീർന്നെടാ സുഹൃത്തേ... തീർന്ന് !
വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ സംഘികൾ ജഡിലശ്രീ കുമ്മനത്തിന്റെ ഫോട്ടോ വെച്ച് "ഇപ്പോൾ കേരള ജനത മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്ന വ്യക്തി" എന്നും പറഞ്ഞ് പോസ്റ്റുകൾ ചാമ്പുന്നുണ്ട്.
ജഡിലശ്രീ കുമ്മൻജിയേക്കാൾ മനോഹരമായി തനിക്ക് സംഘി ഭരണം നടപ്പിലാക്കാൻ കഴിയും എന്ന് ജഡിലശ്രീ പിണറായി തെളിയിക്കുമ്പോൾ പിന്നെ എന്തിനാണ് പൊട്ടൻ സംഘികളേ കുമ്മനത്തിന് വേണ്ടി കുമ്മനം തുള്ളുന്നത്.
നിങ്ങൾ ആകെ ചെയ്യേണ്ടത് നിങ്ങളുടെ എം എൽ എ ആയ രാജഗോപാലിനെക്കൊണ്ട് "ജഡിലശ്രീ പിണറായി വിജയന് എന്റെ എല്ലാ പിന്തുണയും ഉണ്ട്" എന്ന് പ്രഖ്യാപിപ്പിക്കുക മാത്രമാണ്.
"ചേർത്തലയിൽ ആർ എസ് എസ്സുകാർ 17 വയസ്സുള്ള അനന്തു എന്ന വിദ്യാർത്ഥിയെ ചവിട്ടിക്കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയിൽ എൽ ഡി എഫ് ഹർത്താൽ." - വാർത്ത
എൽ ഡി എഫ് പ്രതിഷേധിക്കാനും ഹർത്താൽ നടത്താനും അനന്തു സി പി എമ്മിന്റേയോ, എൽ ഡി എഫിന്റേയോ ഔദ്യോഗിക രക്തസാക്ഷി ആണോടാ ജയ്ക്കേ?
"കുഞ്ഞാലിക്കുട്ടി നല്ലൊരു മനുഷ്യനാണ്. വലിയൊരു നേതാവുമാണ്. ഫൈസലിനെ എനിക്കറിയില്ല. വരുന്ന വഴിയിൽ ഫ്ലെക്സിൽ കണ്ടപ്പോൾ കുഞ്ചാക്കോ ബോബനാണെന്ന് തോന്നി. കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തേക്ക് വരണം." - ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സിനിമാ നടൻ കം എം എൽ എ മുകേഷ്.
ഇജ്ജാതി ഐറ്റംസ് ഇനിയും വിപ്ലവ പാർട്ടിയിൽ ഉണ്ടോ സഖാക്കളേ ? സിനിമേം കളിച്ച് നടക്കുന്ന ബഡായി സാധനങ്ങളെ നൂലിൽകെട്ടി ഇറക്കി എം എൽ എ ആക്കിയാൽ ഇതുപോലിരിക്കും. അനുഭവിക്കെടാ അനുഭവിക്ക് !
"തോക്ക് സ്വാമിയെ എത്തിച്ചത് പൊലീസാണെന്ന ഗുരുതരമായ ആരോപണവും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് ഉന്നയിച്ചു. തങ്ങള്‍ ഡി.ജി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേ സമയത്ത് തന്നെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്താന്‍ തോക്ക് സ്വാമിയെ വിളിച്ചു. ‘ഇന്ത്യയും തീവ്രവാദവും’ എന്ന വിഷയത്തില്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്." - വാർത്ത
ഇതിന്റെ അവസാന ഭാഗം വായിച്ച് ഒരുപാട് ചിരിച്ചു. തോക്ക് സ്വാമി ചർച്ച നടത്താൻ വന്നതാണെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ ? ഇത്തരം ഊളകളുമായി ചർച്ച നടത്താൻ ഒക്കെ നടക്കുന്നവനാണോ ഡി ജി പി ? അതിനൊക്കെ ഉള്ള അനുമതി നൽകുന്നതാണോ ആഭ്യന്തര വകുപ്പ് ? ഇക്കണക്കിനാണെങ്കിൽ ഡി ജി പി ഗോവിന്ദചാമിയെ "സ്ത്രീപീഡനവും ഇന്ത്യയും" എന്ന വിഷയത്തിൽ ചർച്ചക്ക് വിളിക്കുമല്ലോ !
"യോഗിയെ ബി ജെ പി ഉപയോഗിക്കുന്നത് പോലെ പാണക്കാട് തങ്ങളെ ലീഗ് ഉപയോഗപ്പെടുത്തുകയാണ്." - കൊടിയേരി ബാലകൃഷ്ണൻ
പാണക്കാട് തങ്ങൾ മത നേതാവ് എന്നതിനേക്കാൾ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ആ പാർട്ടി ഉപയോഗപ്പെടുത്തും എന്നതിൽ മിനിമം രാഷ്ട്രീയ ബോധം ഉള്ള ആർക്കും തർക്കം ഉണ്ടാവില്ല.
പാണക്കാട് തങ്ങളുടെ പല രാഷ്ട്രീയ നിലപാടുകളിലും, ഉൾപ്പാർട്ടി ജനാധിപത്യ ബോധം ഇല്ലാത്ത തീരുമാനങ്ങളിലും മ്മൾക്ക് വിയോജിപ്പ് ഉണ്ടെങ്കിലും, യോഗി ആദിത്യനാഥുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയുന്ന വ്യക്തിയല്ല പാണക്കാട് തങ്ങൾ.
യോഗി ആദിത്യനാഥിനെ പോലെ വർഗീയ പ്രസംഗങ്ങൾ ഒരിക്കലും പാണക്കാട് തങ്ങൾ നടത്തിയിട്ടില്ല. ആരേയും കൊല്ലാനോ, നാടുകടത്താനോ ആഹ്വാനം ചെയ്തിട്ടില്ല. മറ്റു തീവ്രവാദ നിലപാടുകളും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഇതൊക്കെ പൊതുസമൂഹത്തിന് ഉത്തമ ബോധ്യം ഉള്ള കാര്യങ്ങൾ ആണ്.
ഈ സാഹചര്യത്തിൽ കൊടിയേരി ബാലകൃഷ്ണൻ യോഗി ആദിത്യനാഥുമായി പാണക്കാട് തങ്ങളെ താരതമ്യം ചെയ്യുന്നത് കൃത്യമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ വേണ്ടിയാണ്. സംഘ് പരിവാർ സ്വീകരിക്കുന്ന അതേ കുതന്ത്രമാണ് കൊടിയേരി സ്വീകരിക്കുന്നത്.
കൊടിയേരിയും, പിണറായിയും ഒന്നും യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുകളേ അല്ല. നാല് വോട്ടിന് വേണ്ടി സംഘ് പരിവാറിന് ക്ഷുരകപ്പണി ചെയ്യുന്ന ഇത്തരം പരട്ടകൾ കമ്യൂണിസ്റ്റ് ആണെന്നും പറഞ്ഞ് നടക്കുന്നത് കാറൽ മാർക്ക്സ് കണ്ടിരുന്നു എങ്കിൽ ഇവരുടെ ഒക്കെ ആസനത്തിൽ ചീനമുളക് അരച്ച് തേച്ച്, ഓലപ്പടക്കം വെച്ച് പൊട്ടിച്ചേനെ !
"ജിഷ്ണു പ്രണോയിയേയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്ക് സ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്ക് സ്വാമിയും തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവ ദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയില്‍ സ്വാമി പെടുന്നത്. ഉടന്‍ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാന്‍ വന്നതാണ്. ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷന്‍. സ്റ്റേഷനില്‍നിന്ന് നേരെ കോടതിയിലേക്ക്. കോടതിയില്‍വച്ചാണ് താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി ഇപ്പോള്‍ 14 ദിവസം റിമാന്‍ഡിലാണ്. പൂജപ്പുര ജയിലിലാണ് ഇപ്പോൾ തോക്ക് സ്വാമി ഉള്ളത്." - വാർത്ത
ഇതിൽ പണി കിട്ടിയത് തോക്ക് സ്വാമിക്കായത് കൊണ്ട് നമുക്ക് ഇത് വായിക്കുമ്പോൾ തമാശയായി തോന്നിയേക്കാം. "അവന് അങ്ങനെ തന്നെ വേണം" എന്നും നാം പറഞ്ഞേക്കാം. എന്നാൽ ഇതിൽ ഒരു വലിയ തെറ്റുണ്ട്. ഒരു വ്യക്തിയെ അനാവശ്യമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കുന്നത് പോലീസ് ഭീകരതയും, ഭരണകൂടത്തിന്റെ പാളിച്ചയും ആണ്. ഈ അവസ്ഥ നാളെ നമുക്കും ഉണ്ടായേക്കാം.
"ഇന്ത്യക്കാർ വംശീയവാദികളാണെങ്കിൽ സൗത്ത് ഇന്ത്യയെങ്ങനെ ഇന്ത്യയുടെ ഭാഗമാകും? നിങ്ങൾക്കറിയാമല്ലോ തമിഴരും മലയാളികളും കന്നഡക്കാരും അടങ്ങുന്ന സൗത്ത് ഇന്ത്യാക്കാരെ വംശീയവാദികളാണെങ്കിൽ ഞങ്ങളെങ്ങനെ അവരുടെ കൂടെ ജീവിക്കും? ഞങ്ങളുടെ ചുറ്റിലും കറുത്തവരുണ്ട്." - മുൻ ബിജെപി എം പി തരുൺ വിജയ്
ഈ ഊള സൗത്ത് ഇന്ത്യയിൽ നിന്ന് രണ്ട് പേരെ മാത്രമേ കണ്ടിട്ടുള്ളൂ. സൗത്ത് ഇന്ത്യയിൽ നിന്ന് കുമ്മനത്തേയും, ശശികലയേയും മാത്രം കണ്ടൊരാൾക്ക് ഇവിടെ ആകെ മൊത്തം കറുപ്പാണെന്ന് തോന്നുക സ്വാഭാവികം. കറുപ്പും വെളുപ്പും തൊലിക്കല്ല, മനസ്സിനാണ് എന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടെങ്കിൽ ഇയാളൊന്നും സംഘി ആവില്ലല്ലോ !
ഇന്ന് ടോയ്‌ലെറ്റിൽ കയറി കാലൊന്ന് കഴുകി പുറത്തേക്ക് നടക്കാൻ നോക്കുമ്പോൾ ക്ലോസറ്റ് ഒരു വിളി വിളിച്ചു :
ഈ സംഭവത്തിന് "ജിഷ്ണു കോപ്പി അടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോ ?" എന്ന് കോടതി ചോദിച്ചതുമായി ഒരു ബന്ധവും ഇല്ല എന്നും, വല്ല ബന്ധവും തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല എന്നും ഇതിനാൽ അറിയിക്കുന്നു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 294.71 പോയിന്റ് നേട്ടത്തില്‍ 34,300.47ലും നിഫ്റ്റി 84.80 പോയിന്റ് ഉയര്‍ന്ന് 10,539.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് തിങ്കളാഴ്ച എസ്ബിഐയുടെ ഓഹരി വിലയില്‍ ഉണ്ടായ ഇടിവ് ചൊവ്വാഴ്ചയും തുടര്‍ന്നു.
ടാറ്റ സ്റ്റീല്‍, ലുപിന്‍, മാരുതി സുസുകി, ടാറ്റ പവര്‍, റിലയന്‍സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തിരുവനന്തപുരം: സുകുമാര്‍ അഴീക്കോട് സി പി ഐ എം ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനാകുന്നു. സി പി ഐ എം ഔദ്യോഗിക വിഭാഗത്തോട് ഒട്ടിനിന്നിരുന്ന അഴീക്കോട് അടുത്ത കാലത്തായി നടത്തുന്ന ചില ഇടപെടലുകളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. സിനിമാ വിവാദത്തില്‍ ഇടപെട്ട് അഴീക്കോട് സി പി ഐ വേദിയില്‍ വെച്ച് മമ്മൂട്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് രസിച്ചിട്ടില്ല. ഇതിന് പുറമെ അടുത്തിടെ സി പി ഐ എമ്മിന് പ്രത്യേക താല്‍പര്യമുള്ള ശോഭാ ഡവലപ്പേഴ്‌സിന്റെ വളന്തക്കാട് ഹൈടെക് സിറ്റി പദ്ധതിക്കെതിരെ അഴീക്കോട് പരസ്യമായി രംഗത്തെത്തിയതും സി പി ഐ എം നേതൃത്വം ഗൗരവമായാണ് കാണുന്നത്. സി പി ഐ എം ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശകനായ സി ആര്‍ നീലകണ്ഠനൊപ്പമായിരുന്നു അന്ന് അഴീക്കോടിന്റെ വളന്തക്കാട് സന്ദര്‍ശനം.
തിലകന്‍ വിവാദത്തില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നുവെന്ന് കരുതപ്പെടുന്ന മമ്മൂട്ടി സി പി ഐ എം സഹയാത്രികനും പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനുമാണ്. മമ്മൂട്ടിക്കെതിരെ അഴീക്കോട് ഇത്തരത്തില്‍ രംഗത്ത് വരരുതായിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിന് പുറമെ സി പി ഐയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മട്ടില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയതായും അവര്‍ ആരോപിക്കുന്നു.
സിനിമാ തര്‍ക്കത്തില്‍ പരസ്യമായില്ലെങ്കിലും അമ്മയുടെ പക്ഷത്താണ് സി പി ഐ എമ്മും സി ഐ ടി യുവുമുള്ളത്. മുമ്പ് മമ്മൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മാക്ട മാര്‍ച്ച് നടത്തിയപ്പോള്‍ തടയാനെത്തിയത് സി ഐ ടി യുവും ഡി വൈ എഫ് ഐയുമായിരുന്നു. പരമാവധി പാര്‍ട്ടി പരിപാടികളില്‍ നിന്ന് അഴീക്കോടിനെ ഒഴിവാക്കിനാണ് നീക്കം. സര്‍ക്കാര്‍ പരിപാടികളിലും ഇനി അഴീക്കോടിന് വലിയ പ്രാതിനിധ്യം ലഭിക്കണമെന്നില്ല.
ഒരു കാലത്ത് സി പി ഐ എം ഔദ്യോഗിക പക്ഷത്തിന് പ്രിയങ്കരനായിരുന്നു അഴീക്കോട്. സി പി ഐ എം പ്രത്യശാസ്ത്ര ചര്‍ച്ചകളില്‍ ഇടപെടുകയും വി എസിനെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്തിരുന്നു അഴീക്കോട്. ഒരു ഘട്ടത്തില്‍ വി എസിനെ കൂട്ടില്‍ കാഷ്ടിക്കുന്ന ജീവിയെന്ന് വിളിക്കുക പോലുമുണ്ടായി അഴീക്കോട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ എം ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയ ശേഷം വി എസ് മാധ്യമങ്ങളോട് ചിരിച്ചതിനെ വഞ്ചകന്റെ ചിരിയെന്നായിരുന്നു അഴീക്കോട് വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ശക്തമായ ആശയ പോരാട്ടത്തിന്റെ ചിന്ത ഉയര്‍ത്തിക്കൊണ്ട് വന്ന എം എന്‍ വിജയന്‍മാഷുടെയും ശക്തനായ വിമര്‍ശകനായിരുന്നു അഴീക്കോട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമായിരുന്നു അഴീക്കോട് ഔദ്യോഗിക പക്ഷത്തിന് പ്രയങ്കരനായത്. എന്നാല്‍ പഴയ ചരിത്രം ഇപ്പോള്‍ അഴീക്കോട് സ്വീകരിക്കുന്ന നിലപാടിനുള്ള അംഗീകാരമാകില്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഉഡായിപ്പുകളിലും ആളെ കൊല്ലുന്ന രീതിയിലും മുൻപന്തിയിൽ നിൽക്കുന്നത് ആയുർവേദം തന്നെ; മദ്യം ഉപയോഗിചിട്ടില്ലാത്ത എനിക്ക് കരൾവീക്കം, പച്ചക്കറി മാത്രം കഴിച്ചിരുന്ന എനിക്ക് കൊഴുപ്പിന്റെ അളവ് കൂടുതൽ; 34 വയസ്സുള്ള എന്നെ ആയുർവേദം 42കാരനാക്കി മാറ്റി; പ്രമേഹ ദിനത്തിൽ വൈറലായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദർതെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാൾ സംയുക്തമായി ഈവർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം കഴിഞ്...
സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ചാപ്റ്റർ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു . അബുദാബി കേരള സോഷ്യൽ സെന്ററിൽ വെള്ളിയാഴ്‌ച്ച പുണ്യം പിറന്ന പുൽക്കൂട് എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷരാവ് ജനപങ്കാളിത്തവും വൈവ...
സതേൺ ആഫ്രിക്കയിലെ മലയാളി സമൂഹത്തിന് പുതിയ ദേവാലയം; ഇമ്മാനുവൽ മാർത്തോമ്മ ചർച്ചിന്റെയും പാർസണേജിന്റെയും കൂദാശ ഭക്തിനിർഭരമായി
പ്രിട്ടോറിയ: സൗത്താഫ്രിക്ക, ലെസോത്തോ. സ്വാസിലാന്റ്, ബോട്ട്‌സ്വാന എന്നീ നാലു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാർത്തോമ്മ സഭയിലെ ഏറ്റവും ദൈർഘ്യം കൂടിയ ഇടവകയായ പുതുതായി പണി കഴിപ്പിച്ച ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് ഓഫ് സതേൺ ആഫ്രിക്ക ഇന്ത്യയിൽ നിന്നുമുള...
ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹ...
ഏതാനും വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ മാഞ്ഞൂരിൽ തുടക്കം കുറിച്ച മരിയൻ സൈന്യം ഇപ്പോൾ യുകെയിൽ നിന്നും അതിന്റെ പ്രവർത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു.ഫാ. വിനീഷ് തോമസ് MSFS. അച്ചനാണ് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്...
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഉംറ്റാറ്റാ സൗത്ത്‌റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾആഘോഷങ്ങൾ റവ.ഫാ.വിജിൽ ക...
ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ...
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസ സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.ഉംറ്റാറ്റാ സൗത്ത് റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടന്ന തിരുന്നാളിൽ ഫ്രീഹൈട് ഇങ്കാമന ആബി സെമ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിടുക എന്നതിലുപരി കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കിയാണ് കോണ്‍ഗ്രസ് മുക്തഭാരത് എന്ന ലക്ഷ്യം സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയത്.
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിടുക എന്നതിലുപരി കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കിയാണ് കോണ്‍ഗ്രസ് മുക്തഭാരത് എന്ന ലക്ഷ്യം സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയത്. വിമത നേതാവ് കലിക്കോപുല്ലിന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി നടത്തിയ പ്രചാരണമാണ് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
കോണ്‍ഗ്രസിലെ വിമതന്‍മാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ബിജെപിയുടെ നീക്കത്തിന് ദിവസങ്ങള്‍ മാത്രം നീണ്ട ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി നബാംതൂക്കിയെ മാറ്റുക എന്ന വിമതരുടെ പ്രധാന ആവശ്യം കോണ്‍ഗ്രസ് ദേശീയനേതൃത്വം അംഗീകരിക്കുകയും വിമത നേതാവ് പേമഖണ്ഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലിക്കോ പുല്ലിന്റെ ആത്മഹത്യയോടെയാണ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായത്. കലിക്കോ പുല്ലിന്റെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസാണെന്ന ബിജെപിയുടെ പ്രചാരണം പ്രവര്‍ത്തകരെ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചിരുന്നു. കലിക്കോപുല്ലിന്റെ മരണത്തോടെ നബാംതൂക്കിയെ പുറത്താക്കണമെന്ന വിമതരുടെ ആവശ്യം ദേശീയ നേതൃത്വം നിരസിച്ചതോടെയാണ് അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപീകരണത്തിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തിനും ബിജെപി എല്ലാ സഹായകവും വാഗ്ദാനം ചെയ്തതോടെ നേരത്തെ നബാംതൂക്കിക്കൊപ്പം നിന്നവരും പാര്‍ട്ടി വിട്ടു. 2011 ല്‍ 45 അംഗങ്ങളുമായി അധികാരമേറ്റ കോണ്‍ഗ്രസിന് നിയമസഭയില്‍ ഇനി ഒരംഗം മാത്രമാണ് അവശേഷിക്കുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പ്രവാസലോകത്ത് അറിയപെടാതെ കിടക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി സത്യം ഓണ്‍ലൈന്‍ ന്യൂസ് ആരംഭിച്ച പംക്തിയായ പ്രവാസലോകത്തെ പ്രതീക്ഷകള്‍ വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചകൊണ്ടിരിക്കുന്നത്.നിരവധി പേരെ ഇതിനോടകം ഈ പംക്തിയിലൂടെ പരിചയപെടുത്താന്‍ സാധിച്ചിട്ടുണ്ട്.കേവലം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യാതൊരു കൂട്ടിചേര്‍ക്കലും ഇല്ലാതെ നേരിട്ട് പ്രേഷകരിലേക്ക്.
ഇത്തവണ നമ്മോടൊപ്പമുള്ളത് മലപ്പുറം വണ്ടൂര്‍ സ്വദേശി നാസര്‍ സെലീന ദമ്പതികളുടെ ഇളയ മകളായ നൈസിയ ഫാത്തിമയാണ്.റിയാദ് അല്‍ ആലിയ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ നൈസിയ പഠനത്തിലും സംഗീതത്തിലും ശ്രദ്ധപുലര്‍ത്തി മുന്നോട്ട് പോകുകയാണ് റിയാദിലെ നിരവധി സംഘടനകളുടെ വേദിയില്‍ പാടാന്‍ നൈസിയക്ക് അവസരം ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം നടന്ന അമ്പിളി ഉദയം എന്ന പരിപാടിയില്‍ ഒപ്പന അവതരിപ്പിക്കുന്നതിന് വേണ്ടി വന്നപ്പോഴാണ് നൈസിയ നന്നായി പാടുമെന്ന് പലരും പറഞ്ഞത് അവിടെ ഉണ്ടായിരുന്ന പരിപാടിയുടെ സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തുകയും അവിടെ പാടാന്‍ ഉള്ള അവസരം കൊടുക്കുകയും പാട്ട് കേട്ടപ്പോള്‍ ശ്രമിച്ചാല്‍ നന്നായി സംഗീത രംഗത്ത് വളര്‍ന്ന് വരാന്‍ കഴിയുമെന്ന് തോന്നി .അതനുസരിച്ച് അവരുടെ നമ്പര്‍ ശേഖരിച്ച് അവരുടെ വീട്ടില്‍ പോകുകയും അങ്ങനെയാണ് ഈയൊരു അഭിമുഖം സംഘടിപ്പിച്ചത്.
യാതൊരു ടെന്‍ഷനും നൈസിയക്ക് ഇല്ല ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പന്ത്രണ്ട് വയസുള്ള നൈസിയ ഫാത്തിമയുടെ ആഗ്രഹം പഠനത്തോടൊപ്പം സംഗീതവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ്..തന്റെ ശംബദത്തിന് ചേരുന്ന എല്ലാതരത്തിലുള്ള പാട്ടുകള്‍ പാടാന്‍ ശ്രമിക്കാറുണ്ട് പക്ഷെ കൂടുതല്‍ മാപ്പിള പാട്ടുകള്‍ പാടുന്നതിലാണ് താല്പര്യമെന്ന് പറയുകയുണ്ടായി.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സംഗീതം പഠിക്കാന്‍ രണ്ടുമാസം ഒരു സംഗീത അധ്യാപകന്‍റെ അടുത്ത് പോയിരുന്നുവെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല.സ്വയം പാട്ടുകള്‍ തെരഞ്ഞെടുത്ത് പാടാന്‍ കഴിയുന്ന പാട്ടുകള്‍ വേദിയില്‍ പാടാനാണ് ശ്രമിക്കുന്നതെന്ന് നൈസിയ ഫാത്തിമ പറഞ്ഞു.
തന്‍റെ ബാപ്പയും ഉമ്മയും സഹോദരന്‍മാരും നല്ല പിന്തുണയാണ് തനിക്കു തരുന്നത് ബാപ്പ പലപ്പോഴും ജോലി യുള്ള സമയത്ത് അവിടെ നിന്ന് ലീവ് എടുത്തു തന്നെ പ്രോഗ്രാമിന് കൊണ്ടുപോകാറുണ്ട് സഹോദരന്മാര്‍ സൗദിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരും പ്രോഗ്രാം ഉണ്ടെങ്കില്‍ കൊണ്ടുപോകാറുണ്ടെന്നും നൈസിയ പറഞ്ഞു.ജിവിതത്തില്‍ തന്‍റെ ഏറ്റവും വലിയ ആഗ്രഹം ന്യൂസ് റീഡര്‍ ആകണമെന്നാണ്.നല്ലൊരു മാധ്യമ പ്രവര്‍ത്തകയാകണമെന്ന് അതിയായ ആഗ്രഹം പറയുമ്പോള്‍ വലിയൊരു ചിരി കാണാമായിരുന്നു.ഉമ്മയും ബാപ്പയും നൈസിയയുടെ ആഗ്രഹം ശരിവെക്കുന്നു.മകള്‍ എപ്പോഴും പറയാറുണ്ട് മാധ്യമ പ്രവര്‍ത്തക അല്ലെങ്കില്‍ ടീച്ചര്‍ ആകണമെന്ന്.
അതെ നമുക്കും പ്രാര്‍ത്ഥിക്കാം നൈസിയയുടെ ആഗ്രഹങ്ങള്‍ നടക്കട്ടെ..ഒപ്പം സംഗീത രംഗത്ത് നല്ലൊരു ഗായികായി വളര്‍ന്നുവരട്ടെ.യാത്ര പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി കൂടെ കെ.കെ സാമുവലും ,വിക്കി സാമുവലും ഒപ്പം ഞങ്ങളുടെ അയൂബ് ഇക്കയും ഉണ്ടായിരുന്നു. മറ്റൊരു പ്രതിഭയെ തേടി ഞങ്ങള്‍ എത്തും സത്യം ഓണ്‍ലൈന്‍ ന്യൂസിലൂടെ അവരും അറിയപെടും…നിങ്ങളുടെ അറിവില്‍ ആരാലും അറിയപെടാതെ പോകുന്ന പ്രതിഭകള്‍ ഉണ്ടെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക .
കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പിന്തുടര്‍ന്ന് രക്ഷിച്ച് പത്തുവയസുകാരന്‍ കുഞ്ഞേട്ടന്‍: വീഡിയോ വൈറല്‍
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ജനപ്രതിനിധികളാണ്, ഞാനോ നിങ്ങളോ അല്ല;രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ യെച്ചൂരി
റാഫേല്‍; പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് 2015ല്‍ പുതിയ കരാറുണ്ടാക്കിയത്?; കേന്ദ്രസര്‍ക്കാറിനോട് ജസ്റ്റിസ്...
സംസ്ഥാന സർക്കാരിനോട് തൃപ്തി ദേശായി;താമസിക്കാൻ ഹോട്ടൽ മുറി വേണം,താമസവും ഭക്ഷണവും സർക്കാർ വഹിക്കണം,മല...
ജലീൽ ബന്ധുനിയമനം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് സംശയിക്കുന്നതായി രമേശ് ചെന്നിത്തല;ജലീലിനെ പുറത്താക്കണം
ശബരിമല ദർശനം; സുരക്ഷയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തൃപ്തി ദേശായിയുടെ കത്ത്; വൃശ്ചികം ഒന്നിന് ആറ്...
റാഫേൽ ഇടപാടിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി;പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വ്യോമസേനയിലെ...
ഫോണ്‍ചെയ്യവേ കൂട്ടുകാരന്‍ ആക്സിലേറ്റര്‍ തിരിച്ചു; സ്കൂട്ടര്‍ കുതിച്ചപ്പോള്‍ ലോറിയും ചീറിപാഞ്ഞെത്തി; സ്തംഭിപ്പിക്കുന്ന വീഡിയോ
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മുഹമ്മ: ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്‌കൂളിന് നൂറുശതമാനവിജയം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂള്‍ നൂറുമേനി കൊയ്യുന്നത് ഇതാദ്യം. 68 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി കെ.വി. അക്ഷര സ്‌കൂളിന്റെ അഭിമാനമായി. രണ്ടുകുട്ടികള്‍ക്ക് ഒമ്പതു വിഷയങ്ങള്‍ക്ക് എ പ്ലസ് ഉണ്ട്. കഴിഞ്ഞ വര്‍ഷം 98 ശതമാനം കുട്ടികള്‍ ഇവിടെ വിജയംകൊയ്തിരുന്നു. അദ്ധ്യാപകരുടെയും പിടിഎയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണ മനോഭാവവുമാണ് 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ കാരണമെന്ന് എച്ച്.എം. മുഹമ്മദ് അസ്‌ലം പറഞ്ഞു. ചാരമംഗലം ഗവ. സംസ്‌കൃതം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രവിജയം. പരീക്ഷയെഴുതിയ 234 വിദ്യാര്‍ഥികളും വിജയിച്ചു. എന്‍.എസ്. ഐശ്വര്യ, പി.എസ്. ഐശ്വര്യ ലക്ഷ്മി എന്നിവര്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ഇരുവരും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായിരുന്നു. നാലുപേര്‍ക്കും ഒമ്പതു എ പ്ലസും ഒമ്പതുപേര്‍ക്ക് എട്ട് എ പ്ലസും ലഭിച്ചു. ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിന് നൂറുമേനി വിജയം. 139 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാലു കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടി. നാലു കുട്ടികള്‍ക്ക് ഒമ്പതു വിഷയങ്ങള്‍ക്കും 10 കുട്ടികള്‍ക്ക് എട്ടു വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുഴുവന്‍ കുട്ടികശള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയാണ് പരീക്ഷയ്ക്ക് യോഗ്യരാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ തണ്ണീര്‍മുക്കം കണ്ണങ്കര സെന്റ് മാത്യൂസ് എച്ച്എസ് സ്‌കൂളിന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 79 പേരും വിജയിച്ചു. റ്റി. ഗോകുല്‍, സി.ഒ. ദേവു എന്നിവര്‍ എപ്ലസ് നേടി. വിദ്യാര്‍ഥികളില്‍ ഏറയും കയര്‍-മത്സ്യ-കക്ക തൊഴിലാളികളുടെ മക്കളാണ്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു ഡിസംബര്‍ 11 ന് തുടക്കം | അനുശ്രീ ചിത്രം 'ഓട്ടോര്‍ഷ'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി | സാമ്പത്തിക തട്ടിപ്പ്: പിവി. അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം | ഡിജിറ്റൽ ഇന്ത്യയ്ക്ക് കരുത്തേകാന്‍ ജിസാറ്റ് 29 വിക്ഷേപിച്ചു |
നിലമ്പൂര്‍: നഗരസഭാ പരിധിയില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനു നേരത്തെയെടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചുകൊണ്ടു ഉദ്യോഗസ്ഥ, ഭരണസമിതി കൂട്ടുകെട്ട് നടത്തിയ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാംഗങ്ങളില്‍ ചിലര്‍ പരാതി നല്‍കി. നഗരകാര്യ ഡയറക്ടര്‍ക്കും വകുപ്പു മന്ത്രിക്കും നഗരസഭാംഗങ്ങളായ പി.എം.ബഷീര്‍, മുസ്തഫ കളത്തുംപടി, പി.ഗോപാലകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്. നഗരസഭാ പരിധിയില്‍ ഒരു മീറ്റര്‍ സ്ഥലത്ത് കേബിളിടുന്നതിന് 750 രൂപ പ്രതിവര്‍ഷം കണക്കാക്കി മൂന്നു വര്‍ഷത്തെ തറവാടക മുന്‍കൂറായി ഈടാക്കാനാണ് ഭരണസമിതി തീരുമാനിച്ചത്. റോഡ് കട്ടിംഗ് ചാര്‍ജ് പുറമെയും കണക്കാക്കി. ചുമതലപ്പെടുത്തിയ സെക്രട്ടറിയും പ്രസിഡന്റും വിവരങ്ങള്‍ ഒരു വര്‍ഷം ഭരണസമിതിക്ക് മുന്നില്‍ നിന്നു മറച്ചു പിടിച്ചത് ദുരൂഹമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നാലുകോടിയോളം പണം അടക്കേണ്ട സ്ഥാനത്ത് കേവലം 68 ലക്ഷമാണ് അടച്ചത്. ഇതിന്റെ എസ്റ്റിമേറ്റ് നഗരസഭാ എഞ്ചിനിയറുടെ നേതൃത്വത്തില്‍ തയാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണ്. എസ്റ്റിമേറ്റ് തയാറാക്കി 68,47,500 അടച്ചത് 2017 മാര്‍ച്ച് ഒന്‍പതിലെ നഗരസഭാധ്യക്ഷയുടെ മുന്‍കൂര്‍ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അത് തൊട്ടടുത്ത സാധാരണ യോഗത്തില്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നിരിക്കെ നാല് സാധാരണ യോഗങ്ങളും രണ്ട് അടിയന്തിര യോഗങ്ങളും ചേര്‍ന്നെങ്കിലും ഈ മുന്‍കൂര്‍ അനുമതി ചര്‍ച്ച ചെയ്ത് കൃത്യത വരുത്താതിനാല്‍ തീരുമാനം സ്വമേധയാ ഇല്ലാതാവുമെന്നും പരാതിയില്‍ പറയുന്നു. കൂടാതെ തറവാടക ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടുമില്ല. പ്രവര്‍ത്തനാനുമതി വാങ്ങാതെ റിലയന്‍സ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനെതിരെ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കാന്‍ ഏപ്രില്‍ 11ലെ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച് 96 മണിക്കൂര്‍ കഴിഞ്ഞിട്ടും നഗരസഭ പരാതി നല്‍കാത്തത് അംബാനിമാരെ രക്ഷിക്കാനാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്. അന്നത്തെ തീരുമാനപ്രകാരം വകുപ്പുതല അന്വേഷണത്തിനു കത്തെഴുതാന്‍ നഗരസഭ തയാറാകാത്തതിനാലാണ് തങ്ങള്‍ കത്തെഴുതുന്നതെന്ന് അംഗങ്ങള്‍ പറയുന്നു.
ശങ്കര ജയന്തി ദിനത്തില്‍ ശ്രീശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മഹാപരിക്രമ, കാലടി ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നിന്നാരംഭിച്ചപ്പോള്‍ സന്യാസിമാരുടെ മുന്‍നിര
കാലടി: സന്യാസി സമ്മേളനവും മഹാപരിക്രമയും കഴിഞ്ഞ് മുതലക്കടവ് സ്‌നാനത്തോടെ ശങ്കരജയന്തിയാഘോഷങ്ങള്‍ക്ക് സമാപ്തി. ശ്രീശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തിലായിരുന്നു ശങ്കരജയന്തി ആഘോഷങ്ങള്‍. ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ജയന്തി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു.
കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ അധ്യക്ഷനായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വി. കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്. ജെ. ആര്‍. കുമാര്‍, കെ. എസ്. ആര്‍. പണിക്കര്‍, കെ. പി. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കാലടി ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മഹാപരിക്രമ വീഥികളെ ശങ്കരനാമത്താല്‍ മുഖരിതമാക്കി. നിരവധി സന്യാസി ശ്രേഷ്ഠന്മാരും ശങ്കരവേഷധാരികളും പഞ്ചവാദ്യം, ഭജന എന്നിവയുടെ അകമ്പടിയോടെ പതിനായിരത്തോളം പേര്‍ കാലടി ടൗണ്‍ ചുറ്റി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദര്‍ശിച്ച് ശൃംഗേരി മുതലക്കടവില്‍ എത്തി.
ആലുവ തന്ത്രവിദ്യാപീഠത്തിലെ വേദപണ്ഡിതരുടെ നേതൃത്വത്തില്‍ നദീപൂജയ്ക്കും ദീപാരാധനക്കും ശേഷം മഹാസ്‌നാനം. കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ ശ്രീശങ്കരാചാര്യസ്വാമികളുടെ സന്യാസജീവിതത്തിന് തുടക്കംകുറിച്ച മുതലക്കടവില്‍ മഹാസ്‌നാനം നടത്തി. മഹാപരിക്രമക്ക് എം. പി. അപ്പു, എസ്. സുനില്‍, പി. കെ. സുരേഷ്ബാബു, രാജേഷ് തിരുവൈരാണിക്കുളം, സജീവ് തുറവുങ്കര എന്നിവര്‍ നേതൃത്വം നല്‍കി.
ആലപ്പുഴ: നിയമക്കുരുക്ക് ഭയന്ന് മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണം മുന്‍ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചു നീക്കിയത്. നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്.
നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തിട്ടുണ്ട്. അനധികൃതമായി നിലംനികത്തിയിതിനെതിരെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് എല്‍ആര്‍ തഹസീല്‍ദാര്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷതമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കി തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം മെയ് 24നാണ് മാര്‍ത്താണ്ഡം കായലിലെ പൊതുവഴിയും സര്‍ക്കാര്‍ ഭൂമിയും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.
സംഭവം വിവാദമായതോടെ മാര്‍ത്താണ്ഡത്ത് അനധികൃത നിര്‍മ്മാണം നടത്തിയതായി ചാണ്ടി പത്രസമ്മേളനം നടത്തി സമ്മതിച്ചിരുന്നു. അഞ്ചു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് തോമസ് ചാണ്ടിയുടെ കമ്പനി ചെയതത്.
കായലിലെ ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ ഒക്‌ടോബര്‍ 21നാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറുക എന്ന ലക്ഷ്യത്തോടെ പൊതുറോഡും പുറമ്പോക്കും മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കായലിലെ പുറമ്പോക്കുവഴിയും മിച്ചഭൂമിയും നികത്തി ഭൂമിയുടെ ഘടന മാറ്റിയത് ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്കു നല്‍കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്നതായിരുന്നു.
ഇനി ചാണ്ടിയുടെ കമ്പനി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പിടിച്ചെടുക്കേണ്ടതുണ്ട്. റവന്യൂ വകുപ്പ് നടപടിയുമായി മുന്നോട്ട് പോയാല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരുമെന്ന് മൂന്‍കൂട്ടി കണ്ടാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്തതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചതും ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
ലേക്ക്പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മാത്തൂര്‍ ക്ഷേത്രം ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് തോമസ് ചാണ്ടിക്കെതിരെ രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസും നിലവിലുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ദിയല്‍ഗാം മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ കൊലപ്പെടുത്തി. ഷോപിയാനില്‍ ഏഴ് ഭീകരരും അനന്ത്നാഗ് ജില്ലയില്‍ ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്.
മേഖലയില്‍ തീവ്രവാദ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം പ്രദേശത്തെത്തിയത്. സൈന്യത്തിനൊപ്പം ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ് വിഭാഗങ്ങളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ഏറ്റുമുട്ടലില്‍ സംയുക്ത സേനയിലെ അംഗങ്ങള്‍ക്കും പരിക്കേറ്റതായി ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഷോപ്പിയാനിലെ ദ്രഗാഡിലും കച്ചേദോരയിലും ഒാരോ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 25 സിവിലിയന്മാര്‍ക്ക് പെല്ലറ്റ് കൊണ്ടും ആറു പേര്‍ക്ക് വെടിയുണ്ട കൊണ്ടും പരിക്കേറ്റു. അനന്ത്നാഗില്‍ നിന്നും ഒരു തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആലുവ: പ്രളയക്കെടുതിയില്‍പ്പെട്ട ആലുവ നിവാസികളെ രക്ഷിക്കാനിറങ്ങിയ എന്‍ഡിആര്‍എഫിന് വഴികാട്ടിയായത് യുവ വ്യവസായി വി.ടി. സതീഷ്. 16ന് രാവിലെ മുതലാണ് എന്‍ഡിആര്‍എഫ് അദ്വൈതാശ്രമം മുതല്‍ ബൈപ്പാസ് വരെയുള്ള ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഡെപ്യൂട്ടി കമാണ്ടന്റ് ജി. വിജയന്റെ കീഴിലുള്ള സംഘത്തില്‍ മൂന്ന് മലയാളികളാണുണ്ടായത്.
ആലുവ ബ്രിഡ്ജ് റോഡില്‍ ലക്ഷ്മി മെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന ഏലൂര്‍ സ്വദേശി സതീഷിനെ നഗരത്തിലെ ഭൂരിപക്ഷം താമസക്കാരെയും നേരിട്ടറിയാം. സതീഷിന്റെ സുഹൃത്തും ബാങ്ക് കവലയിലെ ഒരു ഫ്‌ളാറ്റില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എന്‍ഡിആര്‍എഫിന് മുമ്പിലെത്തിയ സതീഷ് പിന്നീട് മൂന്ന് ദിവസവും ഈ സംഘത്തിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
സതീഷിന്റെ സ്ഥാപനത്തില്‍ നാല് അടിയോളം വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചു. ഏലൂരിലെ വീട്ടിലും വെള്ളം കയറിയിരുന്നു. ഭാര്യ ജോലി ചെയ്യുന്ന തൃക്കാക്കര ഭാരതമാത കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സതീഷിന്റെ സേവനമുണ്ടായി. സതീഷിന്റെ സേവനം ദൗത്യസംഘത്തിന് ഏറെ സഹായകമായെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാണ്ടര്‍ ജി. വിജയന്‍ പറഞ്ഞു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
നമ്മുടെ ശരീതത്തിലെ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണ്. നമ്മുടെ എല്ലാ സ്വഭാവങ്ങളും നമ്മുടെ ശീലങ്ങളും കണ്ണിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ മനസ് അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
എന്നാല്‍ പല സ്ത്രീകളും വിഷമിക്കുന്നതും അവരുടെ കണ്ണുകളെ ഓര്‍ത്താണ്. കാരണം മനോഹരമായ കണ്ണുകളാണ് ഏവരുടേയും ആഗ്രഹം. എന്നാല്‍ എല്ലാവ്രക്കും അത്തരത്തിലുള്ള കണ്ണുകള്‍ ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത. കാരണം വെറും നാലു വഴികളിലൂടെ നിങ്ങളുടെ കണ്ണുകളും മനോഹരവും തിളക്കമുള്ളതുമാക്കി മാറ്റാന്‍ കഴിയും.
നാല് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 4 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്താല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും.
ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത് കഷായം വച്ച് കണ്ണുതുറന്ന് പിടിച്ച് മുഖം കഴുകുക.
രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുളള വിശ്വാസികള്‍ക്കു ബനഡിക് പതിനാറാമന്‍ മാര്‍പാപ്പ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പുറമെയുളള ആഡംബരങ്ങളല്ല മറിച്ച് കന്യാമറിയത്തിന്റെ നിശ്ശബ്ദതയും ധ്യാനവുമാണു ക്രിസ്മസ് ഒരുക്കങ്ങള്‍ക്കു മാതൃകയാകേണ്ടതെന്നു മാര്‍പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ ആശീര്‍വദിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
71 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാക്കാരായ നാം വിധിയുമായി സമാഗമത്തിലേര്‍പ്പെട്ടു. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാം ഒരു റിപ്പബ്ലിക്കായി മാറി.
പ്ലേറ്റോയുടെ റിപ്പബ്ലിക്കിലെ നിശബ്ദഭാഷണങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഭരണഘടനാ അസംബ്ലി വിഭാവനം ചെയ്ത ആ ദര്‍ശാധിഷ്ഠിത സമൂഹത്തിന്‍റെ സ്വഭാവത്തെ കുറിച്ച് ചെങ്കോട്ടയുടെ മട്ടുപ്പാവില്‍ നിന്ന് ഉറക്കെ പ്രഘോഷിക്കേണ്ടതായി വന്നു, നമ്മുടെ നേതാക്കള്‍ക്ക്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പായും അവരിതു വികാരാവേശത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കി. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേയ്ക്കുള്ള നമ്മുടെ പരിവര്‍ത്തനം ഉറപ്പാക്കുന്നതിനു സമുന്നതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു വിത്തിട്ടു. പിന്നീട് രാജ്യത്തിന്‍റെ ആദ്യ 17 വര്‍ഷത്തെ പ്രധാനമന്ത്രിയാകാനിരുന്ന യുവവിദ്യാര്‍ത്ഥിയായ ജവഹര്‍ലാല്‍ നെഹ്രുവിനു ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഹാരോള്‍ഡ് ലാസ്കി പകര്‍ന്നു നല്‍കിയിരുന്ന ആശയമായിരുന്നു അത്. ‘ഇന്ത്യയെ ക ണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തില്‍ നെഹ്രു ചോദിക്കുന്നു, “നമുക്കെന്തു ചെയ്യാനാകും? അകപ്പെട്ടു പോയിരിക്കുന്ന ദാരിദ്ര്യത്തിന്‍റെയും പരാജയശീലത്തിന്‍റെയും ചെളിക്കുണ്ടില്‍നിന്ന് ഭാരതാംബയെ എങ്ങനെ പുറത്തു കടത്തും? അങ്ങനെയിരിക്കെ ഗാന്ധി വന്നു. ശുദ്ധവായുവിന്‍റെ സുശക്തമായ ഒരു പ്രവാഹം പോലെ.”
നാം നമുക്കുവേണ്ടി നിശ്ചയിച്ച ആദര്‍ശങ്ങള്‍ സമുന്നതങ്ങളായിരുന്നു. പക്ഷേ ആദര്‍ശങ്ങള്‍ ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ ഇത്രയേറെ വിടവുള്ള, നല്ല നിയമങ്ങള്‍ക്കും മോശം നടപ്പാക്കലിനുമിടയില്‍ വിടവു വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന മറ്റൊരു രാജ്യവുമില്ല എന്ന വസ്തുതയും അവശേഷിക്കുന്നു. വിശ്വാസ്യതയുടെ വിടവ് വളരെയേറെയാണ്. സ്വന്തം ആത്മാവിനെ വഞ്ചിക്കുന്ന ഒരു രാജ്യം ഇവിടെയുണ്ടായിരിക്കുന്നു. വിജയകരമായ ഏതൊരു റിപ്പബ്ലിക്കിന്‍റെയും അടിസ്ഥാന സവിശേഷതകളായ സത്യസന്ധതയ്ക്കും അച്ചടക്കത്തിനും വേണ്ടി നാം കാര്യമായിട്ടൊന്നും ചെയ്തില്ല. ഏതൊരു സമൂഹത്തിലും അവശ്യമുണ്ടാകേണ്ട പുരോഗതിയെയും വികസനത്തെയും സൗകര്യപൂര്‍വം നാം അവഗണിച്ചു.
ദേശീയപലഹാരം പാകം ചെയ്യാതെ നാം തിന്നാന്‍ നോക്കി എന്നതാണ് ഇതിന്‍റെയൊക്കെ അനന്തരഫലം. എന്തെങ്കിലും ഉത്പാദിപ്പിക്കുന്നതിനു മുമ്പ് അതു വിതരണം ചെയ്യാന്‍ ശ്രമിച്ചു, കുതിരയ്ക്കു മുമ്പില്‍ വണ്ടിയെ കെട്ടി. ട്രേഡ് യൂണിയനിസവും രാഷ്ട്രീയവത്കരണവും സാര്‍വത്രികമായി, സകല ജനുസ്സിലും പെട്ട രാഷ്ട്രീയക്കാരുടെ സന്തുഷ്ടമേച്ചില്‍ പുറമായി. തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിനുള്ള വൈരനിര്യാതനബുദ്ധിയോടെയാണ് ക്ഷേമനടപടികള്‍, അവ അനിവാര്യമാണെങ്കില്‍ കൂടിയും, ഉത്പാദനക്ഷമതയൊന്നും നോക്കാതെ വിതരണം ചെയ്യപ്പെട്ടത്.
ഇന്ത്യന്‍ ഭരണസംവിധാനത്തിന്‍റെ ഉരുക്കുചട്ടയായ – സര്‍ദാര്‍ പട്ടേലിന്‍റെ പൈതൃകം – സിവില്‍ സര്‍വീസും സാവധാനത്തില്‍, എന്നാല്‍ നിരന്തരമായി തുരുമ്പിക്കാന്‍ തുടങ്ങി. കുറെ കാലമായി ഉപയോഗരഹിതമായിരിക്കുന്ന ബദല്‍ നങ്കൂരംപോലെ വര്‍ത്തിച്ച ഈ സംവിധാനം വര്‍ഷങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയവത്കരണത്തിനു വിധേയമായി. ഇതോടെ അപചയം പൂര്‍ണമാകുകയും നാം ഒരു ബനാനാ റിപ്പബ്ലിക് എന്ന നിലയിലേയ്ക്കു കൂപ്പു കുത്തുകയും ചെയ്തു.
അതിരില്ലാത്ത അഴിമതിയും പണവും പ്രതാപവും സ്വന്തമാക്കുന്നതിനുള്ള അത്യാര്‍ത്തിയും സ്വജനപ്രീണനവും രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അധികാരദുരുപയോഗവും ആണ് തുടര്‍ന്നുണ്ടായത്. ജനറല്‍ സുകാര്‍ണോയുടെ 1960-കളിലെ ദുരന്തപൂര്‍ണമായ ഇന്തോനേഷ്യയെ ആണ് ഇതോര്‍മ്മിപ്പിക്കുന്നത്.
തെനാര്‍ഡിയര്‍ക്കും ഇരയായ പോണ്ടമെര്‍സിക്കും ഇടയിലുണ്ടായ ഹൃദയദ്രവീകരണക്ഷമമായ സംഭവങ്ങളെ ‘പാവങ്ങളില്‍’ വിക്തര്‍ ഹ്യൂഗോ ചിത്രീകരിക്കുന്നുണ്ട് – “മരിച്ചവരുടെ ശരീരങ്ങള്‍ ആ രാത്രി കൊള്ളയടിക്കപ്പെട്ടു. കൊള്ളക്കാര്‍ യുദ്ധക്കളത്തിന്‍റെ ഒരറ്റത്ത് കൊള്ളയ്ക്കു കൂടി… പാതിരാത്രിയോടെ ഒരു മനുഷ്യന്‍… മനുഷ്യനെന്നതിനേക്കാള്‍ ഒരു രാക്ഷസന്‍, ശവങ്ങളുടെ മണം പിടിച്ചവിടെയെത്തി… അയാള്‍ പൊടുന്നനെ നിന്നു… ശവങ്ങളുടെ കൂട്ടം അല്‍പം കുറവുണ്ടായിരുന്ന ഒരിടം… കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യദേഹങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കരം പൊങ്ങി നിന്നിരുന്നു… നിലാവില്‍ ഒരു വിരലില്‍ എന്തോ തിളക്കം കാണാമായിരുന്നു, ഒരു സ്വര്‍ണമോതിരം. ആ മനുഷ്യന്‍ ഒന്നു കുനിഞ്ഞു നിന്നു, നിവര്‍ന്നു കഴിഞ്ഞപ്പോള്‍ ആ മോതിരം അവിടെ കാണാനില്ലായിരുന്നു…”
അധികാരത്തിലെത്തിയവര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗചൈതന്യത്തെ അവഗണിച്ചുകൊണ്ട്, പാവങ്ങളെ മനസാക്ഷിയില്ലാതെ കൊള്ളയടിക്കുന്നതിനെയാണ് ഈ രംഗമോര്‍മ്മിപ്പിക്കുന്നത്. ആര്‍ക്കും അസൂയപ്പെടാനാകാത്ത ഈ അവസ്ഥ തെല്ലും ശമനമില്ലാതെ തുടര്‍ന്നു. ഗത്യന്തരമില്ലാത്ത ഒരു പരിഹാരമെന്ന നിലയില്‍ 1990-കളില്‍ നാമാരംഭിച്ച ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തേയും തുടര്‍ന്ന് രാജ്യഭരണകൂടത്തിന്‍റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങളിലും കടമകളിലും നിന്നു നമുക്കു നേരെ പിന്തിരിയേണ്ടി വന്നു. പാവപ്പെട്ടവരെ ഇതു കൂടുതല്‍ പാവപ്പെട്ടവരും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കി മാറ്റി. സ്വാതന്ത്ര്യാനന്തരയുഗത്തില്‍ നാം സ്വീകരിച്ചു പോന്ന, എല്ലാവരേയും ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന നയങ്ങളില്‍ നിന്നുള്ള സമ്പുര്‍ണ പിന്മടക്കം.
പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പന ഒരുദാഹരണം മാത്രമാണ്. പൊതുജനങ്ങളില്‍ നിന്ന് ഏറ്റെടുത്തതാണ് ഭൂമി പോലുള്ള ആസ്തികള്‍. വിപണിവിലയ്ക്കു പകരം ന്യായമായ നഷ്ടപരിഹാരം മാത്രം നല്‍കി ഏറ്റെടുക്കപ്പെട്ട സ്വത്തുക്കള്‍.
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ വിനോദസഞ്ചാരത്തിന്‍റെ കിരീടത്തിലെ രത്നമായി ശോഭിക്കുന്ന കോവളം ബീച്ചില്‍ ഐടിഡിസി ഒരു അശോക ഹോട്ടല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ സ്പോര്‍ട്സിനും ടൂറിസത്തിനും അനശ്വരമായ സംഭാവനകള്‍ നല്‍കിയ ലെ.കേണല്‍ ഗോദവര്‍മ്മ രാജ 1966-ല്‍ ഇതിനു മുന്‍കൈയെടുക്കാന്‍ നിയോഗിക്കപ്പെട്ടു. അന്ന് എന്‍റെ പിതാവ് പരേതനായ ശ്രീ പി ഡി കുരുവിളയായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍. കേരള ടൂറിസത്തെ സംബന്ധിച്ചു നിര്‍ണായകമായി മാറിയ ആ പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കല്‍ സമര്‍ത്ഥമായി നിര്‍വഹിച്ചത് അദ്ദേഹമാണ്. ടൂറിസമാണ് കേരളത്തിന്‍റെ ഏറ്റവും തനതായ വരുമാനമാര്‍ഗമെന്ന് പിന്നീടു തിരിച്ചറിയപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഖി ചുഴലിക്കാറ്റില്‍ നാം കണ്ടതുപോലെ, വട്ടം കറക്കുന്ന പ്രകൃതിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിതവും ജീവിതമാര്‍ഗവുമുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ സ്വന്തം ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും അവരുടെ ഭൂമി ഒരു പൊതുആവശ്യത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞപ്രകാരം ഏറ്റെടുക്കപ്പെടുകയും ചെയ്തു. മത്സ്യത്തൊഴിലാളികളും അവരുടെ കുട്ടികളും ജീവിക്കുകയും കളിക്കുകയും ചെയ്ത കടലും കടപ്പുറവും അവര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും നിരോധിതമേഖലയായി മാറി. തൊണ്ണൂറുകളിലാരംഭിച്ച നിക്ഷേപം പിന്‍വലിക്കല്‍ നയത്തിന്‍റെ ഫലമായി നടന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ വില്‍പനയുടെ ഭാഗമായി ഈ ഹോട്ടല്‍ സമുച്ചയവും വില്‍പനയ്ക്കു വയ്ക്കപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുറത്താക്കി കോവളം തീരത്തെ ഏതാണ്ടെല്ലാ തീരവും കടലും കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നതാണ് ഈ ഹോട്ടല്‍ സമുച്ചയം. പ്രാദേശിക ജനസമൂഹത്തിനുണ്ടായ അവസരനഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമായ ഒരു വിലയ്ക്ക് അതൊരു സ്വകാര്യവ്യക്തിക്കു വില്‍ക്കപ്പെട്ടു.
ഏറ്റെടുക്കപ്പെടുന്ന ഭൂമി, അത് ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന പൊതു ആവശ്യത്തിന് ആവശ്യമായി വരുന്നില്ലെങ്കില്‍ മറ്റേതെങ്കിലും പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്ന് ഈ ഭൂമി ഏറ്റെടുക്കുന്നതിനുപയോഗിച്ച ‘ഭൂമി ഏറ്റെടുക്കല്‍ പദ്ധതി’യില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ യാതൊന്നുമില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏതെങ്കിലും പൊതുലക്ഷ്യത്തിനായി അതു പരിഗണിക്കപ്പെടണം. അതിനും സാധിക്കുന്നില്ലെങ്കില്‍ ഭൂമി ആരില്‍ നിന്ന് ഏറ്റെടുത്തുവോ ആ യഥാര്‍ത്ഥ ഉടമയ്ക്കു തിരിച്ചു കൊടുക്കണം. ഈ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടുവെന്നതിനു യാതൊരു തെളിവും പൊതുമണ്ഡലത്തില്‍ ഇല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപ്പെട്ടതും അവരില്‍ നിന്ന് അതിസമ്പന്നര്‍ നേടിയതും ഒരു സ്വര്‍ണഖനിയാണ്. കോവളം അവരൊരു പാട്ടും പാടി കൊണ്ടു പോയി!
ചുരുക്കം ചില അപഭ്രംശങ്ങളൊഴിച്ചു നിറുത്തിയാല്‍ നമ്മുടെ മാതൃഭൂമി, പുരാതന കാലം മുതല്‍ തന്നെ എന്നും സഹിഷ്ണുതയുടെയും അനുകമ്പയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും നാടായിരുന്നുവെന്നത് ഭാവാത്മകമായ ഒരു വസ്തുതയാണ്. രാജ്യത്തിനു ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ നന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഞാന്‍ ലക്നൗവില്‍ പ്രസിഡന്‍റ് നിയമിച്ച ഗവര്‍ണര്‍മാരുടെ ഒരു സമിതിയുടെ യോഗത്തില്‍ സംബന്ധിക്കാന്‍ പോയി. വര്‍ഗീയവികാരമുണര്‍ന്നു നില്‍ക്കുന്ന ഫൈസാബാദില്‍ നിന്ന് ഏറെയകലെയല്ലാത്ത വിമാനത്താവളത്തില്‍ സ്വീകരിക്കപ്പെട്ട ഞങ്ങളെ രാജ്ഭവനിലേയ്ക്കു കൊണ്ടു പോകുമ്പോള്‍ എസ്കോര്‍ട്ട് ഓഫീസര്‍ പ്രമുഖമായ ഒരു സ്ഥലത്തെ ആകര്‍ഷകമായ ഒരു കെട്ടിടം കാണിച്ചുകൊണ്ടു പറഞ്ഞു, “സര്‍, ഇതാണ് ലക്നൗവിലെ ഏറ്റവും മികച്ച സ്കൂള്‍.” ലൊറേറ്റോ കോണ്‍വെന്‍റ് സ്കൂളായിരുന്നു അത്. തീര്‍ച്ചയായും എന്നിലെ ക്രിസ്ത്യാനിക്ക്/കത്തോലിക്കന് ഒരു അഭിമാന നിമിഷം!
ഇന്ത്യന്‍ ജനസംഖ്യയുടെ 2 ശ തമാനത്തിലധികം വരുന്ന ക്രൈസ്തവരുടെയും കേരള ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം വരുന്ന കത്തോലിക്കരുടെയും പങ്ക് നമുക്കൊന്നു നോക്കാം. ശ്ലാഘനീയമാണോ അത്? ജനങ്ങളുടെ ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ? ക്രൈസ്തവര്‍ ഭൂമിയുടെ ഉപ്പാകേണ്ടവരാണ്. മാറ്റമുണ്ടാക്കേണ്ടതിനു പകരം നമ്മളും നമ്മുടേതായ രീതിയില്‍ ഈ കുഴപ്പങ്ങളിലേയ്ക്കു സംഭാവനകള്‍ നല്‍കുകയാണോ? പ്രതിഫലമില്ലാതെ സേവിക്കുകയും നിശബ്ദമായി, അനര്‍ഹമായി സഹിക്കുകയും ചെയ്യുകയെന്നത് ദൗത്യമായിരിക്കുന്ന ഒരു മതമാണു നമ്മുടേതെന്നിരിക്കെ നാം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാകേണ്ടതല്ലേ? പൊതുജനസേവകനും സിവില്‍ സര്‍വന്‍റും ഡോക്ടറും എന്‍ജിനീയറും വ്യാപാരിയും കര്‍ഷകനുമെന്ന നിലയിലെല്ലാം ഒരു ക്രിസ്ത്യാനി മറ്റാരുമധികം പോകാത്ത വഴികളിലൂടെ പോകേണ്ടവനാണ്. വിനയവും കുറ്റമറ്റ സത്യസന്ധതയും സേവനചൈതന്യവും മികവും സര്‍വോപരി ത്യാഗവും ആയിരിക്കണം നമ്മുടെ മുഖമുദ്ര. ഇന്നു മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഗുണങ്ങളാണവ. ഉജ്ജ്വലസ്വഭാവമുള്ള വ്യക്തികള്‍ കുറെ മുമ്പു നമുക്കുണ്ടായിരുന്നു. മുന്‍മുഖ്യമന്ത്രി എ ജെ ജോണ്‍, മുന്‍ വൈസ് ചാന്‍സലര്‍ വി വി ജോണ്‍ തുടങ്ങിയവര്‍. ക്രൈസ്തവസമൂഹത്തെയാകെ പരിഗണിച്ചാല്‍ നെഹ്രുവിന്‍റെ മന്ത്രിസഭയിലെ പ്രഗത്ഭ ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോണ്‍ മത്തായി, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരാഷ്ട്രമാക്കി മാറ്റിയ ഡോ വി കുര്യന്‍ തുടങ്ങിയവരെയും മറ്റു നിരവധി പേരെയും കാണാം. ജനലക്ഷങ്ങളുടെ ജീവിതങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചവര്‍. ക്രിസ്തുവിന്‍റെ സന്ദേശമാണ് അവര്‍ സംവഹിച്ചത് – എന്‍റെ ഈ എളിയ സഹോദരരില്‍ ഒരുവന് നിങ്ങളിതു ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്.
ഇന്നത്തെ കാലത്ത്, മുന്‍കാലത്തേക്കാളൊക്കെ അധികമായി പൊതുപ്രവര്‍ത്തകരിലും സിവില്‍ ഉദ്യോഗസ്ഥരിലും മറ്റു പ്രൊഫഷണലുകളിലും വളരെ വര്‍ദ്ധിച്ച ക്രൈസ്തവ പ്രാതിനിധ്യം കാണുന്നുണ്ട്. പക്ഷേ, എത്രപേര്‍ മുന്‍കാലത്തേതു പോലെ ശരിക്കും തിളങ്ങുന്നുണ്ട്? കള്ളത്തരങ്ങള്‍ കാണിക്കുകയും അഴിമതിയും മറ്റു അന്യായങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ ക്രൈസ്തവരുടെ എണ്ണം തീരെ കുറവല്ല. വാസ്തവത്തില്‍ മറ്റുള്ളവരേക്കാള്‍ അല്‍പം അധികവുമാണ്.
നിങ്ങള്‍ നിങ്ങളുടെ ജീവിതകര്‍മ്മത്തില്‍ ശോഭിക്കുക മാത്രമല്ല വേണ്ടത്, സമൂഹത്തില്‍ നിന്ന് എടുക്കുന്നതിനേക്കാളധികമായി സമൂഹത്തിലേയ്ക്കു നല്‍കുകയും വേണമെന്ന്, വിജയം മാത്രം – സമ്പത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും പദവിയുടെയും അധികാരത്തിന്‍റെയും അവയോടു ചേരുന്ന മറ്റുള്ളവയുടെയും ഭൗതിക രൂപത്തിലുള്ള വിജയങ്ങള്‍ – വിജയിക്കുന്ന പ്രവേശനപരീക്ഷകളുടെയും മത്സരങ്ങളുടെയും ലോകത്തില്‍ നെട്ടോട്ടം നടത്തുന്ന നമ്മുടെ കുഞ്ഞുങ്ങളോട് നമ്മിലെത്ര പേര്‍ ഇന്ന് ഉപദേശിക്കുന്നുണ്ട്? മക്കളുടെ കഴിവുകള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്നല്ല, മറിച്ച്, കൂടുതല്‍ സമ്പാദിക്കാന്‍ എങ്ങനെ പ്രാപ്തരാക്കാമെന്നാണ് അവരെ പഠിപ്പിക്കുമ്പോള്‍ നാം ലക്ഷ്യം വയ്ക്കുന്നത്.
വ്യക്തികളാകട്ടെ, സ്ഥാപനങ്ങളാകട്ടെ, നാം ചെയ്യുന്നതിലെല്ലാം സുതാര്യതയും കണക്കുസുക്ഷിപ്പും ഉറപ്പു വരുത്തുന്നതിനുള്ള സത്യസന്ധമായ ആത്മപരിശോധന, അതു നിയമപരമായ ബാദ്ധ്യതയല്ലെങ്കില്‍ കൂടിയും, നാം നിരന്തരം നടത്തുന്നില്ലെങ്കില്‍, സമ്പന്നമായ സ്ഥാപനങ്ങളും ദരിദ്രരായ വ്യക്തികളുമുള്ള ഒരു സമൂഹമായി നാം മാറും. ശക്തമായ റോമന്‍ സാമ്രാജ്യത്തെ പോലെ നാം തകര്‍ന്നു വീഴാതിരിക്കട്ടെ.
വീടുകളില്‍, വിഭജിതമായ കുടുംബങ്ങളില്‍, സ്വന്തം ഓഹരി ഘോരമായി ചോദിക്കാനും അതിനു വേണ്ടി ഔചിത്യമില്ലാതെ പോരാടാനും സ്ഥാപനാകാരമായ ഒരു പ്രവണത നമുക്കുണ്ട്. മരം കണ്ടു കാടു കാണാതിരിക്കുകയും സ്വന്തം അവകാശങ്ങളില്‍ അതിമാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്ന നമ്മള്‍ നമ്മുടെ കടമകളെ കുറിച്ച് ഒട്ടും ആകുലരല്ല. നമ്മുടെ കര്‍ത്താവിന്‍റെ മുന്നറിയിപ്പ് ഫ്രാന്‍സിസ് സേവ്യറോട് ഇഗ്നേഷ്യസ് ലൊയോള ആവര്‍ത്തിക്കുന്നുണ്ടല്ലോ, “ലോകം മുഴുവന്‍ നേടിയാലും ഒരുവന്‍ തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു ഫലമാണുള്ളത്?”
ഗാന്ധിജി നമുക്കൊരു രക്ഷാമന്ത്രം നല്‍കിയിട്ടുണ്ട്: “….സന്ദേഹമുണ്ടാകുമ്പോള്‍, സ്വാര്‍ത്ഥതയില്‍ അമിതമായി മുഴുകുമ്പോള്‍, ഇനി പറയുന്ന പരീക്ഷണം പ്രയോഗിക്കുക. നിങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും പാവപ്പെട്ടവന്‍റെയും ബലഹീനന്‍റെയും മുഖമോര്‍ക്കുക. എന്നിട്ട് സ്വയം ചോദിക്കുക. നിങ്ങള്‍ എടുക്കാന്‍ പോകുന്ന നടപടി കൊണ്ട് അയാള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടാകുമോ? അതില്‍ നിന്ന് അയാള്‍ക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ? സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വീണ്ടെടുക്കാന്‍ അതുകൊണ്ടയാള്‍ക്കു സാധിക്കുമോ? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വിശക്കുകയും ആത്മീയമായി പട്ടിണി കിടക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളെ അതു സ്വരാജിലേയ്ക്കു നയിക്കുമോ? അപ്പോള്‍ നിങ്ങളുടെ സംശയങ്ങളും സ്വാര്‍ത്ഥതയും അലിഞ്ഞില്ലാതാകും.”
ഏതൊരു സുപ്രധാന തീരുമാനവും നടപടിയും സ്വീകരിക്കുന്നതിനു മുമ്പ് ആവശ്യമായ മുന്‍കൂര്‍ പരിശോധനകള്‍ നടത്തുന്നതിന് സമാനമായ ഒരു രക്ഷാമന്ത്രം ഉണ്ട്; ക്രിസ്തു, ബെത്ലേഹമിലെ പുല്‍ത്തൊട്ടിയില്‍ മാതാപിതാക്കളായ പ.മറിയത്തിന്‍റെയും ഔസേഫിന്‍റെയും ചുറ്റുമുള്ള ആട്ടിടയരുടേയും കരുതലില്‍ കഴിയുന്ന ഉണ്ണീശോയല്ല, മറിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് രക്തം വാര്‍ന്നു മരിക്കാന്‍ കിടക്കുന്ന മര്‍ദ്ദിതനായ ക്രിസ്തു (അതേസമയം പ്രത്യാശയുടെയും അനുകമ്പയുടെയും മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്‍റെയും പുതിയൊരു ലോകത്തിലേയ്ക്ക് ഉയിര്‍ക്കാനിരിക്കുന്നവനുമായ), എങ്കിലും എല്ലാവരോടും ക്ഷമിക്കുന്ന ക്രിസ്തു, ഇത് അംഗീകരിക്കുമോ? കാരണം, കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍ പണിയെല്ലാം വ്യര്‍ത്ഥമാകും.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്.
നോട്ട് അസാധുവാക്കല്‍ കൊണ്ട് ലക്ഷ്യ വെച്ചത് കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് ജെയ്റ്റ്‌ലി പ്രതികരിച്ചത്. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Tags arun jaitley central Government Demonetization അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മണിക്കൂറുകളോളം പ്രതികളെ പോലെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷമാണ്..
ആളുമാറി കസ്റ്റഡിയില്‍ എടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. മാമ്മൂട് സ്വദേശികളായ ജിഷ്ണു, ജിതിന്‍ എന്നിവരെയാണ് സിഐ അടക്കമുള്ള പൊലീസുകാര്‍ ആളുമാറി ക്രൂരമായി മര്‍ദ്ദിച്ചത്. ജാതി പേര് വിളിച്ച് അക്ഷേപിച്ചെന്നും ഇവര്‍ക്ക് പരാതിയുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
കഴിഞ്ഞ 9 തിയതി ചങ്ങനാശേരി ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുട്ടിയുമായി ചില ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ജിഷ്ണുവും കൂടെയുണ്ടായിരുന്ന ജിതിനും ഇടപെട്ടു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് പ്രശ്നമുണ്ടാക്കിയവര്‍ സ്ഥലവിട്ടു. തുടര്‍ന്നാണ് പിടിച്ച് മാറ്റാന്‍ നിന്ന ജിഷ്ണുവിനെയും ജിതിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജീപ്പില്‍ കയറ്റിയപ്പോള്‍ മുതല്‍ പൊലീസ് ഇരുവരേയും മര്‍ദ്ദിച്ചു. തുടര്‍ന്ന സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സിഐ അടക്കമുള്ളവര്‍ എത്തി ക്രൂരമായി ഇവരെ മര്‍ദ്ദിച്ചത്.
പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മണിക്കൂറുകളോളം പ്രതികളെ പോലെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷമാണ് ആളുമാറിയെന്ന് സമ്മതിച്ച് പൊലീസ് ഇവരെ വെരുതെ വിട്ടത്. വിഷയം പുറത്തറിയാതിരിക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുയാണെന്നും ഇവര്‍ ആരോപിക്കുന്നു. ചങ്ങനാശേരി സിഐ അടക്കമുള്ളവര്‍ക്കെതിരെ എസ്പിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ സഹോദരങ്ങള്‍.
കഴിഞ്ഞ 11നു ദേശീയപാതയില്‍ വയലാറില്‍ വാഹനാപടത്തില്‍ പരുക്കേറ്റ ഗോപിനാഥന്‍ പിള്ള കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു വെള്ളിയാഴ്ചയാണു മരിച്ചത്
ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയുടെ അപകട മരണം സംബന്ധിച്ചു പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടല്‍ കേസിലെ പ്രധാന സാക്ഷിയായ ഗോപിനാഥ പിള്ളയുടെ അപകട മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കഴിഞ്ഞ 11നു ദേശീയപാതയില്‍ വയലാറില്‍ വാഹനാപടത്തില്‍ പരുക്കേറ്റ ഗോപിനാഥന്‍ പിള്ള കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു വെള്ളിയാഴ്ചയാണു മരിച്ചത്.
ഗോപിനാഥ പിള്ളയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നു ഏറ്റുമുട്ടല്‍ കേസിലെ അഭിഭാഷകന്‍ ഷംഷദ് പഠാന്‍ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിനിലോറി, ടാങ്കര്‍ലോറി, കാര്‍, കെ.എസ്.ഡി.പി.യുടെ മിനിലോറി എന്നിവയാണ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍. അപകടത്തില്‍പ്പെട്ട കാറിന് പിന്നിലിടിച്ചതെന്ന് സംശയിക്കുന്ന ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജീവ് പട്ടണക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്. പിന്നില്‍ മറ്റൊരു വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ എതിര്‍ട്രാക്കിലേക്ക് ഇടിച്ചുകയറാന്‍ കാരണം. പിന്നില്‍ മറ്റൊരു വാഹനത്തിന്റെ പെയിന്റ് പറ്റിപ്പിടിച്ചിരിക്കുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. അപകടസമയത്ത് എട്ട് വാഹനങ്ങളാണ് കാര്‍ സഞ്ചരിച്ച പാതയിലൂടെ അടുത്തടുത്ത് കടന്നുപോയതെന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ള മറ്റു വാഹനങ്ങള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ചേര്‍ത്തല ഡിവൈ.എസ്.പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, അര്‍ത്തുങ്കല്‍, മാരാരിക്കുളം, മണ്ണഞ്ചേരി, പട്ടണക്കാട് എന്നീ സ്‌റ്റേഷനുകളിലെ എസ്.ഐ.മാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
'വിക്രം വേദ' ജീവശ്വാസമായി; പെട്ടിയിലായിരുന്ന സേതുപതി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു-Double delight for Vijay Sethupathi fans
വര്‍ഷങ്ങളായി വെളിച്ചം കാണാതെ പെട്ടിയില്‍ കിടന്നിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്
ചെന്നൈ: താരങ്ങളോടുളള ആരാധന വ്യക്തമാക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് ‘യുവാക്കളുടെ ഹരം’ എന്നത്. എന്നാല്‍ ഈയൊരു വിശേഷണം ഇല്ലാത്തത് തന്നെയാണ് വിജയ് സേതുപതി എന്ന നടന്റെ സവിശേഷതയും. യുവാക്കളും കുടുംബപ്രേക്ഷകരും ഒന്നടങ്കം ഇഷ്ടപ്പെടുന്ന പ്രകടനരീതിയും പ്രമേയരീതിയുമാണ് സേതുപതി ചിത്രങ്ങളുടെ പ്രത്യേകത.
സേതുപതിയുടെ പുതിയ ചിത്രമായ വിക്രം വേദ ബോക്സോഫീസുകളില്‍ നിന്നും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കുന്നത്. എന്നാല്‍ ഈ ചിത്രം മറ്റ് രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കാണ് ശ്വാസം തിരിച്ചു നല്‍കിയത്. പുരിയാത്ത പുതിര്‍, ഇടംപൊരുള്‍ യേവല്‍ എന്നീ രണ്ട് സേതുപതി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
വര്‍ഷങ്ങളായി വെളിച്ചം കാണാതെ പെട്ടിയില്‍ കിടന്നിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. സേതുപതി ചിത്രങ്ങളായ കാവന്‍, വിക്രം വേദ എന്നീ ചിത്രങ്ങള്‍ അടിക്കടി വിജയിച്ചതാണ് നിര്‍മ്മാതാക്കള്‍ക്ക് റിലീസിംഗിന് ആത്മവിശ്വാസം നല്‍കിയത്. സേതുപതി ചിത്രങ്ങള്‍ വിതരണക്കാരും തിയറ്ററുകളും ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് സംശയമില്ല താനും.
‘പുരിയാത്ത പുതിര്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ജെ സതീഷ് കുമാര്‍ ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ‘മെല്ലിസൈ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. അതേസമയം തന്നെ ‘ഇടം പൊരുള്‍ യേവല്‍’ റിലീസ് ചെയ്യാനായി ലിംഗുസ്വാമിയും സുഭാഷ് ചന്ദ്ര ബോസും തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ചിത്രത്തിന്റെ സംവിധായകനും ദേശീയ പുരസ്കാര ജേതാവായ സീനു രാമസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുപാട് തവണ റിലീസിങ് ഡേറ്റുകള്‍ മാറിമറിഞ്ഞ് ചിത്രം ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 13ന് പൊങ്കല്‍ റിലീസായി പ്ലാന്‍ ചെയ്തിരുന്നു. നീര്‍പറവൈ, ദര്‍മ്മധുരൈ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സീനു രാമസ്വാമി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വാഷിങ്ടൺ: 2018 ലെ അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഇസ്രയേലി-അമേരിക്കൻ ഡോക്ടർ മിറിയം അഡൽസൻ.നവംബർ 10 ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ പ്രഖ്യാപനം. 2017 ൽ അധികാരത്തിലെത്തിയതിനുശേഷം പ്രസിഡന്റ് ട്രമ...
ഫിനിക്സ്(അരിസോണ): അരിസോണയിൽ നിന്നും യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി മാർത്താ മൈക്ക് സാലിയെ പരാജയപ്പെടുത്തി ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ക്രിസ്റ്റീൻ സൈനമ വിജയിച്ചു. 38197 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവർ...
ഹൂസ്റ്റൺ: ഹൂസ്റ്റൺ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാർട്ട് ക്ലാർക്ക് ഫറൂക്ക് ബയ്യാ(48) നവംബർ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു. ചുവന്ന വസ്ത്രവും ഡാർക്ക് ബ്ലൂ ഹൂഡീസും ധരിച്ച് സ്റ്റോറിൽ എത്തിയ പ്രതികൾ ഫൂക്കിന് നേരെ നിറ...
ഒക്കലഹോമ: കാൻസർ രോഗത്തിന് റേഡിയേഷൻ തെറാപി നൽകുന്നതിനുള്ള ചെലവ് നൽകാൻ വിസമ്മതിച്ച ഇൻഷ്വറൻസ് കമ്പനി 25.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഒക്കലഹോമ ജൂറി നവംബർ ആദ്യവാരം നിർദ്ദേശിച്ചു. 2014 ലായിരുന്നു സംഭവം. ഒറാന കണഅണിംഹാം എന്ന രോഗിക്ക് ബ്രെയ്നിന്റെ സ്റ...
ന്യൂയോർക്ക്: ദീപങ്ങളുടെ ആഘോഷമായ ദീപാവലി ന്യൂയോർക്ക് സിറ്റി ഹാളിൽ നവംബർ ഒന്നാംതീയതി സമുചിതമായി ആഘോഷിച്ചു. സിറ്റി കൗൺസിലിലെ അംഗങ്ങൾ ഒത്തൊരുമിച്ച്, പ്രത്യേകിച്ച് സിറ്റി കൗൺസിൽ അംഗം നേറി ലാൻസ്മാന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആനദിത ഗു...
സൗത്ത് ടെക്സസ്സ്: സീനിയർ റിട്രീറ്റിൽ പങ്കെടുത്ത് മിനി ബസ്സിൽ തിരിച്ചുവരുന്നതിനിടയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേർ മരിക്കാനിടയായ സംഭവത്തിൽ പിക്കപ്പ് ഡ്രൈവർ ജാക്ക് ഡില്ലൻ യംഗിനെ 55 വർഷത്തെ ജയിൽ ശിക്ഷക്ക് യുവാൾഡ് കൗണ്ടി ഡിസ്ട്രിക്ക് ജ...
കാലിഫോർണിയ (പാരഡൈസ്): നോർത്തേൺ കാലിഫോർണിയായിൽ ആളിപടരുന്ന കാട്ടു തീയ്യിൽ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണിൽ വാഹനത്തിൽ ഇരുന്നിരുന്ന അഞ്ച് പേർ വെന്തു മരിച്ചതായി ബട്ട് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി.70000...
ഇല്ലിനോയ്ഡ്: യു എസ് കോൺഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു എസ് കോൺഗ്രസ്സിലെ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യൻ അമേരിക്കൻ വംശജർക്കും വിജയം. ഇല്ലിനോയ്ഡ് 8 th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് രാജാകൃഷ്ണമൂർത്തി ഇന്ത്യൻ വംശജനും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥ...
ന്യൂയോർക്ക്: ന്യൂയോർക്ക് 14 th ഡിസ്ട്രിക്റ്റിൽ നിന്നും നിലവിലുള്ള റിപ്പബ്ലിക്കൻ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്സ...
വാഷിങ്ടൺ: യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഷിങ്ടണിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷഹ്ങൾ സംഘടിപ്പിച്ചു. യു.എസിന്റെ ചരിത്രത്തിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്. നവംബർ 5ന് വാഷിങ്ടൺ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിൽ നടന്ന ആഘ...
കാലിഫോർണിയ വെടിവെപ്പിൽ അക്രമിയും പൊലീസ് ഓഫീസരുമുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു; ഇരുപതോളം പേർക്ക് പരിക്ക്
കാലിഫോർണിയ ലോസ് ഏഞ്ചലസിനു നാൽപതു മൈൽ ബോർഡർലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പിൽ അക്രമിയും പൊലീസ് ഓഫീസരുമുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാർത്ഥികൾക്കായി സംഘടിപ...
സാൻക്വിന്റിൻ (കാലിഫോർണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാൻക്വിന്റൻ സ്റ്റേറ്റ് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ വിരേന്ദ്ര (വിക്ടർ) ഗോവിൻ (51), ആൻഡ്രൂ ഉർഡയൽസ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളിൽ നവംബർ ആദ്യവാരം അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശി...
ഹൂസ്റ്റൺ: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ പ്രവാസി മലയാളികൾക്ക് അത്യുജ്വല വിജയം. ഈ തെരഞ്ഞെടുപ്പിൽ തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി. ജോർജ് ഫോട്‌ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെ...
വാഷിങ്ടൺ ഡി.സി: നവംബർ ആറിലെ മിഡ് ടേം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.എസ് സെനറ്റിലും, യു.എസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി ആധിപത്യം നിലനിർത്തുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ രണ്ടിനു വെള്ളിയാ...
യൂട്ടാ: യൂട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രന്റ് ടെയ്ലർ നവംബർ മൂന്നിനു ശനിയാഴ്ച അഫ്ഗിനിസ്ഥാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സിലെ അംഗമാണ് മേയർക്കെതിരേ നിറയൊഴിച്ചത്. വെടിവെച്ചയാളെ അഫ്ഗാൻ ഫോഴ്സില...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നു കേട്ടപ്പോൾ മുതലേ പ്രേക്ഷകർക്ക് ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നു. ആ ആവേശങ്ങളുടെ പൂർണതയായി സർക്കാർ ഇന്ന് തീയറ്ററുകളിൽ എത്തുകയും ചെയ്തു. മുൻചിത്രങ്ങളിലെ പോലെ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുവാൻ സാധിച്ചില്ലെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ പോയാൽ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സർക്കാർ. സ്ഥിരം രക്ഷകൻ റോളുകളിൽ നിന്നും വിജയ് പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്തായാലും ദീപാവലി ആഘോഷങ്ങൾക്ക് ഉള്ളത് ചിത്രത്തിൽ ഉണ്ട്.
കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്നറിയപ്പെടുന്ന സുന്ദര്‍ രാമസ്വാമി ഒരു നാട്ടില്‍ ചെന്നാല്‍ അവിടെയുള്ള കമ്പനികളെ മുഴുവന്‍ ഇല്ലാതാക്കി ഒന്നാമതെത്തുന്നതാണ് പതിവ്. അയാള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇവിടെയുള്ള കമ്പനികളും ഭയപ്പെടുത്തുന്നതാണ്. അവര്‍ വിവരിക്കുന്നതില്‍ നിന്നാണ് സുന്ദര്‍ ഏത് തരത്തിലുള്ളയാളാണെന്ന് പ്രേക്ഷന് മനസ്സിലാവുന്നത്. സമീപകാലത്ത് കണ്ട ഏറ്റവും സ്റ്റൈലിഷ് എന്‍ട്രിയാണ് വിജയ് ഈ ചിത്രത്തില്‍ നടത്തുന്നത്. വിജയ് അവതരിപ്പിക്കുന്ന സുന്ദര്‍ രാമസ്വാമി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ വോട്ടു ചെയ്യാനായി ഇന്ത്യയിലെത്തുന്നതും, എന്നാല്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നറിയുന്നതില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് കള്ളവോട്ടിനെതിരെ പോരാടാനായി നായകന്‍ കോടതിയെ ആശ്രയിക്കുന്നതും അത് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വോട്ട് ചെയ്യാൻ മാത്രം നാട്ടിലെത്തിയ സുന്ദരം മുഴുവൻ സിസ്റ്റത്തെയും മാറ്റി മറിക്കുവാൻ കച്ച കെട്ടിയിറങ്ങുന്നു
സുന്ദർ രാമസ്വാമിയായി എത്തുന്ന വിജയ്‌യുടെ സ്ക്രീൻ പ്രിസൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു അതിമാനുഷികനോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള ഒരുവനോ ആയിട്ടല്ല സുന്ദർ രാമസ്വാമിയെ കഥാകൃത്ത് സൃഷ്ടിച്ചിരിക്കുന്നത്. മറിച്ച് എന്തും ചെയ്യാൻ മനഃശക്തിയുള്ള ഒരാൾ ആയിട്ടാണ്. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു ചവിട്ടുപടി കൂടിയായിട്ട് വർത്തിക്കുന്നുണ്ട്. കീർത്തി സുരേഷിന് കേവലം ഒരു നായിക എന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യേണ്ടതായി വന്നിട്ടില്ല എന്നതാണ് സത്യം. ആദ്യപകുതിയിൽ ശക്തമായൊരു വില്ലന്റെ അസാന്നിധ്യം നിറഞ്ഞു നിന്നപ്പോൾ രണ്ടാം പകുതി വരലക്ഷ്മിയുടെ കോമളവല്ലി എന്ന കഥാപാത്രം ആ ഉത്തരവാദിത്വം പൂർണമായി തന്നെ നിർവഹിച്ചു. ഏറെ ആവേശം കൊള്ളിച്ച ആദ്യപകുതിക്ക് നേർവിപരീതമായി രണ്ടാം പകുതി നിരാശപ്പെടുത്തി. നല്ലൊരു പൊളിറ്റിക്കൽ ത്രില്ലറിനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നെങ്കിലും തിരക്കഥ വില്ലനായി വർത്തിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ.
ഏ ആർ റഹ്മാന്റെ ഗാനങ്ങൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ പ്രവേശിച്ചിരുന്നെങ്കിലും കൈയ്യടികൾ ഏറെ നേടിയത് അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതമാണ്. അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരന് വെല്ലുവിളി ഉയർത്തുന്ന രംഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും എല്ലാ സീനിലും തന്റേതായ ഒരു കൈയ്യൊപ്പ് പകർത്താൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. ശക്തമായ ഒരു സന്ദേശവും വിജയ്‌യുടെ കിടിലൻ പ്രകടനവും ഒത്തുചേർന്ന സർക്കാർ അമിത പ്രതീക്ഷകൾ ഇല്ലാതെ വരുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കും
Previous Articleകേരളം കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങി സർക്കാർ; 402 സ്‌ക്രീനുകളിൽ ചിത്രം നാളെയെത്തുന്നു
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മോഡി – മോഹന്‍ലാല്‍ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ പ്രാധാന്യം ചര്‍ച്ചയാകുന്നു. മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമ്പോള്‍ പ്രളയ സമയത്ത് മലയാളതാരങ്ങള്‍ കാണിച്ച പിശുക്ക് പാരയാകും !
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൂപ്പര്‍ താരം മോഹന്‍ലാലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യഥാര്‍ഥത്തില്‍ കളമൊരുക്കിയത് ആരെന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല. എന്നാല്‍ അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന സംശയം ബാക്കിയാണ്.
ബിജെപി അങ്ങനൊരു നീക്കം പുറത്തെടുക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അത് അങ്ങനെ നിര്‍ത്തുന്ന താരങ്ങള്‍ വിജയിച്ചു വരുമോ എന്നതിനല്ല, മറിച്ച് ബിജെപിക്ക് പൊതുവായി ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തരം സെലിബ്രിറ്റികളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
എന്നാല്‍, നിലവിലെ കേരളത്തിലെ സാഹചര്യം മോഹന്‍ലാലിന് അനുകൂലമല്ല എന്ന പൊതു അഭിപ്രായം നിലവിലുണ്ട്. ദിലീപിനെ തിരിച്ചെടുത്ത വിവാദങ്ങള്‍ തുടങ്ങി ലാലിന്‍റെ ഗ്രാഫ് താഴേയ്ക്കാണ്. മാത്രമല്ല കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നല്‍കിയ സഹായം മറ്റു ഭാഷകളിലെ താരങ്ങള്‍ നല്‍കിയതിനേക്കാള്‍ നാലിലൊന്ന് കുറവായിരുന്നു എന്നത് മലയാള താരങ്ങള്‍ക്കെതിരായ വികാരം രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ പരീക്ഷിക്കും മുന്‍പ് അദ്ദേഹത്തിനു ജനകീയ മായ സ്വീകാര്യത ഉണ്ടാക്കിയെടുക്കുക എന്നതാണ് ബിജെപി സംസ്ഥാന നേതാക്കള്‍ കാണുന്നത് . എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് മോഹന്‍ലാലിന്‍റെ മോഡി കൂടിക്കാഴ്ച സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുമില്ല .
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് . സെലിബ്രിറ്റി വാര്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടി മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിയെയും കളത്തിലിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയശേഷമുള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ട. നടിയെ നടിയെന്നല്ലാതെ മറ്റെന്തു വിളിക്കു൦. ലാലേട്ടനെ നടിമാര്‍ വിളിച്ചത്...
കൊച്ചുണ്ണി വാക്കുപാലിച്ചു. വിശ്വസിക്കാം മലയാള സിനിമയെ ! മലയാളത്തിന്റെ കൊച്ചുണ്ണിയായ നിവിൻ പോളിയും,...
മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ! ലാലിന്‍റെ രാഷ്ട്രീയം വീണ്ടും...
കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ മാതൃകയാക്കണം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള...
വിധി സ്റ്റേ ചെയ്തില്ലെന്ന സാങ്കേതികത്വത്തില്‍ തൂങ്ങി സര്‍ക്കാര്‍ നാടിന്റെ വിശാല താത്പര്യം പരിഗണിക്കാതെ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പട്ടാമ്പി: സംസ്‌കാര പട്ടാമ്പിയുടെ ഡോ. കെ.എന്‍. എഴുത്തച്ഛന്‍ സ്മാരക പുരസ്‌കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലിന് കഥാകൃത്ത് വൈശാഖന്‍ സമര്‍പ്പിച്ചു. ടി.പി. വേണുഗോപാലിന്റെ 'കുന്നുംപുറം കാര്‍ണിവല്‍' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ചടങ്ങില്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. കഥാകൃത്തിനെ എം.ബി. മിനി പരിചയപ്പെടുത്തി. ഡോ. കെ.എന്‍. എഴുത്തച്ഛന്‍ സ്മാരക പ്രഭാഷണം ഡോ. എ.ജി. ഒലീന നിര്‍വഹിച്ചു. ഒ.എന്‍.വി. അനുസ്മരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് നിര്‍വഹിച്ചു. സി.പി. ചിത്ര, എം.പി. വിപിനന്‍, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മുകളിൽനിന്ന് ഘടികാരദിശയിൽ: ലോട്ടസ് ക്ഷേത്രം, ഹ്യുമയൂനിന്റെ കുടീരം, കൊണാട്ട് പ്ലേസ്,അക്ഷർധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന സംസ്ഥാനമാണ്[അവലംബം ആവശ്യമാണ്] ഡെൽഹി അഥവാ ദില്ലി. (ഇംഗ്ലീഷ്: Delhi ഹിന്ദി: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); പഞ്ചാബി: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); ഉർദു: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); IPA: [d̪ɪlːiː]. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്[3]. ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Captal Territory) എന്നാണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡെൽഹിക്കുള്ളത്. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺമെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപസംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡെൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. 1483 ചതുരശ്ര കി.മീ. വിസ്തീർണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളീൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെൽഹി ആക്കുകയായിരുന്നു. ഇതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡെൽഹി രൂപകൽപന ചെയ്തു. [4] 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെൽഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെൽഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു. [5]
“ഡെൽഹി” എന്ന പദത്തിന്റെ ഉത്ഭവം ഇപ്പോഴും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല.ദിലു എന്ന 50 ബി.സി. കാലഘട്ടത്തിലെ മൌര്യ രാജാവിന്റെ പേരിലായിരുന്നു എന്നാണ് ഏറ്റവും കൂടുതൽ പറയപ്പെടുന്നത് . ഇദ്ദേഹമാണ് ഡെൽഹി എന്ന നഗരം സ്ഥാപിച്ചത് എന്ന പറയപ്പെടുന്നു. [6] [7][8] ഹിന്ദി/പ്രാകൃത് പദമായ ദിലി (dhili) (ഇംഗ്ലീഷ് : "loose") തുവർ രാജവംശജർ ഉപയോഗിച്ചിരുന്നു. ഇത് ഈ നഗരത്തെ പ്രധിനിധീകരിച്ച് ഉപയോഗിച്ചിരുന്നു. [9] അന്ന് തുവർ വംശജർ ഉപയോഗിച്ചിരുന്ന നാണയങ്ങളെ ദേഹ്‌ലിവാൽ (dehliwal) എന്നു വിളിച്ചിരുന്നു..[10] ദില്ലി (Dilli) എന്ന പദത്തിൽ (ദെഹ്‌ലീസ് (dehleez or dehali എന്ന പദത്തിന്റെ രൂപമാറ്റം) നിന്നാണ് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. [11] . ഡെൽഹി നഗരത്തിന്റെ യഥാർഥ പേര് ദില്ലിക (Dhillika) എന്നായിരുന്നു എന്നും അതിൽ നിന്നാണ് ഈ പദം വന്നതെന്നും അഭിപ്രായമുണ്ട്.[12]
ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് ദില്ലി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമർശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ[13].
ക്രിസ്തുവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ദില്ലിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം സമൃദ്ധി പ്രാപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം ദില്ലി, തോമർ രജപുത്രരുടെ തലസ്ഥാനമായതോടെയാണ് ദില്ലി ഒരു ചരിത്രപ്രാധാന്യമുള്ള പട്ടണമായി രൂപാന്തരപ്പെടുന്നത്. ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അജ്‌മേറിലെ ചൗഹാന്മാർ (ചഹാമനർ എന്നും അറിയപ്പെടുന്നു) രജപുത്രരെ പരാജയപ്പെടുത്തി ദില്ലി പിടിച്ചടക്കി. തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു[14].
1192-ൽ മുഹമ്മദ് ഘോറി, രജപുത്രരാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ രണ്ടാം തരാവോറി യുദ്ധത്തിൽ (second battle of Taraori) പരാജയപ്പെടുത്തുകയും ഇതിനെത്തുടർന്ന് ഘോറിയുടെ ഒരു സേനാനായകനായിരുന്ന ഖുത്ബ്ദീൻ ഐബകിന്റെ നേതൃത്വത്തിൽ അടിമരാജവംശം ദില്ലിയിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇതിനു ശേഷം നാല് മുസ്ലിം രാജവംശങ്ങൾ ദില്ലി കേന്ദ്രീകരിച്ച് ഭരണം നടത്തുകയും ചെയ്തു. ഈ അഞ്ചു സാമ്രാജ്യങ്ങളെ പൊതുവായി ദില്ലി സുൽത്താനത്ത് എന്നറിയപ്പെടുന്നു. പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം. ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ് ദില്ലി സുൽത്താനത്തിലെ തുടർന്നു വന്ന രാജവംശങ്ങൾ. 1399-ൽ പേർഷ്യയിലെ തിമൂർ ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു. ഇതോടെ സുൽത്താന്മാരുടെ ഭരണത്തിന് കാര്യമായ ക്ഷയം സംഭവിച്ചു. അവസാന സുൽത്താൻ വംശമായിരുന്ന ലോധി രാജവംശത്തിലെ ഇബ്രാഹിം ലോധിയെ 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി, ബാബർ മുഗൾ സാമ്രാജ്യത്തിന് ആരംഭം കുറിച്ചു..
1539-40 കാലഘട്ടത്തിൽ ബാബറുടെ പിൻഗാമിയായിരുന്ന ഹുമയൂണിനെത്തോല്പ്പിച്ച് ഷേർഷാ സൂരി ദില്ലി പിടിച്ചടക്കിയെങ്കിലും 1555-ൽ ഷേർഷയുടെ പിൻഗാമികളെ പരാജയപ്പെടുത്തി ഹുമയൂൺ തന്നെ അധികാരത്തിലെത്തി.1556-ൽ മുഗൾ ചക്രവർത്തി അക്ബർ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റി. എന്നാൽ 1650-ൽ ഷാജഹാൻ ദില്ലിയിൽ ഷാജഹനാബാദ് എന്ന ഒരു പുതിയ നഗരം പണിത് തലസ്ഥാനം വീണ്ടും ദില്ലിയിലേക്ക്ക് മാറ്റി. 1739-ൽ പേർഷ്യയിലെ നാദിർഷാ ദില്ലി ആക്രമിച്ച് കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കയും ചെയ്തു. ഇതിനു ശേഷം ഏതാണ്ട് 200 വർഷകാലം ദില്ലി ഒരു പ്രാധാന്യമില്ലാത്ത നഗരമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയുടെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈയിലായി. 1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്. [13].
ഇതിനു ശേഷം, പഴയ ഡെൽഹിയുടെ ചിലഭാഗങ്ങൾ ന്യൂ ഡെൽഹിയുടെ നിർമ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്. പിന്നീട് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സർക്കാറിന്റെ ഔദ്യോഗിക ആസ്ഥാനമായി ന്യൂ ഡെൽഹി പ്രഖ്യാപിക്കപ്പെട്ടൂ.
ലാൽ കോട്ട് - സ്ഥാപിച്ചത് തോമർ വംശജർ പിന്നീട് ഇത് ഖില റായി പിത്തൊർ എന്ന് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെൽഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൗഹാൻ ഡെൽഹിയുടെ അവസാനത്തെ ഹിന്ദു രാജാവിനു മുമ്പുള്ള രാജവായിരുന്നു.
ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാൻ ആണ് 1638 നും 1649 ഇടക്ക്. ഇതിൽ ഡെൽഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും Juma Masjid ചാന്ദ്‌നി ചൗക്കും ഉൾപ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെൽഹി എന്ന പേരിൽ അറിയപ്പെടുന്നത്.
നയി ദില്ലി (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂടം. ഇതിൽ പഴയ ഡെൽഹിയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു.
72.5 m (238 ft) ഉയരമുള്ള ഖുത്ബ് മിനാർ, ചുടുകട്ട കൊണ്ടു നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മീനാർ ആണ്[16]
തലസ്ഥാനനഗരമായി പറയപ്പെടുന്നത് ന്യൂഡൽഹിയെയാണെങ്കിലും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂ ഡെൽഹിയും, പുരാനാ ദില്ലി ഉൾപ്പെടുന്ന ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ചേർന്നുള്ള നഗരപ്രദേശങ്ങളും കൂടിയതാണ്. ഇത് ഡെൽഹി നഗരസമൂഹം എന്നറിയപ്പെടുന്നു. 2001-ലെ കാനേഷുമാരി പ്രകാരം 1.29 കോടി ജനസംഖ്യയുള്ള ഈ നഗരസമൂഹം മുംബൈ നഗരസമൂഹം കഴിഞ്ഞാൽ ജനസംഖ്യയിൽ ഭാരതത്തിലെ ഏറ്റവും വലിയതാണ്. ന്യൂ ഡെൽഹിയും, പുരാനാദില്ലി ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ഒഴികെ ഈ നഗരസമൂഹത്തിലെ പട്ടണങ്ങളും നഗരങ്ങളുമെല്ലാം കാനേഷുമാരിയിൽ മാത്രമാണു നഗരപ്രദേശമായി കണക്കക്കപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ സംക്ഷിപ്തവിവിരണം താഴെക്കാണാം.
ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്കു മാറ്റിയതിനു ശേഷം എഡ്വേർഡ് ല്യൂട്ടൻസ് എന്നയാൾ രൂപകൽപ്പന ചെയ്തതാണ് ന്യൂഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങൾ, കൊണാട്ട് പ്ലേസ് (ഇപ്പോൾ രാജീവ് ചൗക്ക്) തുടങ്ങിയവ ന്യൂഡെൽഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലത്തെ ബിർളാ ഭവനവും, ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലവും ന്യൂഡെൽഹിയിൽപ്പെടുന്നു. സിഖുകാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ഗുരുദ്വാര ബംഗ്ലാസാഹിബ്, ബിർളാ മന്ദിർ (ലക്ഷ്മീനാരായൺ മന്ദിർ) എന്നിവയും ഇവിടെയാണ്.
നാമനിർദ്ദേശം ചെയ്യപ്പടുന്ന അംഗങ്ങൾ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂ ഡെൽഹി മുൻസിപ്പൽ കൗൺസിലിനെ നിയന്ത്രിക്കുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഡെൽഹിയുടെ പുരാതന ഭാഗങ്ങളെക്കൂടാതെ പ്രധാന നഗര ഭാഗങ്ങളെല്ലാം തന്നെ ഈ നഗരത്തിന്റെ കീഴിലാണ്. ചുവപ്പു കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൗക്ക്, ഖുത്ബ് മിനാർ, പുരാണാ കില, ഹുമയൂണിന്റെ ശവകുടീരം, ബഹായ് ക്ഷേത്രം (ലോട്ടസ് ക്ഷേത്രം) തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർണങ്ങളാണ്. പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം മുതൽ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനങ്ങൾ വരെ ഏഴു തലസ്ഥാനനഗരങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം സ്ഥിതിചെയ്തിരുന്നത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ്. യമുനാ നദി ഈ നഗരത്തെ രണ്ടായി തിരിക്കുന്നു. നദിയുടെ കിഴക്കു ഭാഗത്തുള്ള ഭാഗങ്ങൾ ജനസാന്ദ്രത കൂടിയവയാണെങ്കിലും താരതമ്യേന താമസിച്ച് വികാസം പ്രാപിച്ചവയാണ്.
തിരഞ്ഞെടുക്കപ്പെട്ട ഒരു കോർപ്പറേഷൻ കൗൺസിലാണ് ഈ നഗരത്തിന്റെ ഭരണം കയ്യാളുന്നത്. കൗൺസിലിന്റെ തലവൻ മേയറാണ്. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുൻസിപ്പൽ കമ്മീഷണറാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കോർപ്പറേഷന്റെ പുറത്തുള്ള ഭാഗങ്ങളിലേക്കും ഈ കോർപ്പറേഷൻ സേവനങ്ങൾ എത്തിക്കുന്നുണ്ട്.
മറ്റു കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെൽഹിക്ക് അതിന്റേതായ നിയമസഭയും, ലെഫ്റ്റനന്റ് ഗവർണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. പക്ഷേ, ഡെൽഹിയിലെ ഭരണം കേന്ദ്രസർക്കാറും, സംസ്ഥാനസർക്കാറും ചേർന്നാണ് നടത്തുന്നത്. ഒരു രാജ്യതലസ്ഥാനമായതിനാലാണ് ഇത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങൾ ഡെൽഹി സർക്കാർ നോക്കുമ്പോൾ പോലീസ്, പട്ടാളം മുതലായ സേവനങ്ങൾ കേന്ദ്ര സർക്കാറിന്റെ കീഴിൽ നേരിട്ട് വരുന്നു. 1956 നു ശേഷം നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി കൂടാതെ ഇവിടുത്തെ സേവന ഭരണങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാറുകളും കൂടി നടത്തുന്നു. പ്രധാന ഭരണസ്ഥാപനങ്ങളായ ഇന്ത്യൻ പാർലമെന്റ്, രാഷ്ട്രപതി ഭവൻ, സുപ്രീം കോടതി എന്നിവ ഡെൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 70 നിയമസഭ സീറ്റുകൾ ഡെൽഹിക്കുണ്ട്. ഇതു കൂടാതെ 7 ലോകസഭ സീറ്റുകളും ഉണ്ട്. [18][19]
ഡെൽഹി പണ്ടുമുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. എന്നാൽ 1993-ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറി. അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു. 1998 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. 2003, 2008 വഷങ്ങളിൽ നടന്ന നീയമസഭാതിരഞ്ഞെടുപ്പുകളിൽ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി. 2013 ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തിൽ വന്നു. ശ്രി അരവിന്ദ് കെജ്രിവാൾ ഏഴംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം 1,483 km2 (573 sq mi) ആണ് . ഇതിൽ 783 km2 (302 sq mi) ഗ്രാമപ്രദേശങ്ങളും,700 km2 (270 sq mi) നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം 51.9 km (32 mi) ഉം വീതി 48.48 km (30 mi) ഉം ആണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി, (വിസ്തീർണ്ണം 1,397.3 km2 (540 sq mi)) ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ (42.7 km2 (16 sq mi)), ഡെൽഹി കന്റോൺമെന്റ് ബോർഡ് (43 km2 (17 sq mi)) എന്നിങ്ങനെ മൂന്ൻ പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെൽഹിയ്ക്കുള്ളത്.[20]
ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം 28°42′N 77°12′E / 28.7°N 77.2°E / 28.7; 77.2 ലും, ഇന്ത്യയുടെ വടക്കുഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നുകിടക്കുന്നു. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. [21] ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെൽഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതിചെയ്യുന്നു. ഭുകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കണക്കനുസരിച്ച് ഡെൽഹി സീസ്മിക്-4 വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണ്.[22]
ഡെൽഹി ഒരു മിത വരണ്ട പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ വേനൽക്കാലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലം വേനൽക്കാലമായി കണക്കാക്കപ്പെടുന്നു. ഇതിനിടക്ക് വളരെ കുറച്ച് സമയം മാത്രം മൺസൂൺ കാലം വരുന്നു. തണുപ്പുകാലം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. ഇതിൽ ജനുവരിയിൽ മഞ്ഞുകാലം അതിന്റെ ഉന്നതിയിലെത്തും. മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഈ സമയത്ത് കനത്തു നിൽക്കും.[23] താപനില -0.6 °C നും 47 °C ഇടക്ക് നിൽക്കുന്നു. .[24] ശരാശരി താപനില 25 °C ആണ്. [25] വർഷം തോറും ലഭിക്കുന്ന ശരാശരി മഴ 714 mm (28.1 inches) ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു.[26].
ഡെൽഹിയിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ജോലി തേടിയും അല്ലാതെയും താമസിക്കുന്നു. ജോലി സാദ്ധ്യതകൾ ഏറെയുള്ളത് കൂടുതൽ ആളുകളെ ഡെൽഹിയിലേക്ക് ആകർഷിക്കുന്നു. 2001ലെ കാനേഷുമാരി പ്രകാരം ഡെൽഹിയിലെ ജനസംഖ്യ 13,782,976 ആണ്.[29] 2003 -ഓടെ ഡെൽഹി സംസ്ഥാനത്തെ ആകെ ജനസംഖ്യ 14.1 ദശലക്ഷം ആയി എന്നാണ് കണക്ക്. ഇതോടെ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള മെട്രോ നഗരം എന്ന പദവി മുംബൈയിൽ നിന്നും ഡെൽഹിക്ക് ലഭിച്ചു. [30][31] ഇതിൽ 295,000 ആളുകൾ ന്യൂ ഡെൽഹിയിലും ബാക്കി ഡെൽഹി കന്റോൺമെന്റ് ബോർഡിന്റെ കീഴിലുമുള്ള പ്രദേശത്താണ്. [32].
ഇവിടുത്തെ ജനസാന്ദ്രത ഓരോ ചതുരശ്ര കിലോമീറ്ററിലും 9,294 ആളുകൾ എന്ന രീതിയിലാണ്. 1000 പുരുഷന്മാർക്ക് 821 സ്തീകൾ എന്നതാണ് പുരുഷ-സ്ത്രീ അനുപാതം. സാക്ഷരത നിരക്ക് 81.82% വരും. ഇപ്പോഴത്തെ മൊത്തം ഡെൽഹിയിലെ ജനസംഖ്യ 17 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഡെൽഹിയെ ലോകത്തെ ജനസംഖ്യ കൂടുതലുള്ള മെട്രോ നഗരമാക്കി മാറ്റിയിരിക്കുന്നു. [33]. പക്ഷേ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരം ഇപ്പോൾ ടോക്കിയോ ആണ്.
ദില്ലിയിലെ ജനങ്ങളിൽ 82% പേരും ഹിന്ദുക്കളാണ്. 11.7% പേർ മുസ്ലീങ്ങളും 4% സിഖുകാരും, 1.1% ജൈനരും 0.9% ക്രിസ്ത്യാനികളും ഇവിടെയുണ്ട്. മറ്റു ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്സികളും ആംഗ്ലോ-ഇന്ത്യന്മാരും, ബുദ്ധമതക്കാരും, ജൂതരും ഇവിടെ വസിക്കുന്നു.
ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് ഔദ്യോഗികഭാഷയായ ഹിന്ദിയാണ്. ഇംഗ്ലീഷും മറ്റൊരു ഔദ്യോഗികഭാഷയായി കണാക്കുന്നതോടൊപ്പം പഞ്ചാബി, ഉർദു എന്നിവ രണ്ടാം ഔദ്യോഗിക ഭാഷയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൊണ്ട് അവിടത്തെ സംസ്കാരവും ഭാഷയും ഡെൽഹിയിൽ കൂടിക്കലർന്നിട്ടുണ്ട്. ഇതിൽ പ്രധാനമായുള്ളത് മൈഥിലി, ബീഹാരി, തമിഴ്, കന്നട, തെലുങ്ക്, ബെംഗാളി, ആസ്സാമീസ്സ്, മറാത്തി, പഞ്ചാബി എന്നീ ഭാഷകളും ജാട്ട്, ഗുജ്ജർ തുടങ്ങിയ സമുദായങ്ങളുമാണ്.
2005 ലെ ഒരു സർവേ പ്രകാരം ഡെൽഹി ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്ന സംസ്ഥാനമെന്ന കുപ്രസിദ്ധി നേടുകയുണ്ടായി. [35] ഇതു കൂടാതെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും ഡെൽഹി മുമ്പിലാണ് (27.6%) ദേശീയ തലത്തിൽ ഇത് 14.1% മാത്രമാണ്. കൂടാതെ ബാലപീഡനത്തിൽ 6.5% എന്നതാണ് ഡെൽഹിയുടെ നില. ദേശീയ ബാലപീഡന നിലവാരമാകട്ടെ 1.4 %വും. [36]
2007 ജൂലൈയിലെ കണക്ക് പ്രകാരം ഡെൽഹിയിൽ ഒൻപത് ജില്ലകളും 27 താലൂക്കുകളും 59 പട്ടണങ്ങളും 165 ഗ്രാമങ്ങളുമാണ് ഉള്ളത്. ഇത് എല്ലാം ഡെൽഹിയിലെ മൂന്ന് പ്രധാന ഭരണകൂടങ്ങളായ ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ , ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ , ഡെൽഹി കന്റോൺമെന്റ് ബോർഡ് എന്നിവയുടെ കീഴിൽ വരുന്നു. [37]
ഡെൽഹിയിലെ പ്രധാന നഗര പ്രദേശമായ ഡെൽഹി മെട്രോപൊളിറ്റൻ പ്രദേശം ഡെൽഹി തലസ്ഥാനപ്രദേശത്തിനു കീഴിൽ വരുന്നു. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലോകത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണ്. ഇവിടെ 1.378 കോടി ആളുകൾ അധിവസിക്കുന്നു എന്നാണ് കണക്ക് .[38]. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂ ഡെൽഹി ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിലിൻറെ കീഴിലാണ് വരുന്നത്. ദേശീയ തലസ്ഥാനമേഖലയിൽ പെടുന്ന ഗുഡ്‌ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയബാദ് എന്നിവ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളാണ്.
ഓരോ ജില്ലയുടെയും ഭരണാധികാരി അതാത് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ ആണ്. എല്ലാ ജില്ലകളേയും മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഓരോ സബ് ഡിവിഷനുകളുടേയും അതാത് സബ് ഡിവിഷനിലെ മജിസ്ട്രേട്ട് ഭരിക്കുന്നു.
ഇവിടത്തെ നീതിന്യായപരിപാലനം സംരക്ഷിക്കുന്നത് ഡെൽഹി ഹൈക്കോടതിയാണ്. കൂടാതെ ലോവർ കോടതികളും ചെറിയ കോടതികളും ഉണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സെഷൻസ് കോടതികളും ഉണ്ട്. പോലീസ് കമ്മീഷണർ തലവനായ ഡെൽഹി പോലീസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോനഗര പോലീസുകളിൽ ഒന്നാണ്. [39] ഭരണസൗകര്യത്തിനായി ഒൻപത് പോലീസ് ജില്ലകളായി തിരിച്ചിരിക്കുന്നു. ഇതിനു കീഴെ ആകെ 95 പോലീസ് സ്റ്റേഷനുകളാണുള്ളത്.[40]
ഡെൽഹിയിലെ കുടിവെള്ള ജല വിതരണം ഡെൽഹി ജൽ ബോർഡ് (ഡി.ജെ.ബി) ആണ് കൈകാര്യം ചെയ്യുന്നത്. 2006 ലെ കണക്കു പ്രകാരം ഡി.ജെ.ബി 650 MGD (മില്ല്യൺ ഗാലൺസ്/ദിവസം) വെള്ളം വിതരണം ചെയ്തു. [41] ബാക്കി വെള്ളത്തിന്റെ ആവശ്യങ്ങൾ കിണറുകൾ, കുഴൽ കിണറുകൾ എന്നിവ വഴിയാണ് പരിഹരിക്കുന്നത്. 240 MGD വെള്ളം ശേഖരിക്കാൻ കഴിവുള്ള ബകര സ്റ്റോറേജ് ആണ് ഡി.ജെ.ബി യ്ടെ കീഴിലുള്ള ഏറ്റവും വലിയ ജലസംഭരണി. കൂടാതെ യമുനാ നദിയെയും, ഗംഗാ നദിയെയും ജലത്തിനായി ഡെൽഹി ആശ്രയിക്കുന്നു. [41] ഉയർന്നു വരുന്ന ജനസംഖ്യയും ഭുഗർഭ ജലനിരക്കിലുള്ള താഴ്ചയും ഇവിടെ ജലക്ഷാമം ഒരു രൂക്ഷപ്രശനമാക്കിയിട്ടൂണ്ട്. ഒരു ദിവസം 8000 ടൺ ഖര വേസ്റ്റ് പാഴ്വസ്തുക്കൾ ഡെൽഹിയിൽ ഉണ്ടാവുന്നു എന്നാണ് കണക്ക്. [42] ദിനംതോറും 470 MGD മലിനജലവും 70 MGD വ്യവസായിക മലിന ജലവും ഡെൽഹി പുറന്തള്ളുന്നുണ്ട്.[43] ഇതിൽ ഒരു ഭാഗം യമുനയിലേക്ക് പ്രവേശിക്കുന്നു എന്നത് വലിയ പരസ്ഥിതിപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[43]
ഡെൽഹിയിലെ ശരാശരി വൈദ്യുതി ഉല്പാദനം 1,265 kWh ആണ്. പക്ഷേ വൈദ്യുതി ആവശ്യം ഇതിലും കൂടുതലാണ്. [45] വൈദ്യുത ആവശ്യങ്ങൾ പരിപാലനം ചെയ്തത് ഡെൽഹി വിദ്യുത് ബോർഡ്(ഡി.വി.ബി) ആയിരുന്നു. 1997 ഡി.വി.ബി മാറി ഡെൽഹി ഇലക്ടിസിറ്റി സപ്ലൈ അണ്ടർടേക്കിങ് എന്ന സ്ഥാപനമാക്കി. ഇത് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹിയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ്. വൈദ്യുത ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയുടെ പ്രധാന വൈദ്യുത നിർമ്മാണമേഖലയായ നോർത്തേൺ ഗ്രിഡിൽ നിന്നും വൈദ്യുതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതു മൂലം വൈദ്യുത ക്ഷാമം പ്രത്യേകിച്ചും വേനൽക്കാലത്ത് സാധാരണമാണ്. ഇതുമൂലം പല വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ സ്വന്തമായ ജനറേറ്ററുകളേയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഡെൽഹിയിൽ വൈദ്യുത വിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുകയുണ്ടായി. ഇപ്പോൾ വൈദ്യുത വിതരണം നടത്തുന്നത് പ്രധാനമായും ടാറ്റ പവർ, റിലയൻസ് പവർ എന്നീ കമ്പനികളാണ്.
ഡെൽഹിയിലെ അഗ്നിസുരക്ഷ കൈകാര്യം ചെയ്യുന്നത് ഡെൽഹി അഗ്നിശമനസേന ആണ്. ആകെ 43 ഫയർഫോഴ്സ് സ്റ്റേഷനുകളാണ് ഉള്ളത്. ഓരോ വർഷവും 15000 ലധികം പ്രശ്നങ്ങൾ ഈ സേന കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. കടുത്ത വേനൽക്കാലത്ത് തീ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നു. [46]
ഇന്ത്യാഗവണ്മെന്റ് പ്രധാന ഓഹരിപങ്കാളിയായ പൊതുമേഖലാസ്ഥാപനമായ[47] മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ആണ് പ്രധാന ടെലിഫോൺസേവനം നൽകുന്നത്. ഇത് കൂടാതെ സ്വകാര്യകമ്പനികളായ വോഡാഫോൺ, എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് ഇൻഫോകോം, ടാറ്റ ഇൻഡികോം എന്നിവയും അടിസ്ഥാന, മൊബൈൽ ടെലിഫോൺ സൗകര്യം നൽകുന്നു.[48] മൊബൈൽ സേവനം ജി.എസ്.എം., സി.ഡി.എം.എ. എന്നീ രണ്ട് ടെക്നോളജിയിലും ലഭിക്കുന്നു. ഇതു കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഈ കമ്പനികളിൽ നിന്ന് ലഭ്യമാണ്. [49]
ബസ്‍, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽവേ, സബർബൻ റെയിൽവേ എന്നിവയാണ് പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മർദ്ദിത പ്രകൃതി വാതകമാണ് (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ് ഇത്. കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ് ദില്ലിയിൽ സി.എൻ.ജി.-യും പാചകാവശ്യത്തിന് കുഴൽ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന സൈക്കിൾ റിക്ഷകൾ ന്യൂ ഡെൽഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്.
ഡെൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30% സ്വകാര്യവാഹനങ്ങളാണ്. ഓരോ ദിവസവും ശരാശരി 963 വാഹനങ്ങൾ ഡെൽഹിയിലെ റോഡുകളിലെ ഉപയോഗത്തിനായി റെജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. [50]
ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ഡി.ടി.സി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സർവീസ് ആണ്. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തർ സംസ്ഥാന സർവീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സർവീസ് ആണ് ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈൻ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സർവീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകൾ 2010-ഓടെ നിർത്തലാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സർവീസും (റിങ് റോഡ് സർവീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സർവീസുമാണ് (ഔട്ടർ റിങ് റോഡ് സർവീസ്) ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടത്. 5 രൂപ (നോൺ എ.സി മിനിമം), 10 രൂപ(എ.സി,മിനിമം), 15 രൂപ, 20രൂപ, 25 രൂപ എന്നിങ്ങനെ അഞ്ച് ടിക്കറ്റ് നിരക്കുകളേ ബസുകളിൽ നിലവിലുള്ളൂ.
ഇന്ത്യൻ റെയിൽവേയുടെ 16 മേഖലകളിൽ ഒന്നായ ഉത്തര റെയിൽവേയുടെ ആസ്ഥാനമാണ് ന്യൂ ഡെൽഹി. രണ്ടു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളാണ് ന്യൂ ഡെൽഹിയിലുള്ളത്. ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്.
ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർവീസ് 2004 ഡിസംബർ 24-നാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽവേയാണ് ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ് ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്.
ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സംയുക്തസംരംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റർ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയിൽ 62 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റു ലൈനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന് അരികിലായാണ് സ്ഥിതിചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [53][54] ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്.
ന്യൂ ഡെൽഹി നഗരത്തിനകത്തുള്ള പൊതുജനവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ് സഫ്ദർജംഗ് വിമാനത്താവളം. സൈന്യവും ഈ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നു.
തെക്കേ ഏഷ്യയിലെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സാമ്പത്തിക വാണിജ്യ നഗരങ്ങളിൽ മുംബൈക്ക് ശേഷം രണ്ടാം സ്ഥാനമാണ് ഡെൽഹിക്കുള്ളത്. ഡെൽഹിയിലെ സാമ്പത്തിക വളർച്ച 2006-07 ൽ 16% ആയിരുന്നു.[55]. തൊഴിലുള്ളവരുടെ നിരക്ക് 32.82% എന്നുള്ളത് 1991 ൽ നിന്നും 2001 ൽ 52.52% ആയി വർദ്ധിച്ചു. [56] തൊഴിലില്ലായ്മ നിരക്കാകട്ടെ 1999-2000 ലെ 12.57% എന്നതിൽ നിന്നും 2003 ൽ 4.63% ആയി കുറഞ്ഞു എന്നാണ് കണക്ക്.[56] ഡിസംബർ 2004 ൽ 636,000 ലധികം ആളുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേരു ചേർത്തിട്ടുണ്ട് [56]
ഇന്ത്യയിലെ സാങ്കേതികമേഖലയിലെ ഔട്സോഴ്സിങ് വ്യവസായ മേഖലയിൽ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളിലൊന്നായ ഗുഡ്‌ഗാവ് സുപ്രധാന പങ്ക് വഹിക്കുന്നു. [57] 2006ൽ 1.7 ബില്യൺ അമേരിക്കൻ ഡോളർ മുതലുള്ള സോഫ്റ്റ്‌വേർ കയറ്റുമതി വ്യവസായം ഇവിടെ നടന്നു എന്നാണ് കണക്ക്. [58]
2001ൽ ഡെൽഹിയിലെ സംസ്ഥാന കേന്ദ്ര തൊഴിൽ മേഖലയുടെ വലിപ്പം 620,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് സ്വകാര്യ മേഖലയുടെ തൊഴിലാളികളുടെ എണ്ണം 219,000 ആണ്.[56] 2000 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടം ഡെൽഹിയുടെ തൊഴിൽ മേഖല പല അന്താരാഷ്ട്ര കമ്പനികളേയും ഇങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, ഹോട്ടൽ വ്യവസായം, ബാങ്ക് മേഖല, മീഡിയ, ടൂറിസം എന്നിവയാണ്. ഇംഗ്ലീഷിൽ നല്ല കാര്യപ്രാപ്തിയുള്ള തൊഴിൽ മേഖലയാണെന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഡെൽഹിയിലെ ഉദ്പാനവ്യവസായവും നല്ല വളർച്ച കാണിച്ചിട്ടുണ്ട്. വലിയ ഉത്പാദന വ്യവസായ കമ്പനികളും ഡെൽഹിയിലും ചുറ്റുപാടുമായി തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. പണിയറിയുന്ന തൊഴിലാളികളുടെ എളുപ്പത്തിലുള്ള ലഭ്യത ഒരുപാട് വിദേശ വ്യവസായ സ്ഥാപനങ്ങളെയും ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ഉദ്പാദന മേഖലയിൽ 2001ലെ തൊഴിലാളികളുടെ എണ്ണം 1,440,000 വും, വ്യവസായ മേഖലയിൽ 129,000 ആയിരുന്നുവെന്നുമാണ് കണക്ക്.[59] കെട്ടിടനിർമ്മാണം, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, വാർത്തവിനിമയം, റിയൽ എസ്റ്റേറ്റ് എന്നിവ ഡെൽഹിയുടെ സാമ്പത്തികമേഖലയിൽ വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗതയിൽ വളരുന്ന ചില്ലറകച്ചവടവ്യാപാരമേഖല (retail industries) ഡെൽഹിയാണ്.[60] ഇതിന്റെ ഫലമായി ഡെൽഹിയിലെ ഭൂമിവില വളരെ പെട്ടെന്നാണ് ഉയർന്നത്. ഏറ്റവും വില കൂടിയ ഓഫീസ് സ്ഥലങ്ങളുള്ള സ്ഥാനങ്ങളിൽ ഡെൽഹിയുടെ സ്ഥാനം ഇപ്പോൾ ലോകനിലവാരത്തിൽ ഏഴാം സ്ഥാനത്താണ്. ഒരു ചതുരശ്ര അടിക്ക് $145.16 എന്ന ലോകനിലവാരമാണ് ഇപ്പോൾ ഉള്ളത്. [61] പക്ഷേ, ഈ അന്താരാഷ്ട്ര ചില്ലറ വ്യാപാര കുത്തക മേഖലയുടെ വളർച്ച ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വിപരീതമായിട്ടാണ് ബാധിക്കുന്നത്. ഇത് ഇന്ത്യയുടെ പരമ്പരാഗത ചില്ലറവ്യാപാരമേഖലയെ തകർക്കുന്നു എന്ന് സാമ്പത്തിക വിദഗ്ദർ കണക്കുകൂട്ടുന്നു. [62]
ഡെൽഹിയിലെ സംസ്കാരം അതിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ അനേകം സ്മാരകങ്ങൾ തന്നെ ഇതിനുദാഹരണമാണ്. ഏകദേശം 175 ഓളം സ്മാരകങ്ങൾ ഡെൽഹിയിൽ ഉള്ളതായിട്ടാണ് ആർകിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (Archaeological Survey of India) കണക്ക്. ഇതിൽ ചരിത്രപ്രസിദ്ധമല്ലാത്തതും കണ്ടെത്താത്തതുമായത് ഉൾപ്പെടുന്നില്ല.[63] മുഗ്ഗളന്മാരും ടർക്കിഷ് വംശജരും പണിത ഒരുപാട് കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള അനേകം കെട്ടിടങ്ങൾ പുരാണാ ദില്ലിയിൽ കാണാവുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളിയായ ജുമാ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, ഖുത്ബ് മീനാർ എന്നിവ ലോകപ്രശസ്തമാണ്. [64] [65] ഡെൽഹിയിൽ കാണാവുന്ന മറ്റ് സ്മാരകങ്ങളിൽ ചിലത് ഇന്ത്യാ ഗേറ്റ്, ജന്തർ മന്ദിർ, പുരാന കില, എന്നിവയാണ്. പുതുസ്മാരകങ്ങൾക്ക് ഉദാഹരണങ്ങളാണ് അക്ഷർധാം മന്ദിർ, ലോട്ടസ് ടെമ്പിൾ എന്നിവ. മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്‌ഘട്ടൂം ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂ ഡെൽഹിയിൽ ബ്രിട്ടീഷ് കാലത്ത് പണിത സർക്കാർ മന്ദിരങ്ങളും ഇപ്പോഴും അതിന്റെ തനതായ ശൈലിയിലും പുതുമയോടും കൂടി നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതി ഭവൻ, സെക്രട്ടറിയേറ്റ് മന്ദിരം, രാജ്‌പഥ്, പാർലമെന്റ് മന്ദിരം, വിജയ് ചൗക്ക് എന്നിവ അവയിൽ ചിലതാണ്.
തലസ്ഥാന നഗരം എന്നെ പദവി ഡെൽഹിയുടെ സംസ്കാരത്തിനും ആഘോഷങ്ങൾക്കും ഒരു പ്രത്യേക പകിട്ടൂം പ്രാധാന്യവും തന്നെ നൽകുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവ വളരെ ഉത്സാഹത്തോടുകൂടി ഡെൽഹിയിൽ ആഘോഷിക്കപ്പെടുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. [67] ഇന്ത്യയുടെ വൈവിധ്യത്തെ കാണിക്കുന്ന ഒരു സാംസ്കാരിക പ്രദർശനം റിപ്പബ്ലിക് ദിന പരേഡിൽ എല്ലാ വർഷവും നടക്കുന്നു. ഇതുകൂടാതെ ഇന്ത്യൻ സൈനികാഭ്യാസ പ്രകടനങ്ങളും ഈ ദിവസം നടക്കുന്നു. [68][69]
മതപരമായ ആഘോഷങ്ങളിൽ പ്രധാനം ദീപാവലി (ദീപങ്ങളുടെ ഉത്സവം), മഹാവീർ ജയന്തി, ഗുരു നാനാക്ക് ജന്മദിനം, ദുർഗ പൂജ, ഹോളി, ലോഹ്‌രി, മഹാശിവരാത്രി, ഈദ്, ബുദ്ധജയന്തി എന്നിവയാണ്. [69] പ്രസിദ്ധ സ്മാരകമായ ഖുത്ബ് മീനാറിൽ വച്ചു നടക്കുന്ന ഖുത്ബ് ഉത്സവത്തിൽ വളരെയധികം നർത്തകരേയും ഗായകരേയും പങ്കെടുപ്പിക്കുക പതിവാണ്. [70] . മറ്റു സാംസ്കാരിക പരിപാടികളിൽ പ്രധാനം പട്ടം പറത്തൽ ഉത്സവം, അന്താരാഷ്ട്ര മാങ്ങ പ്രദർശനം, വസന്ത പഞ്ചമി എന്നിവയാണ്.
എല്ലാ വർഷവും പ്രഗതി മൈദാനിൽ വച്ച് നടക്കുന്ന ഓട്ടൊ എക്സ്പോ ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ്. [66] പ്രഗതി മൈദാനിൽ വച്ച് തന്നെ എല്ലാ വർഷവും നടക്കുന്ന ലോക പുസ്തകമേള ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പുസ്തകമേളയാണ്. ഇതിൽ 23 ലധികം രാഷ്ടങ്ങൾ പങ്കെടുക്കുന്നു. [71] ഏറ്റവും അധികം പുസ്തകവായനക്കാരുണ്ടെന്ന് കണക്കാക്കുന്ന ഡെൽഹിയെ ബുക്ക് കാപിറ്റൽ എന്നും പറയാറുണ്ട്. [72]
ഭക്ഷണ കാര്യങ്ങളിൽ പഞ്ചാബി മുഗൾ ഭക്ഷണമായ കബാബ്, ബിരിയാണി എന്നിവ പ്രസിദ്ധമാണ്. [73] [74] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തിങ്ങി പാർക്കുന്നതു കൊണ്ടും അനേക സാംസ്കാരമുള്ള ജനങ്ങൾ താമസിക്കുന്നതു കൊണ്ടും രാജസ്ഥാനി ഭക്ഷണം, മഹാരാഷ്ട്ര ഭക്ഷണം, ബംഗാളി ഭക്ഷണം, ഹൈദരബാദി ഭക്ഷണം, തെക്കേ ഇന്ത്യൻ ഭക്ഷണം എന്നിവയും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നു . തെക്കേ ഇന്ത്യൻ ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാർ എന്നിവ മിക്കയിടങ്ങളിലും ലഭിക്കുന്നു. ഡെൽഹിയുടെ തനതായ ചെറു ഭക്ഷണങ്ങളായ ചാട്ട്, ദഹി പാപ്‌ടി, എന്നിവയും ഇവിടെ ലഭിക്കുന്നു. ഇതു കൂടാതെ അന്താരാഷ്ട്ര ഭക്ഷണങ്ങളായ ഇറ്റാലിയൻ ഭക്ഷണം, കോണ്ടിനെന്റൽ ഭക്ഷണം, ചൈനീസ് ഭക്ഷണം എന്നിവയും തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ ലഭിക്കുന്നു.
ചരിത്രപരമായി വാണിജ്യത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായിട്ടാണ് പണ്ടുമുതലേ ഡെൽഹി കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇന്നത്തെ പുരാണ ദില്ലിയിലുള്ള വളരെ പഴയ ചന്തകൾ (ബാസാറുകൾ) കാണിക്കുന്നു. [75] പുരാതന ദില്ലിയിലെ ഡിങ്കി ചന്തകളിൽ നാരങ്ങ, അച്ചാറുകൾ, ആഭരണങ്ങൾ, തുണി, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവക്ക് വളരെ പ്രസിദ്ധമാണ്.[75] പഴയ രാജകൊട്ടാരപെരുമയുള്ള ഹവേലികൾ (പഴയ കൊട്ടാരങ്ങൾ) ഇപ്പോഴും പുരാണ ദില്ലിയിൽ കാണപ്പെടുന്നു. [76] പഴയ ചന്തകളിൽ ഏറ്റവും പ്രമുഖമായത ചാന്ദ്നി ചൗക് ആണ്. ഇപ്പോഴും ആഭരണങ്ങൾക്കും, സാരികൾക്കും ഡെൽഹിയിലെ ഏറ്റവും പ്രമുഖസ്ഥലം ചാന്ദ്നി ചൗക് തന്നെയാണ്.[77] ഡെൽഹിയിലെ കലക്കും, കരകൗശല വസ്തുക്കളിൽ ഏറ്റവും ശ്രദ്ധയേറിയത് സർദോസി (സ്വർണ്ണം കൊണ്ടുള്ള നെയ്തുവേല-an embroidery done with gold thread), മീനാക്കാരി (the art of enameling) എന്നിവ വളരെ പ്രസിദ്ധമാണ്. ദില്ലി ഹാട്ട്, ഹോസ് ഖാസ്, പ്രഗദി മൈദാൻ എന്നിവടങ്ങളിൽ കലാരൂപങ്ങൾ, കരകൌശലവസ്തുക്കൾ എന്നിവയുടെ പ്രദർശനം സാധാരണ നടക്കാറുണ്ട്. എന്നിരുന്നാലും ഡെൽഹിക്ക് അതിന്റെ തനതായ ശൈലിയും സാംസ്കാരവും മറ്റുള്ള സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളുടെ കുടിയേറ്റം കൊണ്ട് നഷ്ടപ്പെടുന്നു എന്നു ഒരു ആരോപണമുണ്ട്. [78][5]
ഡെൽഹിയിലെ സാമാന്യഭാഷ ഹിന്ദിയാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ പഞ്ചാബിക്കും ഉർദുവിനും സർക്കാരിന്റെ ഔദ്യോഗികഭാഷാപദവിയുണ്ട്. മുൻകാലത്ത് ഡെൽഹി ഉർദു ഭാഷയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. ഏറ്റവും ശുദ്ധമായ ഉർദു സംസാരിക്കപ്പെട്ടിരുന്നത് ഡെൽഹിയിലായിരുന്നെന്ന് പറയപ്പെടുന്നു.[79]
ഡെൽഹി സർക്കാറിന്റെ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഡെൽഹിയിലുണ്ട്. 2004–05 ലെ കണക്ക് പ്രകാരം ഡെൽഹിയിൽ 2,515 പ്രാഥമികവിദ്യാലയങ്ങളും, 635 അപ്പർ പ്രൈമറി സ്കൂളുകളും 504 സെക്കന്ററി സ്കൂളുകളും 1,208 സീനിയർ സെക്കറ്ററി സ്കൂളുകളും ആണ് ഉള്ളത്. ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി 165 കോളേജുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 5 മെഡിക്കൽ കോളേജുകളും 8 എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടുന്നു. [81]
ഇതു കൂടാതെ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 6 സർവകലാശാലകളും ഉണ്ട്. ഡെൽഹി യൂണിവേഴ്സിറ്റി (ഡി.യു), ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു), ജാമിയ മില്യ ഇസ്ലാമിയ (ജെ.എം.ഐ), ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU), ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU), ജാമിയ ഹംദർദ് എന്നിവയാണ് അവ. ഇതു കൂടാതെ 9 കൽപ്പിതസർവകലാശാലകളും ഡെൽഹിയിലുണ്ട്. [81] ഡെൽഹി സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്റി എന്ന് പറയാവുന്നത് ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU) ആണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) വിദൂരപഠനത്തിന് കോഴ്സുകൾ നൽകുന്നു.
ഡെൽഹിയിലെ സ്വകാര്യവിദ്യാലയങ്ങൾ വിദ്യാഭ്യാസമാധ്യമമായി ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സിലബസിനായി ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ എന്നീ സമിതികളിൽ ഒന്നിന്റെ നിയമങ്ങൾ പിന്തുടരുന്നു. 2004–05 ലെ കണക്ക് പ്രകാരം 15.29 ലക്ഷം വിദ്യാർത്ഥികൾ പ്രാഥമികവിദ്യാലയങ്ങളിലും 8.22 ലക്ഷം അപ്പർ പ്രൈമറി സ്കൂളുകളിലും 6.69 ലക്ഷം സെക്കന്ററി സ്കൂളുകളിലും ചേർന്നു എന്നാണ് കണക്ക്.[81] മൊത്തം പ്രവേശനത്തിൽ 49% പെൺകുട്ടികളാണ്.
ഡെൽഹിയിൽ സാധാരണ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം വിദ്യാർത്ഥികൾ അടുത്ത രണ്ടു വർഷം ജൂനിയർ കോളേജുകളിൽ ചെലവഴിക്കുന്നു[അവലംബം ആവശ്യമാണ്]. ഇതിൽ തങ്ങളുടെ പ്രത്യേക പഠനശാഖ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു. കോമേഴ്സ്, സയൻസ് എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളിൽ പ്രത്യേക വിദ്യാഭ്യാസത്തിന് ഇവിടെ അവസരം ലഭിക്കുന്നു. ഇതിനുശേഷം 3 വർഷത്തെ അണ്ടർ ഗാജുവേറ്റ് കോഴ്സുകൾ ചെയ്യാൻ അവസരം ലഭിക്കുന്നു. ഡെൽഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹി കോളേജ് ഓഫ് എൻജിനീയറിംഗ്, ഫകുൽറ്റി മാനേജ്മെന്റ് സ്റ്റഡീസ്, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡെൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് എന്നിവയാണ് . ഇതിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏഷ്യയിലെ നാലാമത്തെ മികച്ച സയൻസ് ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനമായി ഏഷ്യാവീക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.[82]. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. [83] 2008 ലെ ഒരു സർവേ പ്രകാരം ഡെൽഹിയിലെ ജനങ്ങളിൽ 16% പേർ കുറഞ്ഞത് കോളേജ് വിദ്യാഭ്യാസം ലഭിച്ചവരാണ്. [84]
ഇന്ത്യയുടെ തലസ്ഥാനനഗരം എന്ന പ്രാധാന്യം കൊണ്ട് തന്നെ വാർത്താ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണ് ഡെൽഹി. ഇന്ദ്രപ്രസ്ഥം എന്ന മറുപേരിലറിയപ്പെടുന്ന ഡെൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ രാജ്യമെങ്ങും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. പല ദേശീയ ടെലിവിഷൻ ചാനലുകളുടേയും വാർത്താമാധ്യമങ്ങളുടേയും പ്രധാനകാര്യാലയം ഡെൽഹിയിലാണ്. പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (Press Trust of India), ദൂരദർശൻ എന്നിവ ഇവയിൽ ചിലതാണ്. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദൂരദർശൻ രണ്ട് ചാനലുകൾ ഡെൽഹിയെ അടിസ്ഥാനമാക്കി സംപ്രേഷണം ചെയ്യുന്നു. ദൂരദർശനെ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അനേകം സ്വകാര്യചാനലുകളും ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇതു കൂടാതെ സാറ്റലൈറ്റ്, കേബിൾ പ്രവർത്തകർ എന്നിവരും ടെലിവിഷൻ ചാനലുകളുടെ സേവനം നൽകുന്നു.[85]
ദിനപ്പത്രങ്ങൾ ഡെൽഹിയിലെ ഒരു പ്രധാന മാധ്യമമാണ്. 2004-05 കാലഘട്ടത്തിൽ 1029 പത്രങ്ങൾ 13 ഭാഷകളിലായി ഡെൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചു എന്നാണ് കണക്ക്. ഇതിൽ 492 ഹിന്ദി ഭാഷയിലായിരുന്നു. ഇതിൽ പ്രധാനം നവ്‌ഭാരത് ടൈംസ്, ദൈനിക് ഹിന്ദുസ്ഥാൻ, പഞ്ചാബ് കേസരി, ദൈനിക് ജാഗരൺ, ദൈനിക് ഭാസ്കർ, ദൈനിക് ദേശബന്ധു എന്നിവയായിരുന്നു. [86] ഇംഗ്ലീഷ് ഭാഷാദിനപത്രങ്ങളിൽ പ്രധാനമായും ഹിന്ദുസ്ഥാൻ ടൈംസ് ഒരു ദശലക്ഷത്തിലേറെ വില്പനയുമായി മുന്നിലായിരുന്നു. [86] മറ്റു പ്രധാന പത്രങ്ങളിൽ ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ്സ് സ്റ്റാൻഡേർഡ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി പയനീർ ഡെയ്‌ലി, ഏഷ്യൻ ഏജ് എന്നിവ പ്രമുഖ പത്രങ്ങളാണ്.
മറ്റു മാധ്യമങ്ങളുടെ അത്ര വ്യാപകമല്ലെങ്കിലും ഈയിടെയയി സ്വകാര്യ എഫ്. എം ചാനലുകളുടെ വരവു കൊണ്ട് റേഡിയൊയും പ്രശസ്തി നേടിവരുന്നു. [87] 2006നു ശേഷം ധാരാളം എഫ്.എം. ചാനലുകൾ ഡെൽഹിയിൽ ആരംഭിച്ചു.[88] ഇന്നത്തെ കണക്കനുസരിച്ച ധാരാളം സ്വകാര്യ/സർക്കാർ ഉടമസ്ഥതയിൽ റേഡിയോ ചാനലുകൾ ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇതിൽ പ്രധാനം ഓൾ ഇന്ത്യ റേഡിയോ, ബിഗ് എഫ്.എം, (92.7 FM) റേഡിയോ മിർച്ചി (98.3 FM), ഫീവർ എഫ്.എം (104.0 FM), റേഡിയോ വൺ (94.3 FM) റെഡ് എഫ്.എം (93.5 FM), റേഡിയോ സിറ്റി(91.1 FM) ഹിറ്റ് എഫ്.എം 95(95.0 FM) മിയാവോ എഫ്.എം (104.8FM) എന്നിവയാണ്. ഇതിൽ ഏറ്റവും വലിയ റേഡിയോ ചാനൽ പത്തു ഭാഷകളിലായി സംപ്രേഷണം നടത്തുന്ന ഓൾ ഇന്ത്യ റേഡിയോ ആണ്.
ഇന്ത്യയിലെ പല സ്ഥലങ്ങളിലേതുപോലെ ക്രിക്കറ്റാണ് ഡെൽഹിയിലെയും ജനപ്രീയമായ കായികയിനം.[89] വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ (അല്ലെങ്കിൽ മൈതാനങ്ങൾ) നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്രപദവി ലഭിച്ച ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയവും ഇവയിൽ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിൽ ഡെൽഹി ക്രിക്കറ്റ് ടീം ഡെൽഹി നഗരത്തെ പ്രതിനിധീകരിക്കുന്നു.[90] ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡെൽഹി ഡെയർ ഡെവിൾസ് ടീമിന്റെ ആസ്ഥാനം ഡെൽഹിയാണ്. ഫീൽഡ് ഹോക്കി, ഫുട്ബോൾ, ടെന്നിസ്, ഗോൾഫ്, ബാഡ്മിന്റൺ, നീന്തൽ, കാർട്ട് റേസിങ്, ഭരദ്വോഹനം, ടേബിൾ ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളും ഡെൽഹിയിൽ വ്യാപകമാണ്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഡെൽഹിയിലെ പ്രധാന കായികകേന്ദ്രങ്ങൾ. അനവധി ദേശീയ, അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒന്നാമത്തെയും ഒമ്പതാമത്തെയും ഏഷ്യൻ ഗെയിംസ് അവയിൽ ഉൾപ്പെടുന്നു.[91] 2010-ലെ കോമൺവെൽത്ത് ഗെയിംസ് ഡെൽഹിയിൽ നടത്തപ്പെടും. 2020-ലെ ഒളിമ്പിക്സ് വേദിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ ഡെൽഹി പങ്കെടുക്കും. [91][92] 2010-ൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാൻ പ്രി-ക്കായി ഫെഡറേഷൻ ഇന്റർനാഷ്ണലെ ഡി ഓട്ടോമൊബൈൽ ( Fédération Internationale de l'Automobile) തിരഞ്ഞെടുത്തത് ഡെൽഹി നഗരത്തെയാണ്.[93]
ഇന്ത്യയുടെ തലസ്ഥാനനഗരി എന്ന സ്ഥാനമുള്ളതുകൊണ്ടും, ഒരു പഴയ നഗരം എന്നതുകൊണ്ടും, ഡെൽഹിക്ക് ഇന്ത്യയുടെ വിനോദസഞ്ചാരത്തിൽ വളരെ വലിയ പ്രാധാന്യം ഉണ്ട്. പഴയ രീതിയിലുള്ള സ്ഥലങ്ങളും, രാജഭരണ അവശിഷ്ഠങ്ങളും, കോട്ടകളും കൂടാതെ പുതിയ വികസനസ്ഥലങ്ങളും ഡെൽഹിയിലെ ആകർഷണങ്ങളാണ്. പഴയകാല ഡെൽഹി ഭരണാധികാരികൾ ഡെൽഹിയിൽ മികച്ച കെട്ടിടങ്ങളും കോട്ടകളും തങ്ങളുടെ സ്മാരകങ്ങളായി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഇവ പഴയകാല രാജവംശങ്ങളുടെ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളാണ്. ഡെൽഹിയിലെ ചില പ്രധാന സ്മാരകങ്ങൾ താഴെപ്പറയുന്നവയാണ്.
ഇത് കൂടാതെ ഇന്ത്യൻ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ്. മഞ്ഞുകാലത്ത് ഇവിടെ നല്ല തണുപ്പനുഭവപ്പെടുന്ന സമയമാണ്.
13-)ം നൂറ്റാണ്ടിൽ പണിതീർന്ന 72.5 മീറ്റർ ഉയരമുള്ള, ഖുത്‌ബ് മീനാർ ഇഷ്ടിക കൊണ്ട് പണിത ലോകത്തേ എറ്റവും വലിയ മീനാർ ആണ്.
↑ 5.0 5.1 Dayal, Ravi (2002). "A Kayastha's View". Seminar (web edition) (515). Retrieved 2007-01-29. Unknown parameter |month= ignored (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "dayal" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഇംഗ്ലീഷ് ഭാഷയിൽ). പെൻഗ്വിൻ ബുക്സ്. p. 17. ISBN 9780670999255. Retrieved 2013 ജൂലൈ 4. ഗൂഗിൾ ബുക്സ് കണ്ണി
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഇന്ദ്രപ്രസ്ഥ · ഹസ്തിനപുർ · ടോമർ · രാജ്‌പുത് · ചൌഹാൻ · Prithvirajaraso · Islamic invasions of India · ഡെൽഹി സുൽത്താനേറ്റ് · അടിമ രാജവംശം · ഖിൽജി രാജവംശം · തുഗ്ലക് രാജവംശം · Sayyid dynasty · Lodhi dynasty · ഷേർ ഷാ സൂരി · Mughal dynasty · ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി · ബഹാദൂർഷാ സഫർ · 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം · ബ്രിട്ടീഷ് രാജ് · ഇന്ത്യയുടെ വൈസ്രോയി · ഇന്ത്യയുടെ സ്വാതന്ത്ര്യസമരം · ഇന്ത്യയുടെ വിഭജനം · ന്യൂ ഡെൽഹി
Neighborhoods · Districts · District Centres · ന്യൂ ഡെൽഹി · മുനിസിപ്പൽ കോർപ്പറേഷൻ · Development Authority · മുനിസിപ്പൽ കൗൺസിൽ · കന്റോണ്മെന്റ് ബോർഡ് · Connaught Place · Lajpat Nagar · Chanakyapuri · നോയ്ഡ · ഗാസിയാബാദ് · ചാന്ദ്നി ചൗക്ക് · പാലം · ഡൽഹി കന്റോണ്മെന്റ് · ഫരീദാബാദ് · ഗുഡ്ഗാവ് · Chief Minister
സൻസദ് ഭവൻ · രാഷ്ട്രപതി ഭവൻ · തീൻ മൂർത്തി ഭവൻ · ലോട്ടസ് ടെമ്പിൾ · ഖുത്ബ് മിനാർ · ജാമാ മസ്ജിദ് · ഇന്ത്യ ഗേറ്റ് · വിജയ് ചൗക്ക് · രാജ്‌ഘട്ട് · രാജ്‌പഥ് · ഹുമയൂണിന്റെ ശവകുടീരം · ജന്തർ മന്തർ · പുരാന കില · ഉദ്യാനങ്ങൾ
ഓഹരി വിപണി · ഗതാഗതം · ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ · ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം · ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം · ന്യൂ ഡെൽഹി തീവണ്ടിനിലയം · മെട്രോ
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം · ഇന്ത്യൻ റിപ്പബ്ലിക് ദിനം · പഞ്ചാബി ഭക്ഷണരീതികൾ · Hinduism · Sikhism · Islam · Cinema · Shopping · Ferozshah Kotla · ജവഹർലാൽ നെഹ്റു സ്റ്റേഡിയം · 1951 ഏഷ്യൻ ഗെയിംസ് · 1982 ഏഷ്യൻ ഗെയിംസ് · കോമൺവെൽത്ത് ഗെയിംസ് 2010
ഡൽഹി പബ്ലിക് സ്കൂൾ · ഡൽഹി സർവകലാശാല · ഐ.ഐ.ടി ഡൽഹി · ജാമിയ മില്ലിയ ഇസ്ലാമിയ · ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാല · ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി · എയിംസ് · Netaji Subhas Institute of Technology · Delhi School of Economics · Shri Ram College of Commerce · Lady Shri Ram College for Women · Delhi College of Engineering · സെന്റ്. ജോസഫ്സ് കോളേജ്
ആഗ്ര · അഹമ്മദാബാദ് · അലഹബാദ് · അമൃത്‌സർ · അസൻസോൾ · ബെംഗളൂരു · ഭോപ്പാൽ · ചെന്നൈ · കോയമ്പത്തൂർ · ഡെൽഹി · ഫരീദാബാദ് · ഹൈദരാബാദ് · ഇൻഡോർ · ജബൽപൂർ · ജയ്‌പൂർ · ജാംഷഡ്‌പൂർ · കാൺപൂർ · കൊച്ചി · കൊൽക്കത്ത · ലഖ്‌നൗ · ലുധിയാന · മദുരൈ · മീററ്റ് · മുംബൈ · നാഗ്‌പൂർ · നവി മുംബൈ · പട്ന · പൂണെ · രാജ്‌കോട് · സൂരത് · താനെ · വഡോദര · വാരാണസി · വിജയവാഡ · വിശാഖപട്ടണം ·
1930: ഹാമിൽടൺ • 1934: ലണ്ടൻ • 1938: സിഡ്‌നി • 1950: ഓക്‌ലൻഡ് • 1954: വാൻക്വോർ • 1958: കാർഡിഫ് • 1962: പെർത്ത് • 1966: കിങ്സ്റ്റൺ • 1970: എഡിൻബർഗ് •
1974: ക്രൈസ്റ്റ്‌ചർച്ച്‍ • 1978: എഡ്‌മോണ്ടൻ • 1982: ബ്രിസ്ബെയ്ൻ • 1986: എഡിൻബർഗ് • 1990: ഓക്‌ലൻഡ് • 1994: വിക്ടോറിയ • 1998: കോലാലമ്പൂർ • 2002: മാഞ്ചസ്റ്റർ • 2006: മെൽബൺ • 2010: ഡെൽഹി • 2014: ഗ്ലാസ്കോ • 2018: TBA
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തിരുവനന്തപുരം: അടുത്ത മാസം നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ -വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടം നടക്കും. പ്രളയത്തിന് ശേഷം കേരള യുവതയെ ഉണര്‍ത്താനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ആവേശം നല്‍കാനും ഈ മത്സരത്തിലൂടെ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളും പ്രധാന ടൂറിസം കേന്ദ്രങ്ങളും ഇപ്പോഴേ സഞ്ചാരികള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. വരാനിരിക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ സീസണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആവേശപ്പോരാട്ടത്തില്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്. നവംബര്‍ ഒന്നിന് നടക്കാന്‍ പോകുന്ന ഏകദിനം മത്സരം ടൂറിസം പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗപ്പെടുത്താനുളള ശ്രമത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പും.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ വിദ്യാര്‍ത്ഥികായി 2000 സീറ്റുകള്‍കൂടി നീക്കിവച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. ഈസ്റ്റ് ബ്ലോക്കിലെ അപ്പര്‍ ടയര്‍ എസിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.
. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ , സംസ്ഥാനത്തെ 2700, അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും.
ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ്ബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്‌പെഷ്യല്‍ ചെയര്‍) എിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെ.സി.എ വെബ്ബ്‌സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും.സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മുംബൈ : The best way to escape from a problem is .., to face it – Chennai Express ല്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന രാഹുലിന്‍റെ പ്രായോഗികവാദമാണിത്. ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍ സമീപകാലത്ത് നേരിട്ട PROBLEMS , FACE ചെയ്യുകയാണ് ചെന്നൈ എക്സ്പ്രസിലൂടെ രോഹിത് ഷെട്ടി. ഷാരുഖ് ഖാന്‍ എന്ന നിറം മങ്ങിയ കമ്മേര്‍ഷ്യല്‍ വിജയ നായകന്‍റെ ഇന്നത്തെ പരിമിതികള്‍ക്കനുസൃതമായ് നെയ്തെടുത്ത രാഹുല്‍ എന്ന പാത്രസൃഷ്ടി സംവിധായകന്‍റെ വൈഭവം വെളിവാക്കുന്നു. സമര്‍ഥനും വിജയിയുമായ ഒരു നെയ്ത്തുകാരന്‍ തന്‍റെ MASTERPIECE തയ്യാറാക്കുന്നതുപോലെ രോഹിത് ഷെട്ടി അക്ഷരാര്‍ത്ഥത്തില്‍ നെയ്തെടുത്തിരിക്കുകയാണ് ചെന്നൈ എക്സ്പ്രസ് എന്ന ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. സൂക്ഷ്മമായി അവലോകനം ചെയ്‌താല്‍ ഇന്ത്യന്‍ വാണിജ്യ സിനിമ ഇന്നോളം ദര്‍ശിച്ചിട്ടുള്ള മികച്ച നിര്‍മ്മിതികളിലൊന്നാണ് ചെന്നൈ എക്സ്പ്രസ്.
തന്‍റെ പ്രായാധിക്യത്തെപ്പോലും മറികടക്കുവാന്‍ ഷാരൂഖ് എന്ന മുന്‍ പ്രണയ നായകന് ചെന്നൈ എക്സ്പ്രസ് അവസരമൊരുക്കുന്നു. ഷാരൂഖിന്‍റെ പ്രതാപകാല ഹിറ്റ് ചിത്രങ്ങളെ കൂട്ട്പിടിച്ചുള്ള ഒരു സാഹസിക യാത്രയാണ് രോഹിത് ഷെട്ടി നടത്തിയിരിക്കുന്നത്. ഒരു പക്ഷെ കൈ വിട്ടു പോയാല്‍ വളരെ വികലമായി വിലയിരുത്തപ്പെടുമായിരുന്ന അത്തരം റിസ്കുകള്‍ ( RISKS) തന്നെയാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് സഹായകരമായത്. ഇനിയുമൊരു മൂന്നു വര്‍ഷമെങ്കിലും ഷാരൂഖിന് ബോളിവുഡ് രാജാവായി തുടരുവാനുള്ള കരുത്താണ് 200 കോടി കളക്ഷനും പിന്നിട്ടു സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ചെന്നൈ എക്സ്പ്രസ് സമ്മാനിക്കുന്നത്.
ലക്ഷണമൊത്ത ഒരു PAN INDIAN CINEMA യായി ചിത്രത്തെ അവതരിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ മേന്മ അംഗീകരിക്കുവാനും അതോടൊപ്പം ബോളിവുഡ് സിനിമയ്ക്ക് സൗത്തില്‍ , പ്രത്യകിച്ചു തമിഴ് നാട്ടില്‍ ഒരു മാര്‍ക്കറ്റുറപ്പിക്കുവാനും ചെന്നൈ എക്സ്പ്രസിന് സാധിക്കുന്നു. കേരളം – കര്‍ണാടകം – ആന്ധ്ര എന്നി വിടങ്ങളിലെപ്പോലെ കളക്ഷന്‍ നേടുവാന്‍ സാധാരണയായ് തമിഴ് നാട്ടില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് കഴിയാറില്ല. പക്ഷെ , പേരിലൂടെ തന്നെ ചെന്നൈ എന്ന മഹാ നഗരത്തിനെ ഓര്‍മ്മിപ്പിച്ച ഈ ചിത്രം ആ ന്യൂനത മറികടക്കുന്നു.
രജനീകാന്ത് എന്ന കമ്മേര്‍ഷ്യല്‍ സിനിമ ഇതിഹാസത്തിനെ കൂട്ട്പിടിച്ച രോഹിത് ഷെട്ടിയുടെ നീക്കം സിനിമ മാര്‍ക്കറ്റിങ്ങിലെ ഒരു വ്യത്യസ്ത എടായി എക്കാലവും വിലയിരുത്തപ്പെടും.
ദീപിക പദുക്കോണ്‍ – സത്യരാജ് എന്നീ ദക്ഷിണേന്ത്യന്‍ സുന്ദര ബിംബങ്ങളെ അവതരിപ്പിക്കുക വഴി ” മദ്രാസി” എന്ന അല്‍പ്പം പരിഹാസം നിറഞ്ഞ സംജ്ഞയ്ക്ക് പുതു ചരിതം എഴുതുകയാണ് സംവിധായകന്‍. FILM TITLING -ല്‍ നല്‍കുന്ന പ്രഥമ പരിഗണന സിനിമയിലുടനീളം ദീപികയ്ക്ക് നല്‍കുന്നുണ്ട്. ഷാരൂഖിനോളം തന്നെ ദീപികയ്ക്കും അവകാശപ്പെടാം ചെന്നൈ എക്സ്പ്രസിന്‍റെ മഹാ വിജയം, ഒപ്പം സത്യരാജിനും.
ആദ്യ കാഴ്ചയില്‍ ഒരു തട്ടിക്കൂട്ട് തട്ടുപൊളിപ്പന്‍ ചിത്രം എന്ന് തോന്നിപ്പിക്കുമെങ്കിലും തുടര്‍ കാഴ്ച്ചയില്‍ ചെന്നൈ എക്സ്പ്രസ് മികച്ച തിരക്കഥയുടെയും സംഗീതത്തിന്‍റെയും അകമ്പടിയോടെ സസൂക്ഷ്മം തയ്യാര്‍ ചെയ്ത ഒരു മികച്ച വിഭവമാണെന്നു കാണാം. ചിത്രത്തില്‍ കൊമ്പന്‍ ഗ്രാമത്തിന്‍റെ INTRODUCTION SHOT -ലും തുടര്‍ന്ന് RE INTRODUCTION സമയത്തും പുലര്‍ത്തുന്ന കൃത്യത ഒന്ന് മാത്രം മതിയാകും ചെന്നൈ എക്സ്പ്രസിന് മികച്ച ഒരു അമരക്കാരനുണ്ടായിരുന്നു എന്നും ഈ വിജയം യാദൃ ശ്ചികമല്ലായിരുന്നു എന്നും ബോധ്യമാകാന്‍. തുടര്‍കാഴ്ചയില്‍ പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാത്ത ഈ ചിത്രം REPEATED AUDIENCE ലൂടെയാണ് 200 കോടി ക്ലബിലെത്തിയത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ – രജനീകാന്ത് – കാശി – രാമേശ്വരം – കേരളീയ കലകള്‍- വ്യത്യസ്ത ക്യാമറ ആംഗിളുകള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ വിദഗ്ധമായി വിളക്കി ചേര്‍ത്തിരിക്കുന്ന ഈ ചിത്രം നവ കമ്മേര്‍ഷ്യല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മിതിക്ക് സഹായിക്കുന്ന ഒരു മാര്‍ഗദര്‍ശി തന്നെയാണ്.
അടിക്കുറിപ്പ് : ചെന്നൈ എക്സ്പ്രസിന്‍റെ ചുവടു പിടിച്ചു എത്തുവാന്‍ സാധ്യതയുള്ള നോര്‍ത്ത് – സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ തട്ടി കാലിടറാതിരിക്കുവാന്‍ പ്രേക്ഷകര്‍ പ്രത്യകം ശ്രദ്ധിക്കുക.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധന നടപടിക്കുപിറകെ അനധികൃത സ്വര്‍ണവും പിടികൂടുമെന്ന പ്രചാരണം ശക്തമായിരിക്കെ അവസരം മുതലെടുക്കാന്‍ തട്ടിപ്പുവീരന്‍മാരും രംഗത്തിറങ്ങി. അനധികൃതസ്വര്‍ണം പിടികൂടാനെന്ന വ്യാജേന ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീടുകള്‍ കയറിയിറങ്ങുന്ന സംഘം കാസര്‍കോട്ട് സജീവമായിക്കഴിഞ്ഞു.
ഇത്തരം സംഘങ്ങളുടെ വിളയാട്ടം വലിയ തോതില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് തലവേദനയാവുകയാണ്. യഥാര്‍ഥ ഉദ്യോഗസ്ഥരാണെന്ന് കരുതി വീട്ടുകാര്‍ പരിശോധനക്ക് അനുവദിക്കുകയും ചെയ്യുന്നു. ഇന്നലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ടംഗ സംഘം കാസര്‍കോട് ചെങ്കളയിലെ വീട്ടില്‍ പരിശോധന നടത്തുകയും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് നിയമവിരുദ്ധമായ തരത്തിലാണെന്നുപറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുപറഞ്ഞ് പകുതി സ്വര്‍ണവും കൈക്കലാക്കിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഈ സ്വര്‍ണത്തിന് പകരം കുറച്ച് പണം ഇവര്‍ വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചയാണിതെന്നും ഇനി അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചാല്‍ മുഴുവന്‍ സ്വര്‍ണവും പിടികൂടുമെന്നും തട്ടിപ്പുകാര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് മറ്റു മൂന്ന് വീടുകളിലെത്തിയ സംഘം വീട്ടില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്റെ അളവ് കൃത്യമായി ചോദിച്ചറിയുകയും പിന്നീട് വരുമ്പോള്‍ സ്വര്‍ണം കാണിക്കണമെന്നാവശ്യപ്പെട്ട് തിരികെ പോവുകയും ചെയ്തു. ഇതിനിടെ സംശയം തോന്നിയ ചിലര്‍ ആദായനികുതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പരിശോധനക്ക് ഇപ്പോള്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കര്‍ണാടക തിരഞ്ഞെടുപ്പ്: ക്ഷീണം തീര്‍ക്കാന്‍ എം എല്‍ എമാര്‍ക്ക് കേരളാ ടൂറിസം വകുപ്പിന്റെ ക്ഷണം | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal
തിരുവനന്തപുരം: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ കുതിരകച്ചവടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. എം എല്‍ എമാരെ വല വീശിപ്പിടിക്കാനും എം എല്‍ എമാര്‍ മറുകണ്ടെ ചാടാനും സാധ്യത കണ്ടതോടെ ഇതില്‍ നിന്നും എം എല്‍ എ മാരെ രക്ഷിക്കാനുള്ള മാര്‍ഗവുമായെത്തിയിരിക്കുകയാണ്് കേരളാ ടൂറിസം വകുപ്പ്.
വാശിയേറിയ തിരഞ്ഞെടുപ്പ് വരുത്തിയ ക്ഷീണം തീര്‍ക്കാനും കുതിരകച്ചവടത്തിന് ഇരയാകാതിരിക്കാനും വേണ്ടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പ്രകൃതിരമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എം എല്‍ എ മാരെ ക്ഷണിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. ക്ഷണം ട്വിറ്ററിലൂടെയാണ് ടൂറിസം വകുപ്പ് പുറത്ത് വിട്ടത്. കര്‍ണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്.
ടൂറിസം വകുപ്പിന്റെ ക്ഷണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 5700 റീട്വീറ്റുകളും 9400 ലൈക്കുകളുമാണ് ട്വീറ്റിന് ലഭിച്ചിട്ടുള്ളത്.
Next articleബി ജെ പി ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു: മോദി
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട്; എന്‍റെ കാര്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് തന്നെ പറയാം. അത്മായാ ശബ്ദത്തില്‍ ഒരു അനൂപുണ്ട്. അദ്ദേഹമാണ് ഇപ്പോഴത്തെ എന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം. മൂന്നാഴ്ച മുമ്പ് എന്നെ ഒരു സുന്ദരന്‍ നമ്പ്യാര്‍ കറുത്തിരുണ്ട സഭക്കാരനെന്നും, തട്ടിപ്പുകാരെന്നുമൊക്കെ വിളിച്ചു നാണം കെടുത്തിയ കാര്യം ഞാന്‍ എഴുതിയിരുന്നല്ലോ. സുന്ദരന്‍ നമ്പ്യാര്‍ ‘ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍’ എന്ന പുസ്തകം വായിച്ചിരിക്കാം എന്ന് അനൂപ് എന്നൊരു ധന്യന്‍ കമെന്റില്‍ പറഞ്ഞിരുന്നല്ലോ. ആദ്യം ഞാന്‍ ഡിക്ഷനറിയില്‍ ഗ്രെയില്‍ എന്ന വാക്കിന്‍റെ അര്‍ഥം നോക്കി, എന്തോ വിശിഷ്ട പാത്രമാണതെന്ന് മനസ്സിലായി. നമ്പ്യാര്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയാന്‍ സൂത്രത്തില്‍ ഞാനൊരു പദ്ധതി ഒരുക്കി. അതഴിച്ചും പുനര്നിര്‍മ്മിച്ചും രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. അവസാനം നേരെ അങ്ങു ചോദിക്കാമെന്നു വെച്ചു. നമ്പ്യാരെ ഒറ്റയ്ക്ക് ഒത്തു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍ എന്ന പുസ്തകം എവിടെ കിട്ടുമെന്ന് അറിയാമോ?” നമ്പ്യാര്‍ ഒന്ന് സൂക്ഷിച്ചു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു, “ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍ അല്ല ഹോളി ബ്ലഡ്, ഹോളി ഗ്രെയില്‍.” “അതെ അത് തന്നെ. അത് നാടകമാണോ അതോ കവിതയാണോ? ആരെഴുതിയതാ?” ഞാന്‍ ചോദിച്ചു.
കാര്യം എന്‍റെയത്ര പ്രായമേ ഉള്ളുവെങ്കിലും ഒരു പിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ അദ്ദേഹം പറഞ്ഞു, അത് ഒരു അന്വേഷണ, ഗവേഷണ പ്രബന്ധമാണ്. ചരിത്രാന്വേഷകരും മാധ്യമ പ്രവര്‍ത്തകരുമായ മൂന്നു പേര്‍ ചേര്‍ന്ന് അനേകരുടെ സഹായത്തോടെ അഞ്ചു വര്ഷം നീണ്ട പഠനങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ ഒരു ഗ്രന്ഥമാണ് അത്. എനിക്ക് ചെന്നൈയിലെ വഴിയോര വിപണിയില്‍ നിന്ന് പഴയ വിലക്ക് കിട്ടിയതാണിത്. എന്‍റെ കൈയ്യില്‍ ഉണ്ട്, വായിച്ചോളൂ. ഞാന്‍ അതിന്‍റെ പകുതിയേ വായിച്ചിട്ടുള്ളൂ.” നമ്പ്യാര്‍ ഇത്രയും പറഞ്ഞപ്പോള്‍ ആശ്വാസമായി. അനൂപിനും അനൂപിന്‍റെ സര്‍വ്വ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ മനസ്സാ നന്ദി പറയുകയും ചെയ്തു. അന്ന് തന്നെ പത്തു മുപ്പതു വര്ഷം പഴക്കം തോന്നിക്കുന്ന ഒരു തടിച്ച പുസ്തകം നമ്പ്യാര്‍ എനിക്ക് തരുകയും ചെയ്യും.
ആകെപ്പാടെ ഉറങ്ങാന്‍ ദിവസവും കിട്ടുന്ന ആറു മണിക്കൂറില്‍ രണ്ടു മണിക്കൂര്‍ വീതം മാറ്റിവെച്ചു ഞാനാ പുസ്തകം വായിച്ചു തിര്‍ത്തു....കുനുകുനാ അക്ഷരങ്ങളില്‍ നാനൂറ്റി ചില്വാനം പേജുകളാണ് ഞാന്‍ അങ്ങിനെ തിന്നത്. ഇതിനോടിടക്ക് വസ്ത്രങ്ങളുടെ നാറ്റം കൂടുന്നതും, മുഖത്തിന്‍റെ നിറം മങ്ങുന്നതുമോന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത്രയും തീഷ്ണതയോടെ ആയ കാലത്ത് പഠിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്നാരായിരുന്നെനേയെന്നറിയാതെ ഓര്‍ത്തു പോയി. അന്നൊക്കെ എന്‍റെ പരാതി ഓര്‍മ്മ നില്‍ക്കുന്നില്ലായെന്നായിരുന്നു; ഇപ്പൊ എനിക്ക് മനസ്സിലായി, എന്‍റെ ഓര്‍മ്മയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന്. പുസ്ഥകത്തിലെ ഓരോ പേജും എനിക്ക് മന:പാഠം ആയിരുന്നു.
പ്രശ്നം എന്താണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഈ പുസ്തകം പോകുന്നത്, കത്തോലിക്കാ സഭയെ ശിര്‍ഷാസനത്തില്‍ നിര്‍ത്താന്‍ പോന്ന തെളിവുകള്‍ ആരോ ഇപ്പോഴും സൂക്ഷിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ക്കു പിന്നാലെയാണ്. അതെന്തായിരിക്കും, തലമുറകളായി ആരായിരിക്കും പിന്നില്‍ എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയുന്നത്. വായിക്കുന്ന കത്തോലിക്കന്‍ ബോധം കെട്ട് വീഴും എന്നുറപ്പ്, അവന് പിന്നീട് ബോധം വീഴാനും ഇടയില്ല. ആ രഹസ്യം പിടിച്ചെടുക്കാന്‍ സഭ നടത്തിയ ശ്രമങ്ങളില്‍ ഒരു നഗരം മുഴുവന്‍ വളഞ്ഞു സര്‍വ്വരെയും ചുട്ടുകൊന്ന സംഭവവും ഉള്‍പ്പെടുന്നു. അത് കണ്ടെത്തിയ ഒരു പുരോഹിതനെ ആരോ പണം കൊടുത്തു പ്രലോഭിപ്പിച്ച കാര്യങ്ങളും പിന്നിട് അയാള്‍ കൊല്ലപ്പെട്ടതും, അയാളുടെ കുമ്പസ്സാരം കേള്‍ക്കാന്‍ ചെന്ന വൈദികന്‍ പേടിച്ചു നിലവിളിച്ചോടിയതും .... എല്ലാം എല്ലാം തെളിവുകള്‍ സഹിതം അതില്‍ നിരത്തിയിരിക്കുന്നു. പ്രശ്നം അതുമല്ല; ഇതിന്‍റെ അവസാനഭാഗത്തുള്ളത് ബൈബിളില്‍ നാം കാണുന്ന യേശുവേ അല്ലെന്നുള്ളതാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സാധാരണ ഒരു യഹൂദനെപ്പോലെ ജീവിച്ച ഒരു വിപ്ലവകാരിയും വിമോചകനുമായ ഒരു വ്യക്തിയേ ആണ് അവര്‍ വരച്ചു കാട്ടുന്നത്. ഒന്നും വിട്ടു പറയുന്നില്ലെങ്കിലും, അവര്‍ ചോദിക്കുന്നു, ഒരു സാധാരണ യഹൂദന്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കും. അതില്‍ വ്യത്യാസം വന്നാല്‍ അത് പ്രത്യേകം പരാമര്‍ശിക്കപ്പെടും; അങ്ങിനെയൊരു പരാമര്‍ശം വരാത്തതുകൊണ്ട് യേശു വിവാഹം കഴിച്ചിരിക്കാം.
ഘാനായിലെ കല്യാണം ആരുടെതായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു. മറിയവും മകനും വെറും അതിഥികള്‍ മാത്രമായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടെണ്ടതുണ്ടായിരുന്നോ? അതിഥികള്‍ ആതിഥേയനോടല്ലേ കാര്യം പറയേണ്ടത്, അപ്പോള്‍ യേശുവിനോട് വീഞ്ഞിന്‍റെ കാര്യം പറയേണ്ടതുണ്ടോ? യേശു വെറും ഒരു ആത്മോപദേശകന്‍ ആയിരുന്നെങ്കില്‍ എന്തിന് ഒരു വലിയ പട്ടാളത്തെയും കൂട്ടി യേശുവിനെ അറസ്റ്റ് ചെയ്യാന്‍ ഗദ്സമേനിലേക്ക് പുരോഹിതര്‍ക്ക് ് എന്‍റെ ടായിരുന്നിലാറെ പോകേണ്ടിവന്നു? അപ്പോള്‍ പത്രോസിന്‍റെ കൈയ്യില്‍ വാളുണ്ടായിരുന്നു, മറ്റുള്ളവരുടെ കൈയ്യിലോ? റോമ്മാക്കാര്‍ക്ക് എതിരായ കുറ്റങ്ങള്‍ക്ക് മാത്രമാണ് കുരിശുമരണവും റോമ്മന്‍ വിചാരണയും, അപ്പോള്‍ യേശു ശിക്ഷിക്കപ്പെട്ടതെന്തിന്? ഞാന്‍ നിര്‍ത്തട്ടെ ... ഏതാണ്ട് ഒരു രീതി എല്ലാവര്ക്കും മനസ്സിലായല്ലോ.
പ്രശ്നം അതും അല്ല, ഇക്കാര്യങ്ങളൊന്നും നമ്പ്യാര്‍ വായിച്ചിട്ടില്ലെന്നു എനിക്ക് മനസ്സിലായി. ഇത് നമ്പ്യാര്‍ വായിക്കാന്‍ ഇടയായാല്‍ ഓഫ് ഷോറിലെ ജോലിയും നിര്‍ത്തി അടുത്ത അറബ് വിമാനത്തിന് നാട്ടില്‍ എത്തി മത പ്രസംഗം തുടങ്ങുമെന്ന് എനിക്ക് ഒരു സംശയവുമില്ല. പുസ്തകത്തിലെ ഒരാരോപണവും ചുമ്മാ അങ്ങു പറയുന്നതല്ല. എല്ലാം നിരവധി സാഹചര്യ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരത്തിയിരിക്കുന്നത്. സുവിശേഷം എവിടെയൊക്കെ തിരുത്തപ്പെട്ടുവെന്നും, ആരൊക്കെയാണ് എന്തിനൊക്കെയാണ് അത് ചെയ്തതെന്നും കാര്യം കാരണ സഹിതം നാട്ടുകാരോട് പറഞ്ഞാല്‍ എന്തായിരിക്കും കേരളത്തിലെ സ്ഥിതി? എനിക്കത് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ഏതായാലും ഞാനും ജനിച്ച് വളര്‍ന്ന ഒരു സഭയല്ലേ? ഞാനെന്തു ചെയ്തെന്നോ? ആ പുസ്തകം മിനിയാന്ന് ഡെക്കില്‍ നിന്ന് കടലിലേക്ക് ഒരേറു കൊടുത്തു; ഇനിയിത് ആരും വായിക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ഥനയോടെ.
ഇനി എന്നെ അത്മായാശബ്ദത്തില്‍ കണ്ടില്ലെങ്കില്‍ നമ്പ്യാരെന്നെ കൊന്നുവെന്നു കരുതിയാല്‍ മതി. കാഞ്ഞിരപ്പള്ളിയില്‍ ദത്തു നില്‍ക്കുന്ന ഒരു കൊട്ടാരക്കാരന്‍ പുറങ്കടലില്‍ വെച്ച് നിര്യാതനായി എന്ന് പത്രത്തില്‍ വായിച്ചാല്‍ നിങ്ങള്ക്ക് കാര്യം ഉറപ്പിക്കാം. എന്നെപ്പോലെ സഭക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ വേറെയും കാണാതിരിക്കില്ല, കാരണം ഇതുക്കൂട്ട് ഒന്നും രണ്ടും പുസ്തകമല്ലല്ലോ ഇപ്പോള്‍ ചന്തയില്‍ വില്പ്പനക്കുള്ളത്. പോന്നനൂപേ, മേലില്‍ ആര്‍ക്കും ഇതുപോലെ ഉപകാരം ചെയ്യരുതെന്നപേക്ഷ.
നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെയ്യുന്ന ഇന്നിൻറെ എല്ലാ "നാറുന്ന" സഭകൾക്കും, അതിനെ നയിക്കുന്ന വിവരമില്ലാത്ത ഇടയപുങ്കവന്മാർക്കുംമായി എളിമയോടെ എതെഴുതിതുടങ്ങുന്നു...
നമ്മുടെ പുതിയ പോപ്പ്ഫ്രാൻസിസ്, കുറെ പെരുമാറ്റച്ചട്ടങ്ങളുമായി ,വത്തിക്കാനും കത്തോലിക്കാസഭയും ഒന്ന് നന്നാക്കാൻ (ആ പുണ്യാത്മൻ റോമിലെത്തിയ നാൾമുതൽ ) ശ്രമിക്കുന്നു! എന്നാൽ "അവനെ കുരിശിക്ക, അവനെകുരിശിക്ക" എന്ന് മനസ്സിൽ സദാ കാലത്തോട് കേണപേക്ഷിക്കുന്ന പാതിരി, മെത്രാൻ, കർദ്ദിനാൾ വൃന്ദത്തെ നാം ലോകമാകെ കാണുന്ന ഈ വേളയിൽ ;
തെമ്മാടിത്തരം, ഗുണ്ടായിസം, പിടിച്ചുപറി, വേലചെയ്യാതെ കൂലിവാങ്ങൽ, എതിർക്കുന്നവനെ 52 പീസാക്കുന്ന പ്രതികാരദാഹം , മുതല്ലായവ കൈമുതലായ കൊടിക്കൂറകൾ സദാ കയ്യിലേന്തുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികളെപോലെ , നമ്മുടെ പാവം കർത്താവിൻറെ കെയറോഫിൽ ചെത്തിജീവിക്കുന്ന പസ്സ്ടർ, പാതിരി,മെത്രാൻ, കാതോലിക്കാ, കർദ്ദിനാൾ മുതലായ നാണംകെട്ട ജന്മങ്ങൾക്കൊരു "പ്ലീനം" നാമും മനസിലെങ്കിലും തയ്യാറാക്കിയെ മതിയാവൂ ..ഇത് കലികാലത്തിന്റെ ധർമ്മയുദ്ധമാണ്... ദൈവം തേരാളിയായതിനാൽ നാം ഭയപ്പടേണ്ടതില്ല ! നേരിനും ധർമ്മത്തിനും വേണ്ടി "കുരിശുയുദ്ധം" നടത്തുന്ന, മശിഹായുടെ മനസറിഞ്ഞ പോപ്പ്, സിംഹാസനമൊഴിഞ്ഞു നേരിന്റെതേരിൽ മുൻനിരയിലും നമ്മെ നയിക്കുമല്ലോ! പ്ലീന നടത്തിപ്പും പരിപാടികളും പുറകാലെ!.. നാം ഒരേ കുരിശിൻ ചുവട്ടിൽ ഒന്നുചേരുക ( അവൻ മുന്തിരിവള്ളിയും നാം കൊമ്പുകളുമാകുന്നു ) ആയതിനാൽ സഭാ//വിശ്വാസങ്ങൾ ഏതുതന്നെ ആയാലും ,(അപ്പോസ്തോലന്മാരുടെ സമയത്തെ കൂട്ടായ്മപോലെ) നാം ഓരോ ഗ്രാമങ്ങളിലും ഒത്തുചേര്ന്നു, "ഒരു ക്രിസ്തീയ കുടുംബം" എന്ന ഭാവേന കഴിയുവാനും , പരസ്പരപൂരകങ്ങളായി സ്നേഹത്തിൽ വർത്തിക്കുവാനും ഒരുങ്ങണം ..പുരോഹിത പാസ്ട്രന്മാരെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ അവിശ്വസിച്ചു, "സത്യം" / "നേര്" സ്വയം കണ്ടെത്താനുള്ള മനസിന്റെ ഉണർവും ഉത്സാഹവുമാണിനിയും തലമുറകൾക്കാവശ്യം ! . ,
ഒന്നാമതായി, പുരോഹിതരുടെ അമിതമായ സുഖഭോഗങ്ങളും ,രതിവൈക്രിതങ്ങളും മതിയാക്കുക ! പാവം പോപ്പുപോലും സമ്മതിച്ച പുരോഹിതരുടെ സ്വവര്ഗരതിയും (സോദോം ഗൊമോരയെ പോലെ) നിർത്തലാക്കി, കുറ്റവാളികളെ തെമ്മാടിക്കുഴിയിലടക്കാൻ ലിസ്റ്റു ചെയ്യുക. "ദൈവത്തിന്റെ അപ്പച്ചെൻ"എന്ന മനസിന്റെ ഹുങ്ക് കത്തനാരും, അയ്യാൾമൂത്ത മേത്രാനും, പാടേ കളയുക ! ഇന്ദ്രിയ നിഗ്രഹണം ഇല്ലാത്ത കാളക്കത്തനാരുടെ ളോഹയൂരി തെമ്മാടിക്കുഴിയിലടക്കുക ! ക്രിസ്തുവിന്റെ പ്രാർഥനയെക്കുറിച്ചുള്ള പഠനം കുട്ടിക്കാലം മുതൽ ജനത്തെ പഠിപ്പിക്കുക (വി.മത്തായി ആറിന്റെ ആറ്)! മനസ്സിൽ,ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിൽ, നമുക്കോരോരുത്തനും സ്വയം കണ്ടെത്താവുന്ന നിത്യാനന്ദചൈതന്യമാണ് "ദൈവം" എന്ന് പറഞ്ഞുതരാൻ പഠിപ്പില്ലാത്ത പാസ്റ്റ്രും പാതിരിയും തെങ്ങുകയറാനും റബ്ബർ ടാപ്പിങ്ങിനും പോകട്ടെ !മാനവശേഷി പാഴാക്കുന്നത് ക്രിമിനൽകുറ്റം തന്നെ ! നാമറിയാതെ നമ്മിൽ സദാവസിച്ചു ശ്വസന/ദഹന പ്രക്രിയകളെ അനുസ്യൂതം നടത്തുന്ന വിവേകവും ചൈതന്യവുമാണീശ്വരൻ എന്ന അവബോധം മാനവമനസുകളിൽ എഴുതിച്ചേർക്കാൻ അറിവിൻറെ തൂലികയില്ലാത്ത കത്തനാർ "ഗോബാക്ക്" പാസ്റെർ "ഗോബാക്ക്" !
വ്യാജവൈദ്യന്മാരെപോലെ, "ആത്മീയജ്ഞാനം" ഇല്ലാത്ത പുരോഹിത//പാസ്റെർ വൃന്ദത്തെ കുറ്റവാളികളായി നാം കാണേണ്ടതാണ്.!ജയിലിലടച്ചില്ലെങ്കിലും ഈക്രൂരക്രിത്യം ചെയ്യാൻ ഇവറ്റകളെ അനുവദിക്കരുതൊരു സമൂഹവും, ഒരുകാലത്തും! ലോകഗുരുവായ ഭഗവാൻ ശ്രീക്രിഷ്ണനും,ലോകരക്ഷകനായ യേശുനാഥനും മൊഴിഞ്ഞ "ആത്മീയജ്ഞാനം" മനസിൻറെ കീശയിൽ തരിപോലുമില്ലാതെ , കാശൂവാരാൻ "വായിൽതൊന്നുന്നതു കോതയ്ക്ക്" പാട്ട് എന്ന മട്ടിൽ നാടാകെ പ്രസംഗതൊഴിലാളികളായി ,കൂദാശത്തൊഴിലാളികളായി മേഞ്ഞുനടക്കുന്ന ഈ ഇരുകാലിഇടയന്മാരെ നാം തിരിച്ചറിഞ്ഞു , എഴുകാതം ഇവറ്റകളെ അകലെ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! വളരെ ആപല്ക്കരമായ മാനസീക രോഗികളാണീവർ ! സത്യത്തിൽ ഓരോരുവനിലും സദാവസിക്കുന്ന ദൈവത്തിൽനിന്നും, ആ ദൈവത്തെ സ്വയം ഉള്ളിൽത്തന്നെ ധ്യനത്തിലൂടെ അറിയുന്നതിൽനിന്നു, അവനിലലിയുന്ന ആനന്ദാനുഭൂതി ഉള്ളിന്റെ ഉള്ളംകൊണ്ടു മനസിലാക്കുന്നതിൽ നിന്നും ഇവർ മനുഷ്യനെ തടയിടുന്നു,വിലക്കുന്നു ,ബലഹീനനാക്കുന്നു; കാലത്തിൻറെ ഈ കൊടും കുറ്റവാളികൾ!
ഭഗവത്ഗീതയിലൂടെയും ഉദ്ധവഗീതയിലൂടെയും ശ്രീ ക്രിഷ്ണനും ,വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തുവും ഇത് ലോകത്തോട് വിവരിച്ചിട്ടുണ്ട് !
ഭഗവത്ഗീത കൈകൊണ്ടുതൊടാതെ അച്ചായവൈദ്യന്മാർ എങ്ങിനെ കർത്താവിന്റെ വചനപ്പൊരുൾ മനസിലാക്കും? നല്ലശമരായന്റെ ത്യാഗമില്ലാത്ത "വെറുംചൊല്ലിനെ" എങ്ങിനെ "കുർബാന"എന്ന്, നാമകരണം ചെയ്യും? നാവിൻറെ വെറും ജല്പ്പനങ്ങളെ ആരാണ് "കൂദാശ " എന്ന ഓമനപ്പേരിട്ടതു ? കര്ത്താവോ , അല്ല യഹോവയോ? ആ പാവങ്ങൾ രണ്ടുമല്ല !,പുരോഹിത കുതന്ത്ര മനസുകളാണിവകൾ രചിച്ചു,സമയാസമയങ്ങളിൽ ഈണത്തിൽ വായിച്ചു നമ്മെ തലമുറകളായി ചൂഷനംചെയ്തു സുഖിച്ചു ജീവിക്കുന്നത്,ആരെയും കൂസാതെ ! ദയവായി മനസിലാക്കൂ.
പന്ത്രണ്ടു ചോദ്യങ്ങള്‍; ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന രണ്ടു പേര്‍ക്ക് അത്യുന്നതങ്ങളില്‍ നിന്നുള്ള ശാന്തിയും സമാധാനവും ഫ്രീ.
അ) അമൃതസറിനടുത്തുള്ള ഒരു സ്ഥലം, ആ) ആദിവാസികള്‍ തേന്‍ സംഭരിക്കുന്ന പാള ഇ) ബ്രിട്ടിഷുകാര്‍ തോക്ക് സൂക്ഷിക്കുന്ന ഉറ ഈ) മണിയടിച്ചടിച്ചടിച്ചു മെത്രാനായ ഒരാള്‍ കൊണ്ടുനടക്കുന്ന സഞ്ചി
കുടുംബ മഹിമയില്ലെന്നു പറഞ്ഞ് അച്ചനാകാന്‍ വന്ന ‘ഉദ്യോഗാര്‍ഥിയെ’ ഒരു രൂപത തിരിച്ചയച്ചു എന്ന് കേള്‍ക്കുന്നു. ഏതായിരിക്കും ആ രൂപത?
അ) ഏറ്റവും കൂടുതല്‍ മദ്യം ചിലവാകും ആ) പള്ളികളില്‍ തന്നെ ഇരുന്നുറങ്ങാം ഇ) അനേകം മൃഗങ്ങള്‍ കൊല്ലപ്പെടും ഈ) വെളുക്കുമ്പോള്‍ മുതല്‍ വൈകുന്നിടം വരെ സീരിയല്‍ കാണാം.
അ) വിവരമുള്ള ഇടയന്‍ വിവരമില്ലാത്ത ആടുകള്‍ക്കെഴുതുന്നത് ആ) പരി. ആത്മാവിന്‍റെ പ്രചോദനത്താല്‍ ഗവണ്മെന്ടിനെതിരെ മെത്രാന്മാര്‍ ഇറക്കുന്ന പത്രക്കുറിപ്പ് ഇ) വിശ്വാസികള്‍ക്ക് ഇടയ്ക്കിടെ കിട്ടുന്ന ശിക്ഷ ഈ) ഞാനിവിടെ ഉണ്ടെന്നു മെത്രാന്മാര്‍ക്ക് വിശ്വാസികളെ അറിയിക്കാനുള്ള ഉപാധി.
“ജ്ഞാനമാകുന്ന തോണിയില്‍ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു ജന്മത്തിനും, ഓരോ തുഴ എറിയുന്ന സമയവും സ്വര്ഗ്ഗവാസിയാണ് താനെന്നറിയുന്ന ബോധമാണാവശ്യം.”
അ) എന്തൊരു വിഢ്ഡിത്വം, ജ്ഞാനം കൊണ്ട് തോണി ഉണ്ടാക്കാന്‍ പറ്റുമോ? ആ) നല്ല കവിത, ആശയ സമ്പുഷ്ടം ഇ) ഹ....ഹ....ഹ ...... ബോധമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമോ? ഈ) എപ്പോഴും മരുവുന്ന ബോധവുമായിട്ടിരുന്നാല്‍ ഞണ്ണാന്‍ ആരു തരും?
അ) ഭണ്ഡാരത്തില്‍ വീണത് ഭണ്ഡാരത്തില്‍ തന്നെ (കാഞ്ഞിരപ്പള്ളി) ആ) പി.ടി തോമസ് നിലം തൊടില്ല (ഇടുക്കി) ഇ) ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും (താമരശ്ശേരി) ഈ) പിതാക്കന്മാര്‍ ലളിത ജീവിതം നയിക്കണം (എറണാകുളം)
അ) എല്ലാ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയുള്ളതാണ് ദൈവം ആ) ദൈവം കാനോണ്‍ നിയമങ്ങള്‍ക്കും കൂദാശകള്‍ക്കും അതീതനാണ് ഇ) എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മക്കളാണ് ഈ) സഭ ഇവിടുണ്ടാകുന്നതിനും മുമ്പ് ദൈവം ഉണ്ടായിരുന്നിരിക്കാം.
അ) KCRM പാലാ ആ) യുവദീപ്തി മാര്‍ക്കംകുടി ഇ) ധ്യാനകേന്ദ്രം കോട്ടപ്പടി ഈ) കമ്മ്യുണിസ്റ്റ് പാര്‍ട്ടി (പോപ്പ് വിഭാഗം).
അ) മെത്രാന്‍ എതിര്‍ത്തതുകൊണ്ട് സ്ഥാനാര്‍ഥി തോറ്റതായി കേട്ടിട്ടില്ല ആ) മെത്രാന്‍ പിന്തുണച്ചതുകൊണ്ട് സ്ഥാനാര്‍ഥികള്‍ തോല്‍ക്കാറുണ്ട് ഇ) ഇന്ത്യന്‍ രാജ്യസഭയില്‍ ഈ) ചിക്കാഗോയില്‍
വാല്മീകിയുടെയും വേദവ്യാസന്റേയും വിരൽതുമ്പിൽനിന്നു വെളിച്ചം കണ്ടവരാണല്ലോ ഭാഗവാന്മാരായ ശ്രീ. രാമനും, ശ്രീ. കൃഷ്ണനും, ! അതുപോലെ ജ്ഞാനവാസിഷ്ടവും ,ഭഗവത്ഗീതയും, ഉദ്ധവഗീതയും , മഹാഭാഗവതത്തിലെ ജീവനശാസ്ത്രോപദേശവും ഒക്കേ അതേ വിരൾതുമ്പിലൂറിയവയാണുതാനും. ! അതുപോലെയായി നമ്മുടെ "പാവം കർത്താവും" ! st .paul പേനയെടുത്ത് എഴുതിയില്ലായിരുന്നെങ്കിൽ അച്ചായസഭകൾ ഇന്നിത്ര ആയിരങ്ങൾ, മനുഷ്യനെ വെരുട്ടാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല !ഗ്രാമങ്ങളിലിപോലും 40 വിഭിന്ന സഭകൾ!
ക്രിസ്തു "ലോകരക്ഷകൻ" എന്ന ഈ സഭകളുടെ കണ്ടെത്തലും വെറുമൊരു അച്ചായവാദമായി മാത്രമേ, ബാക്കി ലോകം ഇനിയുമെന്നും മാനിക്കയുള്ളൂ ... ക്രിസ്തുവിനു മുന്പും ഇതുപോലെയീ ലോകം ഉണ്ടായിരുന്നു , ക്രിസ്തുവിനു ശേഷവും ലോകം അതുപോലെതന്നെ ഉണ്ടുതാനും ! ക്രിസ്തുവിന്റെ മനുഷ്യാവതാരംകൊണ്ട് ആർക്കാണീവിടെ മാറ്റം ഉണ്ടായത് ? അവന്മൂലം പിന്നെയാർക്കാണീ രക്ഷയുണ്ടായത് ?. കപടവേഷധാരികളായ പുരോഹിതർക്കല്ലേ അവന്മൂലം, കീശയും കാശും, കാറും അരമനകളും, അധികാരവും മാനവും , മേല്ക്കൊയ്മയും സുഖഭോഗജീവിതവും ഉണ്ടായത് !ആദമിനോ അബ്രഹാമ്മിനോ വല്ല പുണ്ണ്യവും പ.പൗലച്ചന്റെ ലേഖനങ്ങൾ കാരണമുണ്ടായോ ? ഇല്ല .. എന്നാൽ വേദവ്യാസനെപോലെയോ വല്മീകിയെ പോലെയോ ആയിരുന്നില്ല നമ്മുടെ മിടുക്കന് പ.പൗലാച്ചായൻ ! ,.ക്രിസ്തുവിന്റെ കാറ്റുപോലും വീശിയിട്ടില്ലാത്ത ആ മിടുക്കൻ, ക്രിസ്തുവിന്റെ കൂടെ രാവുംപകലും നടന്ന പാവം ശിഷ്യന്മാരെ പോലും പാടേ തഴഞ്ഞിട്ടു), തൻറെ മനസിലപ്പപ്പോൾ തോന്നിയവ, ആരുടെയോ പ്രേരണ എന്നോണം തൻറെ രചനയിൽ "കുസ്രിതുകൾ" ചേര്ത്തു എന്നത് ഏതു പോലീസുകാരനും മനസിലാകുന്ന കാര്യമാണുതാനും !
" അറിവിനെ" അറിഞ്ഞ പരമഗുരുവരനായിരുന്നു ക്രിസ്ത് !അറിവിനെ അറിയുകയെന്നാൽ, "അറിയുന്നതിനെ അറിയുക" എന്ന് വരും !അറിയുന്നതാരാണ്? മനസാണ് സർവവും അറിയുന്നത്!.സ്വയമറിയാൻ ഈ മനസിന് കഴിവുണ്ടോ? ഇല്ല. അപ്പോൾപിന്നെ ആരാണീ മനസിനെ അറിയുവാൻ കഴിവുള്ളാതാക്കുന്നതു ? അവനാണു ദൈവം! എന്നതിരിച്ചരിവിലേക്കു ഓരോമാനവും ഉയരുന്നതാണ് യഥാർത്ഥ "ആത്മീകത" ! ആ ആത്മീകതയിലേക്കുയരുവാനാണു "അറയിൽ കയറി,വാതിലടച്ചു...."എന്ന ധ്യാനോപദേശം ക്രിസ്തു വി.മത്തായിയുടെ ആറിൻറെ ആറിൽ കല്പിച്ചതു! ഇന്നയോളം ഒരു കത്തനാരോ, പാസ്റ്റരോ ഈ ധ്യാനോപദേശം നമുക്ക് നല്കിയിട്ടുണ്ടോ? ഇല്ല , ഒരുനാളുമില്ല ..കാരണം അവ്റ്റകൾക്കിതു വശമുള്ള കാര്യമേയല്ല! പാവം വയറ്റിപ്പാടുജീവികൾ .....ക്രിസ്തുവിന്റെ ഉപദേശങ്ങൾ പാടേ മറന്ന നികൃഷ്ട ജീവികൾ (ref പിണറായി!) തലമുറകളെ തങ്ങളുടെ ഉപയോഗവസ്തുക്കളാക്കി , ആത്മീകാന്ധതയിൽ നടത്തുന്ന ക്രിമിനലുകൾ !
ക്രിസ്തു ,സ്നേഹത്തിന്റെ പ്രവാച്ചകനായിരുന്നാജന്മം ! എളിമയുടെ മകുടോദാഹരണമായിരുന്നാ ജീവിതം ..പൂർണ മനുഷനായിരുന്നെങ്കിലും താനും പിതാവും ഒന്നാണെന്ന "അദ്വൈതബോധം" ഉണര്ന്ന മനസായിരുന്നു ക്രിസ്തു ! ആ പൊന്നു മനസറിഞ്ഞു, ആ വചനങ്ങൾ മാത്രം സദാ മനസ്സിൽ മുഴക്കി, ചലനമുള്ള കാലം വരെ നാം, പാവം ജീവികൾ ചലിച്ചാൽ മതി , ജീവനചലനം ധന്യമാക്കാൻ.. അതിനൊരു പള്ളിയും പള്ളിപ്പിരിവും കത്തനാരും കർദ്ദിനാളൂം കാതോലിക്കായും, പോപ്പനും വേണമോ?
ഇനിയെങ്കിലും ദാവീദിന്റെ സങ്കീർത്തനങ്ങളിൽ മിക്കവയും അച്ചായൻ മനസിൽപോലും വായിക്കാതെ തള്ളിക്കളയണം . അതുപോലെ പൗലൊച്ചന്റെ രചന പൗലൊച്ചനും വായിച്ചാൽ മതിയെന്നാകണം !. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ "തിരുക്കുരൽ" മാത്രം മതി മനുഷ്യനിവിടെ സ്വയം സ്വര്ഗം പണിയാനും, ആ മനസിലെ മായാത്ത സ്വര്ഗവാസിയാകാനും !
മനസിന്നുള്ളിലെ അറയിൽ സദാ മരുവുന്ന ദൈവത്തെ അറിയാനും, ആ നിത്യ ചൈതന്യത്തിൽ അലിഞ്ഞു നിത്യം പരമാനന്ദം നുകരാനും, ആലോചനകൾ അവനുമായി മൌനത്തിൽ പങ്കിടാനും നാടാകെ സിമിന്റാലയങ്ങൽ, ഫയിതുഹോമുകൾ , കത്തീട്രലുകൾ അരമനകൾ പണിതു ജനം ധനം ദുർവ്യയം ചെയ്യേണ്ടാ കാര്യവുമില്ല ! ആ പണം നമ്മുടെ അയല്ക്കാരനും സഹോദരനുമുതകുമെങ്കിൽ,കുഴിമടിയന്മാരായ ഈ കത്തനാരെ ,മെത്രാനെ പാസ്റ്റരെ വെറുതെയെന്തിനു നാം തീറ്റിപ്പോറ്റണം? നമുക്കുമങ്ങിനെ കത്താവിന്റെ ഭാവനയിലെ നല്ലശമരായനുമാകാം. നിത്യജീവൻ ലഭിക്കുവാനുള്ള് എളുപ്പവഴി നല്ല സമര്യാക്കാരനാവുക തന്നെ .(ref.ക്രിസ്തു )
ആകാശ സീമകൾക്കപ്പുരം മറ്റൊരു സ്വര്ഗത്തിലേക്ക് നമ്മെ നയിക്കുമെന്ന വ്യാജേന. തൊട്ടതിനും തോന്നൂറിനും സദാ നമ്മെ ഊറ്റുന്ന ഈ ഇടയകോലാഹലങ്ങളേയും നമുക്കിനിയും തലമുറകളേ , വേണ്ടെവേണ്ടാ.."ശത്രുവിനെ സ്നേഹിക്കുക"എന്ന "ക്രിസ്തീയത" മറന്നു, "യഹോവേ, നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു" & "എന്റെ പ്രാര്ത്ഥന അവരുടെ ദോഷത്തിനാകുന്നു " എന്ന് നാവിലുരുവിട്ടു നാവിനെ ദോഷമുള്ളതാക്കെണ്ടായിരുന്നു,.& "പാപത്തിൽ എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ച്ച്ചു , അതിക്രമത്തിൽ ഞാൻ ഉരുവായി "എന്നൊക്കെയുള്ള ദാവീദിന്റെ തറപ്പാട്ടും പാടി , നാം സ്വന്തം പെറ്റമ്മയെ അധിക്ഷേപിക്കുകയില്ലായിരുന്നു , (നാട്ടാരുടെ മുന്നില് നാലുപേര് കേള്ക്കെ പള്ളിയിലെന്നും ) .കഷ്ടം എന്റെ അച്ചായന്മാരെ!!!
ജ്ഞാനമാകുന്ന തോണിയിൽ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു മനസിനും,ജന്മത്തിനും, ഓരോ തുഴ എറിയുന്നസമയവും ദിവ്യമാണെന്നും , താൻ സദാ സ്വർഗവാസിയായിതന്നെ മരുവുന്നു എന്ന ബോധവുമാണാവശ്യം . വിശ്വാസമാകുന്ന നദികൾ എല്ലാംതന്നെ ഒടുവിൽ ആ ദൈവമാകുന്ന സ്നേഹസിന്ധുവിൽ ചേർന്നലിഞ്ഞു സ്വയം ഇല്ലാതെയാകുന്നതുപോലെ, പോപ്പിലും കത്തോലിക്കാസഭയിലും വിശ്വസിക്കുന്നവരെപോലെ ഒരു അവിശ്വാസിയും ഒരിക്കലാ നിത്യതയിൽ എത്തിച്ചേരുന്നു,അലിഞ്ഞില്ലാതെയാകുന്നു എന്ന വലിയ സത്യം എല്ലാ സഭാപുങ്കന്മാരും വല്ലപ്പോഴുമെങ്കിലും ഓർത്തിരുന്നാൽ ഏറെ നന്ന് ! എന്നും ഓർമ്മയിൽ സൂക്ഷിച്ചാൽ ഇവിടമാണിവിടമാണ് സ്വർഗം നിശ്ചയം! "സ്വർഗം നിങ്ങളുടെ ഇടയിൽ തന്നെ ഇരിക്കുന്നു". രക്ഷ ക്രിസ്തുവിൽനിന്നല്ല,യരുശലേമ്മിൽനിന്നല്ല , ശബരിമല മക്കായില്നിന്നുമല്ല !"രക്ഷ" നിന്നിൽ നിന്ന് നീ താനേ കണ്ടെത്തേണ്ട അവസ്ഥാവിശേഷമാണ് മനുഷ്യാ. ധ്യാനത്തിലൂടെ മൌനത്തിന്റെ ആഴങ്ങളിൽ മനസ് സ്പര്സിക്കുന്ന അനന്തചൈതന്യമാണൂ രക്ഷയുടെ ഉറവിടം ! ആ നിത്യാനന്ദചൈതന്യത്തിൽ ഒരിക്കലായി മനസ് അലിഞ്ഞില്ലാതെയാകുന്ന അവസ്ഥയാണ് രക്ഷ!നാനാജാതിമതസ്ഥരും നാനാവിധ രക്ഷയെപ്പറ്റിയും, അതിൽ എത്തിച്ചേരേണ്ട മാർഗങ്ങളെക്കുറിച്ചും ആയിരമായിരം ഉപദേശങ്ങൾ വായുവിനെ മലിനീകരിക്കാൻ സദാ അന്തരീക്ഷത്തിൽ കലർതുന്നുവെങ്കിലും ,ക്രിസ്തു മൊഴിഞ്ഞ (മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലികളടച്ചു രഹസ്യത്തിൽ....മത്തായി 6/6...)മുത്തുകളാണിനിയും മാനവമനസുകൾക്കാവശ്യം .കേള്പ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..കത്തനാരുടെ നാവിൽനിന്നീ "സത്യം" തലമുറകളെ നിങ്ങൾ കേൾക്കുകയില്ല സത്യം! ..... ആകാശമേ, ഹല്ലെലൂയ്യാ ...
ബാല്യംമുതൽ ഞാൻ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ കന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”. അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും ബാല്യകാലത്ത് അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളിൽ തങ്ങിനിൽക്കുന്നു. മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ പ്രേരണയായിരിക്കാം.
സ്കൂളിൽ പഠിക്കുമ്പോൾ മേരിക്കു പൂക്കൾ അര്‍പ്പിക്കുവാൻ പുഴയുടെ അക്കരയൊരു പള്ളിയിൽ ഞാൻ നിത്യസന്ദര്‍ശകനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയിൽ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാൻ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പിൽ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസ്സാകുന്ന സമതലത്തില് ഒതുങ്ങാത്തവിധം അര്‍ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില് ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങൾ നൂറായിരം തരത്തിൽ മാറ്റിയും മറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നവരിൽനിന്നു വിമുക്തരായി, സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാൻ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാൻ യേശുവിന്റെ ഈ ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.
*മനോഹരമായ ചിത്രങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലേഖനം ബ്രിട്ടനിൽതന്നെ ഇതിനകം പോപ്പുലർ ഹിറ്റുകളോടെ 180 ഫേസ് ബുക്കുകൾ share (പങ്ക്) ചെയ്തുകഴിഞ്ഞു.
അമേരിക്കാ ഇന്ന് നന്ദിയുടെ ദിനം കൊണ്ടാടുന്നു. എന്റെ മുഖം ആദ്യമായി കാണിച്ചുകൊണ്ട് അല്മായശബ്ദം വായനക്കാർക്ക് നന്ദിയുടെ ഈ ദിനത്തിൽ സർവ്വവിധ മംഗളങ്ങളും.
മേരിയുടെ സ്വപ്നവും ജോസഫിന്റെ ദുഃഖവും" - രക്ഷകന്റെ പിറവിക്കായി കാത്തിരിക്കുന്നവർക്കായി വേറിട്ട ക്രിസ്തുമസ് ചിന്തകൾ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ബൈബിളിൽ ഒരു മനുഷ്യനേയും പിതാവേ എന്ന് വിളിയ്ക്കരുത് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുള്ളത് താങ്കൾക്ക് അറിയാമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. യേശു ക്രിസ്തു എന്തെല്ലാം പറഞ്ഞിരിയ്ക്കുന്നു, ബൈബിളിൽ എന്തൊക്കെ എഴുതി വച്ചിരിയ്ക്കുന്നു, അല്ലേ?- പിതാവ് അതൊന്നും കാര്യമാക്കണ്ടതില്ല.
ഞാനിത് എഴുതുന്നത് രണ്ടുകാര്യങ്ങൾ പിതാവിനെ പരിചയപ്പെടുത്തുന്നതിനാണ്. ഒന്ന് ഒരു സ്ഥലം, പിന്നെ ഒരു വ്യക്തി- രണ്ടും താങ്കൾക് വേണ്ട വിധം പരിചയമില്ലാത്തവയാകാനാണ് സാധ്യത.
പിതാവ് ഉടൻ തന്നെ പഞ്ചാബിലെ അമൃത്സർ എന്ന സ്ഥലം വരെ ഒന്നു പോകണം. . ഞാനവിടെ ചില മാസങ്ങൾക്ക് മുൻപ് പോയിരുന്നു. എന്നേപ്പോലെയലല്ലോ പിതാവ്!
മാസാമാസം എണ്ണിച്ചുട്ടം അപ്പം പോലെ കിട്ടുന്ന ശമ്പളം, ഉത്തരവാദിത്വമുള്ളജോലി, അന്യനാട്ടിൽ കുടുംബത്തോടെ കഴിയുന്നതിന്റെ പ്രാരാബ്ധങ്ങൾ,മക്കൾ, പിന്നെ ഫേസ്ബുക്ക് ഇതിനിടയിലാണ് യാത്രകൾ.
എന്നാൽ പിതാവിന് ഈ പ്രശനങ്ങൾ ഒന്നുമില്ലല്ലോ- - കുടുംബം പോറ്റേണ്ട, കുർബാനയല്ലാതെ മറ്റു ജോലിയെടുക്കേണ്ട, സാധാരണ മനുഷ്യൻ അനുഭവിക്കുന്ന ഒരി ജീവിത പ്രാരാബ്ധവുമില്ല- ഭണ്ഡാരത്തിൽ വീഴുന്ന കാശ്, മേളിലോട്ടു നോക്കിയാൽ ആകാശം താഴോട്ടു നോക്കിയാൽ കുഞ്ഞാടുകൾ-, ഒറ്റത്തടി, പരമസുഖം. അതു കൊണ്ട് പിതാവ് അമൃത്സറിന് ഫ്ലൈറ്റിനു പോയാൽ മതി.
അവിടെ സുവർണ്ണ ക്ഷേത്തത്തിലേയ്ക്ക് നടന്നു പോകുന്ന തിരക്കേറിയ ഒരു വീഥിയുണ്ട്. വാഹനങ്ങൾ അനുവദനീയമല്ല. ജീവിതത്തിൽ കാര്യമായ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത താങ്കൾക്ക് നടക്കുവാൻ ബുദ്ധിമുട്ടാണെന്ന് അറിയായ്കയല്ല. മറ്റു വഴികളില്ല. അല്പം മുൻപോട്ടു പോകുമ്പോൾ ഗല്ലി നം- 7 കാണാം. അവിടെ നിന്നും ഇടത്തോട്ടു നോക്കിയാൽ ഒരു പഴയ വലിയ മതിൽ ഉണ്ട്. കണ്ടാൽ ചെത്തിതേയ്ക്കാത്ത് ഒരു കോട്ട പോലുണ്ട്. ചുടുകട്ട കൊണ്ട് കെട്ടി പായൽ പിടിച്ച്. ഒറ്റു നൂറുകൊല്ലം പഴക്കം കാണും. ഇടുങ്ങിയ വാതിലുകൾ.
അകത്തോട്ടു കയറണം. പോലീസ് പരിശോധനകളൊക്കെയുണ്ടെങ്കിലും ളോഹയുള്ളതുകൊണ്ട് പിതാവിന് അതൊന്നും വേണ്ടി വരില്ല.
അകത്തു കയറിയാൽ വിശാലമായ ഒരു മൈതാനമാണ്. സിമിന്റിട്ട നടപ്പാത. ചുറ്റും പച്ച പുൽതകിടി. മധ്യഭാഗത്തായി അല്പം പിന്നിൽ ഇളം റോസ് നിറത്തിൽ ഒരു സ്തൂപം കണാം. ജൈന ക്ഷേത്രങ്ങളുടെ മകുടം പോലെ പണിതിരിയ്ക്കുന്ന അതിന്റെ അടുത്തെങ്ങും പിതാവ് പോകേണ്ടതില്ല.
പക്ഷേ.. പിന്നിലേയ്ക്ക് നടക്കണം...ഏറ്റവും പിന്നിലേയ്ക്ക്. അവിടെ ചുടുകട്ടകൾ അടർന്നു വീണ കൂറ്റൻ പഴയ ഒരു മതിൽ ഉണ്ട്. അവിടെയല്ലാം സൂക്ഷിച്ചു നോക്കിയാൽ ധാരാളം തുളകൾ വീണിരിയ്ക്കും. അടുത്തു ചെല്ലാനാകില്ല കെട്ടോ.. ഫൈബർ ഗ്ലാസിന്റെ മറയുണ്ട് മുന്നിൽ..മതി. ഇനി ഇടത്തോട്ടു തിരിഞ്ഞ് അല്പം നടന്നാൽ ഒരു കിണർ ഉണ്ട്.
ഇനി പുറത്തേയ്ക്കിറങ്ങാം. കയറിവഴിയല്ല, അതിന്റെ ഇടതു വശത്തുകൂടി. റോട്ടിൽ എത്തിയിട്ടു തിരിഞ്ഞു നോക്കിയാൽ ഹിന്ദിയിലും , പഞ്ചാബിയിലും ഇംഗ്ലീഷിലും, "ജാലിയൻ വലാബാഗ്" എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിയ്ക്കുന്നത് കാണാം.
അകത്തെ മതിൽ കണ്ട തുളകളില്ലേ? കുപ്രസിദ്ധമായ റൗളക്ട് ആക്ടിനെതിരെ സമാധാനപരമായി സംഘടിച്ച ദരിദ്ര ഗ്രാമീണർക്കെതിരെ വളഞ്ഞ് നിന്ന് വെടിയുതിർത്ത ബ്രിട്ടീഷ് തോക്കുകളിൽ നിന്നും ലക്ഷ്യം തെറ്റി മതിൽ പതിച്ചപ്പോൽ ഉണ്ടായതാണ് പിതാവേ!!. ഒത്തിരിയൊന്നും ലക്ഷ്യം തെറ്റിയില്ലകെട്ടോ, മിക്കതും കുറിയ്ക്കു തന്നെ കൊണ്ടു. ഇറ്റാലിയൻ നാവികരും ബ്രിട്ടീഷ് പട്ടാളക്കരും അങ്ങിനാ- ഒത്തിരി വെടിയുണ്ടകൾ വെസ്റ്റ് ആക്കില്ല. ഒരു പത്തായിരമെണ്ണം മരിച്ചു -അന്ന്.
അതിനു ശേഷം കണ്ട ആ കിണറില്ലേ? വെടിയുണ്ടയെ ഭയന്ന് പാവം മനുഷ്യർ ആ കിണറിൽ കൂട്ടം കൂട്ടമായി എടുത്തു ചാടി അദ്യമാദ്യം വീണവർ ചതഞ്ഞരഞ്ഞു മരിച്ചു മൊത്തം പെറുക്കിക്കൂട്ടിയപ്പോപത്തു നൂറ്റിരുപത് ശരീരങ്ങൾ ഉണ്ടായിരുന്നത്രെ! ബ്രിട്ടീഷുകാർക്ക് അത്ര്യയും വെടിയുണ്ട ലാഭം!
അപ്പോൾ ആ മൈതാനത്ത് 20 വയസ്സ് പ്രായമുള്ള ഒരു അനാഥബാലനുണ്ടായിരുന്നു. സമ്മേളനത്തിയെവർക്ക് സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന അനാഥാലയ സംഘത്തിലെ അംഗമായിരുന്നു ആ പയ്യൻ. റാം മുഹമ്മദ് സിംഗ് ആസാദ്- എന്ന പേർ സീകരിച്ച ഒരു ദരിദ്ര സർദാർ പയ്യൻ. പേര് കേട്ടിട്ട് ചിരിവരുന്നോ? പിതാവിനേപോലെ നല്ല ഉശിരൻ ഇറ്റാലിയൻ പേര് സ്വീകരിയ്ക്കാമായിരുവല്ലേ? . വിഡ്ഡി- എല്ലാമതങ്ങളേയും കൂട്ടിക്കെട്ടിയ പേർ മതിയെന്ന് വച്ചത് കുറെ വർഷങ്ങൾക്ക് ശേഷമാണ്. ശരിയായ പേർ ഉദ്ധം സിംഗ് എന്നായിരുന്നു.
പക്ഷേ, പിതാവിനറിയുമോ.... നിസ്സഹായരായി മരിച്ചു വീഴുന്ന ഗ്രാമീണരുടെ രോദനം ആ കുഞ്ഞു മനസ്സിൽ കത്തിച്ചു വച്ച തീ അണയാൻ 21 വർഷം എടുത്തു. രണ്ടാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ചനും മരിച്ചു പോയ ആ ബാലന്റെ ആരുമായിരുന്നില്ല ചുറ്റും വെടികൊണ്ട് വീണത്.
ഒരേയൊരു പേർ ആ കുഞ്ഞു മനസ്സിൽ കുറച്ച്ചിട്ടു. ജനറൽ മീഘായേൽ ഓ-ഡ്വയർ. ജാലിയൽ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് പട്ടാള മേധാവി. കഠിനാധ്വാനവും നിശ്ചയ ദാർഡ്യവും ആ ചെറുപ്പക്കാരനെ വളർത്തി. ഈ കാലങ്ങളിലെല്ലാം ഹൃദയത്തിൽ വീണ പകയുടെ കനൽ അയാൾ ഊതിക്കത്തിയ്ക്കുകയായിരുന്നു.
അവസരം പാർത്ത്, ആഫ്രിക്കയുലും അമേരിക്കയിലും പോയി. ഇതിനിടെ നാട്ടിൽ എത്തി പോലീസിന്റെ പിടിയിലായി. ശിക്ഷകഴിഞ്ഞ് . ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ കറങ്ങി തന്റെ ശത്രു പാർക്കുന്ന ഇംഗ്ലണ്ടിലെത്തി.
1940, മാർച്ച മാസം 13 ആം തിയ്യതി അതായത് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 21 കൊല്ലങ്ങൾക്കു ശേഷം, മീഘായേൽ ഓ-ഡ്വയർ പ്രസംഗത്തിനെത്തിയ വേദിയിൽ പുസ്തകത്തുള്ളിൽ ഒളിപ്പിച്ചു ആ ചെറുപ്പക്കാരൻ കടത്തികൊണ്ടുവന്ന റിവോൾവറിൽ നിന്നും രണ്ടേ രണ്ടു വെടിയുണ്ട- അത് ആ നരാധമന്റെ ഹൃദയം തുളച്ച് കടന്നു പോയി . അയാൾ തൽക്ഷണം മരിച്ചു. ഒരു രാജ്യത്തെ കൊള്ളയടിക്കാൻ പാവങ്ങളെ കുരുതികൊടുത്തതിനുള്ള ശിക്ഷ അവന്റെ നാട്ടിൽ അവനെ തേടി ചെന്നു....
പതിനായിരക്കണിക്കുനു തീയുണ്ടക്കൾക്ക് മറുപടി - ഒരു അനാഥ ഭാരതീയന്റെ റിവോൾവറിൽ നിന്നും ഉതിർന്ന രണ്ടേരണ്ടു ബുള്ളറ്റുകൾ.
ഇതെഴുതുമ്പോൽ എന്റെ ഹൃദയത്തിൽ ഒരു വികാരം നിറയുന്നുണ്ട്. ദേശസ്നേഹമെന്ന് എന്ന് ഒന്ന് എനിയ്ക്ക് വേണ്ട എന്ന് ഞാൻ നൂറുവട്ടം എന്നെതന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും - ഇപ്പോളെന്റെ കൈവിറയ്ക്കുന്നത് അതേവികാരം കൊണ്ടാണെന്ന് എനിയ്കറിയാം...
ഇന്ന്, ചെറുതും വലുതുമായുള്ള ഏതാണ്ട് ഇരുപതിനായിരത്തിലധികം വിഭാഗങ്ങളായി മാറി, ദൈവശാസ്ത്രപരമായും തത്ത്വശാസ്ത്രപരമായുമുള്ള വിലയിരുത്തലുകളെ ചൊല്ലി പരസ്പരം പോരടിക്കുന്ന യേശു ശിക്ഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്നം ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാത്തതാണെന്ന് പറയാം. ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കുകയും അവനെ പിന്തുടരുകയും ചെയ്ത വി. ജെയിംസിന്‍റെ നേതൃത്വത്തിലുള്ള യെരൂസലേമിലെ കേന്ദ്ര സംഘത്തെ പരിപൂര്ണ്ണമായി അവഗണിച്ചുകൊണ്ട് യേശു ദൈവമല്ലാതെ യാതോന്നുമായിരുന്നില്ലായെന്നു വാദിച്ച വി. പൌലോസിന്‍റെ വാദഗതികള്ക്ക് മേല്ക്കൈ നേടാനായിയെന്നത് സത്യം. ആ പരിണാമങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഇന്നിന്‍റെ ഏറ്റവും വലിയ ഒരാവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
മനുഷ്യ ചരിത്രം മാറ്റി മറിച്ചുകൊണ്ട് സാക്ഷാല്‍ ദൈവം മനുഷ്യനായി അവതരിച്ചു; പക്ഷേ, ജെറുസലേമിലെ മണല്‍ത്തരികളെപ്പോലും കോരിത്തരിപ്പിച്ച യേശുവിന്‍റെ ശബ്ദം എന്തുകൊണ്ട് ചരിത്രകാരനായ ഫ്ലാവിയസ് ജോസഫസ് വേണ്ടത്ര കേട്ടില്ല? അദ്ദേഹം യേശുവിനെ പരാമര്ശി്ച്ചത്, യേശുവിന്‍റെ ശിക്ഷ്യനെന്ന്‍ അവകാശപ്പെട്ട നീതിമാനായ ജെയിംസിനെപ്പറ്റി പറഞ്ഞപ്പോള്‍ മാത്രമാണ്. എന്തുകൊണ്ടിത് സംഭവിച്ചുവെന്നു ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ ചിന്തിച്ചിട്ടുണ്ട്. മതപീഢനത്തിന്‍റെ കാലത്ത് യേശുവിനെപ്പറ്റി എഴുതപ്പെട്ടവയെല്ലാം നശിപ്പിക്കപ്പെട്ടുവെന്നു ഞാന്‍ കരുതി, ആരുടെയോ സമ്മര്ദ്ദം അക്കാലത്ത് ചരിത്രകാരന്മാരുടെ മുകളില്‍ ഉണ്ടായിരുന്നുവെന്നും ഞാന്‍ കരുതി. ആ വിലയിരുത്തലുകള്ക്ക് പക്ഷേ ആയുസ്സ് കുറവായിരുന്നു, യേശുവിന്‍റെ കാലത്തെ യെരൂസലെമിന്‍റെ ചരിത്രം ഏതാണ്ടൊന്നു മനസ്സിലാക്കുവോളം മാത്രമേ അവ കൂട്ടുണ്ടായിരുന്നുള്ളൂ.
ചരിത്രത്തിന്‍റെ വാതിലുകള്‍ എന്ന് മലര്ക്കെ തുറക്കപ്പെട്ടുവോ അന്നുമുതല്‍ മനുഷ്യന്‍ അന്വേഷണവും തുടങ്ങി, ചരിത്രത്തിലെ മനുഷ്യനായിരുന്ന യേശുവിനെത്തേടി. അനേകം പരിശ്രമങ്ങള്, പഠനങ്ങള്‍ ഇപ്പോഴും തുടരുന്നു. എല്ലാവരും പൊതുവേ സമ്മതിക്കുന്ന ഒന്നുണ്ട്, സാവോള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന പോള്‍ എന്നൊരു റോമ്മാക്കാരന്‍ പഠിപ്പിച്ച ദൈവശാസ്ത്രമാണ് ക്രിസ്ത്യാനികളുടെ ഇന്നത്തെ അടിത്തറ, അല്ലാതെ യേശു അധികാരം കൊടുത്ത് ഉത്തരവാദിത്വം ഏല്പ്പിച്ച, ആദ്യം മുതല്‍ അവസാനം വരെ യേശുവിനോടൊപ്പം ഉണ്ടായിരുന്ന, ജെയിംസ്, പീറ്റര്, ജോണ്‍ എന്നീ മൂന്നു തൂണുകളില്‍ പണിയപ്പെട്ട ഒരു വിശ്വാസിവിഭാഗമല്ല ഇന്നു നാം കാണുന്നത്.
ഒരു വിശുദ്ധനായി സഭ ആദരിക്കുന്ന പോളിനെ ഒന്ന് പരിചയപ്പെടാം. സ്വന്തം നിലയില്‍ യേശുവിന്‍റെ ശിക്ഷ്യന്മാരെ ക്രൂരമായി പീഢിപ്പിച്ച റോമന്‍ പൌരനായിരുന്ന, താര്സസില്‍ നിന്നുള്ള ഒരു അഭ്യസ്തവിദ്യനായിരുന്നദ്ദേഹം. ദമാസ്ക്കസിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരു വിശിഷ്ടാനുഭവമാണ് എല്ലാം മാറ്റിമറിച്ചതെന്ന് ചരിത്രം പറയുന്നു. ഇതില്‍ അല്പ്പം ദുരൂഹത കാണുന്നവര്‍ ധാരാളം, കാരണം, യേശുവിനെക്കണ്ടപ്പോള്‍ കാഴ്ച്ച നഷ്ട്ടപ്പെട്ടുവെന്നു പോള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അത് പറഞ്ഞത് പോളിന്‍റെ ശിക്ഷ്യനായിരുന്ന ലൂക്കായാണ്. യെരൂസലെമിലെ മാതൃ സംഘവുമായി പോളിന് യാതൊരു പിണക്കവും ഇല്ലായിരുന്നുവെന്നാണ് ഇതേ ലൂക്കാ പറഞ്ഞത്. പക്ഷേ, അതായിരുന്നില്ല സത്യം. മൂന്നു പ്രാവശ്യം പോള്‍ ജെയിംസിനെ നേരിട്ട് കണ്ടുവെന്ന് ചരിത്രം പറയുന്നു. രണ്ടാമത് വന്നപ്പോള്‍ ജെയിംസുമായി അടിപിടി നടന്നുവെന്നും സൂചിപ്പിക്കുന്ന എഴുതപ്പെട്ട കഥകള്‍ അംഗീരിക്കപ്പെട്ട ലിഖിതങ്ങള്ക്ക് പുറത്തുണ്ട് (Psuedo-Clementines) ഇതിലെ ചില പരാമര്ശങ്ങളാവട്ടെ സഭയുടെ ശത്രുവെന്ന് തന്നെ പോളിനെപ്പറ്റി പറയുന്നുമുണ്ട്. ജെയിംസുമായിട്ടുള്ള അഭിപ്രായ വ്യത്യാസം, യേശുവിന്‍റെ പ്രഖ്യാപിത നയങ്ങളല്ല പൌലോസ് പഠിപ്പിച്ചത് എന്നുള്ളതിനെ ചൊല്ലിയായിരുന്നു. മൂന്നാം പ്രാവശ്യം, യഹൂദന് ചേര്ന്ന കര്മ്മങ്ങള്‍ ചെയ്യാന്‍ പോളിന് ദേവാലയത്തിലേക്ക് പോകേണ്ടിയും വന്നു. ഇതാകട്ടെ, അദ്ദേഹം പത്തു വര്ഷം പഠിപ്പിച്ച സിദ്ധാന്തങ്ങള്‍ തമസ്കരിച്ചുകൊണ്ടുള്ള ഒരു കീഴടങ്ങലായിരുന്നുവെന്ന് നിസ്സംശയം പറയാനും കഴിയും.
യേശുവിനു ശേഷം ഉണ്ടായ ലിഖിതങ്ങളില്‍ ഏറ്റവും ആദ്യത്തേതെന്നു തന്നെ നിര്ണ്ണയിക്കപ്പെട്ട പോളിന്‍റെ കത്തുകള്‍ സഭക്ക് വിലപ്പെട്ടതായിരുന്നുവെന്നു പറയാം. പോളാണ് യഹൂദര്ക്ക് പുറത്തേക്ക് യേശുവിനെ പരിചയപ്പെടുത്തിയത്, ഇന്നത്തെ സഭക്ക് രൂപം കൊടുക്കാന്‍ പോള്‍ ഒരു പ്രധാന പങ്കു വഹിച്ചുവെന്നും പറയാം. പക്ഷേ, പോളിന്‍റെ കത്തുകള്‍ ഒന്നുകില്‍ സ്വന്തം വാദഗതികളെ ന്യായീകരിക്കാനൊ, മറ്റുള്ളവയെ തിരസ്കരിക്കാനോ, ആരെയൊക്കെയോ പ്രതിരോധിക്കാനോ ആയിട്ടുള്ളവയായിരുന്നുവെന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാകും. പൌലോസ് മതപ്രചരണം തുടങ്ങി മൂന്നു വര്ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് തനിക്കു വേണ്ട ജ്ഞാനം നേരിട്ട് യേശുവില്നിന്നാണെന്ന് പൌലോസ് വാദിച്ച് തുടങ്ങിയതെന്നത് സംശയത്തോടെയേ കാണാനാവൂ. പുതിയ നിയമം രൂപികരിച്ചപ്പോള്‍ ജെയിംസിന്‍റെ ഒരു കത്ത്, പത്രോസിന്‍റെ രണ്ടു കത്തുകള്‍, ജോണിന്‍റെ മൂന്നു കത്തുകള്‍, ജെരൂസലേമിലെ കേന്ദ്ര സംഘം പ്രതിരോധിക്കേണ്ടി വന്ന പൌലോസിന്‍റെ പതിന്നാലു കത്തുകളെന്ന നിലയിലേക്ക് വന്നിരുന്നു. യേശുവിനെ നേരിട്ട് അടുത്തറിഞ്ഞ പ്രമുഖ ശിക്ഷ്യരില്‍ നിന്ന് ഒരുപദേശവും സ്വികരിക്കാന്‍ തയ്യാറാകാതിരുന്ന പൌലോസിന് എങ്ങിനെ ഇത്രയും സ്വാധീനം ചെലുത്താന്‍ സാധിച്ചു? ഒരുത്തരമേയുള്ളൂ പറയാന്‍ - പൌലോസ് അവതരിപ്പിച്ചത് മോശയെയും യഹൂദരെയും ബഹുമാനിക്കാത്ത ദൈവമായ യേശുവിനെയായിരുന്നു. അതായിരുന്നു റോമിനും, അന്യ ജാതികള്ക്കും ആവശ്യമായിരുന്നതും.
ചരിത്രം സൂഷ്മമായി പരിശോധിച്ചാല്‍, പോളിന്‍റെ വാദഗതികള്‍ യേശു മനുഷ്യനേയായിരുന്നില്ല എന്നായിരുന്നുവെന്നു കാണാം. അത് മെത്രാന്മാരുടെ മെത്രാനെന്നു വിശേഷിപ്പിക്കപ്പെട്ട ജെയിംസിനും കൂട്ടര്ക്കും യേശുവിനെ നിന്ദിക്കുന്നതിനു തുല്യമായിരുന്നുവെന്നു പറയാതെ വയ്യ. നാല് സുവിശേഷകര്‍ യേശുവിന്‍റെ ജീവിതത്തേപ്പറ്റി പറഞ്ഞ ഒരു കാര്യവും പൌലോസ് തൊട്ടിട്ടില്ല. യേശുവിന്‍റെ ജീവിതത്തിലെ അത്ഭുതങ്ങള്‍ ഒന്നും ചരിത്രപരമായി തെളിവുകളില്ലാത്തതാണ് എന്ന കാരണമായിരുന്നില്ല അതിന്‍റെ പിന്നില്‍. പൌലോസ് ആവര്ത്തിക്കുന്ന യേശുവിന്‍റെ ഉയര്പ്പിനെപ്പറ്റിയും ചരിത്രപരമായ തെളിവുകള്‍ ഇല്ലായെന്നു തന്നെ പറയാം. യേശുവിന്‍റെ മരണസമയത്ത് ഭൂമി ഇരുണ്ടതായി ഒരു ജ്യോതിശാസ്ത്രജ്ഞനും കണ്ടെത്താനായിട്ടില്ല, ഒരു ദേവാലയത്തിന്‍റെ തിരശ്ശിലയും നടുവേ കീറിയിട്ടുമില്ലെന്നോര്ക്കണം. ചരിത്രത്തിലെ യേശുവിനെ പൂര്ണ്ണമായും അവഗണിച്ച പൌലോസ്, യേശുവിനെയും തിരുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്നതിലും കഴമ്പുണ്ട്. മോശയുടെ നിയമം പൂര്ത്തി്യാക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞ യേശുവിനെ, മോശയെയും പ്രമാണങ്ങളെയും തമസ്കരിക്കുക വഴി വാസ്തവത്തില്‍ പൌലോസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ഒരുദാഹരണം മാത്രം. ജെയിംസിന്‍റെ മരണവും, റോമ്മന്‍ അധിനിവേശത്തില്‍ ജെരൂസലേം പള്ളി അപ്പാടെ നശിപ്പിക്കപ്പെട്ടതും, ആദ്യകാല അനുഗാമികള്‍ തുരത്തപ്പെട്ടതും, കേന്ദ്ര സംഘത്തിന്‍റെ തകര്‍ച്ചക്ക് കാരണമായി; അല്ലായിരുന്നെങ്കില്‍ സഭയുടെ ഇന്നത്തെ മുഖം മറ്റൊന്നായിരിക്കുമായിരുന്നു.
യഹൂദ പുരോഹിതന്മാരെ നിഷേധിച്ചതിനോ, റോമിനെതിരെ ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചതിനോ ആയിരുന്നില്ല നീതിമാനായ ജെയിംസ് വധിക്കപ്പെട്ടതെന്നു പ്രത്യേകം കാണേണ്ടതുണ്ട്. ജെയിംസിന്‍റെ പ്രബോധനങ്ങളുടെ കാതല്‍ യേശു പറഞ്ഞ അഷ്ടസൌഭാഗ്യങ്ങളായിരുന്നു. അദ്ദേഹവും സംഘവും ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കൂടെയായിരുന്നു. യഹൂദവംശത്തില്‍ നിന്ന് വേറിട്ട് യേശു ശിക്ഷ്യര്‍ ഒരു മതമായി മാറുന്നതിനെ ജെയിംസ് നിശിതമായി എതിര്ത്തിരുന്നു. എല്ലാം തകിടം മറിക്കാന്‍ പോന്നതായിരുന്നു AD 325 ല്‍ കൊന്സ്ടിന്റൈന്‍ ചക്രവര്ത്തി നിഖ്യായില്‍ വിളിച്ചു കൂട്ടിയ ആദ്യത്തെ പൊതുയോഗം. മാസങ്ങള്‍ നീണ്ട തര്ക്കം തന്നെ നടന്നു, യേശു മനുഷ്യനായിരുന്നോ ദൈവമായിരുന്നോ എന്നതിനെ ചൊല്ലി. അവസാനം യേശു ദൈവമായിരുന്നു എന്ന് സൂനഹദോസ് പ്രഖ്യാപിച്ചതിനു ശേഷം, അതിനെ എതിര്ത്തവരെയും, അവരുടെ തെളിവുകളെയും പൂര്ണ്ണമായി തമസ്കരിച്ചുവെന്നാണ് ചരിത്രം പറയുന്നത്. (സൂനഹദോസ് ഈ തീരുമാനം എടുത്തത് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നുവെന്നും പറയപ്പെടുന്നു). യേശുവിന്‍റെ ജീവിതത്തെപ്പറ്റിയുള്ള പല നിര്ണ്ണായക തെളിവുകളും അന്ന് നമുക്ക് നഷ്ടപ്പെട്ടു. അവശേഷിച്ചത് പ്രധാനമായും പൌലോസിന്‍റെ ലേഖനങ്ങള്‍ മാത്രമായിരുന്നു. അന്ന് കരബലത്തിന്‍റെ പിന്തുണയോടെ അടിച്ചേല്പ്പിച്ച സിദ്ധാന്തങ്ങളാണ് എക്കാലവും സഭയെ പീഢിപ്പിച്ചു കൊണ്ടിരുന്നത്, ഇന്ന് സഭയെ ഈ തളര്ച്ചയില്‍ കൊണ്ടെത്തിച്ചതും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .
രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും പരാതി പോയിട്ടുണ്ട്
ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ???
ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??
ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.
തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം.
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??
അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???
(കവിത- കവിത എ.സി. ജോര്‍ജ്ജ് ഈ മണ്ണില്‍ മാനവന്‍ തീര്‍ത്ത.... അനാചാരങ്ങള്‍ - ദുരാചാരങ്ങള്‍.... ഇന്നെങ്കിലുംതുലയട്ടെ നശിക്കട്ടെ......
ചാക്കോ കളരിക്കൽ സഭ, റീത്ത് എന്നീ സംജ്ഞകൾ നാം സാധാരണയായി കേൾക്കാറുണ്ട്. അവകൾക്ക് വ്യത്യസ്തമായ അർത്ഥങ്ങളാണുള്ളത്. സാധാരണ ഒരു വിശ്വാ...
കെ സി ആർ എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT)- യുടെ പതിനൊന്നാമത് ടെലികോൺഫറൻസ് നവമ്പർ 14, ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഈ പോസ്റ്റ് നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ് മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''
പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു...സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും - രഞ്ജിത്ത് ശങ്കരും ഒന്നിക്കുന്ന പ്രേതം മെയ് ഇരുപതിന് മൈസൂരില്‍ ആരംഭിക്കും. കൊച്ചിയും മൈസൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. പതിവ് ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹൊറര്‍ കോമഡിയാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പതിവ് സഹയാത്രികയനായ അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജയസൂര്യയുടെ ആദ്യത്തെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ഈ ചിത്രം. കാസര്‍ഗോഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരുകയാണ്. 'ഇടി' എന്ന ചിത്രത്തിനു ശേഷം ജയസൂര്യ അഭിനയിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ പ്രേതത്തിലായിരിക്കും. ഹാട്രിക്ക് വിജയം നേടുവാന്‍ ഈ ടീമിന് കഴിയുമോ എന്നതാണ് ചലച്ചിത്ര ലോകം ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ് .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
കെ പി യോഹന്നാന് 15000 കോടിയുടെ ലാന്‍ഡ് ബാങ്ക്; അന്വേഷണം മുറുകിയപ്പോള്‍ മോഡിയില്‍ അഭയം തേടി:നാരദ ന്യൂസ്
സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു കെ.എം.മാണി.കേരളാ കോൺഗ്രസ് കർഷകർക്ക് എന്നും തണലായി നിന്നു.പി ജെ ജോസഫ്
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ദൈവീകത എന്തെന്നറിയാത്ത, ദൈവമെന്തെന്നു കൂടി അറിയാത്ത ഒരു പറ്റം കപടമാനസർ അന്യോന്യം "പട്ടം" കൊടുത്ത്, ളോഹക്കൂട്ടിൽ ആളെക്കേറ്റി അവനെ പാതിരിയാക്കി, അവനെ വീണ്ടും മൂപ്പിച്ച മെത്രാനാക്കി, ജനത്തെ വെറും ഇരുകാലി ആടുകളും ആക്കിയാക്കി ഉണ്ടാക്കിയതാണീ പള്ളി എന്ന ''ഫുൾടൈം തട്ടിപ്പുപ്രസ്ഥാനം'' എന്ന് രുചിച്ചറിഞ്ഞ ഞാൻ പണ്ടെ പാടി, "വൈദീകമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോർ ഏറി ; ളോഹതൻ കീശയിൽ കാണാ മനസാക്ഷി , ത്രോണോസിൽ വച്ചേച്ചു പോരും " എന്ന് ! ഇന്നാ ഈരടി സത്യമാണെന്നു ഒരു ബിഷോപ്പുതന്നെ എന്നോട് സത്യംചെയ്തു സമ്മതിക്കുന്ന വേദഭാഗമാണ് താഴെ {കേൾപ്പാൻ ചെവിയില്ലാത്തവരെ ] കൊടുത്തിരിക്കുന്നത്! കത്തനാര് കയറുന്ന ഓരോ വീട്ടിലെയും തന്തയെ അവൻ ''വെറും ലോത്താക്കുന്നതു'' നാം കണ്ടു ! ദേ..പാസ്റ്റെർമോൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അന്യഭാഷയിൽ സംസാരിക്കേണ്ടതിനു പകരം, തെറി തന്നെ ജനത്തെ അഭിഷേകം ചെയ്യുന്നു ! "മതിയായില്ലേ അച്ചായൻ മോനെ നിനക്ക്" കർത്താവ് ചോദിക്കുന്നു ?...നിനക്ക് പള്ളി മതിയായില്ലേ ? പാതിരിയെ മടുത്തില്ലേ ? പാസ്റ്റരെ ഇനിയും നീ വെറുത്തില്ലേ? നസറായന്‍ വിലപിക്കുന്നു! മകനേ, പള്ളിയെ വിടൂ ..ക്രിസ്തുവിനെ ഇനിയെങ്കിലും പുണരൂ.. ദൈവത്തെയും മാമോനെയും ഒന്നിച്ചു നിനക്ക് മനസില്‍ വഹിക്കാന്‍ ആവുമോ? ഇല്ല! "യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്; ഭാരം ദുരിതങ്ങള്‍ എറിടും വേളയില്‍ ,യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്!" " അവനെ അകമേ അറിഞ്ഞ നമുക്കെന്തിന് പള്ളിയും , ഈ പറ്റിരു പാതിരിയും, പരനാറി പാസ്റ്ററും, ദൈവമക്കളേ.? samuelkoodal
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
>കത്തോലിക്ക ബിഷപ്പ് ഹൗസ് തോറും നിരാഹാര സത്യാഗ്രഹം നടത്തിയതുകൊണ്ടോ , സത്യാഗ്രഹം നടത്തിയവരിൽ നാലെണ്ണമങ്ങു മരിച്ചുപോയതുകൊണ്ടോ ഒരു മാറ്റവും ഈ പത്രോസെന്ന പാറമേൽ പണിത സഭയ്‌ക്കോ , പാറപോലുള്ള കഠിന മാനസരായ ഈ മെത്രാൻ പുരോഹിതർക്കോ ഉണ്ടാവുകയില്ല നിശ്ചയം ! പകരം, ഈ ഹാശാ ആഴ്ചയിൽ ഒറ്റ ക്രിസ്ത്യാനിയും ദുഖവെള്ളിയിൽയാഴ്ച പള്ളിയിൽ [ഇവര് പങ്കുവയ്ക്കുന്ന ദുഃഖം കൂടാൻ ] പോകാതിരിക്കാമോ , എങ്കിൽ സഭ ഒന്നനങ്ങും നിശ്ചയം, കര്ദ്ദിനാള് കുലുങ്ങും, മെത്രാൻ അമ്പരക്കും , പാതിരിപ്പാട വിരളിപിടിച്ച കാളയെപ്പോലാകും ! കർത്താവ് കുരിശിൽ മരിച്ച ദിവസം, അവനെ കുരിശിലേറ്റിയ കയ്യാപ്പാവിന്റെ മേലങ്കി തന്നെ ഒരു കൂസലുമില്ലാതെ ധരിച്ച ഈ സത്വങ്ങളെ കാണാനും കൈമുത്താനും പള്ളിമുറ്റം ചവിട്ടാതെ [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' നമ്മെ വിലക്കിയവനെ] ഒരു ദിവസമെങ്കിലും നമുക്കൊന്ന് അനുസരിക്കാൻ മടികാണിക്കരുതേ കപടക്രിസ്തീയത കൈമുതലാക്കാത്തവരെ... samuelkoodal
കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്.
സ്ത്രീകൾക്കെതിരെ കത്തോലിക്കാസഭ നീങ്ങുകയാണ്. വലിയ ആഴ്ചയിൽ നടക്കുന്ന മഹനീയമായ ചടങ്ങുകളിൽ ഒന്നാണ് കാൽ കഴുകൽ ശുശ്രൂഷ. റോമിൽ നടന്ന കാൽകഴുകൽ ചടങ്ങിൽ മാർപ്പാപ്പ സത്രീകളുടെ പാദങ്ങൾ കഴുകി മാതൃക കാട്ടി. എന്നാൽ അഭിവന്ദ്യ മാർ ആലഞ്ചേരിയുടെ ഉത്തരവുപ്രകാരം കത്തോലിക്കാ പള്ളികളിൽ നടക്കുന്ന കാലുകഴുകൽ ചടങ്ങിൽ നിന്നും സ്ത്രീകളെ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നു.
സ്ത്രീകളെ അടിമകളായും രണ്ടാംകിട പൗരന്മാരായും ലൈംഗീക ഉപഭോഗവസ്തുവായും കണ്ടാൽ മതിയെന്ന സഭാ പുരോഹിതരുടെ നിലപാടാണിത്. ഇത് മനുഷ്യാവകാശ ലംഘനവും സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ശക്തമായി ഇതിനെ അപലപിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാദർ റോബിന്റേതുൾപ്പെടെയുള്ള പീഢനക്കേസ്സുകളിലും പുരോഹിതരുൾപ്പെട്ട കൊലപാതകക്കേസ്സുകളിലുമെല്ലാം സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകൾ. പുറത്തറിയാതെ പോകുന്നതും ഒതുക്കിത്തീർത്തതുമായ സ്ത്രീവിഷയങ്ങൾ അനവധിയാണ്. പുരോഹിതർ വിളമ്പിനൽകുന്ന കപട ആത്മീയതക്കും കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിക്കുന്നതും സ്ത്രീകൾതന്നെ. പള്ളിയിലേയ്ക്കുള്ള പണപ്പിരിവിനും ,കുർബാനക്കും, വൈദികർ നിർദ്ദേശിക്കുന്ന എല്ലാ ഭക്തസംഘടനകൾക്കും മുന്നിട്ടു നിൽക്കുന്നതും സ്ത്രീകൾതന്നെ. ധ്യാനകേന്ദ്രങ്ങളിലെ ഇവരുടെ സാന്നിധ്യത്തിനും സാമ്പത്തികസ്രോതസ്സിനും അയിത്തമില്ലതാനും. കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതരുടെ ബ്രഹ്മചര്യത്തിന് ഇടർച്ചയുണ്ടാകുമെന്നാണോ അഭിവന്ദ്യ മാർ ആലഞ്ചേരി പറയുന്നത്. പരിശുദ്ധ കന്യകാമാതാവിനെകൂടാതെ മദർ തെരേസ, അൽഫോൻസാമ്മ പോലുള്ള പുണ്യവതിമാരെ അകത്തും പുറത്തും പൊരിവെയിലത്ത് റോഡരികുകളിലും ഇരുത്തി കോടാനുകോടി സമ്പാതിക്കുന്നതിനും പുരോഹിതർക്ക് യാതോരു ലജ്ജയും ഇല്ല. ഈ പുരോഹിതരെ പത്തുമാസം ഉദരത്തിൽ ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിസെമിനാരിയിലേയ്ക്കയച്ചതിനു പിന്നിലെ പ്രധാന കരവും സ്വന്തം മാതാവിന്റേതുതന്നെയാണ്. യേശുവിന്റെ സഭയാണിതെന്ന് ഇവർ പറയുന്നുവെങ്കിൽ ആ യേശുവിനു ജന്മം നൽകിയത് മാതാവല്ലേ. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് സ്ത്രീ സമൂഹത്തെ അപമാനിക്കുവാൻ ശ്രമിക്കുന്നത് തെറ്റാണ്. പുരോഹിതരുടെ ലൈംഗീക അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടും അതുമറച്ചുവെച്ച് പള്ളിമുറികളിൽ സി. സി. ടി.വി ക്യാമറാകൾ പിടിപ്പിക്കുവാൻ തീരുമാനിച്ചും, സ്ത്രീകൾ പള്ളിമുറിയിൽ കയറരുതെന്ന നിർദ്ദേശം നൽകിയും പുരോഹിതർ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. ഏതുവിധത്തിൽ നോക്കിയാലും സഭയുടെ വളർച്ചയുടെ അടിത്തറ സ്ത്രീസമൂഹമാണെന്നുകാണാം.
തുല്യ നീതിയും, സാമൂഹികനീതിയും ഉറപ്പുവരുത്തുമെന്നുള്ള സഭയുടെ കാട്ടുനീതി ഇങ്ങനെയാണ്. ഇതിനെതിരെ പൊതു സമൂഹം രംഗത്തുവരണം പ്രത്യേകിച്ച് സഭാവിശ്വാസികൾ . കൂടാതെ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും സ്ത്രീകളും ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സാഭാനേതൃത്വത്തിന്റെ അപരിഷ്‌കൃതമായ ഈ തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ സഭയുടെ കണ്ണു തുറപ്പിക്കുന്നതിനും പരിശുദ്ധ മാർപ്പാപ്പക്കു പിൻതുണ പ്രഖ്യാപിച്ചും, സാമൂഹിക നീതിക്കും സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓപ്പൺ ചർച്ചു മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കത്തോലിക്ക പുരോഹിതരുടെ കാർമികത്വത്തിൽ പെസഹാ വ്യാഴാഴ്ച സത്രീകളുടെ പാദങ്ങൾ കഴുകി യേശുവിന്റെ മഹനീയ ശുശ്രൂഷാനുസ്മരണം നടത്തുന്നതാണ്. അഭിവന്ദ്യ പിതാവ് ഈ തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഹോ ,ഭയങ്കരം! കുടലിൽ ചന്തയിലെ മീൻകാരികൾ പറയാൻ മടിക്കുന്ന പരത്തെറികൾ ദാ ഒരു ലോകപ്രശസ്ത പാസ്റ്റെർമോൻ മീഡിയാകളിൽ വയറലാക്കുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ] !
എന്റെ ഭാര്യ ആലീസ് പാതിരിമാരെ പണ്ടേ വീട്ടിൽ കയറ്റുകയില്ല ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം അവളുടെ ജേഷ്ഠത്തിയെ എറണാകുളം എളംകുളം ഓർത്തഡോൿസ് പള്ളി വികാരി പീഡിപ്പിക്കാൻ പണ്ട് ശ്രമിച്ചുപോലും ! ,[സ്തോത്രം ഹല്ലേലുയ്യാ ],അമ്മാമ്മ അവനു കന്നംനോക്കി തല്ലും അന്നേ ''പഡാന്നു'' കൊടുത്തതായിരുന്നു!,[സ്തോത്രം ഹല്ലേലുയ്യാ ],തൊപ്പി വലിച്ചു മുറ്റത്തോട്ടു ഒരു ഏറും കൊടുത്തു,ജനലിലൂടെ !,[സ്തോത്രം ഹല്ലേലുയ്യാ
എന്നിരുന്നാലും ആലീസിനു ഇന്നും ഈ വർഗത്തെ പേടിയാണ്! പക്ഷെ അവക്ക് പാസ്റ്ററന്മാരോടൊരു മൃദു സമീപനമായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ], ഇന്ന് ഈ പാസ്റ്ററുടെ തെറിയഭിഷേകം കേട്ടതില്പിന്നെ ഇവന്മാർക്കും എന്റെ വീട്ടിൽ സ്ഥാനമില്ലാതായി! ,[സ്തോത്രം ഹല്ലേലുയ്യാ] ഒരു ലണ്ടൻകാരൻ പയ്യനെ ഒരു വെകിടന് പാസ്റ്റർ കർത്തൃനാമത്തിൽ ''തെറിയിൽ ജ്ഞാനസ്നാനം'' ചെയ്യിച്ചത് കേൾട്ടപ്പോൾ ,[സ്തോത്രം ഹല്ലേലുയ്യാ ], ആലീസ് "അയ്യോ അയ്യോ എന്ന് പലകുറി വിളിച്ചുപോയി സത്യം! ആ സമയം ദയനീയം ,[സ്തോത്രം ഹല്ലേലുയ്യാ ],
ക്രിസ്തു ഒരു പ്രജാപതി ആണെന്ന് വേദങ്ങളിൽ വിവരിക്കുന്നതായി ഒരു പ്രചാരണമുണ്ട്! ,[സ്തോത്രം ഹല്ലേലുയ്യാ ], എന്ന് വച്ചാൽ "വാകീറിപാസ്ടരുടെയും നാണമില്ലാപ്പാതിരിയുടെയും കുത്തകയല്ലെന്റെ കർത്താവ് "എന്നർത്ഥം ! ,[സ്തോത്രം ഹല്ലേലുയ്യാ ], കാലമധികം ഇനിയും ഇവരോട് ക്ഷമിക്കുമെന്നു തോന്നുന്നില്ല! ഭാരതത്തിലെ ഹിന്ദുമൈത്രി ഇവന്മാരെ കല്ലെറിയും നിശ്ചയം ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം ''ക്രിസ്തുവും കൃഷ്ണനെപ്പോലെ ഒരു ലോകഗുരുവാണു'' എന്ന് ഇവർക്ക് അറിയാം ! അവനെ ളോഹയ്ക്കുള്ളി തിരുകിക്കയറ്റാമെന്നു വിചാരിക്കുന്ന പോഴൻപാതിരീ, നിനക്ക് ഹാ കഷ്ടം ,[സ്തോത്രം ഹല്ലേലുയ്യാ ],പാസ്റ്റർമോനെ, കർത്താവിനെ വെറുതെ വീട് ,[സ്തോത്രം ഹല്ലേലുയ്യാ ],...അതാണ് നിനക്കും നല്ലതു!,അവന്റെ നാമം നിനക്കിനിയും ഈ നാവുകൊണ്ട് വയറ്റിപ്പാടിന് വേണ്ടി അമ്മാനമാടാനുള്ളതല്ല കുട്ടാ ,[സ്തോത്രം ഹല്ലേലുയ്യാ ],[സ്തോത്രം ഹല്ലേലുയ്യാ ],അല്ലാഞ്ഞാൽ "ബ്ലാക്ക് ക്യാറ്സ്"നെ ak47 നുമായി കാവൽ നിറുത്തിയാലും കാലം നിന്റെയീ പ്രസംഗത്തൊഴിൽ നിർത്തിക്കും! ,[സ്തോത്രം ഹല്ലേലുയ്യാ ],ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത അധമന്മാരെ, ..നീയൊക്കെ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ],samuelkoodal
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ. കള്‍ക്ക് കഴിഞ്ഞ വര്‍ഷം വിദേശ ഫണ്ട് വന്നത് 4083.20 കോടി രൂപയാണ്. ഇതില്‍ നല്ലൊരു പങ്കും കത്തോലിക്കാ രൂപതകള്‍ക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആണ് ലഭിച്ചിട്ടുള്ളത്. ഈ തുക എങ്ങിനെ ചിലവഴിക്കപ്പെടുന്നു എവിടെ നിന്ന് എന്തിനുവേണ്ടി ലഭിക്കുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിന് വര്‍ഷാവര്‍ഷം കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അതുപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പിള്ളി രൂപത, തൃശ്ശൂര്‍ അതിരൂപത തുടങ്ങിയവയുടെ സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പരിശോധിച്ചതില്‍ കണക്കുകളിലെല്ലാം തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
തിരിമറികള്‍ ശ്രദ്ധയില്‍ പെട്ടതുപ്രകാരം നടപടികള്‍ ആരംഭിച്ചതായും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ പരാതികള്‍ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ സംബന്ധിച്ചു വിശദാംശം ചോദിച്ചുകൊണ്ടു നല്‍കിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ മന്ത്രാലയം മടിക്കുകയാണ്. അതിനായി വിചിത്രമായ കാരണം ആണ് ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭാസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങള്‍ അല്ല എന്നും അതുകൊണ്ട് അവയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെങ്കില്‍ സഭ സമ്മതിക്കണം എന്ന് പറഞ്ഞാണ് നിഷേധിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വിശ്വാസികളുടെ പേരില്‍ ലഭിക്കുന്ന തുക എങ്ങിനെ ചിലവഴിക്കുന്നു എന്ന് വിശ്വാസികള്‍ അറിയേണ്ട എന്ന് സഭ ശാഠ്യം പിടിക്കുന്നു എന്നതാണ്.
നോട്ടുനിരോധനത്തിന്റെ ഭാഗമായി പഴയ നോട്ടുകള്‍ നിശ്ചിതകാലാവധിക്കുള്ളില്‍ മാറ്റി എടുക്കണം എന്ന് വന്നപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച തുകയും, മുന്‍കാലങ്ങളില്‍ നിക്ഷേപിച്ചിരുന്ന തുകയേക്കാള്‍ 1000 (ആയിരം) കോടിയോളം അധികമായിരുന്നു. ഈ സാഹചര്യത്തിലാണ് സി. അഭയ കേസും, ഫാ. റോബിന്‍ വടക്കുംഞ്ചേരി, ഫാ. എഡ്വിന്‍ ഫിഗറസ്, ഫാ. രാജു കൊക്കന്‍ എന്നിവരുടെ ബാലികാ പീഡനങ്ങളും, കൊല്ലത്തെ വൈദിക വിദ്യാര്‍ത്ഥി പീഡനം തുടങ്ങിയവ ആവര്‍ത്തിക്കുന്നത് വിലയിരുത്തപ്പെടേണ്ടത്. ഇതു സംബന്ധിച്ചുള്ള നിയമ നടപടികള്‍ അനായാസം നേരിടുവാനും, സ്വാധീനം ചെലുത്തുവാനും ഇവര്‍ക്ക് കഴിയുന്നത് ആരോടും കണക്കു പറയാന്‍ ബാധ്യതയില്ലാത്ത തുക കൈവശം ഉള്ളതുകൊണ്ടാണ് എന്ന് യോഗം വിലയിരുത്തി. കത്തോലിക്കാ വിശ്വാസികളുടെ പേരില്‍, എന്നാല്‍ വിശ്വാസികളുടെ യാതൊരു വിധ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും ചിലര്‍ നടത്തുന്ന നിയമവിരുദ്ധവും കത്തോലിക്കാസഭയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതും ആയ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ട്രഷറര്‍ ലോനന്‍ ജോയ്, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ബാബു ഈരത്തറ, സന്തോഷ് ജേക്കബ്ബ്, ജോര്‍ജ്ജ് ജോസഫ് കട്ടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സഭയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സന്തോഷ് ജേക്കബ്ബിനെ യോഗം ചുമതലപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഫേസ്‌ബുക്കിൽ രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് ശ്രീ അലക്സ് കാവുംപുറത്ത് എഴുതിയ കമെൻറിൽ സഭയിൽ അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിൻറെ ശ്രദ്ധയിൽ പെടുത്താൻവേണ്ടി പത്ത് പ്രധാന ആവശ്യങ്ങൾ കുറയ്‌ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എത്രയോ അഭ്യർത്ഥനകൾ, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാർ മെത്രാന്മാർക്കും മെത്രാൻസിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം നൽകിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്. ആനപ്പുറത്തിരിക്കുന്നവർക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാൻസംഘം അവർക്കുവേണ്ടിയാണ് നിലനിൽക്കുന്നത്. വിശ്വാസികളുടെ ആത്മീയ വർദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസികൾ ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാൻ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമൻ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാർക്കുമുള്ളത്. അതല്ലായിരുന്നെങ്കിൽ ആത്മാർത്ഥമായി സഭയെ സ്നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുകൾ യഥാർത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് ഈ മെത്രാന്മാർക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായർക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവർക്കില്ല. അവരുടെ മുൻപിൽ അല്മായർ അവരെ അനുസരിക്കേണ്ട വെറും അടിമകൾ മാത്രമാണ്. സഭ ദൈവജനത്തിൻറെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തിൽ കയറിനിന്ന് അവർ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയിൽ. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാൻ നമ്മുടെ കർത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരിൽ കട്ടിയായിപ്പോയി.
ഏതായാലും അലക്സ് ആവശ്യപ്പെട്ടതിനാൽ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി (ആ പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിൻറെ കാതൽ.) ചില നിർദേശങ്ങൾ സഭാധികാരത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.
1. മാർതോമാക്രിസ്ത്യാനികളുടെ പൂർവ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനകൾ പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാൻറെ സ്വത്തായി. ആ നിയമത്തിൽ മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിൻറെ യഥാർത്ഥ ഉടമകളായ ഇടവകാംഗങ്ങൾക്ക് വിട്ടുകൊടുക്കണം.
2. മാർതോമാ ക്രിസ്ത്യാനികൾ അവരുടെ പള്ളിയുടെ ഭരണം നിർവ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്. സീറോ മലബാർ മെത്രാൻ സിനഡ് ആ പഴയ പള്ളിഭരണ സമ്പ്രദായത്തെ നിർജീവമാക്കി വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗൺസിൽ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവർ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.
3.മാർതോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാർതോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്കൽ ഗോവർണദോറുടെ 'വർത്തമാനപ്പുസ്തകം' കാണുക. മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണമായിത്തന്നെ അവർ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ. മാർതോമാ നസ്രാണി സഭയുടെ പൂർവ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാർ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.
4. മാർതോമാ നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മികശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാൻ ഭരണം നമ്മുടെ സഭയിൽ ആരംഭിച്ചത്. മെത്രാൻ രൂപതയുടെ ഭരണാധികാരിയാകാൻ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാർക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാൻ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേർന്നുള്ള രൂപതായോഗത്തിൽ നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.
5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങൾ ഉണ്ട്. അതിലൊരു ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയൻ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. കൽദായ മെത്രാന്മാർ അർപ്പിച്ചിരുന്ന റാസകുർബ്ബാന നമ്മുടെ കത്തനാരന്മാർ അർപ്പിച്ചിരുന്നില്ല. ഉദയമ്പേരൂർ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാൻ പരിശ്രമിച്ചത്. ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിർണയത്തിൻറെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിൻറെ പഴയ ഭാഷയുടെ അടിസ്ഥാനത്തിൽ കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാർ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേർന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാർതോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.
6. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു. കാലാന്തരത്തിൽ മാർതോമാ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാൻ കടമയുണ്ടെന്ന് കൗൺസിൽ പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമൻ കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാർതോമായുടെ മാർഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.
7. മാർതോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഒരു യേശുശിഷ്യനാൽ സ്ഥാപിതമെങ്കിലും ഇന്നിപ്പോൾ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കൽദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാർതോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടികൾ മെത്രാന്മാർ സ്വീകരിക്കണം.
8. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോൻ നിയമം റോമൻ പൗരസ്ത്യസഭകളിൽ പെടാത്ത മാർതോമാ നസ്രാണി കത്തോലിക്കസഭയിൽ 1991 മുതൽ നടപ്പിലാ ക്കി. ആ കാനോൻ നിയമ സംഹിതയ്ക്കുപകരം മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.
9. മാർതോമാ ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധരുടെ സ്വരൂപങ്ങൾ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികൾക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളിൽ രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതിൽ പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങൾ പള്ളികളിൽനിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാൻ വിശ്വാസികളെ പഠിപ്പിക്കണം.
10. ഉദയമ്പേരൂർ സൂനഹദോസുവരെ (1599) മാർതോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീൻ സഭാനിയമം നടപ്പിലാക്കിയത്. മാർതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികർക്ക് വിവാഹം ചെയ്യാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കണം.
11. ക്രിസ്തീയ ന്യൂനപക്ഷത്തിൻറെ പേരിൽ ഗവൺമെൻറ് നൽകിയിരിക്കുന്ന അവകാശങ്ങൾ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കയാണ്. എന്നാൽ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങൾ സഭയിൽ വരുത്തണം.
12. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമൻസഭകളുടെ ചരിത്രവും വേദപാഠക്ലാസുകളിൽ പ്രധാന വിഷയമായി പഠിപ്പിക്കണം. മാർതോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികൾക്കും ലഭിക്കണം.
ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമം നടപ്പിലാക്കുകയും മാർതോമാ നസ്രാണി സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെമേൽ കെട്ടിയേല്പിക്കുകയും ചെയ്തു. നാളിതുവരെ സീറോ മലബാർ മെത്രാന്മാർ നടത്തിയ സഭാനവീകരണത്തിൽ ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത തർക്കമറ്റ കാര്യമാണ്. ആയതിനാൽ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാർതോമായുടെ മാർഗവും വഴിപാടിൻറെയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താൻ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഗാഢം പുണർന്നു ,അങ്കുരിത പുളകം കളർന്നെഴുമെൻ കപോലമതിങ്കൾ അൻപൊടു തിങ്കൾ മുഖത്തെ അണച്ചധരത്തെ നുകര്ന്നും, പല ലീല തുടര്ന്നു "
എന്ന് മാധുരിയമ്മയെക്കൊണ്ട് ദേവരാജൻ മാസ്റ്റർ പാടിച്ച ,''ഇരയിമ്മൻ തമ്പി ചൊല്ലും ശൃംഗാര പദലഹരി'', കുട്ടിക്കാലത്തേ കേട്ട് രസിച്ചു വളർന്ന എനിക്കീ ശശീന്ദ്രൻ മന്ത്രിയെ കല്ലെറിയാൻ,മനസ്സാവുകില്ല ! "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'' എന്ന എന്റെ ക്രിസ്തുവിന്റെ ''വേശ്യക്കുള്ള ന്യായീകരണം'' ഓർക്കുമ്പോൾ ..പാവം മന്ത്രിയുടെ വയസുകാലത്തെ മൂരിശൃംഗാരത്തോടു ഒരിത്തിരി സഹതാപമേയുള്ളൂ.
മീഡിയ പറയാൻ മറന്ന ഒരു കാര്യം, ഈ ഇര ഈ സംഭാഷണത്തിൽ രസിച്ചിരുന്നതുകൊണ്ടാണ് നമുക്കിത്ര നീളത്തിൽ ശബ്ദലേഖനം കേൾക്കാനായത് ! സ്വരത്തിൽ അരുചി തോന്നിത്തുടങ്ങിയപ്പോളേ ഫോൺ കട്ട് ചെയ്യണ്ട മഹതി, അത് കേട്ട് രസിച്ചു റെക്കോർഡ് ചെയ്തു, ലോകത്തിനു മുൻപിൽ ആ ജീവിതം നാറ്റിയത് ശരിയെന്നു ഘോഷിക്കുന്നവരെ, ഹ കഷ്ടം! ''വിശ്വാസവഞ്ചന'' കൊലപാതകത്തിന് തുല്യം തന്നെയാണെന്നാണെന്റെ നീതിബോധം!
എന്നാൽ ''ആസനത്തിൽ ആലുകിളിച്ചാലും അതുമൊരു തണലാക്കി മാറ്റുന്ന'' മറ്റിതര രാഷ്ട്രീയക്കാരെ ഒത്തുനോക്കുമ്പോൾ, ''ശശീന്ദ്രൻ ഒരു തറവാടി'' എന്നേ, തെറ്റും കുറ്റവും ചെയ്യുന്ന പാപികളായ സാധാ ക്രിസ്ത്യാനിക്ക് പറയുവാനായ്ക്കൂ ..'എറർ ഈസ് ഹുമൈൻ' [രാജ്യം കൊള്ളയടിച്ചില്ലല്ലോ]! എന്നാൽ വീട്ടിൽ കൂദാശയ്ക്കുവന്നു ''അപ്പനെ ലോത്താക്കുന്ന'' തനി നിക്രിഷ്ട ജീവികളെ ന്യായീകരിക്കാൻ, പള്ളിയിൽ വരുന്ന സകല മഹതികളെയും ''അച്ഛനെ കുമ്പസാരിച്ചു ആക്കുന്നവളാമാരെന്നു'' പറയുന്ന കർദ്ദിനാളിന്റെ മനഃസാക്ഷിയില്ലാത്ത മനസ്സിനോട് തെല്ലും ഒത്തുചിന്തിക്കാൻ എനിക്ക് ആവുകില്ലൊരുനാളും! പള്ളികളിൽ ഹാശാ ആശയിൽ ഈക്കുറി പെണ്ണാടുകളുടെ നീണ്ട നിര കുമ്പസാരിക്കാൻ കാണുകയില്ല നിശ്ചയം ! കാരണം , പെണ്ണിനെ പള്ളിയിൽ വിളിച്ചുവരുത്തി ആക്ഷേപിക്കുന്ന പാതിരിമൂത്തവരുടെ ഈ നീതികേടു മാനമുള്ള മഹതികൾ ഇനിയും സഹിക്കുകയില്ല! എന്നിട്ടും ''ഓൾ കുമ്പസാരിച്ചു പാതിരിയെ പാപിയാക്കാനാണ് പള്ളിയിൽ വരുന്നതെങ്കിൽ'' പള്ളിയിലും നാളെ ''സദാചാര പോലീസ്'' ഉണ്ടാവുകയില്ലെന്നാരു കണ്ടു ? പാതിരി താറുടുക്കു ..കോണകശീല ഒരു ശീലമാക്കൂ ..samuelkoodal
"കുമ്പസാരക്കൂട്ടിൽ ലൈഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു സ്ത്രീകൾ വൈദീകരെ പ്രകോപിപ്പിക്കുന്നുവെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി" എന്ന ജോയ് കൊച്ചുവാർക്കയുടെ കുറിപ്പ് ഇന്നലെ ഫേസ്ബുക്കിൽ കണ്ടപ്പോൾ, "അരി തിന്നതുമല്ല ആശാരിച്ചിയെ കടിച്ചതുമല്ല; പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് " എന്ന പഴൻചൊല്ല് ഞാൻ ഓർത്തുപോയി! ഏദനിലെ പാമ്പിനെ ഞാൻ "പാതിരിപ്പാമ്പ് "എന്ന് വിളിച്ചു പണ്ടേ ആക്ഷേപിക്കാറുള്ളത് സത്യമായല്ലോ എന്നൊരഭിമാനവും എനിക്ക് തോന്നി!
"സ്വന്തം പെറ്റതള്ളയ്ക്കു പോലും ഇത്തിരി അന്തസും കുലീനത്തവും, ആ അമ്മയുടെ മടിയിൽകിടന്നു പാലുകുടിച്ച മകൻ കൊടുത്തില്ലല്ലോ ളോഹയ്ക്കുള്ളിൽ കയറിയതിനാൽ" എന്നോർത്തു പോയി ഞാൻ! !
"ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ ഒരു പെണ്ണുമാത്രമേ ഉപകാരണമായുള്ളൂ / പിതാവ് 'ഒറിജിനൽ' സ്വർഗസ്ഥപിതാവ് തന്നെ ," എന്ന് ജനത്തെ പഠിപ്പിച്ച കത്തോലിക്കാസഭയെ, / മറ്റിതര സഭകളെ, നിങ്ങൾക്ക് നാണമാവുന്നില്ലേ ഈ മാതിരി കേസുകെട്ടുകളെ ളോഹയ്ക്കുള്ളിൽ കാലമെല്ലാം ചുമക്കാൻ? അവ്വയെ വേദമോതി പണ്ട് ചതിച്ച ഏദനിലെ പാതിരിപ്പാമ്പെ, നിന്റെ തല ഭാരതത്തിലെ മനുഷ്യപുത്രൻമാർ തകർക്കും! ''ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി'' ! എന്നൊന്നും ളോഹയ്ക്കുള്ളിൽ കയറിയതില്പിന്നെ താങ്കൾ കേട്ടിട്ടില്ലേ?അമ്മയുടെ മുലകുടിച്ച ഒറ്റ ക്രിസ്തീയനും ഈ പാതിരിപ്പാമ്പിന്റെ മുന്നിൽ ഇനിയും മുട്ടുകുത്തി {ഇവർ നമ്മെ പാപികൾ എന്ന് നാമകരണം ചെയ്തതിനാൽ} കുമ്പസാരിക്കരുതേ ! മക്കളെ പെറ്റ ഭാരതത്തിലെ അമ്മമാരെ, ഇനിയും ഈമാതിരി ആക്ഷേപം കേൾക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ ..ക്രിസ്തുവിനെ ഇനിയെങ്കിലും നിങ്ങൾ അനുസരിക്കൂ...ഒരു പുരോഹിതനോളം പാപം ചെയ്യാൻ ഒരു മനുഷ്യനും ഒരിക്കലും ഭൂമിയിൽ കഴിയില്ല ദൈവജനമേ!!
ഏതു അവിഞ്ഞ രാഷ്ട്രീയക്കാരനും ''ബന്ധു, ഹർത്താൽ'' ആഹ്വാനം ചെയ്‌താൽ, നാവടക്കി കതകടച്ചു വീട്ടിൽ കുത്തിയിരിക്കുന്നവരെ, നിങ്ങളുടെ പാപപരിഹാര ഹോമബലിയായി ക്രിസ്തു കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഈ ദുഖവെള്ളിയാച്ച ഒരു ''വെരിഗുഡ്ഫ് ഫ്രൈഡേ '' ആക്കൂ... ക്രിസ്തുവിനെ ഒരു ദിവസം അനുസരിക്കൂ ...''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകാതെയിരിക്കൂ''..എങ്കിൽ ഈ കർദ്ദിനാൾ, അതിയാനെ കാലൻ ചെയ്യുന്നതുവരെ അമ്മയെ/അമ്മമാരെ ഇനിയും അപമാനിക്കുകയില്ല, പൗരോഹിത്യമെന്ന ഈ ഓച്ചിറകാളകൾക്കു വേണ്ടി! ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal !
പരിസ്ഥിതി സംരക്ഷണത്തിന് എന്ന പേരില്‍ കപട പരിസ്ഥിതിക്കാര്‍ നാടിന്റെ വികസനം മുടക്കുകയാണെന്നും അതനുവദിക്കുകയില്ലെന്ന ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും പത്രപ്രസ്ഥാവനകള്‍ നാം വായിക്കുകയുണ്ടായല്ലോ ? ഇത് പൂര്‍ണ്ണമായും ശരിയല്ലെങ്കിലും അല്പം സത്യം ഇതിലില്ലേ എന്ന ശങ്കയുണ്ട്. എന്തെന്നാല്‍ പുഴയിലെ മണലെല്ലാം വാരി പുഴ നശിപ്പിച്ച് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഫ്‌ളാറ്റ് എന്ന ഓമനപ്പേരില്‍ പത്തും പതിനഞ്ചും നിലകളുള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കിയതുകൊണ്ട് പുഴ നശിച്ചോ, മണല്‍ ഇല്ലാതായോ ? ഫ്‌ളാറ്റുകളെല്ലാം എടുക്കാന്‍ ആളില്ലാതെ അനാഥമായി കിടക്കുകയാണെന്നുള്ളത് വേറെ കാര്യം. മഴയില്ലാഞ്ഞിട്ടാണ് പുഴയില്‍ വെള്ളമില്ലാതായതെന്ന് ന്യായീകരിക്കാന്‍ കഴിയുമല്ലോ. കുന്നുകള്‍ ഇടിച്ചു നിരത്തി നിരപ്പാക്കിയപ്പോള്‍, നെല്‍പ്പാടങ്ങള്‍ നികത്തി കൊട്ടാരങ്ങള്‍ തീര്‍ത്തപ്പോള്‍, കുളങ്ങളും ജലസ്രോതസ്സുകളും ഇല്ലാതാക്കിയപ്പോള്‍ ജലം കിട്ടാതിരിക്കുന്നത് ചുമ്മാ കപടപരിസ്ഥിതിക്കാര്‍ പറഞ്ഞുപരത്തിയതാണോ എന്നും ജനം ചിന്തിക്കട്ടെ. പണ്ടത്തെ പരിസ്ഥിതിക്കാര്‍ വിലപിച്ചിട്ട് എന്ത് മണ്ണാങ്കട്ടയുണ്ടായി. എല്ലാം ക്രമമായും സുതാര്യമായുമല്ലേ അക്കാലത്ത് നടന്നത്.
ഇതാണ് ചില വികസന വാദികളും രാഷ്ട്രീയക്കാരും പറയുന്നത് പരിസ്ഥിതിക്കാരില്‍ പലരും കപട പരിസ്ഥിതിക്കാരും വികസന വിരോധികളുമാണെന്ന്. കപടപരിസ്ഥിതിക്കാര്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരായ ചില മതാധികാരികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഇവര്‍ കാപട്യമില്ലാത്തവരും പരിശുദ്ധരും നിഷ്‌ക്കളങ്കരുമായിരിക്കണം ഇവരുടെ വരവോടെ എല്ലാം ശരിയാകും. പലതും ശരിയായിക്കൊണ്ടിരിക്കുന്നതല്ലേ നാം പല പല സ്ഥലങ്ങളിലും നിന്നു വരുന്ന പത്രവാര്‍ത്തകളില്‍ നിന്നും ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
മലയാറ്റൂര്‍ മലയടിവാരത്തെ കണ്ണിമംഗലം റോഡിന്റെ പ്രവേശന കവാട പരിസരത്ത് ആധുനിക രീതിയിലുള്ള ഒരു ടാര്‍മിക്‌സിങ്ങ് കമ്പനി ഈ പഞ്ചായത്തിലെ തന്നെ ഒരു വ്യവസായ പ്രമുഖന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനനെതിരെ ഈ പരിസരത്തെ ജനങ്ങള്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങി. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷത്തിനുവേണ്ടി ഒരു സഹായമെത്രാനും പരിസരപ്രദേശങ്ങളിലെ ഒരു ഡസനോളം പുരോഹിതരും പങ്കെടുത്ത് പ്രസംഗിച്ചു. ഇവരുടെയൊക്കെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത പേപ്പറുകളില്‍ കണ്ട് ജനം ഹര്‍ഷപുളകിതരായി. മലയാറ്റൂര്‍ പ്രദേശത്തുള്ള പല അനധികൃത പാറമടകള്‍ക്കെതിരെയുള്ള സമരങ്ങളിലൊന്നും ഇവരെയൊന്നും അക്കാലത്ത് കാണാതിരുന്നത് അവരൊക്കെ ധ്യാനത്തിന് പോയിരുന്നിട്ടായിരിക്കണമെന്ന് നാട്ടില്‍ പലരും പറയുന്നത് കേട്ടു.
22.03.2017ല്‍ എറണാകുളത്തു നടന്ന ലോകജലദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു. സാമൂഹ്യസാംസ്‌കാരിക പ്രമുഖരും മറ്റു മതനേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നത് പ്രശംസാര്‍ഹം തന്നെ. ഇനിയെങ്കിലും പെരിയാര്‍ മലിനീകരണം കുറയുമല്ലോ എന്ന് ആശ്വസിക്കാം.
നൂറുകണക്കിന് മോഡേണ്‍ റൈസ്മില്ലുകളുടെ, പ്ലൈവുഡ് കമ്പനികളുടെ, ക്രഷറുകളുടെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപങ്ങളുടെ ഇവയുടെയൊക്കെ മലിനീകരണങ്ങള്‍ക്കെതിരെ ധാരാളം മതപണ്ഡിതന്മാര്‍ പങ്കെടുത്ത് പരിഹാരം ഉണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം - ആത്മീയ കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞ് ബാക്കി കിട്ടുന്ന വിലയേറിയ സമയക്രമമനുസരിച്ച്.
പെരുമ്പാവൂരിലെ ഒരു വന്‍ വ്യവസായ സ്ഥാപനം കുടിവെള്ളം മലിനമാക്കുന്നതിനെതിരെ ആയിരങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കിയ ഒരു പാവം യുവപുരോഹിതന്‍ ഇപ്പോള്‍ സമരത്തിന്റെ കട്ടയും പടവും മടക്കി നിഷ്‌ക്രിയനായി അതേ പള്ളിയില്‍ ഇപ്പോഴും വികാരിയായി തുടരുന്നത് ആരുടെ കൈകടത്തല്‍ മൂലമാണെന്ന് പരിസരവാസികളായ വിശ്വാസികള്‍ ചോദിക്കുന്നു. ഈ സമരത്തില്‍ വികാരിയോടൊപ്പം പങ്കെടുത്തതിന്റെ പേരില്‍ പ്രമുഖ പരിസ്ഥിതി നേതാക്കളും പരിസരവാസികളായ ജനങ്ങളും കള്ളക്കേസുകളില്‍ കുടുങ്ങി കോടതി കയറിയിറങ്ങി ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് ആയുസ്സുപോലും നഷ്ടപ്പെടുത്തി കാലം തള്ളിനീക്കുകയാണ്. ആമ്മേന്‍
ഈ അടുത്തകാലത്തായി പുരോഹിതരുടെ ലൈംഗിക വീഴ്ചകളെപ്പറ്റി നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നു. ഈ കേൾക്കുന്ന സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു പ്രത്യേക ക്രൈസ്തവ പുരോഹിത സംസ്കാരം (മെത്രാൻ-വൈദിക-കന്യാസ്ത്രി രഹസ്യധാരണ) അതിൽ ലയിച്ചുകിടപ്പില്ലേയെന്ന് നാം സംശയിക്കണം. ഒരൊറ്റ ഘടകം മാത്രമാണ് വൈദികരുടെ ലൈംഗിക വീഴ്ചകൾക്ക് കാരണമെന്ന് അനുമാനിക്കാൻ നമുക്ക് സാധ്യമല്ല.
ആദ്യമെതന്നെ നാം ചിന്തിക്കേണ്ടത് പുരോഹിതർ പാപമോചനം നൽകുന്ന പ്രവൃത്തിയിൽ വ്യാവൃതരായിരിക്കുന്നവരാണെന്ന വസ്തുതയാണ്. പാപികൾ മനഃസമാധാനത്തിനായി അവരെ സമീപിക്കുന്നു. വൈദികൻറെ വികാരത്തെ നിയന്ത്രിച്ചുകൊണ്ട്, പാപികൾക്ക് ആത്മധൈര്യം നൽകി, അവരെ ആശ്വസിപ്പിച്ച് ഒരു പുതുജീവിതത്തിലേയ്ക്ക് നയിക്കുകയെന്നതാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന കടമ. ഭീകരമായ ലൈംഗിക കുറ്റവാളികളെയും നല്ല നാളെയിലേയ്ക്ക് നയിക്കുകയാണ് ഒരു പുരോഹിതൻ ചെയ്യേണ്ടത്. അത് അദ്ദേഹത്തിൻറെ ജോലിയുടെ ഭാഗം മാത്രമാണ്. ഒരു വൈദികനെ സംബന്ധിച്ചുള്ള കുറ്റാരോപണങ്ങൾ ഒരു മെത്രാൻറെ മുൻപിലെത്തുമ്പോൾ ആ മെത്രാനും ചിന്തിക്കുന്നത് മുടിയനായ പുത്രൻറെ പിതാവിൻറെ സ്ഥാനത്തുനിന്നാണ്. സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകേണ്ടതാണെങ്കിലും, പുരോഹിത ലൈംഗിക അതിക്രമത്തിൻറെ ഗൗരവവും അതുകൊണ്ട് ഇരകൾക്കു സംഭവിക്കുന്ന ശാശ്വതമായ ഹാനിയേയും സംബന്ധിച്ചുള്ള യഥാർത്ഥ ഗ്രാഹ്യം വൈദികർക്കോ മെത്രാന്മാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. അതിൻറെ പ്രധാന കാരണം അവർ പീഡിതരുടെ കഥ ഇരുന്ന് കേട്ടിട്ടില്ലന്നുള്ളതാണ്. മാനന്തവാടി മെത്രാൻ കൊട്ടിയൂരെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുമായിരുന്ന് അവളുടെ വേദനകളെ മനസ്സിലാക്കിയതായി നാം കേട്ടില്ല. എന്നാൽ റോബിനെന്ന അച്ചൻ മെത്രാനുമായി ഇടപഴക്കിയിരുന്ന വ്യക്തിയാണ്. ഇവിടെ മെത്രാനും-ഇരയും, മെത്രാനും-വൈദികനും തമ്മിലുള്ള അടുപ്പത്തിൻറെ വിഷയം പ്രാധാന്യമർഹിക്കുന്നതാണ്. കാരണം മെത്രാന് ഇരയുടെ വശം അമൂർത്തമാണ്.
വേറൊന്ന്, വൈദികരുടെ ഇടയിലുള്ള ഒരു പ്രവണതയാണ് പൗരോഹിത്യത്തെ ഉയർത്തികാണുകയും കാണിക്കുകയുമെന്നുള്ളത്. വൈദികർക്ക് പ്രത്യേകാൽ എന്തോ അന്തസ്സും ദൈവകൃപയുമുണ്ടെന്ന് അവർതന്നെ ധരിച്ചുവശായിരിക്കുന്നു. ആ അന്തസ്സും ദൈവകൃപയും എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്നും പുരോഹിതഗണം കരുതുന്നു. ഒരു പുരോഹിതൻ എത്ര തെറ്റുകാരനാണെങ്കിലും അദ്ദേഹം പുരോഹിതനാണ്. എന്തു വിലകൊടുത്തും ആ പൗരോഹിത്യത്തെ നിലനിർത്തുക എന്നത് പൗരോഹിത്യാധിപത്യത്തിൻറെ നിലപാടാണ്. അതുകൊണ്ടാണ് മെത്രാന്മാർ ഒരു വ്യക്തിയിലെ പൗരോഹിത്യത്തെ നിലനിർത്താൻവേണ്ടി പെടാപ്പാടുപെടുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ബിവ്യബലിയെ ബഹുലീകരിക്കുന്നതിൽ അർത്ഥമില്ലെന്നു സ്ഥാപിച്ച കാൾ റാണറെ (Karl Rahner) സഭ നിശബ്ദനാക്കി. കാരണം ഒരു പുരോഹിതൻറെ പ്രധാന തൊഴിൽ ദിവ്യബലി അർപ്പണമാണല്ലോ. തെമ്മാടികളായ വൈദികരെ സംരക്ഷിക്കുന്ന മറ്റു വൈദികരും മെത്രാന്മാരും പൗരോഹിത്യമെന്ന അന്തസ്സിനെ അവമാനിക്കുകയും നല്ല പുരോഹിതർക്കത് ദുഷ്‌പേരിന് കാരണമാകുകയും ചെയ്യുന്നു. നല്ല പുരോഹിതർ എന്തുകൊണ്ട് കൂട്ടമായി ഇതുസംബന്ധമായി കൂടുതൽ വാചാലരാകുന്നില്ല എന്നത് എന്നെ വിസ്മയിപ്പിക്കുകയും അതോടൊപ്പം കുണ്ഠിതനാക്കുകയും ചെയ്യുന്നു. പുരോഹിതർ പൗരോഹിത്യത്തിൻറെ സംരക്ഷണാർത്ഥം മാത്രം നിലകൊണ്ട് തെറ്റിനെതിരായി വാതുറക്കാത്തത് ഖേദകരം തന്നെ. വൈദികരിലും ഗൗരവതരമായ തെറ്റുകളിൽ ഉൾപ്പെടുന്നവരുണ്ടെന്ന് പുരോഹിതർതന്നെ സമ്മതിക്കാത്തിടത്തോളം കാലം അവരിലുള്ള സഭാപൗരരുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സഭ അജഗണങ്ങളുടെ ആധ്യാത്മികവും സാൽമാർഗ്ഗികവുമായ കാര്യങ്ങൾക്ക് ഊന്നൽനൽകാതെ 'കൂദാശ ഫാക്ടറി' മാത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോകുന്നു. കൊടും പാപിയായ വൈദികൻറെ ദിവ്യബലിയും യഥാർത്ഥ ബലിയാണെന്ന് മെത്രാന്മാരും വൈദികരും പഠിപ്പിക്കുമ്പോൾ ആ ബലിയെയും വിശ്വാസികളെയും അവർ നിന്ദയോടെയാണ് കാണുന്നത്. സാധാരണക്കാർക്ക് ദിവ്യബലിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുമാത്രം മതി. ഒരു പാപിയായ മെക്കാനിക്കിനും കാറോടിക്കാം. പക്ഷെ സഭ അങ്ങനെ ഓടുമോ? സഭാസിദ്ധാന്തം ദിവ്യബലിയെ സംരക്ഷിക്കാനാണ്; മോശമായ പുരോഹിതരെ രക്ഷിക്കാനല്ല. തെറ്റുചെയ്തയാൾ മനസ്തപിക്കുകയും സിവിൽ കോടതി ചുമത്തുന്ന ജയിൽവാസവും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ സമൂഹാംഗമാകുമെങ്കിലും പഴയ പൗരോഹിത്യപദവി നഷ്ടപ്പെട്ടുപോകുന്നത് ലോകനീതി മാത്രമാണ്. അയാളെ വീണ്ടും വൈദികപദവിയിൽ നിയമിക്കുന്ന മെത്രാൻ അധർമിയാണ്.
ലൈംഗിക കൈയേറ്റത്തിൻറെ ചരിത്രമുള്ള വൈദികനെ മറ്റിടവകയിലോട്ടോ രൂപതയിലോട്ടോ സംസ്ഥാനത്തോട്ടോ രാജ്യത്തോട്ടോ പറിച്ചുനടുന്ന മെത്രാൻരീതി അധാർമ്മികവും അപലപനീയവുമാണ്. സഭ വൈദികർക്ക് നാടകം കളിക്കാനുള്ള വേദിയും അല്മായർ അവരെ പിന്താങ്ങുന്ന വർഗവുമല്ല. ഇരയെക്കാൾ വലിയവനല്ല അതിക്രമംചെയ്ത വൈദികൻ.
പുരോഹിത ലൈംഗിക അതിക്രമങ്ങൾ കാരണം അർപണപൂർവം ജീവിക്കുന്ന വൈദികർ അനുഭവിക്കുന്ന വ്യഥ നാമാരും മനസ്സിലാക്കാതെ പോകരുത്. അത് ക്രൈസ്തവ ദീനദയാലിത്വത്തിൻറെ ഭാഗമായിരിക്കണം.
നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങള്‍ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യു.എന്‍ മനുഷ്യാവകാശ വിഭാഗം തലവനായ സ്റ്റീഫന്‍ ഓബ്രിയാന്റെ മുന്നറിയിപ്പ് പ്രമുഖ പത്രമാധ്യമങ്ങളില്‍ 12.03.2017 ല്‍ നാം വായിച്ച് ഞെട്ടിയിരിക്കുമല്ലോ. പട്ടിണി മൂലമുളള ഈ ദുരന്തം അതിഭയാനകം തന്നെയായിരിക്കും എന്നതില്‍ നമുക്കാര്‍ക്കും ഒട്ടും സംശയമില്ല.
എന്നാല്‍ ഇതിനോട് കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വാര്‍ത്ത വന്ന് രണ്ടുദിവസം പിന്നിട്ടപ്പോള്‍ അതേ പ്രമുഖ പത്രത്തില്‍ ഒരു വാര്‍ത്ത ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കണ്ണമാലി ''തിരുനാള്‍ ദിനമായ 2017 മാര്‍ച്ച് 19ന് ഒരു ലക്ഷം പേര്‍ക്ക് നേര്‍ച്ച സദ്യ''. ഇത് രണ്ടും കൂട്ടി വായിച്ച വിശ്വാസികളും അന്യമതസ്ഥരും സാസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഞെട്ടിത്തെറിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു കണ്ടില്ല. സമൂഹ മനുഷ്യ മനസ്സാക്ഷി അത്രമാത്രം പ്രതികരണശേഷി ഇല്ലാത്തതായി മരവിച്ച് മാറിയിരിക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്ത്രമില്ലാത്തവന് വസ്ത്രവും, വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും കൊടുക്കണമെന്നല്ലേ യേശുനാഥന്‍ അരുള്‍ ചെയ്തത്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചസദ്യയില്‍ എത്ര പേര്‍ വിശക്കുന്നവരും ദാഹിക്കുന്നവരുമായുണ്ട് ??.
ആഘോഷങ്ങള്‍, തിരുനാളുകള്‍, നേര്‍ച്ചസദ്യകള്‍ ഇവ ലളിതമായി നടത്തണമെന്ന് അഭിവന്ദ്യ ബിഷപ്പുമാരുടെ ഇടയലേഖനങ്ങള്‍ കത്തോലിക്ക പള്ളികളില്‍ അറിയിപ്പും തിരുവചനങ്ങളുമായി ഉത്‌ഘോഷിക്കപ്പെടുമ്പോള്‍ ലക്ഷം പേരുടെ സദ്യക്ക് കോടിയോളം രൂപ ചിലവാകില്ലേ എന്ന് വിശ്വാസികളും സ്‌പോണ്‍സര്‍ ചെയ്യുന്നവരും ചിന്തിച്ചിരുന്നെങ്കില്‍ നാട് എന്നേ നന്നായേനെ. ആര്‍ഭാടങ്ങള്‍ കുറച്ച് ആ തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന കത്തോലിക്ക സഭാ തലവന്മാരുടെ പ്രഖ്യാപനങ്ങള്‍ മരുഭൂമിയിലെ ഗിരിപ്രഭാഷണങ്ങളായി മാറുകയല്ലേ എന്നും തോന്നിപ്പോകുന്നു.
സെമിത്തേരികളില്‍ സ്ഥിരമായി ലക്ഷങ്ങള്‍ മുടക്കിയുള്ള കല്ലറകള്‍ നല്‍കുന്ന രീതി പുനരാലോചിക്കണം, കോടികള്‍ മുടക്കിയുള്ള ദേവാലയ, പാരീഷ് ഹാള്‍ നിര്‍മ്മാണ ധൂര്‍ത്തുകള്‍ ശരിയല്ല എന്ന് പ്രസ്താവന ഇറക്കുന്ന അഭിവന്ദ്യര്‍ തന്നെ ഈ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിരോധഭാസമാണെന്ന് അന്യമതസ്ഥര്‍ പുച്ഛത്തോടെ പറയുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങള്‍ക്ക് നല്‍കണമെന്ന ആഹ്വാനം എവിടെയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്നും എപ്പിസ്‌കോപ്പല്‍ അസംബ്ലി തിരക്കുവാന്‍ തയ്യാറുണ്ടോ എന്നും മറ്റു മതക്കാര്‍ ചോദിക്കുന്നു.
ഒരു പള്ളിക്ക് പണ സമ്പാദനത്തിനുവേണ്ടി ആറും ഏഴും ഭണ്ഡാര പള്ളികള്‍, അതിലോരോന്നിലും മൂവായിരം മുതല്‍ രണ്ടായിരം പേര്‍ക്ക് വരെ മത്സര ബുദ്ധിയോടെയുള്ള നേര്‍ച്ചസദ്യകള്‍. ഇത്രയും നാള്‍ വിശുദ്ധ അന്തോണീസിന്റെ പേരിലായിരുന്നു നേര്‍ച്ചസദ്യകള്‍ എങ്കില്‍ ഇത്തവണ വിശുദ്ധ യൗസേപ്പിതാവിന്റെയും കൂടി പേരില്‍ നാടുനീളെ സദ്യകള്‍ നടത്തുന്നു. ഇനി ഘട്ടംഘട്ടമായി ഓരോ വര്‍ഷവും ഓരോ വിശുദ്ധന്റെ പേരിലും നേര്‍ച്ചസദ്യകള്‍ തുടങ്ങുവാന്‍ പരിപാടി ഇട്ടിട്ടുണ്ടെന്ന് ചില വിശ്വാസികള്‍ അഭിപ്രായപ്പെടുന്നത് കേള്‍ക്കുവാന്‍ ഇടയായി. സദ്യകള്‍ കഴിയുമ്പോള്‍ പരിസരങ്ങളിലാകെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രമാത്രം പരിസര മലിനീകരണം വരുത്തുന്നു എന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കാറുണ്ടോ ?
ലോകത്തിലെ പട്ടിണിക്കോലങ്ങള്‍ക്ക് ആശ്വാസമേകാനും അവരുടെ ഒഴിഞ്ഞ വയറുകള്‍ നിറയാനും വേണ്ടി 2013 ജൂലൈ മാസം 9ന് പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്ക് എറണാകുളം അതിരൂപതയിലെ ഒരു മെത്രാന്‍ വിശ്വാസികളുടെ വലതുകൈ നീട്ടിപ്പിടിച്ച് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ ഒരുപാട് പട്ടിണിക്കോലങ്ങളുടെ വയര്‍ നിറഞ്ഞ് കവിയാന്‍ ഇടയായി എന്ന് അന്യമതസ്ഥര്‍ ആക്ഷേപിച്ചിരുന്നു. വലതു കൈ നീട്ടിപ്പിടിച്ച് ഒരു തരി ഭക്ഷണം പോലും പാഴാക്കരുതെന്നായിരുന്നു സീഡ് പ്രതിജ്ഞ ചെയ്യിച്ചതത്രേ. യേശു കുരിശില്‍ കിടന്നുകൊണ്ട് വിലപിച്ചതാണ് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നത് ''പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ''
മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു' പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ & "അയൽക്കാരനെ സ്നേഹിക്കൂ'' // ''ശത്രുവിനെ സ്നേഹിക്കൂ " എന്ന വചനപ്പൊരുളും [ വചന രഹസ്യവും] , .കൃഷ്ണന്റെ ''ഗീതയും'' രാമന്റെ ''ധർമ്മബോധവും'' മറന്ന, "പ്രാകൃതരെങ്കിലും തങ്ങൾ പരിഷ്‌കൃതർ'" എന്ന ''മിഥ്യാബോധവും'' ചിന്തയിൽ സ്ഥിരപ്പെടുത്തിയ [ദൈവങ്ങൾ മരിച്ചുപോയ] ഈ ''ദൈവത്തിന്റെ സ്വന്തം നാട്ടിൽ'' ഇന്നിതാ അയൽക്കാരനെ പുണരാനാവാത്തവൻ മരത്തെ വാരിപ്പുണർന്നു നിർവൃതിയിലാകുന്നു !
പുതിയ ലോകത്തിനു വേണ്ട നിര്മാണത്തിനാവശ്യമായ പുതിയ ചിന്തയുടെ ബീജത്തിന്റെ ''സ്കലനം'' ഉണ്ടായോ അതിൽ പങ്കെടുത്ത ജനമേ നിങ്ങള്ക്ക് ? മീഡിയാ നിങ്ങൾക്ക് ? കണ്ടു സുഖിച്ചവരെ നിങ്ങള്ക്ക് ?
പക്ഷെ എനിക്ക് ദുഖമായിരുന്നു ! കാരണം നാളെ നമ്മൾ കടലിനെ വാരി പുണരും കുളിരിനുവേണ്ടി ! കാറ്റിനെ പുണരും പ്രാണവായുവിനു വേണ്ടി ! രാത്രിയെപ്പുണരും ഇരുളിനുവേണ്ടി ! മേഘങ്ങളെ പുൽകാൻ ശ്രമിക്കും ഇത്തിരി കുളിര്മയ്ക്കുവേണ്ടി ! മുളയ്ക്കാത്ത മുകുളങ്ങളെ സ്വപ്നത്തിൽ പുണരും ആഹാരത്തിനു വേണ്ടി !
എന്നിരുന്നാലും നിങ്ങൾ ദൈവത്തെ അറിയില്ല "ഈശാ വാസമിദം സർവം "എന്ന ഭാരതീയ മന്ത്രം മറന്നുപോയ ജനത്തിനോട് എന്തിനീ പാഴ് വേല asiyanette / ginners bookke ?എങ്കിലും നിങ്ങൾക്കെന്റെ ആത്മപ്രണാമം !! പ്രണാമം നിങ്ങൾ ചെയ്യുന്ന നന്മകളെ ഓർത്ത് ഒരു മനുഷ്യ സ്നേഹിയുടെ ചക്കരയുമ്മ..!!!
കർത്താവിന്റെ പ്രതിപുരുഷന്മാരുടെ പള്ളികളിലെ ബാലപീഡനവും സ്വവർഗ്ഗരതിയും , കർത്താവിന്റെ മണവാട്ടിമാരുടെ സഭയിലെ പൗരോഹിത്യ വെപ്പാട്ടിജീവിതവും സ്വവർഗ്ഗരതിയും, ജനത്തിന്റെ "living together" മുന്നേറ്റവും കാരണം കാലത്തിനു വട്ടുപിടിച്ചോആവൊ ? മനുഷ്യൻ മരത്തെ കെട്ടിപ്പിടിക്കുന്നുഎന്നിട്ടു സ്വയം ധന്യനാവുന്നു ! അവരുടെ പിതാമഹന്മാർ "ശരീരബോധത്തിൽ" ചെയ്തുകൂട്ടിയ പ്രകൃതി ഹത്യയാണിതിന് കാരണം എന്നറിയാതെ, ആരോ പറയുന്ന പുത്തൻ പ്രേമകല ശീലമാക്കുന്നു ! നല്ലതുതന്നെ , സംശയമില്ല! മനുഷ്യാ , പ്രകൃതിയെ ഇനിയെങ്കിലും നീ സ്നേഹിക്കൂ ....പ്രകൃതിയാണ് ഈശ്വരൻ എന്ന് മനസിലുറച്ചു നീ ഇനിയെങ്കിലും പിതാക്കന്മാരെപ്പോലെ പ്രാകൃതരാവാതിരിക്കൂ ..
പെണ്ണ് പ്രസവിച്ചില്ലെങ്കിലും വയറുചാടി മുലയും വീണു! എന്നിരുന്നാലും ഒരുവൾക്കും ''പെണ്മ'' എന്തെന്ന് അറിയുകയുമില്ല ! ''സ്ത്രീത്വം മറന്ന ഭാരതസ്ത്രീയും'' അവളുടെ വളർച്ചയും [സമത്വം എന്ന ഹുങ്കും] കാരണം നശിച്ച കുടുംബജീവിതവും കാരണം ഇന്നവളുടെ മക്കളെ മരത്തെ പുണരുന്നവരാക്കി! കാലമേ ,നിനക്കഭിനന്ദനം!
തൂണിലും തുരുമ്പിലും ദൈവത്തെയറിയാൻ "ഈശാ വാസമിതം സർവം " എന്ന വചനാമൃതവും ഓരോ മനസുകളിൽ ഭാരതസനാതന മതം വിളമ്പിയെങ്കിലും, ആ അറിവിനെ ഒന്ന് രുചിക്കാതെ , ജനം പുരോഹിത മതങ്ങളിൽ അടിമപ്പെട്ടുപോയതിന്റെ പ്രായച്ചിത്തമായി മാത്രമാണീ ''മരം ചുംബന യോഗം'' കേരളം ഇന്നലെ നടത്തിയത്! ,മനുഷ്യാ, എത്ര മരത്തെ നീ മാറിമാറി പുണർന്നാലും, നീ നിന്റെ മനസിനെ ഒരു മാത്രപോലും അറിഞ്ഞില്ലങ്കിൽ നിനക്ക് ഹാ കഷ്ടം ! so better ''mind your mind."
ഏഷ്യാനെറ്റ് ഈ മൃതപ്രായരെക്കൊണ്ട് മരത്തെയും ചുംബിച്ച ചടുലത പുരോഹിതനെയും വെല്ലുന്നു!! അഭിനന്ദനം ..samuelkoodal ..
നമ്മുടെ പൂര്‍വ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന അഭിനിവേശം നസ്രാണിക്രിസ്ത്യാനികളില്‍ ആരംഭിച്ചത് രണ്ടാം വത്തിക്കാന്‍ സിനഡിനുശേഷമാണ്. അതുവരെ റോമന്‍ കത്തോലിക്കാ സഭ മാര്‍പാപ്പായുടെ കീഴിലുള്ള ഒരു ഏകമുഖമായുള്ള സഭയാണെന്നാണ് നാം തെറ്റിദ്ധരിച്ചിരുന്നത്. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് കേരളത്തിലുണ്ടായിരുന്ന പുരാതന നസ്രാണിസഭ റോമിലെ പാപ്പായുടെ നേതൃത്വത്തിലുള്ള ഒരു ഏകമുഖ സഭയുടെ കീഴിലായത്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ എത്തുന്നത് കേവലം കച്ചവടക്കാരായിട്ടല്ല; മറിച്ച് കിഴക്കുള്ള പ്രദേശങ്ങളിലെ സഭയും പള്ളികളും എല്ലാം മാര്‍പാപ്പായുടേതാക്കി തീര്‍ക്കുവാനുള്ള പ്രതിജ്ഞയോടെയായിരുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനം കേവലമൊരു രാഷ്ട്രീയ അധിനിവേശത്തിനുവേണ്ടിയുള്ള ലക്ഷ്യത്തോടുകൂടിമാത്രമായിരുന്നില്ല. ലോകത്തെ എമ്പാടും റോമാസഭയുടെ കീഴില്‍ കൊണ്ടുവരുക എന്നതും അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
പോര്‍ട്ടുഗീസ് രാജാവിന് മാര്‍പാപ്പായില്‍ നിന്നും കിട്ടിയ പ്രത്യേകമായ ചില അവകാശങ്ങളുടെ പത്രികയുമായാണ് വാസ്‌കോഡിഗാമയും അതിനുപിന്നാലെ വന്നവരും ഇന്ത്യയില്‍ എത്തിയത്. കോഴിക്കോട് കാപ്പാട് കരയില്‍ ഇറങ്ങിയ വാസ്‌കോഡിഗാമ കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവരാണെന്ന ഒരു തെറ്റിദ്ധാരണയുമായാണ് തിരിച്ച് പോര്‍ട്ടുഗലിലേക്ക് പോയത്. പിന്നെ നടന്ന പോര്‍ട്ടുഗീസ് അധിനിവേശം കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമല്ല കേരളത്തെത്തന്നെ റോമിലെ പോപ്പിനും പോര്‍ട്ടുഗല്‍ രാജാവിനും കീഴാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിനാണ് ആരംഭമിട്ടത്. അതിനിടയില്‍ കേരളത്തില്‍ കുറെ ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവരെ റോമിന്റെ കീഴിലേക്ക് ഉറപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ പോര്‍ട്ടുഗീസ് ആര്‍ച്ച്ബിഷപ് ദോം മെനേസിസ് ഒരു പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടുകയും ചെയ്തു. പോര്‍ട്ടുഗീസ് രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഈ പള്ളിപ്രതിപുരുഷയോഗത്തെ കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള ഒരു സൂനഹദോസായി കണക്കാക്കാന്‍ നിര്‍വാഹമില്ല എന്ന് പല ചരിത്ര ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഉദയംപേരൂര്‍ സൂനഹദോസിനുശേഷമാണ് കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ റോമാ മാര്‍പാപ്പായുടെ ഏക ശാസനാധികാരം സ്വീകരിച്ചത് എന്നതിന് സംശയമില്ല.
സൂനഹദോസിനുമുമ്പ് ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഏതു സംസ്‌കാരമാണ് ഉണ്ടായിരുന്നതെന്ന് നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ആ പാരമ്പര്യത്തിലേക്കു മടങ്ങാനുള്ള അനുവാദമാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്‍കിയിരുന്നത്. നമ്മുടെ പൂര്‍വ സംസ്‌കാരത്തെ സംബന്ധിച്ച് ഇന്നു തര്‍ക്കമുണ്ട്. റോമാ നസ്രാണിസഭയെ അംഗീകരിക്കുകയും തുല്യസഭയായി കണക്കാക്കുകയും ചെയ്യുന്നുണ്ടെങ്കിലും റോമിന്റെ ആധിപത്യം ഇന്നും നസ്രാണി സഭയില്‍ നിലനില്‍ക്കുകയായി. സഭയുടെ ഭരണക്രമമായി ഇന്ന് അംഗീകരിച്ചിരിക്കുന്ന ഈസ്റ്റേണ്‍ കാനോന്‍ നിയമം റോമില്‍ രൂപംകൊടുത്തതാണ്. റോം പാശ്ചാത്യ സഭകള്‍ക്കായി രൂപം കൊടുത്ത കാനോന്‍നിയമം ചില ചില്ലറ വ്യത്യാസങ്ങളോടുകൂടിയാണ് പൗരസ്ത്യകാനോന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതായത് ഈ കാനോന്‍ നിയമം അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭാ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ബാധകമാക്കിയിരിക്കുന്നത്. നസ്രാണി സഭ ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ഒരിക്കലും കല്‍ദായ സഭയുടെ പുത്രീ സഭയല്ല.
.....അപ്പസ്‌തോലനായ തോമായാല്‍ സ്ഥാപിതമാണ് ഇന്ത്യയിലെ സഭയെന്നും അതിന് അപ്പസ്‌തോലികമായ പിന്‍തുടര്‍ച്ചാവകാശം ഉണ്ടെന്നുമാണ് കരുതപ്പെടുന്നത്. മാര്‍തോമ്മാ കേരളത്തില്‍ വന്നു എന്നുള്ളതിന് ചരിത്രപരമായി തെളിവുകളൊന്നുമില്ല. എങ്കിലും 2000 കൊല്ലത്തെ ഒരു അപ്പസ്‌തോലിക പാരമ്പര്യമാണ് ഈ സഭയ്ക്ക് ഉണ്ടായിരുന്നത് എന്ന് എക്കാലവും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. അവരുടെ സഭാ ജീവിതത്തിന്റെ (സംസ്‌കാരത്തിന്റെ) ആകെതുകയായി അവര്‍ കരുതിപ്പോന്നിരുന്നത് മാര്‍ത്തോമ്മായുടെ നിയമമായിരുന്നു (മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും). മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ ചരിത്രഗവേഷകര്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ മെത്രാപ്പോലീത്ത ആയിരിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും എന്ന വിഷയത്തെക്കുറിച്ച് ഒരു ഗ്രന്ഥം (ഘീം ീള ഠവീാമ)െ തന്നെ രചിച്ചിട്ടുണ്ട്. സഭാ ചരിത്രകാരന്മാരായ പ്ലാസിഡ് പൊടിപാറയും സേവ്യര്‍ കൂടപ്പുഴയും ചങ്ങനാശ്ശേരി രൂപതയുടെ മെത്രാപ്പോലീത്ത ആയ മാര്‍ പവ്വത്തിലും മാര്‍ത്തോമ്മായുടെ നിയമത്തെ സംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മാര്‍ത്തോമ്മായുടെ നിയമത്തില്‍ സഭാഭരണത്തിന് അതിപ്രധാനമായ സ്ഥാനമാണ് അര്‍ക്കാദിയാക്കോന്, ജാതിക്കുകര്‍ത്തവ്യന് ഉണ്ടായിരുന്നത്. ജാതിക്കുകര്‍ത്തവ്യന്‍ അഥവാ ആര്‍ച്ച് ഡീക്കന്‍ ആണ് ആകമാനസഭയുടെ നേതാവായിരുന്നത്. മെത്രാന്‍ കേവലം ആദ്ധ്യാത്മികനായിരുന്നു. ബിഷപ്പ് റോസ് നിയമാവലിയിലൂടെ അര്‍ക്കാദിയാക്കോന്റെ സ്ഥാനം ഇല്ലായ്മ ചെയ്യുകയായിരുന്നു പോര്‍ട്ടുഗീസ് ഭരണം ആദ്യമായി ചെയ്തത്. മാര്‍ത്തോമ്മായുടെ നിയമത്തിലെ അതിപ്രധാനമായ ഒരു ഘടകമായിരുന്നു ആര്‍ച്ച് ഡീക്കന്‍. സഭക്ക് പൂര്‍വപാരമ്പര്യത്തിലേക്ക് മടങ്ങിപോകാമെന്നുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനമനുസരിച്ച് ഇപ്പോള്‍ നമുക്ക് ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ലഭിച്ചിട്ടുണ്ട്. ആ മേജര്‍ ആര്‍ച്ച്് ബിഷപ്പ് പൗരസ്ത്യ കാനോന്‍ നിയമത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. പൗരസ്ത്യ കാനോന്‍ നിയമമാകട്ടെ പാശ്ചാത്യ കാനോന്‍ നിയമത്തിന്റെ ഒരു കോപ്പി മാത്രമാണ്. നസ്രാണികളുടെ പൂര്‍വ പാരമ്പര്യവുമായി ഈ കാനോന്‍ നിയമത്തിന് യാതൊരു ബന്ധവുമില്ല. പാശ്ചാത്യ കാനോന്‍ നിയമമനുസരിച്ച് ഇടവകപ്പള്ളി വക സ്വത്തുക്കള്‍ മെത്രാന്റേതാണ്. പൗരസ്ത്യ നിയമത്തിലും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്.
നമ്മുടെ പൂര്‍വ പാരമ്പര്യമനുസരിച്ച് ഇടവകയോഗമായിരുന്നു പള്ളിയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്നത്. ഇത് എല്ലാ സഭാചരിത്രകാരന്മാരും സമ്മതിച്ചിട്ടുളള കാര്യമാണ്. ഇടവകയോഗത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മഹായോഗവും കേരള സഭയ്ക്കുണ്ടായിരുന്നു. ഇന്ന് ആ മഹായോഗം ഇല്ല. മഹായോഗമായിരുന്നു ആര്‍ച്ച് ഡീക്കനെ തെരഞ്ഞെടുത്തിരുന്നത്. ഇന്ന് നിലവില്‍ ഉണ്ടെന്നു പറയുന്ന എപ്പിസ്‌കോപ്പല്‍ അസംബ്ലി മഹായോഗത്തിന്റെ ഒരു കാര്‍ബണ്‍കോപ്പി മാത്രമാണ്. പൂര്‍വപാരമ്പര്യമനുസരിച്ചുള്ള യഥാര്‍ത്ഥമായ അധികാരങ്ങള്‍ സിനഡിന് നല്‍കിയിട്ടില്ല. ഈ അടുത്തയിട കൊട്ടിഘോഷത്തോടുകൂടി ഇരിങ്ങാലക്കുടയില്‍ കൂടിയ സീറോമലബാര്‍ സഭയുടെ സിനഡിന് പൂര്‍വപാരമ്പര്യമനുസരിച്ചുള്ള ഒരു അധികാരവും കൈമാറിയിട്ടില്ല. പൂര്‍വപാരമ്പര്യമനുസരിച്ചുള്ള സീറോ മലബാര്‍ സഭയുടെ മഹായോഗമാണ് സിനഡെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ പ്രചാരങ്ങളാണ് നടന്നത്. സീറോമലബാര്‍ സഭയുടെ മഹായോഗത്തെക്കുറിച്ച് അറിവുള്ള സഭാചരിത്രകാരന്മാര്‍ക്ക് ഈ സിനഡ് ഒരു തമാശമാത്രമാണ്. നമുക്ക് നമ്മുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക് പോകാനുള്ള പൂര്‍ണാനുമതിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തന്നിരിക്കുന്നത്. നമ്മുടെ പൂര്‍വ പാരമ്പര്യം കല്‍ദായമല്ല. അതിനാല്‍ കല്‍ദായ സഭയുടെ കുടുംബത്തില്‍പ്പെടുത്തി പൗരസ്ത്യ കാനോന്‍ നിയമം സീറോ മലബാര്‍ സഭയുടെമേല്‍ അടിച്ചേല്‍പ്പിച്ചത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങളോടുള്ള ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ സീറോ മലബാര്‍ സഭയ്ക്ക് അവളുടെ പൂര്‍വ പാരമ്പര്യം തീരുമാനിക്കാനുള്ള അധികാരം ലഭിച്ചിരിക്കുന്നു. ആ അധികാരം ഉപയോഗിച്ച് അര്‍ക്കാദിയാക്കോന്‍ പദവിയും സഭാ മഹായോഗവും പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യ കാനോന്‍ നിയമമനുസരിച്ചുള്ള കുറച്ചു മെത്രാന്മാരെ സീറോ മലബാര്‍ സഭയ്ക്ക് നല്‍കി എന്നതിനപ്പുറം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ഒരു പരിശ്രമവും നടത്തിയിട്ടില്ല. സീറോ മലബാര്‍ മെത്രാന്മാര്‍ വേഷഭൂഷാദികളില്‍ ലത്തീന്‍ മെത്രാന്മാരില്‍നിന്നും ഒട്ടും വിഭിന്നരല്ല. അരയില്‍ ചുവന്ന കെട്ടും തലയില്‍ കിരീടവും വെച്ചുകൊണ്ടുള്ള അവരുടെ വേഷഭൂഷാദികള്‍ കേരള സഭാ പാരമ്പര്യങ്ങള്‍ക്ക് യോജിച്ചതല്ല എന്ന് നാം പറയേണ്ടിയിരിക്കുന്നു.....
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനമനുസരിച്ച് നമുക്ക് നമ്മുടെ പൂര്‍വ പാരമ്പര്യ തനിമയിലേക്ക് മടങ്ങിപ്പോകാനുള്ള എല്ലാ അവകാശവും ഉണ്ട്. ആ അവകാശം പുനസ്ഥാപിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നുള്ളതാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ കടമ. ഈ കടമ നിര്‍വഹിക്കാതെയുള്ള നമ്മുടെ മെത്രാന്മാരുടെ ഏതു നടപടിയും ആത്മവഞ്ചനാപരമാണ്. അവര്‍ക്ക് ഇവയെക്കുറിച്ച് അറിഞ്ഞുകൂടായ്മയില്ല. മറിച്ച്, പൂര്‍ണമായും അവര്‍ നമ്മുടെ പൂര്‍വപാരമ്പര്യമല്ല ഇന്ന് നടപ്പിലാക്കുന്നതെന്നു തികച്ചും അറിഞ്ഞുകൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. നമ്മുടെ ഇടവകയോഗം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളോട് ഒട്ടും യോജിക്കുന്നതല്ല. ഇടവകയോഗമായിരുന്നു പള്ളിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചുപോന്നത്. ഇന്ന് ആ സ്ഥാനം വികാരിയും മെത്രാനും ഏറ്റെടുത്തിരിക്കുകയാണ്. ഇടവകക്കാരുടെ ആവശ്യത്തിനുവേണ്ടി സ്ഥാപിതമായിരിക്കുന്ന സിമിത്തേരിയില്‍ മൃതദേഹ സംസ്‌കാരം നടത്താനുള്ള അവകാശം ഇന്ന് വികാരിമാര്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഉഴുവ സംഭവം ഓര്‍ക്കുക. നിയമവിരുദ്ധമായി മൃതദേഹസംസ്‌കാരം നടത്താതിരുന്ന പുരോഹിതരെ ശാസിക്കാനോ ശിക്ഷിക്കാനോ ആലഞ്ചേരി മെത്രാന്‍ തയ്യാറായില്ല എന്നത് സഭാംഗങ്ങള്‍ക്ക് അതീവ ഖേദകരമാണ്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. നിലവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ആന്‍റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.
കര്‍ണാടക, ത്രിപുര, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതി പ്രസാദ് സിങ് കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് വിരമിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
1981ലാണ് ആന്‍റണി ഡൊമനിക് അഭിഭാഷകവൃത്തി ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലായിരുന്നു തുടക്കം. 1986 മുതല്‍ ഹൈക്കോടതയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ അദ്ദേഹത്തെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയോഗിച്ചു. 2008ല്‍ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം. തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം) പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്….
മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ 50 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് വിവാഹ സഹായനിധി പ്രസിഡന്‍റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍…
ക്രൈസ്‌തവ സമൂഹം അവമതിപ്പിന്റെ കരിനിഴലിൽ പെട്ടിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ടതും, പെടാത്തതുമായ ലൈംഗിക പീഡനപരമ്പരകളുടെ ചുഴിയിൽപ്പെട്ട് നട്ടം തിരിയുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം. വാസ്തവത്തിൽ, സഭകളിലെ പൗരോഹിത്യ ശ്രേണിയിലെ ഒരു ചെറിയ വിഭാഗമാണ് ഈ ദുർഗ്ഗതിക്കു ഉത്തരവാദികൾ എങ്കിലും ക്രൈസ്തവ സമൂഹം ആകമാനം ഇതിന്റെ…
മലങ്കരസഭയിലെ രണ്ടുകക്ഷികളിലുംപെട്ട സമാധാനകാംക്ഷികളായ യുവാക്കള്‍ ‘പീസ്ലീഗ്’ എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലെ കുരിശുപള്ളിയുടെ അങ്കണം സത്യഗ്രഹത്തിനുള്ള വേദിയായി തിരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡന്‍റായും, കോട്ടയം എരുത്തിക്കല്‍ ഇ….
നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു…
മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിൽ ശുശ്രൂഷിക്കുന്ന ചളിക്കൽപ്പൊട്ടി ഇടവക വികാരി ഫാ. ജോൺസ് കുമ്പുക്കാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. പത്തനംതിട്ട കുമ്പഴ സെന്റ്. മേരിസ് ഇടവക അംഗം ആണ്. തുമ്പമൺ ഭദ്രാസനത്തിലും ശുശ്രുഷിച്ചിട്ടുണ്ട്. ബഹു: ജോൺസ് കുമ്പുക്കാട്ടച്ചന്റെ കബറടക്ക ശുശ്രൂഷ…
മദ്ധ്യശതകങ്ങലില്‍ സുറിയാനി സാഹിത്യത്തെ പോഷിപ്പിച്ച ഉത്കൃഷ്ടരായ പിതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്നു പറയുന്നതില്‍ തൊറ്റുണ്ടെന്നു തോന്നുന്നില്ല. സുറിയാനി സാഹിത്യത്തെയും, സഭയെ സമഗ്രമായും വളര്‍ത്തിയ പിതാക്കന്മാര്‍ ആ കാലഘട്ടത്തില്‍ അനേകരുണ്ടായിരുന്നു എങ്കിലും, ബാര്‍എബ്രായയുടെ അത്രയും, ജീവിതത്തിന്‍റെ…
ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു. തുടർന്ന് ലെബനോൻ കാസിലിക്കി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സുറിയാനി സംഗീതം ആലപിക്കുകയും ചെയ്തു. പരുമല സെമിനാരിമാനേജർ റവ. ഫാ. എം. സി. കുര്യാക്കോസ്…
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ് | Malankara Orthodox TV
പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ്
പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന് പ്രഭാഷണങ്ങളിലും എഴുത്തുകളിലുമായി ആഹ്വാനം ചെയ്ത പരുമല തിരുമേനി പാരിസ്ഥിതിക ദര്‍ശനങ്ങള്‍ക്ക് പുത്തന്‍ കാഴ്ചപ്പാടും പകര്‍ന്നതായി അലക്‌സ് തെക്കന്‍നാട്ടില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ യാത്രകള്‍ എന്ന വിഷയത്തില്‍ ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ജോസഫ് കുര്യാക്കോസ്, ഫാ.കെ.യോഹന്നാന്‍ പരുമല, ഡോ.സി.ജെ.റോയി എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി രചിച്ച പരുമല തിരുമേനിയുടെ ജീവിതവും കാലവും എന്ന ഗ്രന്ഥം യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ഡോ.പോള്‍ മണലിനു നല്‍കി പ്രകാശനം ചെയ്തു. ഇന്ന് 4 മണിക്ക് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് ഗ്രീഗോറിയന്‍ പ്രഭാഷണം നടത്തും.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
MLS വെറ്ററൻ താരം ബോബി ബോസ്‌വെൽ വിരമിച്ചു - Fanport - Sports News in Malayalam - Malayalam Sports News
മേജർ ലീഗ് സോക്കറിലെ വെറ്ററൻ ഡിഫെൻഡർ ബോബി ബോസ്‌വെൽ വിരമിച്ചു. 34കാരനായ ബോസ്‌വെൽ 13 സീസണുകൾക്ക് ശേഷമാണ് കളിക്കളത്തോട് വിട പറയുന്നത്. 2006 മികച്ച എംഎൽഎസ് പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബോസ്‌വെൽ മൂന്നു ടീമുകളിലായാണ് മേജർ ലീഗ് സോക്കർ കരിയർ പിന്നിട്ടത്. ആറ് വർഷത്തോളം ഡിസി യുണൈറ്റഡിലും പിന്നീട് ആറു സീസൺ ഹൂസ്റ്റൺ ഡൈനാമോസിലും അദ്ദേഹം തുടർന്നു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അറ്റ്ലാന്റ യുണൈറ്റഡിൽ വെച്ചാണ് ബോബി ബോസ്‌വെൽ തന്റെ കരിയറിനോട് വിട പറയാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. കരിയറിൽ 366 MLS മത്സരങ്ങൾ ബോബി ബോസ്‌വെൽ കളിച്ചിട്ടുണ്ട്. അമേരിക്കൻ ദേശീയ ടീമിന് വേണ്ടിയും ബോബി ബോസ്‌വെൽ കളിച്ചിട്ടുണ്ട്. കളിക്കളത്തിനോട് വിട പറഞ്ഞ ശേഷം കുടുംബത്തോടൊപ്പം മുൻപ് കളിച്ചിരുന്ന ഹൂസ്റ്റൺ സിറ്റിയിൽ താമസിക്കാൻ താൽപര്യം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Previous articleരാഹുല്‍ ദ്രാവിഡ് എന്നോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കാസര്‍കോട്: (my.kasargodvartha.com 24.08.2018) രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഐഎംഎ, കിംസ് ആശുപത്രി, കെ ഡി സി ലാബ് എന്നിവരുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍, കുമരകം ഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.
ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഫ്‌ലാഗ് ഓഫ് ചെയ്ത് പുറപ്പെട്ട മെഡിക്കല്‍ ടീം വ്യാഴാഴ്ച മുഴുവനും ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ ചെയ്തു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ജനമൈത്രി സി ആര്‍ ഒ കെ പി വി രാജീവന്‍, എ എസ് ഐ വേണു, ഐഎംഎ പ്രതിനിധി ഡോ. മഞ്ജുനാഥ് ഷെട്ടി, കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ആന്റണി, ഡോ. ജിതേഷ് യാദവ്, കെ ഡി സി ലാബ് ടെക്‌നീഷ്യന്‍മാരായ ഷിനി ജൈസന്‍, അഫീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
കുമരകത്ത് മൂന്ന് ക്യാമ്പുകള്‍ തുടങ്ങി. മരുന്നുകള്‍ ക്യാമ്പില്‍ വെച്ചു തന്നെ സൗജന്യമായി നല്‍കുന്നുണ്ട്. ഒരുപാട് ആളുകള്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഏകദേശം മുന്നൂറോളം രോഗികള്‍ ഓരോരോ ക്യാമ്പിലും എത്തുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മുറിച്ചെവിയന്‍റെ ആത്മാവിലെ മങ്ങിയിട്ടും ശോഭമാറാത്ത മഞ്ഞ കണ്ട്, അവനിപ്പോഴും ഈ വയല്‍പ്പരപ്പിലെവിടെയോ ജീവനോടെയുണ്ടെന്ന് വിശ്വസിച്ച്, അവന്‍റെ കാലടിപ്പാടുകളെ പിന്തുടരുന്നവന്‍. അവന്‍ ചായങ്ങളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെ വാക്കുകളാല്‍ സ്വതന്ത്രമാക്കാം എന്ന് വ്യാമോഹിക്കുന്നവന്‍. അവനെ ഗുരുവാക്കാന്‍ കൊതിക്കുന്ന അത്യാഗ്രഹി. മറവിയെന്ന അനുഗ്രഹത്തിന്‍റെ ലഹരിയാല്‍ ദിശയറിയാതെ അവനെ തേടിയലയുന്നവന്‍. ശിഷ്യന്‍.
പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
സാധാരണ പനി പിടിച്ചുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസം അനുഭവപ്പെടുക ശരിയായി ഉറങ്ങാനാണ്. എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയിട്ട് ഇടയ്ക്കൊന്ന് എണീറ്റ് പോയാലോ, പിന്നത്തെ അവസ്ഥ മഹാകഷ്ടം തന്നെ.
എന്നാല്‍, ഇത്തവണത്തെ പനി അതിലും കുറച്ച് വെറൈറ്റിയുമായിട്ടാണ് എത്തിയത്. പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഹൈലൈറ്റ് അതല്ല. മൂന്ന്‍ മണിക്കൂറില്‍ അധികം ഒറ്റയടിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. എന്നാല്‍, തിരികെ ഉറക്കത്തിലേയ്ക്ക് പോകാന്‍ യാതൊരു വിധ പ്രശ്നവും അനുഭവപ്പെടുന്നുമില്ല. എന്താല്ലേ!
ഇതിനിടയ്ക്ക് കിടിലന്‍ സ്വപ്നങ്ങളുമുണ്ട്. എന്താണ് സ്വപ്നം കണ്ടതെന്ന് ചോദിക്കരുത്. ഓര്‍മയില്ല. ബോധാമുള്ളപ്പോ പറയുന്നതോ ചെയ്യുന്നതോ പോലും ശരിയായി ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് സ്വപ്‌നങ്ങള്‍!
പക്ഷേ, ഒരു കാര്യം മാത്രം അറിയാം. എല്ലാം കിടു സ്വപ്നങ്ങള്‍ ആയിരുന്നു. എല്ലാ സ്വപ്നങ്ങള്‍ക്കും ഒരു കോമണ്‍ തീം ഉണ്ടായിരുന്നു. ഒരു പ്രത്യേക ടാസ്ക് പൂര്‍ത്തിയാക്കുക എന്നതുപോലെ. ഞാന്‍ തന്നെയായിരുന്നു നായകന്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഓരോ ഭാഗവും തീരുമ്പോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എണീക്കുക. വീണ്ടും കിടക്കുമ്പോള്‍ അടുത്ത ഭാഗം തുടങ്ങും. നാലമാത്തെ ഭാഗം മാത്രം എനിക്കങ്ങോട്ട് ബോധിച്ചില്ല. തുടര്‍സിനിമകള്‍ ഉണ്ടാവുന്ന ഒരു ഫിലിം സീരിസ് ആണ് എന്‍റെ സ്വപ്നമെന്നും അത് ബോര്‍ ആയിത്തുടങ്ങിയെന്നും എനിക്ക് തോന്നിയതും ഇതേ നാലാം ഭാഗത്താണ്.
അതുകൊണ്ട് നാലാമത്തെ ഭാഗത്തിന് ശേഷം അല്‍പ്പം സമയമെടുത്തിട്ടാണ് ഞാന്‍ കിടന്നത്. നേരത്തെ പ്ലാന്‍ ചെയ്തു കണ്ടതുകൊണ്ടാവും അഞ്ചാമത്തെ ഭാഗം തകര്‍ത്തടുക്കി. ഇത്രേം നല്ല സ്വപ്നം ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടാവില്ല.
ഇപ്പോഴും എന്നെ കുഴക്കുന്ന പ്രശ്നം ഇതൊന്നുമല്ല. ഇത്രയുമൊക്കെ ഡീറ്റെയില്‍സ് ഓര്‍ത്തിരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ സ്വപ്നം കൂടി ഓര്‍ത്തിരുന്നുകൂടാ???
ചിലപ്പോ നല്ലതിനാവും. ചിലപ്പോ ഒരേ സ്വപ്നം തന്നെയാവും ഞാന്‍ പിന്നെയും പിന്നെയും കാണുന്നത്. അത് ഓര്‍മയില്‍ നില്‍ക്കാത്തത് കൊണ്ട് ആവര്‍ത്തനവിരസത ഒഴിവാകുമല്ലോ.
വാല്‍ക്കഷ്ണം : ഞാന്‍ ഇതിങ്ങനെ പനിയെപ്പറ്റി എഴുതിയെഴുതി ഒടുക്കം ബ്ലോഗിന്‍റെ പേര് "എന്‍റെ പനിക്കഥകള്‍" എന്നാക്കേണ്ടി വരുമോ എന്തോ!!!
ചില ആളുകള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം കാര്യം പോലും മറക്കുന്നവര്‍. അവസാനശ്വാസം വരെ, സ്വന്തം വിഷമ...
"അങ്കണത്തൈമാവില്‍ നി- ന്നാദ്യത്തെ പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നി- ന്നുതിര്‍ന്നൂ ചുടുകണ്ണീര്‍." അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴ...
സ്കൂളില്‍ പഠിക്കുന്ന സമയത്താവും ഏറ്റവും ആവേശത്തോടെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊക്കെ ഇന്ത്യയുടെ കളി ലൈവ് കാണുകയെന്നത്...
കോപ്പിയടി ഒരു കലയാണെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. താരതമ്യേന പരിചയക്കുറവുള്ള വിഷയമായത് കൊണ്ടാവും കോപ്പിയടിയില്‍ പി.എച്ച്.ഡി. വരെ എടുത...
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ കഥ കേട്ടുകേട്ട് അതിലെ കോമഡി പുളിച്ചുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാദ്യം...
കാര്യം നാട്ടിലെങ്ങും പാട്ടായിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ എഫ്.എം. റേഡിയോ സ്വന്തം ഇഷ്ടപ്രകാരം കേള്‍ക്കുന്ന ഒരേയൊരു അവസരമേയുള്ളൂ. പനി പി...
ചില ആളുകള്‍ അവരുടെ വാക്കുകള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കും. ചില ആളുകള്‍ പെരുമാറ്റം കൊണ്ടും. എന്നാല്‍, ചില ആളുകളുടെ സാമീപ്യം മാത്രം മതി ചില ത...
പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സാധാരണ പനി പിടിച്ചുകഴിഞ...
കഴിഞ്ഞ ആഴ്ച അമലിന് പനി പിടിച്ച്, അതിന്‍റെ ഹാങ്ങ്‌ഓവറില്‍ നാശമായി നില്‍ക്കുമ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു: "നിനക്കറിയാമോ എനിക്ക് ഇവിടെ വന്...
വളരെക്കാലങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് മതിവരുവോളം ആകാശം കണ്ടത്. ഇതിനുമുന്‍പ് ഇങ്ങനെ, ഒരു വാന്‍ഗോഗ് ചിത്രം പോലെ, ആകാശം കണ്ണെടുക്കാതെ കണ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ കൂദാശ വെണ്ണിക്കുളം വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ഇടവക പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ 11, 12 തീയതികളിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞു 2.30ന്...
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള കെഎസ്ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തിരുവല്ല പട്ടണത്തെ മാത്രം ഒഴിച്ച് നിര്‍ത്തി
നഗരത്തിന്റെ വികസനം അട്ടിമറിച്ച് കെഎസ് ടിപി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള കെഎസ്ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തിരുവല്ല പട്ടണത്തെ മാത്രം ഒഴിച്ച് നിര്‍ത്തി നടത്തുന്ന നിര്‍മ്മാണ...
കുളിമുറിയുടെ ചുവരിൽ ദ്വാരം ഉണ്ടാക്കി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായി നിന്ന മലയാലപ്പുഴക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. കഴിഞ്ഞദിവസം സന്ധ്യയോടെ പരുത്യാനിക്കൽ സ്വദേശിയുടെ വീട്ടുപരിസരത്തുള്ള കുളിമുറിക്കടുത്തുനിന്നാണ് സംശയകരമായ സാഹചര്യത്തിൽ...
റാന്നി താലൂക്കാശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലബോറട്ടറി സ്ഥാപിക്കും. ഒപി ബ്ലോക്കിലെ ഒന്നാം നിലയിലാണ് ലബോറട്ടറി സജീകരിക്കുന്നത്. ഇതിനുള്ള യന്ത്രങ്ങൾ ആശുപത്രിയിലെത്തിച്ചു. നിലവിൽ വാർഡ് കെട്ടിടത്തിൽ ലബോറട്ടറി പ്രവർത്തിക്കുന്നുണ്ട്. മൂന്നിടത്തായാണ് ലാബിന്റെ പ്രവർത്തനം. അവയെല്ലാം...
മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ...
ജെസ്‌നയെ കാണാതായ ശേഷം വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് വീടിന്റെ ഇരിപ്പ് ശരിയല്ലെന്ന സ്വാമിയുടെ ഉപദേശം ലഭിച്ചതുകൊണ്ടെന്ന് ജെസ്‌നയുടെ പിതാവ്. എന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ്...
കേന്ദ്ര ഗവണ്‍മെന്റ് കോന്നിയില്‍ പുതിയതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌കണ്ണന്താനം നാളെ ഉദ്ഘാടനം ചെയ്യും.കോന്നി അട്ടചാക്കല്‍ സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ്. ല്‍ നാളെ ഉച്ച തിരിഞ്ഞ്‌രണ്ട്മണിക്ക് നടക്കുന്ന ചടങ്ങില്‍...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന റിപ്പോര്‍ട്ടിംഗിനുള്ള വിവിധ വിഭാഗങ്ങളിലെ മാധ്യമ അവാര്‍ഡുകള്‍ ഇന്ന് (ജനുവരി നാല്) വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍...
ആറന്മുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍പ്പെടുത്തി കൃഷിയിറക്കുന്നതിനു അനുമതി നല്‍കിയിരുന്നതും പിന്നീട് തിരഞ്ഞെടുത്തതുമായ 222.55 ഏക്കര്‍ നിലത്തില്‍ നെല്‍കൃഷി പുരോഗമിച്ചുവരുന്നു. പുന്നയ്ക്കാട് പാടശേഖരത്ത് 25 ഏക്കറില്‍ നെല്‍ചെടികള്‍ 60 ദിവസവും കാഞ്ഞിരവേലി പാടശേഖരത്ത്...
അഖിലകേരള ബാല ചിത്ര രചനാ മത്സരം വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ നടന്നു അഞ്ച് വിഭാഗങ്ങളിലായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വൈ. എം. സി. എ. പ്രസിഡൻറ് സി....
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ജപമാല മാസാചരണ സമാപനാഘോഷം ഒക്ടോബർ 30, ചൊവ്വാഴ്‍ച വൈകിട്ട് 6 മണിക്ക് കിഴക്കേ പള്ളിയിൽ ദിവ്യബലിയോടെ ആരംഭിക്കുന്നു. ദിവ്യബലിക്ക് ശേഷം ബസിലിക്കയിലേക്ക് ജപമാല പ്രദക്ഷിണം തുടർന്ന് പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ചക്കഞ്ഞി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം; മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്നേക്ക് രണ്ട് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട്. വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. നോട്ടു നിരോധനത്തി...
കല്‍പ്പറ്റ: പ്രളയത്തില്‍ അകപ്പെട്ട ആളുകള്‍ക്കായി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍...
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക് പ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. ദ്രാബ്ഗാം സ്വദേശി സമീര്‍ ഭട്ട്, രാജ്‌പോര ...
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍.സി.പി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. യോഗേഷ് റാലെബത്ത്, അര്‍ജ്ജുന്‍ റാലെബത്ത് എന്നിവരാണ് വെടിയേറ്റു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45നാണ് സംഭവം....
ന്യൂഡല്‍ഹി: വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത രണ്ട് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. സര്‍ക്കാരിന്റേതുള്‍പ്പെടെ ഏകദേശം അ...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. സഖറിയാ മതുരംകോട്ട് സ്വാഗതം പറഞ്ഞു. ജൂബിലി കമ്മറ്റി ട്രസ്റ്റി ശ്രീ റെഞ്ചി ചെറിയാൻ മുരുക്കോലിപ്പുഴ ജൂബിലി ആഘോഷ പ്രവർത്തന അവലോകനം നടത്തി. ആർച് ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കേരള നിയമ സഭ സ്പീക്കർ ബി. ശ്രീരാമകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യ പ്രഭാഷണം നടത്തി. കുരിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലിത്ത സുവനീർ പ്രകാശനം നിർവഹിച്ചു. ആന്റോ ആന്റണി എം. പി. , രാജു എബ്രഹാം എം. എൽ. എ. , ടി. ഓ. ഏലിയാസ് , റവ. ഫാ. രാജൻ എബ്രഹാം കുളമടയിൽ, ആലിച്ചൻ ആറൊന്നിൽ , ശ്രീ ജിജി പുന്നൂസ് പുത്തൻപുരക്കൽ. ഗ്രാമ പഞ്ചായത്തംഗം ലാലി ജോസഫ് , തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഹോം Kottarakkara ചക്കുവരയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: ചക്കുവരയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ചക്കുവരയ്ക്കല്‍ സ്വദേശികളായ വസന്ത(47), വാസന്തിയമ്മ(75) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ ബസ് ഡ്രൈവര്‍ മോഹനന്‍ (47), ചക്കുവരയ്ക്കല്‍ സ്വദേശികളായ ഇന്ദിര (57), കുഞ്ഞമ്മ (60), സുള്‍ബത്ത് (43), സുബഹാന (17), മനീഷ്(17), അരുണ്‍(17) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചക്കുവരയ്ക്കല്‍ താഴത്തു ക്ഷേത്രം വളവിലായിരുന്നു അപകടം.
കൊട്ടാരക്കരയില്‍ നിന്നും ചക്കുവരയ്ക്കലിലേക്കു പോവുകയായിരുന്ന ബസും പുനലൂരില്‍ നിന്നും മേലിലയിലേക്കു വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
Next articleഓര്‍ത്തഡോക്സ് സഭാ നിലയ്ക്കല്‍ ഭദ്രാസനം; മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ കൂദാശയും 50മത് കൺവെൻഷനും
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കണ്ണൂര്‍:കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കൂട്ടാളികളെയും സംഘടനയില്‍ തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവരെയാണ് തിരിച്ചെടുത്തത്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ച് മാടിനെ അറുത്ത സംഭവത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നായിരുന്നു കേസ്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പരസ്യമായി മാടിനെ അറുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനും കൂട്ടാളികള്‍ക്കെതിരെയും പൊതുവികാരം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അഞ്ചല്‍ തിരുവനന്തപുരം റോഡില്‍ പഴങ്കഞ്ഞി കിട്ടുന്ന ഒരു കടയുണ്ട്. അതിനെ കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ ആണ് ഇന്നത്തെ ബ്രേക്ഫാസ്റ്റ് പഴങ്കഞ്ഞിയും കപ്പയും ആക്കാന്‍ തീരുമാനിച്ചത്.
പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വെക്കുക (ഈ രീതിയില്‍ ഫ്രിഡ്ജില്‍ വെയ്ക്കേണ്ട ആവശ്യമില്ല.). ഫ്രിഡ്ജിന് പുറത്തു വെച്ച ആഹാരം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് തലേദിവസം അധികമുള്ള ചോര്‍ വെള്ളമൊഴിക്കാതെ തന്നെ ഫ്രിഡ്ജില്‍ വെയ്ക്കാം.
ഫ്രിഡ്ജില്‍ വെച്ച ചോറ് പുറത്തെടുത്തു തണുപ്പ് മാറി കഴിയുമ്പോള്‍ (പുറത്തു വെച്ചത് വെള്ളമൂറ്റി കളഞ്ഞിട്ടു) തൈരും, കാന്താരി മുളകും കൂട്ടി കുഴച്ചു കഴിക്കാം.
പാലപ്പം – സയാഹ്നകെരളം The First Online Evening Daily in Kerala on കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി / pepper chicken kerala style / kurumulaku kozhi curry
പാലപ്പം – സയാഹ്നകെരളം The First Online Evening Daily in Kerala on വെജിടെബിള്‍ സ്റ്റൂ / Vegetable stew kerala style
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ബാലുശ്ശേരി: നിര്‍മല്ലൂര്‍ പാറമുക്കില്‍ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വലിയമലക്കുഴി റിന്‍ഷയെ (25) തെളിവെടുപ്പിനായി വലിയമലക്കുഴി വീട്ടില്‍ കൊണ്ടുവന്നു. പേരാമ്പ്ര കോടതിയില്‍നിന്നാണ് പോലീസ് റിന്‍ഷയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്.
ബാലുശ്ശേരി സി.ഐ. കെ. സുഷീര്‍കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ റിന്‍ഷയുടെ അമ്മ റീനകൂടി ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസില്‍നിന്ന് ലഭിച്ച സൂചന. സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ റിന്‍ഷ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞ് കൊലചെയ്യപ്പെട്ട വിവരം പരിസരവാസികളാണ് പോലീസിനെ അറിയിച്ചിരുന്നത്. സ്ഥലത്തെത്തിയ പോലീസ് റിന്‍ഷയെയും അമ്മ റീനയെയും സഹോദരന്‍ റിനീഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനുശേഷം അമ്മയെയും സഹോദരനെയും വിട്ടയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റിന്‍ഷയെ പിന്നീട് റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഗുരുതര മര്‍ദനമേറ്റ പൂന്തുറ സ്വദേശി അഫ്സല് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ മർദിച്ച സംഭവത്തിൽ പൊലീസ് നിരപരാധികളെ പിടികൂടി മർദിച്ചെന്ന് പരാതി. തിരുവനന്തപുരം പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുര ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. ഗുരുതര മര്‍ദനമേറ്റ പൂന്തുറ സ്വദേശി അഫ്സല് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ചയായിരുന്നു പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരയിലെ കുത്തിയോട്ട ഘോഷയാത്രക്കിടെയാണ് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം നടന്നത്. 9 പേരെ പൊലീസ് പിടികൂടുകയും ചെയ്തു.
എന്നാല്‍ പിടികൂടിയവരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. പൊലീസിന്റെ ഇടപെടലാണ് അവിടെ സംഘര്‍ഷത്തിന് കാരണമാക്കിയത്. പൊലീസ് പിടികൂടിയവരാവട്ടെ സംഘര്‍ഷവുമായി ബന്ധമില്ലാത്തവരും. സംഘര്‍ഷ സമയത്തെ വീഡിയോ ഇതിന് തെളിവാണെന്നും അവര്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ച 5 ന് പിടികൂടിയ പൂന്തുറ പള്ളിത്തെരുവ് സ്വദേശി അഫ്‍സലിനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ കഴുത്തിന് സാരമായി പരിക്കേറ്റ അഫ്‍സല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നടപടിക്കെതിരെ കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
"ത്രേതായുഗത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. അന്ന് നിങ്ങള്‍ എന്നോടൊപ്പം ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടാവണം. അല്ല ചെയ്തിട്ടുണ്ട്....
മയില്‍ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ് ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നും പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുമായുള്ള മുന്‍ അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍. ട്രെയിന്‍ യാത്രക്കിടെ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ്മയുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്‍റ് എ റശീദുദ്ദീനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആ ജഡ്ജിയെ ഞാന്‍ നേരിട്ട് 'അനുഭവിച്ചി'ട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ സിഎന്‍എന്‍ ഐബിഎന്നില്‍ സാക്ക ജേക്കബുമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദൈവമേ ഇത് ആ ജഡ്ജി ആണല്ലോ എന്ന് ഓര്‍മയായത്....
ക്യാമറാമാന്‍ രെജിത്തിന്റെ ( Rejith Prajisha )കൂടെ ജൈസല്‍മീറിലേക്കുള്ള യാത്രക്കിടെയിലാണ് ജയ്പൂരില്‍ നിന്നും ജോധ്പൂര്‍ വരെ ഇദ്ദേഹം ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നത്. നിങ്ങളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായി ചോദ്യം. കക്ഷി ആരാണെന്നു ഒരു പിടുത്തവും അപ്പോള്‍ ഞങ്ങള്‍ക്കില്ല. ഒപ്പം ഒരു ഗണ്മാന്‍ ഉള്ളത് കൊണ്ട് വിഐപി ആണെന്ന് മാത്രം മനസ്സിലായി. പിന്നീടു അദ്ദേഹം തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഞാന്‍ ഈ വഴിക്കൊന്നും അങ്ങനെ യാത്ര ചെയ്യുന്ന ആളല്ല, കേരളത്തില്‍ നിന്നാണ് എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞു.
'അല്ല. നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവില്ല. ത്രേതായുഗത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. അന്ന് നിങ്ങള്‍ എന്നോടൊപ്പം ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടാവണം. അല്ല ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് നിങ്ങളുടെ മുഖം ഇത്ര പരിചിതമായി തോന്നുന്നത്.' കാലം എങ്ങനെ ഒരേ മട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് വളരെ വിശദമായ ഒരു സ്റ്റഡീ ക്ലാസ് പുള്ളി എടുത്തു തന്നു. ത്രേതായുഗത്തില്‍ നമ്മുടെ യാത്രാ വാഹനം ടൂടയര്‍ ഉള്ള തീവണ്ടി തന്നെ ആയിരുന്നോ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ജഡ്ജി ആയതു കൊണ്ട് ഉടക്കാന്‍ പോയില്ല.
കുറെയേറെ വിവരങ്ങള്‍ ഗോള ശാസ്ത്രത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും ഭൂമിയിലെ കാന്തമണ്ഡലങ്ങളെ കുറിച്ചും (അവയുടെ മുകളില്‍ നില്‍ക്കുന്ന പ്രതിഷ്ഠകള്‍ നക്ഷത്രാനുസാരിയായി മനുഷ്യന്റെ ഭാവി ദൂതങ്ങള്‍ നിയന്ത്രിക്കുന്നതുമൊക്കെ) ആ സ്റ്റഡീ ക്‌ളാസില്‍ ഉണ്ടായിരുന്നു. ഞാന്‍ മനസ്സിലാക്കിയേടത്തോളം അദ്ദേഹം വിശ്വാസിയായ ഒരു ഭക്തന്‍ ആയിരുന്നു. അതു കൊണ്ടാണ് മയിലിനെ കുറിച്ച് കോടതി വിധിയില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.വി ടോക്ക് ഷോയില്‍ ആവര്‍ത്തിച്ചത്.
നിരവധി പ്രമാദമായ കേസുകളില്‍ അദ്ദേഹം പറഞ്ഞ വിധികളുടെ രാഷ്ട്രീയം ഞാന്‍ ചര്‍ച്ചക്കു വെക്കുന്നില്ല. പക്ഷെ ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം വിവരക്കേടുകളുടെ ഒരു ഭണ്ഡാരം ആയിരുന്നു. കുറെ നേരം ക്ഷമയോടെ കേട്ടതു കൊണ്ടാണോ ആവോ? എനിക്കും രെജിത്തിനും തന്റെ ഓര്‍ഡര്‍ലി വഴി അടുത്ത സ്‌റ്റേഷനില്‍ ഭക്ഷണം ഓഫര്‍ ചെയ്യാനും ജഡ്ജിയദ്ദേഹം തയാറായി.
ഇങ്ങനെയുള്ള ആളുകള്‍ എങ്ങനെയാണ് നിയമത്തിന്റെയും യുക്തിബോധത്തിന്റെയും മുടിനാരിഴ കീറി കേസുകള്‍ വിധി പറഞ്ഞത് എന്ന സംശയം ഇപ്പോള്‍ ഒരു പടി കൂടി വര്‍ധിച്ചു വരുന്നു... ത്രേതായുഗത്തില്‍ എന്നെ കണ്ട കാര്യം കൃത്യമായി ഓര്‍മയുണ്ടെങ്കിലും ബീഫ് തിന്നരുത് എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞതെന്ന സാക്കയുടെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വേലകളുടെ വേല നെന്മാറ വേല ആദിപരാശക്തിയും പരമാത്മ ശക്തി സ്വരൂപിണിയുമായ ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് പ്രസിദ്ധമായ നെന്മാറ - വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം.
കേരളത്തിന്റെ നെല്ലറയും ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂർ ദേശശങ്ങൾ ചേരുന്ന കുടകരനാട്. പൂർവ നന്മകളെ എന്നും ആചരിക്കുന്ന നാടാണ് കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്കി ദേശക്കാർക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്.ദേശത്തിന്റെ ദേവതയായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വേല.
മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വെളപ്പെരുമയിൽ ഉണരും ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും വേലയുടെ നിറവിൽ അവർ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്. അന്യ ദേശത്തു നിന്നും ആളും ആരവവും വേലകമ്പക്കാരും നെന്മാറയിൽ എത്തുകയായി. ഐതിഹത്തിനപ്പുറം നിൽക്കുന്ന ഒരു സാംസ്കാരികതമഹത്ത്വം കൂടിയാണ് നെന്മാറ വല്ലങ്കി വേല. ആരോഗ്യകരമായ ഒരു മത്സരച്ചെലോടെ നെന്മാറ ദേശക്കാർ വേലയുടെ ചുമതലകൾ ഏറ്റെടുക്കും .നെന്മാറ ദേശത്തിന്റെ വേലപ്പകർച്ചകൾ മന്നം മൂലസ്ഥാനം വേട്ടക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്തനങ്ങളിലാണ് നടക്കുന്നത്.ദേശാസ്താനിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിക്കൊണ്ട് വന്ന സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിദ്യം എന്നാണ് വിശ്വാസം.സംപ്രീതയായ ദേവി മൂപ്പിൽ നായരുടെ അഭ്യര്ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി കുട പൊക്കാൻ ശ്രേമിച്ചെങ്കിലും അത് പൊക്കാൻ കഴിഞ്ഞില്ല പിന്നീട് ദേവപ്രശ്നം നടത്തിയപ്പോൾ ദേവീസാന്നിദ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി ആ പ്രേദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം.മന്നതും വേട്ടക്കൊരുമകൻ സ്ഥാനത്തും ദേവി സാന്നിദ്യം പ്രസരിക്കുന്നുണ്ട്.മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചതത്രെ അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങരെ ദേവിക്ഷേത്രം.
കൂറയിടിൽ ചടങ്ങോടെയാണ് നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത് പിന്നീട് ഉള്ള ഇരുപത് ദിവസവും ദ്വാരകനിഗ്രഹം (കളം) പാട്ടുണ്ടാകും.വനത്തിൽ വെച്ച് ദേവി ദ്വാരികനെ എതിരിട്ടതിന്റെയും ഒടുവിൻ നിഗ്രഹിച്ചതിന്റെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയാണ് നെന്മാറ വേലയുടെ പൊരുൾ. കന്യർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ് പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത് .മീനം ഇരുപതിന് പുലർച്ചെ അഞ്ചുമണിയോടെ വാളുകടയിൽ എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോലവായന,കോലംകയറ്റൽ ,പറയേഴ്‍ന്നുള്ളത് ,ആണ്ടിപ്പട്ടു എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ, തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയിൽ എത്തിക്കും.പതിനൊന്നു ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും തുടർന്ന് നെന്മാറയുട വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും ഇതേസമയത് തന്നെ വല്ലങ്കി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ് വന്നു ചേരും (നെന്മാറ വല്ലങ്കി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലികുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെ നെന്മാറ -വല്ലങ്കി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാണ്ടിമേളവും,തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും.പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തർ എത്തും എന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്.ഏകദേശം 25 ലക്ഷം പേര് സമ്മേളിക്കുന്ന സുദിനമാണ് മീനം 20 .താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു. കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്
കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. സമാപനദിന (വേല) ത്തിൽ നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകൾ എഴുന്നള്ളത്തിന് അണിനിരക്കുന്നു. കാഴ്ചപ്പെരുമയിൽ തൃശ്ശൂർ പൂരം മാത്രമാണ് നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കുന്നത്. ഇത് നടക്കുന്നത് പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലാണ്.
വിക്കിമീഡിയ കോമൺസിലെ Nenmara Vallanghy Vela എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്.
ഓണം • വിഷു • തൃശ്ശൂർ പൂരം • അത്താഘോഷം • തൈപ്പൂയം • ഉത്തൃട്ടാതി വള്ളംകളി • വൈക്കത്തഷ്ടമി • ഗുരുവായൂർ ഏകാദശി • ആറാട്ടുപുഴ പൂരം • ക്രിസ്തുമസ് • ഈദുൽ ഫിത്ർ • മണർകാട് എട്ടുനോമ്പ് • ഏഴരപ്പൊന്നാന എഴുന്നള്ളത്ത് • ആറ്റുകാൽ പൊങ്കാല • ആലുവാ ശിവരാത്രി • നീലംപേരൂർ പടയണി • തൃപ്രയാർ ഏകാദശി • കൊടുങ്ങല്ലൂർ ഭരണി • നെന്മാറ വല്ലങ്ങിവേല • ചെട്ടികുളങ്ങര കെട്ടുകാഴ്ച • തിരുമാന്ധാംകുന്ന് പൂരം • ഓച്ചിറക്കളി • നെഹ്രുട്രോഫി • ഈദുൽ അദ്‌ഹ • മൂലം വള്ളംകളി
"https://ml.wikipedia.org/w/index.php?title=നെന്മാറ_വല്ലങ്ങി_വേല&oldid=2617348" എന്ന താളിൽനിന്നു ശേഖരിച്ചത്
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ചിത്തിര ആട്ട പൂജാ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു.ഇനി നവംബര്‍ 16ന് നട തുറക്കും - India News 24
ശബരിമല :ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക . പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നട അടച്ചത്.സാധാരണ ചിത്തിര ആട്ട ചടങ്ങുകള്‍ക്ക് എത്തുന്നതിലും കൂടുതല്‍ ഭക്ത ജനങ്ങള്‍ ദര്‍ശനത്തിനെത്തിയെന്നാണ് പൊലീസ് വിലയിരുത്തല്‍. 12000ത്തോളം ഭക്തര്‍ എത്തിയെന്നാണ് പൊലീസിന്‍റെ കണക്ക്.മണ്ഡല മകരവിളക്ക് പൂജയ്ക്കായി ഈ മാസം 16ന് നട തുറക്കും മുമ്പ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ പുന:പരിശോധനാ ഹര്‍ജികള്‍ 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.അതേസമയം പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിം കോടതി നിലപാട്എന്തായാലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇന്നും പ്രതിഷേധക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.രാവിലെ ഏഴ് മണിയോടെ തൃശൂരില്‍ നിന്ന് ചോറൂണിനെത്തിയ ലളിത എന്ന സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായം സംശയിച്ചായിരുന്നു ഇവരെ തടഞ്ഞത്. വളരെ ശ്രമകരമായാണ് പൊലീസും ചില ആര്‍എസ്എസ് നേതാക്കളും ഇവരുടെ പ്രായം സംബന്ധിച്ച വിവരം പ്രതിഷേധക്കാരെ അറിയിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തത്. ആര്‍എസ്എസ് നേതാക്കളടക്കമുള്ളവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും.അതിനിടെ ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സംഭവത്തില്‍ വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 200 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകയ്ക്കും സന്നിധാനത്തേക്കുള്ള പ്രവേശനം പ്രതിഷേധക്കാര്‍ നിഷേധിച്ചു. പ്രയാം ശരിയാണെങ്കിലും ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ നടപടി. തുടര്‍ന്ന് ആള്‍ക്കൂട്ടം പലപ്പോഴും നിയന്ത്രണാതീതമായി.
നിയന്ത്രണംവിട്ട പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി ശ്രീകോവിലിന് മുഖം തിരിച്ച് നിന്നതും പൊലീസിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ചതും വിവാദമായി.ആചാര ലംഘനത്തെത്തുടര്‍ന്ന് പരിഹാര ക്രിയകള്‍ ചെയ്തതായി വത്സന്‍ തില്ലങ്കേരി പിന്നീട് പറഞ്ഞു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അറിയാതെ സംഭവിച്ചുപോയതാണ് എന്ന് വത്സന്‍ തില്ലങ്കേരി പറയുന്നു.അതേസമയം തന്നെ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ ദാസ് മേല്‍ശാന്തിമാര്‍ക്കൊപ്പം ഇരുമുടിയില്ലാതെ പടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സന്നിധാനത്ത് ആചാരലംഘനമുണ്ടായതായി തന്ത്രിയും പറയുന്നു.ഏതായാലും പുതിയൊരു ആചാര ലംഘനത്തിനു കൂടി ഇന്ന് ശബരിമല വേദിയായാകുകയായിരുന്നു.
എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പഴുതുകളടച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുന്നു
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കും
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്‌കര്‍ഷിക്കുന്നത്.
വാസ്തു ശാസ്ത്ര വിധിപ്രകാരം ഗൃഹ നിര്‍മ്മാണം നടത്തുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രപഞ്ച ഊര്‍ജ്ജവും തമ്മിലുള്ള സമരസമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിലൂടെ, താമസക്കാരില്‍ ആരോഗ്യകരമായ ഊര്‍ജ്ജം നിറഞ്ഞ് അതുവഴി ജീവിതത്തില്‍ വിജയവും സമാധാനവും ഉണ്ടാവും.
നിങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണോ? നിങ്ങളുടെ (വീട്) കുടുംബം വരുംതലമുറകള്‍ക്കു കൂടി ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ഒളിമങ്ങാത്ത പേരെടുത്ത തറവാടായി മാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം എന്താണ്? പലരും നെറ്റി ചുളിക്കുന്ന ഒരു ചിന്തയാണിത്.
പക്ഷെ വാസ്തു ശാസ്ത്ര പ്രകാരം വീട് നിര്‍മ്മിച്ച് അതില്‍ അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസരിച്ച് ഭയഭക്തിയോടെ വസിക്കുന്നവര്‍ക്ക് ധനവരവിലും, ഐശ്വര്യത്തിലും മുട്ടില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
1)പണവരവ് ധാരാളം, എന്നാല്‍ എല്ലാം ചെലവാകാന്‍ അധികസമയമൊന്നും എടുക്കുന്നുമില്ല. അത്യാവശ്യം വരുമ്പോള്‍ വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം.
ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെക്കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. കയ്യില്‍ ധനമുള്ളപ്പോള്‍ ആത്മവിശ്വാസം കൂടും. ധനമില്ലാത്ത അവസ്ഥയില്‍ വീട്ടില്‍ നിന്ന് വെളിയില്‍ ഇറങ്ങാനേ തോന്നുന്നില്ല. ഇതാണ് പലരുടേയും അവസ്ഥ.
ഇവയില്‍ പലതും പരിഹരിക്കാന്‍ കഴിയുന്നവയാണ്. പണം ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ നിര്‍തി കോണില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകുന്നതാണ്. ചിലരുടെ കാര്യത്തില്‍ ജേ്യാതിഷ പരമായ പരിഹാരങ്ങള്‍ കൂടി ആവശ്യമാണ്. (പരിഹാരങ്ങള്‍ വ്യക്തി സ്വന്തം അവസ്ഥ തിരിച്ചറിഞ്ഞ് സ്വയം തന്നെ ചെയ്യുന്നതാണ് ഉത്തമം. ) അതിനുള്ള പ്രഥമ പരിഹാരം കന്യാസ്തൂപം..
പുരയിടത്തിന്റെ നിര്‍തി കോണില്‍ സ്ഥാപിക്കപ്പെടുന്ന 'കന്യാസ്തൂപം' എന്ന നിര്‍മ്മിതി ഈശാന കോണിലെ വാസ്തുദോഷത്തെ വരെ മാറ്റാന്‍ കഴിവുള്ളതാണ്. പുരയിടത്തിന്റെ നിര്‍തി കോണില്‍ 'കന്യാസ്തൂപം' സ്ഥാപിക്കപ്പെട്ടിട്ടുള്ള വീടുകള്‍ ധനസ്ഥതിയിലും, ഐശ്വര്യത്തിലും, പ്രതാപത്തിലും സമീപ ഗൃഹങ്ങളേക്കാള്‍ തലയുയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്നതായി കാണാം. ചുരുക്കി പറഞ്ഞാല്‍ ഒരു വെടിക്ക് ഒരു പക്ഷിയല്ല. ഒത്തിരി പക്ഷികള്‍.
'കന്യാസ്തൂപം' വീട്ടിലെ 60% വാസ്തു ദോഷങ്ങളേയും പരിഹരിക്കുന്നതായി കണ്ടുവന്നു. വീടിന്റെ ധനസ്ഥിതിയും പ്രതാപവും വര്‍ദ്ധിപ്പിക്കാന്‍ പൗരാണിക കാലം മുതല്‍ക്കേ നിര്‍മ്മിക്കപ്പെട്ടിരുന്ന ഐശ്വര്യവര്‍ദ്ധിനി നിര്‍മ്മിതിയാണീ 'കന്യാസ്തൂപം'.
പുരയിടത്തിന്റെ നിര്‍തി കോണില്‍ ധ്വജ യോനി കണക്കില്‍ 'കന്യാസ്തൂപം' നിര്‍മ്മിക്കുന്നത് കുറച്ച് ചെലവുള്ള കാര്യമാണെങ്കിലും ഫലം സുനിശ്ചിതം...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
നെന്മാറ: പാലക്കാട് ജില്ലയിലെ നെല്ലിയാമ്ബതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്ബതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്ബതി ചുരത്തില്‍ 40ല്‍ അധികം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്.
തോട്ടംതൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള നടക്കുകയാണ്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
emalayalee.com - മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ലീഗ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍ മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജിത്കുമാര്‍ എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.
പുതുതായി അനുവദിച്ച പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടുത്ത് നിര്‍ത്തി മുഖ്യമന്ത്രി സദ്യ കഴിക്കുന്നു എന്ന രീതിയിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
കോടതി തന്റെ ന്യായങ്ങള്‍ അംഗീകരിച്ചതില്‍ സംതൃപ്‌തിയുണ്ട്; നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നികേഷ് കുമാര്‍
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അജ്മാന്‍:വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടാക്കാനാകും ഒരു അദ്ധ്യാപകന്റെ വാക്കുകളാണിത്.വെറും വാക്കുകളല്ല,അനുഭവത്തില്‍ നിന്നും വാക്കുകളെ പ്രാവര്‍ത്തികമാക്കിയെടുത്ത കുട്ടികളുടെ സ്വന്തം ജേക്കബ് സറിന്റെ സാക്ഷ്യപ്പെടുത്തല്‍.ഏറ്റവും മികച്ച അദ്ധ്യാപകനായി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ആദ്യമായി രാഷ്ട്രം കണ്ടെത്തിയ മലയാളി സുമിത്രന്‍ ജഡ്‌സന്‍ ജേക്കബ് എന്ന കുട്ടികളുടെ എസ് ജെ ജേക്കബ് സര്‍ ആണ് ഈ അദ്ധ്യാപകന്‍.യു എ ഇയിലെ അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാളായി തുടരുകയാണ് ഇദ്ദേഹം.
1958 മുതലാണ് സെപ്തംബര്‍ അഞ്ചിന് (അദ്ധ്യാപകദിനത്തില്‍) രാഷ്ട്രം മികച്ച അദ്ധ്യാപകനെ കണ്ടെത്തി ആദരിക്കുന്നതിന് തുടക്കം കുറിച്ചത്.വര്‍ഷം തോറും നല്‍കി വരുന്ന ഈ ആദരവിന് വിദേശത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ആദ്യമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടത് 2013ല്‍ എസ് ജെ ജേക്കബ് ആണ്.അംഗീകാരത്തിന്റെ നെറുകയിലേക്കെത്തിയ അദ്ദേഹത്തിലെ ഗുരുശിഷ്യ ബന്ധത്തിന്റെ വഴികള്‍ തുടങ്ങുന്നത് 1981ലാണ്.
തിരുവനന്തപുരം കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജഡ്‌സന്റെയും ലീലയുടെയും മകനായ സുമിത്രന്‍ ജസ്ഡന്‍ ജേക്കബ് 1981ല്‍ തിരുമല സെവന്‍ത്ത് ഡേ സ്‌കൂളില്‍ കണക്ക് അദ്ധ്യാപകനായി 24-ാം വയസ്സിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.തുടര്‍ന്ന് കൊട്ടാരക്കരയിലും എറണാകുളത്തും ഇതേ സ്‌കൂളില്‍ സേവനം അനുഷ്ടിച്ചു.1985ല്‍ സഹ അദ്ധ്യാപികയായ സാലി തോമസ് ജേക്കബ് സാറിന്റെ ജീവിത പങ്കാളിയായി.1992 മുതല്‍ എറണാകുളത്ത് സ്ഥിരതാമസമാക്കി.
സെവന്‍ത്ത് ഡേ സ്‌കൂളിലെ നീണ്ടകാലത്തെ സേവനത്തിന് ശേഷം 1993ല്‍ ജേക്കബ് സാര്‍ അജ്മാനിലെ പ്രിന്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍ കണക്ക് അദ്ധ്യാപകനായി എത്തി.1995ല്‍ സ്‌കൂളിന്റെ സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം.1997ല്‍ പ്രിന്‍സിപ്പാളുമായി.തുടര്‍ന്ന് വിവിധ രാജ്യക്കാരായ നിരക്ഷരരെയും കുട്ടികളേയും രക്ഷിതാക്കളെയും സന്ദര്‍ശിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയും അതുവഴി നിരവധി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കുകയും ചെയ്തു.2000ല്‍ പ്രിന്‍സ് സ്‌കൂളിനെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു.ഇതോടെഇപ്പോഴത്തെ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് ജേക്കബ് സര്‍ തുടര്‍ന്നു.2001 മുതല്‍ സ്‌കൂള്‍ കൈവരിക്കുന്ന നൂറ് ശതമാനം വിജയത്തില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നുവെന്ന് ജേക്കബ് സര്‍ ആത്മാഭിമാനത്തോടെ പറയുന്നു.
പവിത്രമായ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം നഷ്ടപ്പെടുന്നു എന്നത് ശരിയല്ലെന്നും സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉള്ളതെന്നും ജേകബ് സര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇരുപത് വര്‍ഷം മുമ്പ് തന്റെ വിദ്യാര്‍ത്ഥിയായിരുന്ന അഫ്ഘാന്‍ സ്വദേശി അവാര്‍ഡ് വിവരമറിഞ്ഞ് അനുമോദിക്കാന്‍ മധുര പലഹാരവും ഉപഹാരവുമായി കുടുംബ സമേതം സ്‌കൂളില്‍ വന്നത് ഏറെ ആനന്ദം നല്‍കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചതില്‍ അനുമോദിക്കുന്നതിനു നാട്ടില്‍ താന്‍ പഠിപ്പിച്ച മൂന്നു വിദ്യാലയങ്ങള്‍ അടക്കം മുപ്പതോളം ചടങ്ങുകള്‍ പങ്കു കൊണ്ടെങ്കിലും തന്റെ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ സുവര്‍ണ്ണ ശില്‍പ്പവും പ്രശസ്തിപത്രവും ജീവിതത്തില്‍ ഏറെ സ്മരിക്കപ്പെടുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടികളുടെ ഉള്ളറിയുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തില്‍ ഈ സ്‌കൂളില്‍ ചില പ്രത്യേക വഴികള്‍ സ്വീകരിക്കുന്നുണ്ട്.പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന കുട്ടികളെ പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഭവന സന്ദര്‍ശനങ്ങളും, കുട്ടികളുടെ സ്വകാര്യ ദുഃഖങ്ങള്‍ പരിഹരിക്കാന്‍ തന്റെ ടീമംഗങ്ങളോടു ചേര്‍ന്നുള്ള പരിശ്രമങ്ങളും ഏറെ ഗുണം ചെയ്യുന്നു.ഏതു സമയത്തും കുട്ടികള്‍ക്ക് സാറിനെ നേരിട്ട് സന്ദര്‍ശിക്കാനും തങ്ങളുടെ ആവലാതികള്‍ സമര്‍പ്പിക്കാനുമുള്ള അവകാശം വകവെച്ച് കൊടുക്കാനും മടികാണിക്കാറില്ല.അത്യാവശ്യ ഘട്ടങ്ങളില്‍ ചൂരല്‍ പ്രയോഗം നടത്തുകയും തുടര്‍ന്ന് എന്തിനാണ് ശിക്ഷിച്ചതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യാറുള്ളതിനാല്‍ ശിഷ്യര്‍ക്ക് സാറിനെ ഏറെ പ്രിയമാണ്.മിക്ക സ്‌കൂളുകളിലും അധ്യയന ഒഴിവുകള്‍ നല്‍കുതമ്പോള്‍ തന്റെ വിദ്യാലയത്തില്‍ അധ്യാപകരോടൊപ്പം കുട്ടികളെ ഇരുത്തി ആവശ്യമായ സംശയ നിവാരണത്തിനു അവസരം ഒരുക്കുന്നു.ഇത് മികച്ച വിജയം കൈവരിക്കാന്‍ ഏറെ ഉപകരിക്കുന്നു.പഠിപ്പിക്കുന്ന വിഷയം എങ്ങിനെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിക്കാം എന്ന് വ്യക്തമാക്കി നല്‍കല്‍ ഗുരു-ശിഷ്യ ബന്ധത്തില്‍ ഒരു പുത്തനുണര്‍വ് നല്‍കുന്നു.ആത്മാര്‍ത്ഥമായ സഹകരണം പുതു തലമുറക്ക് പുതിയ ദിശാബോധം നല്‍കും.
34 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനിടക്ക് ഒരിക്കല്‍ പോലും രക്ഷിതാക്കളുടെ നീരസം ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ലെന്ന് സര്‍ അഭിമാനത്തോടെ സ്മരിക്കുന്നു.എറണാകുളം പ്രവാസി അസോസിയേഷന്‍ സ്ഥാപക അധ്യക്ഷന്‍ നിലവില്‍ മാധ്യമം വിചാരവേദിഅജ്മാന്‍ ചാപ്റ്റര്‍ പ്രസിടന്റ്‌റ്,ഇന്ത്യന്‍ സോഷ്യല്‍ സെന്റസര്‍ ഉപദേശകസമിതി സമിതി അംഗം എന്നീ നിലകളില്‍ യു.എ.ഇ യിലെ സാമൂഹിക മണ്ഡലത്തില്‍ നിറ സാന്ദിധ്യമാണ് ജേകബ് സര്‍ ഭാരതത്തിന്റെ തലസ്ഥാനത്ത് പോയതും രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചതും പ്രധാനമന്ത്രിയോടൊപ്പം അത്താഴം കഴിച്ചതും ജീവിതത്തിലെ വലിയ നേട്ടങ്ങള്‍ ആണെങ്കിലും ഈ നേട്ടങ്ങള്‍ തന്റെ അമ്മക്ക് സമര്‍പ്പിക്കുകയാണ് ഈ മകന്‍.തന്നെ ആദ്യാക്ഷരം എഴുതിച്ച,താന്‍ ഉറക്കമിളച്ച് പഠിക്കുമ്പോഴെല്ലാം കണ്ണിലെണ്ണയോഴിച്ച് കൂട്ടിരുന്ന തന്റെ അമ്മക്ക്.ഡോക്ടറായ മകളും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനായ മകനുമടങ്ങുന്നതാണ് ഈ അധ്യാപകന്റെ കുടുംബം.ജീവിതത്തിന്റെ ലാസ്റ്റ് ബെല്ലടിക്കുന്നത് വരെ കുട്ടികളോടൊപ്പം ജീവിക്കണം.കുട്ടികളെ കുട്ടികളായി കണ്ട് ഇടപഴകുമ്പോള്‍ ലഭിക്കുന്ന ആനന്ദം മറ്റെവിടെനിന്ന് ലഭിക്കുമെന്ന് ചോദിച്ച് നിര്‍ത്തുകയാണ് ഈ മാതൃകാ അദ്ധ്യാപകന്‍.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശ്രേഷ്ഠ ഇടയന്മാര്‍ അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോഥിയോസ്, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് മേല്‍പ്പട്ടത്ത ശുശ്രൂഷയില്‍ 2018 ഒക്ടോബര്‍ 2ന് കാല്‍നൂറ്റാണ്ടു പൂര്‍ത്തീകരിക്കുകയാണ്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഇടയ ശ്രേഷ്ഠരെയും ഹൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ 32-മത് സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 7 ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30- ന് മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ആദരിക്കുന്നു. പ്രസാദ മധുരമായ പെരുമാറ്റം, ലളിത സുന്ദരമായ ജീവിതശൈലി, സമ്പന്നമായ സുഹൃത് ബന്ധങ്ങള്‍, സുറിയാനി സഭാ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്പരനായ പ്രബോധനത്തിന്റെ പുത്രന്‍(ബര്‍ണബാസ്) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം അഞ്ചേരി സ്വദേശിയായ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപനും മാര്‍ത്തോമ്മ സണ്ടേസ്‌കൂള്‍ സമാജം പ്രസിഡന്റും ആണ്.
ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും, കര്‍മ്മ കുശലതയും സൗമ്യതയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമ, ചിട്ടയോടുള്ള ജീവിതശൈലി, ആയുസ്സിന്റെ ദശാംശം കര്‍ത്താവിനുവേണ്ടി എന്ന ആശയത്തിന് ഊന്നല്‍ നല്‍കി അതിനായി സഭാജനങ്ങളെ സജ്ജരാക്കുന്ന കര്‍മ്മയോഗിയാണ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയായ ബിഷപ് തോമസ് മാര്‍ തിമൊഥിയോസ്. ഇപ്പോള്‍ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപനും മാര്‍ത്തോമ്മ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, CARD എന്നിവരുടെ അദ്ധ്യക്ഷനും ആണ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് വൈഷ്ണവ ഫിലോസഫിയും ക്രിസ്ത്യന്‍ തീയോളജിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിന് പിഎച്ച്ഡി ബിരുദം നേടിയ പ്രതിഭാധനവും ശുശ്രൂഷാ സരണിയിലെ കര്‍മ്മോജ്ജ്വല വ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനും ലൈറ്റ് ടൂ ലൈഫ് എന്ന പേരില്‍ പുതിയതായി ആരംഭിച്ച പ്രോജെക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികള്‍ക്ക് ആശയവും ആവേശവും ആയി മാറിയ മാവേലിക്കര സ്വദേശിയായ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് പ്രസിഡന്റും ആണ്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കോട്ടയം:വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കിട്ടിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ആരാധക ഹൃദയത്തിലേക്ക് ‘കുടിയേറിയവര്‍’ : ഫുട്‌ബോള്‍ മാമാങ്കത്തില്‍ കുടിയേറ്റക്കാരും – Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റേയും കഥകളാണ് ലോകകപ്പ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജയിക്കുന്നവന് മാത്രമല്ല, പൊരുതി തോറ്റവനും ഏറെ കഥകള്‍ പറയാനുണ്ടാകും. റഷ്യയില്‍ കാല്‍പന്തുകളിയുടെ മാസ്മരിക തീര്‍ത്ത ചില താരങ്ങള്‍ മറ്റൊരു അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടുകളാകുകയാണ്. കുടിയേറ്റക്കാരായും അഭയാര്‍ത്ഥികളായും വന്ന ഇവര്‍ തങ്ങളണിഞ്ഞ ജേഴ്സിയുടെ അഭിമാനമാകുകയാണ്.
തന്റെ ആരാധ്യ പുരുഷനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ഈ ഫുട്ബോള്‍ മാമാങ്കത്തില്‍ മിന്നും കളി പുറത്തെടുത്ത് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ഫ്രാന്‍സിന്റെ കൗമാര താരം എംബപ്പെ. കളിക്കളത്തിലെ അസാമാന്യ വേഗമാണ് എംബപ്പെയെന്ന പടക്കുതിരയെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. കാമറൂണ്‍ സ്വദേശിയാണ് ഈ യുവതാരത്തിന്റെ പിതാവ്, അമ്മ അള്‍ജീരിയക്കാരിയും.
ഇത്തവണത്തെ ലോകകപ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ബെല്‍ജിയത്തിന്റെ റൊമേലും ലുകാക്കു. ചടുലമായ കാല്‍താളങ്ങളില്‍ കാല്‍പന്തു കളിയെ ആകര്‍ഷകമാക്കുന്ന ലുകാക്കുവിന് ഇത്തവണ നിരവധി ആരാധകരെ നേടാനായിട്ടുണ്ട്. ദാരിദ്ര്യത്തിന്റേയും വര്‍ണവിവേചനത്തിന്റേയും പാതകളെ അതിജീവിച്ച് ലോകത്തിന്റെ പ്രിയതാരമായി മാറിയ ഈ തകര്‍പ്പന്‍ സ്‌ട്രൈക്കര്‍ ജനിച്ചത് ബെല്‍ജിയത്തില്‍ തന്നെയാണ്. പക്ഷേ ലുക്കാക്കുവിന്റെ പിതാവ് കോംഗോ സ്വദേശിയാണ്.
കരുത്തുറ്റ സ്‌ട്രൈക്കര്‍മാരാണ് ഫ്രാന്‍സിന്റെ സമ്പാദ്യം. മധ്യനിരയില്‍ കളിക്കാരെ സംയോജിപ്പിച്ച് മുന്നേറ്റ നിരയ്ക്ക് പന്തെത്തിച്ചുകൊടുക്കുന്ന നല്ല സപ്ലൈയറും സ്‌കോറിംഗ് പാടവവുമുള്ള താരമാണ് ആന്റോയിന്‍ ഗ്രീസ്മാന്‍. ജര്‍മന്‍കാരനാണ് ഗ്രീസ്മാന്റെ പിതാവ്. പോര്‍ച്ചുഗല്‍ സ്വദേശിയാണ് മാതാവ്.
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ വിജയനായകനായ താരമാണ് സാമുവേല്‍ ഉംറ്റിറ്റി.ഈ പ്രതിരോധ ഭടന്‍റെ ഹെഡറാണ് ബല്‍ജിയത്തിന്റെ ഗോള്‍വല കുലുക്കി ലോകകപ്പ് ഫൈനലിലേക്ക് ഫ്രാന്‍സിന് വഴിയൊരുക്കിയത്. ബാഴ്‌സലോണയുടെ വന്‍മതിലെന്നറിയപ്പെടുന്ന ഉംറ്റിറ്റി കാമറൂണില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ കുടുംബത്തില്‍പെട്ടയാളാണ്.
ക്രൊയേഷ്യയുടെ എഞ്ചിനാണ് ലൂക്കാ മോഡ്രിച്ച് എന്ന മധ്യനിരക്കാരന്‍+. യുഗോസ്ലോവിയയില്‍ ജനിച്ച മോഡ്രികും കുടുംബവും ക്രൊയേഷ്യന്‍ സ്വതന്ത്ര യുദ്ധത്തിന്‍ ഭാഗമായാണ് അഭയാര്‍ത്ഥികളാക്കപ്പെടുന്നത്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിപ്ലവകാരിയായ നേതാവാണെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുവരും ചേര്‍ന്ന്‍ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൌസില്‍ ഇന്നലെ നടത്തിയ കുടിക്കാഴ്ചക്കിടെയായിരുന്നു ഇസ്രയേല്‍ പ്രധാന മന്ത്രിയുടെ വിശേഷണം.
മൂവായിരം വര്‍ഷത്തെ ചരിത്രത്തിനിടെ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ നേതാവാണ് മോഡിയെന്നും നെതന്യാഹു പറഞ്ഞു. മോദി നെതന്യാഹുവിനെ പ്രിയസുഹൃത്ത് ബീബിയെന്നു വിശേഷിപ്പിച്ച പ്പോള്‍ നെതന്യാഹു, നരേന്ദ്രാ എന്നാണ് അഭിസംബോധന ചെയ്തത്.
സിനിമാ നിര്‍മ്മാണ മേഖലയിലെ സഹകരണത്തിലെ ആവേശവും നെതന്യാഹു പങ്കുവച്ചു. ഞാനും ഭാര്യയും ബോളിവുഡിലേക്കു പോന്നതില്‍ അതീവസന്തുഷ്ടരാണെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. സാങ്കേതിക വിദ്യാരംഗത്തെ ഇന്ത്യയുടെ മികവിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
യുഎന്‍ പൊതുസഭയില്‍ ഇസ്രയേലിനെതിരെ ഇന്ത്യ രേഖപ്പെടുത്തിയ വോട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. സ്വാഭാവികമായും ആ തീരുമാനത്തില്‍ നിരാശയുണ്ടായി. എന്നാല്‍ ഈ സന്ദര്‍ശനം നിരവധി മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കും, നെതന്യാഹു വ്യക്തമാക്കി.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു പ്രതികരിക്കുക: മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ | ഈവനിംഗ് കേരള
ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു പ്രതികരിക്കുക: മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണു അഭിപ്രായം പറയുകയെന്നും നടന്‍ മോഹന്‍ലാല്‍.
‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുമ്പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’ . മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലിലെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 107 പേര്‍ മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വ്യക്തമാക്കിയിരുന്നു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
സൗദിയില്‍ വിദേശികള്‍ക്കായി എഴുപതിനായിരത്തോളം തൊഴില്‍ അവസരങ്ങള്‍,saudi job vacancieskeralaonlinenews.com | Malayalam news, kerala news, onlinenews,
സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ള സ്വകാര്യ മേഖലയിലെ എഴുപതിനായിരത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 45000 തസ്തികകള്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരമുണ്ടെങ്കിലും നിയമനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 45919 ഒഴിവുകള്‍ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70149 എണ്ണം വിദേശികള്‍ക്കുള്ള തൊഴിലവസരമാണ്. ചെറുകിട വ്യവസായ വാണിജ്യ സംരംഭങ്ങള്‍, ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് തൊഴില്‍ അവസരമുള്ളത്. കഴിഞ്ഞ വര്‍ഷം അവസാനംവരെയുള്ള കണക്കുകകള്‍ പ്രകാരം നിര്‍മ്മാണ മേഖലകയില്‍ 21657 തൊഴില്‍ അവസരങ്ങളാണ് വിദേശികള്‍ക്കുള്ളത്.
3190 തസ്തികകളാണ് സ്വദേശിവത്കരണം ആവശ്യമുള്ളത്. വ്യവസായ മേഖലകളില്‍ ഒഴിവുള്ള 18641 തസ്തികകളില്‍ 7835 എണ്ണം സ്വദേശികള്‍ക്ക് സംവരണം ചെയ്തതാണ്. 2017 മാര്‍ച്ച് 2018 മുതല്‍ 2018 മാര്‍ച്ച് വരെ തൊഴില്‍ മന്ത്രാലയം 8.19 ലക്ഷം തൊഴില്‍ വിസകള്‍ വിതരണം ചെയ്‌തെങ്കിലും എഴുപതിനായിരത്തില്‍ അധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസ് ; സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
'നമ്മുടെ പോലീസും ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍...' ദുബായിൽ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ മറക്കാനാവാത്ത അനുഭവം.....
ബ്രോയിലര്‍ ചിക്കനെ ഒരുപാട് പ്രേമിക്കല്ലേ ജീവന്‍ അപകടത്തിലാകും; പ്രത്യുല്‍പാദനം മുതല്‍ ക്യാന്‍സര്‍ വരെ
പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് ചിക്കന്‍. ബി വൈറ്റമിനുകള്‍, എ, ഡി, ഫോസ്ഫറസ്, അയേണ്‍ എന്നിവയെല്ലാം ഇതിലുണ്ട്. എന്നാല്‍ പ്രോയിലര്‍ ചിക്കന്&...
ജി.എസ്.ടി നികുതി കുറച്ചിട്ടും ചിക്കന്റെ വില കൂട്ടുന്നതില്‍ ഹോട്ടലുകള്‍ക്ക് പ്രതിഷേധം. വ്യാഴാഴ്ചയ്ക്കുള്ളില്‍ വില കുറച്ചില്ലെങ്കില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പില്ലെന്ന് ഹോട...
തിരുവനന്തപുരം കോഴിയിറച്ചിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. കിലോയ്ക്ക് 87 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ...
ആലപ്പുഴ: ജി.എസ്.ടി നിലവില്‍ വന്നതോടെ ഇറച്ചിക്കോഴിവില ഏകീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇ...
തിരുവനന്തപുരം : ജിഎസ്ടി നിലവില്‍ വന്നതോടെ കോഴിയിറച്ചിയുടെ വില 103 രൂപയില്‍ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന...
കൊച്ചി: ബാര്‍ക്കോഴ കേസിന് പിന്നാലെ കോഴി നികുതി വെട്ടിപ്പ് കേസിലും മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാണിക്കെതിരേ വിജിലന്‍സാണ് എഫ്‌ഐആര...
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
2018 മാര്‍ച്ചില്‍ വിതരണം ചെയ്ത എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ സീലോ പതിയാത്തവ ഉണ്ടെങ്കില്‍ ഫീസോ ഫോമോ കൂടാതെ തന്നെ സ്കൂളുകളില്‍ ശേഖരിച്ച് DEO മുഖേന പരീക്ഷാഭവന് നല്‍കാന്‍ നിര്‍ദ്ദേശം | Kerala School Teachers Association
2018 മാര്‍ച്ചില്‍ വിതരണം ചെയ്ത എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ സീലോ പതിയാത്തവ ഉണ്ടെങ്കില്‍ ഫീസോ ഫോമോ കൂടാതെ തന്നെ സ്കൂളുകളില്‍ ശേഖരിച്ച് DEO മുഖേന പരീക്ഷ (8)
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ആലപ്പുഴ പുന്നപ്ര തെക്ക‌് പഞ്ചായത്തിൽ വനിതകൾക്ക‌് യോഗാ പരിശീലനം നൽകാൻ വനിതാ ഇൻസ‌്ട്രക‌്ടറെ ആവശ്യമുണ്ട‌്. അംഗീകൃത സർവകലാശാലയിൽനിന്ന‌് ബിഎൻവൈഎസ‌് ബിരുദം, തത്തുല്യയോഗ്യതയുള്ള വനിതകൾക്ക‌് ആറിന‌് പകൽ 11ന‌് പഞ്ചായത്ത‌് ഓഫീസിൽ കൂടിക്കാഴ‌്ചയിൽ പങ്കെടുക്കാം. Read on deshabhimani.com
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഇറാനെതിരേ സൈനികാക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നതായി സൂചന. ഏപ്രില്‍ മാസത്തോടെ ആക്രമണം നടക്കാന്‍ സാധ്യതയുണെ്ടന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കരുതുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. വൈകാതെ ഇറാന്‍ അണ്വായുധ നിര്‍മാണശേഷി കൈവരിക്കുമെന്നാണ് ഇസ്രേലികള്‍ കരുതുന്നത്. ഇതിനാവശ്യമായ സമ്പുഷ്ട യുറേനിയം അവര്‍ ഭൂഗര്‍ഭ നിലയത്തില്‍ ശേഖരിച്ചുവരികയാണ്. അണ്വായുധശേഷി കൈവരിച്ചാല്‍ പിന്നെ യുഎസിനു മാത്രമേ സൈനികമായി അവരെ നേരിടാനാവുകയുള്ളു. ഈ സാഹചര്യത്തില്‍ ഏപ്രിലിനും ജൂണിനും ഇടയ്ക്ക് ആക്രമണം നടത്താനാണ് ഇസ്രേലികള്‍ തയാറെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളം എഴുത്തുകാരന്‍ ഡേവിഡ് ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണ സാധ്യത വര്‍ധിച്ചെന്ന് പനേറ്റ കരുതുന്നതായി ഒബാമ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും പറഞ്ഞു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കുസനെ നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഗ്രീക്ക് ക്ലബ് നികോസിയ ഫ്രഞ്ച് ക്ലബ് ലിയോണിനെതിരേ ഇറങ്ങും.
ഇന്നത്തെ മത്സരം സ്വന്തം തട്ടകമായ ന്യൂകാമ്പിലാണെന്നത് ബാഴ്‌സലോണയ്ക്ക് അനുകൂലമാണ്. സ്പാനിഷ് ലീഗില്‍ റയലിനേക്കാള്‍ പത്തു പോയിന്റ് പിന്നിലുള്ള ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ലെവര്‍കൂസന്റെ തട്ടകമായ ബെഅരീനയില്‍ നടന്ന മത്സരത്തില്‍ 3-1 ന്റെ ജയം നേടാനായത് ബാഴ്‌സലോണയ്ക്കു മുന്‍തൂക്കം നല്കുന്നു. ചിലി താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ക്കു ജയമൊരുക്കിയത്.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും അന്ന് ഗോള്‍ നേടി. ജര്‍മന്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലെവര്‍കൂസന്‍. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 2-0 നു കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ജര്‍മന്‍ ക്ലബ് ന്യൂകാമ്പിലെത്തുക.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഈജിപ്ഷ്യന്‍ ജനത ഇന്നു പോളിംഗ്ബൂത്തിലേക്ക്. ഇന്നും നാളെയുമായി നടക്കുന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം അടുത്തമാസം രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും. അഞ്ചുകോടി രജിസ്റ്റേര്‍ഡ് വോട്ടര്‍മാരാണുള്ളത്. വിദേശത്തുള്ള ഈജിപ്തുകാര്‍ നേരത്തേതന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 12 സ്ഥാനാര്‍ഥികളില്‍ അറബിലീഗ് നേതാവ് അമര്‍ മൂസ, മുബാറക്കിന്റെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്, മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി, സ്വതന്ത്ര ഇസ്‌ലാമിസ്റ്റ് അബ്ദല്‍മൊനിം അബുല്‍ഫോട്ടു, നാസറിസ്റ്റ് സ്ഥാനാര്‍ഥി ഹംദീന്‍സബാഹി തുടങ്ങിയവരാണു പ്രമുഖര്‍.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും അവയെ നേരിടാനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും മൂലം സംസ്ഥാനത്തിനു നഷ്ടമായത് ഏകദേശം 4500 കോടി രൂപ. കാഷ്മീരിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനംചെലുത്തുന്ന ടൂറിസവും കരകൗശലമേഖലയുമാണു കടുത്ത പ്രതിസന്ധിയിലായത്.
ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയത് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 26 ദിവസം കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രതിദിനം 200 കോടിയോളം രൂപയുടെ വ്യാപാരനഷ്ടമാണ് ഇതുവഴി ഉണ്ടായതെന്ന് വ്യാപാരിസമൂഹം പറയുന്നു. ജീവനക്കാരുടെ ശമ്പളം, ബാങ്കിലും മറ്റും തിരിച്ചടയ്‌ക്കേണ്ട തുക എന്നിവ ഇക്കാലത്തും മാറ്റമില്ലാതെ തുടര്‍ന്നു. ഇതുവഴി സാമ്പത്തികച്ചെലവ് ഏറിയെന്നു കാഷ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് അബ്ദുള്‍ ഹമീദ് പഞ്ചാഭി പറഞ്ഞു.
കരകൗശലമേഖലയില്‍ മാത്രം 1700 കോടി രൂപയുടെ വ്യാപാരനഷ്ടമാണ് ഉണ്ടായത്. ടൂറിസ്റ്റുകള്‍ അകന്നുനിന്നതോടെ കരകൗശലമേഖലയില്‍ വില്പനകുത്തനെഇടിഞ്ഞു. തുടര്‍ച്ചയായി രണ്ടുവര്‍ഷം സംസ്ഥാനത്തു സമാധാനഅന്തരീക്ഷമായിരുന്നു. 2011 മുതല്‍ രണ്ടുവര്‍ഷംകൊണ്ട് 20 ലക്ഷം വിനോദസഞ്ചാരികളാണ് കാഷ്മീരിലിലെത്തിയത്. ഇതോടെ ടൂറിസംമേഖലയില്‍ ഉണര്‍വുണ്ടായി.
എണ്‍പതോളം യാത്രക്കാരെ കൊക്കയിലേക്ക് വീഴാതെ രക്ഷിച്ച ജെസിബി ഡ്രൈവര്‍ ഇതാ…: കപിലിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….
കേരളത്തിലുള്ളതില്‍ വച്ച് ഏറ്റവും പെരുമയും ഡൊണേഷന്‍ മൂല്യവുമുള്ള ഒരു സ്കൂളിന്‍റെ പ്രൊഡക്ടിനെ അടുത്തറിയാം. എംബിഎ കോച്ചിങ്ങ് ക്ലാസ്സില്‍ പൊയ്ക്കൊണ്ടിരിക്കുകയാണിപ്പോള്‍. വലിയ സ്വപ്നങ്ങള്‍ കാണുമ്പോഴും അതേക്കുറിച്ചു വാചാലനാകുമ്പോഴും സ്വപ്നസാക്ഷാത്കാരത്തിനു വേണ്ട ക്ഷമയോ കഠിനാദ്ധ്വാനമോ ഇല്ല. പകരം കുറുക്കുവഴികള്‍ ആലോചിക്കുന്നു. സ്വന്തം അച്ചടക്കവും കഠിനാദ്ധ്വാനവും വഴി ലഭിക്കുന്ന പാഠ്യമികവിന് ആ കുട്ടിക്കു ചെറുപ്പം തൊട്ടേ അംഗീകാരം നല്കിയിട്ടില്ല ആരും. അതുകൊണ്ടുതന്നെ ഈ 23-ാം വയസ്സിലും അതേക്കുറിച്ചവന് അറിവുമില്ല. അവന്‍ എന്നും അംഗീകരിക്കപ്പെട്ടതു സ്കൂളിന്‍റെ പേരിലും സമ്പന്നതയുടെ പേരിലുമായിരുന്നല്ലോ.
ശിശുക്കള്‍ മുതിര്‍ന്നവരുടെ അംഗീകാരം ഇഷ്ടപ്പെടുന്നു. കുഞ്ഞ് ഓരോ കാര്യവും ചെയ്യുന്നത് അമ്മയുടെ മുഖഭാവം കണ്ടറിഞ്ഞാണ്. ഓരോ കുട്ടിയിലും ജന്മനാല്‍ത്തന്നെ ചില സവിശേഷതകള്‍ ഉണ്ടായിരിക്കും. സ്വാഭാവികമായ ആ പ്രത്യേകതകള്‍ ഓരോന്നും ഓരോ കുട്ടിയെയും വ്യത്യസ്തനാക്കുന്നു. അതുകൊണ്ടുതന്നെ തനതു സത്തയില്‍ ഉള്ള അംഗീകാരമാണു കുട്ടി അര്‍ഹിക്കുന്നത്. കാഴ്ചയിലുള്ള വ്യത്യാസം തന്നെ നോക്കിയാല്‍ മതിയല്ലോ ഇതു മനസ്സിലാക്കാന്‍. നിറം, കണ്ണുകള്‍, മൂക്ക്, ചുണ്ട്, ഉയരം, വണ്ണം ഒക്കെയും വെവ്വേറെയല്ലേ? അതേ രൂപത്തിലാണ് ഓരോ കുഞ്ഞും സുന്ദരനും സുന്ദരിയും ആയിരിക്കുന്നത്. എന്നിട്ടോ മുതിര്‍ന്നവര്‍ അവനെ പരിഹസിക്കാന്‍ നത്തുമൂക്കന്‍, തത്തമ്മചുണ്ടന്‍, കോക്രക്കണ്ണന്‍ എന്നൊക്കെ പേരിട്ടു വിളിക്കും. അതുകേട്ടു വളരുന്ന അവരുടെ കൂട്ടുകാരും അതാവര്‍ത്തിക്കും. തങ്ങള്‍ മോശക്കാരാണെന്ന് ഇരട്ടപ്പേരുള്ള കുട്ടികള്‍ ധരിച്ചുവയ്ക്കും. അതോടെ അവരുടെ സ്വപ്നങ്ങളും ചെറുതാകും.
യഥാര്‍ത്ഥത്തില്‍ ഒരു വാക്കില്‍ എന്തിത്ര എന്നു കരുതി അവഗണിക്കാന്‍ പഠിക്കുകയാണു വേണ്ടത്. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. അതുകൊണ്ടു മാത്രം അപകര്‍ഷതാബോധവും പേറി സ്വയം നിന്ദിച്ചു ചുരുങ്ങിപ്പോകുന്ന എത്രയോ കുട്ടികളുണ്ടു നമുക്കു ചുറ്റും. വയലിലൊളിപ്പിച്ചുവച്ചിരിക്കുന്ന നിധിപോലെ ഓരോ കുഞ്ഞിലും ദൈവം സൂക്ഷിച്ചുവച്ചിരിക്കുന്ന ‘അവന്‍റെ അനന്തസാദ്ധ്യതകളെ’ എന്തിനാണു നമ്മള്‍ തകര്‍ത്തുകളയുന്നത്!
സ്നേഹസമൃദ്ധിയുള്ള കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ 12-ാം വയസ്സില്‍ ഭാവിയുടെ സൂചിക തേച്ചുമിനുക്കുന്നതു കാണാറുണ്ട്. പന്ത്രണ്ടു വയസ്സിന് എന്താ വിശേഷം എന്നു ചോദിച്ചേക്കാം. അതു ശൈശവത്തിന്‍റെ അവസാനവര്‍ഷമല്ലേ? കൗമാരത്തിന്‍റെ മുന്‍വര്‍ഷവുമല്ലേ?
ശൈശവം നന്മകളുടെ നിറകുടമാണ്. സുതാര്യത, സ്വാതന്ത്ര്യം, നിഷ്കളങ്കത, വിശ്വാസം, സഹാനുഭൂതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളെല്ലാം ശൈശവത്തിലുള്ളതുപോലെ പിന്നീടെപ്പോഴാണ് ഉണ്ടായിരിക്കുന്നത്? കൗമാരം വികാരവിസ്ഫോടനകാലമാണല്ലോ. ലൈംഗികാവയവങ്ങളുടെ വികാസവും അതോടനുബന്ധിച്ച ചോദനകളുടെ ആരംഭവും അപ്പോള്‍ത്തന്നെ പരിചയമില്ലാത്ത പലതരം ചിന്തകളും പ്രേരണകളും നിയന്ത്രണാതീതമായ ആശങ്കകളും കുട്ടികളെ, മനോസംഘര്‍ഷത്തിലകപ്പെടുത്താറുമുണ്ട്. ഇക്കാലത്ത്. അതില്‍നിന്നും സ്വയം സ്വതന്ത്രരാകാന്‍ മയക്കുമുരുന്നുള്‍പ്പെടെയുള്ള ദുശ്ശീല ചതിക്കുഴികളില്‍പ്പെട്ടു പോകാറുമുണ്ടു ചില കുഞ്ഞുങ്ങളെങ്കിലും.
ഇത്തരം സങ്കീര്‍ണതകളെയെല്ലാം പക്വതയോടെ അഭിമുഖീകരിക്കുവാന്‍ കുടുംബത്തിന്‍റെ പിന്‍ബലവും ശൈശവത്തില്‍ പരിചയിച്ച അച്ചടക്കവും ധാര്‍മ്മികതയും അവരെ സഹായിക്കും. ഇതിന്‍റെ ഭാഗമായി ദൈവാന്വേഷണവും ആത്മാന്വേഷണവും ആരംഭിക്കും. വ്യക്തിത്വരൂപീകരണവും ധീരതയും സാഹസികതയുമൊക്കെ പന്ത്രണ്ടാം വയസ്സിന്‍റെ ഭാഗംതന്നെ.
ലോകത്തിലിന്നുവരെ ജനിച്ചതില്‍വച്ച് ഏറ്റവും ശക്തയായ അമ്മയും വളര്‍ത്തച്ഛനുംകൂടി പന്ത്രണ്ടുകാരന്‍ മകനുമായി യാത്ര പുറപ്പെട്ടു. ദിവസങ്ങള്‍ നീണ്ട യാത്രയില്‍ പുരുഷന്മാരും സ്ത്രീകളും വെവ്വേറെ സംഘങ്ങളായാണു നീങ്ങിക്കൊണ്ടിരുന്നത്. തിരികെ വരുമ്പോള്‍ മകന്‍, അമ്മയോടൊപ്പമുണ്ടാകുമെന്ന് അച്ഛനും അച്ഛനോടൊപ്പം ഉണ്ടാകുമെന്ന് അമ്മയും കരുതുന്നു. മൂന്നു ദിവസത്തെ വഴി പിന്നിട്ടപ്പോഴാണു മകന്‍ നഷ്ടപ്പെട്ടു എന്നു തിരിച്ചറിയുന്നത്. പിന്നീടവര്‍ മകനെ തിരഞ്ഞു തിരികെ നടക്കുമ്പോള്‍ സൂക്ഷിക്കുന്ന മിതത്വവും പക്വതയും ശാന്തതയും ഇന്നു നമുക്കാര്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത മൂല്യമാണ്. മകനോ ദൈവികകാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. മകന്‍റെ പ്രവൃത്തിയെ അംഗീകരിക്കുന്ന മാതാപിതാക്കളെയാണു പിന്നീടു നമുക്കു കാണാന്‍ കഴിയുന്നത്. ആ മകന്‍ ലോകം മുഴുവനെയും പിന്നീടു രക്ഷിക്കുന്നു.
നമ്മുടെ മക്കളെ ഇത്ര മനോഹരമായി അംഗീകരിക്കുവാന്‍ നമുക്കു കഴിയാറില്ല എന്നു സമ്മതിക്കാതെ തരമില്ല. അവരുടെ രൂപത്തെ അംഗീകരിക്കാത്ത നാം സൗന്ദര്യവര്‍ദ്ധകങ്ങള്‍ വാങ്ങികൊടുക്കുന്നു. അവരുടെ ബുദ്ധിയെ അംഗീകരിക്കാത്ത നാം അവരെ നാം വരയ്ക്കുന്ന വരയിലൂടെ പാവക്കൂത്തിലെന്നപോലെ ചരടുവലിച്ചു സഞ്ചരിപ്പിക്കുന്നു. ചരടു പൊട്ടാത്തിടത്തോളം അവര്‍ക്കു തിരശ്ശീലയ്ക്കു മുമ്പിലെത്താനാകില്ലെന്നറിയുന്നുമില്ല. പിന്നെ എങ്ങനെ നമ്മുടെ കുട്ടിക്ക് അവനെയെങ്കിലും രക്ഷിക്കാനാകും?
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തനിഷ്‌ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയത്. തീര്‍ച്ചയായും ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ നേട്ടത്തില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു-തനിഷ്‌ക് മാധ്യമങ്ങളോട് പറഞ്ഞു.
പൊള്ളലേറ്റ രോഗികളെ സ്പര്‍ശിക്കാതെ അവരുടെ ഹൃദയമിടിപ്പ് അറിയാന്‍ സഹായിക്കുന്ന ഒരു ഉപകരണം തനിഷ്‌ക് വികസിപ്പിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താനുമാണ് ആഗ്രഹമെന്ന് തനിഷ്‌ക് പറഞ്ഞു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
സൂഫി പറഞ്ഞ കഥ ഫെബ്രുവരി 19 ന് റിലീസാവുന്നു. Official Website: http://SufiKatha.com പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പ്രണയ കഥ ഏറെ പുതുമകളുള്ള ഒരു പീര്യഡ് ഫിലിം ആണ്. കെ പി രാമനുണ്ണിയുടെ എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ച വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സിലിക്കന്‍ മീഡിയയുടെ ഈ കന്നിചിത്രം. ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശ്രദ്ധാപൂര്‍വമുള്ള ചുവടുവയ്പ്പ്…
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തിരുവനന്തപുരത്തെ പേട്ട സ്കൂൾ. അവഗണനയുടെ സ്മാരകമായ മറ്റൊരു സർക്കാർ വിദ്യാലയം. ഇല്ലായ്മകളുടെ കലവറ. ആവശ്യത്തിന് അദ്ധ്യാപകരില്ല. ഉള്ളവർക്കാകട്ടെ യൂണിയൻറെയും സമരത്തിൻറെയും തിരക്കു കഴിഞ്ഞിട്ട് നേരവും കുറവ്. ഒരുപാട് വിദ്യാർത്ഥികൾ പാവപ്പെട്ട വീടുകളിൽ നിന്നു വന്നവർ. മുഖത്ത് ദാരിദ്ര്യത്തിൻറെ നിഴൽ വീണവർ. സ്കൂൾ വർഷം തുടങ്ങി അധികകാലമായിട്ടുണ്ടാവില്ല. അതുകൊണ്ടു മാത്രം കുറവുകൾക്കിടയിലും കുട്ടികളിൽ അത്യാവശ്യം ഉന്മേഷമുണ്ടായിരുന്നു. സ്കൂളിൻറെ തൊട്ടുപിന്നിലായിരുന്നു എൻറെ വീട്. വീടിനു മുന്നിലെ ചെറിയ റോഡിൻറെ മറുവശത്ത് നിന്നും ഒരു ഇടവഴിയുണ്ട്. അതിലൂടെ ഒരു നൂറടി നടന്നാൽ സ്കൂളിൻറെ പിൻഗേറ്റ്. മുറ്റത്തെ സർക്കാർ സ്കൂളിൽത്തന്നെ ഞാൻ പഠിച്ചാൽ
ബുദ്ധിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുന്നിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു നാട്ടിൽ മനുഷ്യജീവനുകൾ ഇമവെട്ടുന്ന നേരംകൊണ്ട് വെറും ഏറുപടക്കങ്ങൾ പോലെ പൊട്ടിത്തെറിച്ച് കഷണങ്ങളായിപ്പോകുന്നതു കണ്ട് നമ്മൾ ദുഖിക്കുന്നതോടൊപ്പം ലജ്ജിക്കുകയും വേണം. ഉത്സവം ആഘോഷിക്കാൻ പുത്തൻ വസ്ത്രങ്ങളും മുഖം വെളുപ്പിക്കാൻ ലേപനങ്ങളും സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വിലകൂടിയ ആഭരണങ്ങളും അണിഞ്ഞെത്തിയ പാവം ഭക്തർ ചിതറിയ അവയവങ്ങളുടെ കഷണങ്ങളായി പ്ലാസ്റിക് കവറുകളിൽ നിക്ഷേപിക്കപ്പെടുന്ന ദുരന്തം ഇനിയെങ്കിലും ആവർത്തിക്കപ്പെടരുത്. വികസിത രാജ്യങ്ങളിലെ പരിഷ്കൃത നഗരങ്ങളിലുൾപ്പെടെ ആഘോഷ വേളകളിൽ വലിയ വെടിക്കെട്ടു പ്രയോഗങ്ങൾ നടക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന ജനീവ നഗരത്തിൽപ്പോലും എല്ലാവർഷവും വലിയ വെടിക്കെട്ട് നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യജീവന്
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഞാൻ പണ്ട് പ്രാർത്ഥിച്ചിരുന്നു. എൻറെ ഭയങ്ങൾ ആയിരുന്നു പ്രധാന കാരണം. അച്ഛൻറെയും അമ്മയുടെയും ആയുസ്, അനിയത്തിയുടെ രോഗം, എൻറെ പരീക്ഷകൾ… അങ്ങനെ പ്രാർത്ഥിക്കാൻ നിരവധി കാരണങ്ങളായിരുന്നു. നാട്ടിലെ ജീവിത നിലവാരത്തിലെ പൊതുവായ ഉയർച്ചയും അച്ഛൻറെയും അമ്മയുടെയും അദ്ധ്വാനവും അവരുടെ അച്ചടക്കമുള്ള ജീവിതവും അവരുടെ ആയുസ്സിനെപ്പറ്റി എനിക്കുള്ള ഭയം കുറയ്ക്കാൻ കാരണമായി. ശാസ്ത്രം കണ്ടെത്തിയ പുതിയ മരുന്നുകൾ അനിയത്തിയുടെ രോഗം നന്നായി നിയന്ത്രിച്ചു. പൂജകൾക്ക് ഒരിക്കലും കഴിയാതിരുന്ന കാര്യം! നല്ല സ്കൂളും ചില ട്യൂഷനും എൻറെ പരീക്ഷാഭയം മാറ്റിയെടുത്തു.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
1. ആപ്പിള്‍ സിഡാര്‍ വിനിഗറും വെള്ളവും തുല്യ അളവിലെടുത്ത് അല്‍പ്പം തേന്‍ മിക്‌സ് ചെയ്ത് മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മുഖത്തുണ്ടാവുന്ന വാര്‍ദ്ധക്യ പ്രശ്നം ഇല്ലാതാകും.
2. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ നാരങ്ങ നീര്, ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നത്തിനും പരിഹാരമാണ്.
3. ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് കറ്റാര്‍വാഴ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു.
4. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് തൈര്. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചിട്ട് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. ഇത് അകാലവാര്‍ദ്ധക്യം അകറ്റും.
5. വിറ്റാമിന്‍ ഇ ഗുളിക ഗുളിക പൊട്ടിച്ച് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ചര്‍മ്മത്തിലെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം.
6. രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാണ്.
7. ചര്‍മ്മസംരക്ഷണത്തിന് എല്ലാ അര്‍ത്ഥത്തിലും ചന്ദനം സഹായിക്കും.ഇത് റോസ് വാട്ടറില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.
| രൂക്ഷ വിമര്‍ശനവുമായി ഒബാമ , "രാഷ്‌ട്രീയക്കാര്‍ വിതച്ച വെറുപ്പ് ട്രംപ് മുതലെടുക്കുന്നു" | Mangalam
ഷിക്കാഗോ(ഇല്ലിനോയ്‌്): യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വര്‍ഷങ്ങളായി രാഷ്‌ട്രീയക്കാര്‍ വിതച്ചുകൂട്ടിയ വെറുപ്പിനെ മുതലെടുക്കുകയാണു ട്രംപ് ചെയ്യുന്നതെന്ന് ഒബാമ ആരോപിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയത്തിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്‌ഥാനം ലഭിച്ചതു നിര്‍ഭാഗ്യകരമാണ്. ഇല്ലിനോയ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ.
പിന്‍ഗാമികളെ സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റുമാര്‍ വിമര്‍ശിക്കാറില്ലെന്ന യു.എസ്. പാരമ്പര്യം ഇതോടെ ഒബാമ ലംഘിച്ചു. രണ്ടുതവണ ട്രംപിനെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം വിമര്‍ശിച്ചത്. വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്‌ട്രീയമാണ് ട്രംപിന്റേതെന്നു പറഞ്ഞ ഒബാമ, യു.എസ്. ജനാധിപത്യത്തിനു ട്രംപും അദ്ദേഹത്തിന്റെ രീതികളും ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു.
റഷ്യയുമായുള്ള ട്രംപിന്റെ ഒത്തുകളിയെയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ട്രംപിന്റെ ശ്രമത്തെയും ഒബാമ വിമര്‍ശിച്ചു. അതേസമയം, ട്രംപ് കേവലമൊരു അടയാളം മാത്രമാണെന്നും ഒബാമ അഭിപ്രായപ്പെട്ടു.
മൂലകാരണം ട്രംപല്ല. നമ്മുടെ രാഷ്‌്രടീയക്കാര്‍ വര്‍ഷങ്ങളായി വിതച്ചുവരുന്ന വെറുപ്പില്‍നിന്ന് നേട്ടം കൊയ്യുക മാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റിന്റെ ഉത്തരവുകള്‍ പാലിക്കാതിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ വൈറ്റ് ഹൗസിലുണ്ട് എന്നതുകൊണ്ടു മാത്രം എല്ലാം ശരിയാകുമെന്ന വിശ്വാസം നല്ലതല്ലെന്നും ഇതല്ല ജനാധിപത്യ രീതിയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം, ഒബാമയുടെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും രംഗത്തെത്തി.
ട്രംപ് മുന്നോട്ടുവച്ച ആശയങ്ങള്‍ സ്വീകരിച്ച യു.എസ്. ജനത, ഒബാമയുടെ നയങ്ങളെ തള്ളിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. അതേസമയം, ഒബാമയുടെ പ്രസംഗം കേട്ട് തനിക്ക് ഉറക്കം വന്നെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വിവാഹം കഴിച്ചിട്ട് വലിച്ചെറിഞ്ഞ് വിദേശത്തേക്ക് പോയാല്‍ എട്ടിന്റെ പണി ; ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന എന്‍ആര്‍ഐ കളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ദര്‍ശനം നടത്താതെ കേരളം വിടില്ല, സഞ്ചരിക്കാന്‍ കാര്‍, താമസസൗകര്യം, ഭക്ഷണം: ദര്‍ശനം നടത്താനായില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കില്ല, തൃപ്തി ദേശായിയുടെ കത്ത് പുറത്ത്
ഏറ്റവും കൂടുതല്‍ ആന്ധ്രയില്‍ നിന്ന്, മണ്ഡലകാലത്തേയ്ക്കുള്ള സ്ത്രീകളുടെ ബുക്കിങ്ങ് 800 കടന്നു: സര്‍വകക്ഷി യോഗത്തിന് ബിജെപിയും
ന്യൂഡല്‍ഹി: ആണവ വിതരണസംഘത്തില്‍ (എന്‍.എസ്.ജി.) ഇന്ത്യയുടെ പ്രവേശനത്തിന് യു.എസ്. കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നു ടു പ്ലസ് ടു ചര്‍ച്ചയില്‍ ആവശ്യം. ഇന്ത്യ-അമേരിക്ക വിദേശ, പ്രതിരോധ മന്ത്രിതലത്തിലാണു ടു പ്ലസ് ടു ചര്‍ച്ച നടത്തത്.
ആണവ ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും കൈമാറുന്ന 48 അംഗ രാജ്യങ്ങളുടെ സംഘത്തില്‍ അംഗമാകാന്‍ ഏറെ നാളത്തെ പരിശ്രമത്തിലാണ് ഇന്ത്യ. അംഗരാജ്യങ്ങള്‍ തമ്മിലുള്ള പൊതുധാരണയാണ് എന്‍.എസ്.ജി. പ്രവേശനത്തിനുള്ള മാനദണ്ഡം. മറ്റ് എന്‍.എസ്.ജി. അംഗങ്ങളെപ്പോലെ ആണവനിര്‍വ്യാപനകരാര്‍(എന്‍.പി.ടി.) ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതാണു വിഘാതമായിട്ടുള്ള പ്രധാനകാരണം.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന്‍ കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്‍ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 04.09.2018) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ബാസ് ഹാജി (68) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ വ്യവസായി റസാഖ് റോസി റൊമാനി, മുനീര്‍ മാസ്‌കോ, അഷ്‌റഫ് എന്നിവരുടെ പിതാവാണ്. മറ്റു മക്കള്‍: ഫാത്വിമത്ത് ഫൗസിയ, മിസ് രിയ, ഫസീല.
മരുമക്കള്‍: ഡി എം മൊയ്തീന്‍, ഷാഫി, അബ്ദുല്ല, അസ്മ, സീനത്ത്. സഹോദരങ്ങള്‍: ഹമീദ്, അബ്ദുല്ല, പരേതരായ മുഹമ്മദ്, ഷാഫി. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ടോടെ കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
അന്നയും റസൂലും കാസ്റ്റ് & ക്രു | Annayum Rasoolum Cast & Crew Details in Malayalam - Filmibeat Malayalam
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
ഞങ്ങൾ ഇത്തരം എ.ഡി., രൊഹ്സ്, FSC ലേക്ക് തുടങ്ങിയ നമ്മുടെ ഉൽപ്പന്നം, ഒഇഎം ആൻഡ് ഒദ്മ് ഉത്തരവ് മതിയായ പരിശോധന സർട്ടിഫിക്കറ്റ് ലഭ്യമാണ് ഞങ്ങൾക്കുണ്ട്.
യൂറോപ്പിലും അമെരിച.അമജിന്ഗ് രൂപകൽപ്പന / യോഗ്യതയുള്ള പ്രൊദുച്ത്.ഫച്തൊര്യ്-നേരിട്ട് മത്സരം price.fast ഡെലിവറി മികച്ച സേവനം ആമസോൺ വെയർഹൗസിൽ ഉണ്ടോ.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
20 year old dead in accident | മലപ്പുറത്ത് ബൈക്ക് യാത്രികൻ ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു; യുവാവ് സ്‌കൂൾ ബസ്സിന് അടിയിലേക്ക് വീണത് ബൈക്കിൽ കാർ തട്ടിയതോടെ; മരണമടഞ്ഞത് പാലപ്പുറ ജുമ മസ്ജിദിലെ മുക്രിയുടെ സഹോദരീ പുത്രൻ - MarunadanMalayali.com
മലപ്പുറത്ത് ബൈക്ക് യാത്രികൻ ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു; യുവാവ് സ്‌കൂൾ ബസ്സിന് അടിയിലേക്ക് വീണത് ബൈക്കിൽ കാർ തട്ടിയതോടെ; മരണമടഞ്ഞത് പാലപ്പുറ ജുമ മസ്ജിദിലെ മുക്രിയുടെ സഹോദരീ പുത്രൻ
മലപ്പുറം: കോട്ടക്കൽ പണിക്കർക്കുണ്ടിൽ ബൈക്ക് യാത്രികൻ സ്‌കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20), അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാർ പറഞ്ഞു.
അദ്ധ്യാപകൻ അനീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ട ഉടനേ പകരക്കാരനെ 24 ലക്ഷം വാങ്ങി നിയമിച്ചു; ക്രൈംബ്രാഞ്ച് അറസ്റ്റിനെത്തിയപ്പോൾ മാനേജർ ഒളിവിലായി, ലീഗ് നേതൃത്വം മൗനത്തിൽ
റോഡിലേക്ക് വീണ മാലിക് സ്‌കൂൾ ബസിനടയിൽപ്പെടുകയായിരുന്നു. പാലപ്പുറ ജുമ മസ്ജിദിലെ മുക്രി ഹനീഫ മുസ്ല്യാരുടെ സഹോദരീ പുത്രനാണ്.
<eos> |
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :
കൊട്ടാരക്കര: സരിത എസ് നായര്‍ക്കും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
അഹമ്മദാബാദ്: ഗുജറാത്ത് കച്ചിലെ മുദ്രയില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡ് സജ്ഞയ് ചൗഹാനാണ് മരിച്ചത്.
പതിവ് പരിശീലനപ്പറക്കലിനിടെയാണ് ജാഗ്വര്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തെത്തുടര്‍ന്ന് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞ ദിവസം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ പ്രസിദ്ധമായ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ സമാപിച്ചു. ക്രൊയേഷ്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഫ്രാന്‍സ് വിജയകിരീടം നേടി. ലോകത്തെമ്പാടുമുള്ള ഫുട്‌േബാള്‍ പ്രേമികള്‍ അത്യന്തം ആവേശത്തോടെയാണ് ഈ രംഗം നോക്കിക്കണ്ടത്
നമ്മുടെ നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ഇതിന്റെ ആവേശം കടലിരമ്പുന്ന ശക്തിയില്‍ അലയടിച്ചു. ഇഷ്ട താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍, അവരുടെ രാഷ്ട്രങ്ങളുടെ പതാകകള്‍, തോരണങ്ങള്‍, നീട്ടി വലിച്ചുകെട്ടിയ ഫഌക്‌സ്, കമാനങ്ങള്‍ തുടങ്ങിയവ കൊണ്ട് പാതയോരങ്ങള്‍ നിറച്ചു. ഇക്കഴിഞ്ഞ 17നകം ഇതൊക്കെ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിട്ടു. നീക്കാതായപ്പോള്‍ 23 വരെ സമയം നീട്ടി നല്‍കി. വന്‍ പാരിസ്ഥിതിക മലിനീകരണ പ്രശ്‌നമുണ്ടാക്കുന്ന ഫഌക്‌സുകളും തോരണങ്ങളുമെല്ലാം മഴയില്‍ കുതിര്‍ന്നു നീക്കം ചെയ്യപ്പെടാതെ വഴിയോരങ്ങളില്‍ ഇനിയും തൂങ്ങിക്കിടക്കുകയാണ്.
കടുത്തകായിക പ്രേമികള്‍ ഒരു പക്ഷേ, ഇത് പറയുമ്പോള്‍ പിണങ്ങിയേക്കാം. ഒരു പൗരന്റെയും കായിക പ്രേമത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നത് നേരായിരിക്കാം. കടലിരമ്പുന്ന ആവേശത്തിമര്‍പ്പില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇതിനായി തുലച്ചത് ആയിരങ്ങളോ ലക്ഷങ്ങളോ അല്ല കോടികളാണ്. ഇതൊന്നും സ്വന്തം രാജ്യമായ ഇന്ത്യയുടെ താരങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി പോലുമല്ല. മറിച്ച്, വിദേശ രാഷ്ട്രങ്ങളായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ബെല്‍ജിയത്തിന്റെയും മറ്റും താരങ്ങള്‍ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു തുള്ളിച്ചാടാനായിരുന്നു.
ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ നാം കണക്കിലെടുക്കേണ്ടതുണ്ട്. കാലവര്‍ഷക്കെടുതിയില്‍ പതിനായിരങ്ങളാണ് ദുരന്തമനുഭവിക്കുന്നത്. തോരാതെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളം കയറി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ നിരവധി. ഉരുള്‍ പൊട്ടലില്‍ വീടും സര്‍വസ്വവും നഷ്ടപ്പെട്ട് കണ്ണീര്‍ കയത്തില്‍ മുങ്ങിയവര്‍ ഒട്ടേറെ. ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന് കുടുംബം പോറ്റാന്‍ കഴിയാതെ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി ആയിരങ്ങള്‍ കണ്ണീരൊലിപ്പിക്കുന്നു. ഇതൊക്കെയാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഈ സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപ സ്വരൂപിച്ച് നമ്മുടെ യുവാക്കള്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിനായി വാരിയെറിഞ്ഞത് .
വിചിത്രമായ കാര്യം, ഈ ആരവങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലും മുന്നിട്ടിറങ്ങിയത് മുസ്‌ലിം യുവാക്കളാണെന്ന വസ്തുതയാണ്. വാട്‌സാപ്പ് വഴിയും മറ്റും പണം സ്വരൂപിക്കാനും ബാനറുകളും തോരണങ്ങളും മറ്റുമെല്ലാം കെട്ടി ഉയര്‍ത്താനും സമുദായത്തിന്റെ ചെറുപ്പക്കാര്‍ കാണിച്ച ‘ആവേശം’ മറ്റെല്ലാവരെയും കടത്തിവെട്ടിയതായിരുന്നു. സമൂഹത്തിനും സമുദായത്തിനും മാതൃകയെന്ന് കരുതപ്പെടുന്ന പലരും ഈ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായത് വേദനാജനകമാണ്.
<eos> |