text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാരിസ്: കരുത്തരായ പോര്‍ച്ചുഗലിനെ ഐസ്‌ലാന്‍ഡ് 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ തളച്ചു. ഫിഫാ ലോകറാങ്കിങില്‍ 34ാം സ്ഥാനത്തുള്ള കൊച്ചു രാജ്യമാണ് ആദ്യമായാണ് യൂറോകപ്പ് ഫുട്‌ബോള്‍ കളിക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ രാജ്യമായ പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം ഇത് വന്‍ തിരിച്ചടിയാണ്. ക്രിസ്റ്റിയാനോ റോണാള്‍ഡോ എന്ന സൂപ്പര്‍താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പറങ്കികള്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഗോള്‍ നേടാന്‍ മാത്രം സൂപ്പര്‍ താരത്തിനു സാധിച്ചില്ല. 31ാം മിനിറ്റില്‍ ഫെനര്‍ബാസ് താരവും വൈസ് ക്യാപ്റ്റനുമായ നാനി പോര്‍ച്ചുഗലിനു വേണ്ടി ലീഡ് നേടി. വലതുമൂലയിലൂടെ മുന്നേറിയെത്തിയ ഗോമസ് നല്‍കിയ പാസിന് നാനി കൃത്യമായി കാലു വെച്ചപ്പോള്‍ ഗോളി ഹാനസ് ഹാള്‍ഡോഴ്‌സണനു പിഴച്ചു. എന്നാല്‍ 50ാം മിനിറ്റില്‍… അരങ്ങേറ്റം അവിസ്മരണീയമാക്കി രാഹുല്‍, സിംബാബ് വെയ്ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം posted on June 12, 2016 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമല വിധിയെ രാഷ്ട്രീയവല്‍ക്കരിക്കരുത്; കോടതി വിധി എന്തായാലും സമാധാനത്തിനു ഭംഗം വരരുതെന്ന് ഹര്‍ജിക്കാര്‍ കോഴിക്കോട്: നിപാ വൈറസിനെക്കുറിച്ച് വിദഗ്ദ പഠനം നടത്താന്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. രോഗബാധിത മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തും. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കേന്ദ്ര സംഘം കൂട്ടിക്കാഴ്ച നടത്തി. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌നും, ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കളക്ടറും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സംഘത്തിന് വിശദീകരിച്ച് നല്‍കി. കേന്ദ്ര സംഘം പേരാമ്പ്രയില്‍ സന്ദര്‍ശനം നടത്തും. മരണം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിക്കും. തുടര്‍ന്ന് ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ സമീപത്തുള്ള വീട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണ പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കേന്ദ്ര സംഘം കോഴിക്കോട് ഉണ്ടാകും. ഇന്നലെയും ഇന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ എല്ലാം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതിന്റെ പരിശോധനാ ഫലങ്ങള്‍ നാളെ വൈകിട്ടോടെ ലഭ്യമാകും. നിലവില്‍ ഒന്‍പതുപേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്നു പേരുടെ മരണം നിപാ വൈറസുമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ എട്ടു പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാണ്‍പൂര്‍: മധ്യപ്രദേശില്‍ 13കാരി ബലാത്സംഗത്തിനിരായായി . കാണ്‍പൂരിലെ ദെഹാതിലാണ് സംഭവം.പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. Previous articleസുപ്രീം കോടതിയിലെ തര്‍ക്കം തുടരുന്നു; ഫുള്‍കോര്‍ട്ട് വിളിക്കാന്‍ ചീഫ് ജസ്റ്റിസിന് ജസ്റ്റിസുമാരുടെ കത്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫീനിക്‌സ്: ഫ്ലൂ വൈറസ് യഥാസമയം കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് അടിവരയിടുന്ന സംഭവം ഫിനിക്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. 2 വയസും 6 മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അലാനി മുറിയേറ്റ എന്ന 20 വയസ്സുകാരി ഫ്‌ലൂ വൈറസ് കണ്ടെത്തി പിറ്റേ ദിവസം മരണമടഞ്ഞ സംഭവമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച അലാനിയുടെ പിതൃസഹോദരി വീട്ടില്‍ നിന്നും പോകുമ്പോള്‍ അലാനിക്ക് ചെറിയ തോതില്‍ പനി ഉണ്ടായിരുന്നതായും പിറ്റേ ദിവസം ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഫ്ലൂ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. തീരെ അവശനിലയിലായ അലാനിയുടെ ഫ്‌ലൂ പെട്ടെന്ന് ന്യുമോണിയയായി മാറുകയും മരണം സംഭവിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ ഫ്ലൂ വ്യാപകമാകുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നതായും ഇതിനെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുകയോ, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടുകയോ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്. ഫ്ലൂ സീസന്‍ ആരംഭിച്ചതിനുശേഷം ഒക്കലഹോമയില്‍ ഇതിനകം രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബഹ്‌റൈൻ സെന്റ്‌. തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാന കേന്ദ്ര കമ്മറ്റിയുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള 60 കുഞ്ഞുങ്ങൾക്ക്‌ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നു. ആയതിന്റെ ഉദ്‌ഘാടനം മേയ് മാസം 22 ന് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാന പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ തിരുമേനിയാൽ അട്ടപ്പാടിയിൽ വെച്ച്‌ നിർവ്വഹിക്കപ്പെടുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുബായ്; യുഎഇയും ഇന്ത്യയും തമ്മിലുളള ബന്ധങ്ങള്‍ പുഷ്കരമായ വര്‍ഷമാണ് കടന്നു പോകുന്നത്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം വീണ്ടും ഇന്ത്യയ്ക്കു തന്നെയാണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകളും കോട്ടമില്ലാത്ത ബന്ധത്തിന്റെ തിളക്കം കാട്ടിത്തരുന്നു. 7700 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ആദ്യത്തെ ആറുമാസത്തിനിടെ നടന്നത്. ഈ കാലയളിവില്‍ ദുബായ് നടത്തിയ 60200 കോടി ദിര്‍ഹത്തിന്റെ മൊത്തം വിദേശ വ്യാപാരത്തിന്റെ 13% വരുമിതെന്ന് പോര്‍ട്ട്സ് കസ് റ്റംസ് ആന്‍ഡ് ഫ്രീസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ദുബായ് കസ് റ്റംസ് ഡയറക്ടര്‍ ജനറലുമായ അഹമ്മദ് ബുത്തി അഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ചരിത്രപരമായ ബന്ധവും സംയുക്ത സാമ്പത്തിക കരാറുകളുമാണ് ഇതിനു വഴിതെളിയിച്ചത്. വജ്രം, സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് മുഖ്യമായും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കാലയളവില്‍ 3500 കോടി ദിര്‍ഹത്തിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു. സ്വര്‍ണം, വജ്രം, ചെമ്പു കമ്പി തുടങ്ങിയവ ഇന്ത്യയിലേക്കും കയറ്റുമതി ചെയ്തു. 1900 കോടി ദിര്‍ഹത്തിന്റെ ഇടപാട്, കൂടാതെ 2200കോടി ദിര്‍ഹത്തിന്റെ പുനര്‍കയറ്റുമതിയും ഇന്ത്യയിലേക്ക് നടത്തി. യുഎഇ അഞ്ചു വര്‍ഷത്തിനു ശേഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ടെങ്കിലും മുന്‍പുളളതു പോലുളള തളളിക്കയറ്റമില്ല. ഇടക്കാലത്തെ സാമ്പത്തിക മാന്ദ്യവും മറ്റും കാരണം പലരും തിരിച്ചു പോയതാണു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വരാപ്പുഴ കസ്റ്റഡി മരണം : പൊലീസിന് തിരിച്ചടിയായി ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് , മജിസ്‌ട്രേറ്റ് കാണ - Samakalika Malayalam കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട്. പറവൂര്‍ മജിസ്‌ട്രേറ്റിനെതിരായ പൊലീസിന്റെ പരാതി അടിസ്ഥാന രഹിതമാണ്. പ്രതിയെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ കൂട്ടാക്കിയില്ലെന്ന പരാതി തെറ്റാണ്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ല. മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ലെന്നും, ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിട്ടുള്ളത്. വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ പിടികൂടിയ ശ്രീജിത്ത് ഉള്‍പ്പെടെയുളള പ്രതികളെ ഹാജരാക്കിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് സ്മിതക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതി രജ്‌സ്ട്രാര്‍ക്കായിരുന്നു അന്വേഷണ ചുമതല. ആറാം തിയതി രാത്രി കസ്റ്റഡിയിലെടുത്ത പ്രതികളുമായി ഏഴാം തിയതി വൈകിട്ടോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. മജിസ്‌ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും കേസില്‍ തങ്ങളെ പ്രതി ചേര്‍ക്കാന്‍ ഈ കാലതാമസം കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയത്. ഇതില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനോട് വിശദീകരണം ചോദിച്ചിരുന്നു. പ്രതിയെ പിടികൂടിയാല്‍ 24 മണിക്കൂറിനുളളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം. ഇവ മജിസ്‌ട്രേറ്റിന്റെ നടപടി മൂലം ലംഘിക്കപ്പെട്ടോയെന്നാണ് പരിശോധിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പറവൂര്‍ മജിസ്‌ട്രേറ്റായിരുന്ന എം സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ ആറാം തീയതി വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം തീയതി ശനിയാഴ്ച കോടതി സമയം കഴിഞ്ഞ ശേഷമാണ് പ്രതികളെ പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.സ്മിതയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചത്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ഒമ്പതാം തീയതിയാണ് ശ്രീജിത്ത് മരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : '''സ്ത്രീകളില്‍ പ്രസവത്തിനു ശേഷം മലബന്ധം ഉണ്ടാകുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. അപൂര്‍വമായി ക്രോണ്‍സ് ഡിസീസ്, വിവിധതരം ലൈംഗിക രോഗങ്ങള്‍, ടി.ബി, മലദ്വാരത്തിലെ കാന്‍സര്‍ എന്നിവയുടെ ഭാഗമായും ഫിഷര്‍ ഉണ്ടാകാറുണ്ട്.'' എനിക്ക് 35 വയസ്. സര്‍ക്കാര്‍ ജീവനക്കാരനാണ്. അഞ്ചു വര്‍ഷമായി എനിക്ക് അനല്‍ ഫിഷര്‍ രോഗമുണ്ട്. രക്തസ്രാവമുള്ളതിനാല്‍ പലപ്പോഴും ഓഫീസില്‍ പോകാന്‍ പോലും കഴിയാറി ല്ല. പല ഡോക്ടര്‍മാരെ കണ്ടു. ചിലര്‍ സര്‍ജറി വേണമെന്ന് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ മരുന്നുകൊണ്ടു മാറുമെന്ന് പറഞ്ഞു. ഭക്ഷണത്തില്‍ നിയന്ത്രണം ആവശ്യമാണെന്ന് ചിലര്‍. ഭ ക്ഷണത്തില്‍ നിയന്ത്രണവും മരുന്നും ഒക്കെ പരീക്ഷിച്ചിട്ടും മാറ്റമൊന്നുമില്ല. ഫിഷറിന് ശാശ്വത പരിഹാരം ഉണ്ടോ? വളരെ സാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനല്‍ ഫിഷര്‍. കക്കൂസില്‍ പോകുമ്പോള്‍ മലദ്വാരത്തില്‍ വേദന, രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മലബന്ധമാണ് ഇത്തരത്തില്‍ മലദ്വാരത്തിലെ ചര്‍മ്മത്തില്‍ മുറിവ് ഉണ്ടാകുവാനുള്ള പ്രധാന കാരണം. ഭക്ഷണക്രമത്തിലും ദിനചര്യകളിലും ക്രമമില്ലാത്ത സ്വഭാവം, കൂടുതല്‍ ഉപ്പും മുളകും ചേര്‍ന്ന ഭക്ഷണം തുടങ്ങിയവയെല്ലാം പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു. അനല്‍ ഫിഷര്‍ കാരണമുള്ള അസഹ്യമായ വേദനമൂലം പലപ്പോഴും കക്കൂസില്‍ പോകുന്നത് രോഗബാധിതര്‍ ഒഴിവാക്കുന്നു. സ്ത്രീകളില്‍ പ്രസവത്തിനു ശേഷം മലബന്ധം ഉണ്ടാകുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. അപൂര്‍വമായി ക്രോണ്‍സ് ഡിസീസ്, വിവിധതരം ലൈംഗിക രോഗങ്ങള്‍, ടി.ബി, മലദ്വാരത്തിലെ കാന്‍സര്‍ എന്നിവയുടെ ഭാഗമായും ഫിഷര്‍ ഉണ്ടാകാറുണ്ട്. ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികളും പച്ചക്കറികളും ചേര്‍ക്കുക വഴി മലബന്ധം കുറയ്ക്കാനും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. മലബന്ധം തടയാന്‍ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകളും മലം അയഞ്ഞു പോകുന്നതിന് സഹായിക്കുന്ന സ്റ്റൂള്‍ സോഫ്ട്‌നറുകളും ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. വാം സിറ്റ്‌സ് ബാത്ത് ഫിഷര്‍ ഭേദമാകാന്‍ വളരെയധികം സഹായിക്കുന്നു. അനല്‍ ഫിഷര്‍ മൂലമുള്ള വേദനകുറയ്ക്കാനും മലദ്വാരത്തിലെ പേശികളുടെ വലിഞ്ഞുമുറുക്കം കുറയ്ക്കാനും അതുവഴി മലബന്ധം തടയാനും സഹായിക്കുന്ന നൈട്രേറ്റ്, കാത്സ്യം, ചാനല്‍ ബ്ലോക്കേഴ്‌സ്, ലിഗ്‌നോകെയ്ന്‍ തുടങ്ങിയവ മലദ്വാരത്തില്‍ പുരട്ടുക വഴി ഫിഷര്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാറുണ്ട്. ബോട്ടുലിനം ഇന്‍ജക്ഷന്‍ ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഇത്തരം ചികിത്സകള്‍ വേണ്ടത്ര ഫലപ്രദമായില്ലെങ്കില്‍ സര്‍ജറി ആവശ്യമായി വന്നേക്കാം. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ഭക്ഷണ നിയന്ത്രണവും മരുന്നുംകൊണ്ട് കാര്യമായ വ്യത്യാസം കാണുന്നില്ലെങ്കില്‍ സര്‍ജറിയെക്കുറിച്ച് ചിന്തിക്കുന്നതാവും ഉചിതം. അതുകൊണ്ട് സര്‍ജനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി തുടര്‍ ചികിത്സ നടത്തുക. എനിക്ക് 37 വയസ്. ഓട്ടോ ഡ്രൈവറാണ്. എന്റെ ഇരു കാലുകളുടെയും മുട്ടിന് താഴെ ഞരമ്പ് ചെറുതായി തടിച്ചിട്ടുണ്ട്. ഏകദേശം രണ്ടു വര്‍ഷമായി ഇതു കണ്ടു തുടങ്ങിയിട്ട്. പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നുമില്ലാത്തതുകൊണ്ട് ഇതുവരെ ഡോക്ടറെ കാണിച്ചില്ല. ഇപ്പോള്‍ കുറച്ചു ദിവസമായി ഞരമ്പു തടിച്ച ഭാഗത്ത് ചൊറിച്ചില്‍ ഉണ്ട്. വെരിക്കോസ് വെയിനാണെന്ന് കൂട്ടുകാര്‍ പറയുന്നു. ഈ പ്രശ്‌നം മരുന്നുകൊണ്ടു മാറുമോ? ഇതു മാറാന്‍ എന്താണ് പ്രതിവിധി? കാലുകളിലെ ഞരമ്പ് തടിച്ചുവരുന്ന അവസ്ഥ (വെരിക്കോസ് വെയിന്‍) ഇന്ന് സാധാരണ കാണുന്ന ആരോഗ്യപ്രശ്‌നമാണ്. കാഴ്ചയിലുള്ള അഭംഗിയൊഴികെ വെരിക്കോസ് വെയിന്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാറില്ല. കൂടുതല്‍ സമയം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവരില്‍, പ്രായമായവരില്‍, അമിത ശരീരഭാരമുള്ളവരില്‍, ഗര്‍ഭിണികളില്‍, കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വെരിക്കോസ് വെയിന്‍ ഉള്ളവരില്‍ എല്ലാം തന്നെ വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വെരിക്കോസ് വെയിന്‍ ചിലരില്‍ കാലില്‍ വേദന, പുകച്ചലില്‍, കടച്ചില്‍, നിറവിത്യാസം, നീര്‍ക്കെട്ട്, ചൊറിച്ചില്‍, വ്രണം എന്നിവയ്ക്ക് കാരണമാകുന്നു. വെരിക്കോസ് വെയിന്‍ ഉള്ള ഭാഗങ്ങളില്‍ വ്രണം ഉണ്ടായാല്‍ അമിതമായ രക്തസ്രാവത്തിന് കാരണമാവാം. അമിതഭാരം കുറയ്ക്കുക, വ്യായാമം വഴി കാലിലെ പേശികളെ ബലപ്പെടുത്തുക, കാല് തൂക്കിയിട്ട് ഏറെനേരം ഇരിക്കുന്നതോ അധിക സമയം നില്‍ക്കുന്നതോ ഒഴിവാക്കുക എന്നിവയെല്ലാം വെരിക്കോസ് വെയിന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. വെരിക്കോസ് വെയിനുള്ള പ്രധാനം ചികിത്സ എന്നത് ശസ്ത്രക്രിയയാണ്. എന്നാല്‍ സ്‌ക്ലീറോതെറാപ്പി, എന്‍ഡോ വസ്‌കുലാര്‍ ലേസര്‍ അബ്‌ളേഷന്‍ എന്‍ഡോവെയിനസ് റേഡിയോഫ്രീക്വന്‍സി, അബ്‌ളേഷന്‍ തുടങ്ങിയ ആധുനിക ചികിത്സകള്‍ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സകളും നമ്മുടെ നാട്ടിലും ലഭ്യമാണ്. കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെരിക്കോസ് സംബന്ധമായ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്. വെരിക്കോസ് വെയിനിന്റെ തീവ്രത, സ്ഥാനം, കാരണം, അതുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്തു വേണം ചികിത്സയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു സര്‍ജനെ കാണിച്ച് ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലത്. എനിക്ക് 47 വയസ്. എന്റെ ഇടുപ്പില്‍ ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നു. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. എന്തുകൊണ്ടാണ് ഇടുപ്പിന് വേദനയുണ്ടാകുന്നത്. പരിശോധന വേണ്ടിവരുന്ന ആരോഗ്യപ്രശ്‌നമാണോ എന്റേത്? അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്ത് വേദനയുണ്ടാവാം. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത. മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നവും കാണാറുണ്ട്. എന്തുതന്നെയായാലും ഡോക്ടറെ കണ്ട് രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം. രക്തസമ്മര്‍ദവും മരുന്നിന്റെ ഉപയോഗവുമായി ഈ വേദനയ്ക്കു ബന്ധമുണ്ടാവാന്‍ സാധ്യതയില്ല. ശരീരത്തില്‍ ഒരു പ്രത്യേക ഭാഗത്ത് ആവര്‍ത്തിച്ച് വേദനയുണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകരുത്. ഗോയിറ്റര്‍ മുഴ സര്‍ജറി ചെയ്തു നീക്കം ചെയ്തില്ലെങ്കില്‍ അത് കാന്‍സറായി മാറുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ? ചെറുപ്പത്തില്‍ മുണ്ടിനീര് വന്നാല്‍ വന്ധ്യതയ്ക്ക് സാധ്യതയുണ്ടോ? മുണ്ടിനീരും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ? 'പനിവന്നാല്‍ ന്യുമോണിയ' എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കുട്ടിയുടെ അസുഖം പൂര്‍ണമായി മാറാന്‍ എന്തു ചെയ്യണം? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘‘നുണപ്രചരണം നടത്തുന്ന സംഘികൾ പകർച്ച വ്യാധി പടർത്തുന്ന കൊതുകുകളെ പോലെ, കോവളം കൊട്ടാരം വിറ്റത് വാജ്പേയി സര്‍ക്കാർ’’ ‐ തോമസ്‌ ഐസക്ക്‌ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ran oil sanction: US to offer some relaxation to India, others | ട്രംപിന്റെ ദയ യാചിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കുന്ന കാര്യത്തിൽ നേരിയ ഇളവനുദിച്ച് അമേരിക്ക; നവംബർ നാലിന് മുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഘട്ടം ഘട്ടം എന്നാക്കിമാറ്റി; മോദിയുടെ തലതിരിഞ്ഞ നിലപാട് ഇന്ത്യയെ തള്ളിവിടുന്നത് അസാധാരണമായ ഇന്ധനവിലക്കയറ്റത്തിലേക്ക് - MarunadanMalayali.com ട്രംപിന്റെ ദയ യാചിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കുന്ന കാര്യത്തിൽ നേരിയ ഇളവനുദിച്ച് അമേരിക്ക; നവംബർ നാലിന് മുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഘട്ടം ഘട്ടം എന്നാക്കിമാറ്റി; മോദിയുടെ തലതിരിഞ്ഞ നിലപാട് ഇന്ത്യയെ തള്ളിവിടുന്നത് അസാധാരണമായ ഇന്ധനവിലക്കയറ്റത്തിലേക്ക് ന്യൂഡൽഹി: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഏകപക്ഷീയമായ ഉപരോധം അംഗീകരിച്ചുകൊണ്ട് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്ന കാര്യം ഇന്ത്യ സജീവമായി ആലോചിക്കുകയാണ്. ചൈനയും റഷ്യയും അമേരിക്കയുടെ സഖ്യരാജ്യങ്ങൾപോലും അംഗീകരിക്കാത്ത ട്രംപിന്റെ ഉപരോധത്തെ അംഗീകരിച്ചുകൊണ്ട ഇന്ത്യ എണ്ണ ഇറക്കുമതി നിർത്താൻ തീരുമാനിച്ചത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയൊരു പങ്കും ഇറാനിൽനിന്നാണെന്നിരിക്കെ, അതു നിർത്തിയിൽ വൻതോതിലുള്ള വിലക്കയറ്റം ഇവിടെയുണ്ടാകുമെന്ന മുന്നറിയിപ്പുകളുമുണ്ടായി. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധത്തോടുമാത്രമേ സഹകരിക്കൂ എന്നായിരുന്നു ഇന്ത്യയുടെ മുൻ വിദേശനയം. എന്നാൽ, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയ നരേന്ദ്ര മോദി നവംബർ നാലിനുമുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് ശിരസ്സാ വഹിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, ഇക്കാര്യത്തിൽ ഇളവ് തേടി ഇന്ത്യ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. ഇതേത്തുടർന്ന് ഇന്ത്യക്കായി ചില ഇളവുകൾ നൽകാമെന്ന് അമേരിക്ക നിലപാടെടുത്തു. ഒബാമയുമായി ഇറാൻ ഒപ്പിട്ട ആണവക്കരാർ ഏകപക്ഷീയമായി റദ്ദു ചെയ്തു അമേരിക്ക; യൂറോപ്യൻ യൂണിയനും ഇന്ത്യയും അടക്കമുള്ള ഇറാനുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ബാധകം: കരാർ തുടരുമെന്നു പ്രഖ്യാപിച്ച് ബ്രിട്ടനും ഫ്രാൻസും; യുദ്ധസന്നാഹമൊരുക്കി ഇസ്രയേൽ: ട്രംപിന്റെ പിടിവാശിക്ക് മുൻപിൽ ആശങ്കയോടെ തലകുനിച്ച് ലോകം അമേരിക്കയുടെ ലോക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു നടക്കും; അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും; ഇസ്രയേലും ഇന്ത്യയും തന്ത്രപരമായ പങ്കാളികളാകും; ഇസ്ലാമിക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ ചൈനയെ മുൻനിർത്തി ഒരുമിക്കും; റഷ്യയുമായി തെറ്റിയാൽ മൂന്നാം ലോക മഹായുദ്ധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും ഇസ്രയേലിനേക്കാൾ വലിയ ശത്രുവായി അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ മാറിയപ്പോൾ ഖത്തർ അനഭിമതരായി; മുസ്ലിം ബ്രദർഹുഡും അൽജസീറ എന്ന ഇരുതലവാളും കുഴപ്പങ്ങൾ ഗൗരവതരമാക്കി; സുന്നി-ഷിയ ശത്രുത നിർണായകമായി: ഖത്തറിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ത്? ഡോ. എൻ ഷംനാദ് എഴുതുന്നു ഇന്ത്യയുടെ വിദേശ നയത്തിന്റെ നിയന്ത്രണം ട്രംപിന്റെ കയ്യിലോ? ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ അന്ത്യശാസനത്തിന് മുന്നിൽ നട്ടെല്ലുവളച്ച് ഇന്ത്യ നാണംകെടുന്നതായി ഇറാനിയൻ മാധ്യമങ്ങൾ; ചൈനയും തുർക്കിയും ട്രംപിനെ പുച്ഛിച്ചു തള്ളുമ്പോൾ മോദി വിറയ്ക്കുന്നത് എന്തിനെന്നും ചോദ്യം; ഇനി അമേരിക്ക നിശ്ചയിക്കുന്ന വിലയ്ക്ക് എണ്ണ വാങ്ങന്നതോടെ ഇന്ത്യയിലുണ്ടാവുക വൻ വിലക്കയറ്റം അമേരിക്കൻ ഉപരോധം നിലവിൽ വന്നാലും ഇന്ത്യ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ആത്മവിശ്വാസസം പ്രകടിപ്പിച്ച് ഇറാൻ; അമേരിക്കയിൽ വെച്ച് കണ്ടപ്പോൾ സുഷമ സ്വരാജ് ഉറപ്പുനൽകിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി; വില കുറച്ചും ഗതാഗതച്ചെലവ് ഏറ്റെടുത്തും എണ്ണ നൽകാൻ ആലോചിച് ഇറാൻ ഇറക്കുമതി കുറയ്ക്കാമെന്ന വാഗ്ദാനം ചെയ്തിട്ടുള്ള ഓരോ രാജ്യങ്ങളും പ്രശ്‌നങ്ങൾ പഠിച്ച് ഘട്ടം ഘട്ടമായി ഇറക്കുമതി അവസാനിപ്പിച്ചാൽ മതിയെന്നാണ് അമേരിക്കയുടെ പുതിയ നിലപാട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പോളിസി ആൻഡ് പ്ലാനിങ് ഡയറക്ടർ ബ്രയൻ ഹുക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടനടി തന്നെ ഇറക്കുമതി നിർത്തിവെക്കേണ്ടതില്ലെന്ന ഇളവാണ് ഇന്ത്യക്കുമുന്നിൽ അമേരിക്ക വെച്ചിരിക്കുന്നത്. ഇറാനുപകരം പെട്ടെന്നൊരു രാജ്യത്തെ കണ്ടുപിടിക്കുകയെന്ന വെല്ലുവിളി ഇതോടെ ഒഴിവാകും. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ ചൈനയും ഇന്ത്യയും സൗത്തുകൊറിയയും തുർക്കിയുമാണ്. മറ്റൊരു രാജ്യവും ഇറക്കുമതി നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുംമുന്നെയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി നവംബർ നാലോടെ പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു അമേരിക്കയ്ക്ക്. എന്നാൽ, അമേരിക്കൻ ഉപരോധത്തോട് മറ്റു പല രാജ്യങ്ങളും പ്രതികരിക്കാതെ വന്നതോടെയാണ് തീരുമാനത്തിൽ ഇളവ് വരുത്തേണ്ടിവന്നതെന്നാണ് കരുതുന്നത്. ആഗോളവ്യാപകമായി എണ്ണവില ഉയരുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. സൗദി അറേബ്യ ഉദ്പാദനം കൂട്ടാതെ ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആവശ്യപ്രകാരം പ്രതിദിന ഉദ്പാദനം ഇരുപതുലക്ഷം ബാരൽ കണ്ട് വർധിപ്പിക്കാൻ സൗദി രാജാവ് സൽമാൻ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു. മേയിൽ ഇറാൻ ആണവകരാറിൽനിന്ന് അമേരിക്ക പിന്മാരിയതിനൊപ്പമാണ് ഏകപക്ഷീയമായ ഉപരോധവും ഏർപ്പെടുത്തിയത്. എണ്ണ കയറ്റുമതി പൂർണമായും നിർത്തിവെപ്പിച്ച് ഇറാനെ സമ്മർദത്തിലാഴ്‌ത്തുകയായിരുന്നു അമേരിക്കൻ തന്ത്രം. ഇറാനുമായി ആണവ കരാറിൽ ഒപ്പുവെച്ച ആറുരാജ്യങ്ങളിൽ അമേരിക്ക മാത്രമാണ് പിന്മാറിയത്. മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങളുടെ വഴിയിലെത്തിക്കാൻ ബ്രയൻ ഹുക്ക് അടുത്തയാഴ്ച വിയന്നയിലെത്തും. ട്രംപിന്റെ അമേരിക്കാ ഫെസ്റ്റിന് തിരിച്ചടി കൊടുക്കാൻ ചൈനയുടെ പുത്തൻ പാക്കേജ്; ഇന്ത്യയും ജപ്പാനുമടങ്ങിയ രാജ്യങ്ങൾ ചേർന്നൊരുക്കുന്ന വ്യാപാരക്കരാറിൽ അമേരിക്കയ്ക്ക് ഇടമില്ല; അമേരിക്കയ്ക്കുവേണ്ടി ലോകത്തെ ഞെരുക്കാനിറങ്ങിയ ട്രംപിനു പണികൊടുക്കാൻ ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഇരട്ടിച്ചൂടിലേക്ക് ! സിരിസേനയുടെ പാർട്ടിയോട് മഹീന്ദ രജപക്‌സേയുടെ ഗുഡ്‌ബൈ; അനുയായികൾ ചേർന്ന് രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിലേക്ക് ചുവട് വച്ച് രജപക്‌സേ; അഞ്ച് പതിറ്റാണ്ട് നീണ്ട ഫ്രീഡം പാർട്ടിയിലെ പ്രവർത്തനത്തിന് വിട പറഞ്ഞതിന് പിന്നാലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും സൂചന വളയാൻ വരുന്ന ചൈനയ്ക്ക് മറുപണിയുമായി ഇന്ത്യ; സ്ട്രിങ് ഓഫ് പേൾസിനെ നേരിടാൻ ഇന്ത്യ ഒരുക്കുന്നത് `ഡയമണ്ട് നെക്ലേസ്`; ജപ്പാനുമായുള്ള സൗഹൃദം ഇന്ത്യക്ക് നിർണായകമായി; ചൈനയെ നിരീക്ഷിക്കാൻ വമ്പൻ സംവിധാനങ്ങൾ അണിയറയിൽ; ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചൈനീസ് പദ്ധതിക്ക് ഇന്ത്യുടെ മറുപടി ഇങ്ങനെ അമേരിക്ക ഏറെ ഭയപ്പെടുന്ന ചൈന പോലും കുറച്ചത് ദിവസവും വാങ്ങുന്ന മൂന്നു ലക്ഷം ബാരൽ എണ്ണ; ചോദിക്കും മുമ്പേ ഇന്ത്യയും കുറച്ചു 2,60,000 ബാരൽ; ആറുമാസത്തിനകം മുഴുവൻ ഇടപാടും നിർത്താനുള്ള അന്ത്യശാസനത്തിൽ കുടുങ്ങി അനേകം രാജ്യങ്ങൾ; തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ എങ്ങനെ ശ്വാസം മുട്ടിച്ചുകൊല്ലാമെന്ന് അമേരിക്ക ലോകത്തെ പഠിപ്പിക്കുന്നത് ഇങ്ങനെ; സൗദി വിരുദ്ധരായതുകൊണ്ട് ഇറാനുവേണ്ടി കരയാൻ മുസ്ലിം ലോകവും മടിക്കുന്നു പാലക്കാട്ടുകാരി പ്രമീള ജയ്പാൽ ഇത്തവണയും ജയിച്ചുകയറിയെങ്കിലും കളം പിടിക്കാനാവാതെ ഇന്ത്യൻവംശജരുടെ സമൂസ കോക്കസ്; യുഎസ് ജനപ്രതിനിധിസഭയിലേക്ക് മത്സരിച്ച 12 പേരിൽ ജയം കണ്ടത് നാലുസിറ്റിങ് അംഗങ്ങൾ മാത്രം; കുടിയേറ്റക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ശബ്ദുയർത്തുന്ന പ്രമീളയ്ക്ക് ഈ ജയം ഇരട്ടിമധുരം പുരയ്ക്ക് തീ പിടിച്ചതുപോലെ ട്രംപ്: ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അറ്റോർണി ജനറലിനെ പടിക്കുപുറത്താക്കി; ജെഫ് സെഷൻസിന് പകരം ഇനി മാറ്റ് വിറ്റാക്കർക്ക് ചുമതല; ട്രംപിന്റെ നീക്കം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷണത്തിന് കടിഞ്ഞാണിടാൻ; ഭരണഘടനാപ്രതിസന്ധിയുണ്ടാകുമെന്ന് ഡെമോക്രാറ്റുകൾ ട്രംപിന് ഇനി നാവടക്കാം പണിയെടുക്കാം; ഇടക്കാല തിരഞ്ഞെടുപ്പിൽ മാജിക്ക് പ്രതീക്ഷിച്ച റിപ്പബ്ലിക്കന്മാരെ നിരാശപ്പെടുത്തി ഡെമോക്രാറ്റുകളുടെ നീലതരംഗം വീശിയടിച്ചതോടെ അമേരിക്കയിൽ അറുതി വന്നത് ഏകപാർട്ടി ഭരണത്തിന്; യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്നത് ഇംപീച്ച്‌മെന്റ് അടക്കമുള്ള നടപടികൾ; മെക്‌സിക്കൻ അതിർത്തിയിൽ മതിലുപണിയാനുള്ള നീക്കത്തിന് തടയിടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞേക്കുമെങ്കിലും സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തിയതോടെ ട്രംപിന് നിയമനാധികാരമേറും ഡൊണൾഡ് ട്രംപിന് ഇനി വിടുവായത്തം കുറയ്ക്കാം; കടിഞ്ഞാണിടാൻ ഷാർപ്പ് കണ്ണുകളുമായി ഡെമോക്രാറ്റുകൾ പിന്നാലെ; ജനപ്രതിനിധിസഭയിൽ എട്ടുവർഷത്തിന് ശേഷം ഇതാദ്യമായി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം; ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് ഭയപ്പെട്ട ബ്ലുവേവ് ഉണ്ടാകാതിരുന്നതോടെ സെനറ്റ് നിലനിർത്തി റിപ്പബ്ലിക്കൻ പാർട്ടി; യുഎസ് ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ ഇറാനുമായുള്ള എല്ലാ ഇടപാടുകളും നാളെ മുതൽ അവസാനിപ്പിക്കും; ശ്വാസം മുട്ടിച്ച് ഇസ്ലാമിക രാജ്യത്തെ കൊല്ലാൻ ഇസ്രയേലുമായി ചേർന്ന് കരാറുറപ്പിച്ച് ട്രംപ്; ഇന്ത്യ അടക്കമുള്ള സഖ്യകക്ഷികൾക്ക് ഇറാൻ ബന്ധം അവസാനിപ്പിക്കാൻ കുറച്ച് മാസങ്ങൾ കൂടി നീട്ടി നൽകും; ഒരു കാരണവും ഇല്ലാതെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇറാനെ തളർത്തുമോ....? വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുന്നവർക്ക് നമ്മൾ എന്തിന് പണം നൽകണം? 9400 കോടിയോളം രൂപ നമ്മൾ ധനസഹായമായി നൽകിയപ്പോൾ 3000 കോടി പ്രതിമയ്ക്ക് വേണ്ടി അവർ ചെലവഴിക്കുന്നത് അസംബന്ധം; പട്ടേലിന്റെ ഏകതാപ്രതിമയ്ക്കായുള്ള ധൂർത്തിനെ ചോദ്യം ചെയ്ത് ബ്രിട്ടീഷ് എംപി പീറ്റർ ബോൺ; വിമർശനങ്ങൾ കെട്ടടങ്ങും മുമ്പേ 330 കോടിയുടെ പ്രതിമയുണ്ടാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത വൈരികളും, പ്രബല ശക്തികളുമായ കേരളവും ബംഗാളും തമ്മിലുള്ള 72-ാം മത് 'സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന്(ആകെ 6-4) തുരത്തി സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടു. കളിയുടെ 18-ാം മിനിട്ടിൽ കേരളത്തിന്റെ രാഹുൽ കെ.പി നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി, ഒന്നാം പകുതിയിലും കേരളം മുന്നിലായിരുന്നെങ്കിലും കളിയുടെ 67-)0 മിനിട്ടിൽ ബoഗാൾ ഗോൾ തിരിച്ചടിച്ച് സമനില നേടി.തുടർന്ന് എക്സ്ട്രാ ടൈമിലാണ് കേരളം രണ്ടാം ഗോളടിച്ചെങ്കിലും ആഹ്ളാദം അധികനേരം നീണ്ട് നിന്നില്ല .എക്സ്ട്രാ ടൈമിന്റെ 26-)0 മിനിട്ടിൽ കേരളത്തിനെതിരെ ഗോളടിച്ച് ബംഗാൾ 2-2 ന് തുല്യത നേടി. തുടർന്ന് പെനാൽറ്റി ഷ്ടട്ടൌട്ടിൽ കേരളത്തിന്റെ ഗോളി മിഥുൻ വി രക്ഷകനാവുകയായിരുന്നു. ആദ്യ രണ്ട് ഷോട്ടുകളും രക്ഷപെടുത്തി മിഥുൻ കേരളത്തിന്റെ അഭിമാനം കാത്തു .ഇടയ്ക്ക് ബംഗാൾ ടീമിലെ അപസ്വരം കാരണം ഗോളിയെ മാറ്റി ക്യാപ്ടൻ തന്നെ ഗോളിയായെങ്കിലും കേരളാ എക്സ്പ്രസിന് മുമ്പിൽ ബംഗാൾ ചതഞ്ഞരയുകയായിരുന്നു . പതിനാല് വർഷം മുമ്പ് 2004ൽ ആണ് ഡൽഹിയിൽ വച്ചാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.അന്ന് എസ്.ബി.ടി താരമായ ഇഗ്‌നേഷ്യസ് സിൽവസ്റ്റർ എന്ന താരത്തിന്റെ ഗോൾഡൻ ഗോളിലൂടെയാണ് കേരളം അന്ന് സന്തോഷ് ട്രോഫി സ്വന്തമാക്കിയത്.2013 ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഫൈനലിൽ എത്തിയെങ്കിലും സർവ്വീസസിനോട് തോൽക്കാനായിരുന്നു വിധി. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളുമായി ഏറ്റുമുട്ടിയപ്പോഴും ഒരു ഗോളിന് കേരളത്തിനായിരുന്നു വിജയം. സെമിയിൽ കരുത്തരായ മിസോറാമിനെയായിരുന്നു കേരളം ഒരു ഗോളിന് തോൽപ്പിച്ചത്. ഇത് വരെ കളിച്ച മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടിലല്ലാതെ കേരളം വഴങ്ങിയത് 3 ഗോളും സ്ക്കോർ ചെയ്തത് 18 ഗോളുമാണ്... കേരളത്തിന് അഭിമാനകരമായ വിജയം നേടിയ കേരള ടീമംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ,പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, പി.ജെ ജോസഫ് എം.എൽ.എ ,മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ അഭിനന്ദിച്ചു ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : |^| Home -> National -> അധ്യാപകരുടെ നിയമന അംഗീകാരം ത്വരിതപ്പെടുത്തണം കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി ഖേദകരമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളത്തില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് തലത്തിലാണ് നിലവിലുള്ളത്. അത് ഭേദഗതി ചെയ്യുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തെ നേടിയെടുത്ത മാതൃകാ സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ കേന്ദ്ര വിദ്യാഭ്യാസനിയമത്തിലെ ഗുണപരമായി മെച്ചപ്പെട്ടതും സംസ്ഥാനത്തിന് അനുയോജ്യവുമായ നിര്‍ദ്ദേശങ്ങളാണ് സ്വീകരിക്കേണ്ടത്. വര്‍ഷങ്ങളായി ശമ്പളമില്ലാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് തലത്തില്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും സംസ്ഥാനത്തെ എല്ലാ രൂപതാസമിതികളുടെയും നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തുകളയച്ചു. പ്രസിഡന്‍റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, സേവ്യര്‍ എം.എല്‍, ജെ. മരിയദാസ്, പോള്‍ ജെയിംസ്, സി.ടി. വര്‍ഗീസ്, ജെസ്സി ജെയിംസ്, ജെയിംസ് കോശി, സിസ്റ്റര്‍ ആല്‍ഫി എന്നിവര്‍ പ്രസംഗിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറിള്‍ക്ക് കുവൈത്ത് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ മെയ് 31 മുതല്‍ ഇന്ത്യയില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനാലാണ് വിലക്ക്. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറി ഇനങ്ങള്‍ക്കും കഴിഞ്ഞാഴ്ച മുതല്‍ കുവൈത്ത്, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. വിമാനക്കമ്പനികളുടെ കാര്‍ഗോ ഡിവിഷനുകള്‍ക്ക് ഇന്റേണല്‍ സര്‍ക്കുലര്‍ അയച്ചായിരുന്നു വിലക്ക് നടപ്പാക്കിയിരുന്നത്. ഇന്നാണ് കുവൈത്ത ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ ഫൂട്ട് ആന്‍ഡ് ന്യൂട്രീഷന്‍ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിപ്പാ: കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം; കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Four orthodox Priests booked with Rape charges | അഞ്ച് വൈദികരുമായി ലൈംഗിക ബന്ധം സമ്മതിച്ച് സ്ത്രീ; ഒരു വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പോയി താമസിച്ചു; ഒരാളുമായി മുമ്പേ ബന്ധം ഉണ്ടായിരുന്നു; സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കഥകൾ എല്ലാം ശരിവച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മൊഴിയും; നാല് ഓർത്തഡോക്സ് വൈദികർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ്; ഒരച്ചനെ ഒഴിവാക്കി; കരുക്ക് മുറുക്കി ക്രൈംബ്രാഞ്ച് - MarunadanMalayali.com അഞ്ച് വൈദികരുമായി ലൈംഗിക ബന്ധം സമ്മതിച്ച് സ്ത്രീ; ഒരു വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പോയി താമസിച്ചു; ഒരാളുമായി മുമ്പേ ബന്ധം ഉണ്ടായിരുന്നു; സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കഥകൾ എല്ലാം ശരിവച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മൊഴിയും; നാല് ഓർത്തഡോക്സ് വൈദികർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ്; ഒരച്ചനെ ഒഴിവാക്കി; കരുക്ക് മുറുക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ വൈദികർക്കെതിരെ ചുമത്തിയാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. നാല് വൈദികർക്കെതിരെയാണ് കേസ്. ഒരാളെ പൊലീസ് ഒഴിവാക്കി. കുമ്പസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികർ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭർത്താവ് സഭാ നേതൃത്വത്തിന് നൽകിയ പാരാതിയിൽ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. യുവതിക്ക് വൈദികരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വാട്സ്-ആപ്പ്-ഫേസ്‌ബുക്ക് സന്ദേശങ്ങളും ഭർത്താവ് ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. അഞ്ച് വൈദികർക്കെതിരെ ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ കോടതിയിൽ സമർപ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നൽകും. ഭാര്യയുടെ മൊഴി പരിശോധിച്ച ശേഷമാണ് ഒരാളെ ഒഴിവാക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രാഥമികമായ തെളിവ് കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്നത്. അതുകൊണ്ട് തന്നെ നാല് വൈദികരെ ഉടൻ അറസ്റ്റ് ചെയ്യും. ഭർത്താവിന്റെ മൊഴി ഭാര്യ നിഷേധിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല. ഇതോടെയാണ് വൈദികർ കുടുങ്ങിയത്. മോളേ നിനക്കും തെറ്റുപറ്റി.. നാളെ ദൈവത്തിന്റെ മുൻപിൽ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക... കുഞ്ഞേ ഒരു വൈദികൻ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? പതിനാറുകാരിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ വൈദികനെ ന്യായീകരിക്കാൻ സൺഡേ ശാലോമിന്റെ എഡിറ്റോറിയൽ; വിവാദമായപ്പോൾ പ്രധാന ഭാഗം എഡിറ്റ് ചെയ്ത് തടിതപ്പി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നാലു വൈദികരും മുങ്ങി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥിരം സ്ഥലങ്ങളൊക്കെ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയിട്ടില്ല; ഒളിത്താവളങ്ങൾ അന്വേഷിച്ച് ഇന്നു പൊലീസ് അരിച്ചുപെറുക്കും; ഇന്നോ നാളെയോ അറസ്‌റ്റെന്നു സൂചിപ്പിച്ച് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത് കുമ്പസാര രഹസ്യം ചോർന്നാൽ മറ്റൊരു വൈദികനോട് കുറ്റം ഏറ്റുപറയാം, ആ വൈദികൻ മെത്രാന് മുമ്പിൽ കുമ്പസരിക്കണം, മെത്രാൻ റോമിലേക്ക് കത്തയക്കണം; റോമിൽ നിന്നുള്ള ക്ഷമാപണം ലഭിക്കുന്നതോടെ വൈദികൻ പാപമോചിതനാകും; ശാലോം ടിവിയിലെ പരിപാടിയിൽ പുരോഹിതൻ നൽകിയ വിശദീകരണത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ വീട്ടമ്മ സഭാധികൃതർക്ക് നൽകിയ സത്യവാങ്മൂലം പ്രതികളായ വൈദികർക്ക് നൽകി; നിരണം ഡൽഹി ഭദ്രാസനാധിപന്മാരായ രണ്ട് മെത്രാന്മാരേയും പ്രതി ചേർക്കേണ്ടി വരുമെന്ന് സൂചിപ്പിച്ച് ക്രൈംബ്രാഞ്ച്; ഓർത്തഡോക്സ് സഭയിലെ പഞ്ച വൈദിക പീഡന കേസിൽ നിർണ്ണായക വഴിത്തിരിവ്; വൈദികരുടെ പീഡനം സ്ഥിരീകരിച്ച് പൊലീസ് അറസ്റ്റിന് കാത്തിരിക്കുന്നത് കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകാൻ 16-ാം വയസിൽ ഫാ എബ്രഹാം വർഗീസ് പീഡിപ്പിച്ചു; വിവാഹശേഷം ഫാ ജോബ് മാത്യുവിന്റെ മുമ്പിൽ പാപം ഏറ്റുപറഞ്ഞു; അന്ന് വൈകുന്നേരം തന്നെ ഭർത്താവിന്റെ പേരു പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത് പീഡനം തുടങ്ങി; മനസമാധാനം ഇല്ലാതെ വന്നപ്പോൾ ഫാ ജെയിസിനോട് സങ്കടം പറയാൻ ചെന്നതോടെ മൂന്നാമതൊരാൾ കൂടി പീഡിപ്പിച്ച് തുടങ്ങി; കൗൺസിലിങ്ങിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫാ ജോൺസണും പീഡനം തുടങ്ങി; കുമ്പസരിക്കാൻ പോയി പെട്ടുപോയ വീട്ടമ്മയുടെ മൊഴി സർവ്വ വിശ്വാസികളേയും ഞെട്ടിക്കുന്നത് ഓർത്തോഡോക്സ് സഭയിലെ അഞ്ചു വൈദികർക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനൽകി പീഡനത്തിന് ഇരയായ യുവതി വെളിപ്പെടുത്തിയിരുന്നു. കുമ്പസാര രഹസ്യം ചോർത്തിയത് 10 വർഷം മുന്പാണെന്ന് സത്യപ്രസ്താവനയിൽ വെളിപ്പെടുത്തി. മൂത്ത മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാൾ വഴി മറ്റുവൈദികർ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപൊലീത്തയ്ക്കു നൽകിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളിൽനിന്ന് താത്കാലികമായി മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും. പരാതിക്കാരിയുടെ വാദം കേൾക്കാതെ സഭ നിയോഗിച്ച അന്വേഷണ കമ്മിഷനുകൾ. മെയ്‌ ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവ്, സഭാ നേതൃത്വത്തിന്, ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന പരാതി നൽകിയത്. നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ വൈദികർക്കെതിരേയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മെയ്‌ 15- ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാൻ കമ്മിഷനുകളെ നിയമിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും യുവതിയുടെ വാദം കേൾക്കാനും മൊഴിയെടുക്കാനും തയ്യാറായിട്ടില്ല. യുവതി എഴുതി നൽകിയ സത്യപ്രസ്താവന മാത്രമാണ് കമ്മിഷനു മുമ്പിലുള്ളത്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വൻതോതിൽ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുന്നത് സഭയ്ക്ക് മാനക്കേടാണ്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടൽ ബിൽ സെറ്റിൽ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെതിരെയുമാണ് ആരോപണം. വാട്ട്സാപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവർ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിയിരുന്നു. എന്നാൽ അഞ്ചുപേർക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്. ഡൽഹി ഭദ്രാസനത്തിലെ വൈദികൻ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിൽ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയൻ ഹോട്ടലിൽ മുറിയുമെടുത്തു. അപ്പോഴാണ് പണം കൊടുക്കാൻ യുവതിയുടെ കാർഡ് ഉപയോഗിച്ചത്. തുടർന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു. നാട്ടിലെത്തിയ ഭർത്താവ് യുവതിയിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവർ ബന്ധം പുലർത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭർത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കൾ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടൻതന്നെ ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഭർത്താവിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് പ്രശ്നം ഓർത്തഡോക്സുകാർക്ക് തീരാകളങ്കമായി മാറിയത് തന്റെ കുടുംബ ജീവിതം തകർത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തു പ്രചരിക്കുന്നത്. ഇയാൾ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓർത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവർ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികർക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാൾ പരിചയക്കാരനോട് പറയുന്നത്. 'സഭാസ്നേഹിയായതുകൊണ്ടാണ് താൻ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭർത്താവ് പറയുന്നുണ്ട്. മെത്രാന്മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തിൽ കൈമലർത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പിൽ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്. ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തിയ വൈദികരുടെ മുഴുവൻ പേരുകൾ അയാൾ ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തിൽ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ ഓർത്തഡോക്സ് ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങൾ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങൾ മനസ്സിലാക്കിയ വൈദികൻ പിന്നീട് ഇവരുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. ഭർത്താവിനെ വിവരങ്ങൾ അറിയിക്കുമെന്ന് പറഞ്ഞാണ് അയാൾ ഇവരെ വശത്താക്കിയത്. ഈ വൈദികൻ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാൾ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് പലവൈദികർക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാൾ പറയുന്നുണ്ട്. ഇതിൽ ആരോപണവിധേയനായ ഒരു വൈദികൻ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാൾ പറയുന്നുണ്ട്. ഇതിൽ പല വൈദികരും മെത്രാന്മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നിൽക്കുന്നത്. പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലർ ബ്ലാക്ക് മെയിൽ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലർ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകൾ വരെ വിളിച്ച് പിന്മാറാൻ ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയിൽ പച്ച തെളിവുകൾ ഇരിപ്പുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവർ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാൻ പോകുന്നതെന്നും അയാൾ ചോദിക്കുന്നുണ്ട്. ഞാൻ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാർഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാർഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങൾ ചെയ്തുകൂട്ടൂന്നത്. അവർ സഭയെ നശിപ്പിക്കുകയാണ്. ഞാനെന്റെ സഭയെ സ്നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ എന്നും തയ്യാറാണ്. ഇതിൽ കുറ്റവാളികളായ പുരോഹിതന്മാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തൻ. എല്ലാം പത്തുംനാൽപ്പതും വയസ്സായ അച്ചന്മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കാരുണ്യ സെന്റർ എന്നുപറയുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തൻ ഡൽഹിക്കാരനാണ്. തന്റെ ജൂനിയറായി സ്‌കൂളിൽ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതിൽപെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയിൽ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേർ വേറെയുണ്ട്. അവന്മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തണം. ഒരുപാട് അച്ചന്മാർ ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വിടും. സാറിന്റെ മരുമോളെ അല്ലെങ്കിൽ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാൻ വിടും. ഇതല്ലെ ഇവന്മാരുടെ പരിപാടി. തുരന്നുനോക്കാൻ പറ്റുമോ ഇവന്മാർ നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വർഷങ്ങൾ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിൻഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവർക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാൻ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നിൽക്കാൻ ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാൻ അതുകൊണ്ടാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇനിയും ഞാൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും. തെളിവുകൾ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാൻ. ഇവന്മാരുടെ കുപ്പായം സഭയിൽ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാൻ പബ്ലിക് ആക്കും. ഞാൻ സാമുഹിക നന്മക്കുവേണ്ടി ബലിയാടാകാൻ തയ്യാറാണ്. ഇനി വേറൊരാൾക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയിൽ നിന്ന് ഇറങ്ങുന്നവന്മാർ പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്മാർ മൊത്തം പെഴകളാണ്. ഇവന്മാരൊക്കെ ഏത് പള്ളിയിൽ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും. കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാൻ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവൻ ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം'-ഇങ്ങനെയാണ് പ്രചരിക്കുന്ന ഓഡിയോ. നെയ്യാറ്റിൻകര സനൽകുമാർ വധക്കേസ്; രണ്ടുപ്രതികൾ കൂടി പൊലീസിന് കീഴടങ്ങി; കേസിലെ കൂട്ടുപ്രതി ബിനുവും ഡ്രൈവർ രമേശും കീഴടങ്ങിയത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ; ഒളിവാസം അവസാനിപ്പിച്ചത് ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കിയതോടെ; സനലിന്റെ മരണം സംഭവിച്ചത് ബിനുവിന്റെ വീടിന് മുന്നിൽ വച്ച് ഹരികുമാറിന്റെ മൃതദേഹം വീടിനോട് ചേർന്ന ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത് ഭാര്യയുടെ അമ്മ; ധരിച്ചിരുന്നത് ജീൻസും ബനിയനും; എല്ലാവരുടെയും കണ്ണുവെട്ടിച്ച് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്ന വീട്ടിലേക്ക് ഡിവൈഎസ്‌പി എത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പൊലീസും; മരണത്തിൽ ദുരൂഹതയുണ്ടോ എന്ന സംശയം തീർക്കാൻ ശാസ്ത്രീയ അന്വേഷണം നടത്തും സനൽകുമാർ കൊല്ലപ്പെട്ട ശേഷം ഡിവൈഎസ്‌പി ഒളിച്ചു നടന്നത് ഒമ്പത് ദിവസം; ജാമ്യം കിട്ടില്ലെന്ന നിയമോപദേശം ലഭിച്ചതും താൻ അറസ്റ്റു ചെയ്ത പ്രതികൾക്കൊപ്പം ജയിലിൽ കിടക്കേണ്ട വരുമെന്നതും താങ്ങാനായില്ല; വീടിന് പിറകിലെ ഷെഡ്ഡിൽ ഹരികുമാർ ജീവനൊടുക്കിയത് രക്ഷപെടാൻ മാർഗ്ഗങ്ങളില്ലെന്ന് മനസിലായതോടെ; ആത്മഹത്യ ചെയ്തത് കർണാടകത്തിൽ നിന്നും ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമെന്ന് പൊലീസ് നിഗമനം സേലം-ചെന്നൈ എക്സ്‌പ്രസിൽ നിന്നും അഞ്ചു കോടി മോഷ്ടിച്ച പ്രതികളിൽ നിന്നും ലഭിച്ചത് ഉദ്യോഗസ്ഥരെ ചിരിപ്പിച്ച മൊഴി; ഇന്ത്യൻ ഓവർസീസ് ബാങ്കിലേക്ക് കൊണ്ടു പോയ അഞ്ചു കോടി മോഷ്ടിച്ചതിന് പിന്നാലെ നോട്ടു നിരോധനം 'പ്രതികൾക്ക് പണിയായി' ! അസാധുവായ പണത്തിൽ രണ്ടു കോടിയിലേറെ കത്തിച്ചു കളഞ്ഞെന്ന് പ്രതികൾ; മോഷ്ടാക്കളെ കുരുക്കിയത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ എവിടെയാണ് ഹരികുമാർ എന്നറിയാതെ നാണംകെട്ട് പൊലീസ്; നാലുപേർക്കൊപ്പം കൊലയാളി ഡിവൈഎസ്‌പി ഊരു ചുറ്റുന്നതായി നിഗമനം; ഐജിയെ അന്വേഷണം ഏൽപ്പിച്ചിട്ടും ക്ലൂവൊന്നുമില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ്; രക്ഷിക്കാനുള്ള നീക്കമെന്ന ആരോപണം സജീവം; തള്ളിയിട്ടതല്ലാതെ എടുത്തു ചാടിയതാണ് എന്നു പ്രചരിപ്പിച്ചു പൊലീസ് കേന്ദ്രങ്ങൾ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ല​ക്നോ: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ 71 റ​ണ്‍​സി​നാ​യി​രു​ന്നു ... 42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം ഗു​വാ​ഹ​തി: വെ​റും 42.1 ഒാ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ൻ​ഡീസ് ഉയര്‍ത്തിയ കൂ​റ്റ​ൻ സ്​​കോ​ർ മറികടന്ന ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ജയം. എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ... ഗുവാഹത്തി : ട്വന്‍റി-ട്വന്‍റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. സെഞ്ച്വറി നേടിയ ഹെറ്റ്മയറിന്റെ (106) മികവില്‍ ... ഹൈദരാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ 127 റൺസിന് തകർന്നടിഞ്ഞ വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം, ... ദുബായ് : ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനാകാതെ പതറിയ ബംഗ്ലാദേശ് മധ്യനിരയെയും വാലറ്റത്തെയും സ്പിന്നർമാരുടെ മികവിൽ പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിൽ ഏഷ്യ കപ്പ് കിരീടം. ... അബൂദബി : ഗ്രൂപ്​​ ഘട്ടത്തിലെന്നപോലെ സൂപ്പർ ഫോറിലും ചിരവൈരികളായ അയൽക്കാർക്കെതിരെ താണ്ഡവമാടിയ ഇന്ത്യ ഏഷ്യാകപ്പില്‍ ഫൈനലിനരികെ . നിർണായക പോരിൽ ഓപ്പണര്‍മാരായ ശിഖർ ധവാനും (114) രോഹിത്​ ... ലണ്ടൻ: മഴയ്ക്കിടയില്‍ പന്തെറിയാന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം ബാറ്റ്സ്മാന്മാരെ വട്ടംകറക്കിയ ഇംഗ്ലീഷ് പേസ് നിര രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിനു ചുരുട്ടിക്കെട്ടി. ... ലണ്ടൻ : ആദ്യ ദിവസത്തെ കളി പൂർണമായും മഴ കവര്‍ന്ന ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ, രണ്ടാം ദിനം ഇന്ത്യയ്ക്ക് ദയനീയ തുടക്കം. മഴമൂലം രണ്ടാം തവണയും കളി ... ലണ്ടൻ : ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പൂർണമായും മഴയിൽ ഒലിച്ചുപോയി. മഴമൂലം ടോസ് പോലും ഇടാനാകാതെയാണ് ആദ്യ ദിവസത്തെ ... ബ​ർ​മി​ങ്​​ഹാം: കഴിഞ്ഞ ഇംഗ്ലണ്ട് ടൂറില്‍ ലോര്‍ഡ്സില്‍ രണ്ടാം ഇന്നിങ്ങ്സില്‍ കാട്ടിയ വിസ്മയ പ്രകടനം 74/7 പോലെ ഒന്ന് കൂടി പുറത്തെടുത്ത ഇഷാന്ത് ശര്‍മയുടെ മികവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ ... ബിർമിംഗ്ഹാം : തകര്‍ച്ചയുടെ പടുകുഴിയിലേക്ക് ആണ്ടു തുടങ്ങിയ സ്വന്തം ടീമിനെ നായകന്‍റെ ഉത്തരവാദിത്വത്തോടെ കരകയറ്റിയ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ... ബിർമിങ്ങം : അവസാന സെഷനില്‍ എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബൌളര്‍മാര്‍ ആ​ഞ്ഞടിച്ചപ്പോൾ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് അടിപതറുന്നു. രവിചന്ദ്രഅശ്വിന്റെ സ്പിൻ മികവിനൊപ്പം ... മുംബൈ: ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വിവാദകുരുക്കിലായ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. വിവാദത്തെ തുടര്‍ന്ന് കരാര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ... കൊളംബോ : ജാവേദ് മിയാന്‍ദാദിന്റെ അവസാന പന്തിലെ സിക്സര്‍ ജയം ഓര്‍മകളില്‍ നിറച്ച് നിര്‍ണായകമായ ആറാം പന്ത് അതിര്‍ത്തിവര കടത്തിയ ദിനേഷ് കാ​ർ​ത്തി​ക് മാ​ജി​ക്കി​ൽ ഇ​ന്ത്യ ത്രി​രാ​ഷ്ട്ര ... കൊ​ളം​ബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം നേടിയ ശിഖര്‍ ധവാന്‍റെ മികവില്‍ ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​രമ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ​ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 140 റ​ണ്‍​സ് ... മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാര്‍ഷീക പ്രതിഫല പട്ടികയില്‍ നിന്നും പേസ് ബൌളര്‍ മുഹമ്മദ്‌ ഷമി പുറത്തായത് കുടുംബ പ്രശ്നങ്ങള്‍ മൂലമെന്ന് സൂചന. ഗാര്‍ഹീക ... മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ ബി.സി.സി​.​എെയുടെ വാർഷിക കോൺട്രാക്​ട്​ ഗ്രേഡിങ്ങിൽ തരം താ‍ഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ ... ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​രമ്പര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ... ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റിട്വന്റിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 204 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ടോസ് ... സെ​ഞ്ചൂ​റി​യ​ൻ: സെ​ഞ്ചൂ​റി​യ​നി​ൽ വീ​ണ്ടു​മൊ​രു ജ​യം തേ​ടിയിറങ്ങിയ ടീം ​ഇ​ന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിനയച്ചു. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് വിശ്രമം നൽകി ശാ​ർ​ദു​ൽ ഠാ​കു​റിനെ ടീമിലുൾപെടുത്തിയിട്ടുണ്ട്. ഹാഷിം അംലയും ... ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തു. പരിക്കേറ്റ കേദാര്‍ ജാദവിന് ... ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റെക്കോ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന ... കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍ ... കേപ്ടൌണ്‍ : ലോകക്രിക്കറ്റിലെ മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ് ലോകം കാണുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ... കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ 81 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റ് തുലച്ച ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വൻ തകർച്ചയിൽ. രോഹിത് ശർമ, ചേതേശ്വർ ... കേപ്ടൗണ്‍ : ബൌളര്‍മാര്‍ നല്‍കിയ മുന്‍‌തൂക്കം മുന്‍നിര ബാറ്റ്സ്മാന്മാര്‍ മറന്നപ്പോള്‍ 286 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടി നല്‍കുന്നു . ആദ്യ ... മുംബൈ : 2019 ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട് ... ഇന്‍ഡോർ: റെക്കോഡ് വേട്ടകളോടുള്ള പ്രിയം ആവര്‍ത്തിച്ചു രോഹിത് ശര്‍മ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 88 റൺസിന്​ തോൽപിച്ച്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ... കട്ടക്ക് : ബേസില്‍ തമ്പിയുടെ അരങ്ങേറ്റത്തിനായി കാത്തിരുന്ന മലയാളികള്‍ക്ക് ആധികാരീകമായ ഒരു വിജയക്കാഴ്ച സമ്മാനിച്ച്‌ ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-ട്വന്‍റി പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. യുഷ്വേന്ദ്ര ചാഹലിന്റെ ... പ​ര​മ്പ​ര വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി താ​ണ്ടി കു​തി​ച്ചു​പാ​യു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഇ​നി ട്വ​ൻ​റി-20 പ​രീ​ക്ഷ​ണം. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ വൈ​കു​ന്നേ​രം ഏ​ഴി​ന്​ ... ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തുക ഇരട്ടിയാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി തീരുമാനിച്ചു. വിരാട് കോഹ്‌ലിയും സംഘവും ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരായി മാറും . ആഭ്യന്തര-വനിതാ ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വ്യാപകമായി പ്രചാരണം. നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ച മറ്റൊരു യുവതിയുടെ ദൃശ്യങ്ങടക്കം ഷെയര്‍ ചെയ്താണ് പ്രചാരണം നടക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ഒരാഴ്ച്ച മുമ്പ് മായാവതി ബി.ജെ.പിക്കെതിരേയും, ആര്‍.എസ്.എസിനെതിരേയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ദളിത് പീഡനം തുടരുകയാണെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറുമെന്നായിരുന്നു മായാവതിയുടെ മുന്നറിയിപ്പ്. ദളിത് പീഡനം തുടരാനാണ് ഭാവമെങ്കില്‍ ദളിത് നേതാക്കളുള്‍പ്പെടെ ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് മാറുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മറ്റൊരു സമാജ് വാദി പാര്‍ട്ടിക്കാരി മതം മാറിയ വാര്‍ത്തയാണ് ഇതിനോടൊപ്പമുള്ള ദൃശ്യങ്ങളില്‍. ആര്‍.എസ്.എസ് അനുകൂല ചാനലായ ഇന്ത്യാ ടി.വിയാണ് ഈ വാര്‍ത്ത കെട്ടിച്ചമച്ചതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ബി.ജെ.പി അനുകൂല ധ്രുവീകരണത്തിന് കെട്ടിച്ചമച്ചതാണ് വാര്‍ത്തയെന്നാണ് റിപ്പോര്‍ട്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘രാഹുല്‍ഗാന്ധി അദ്ദേഹത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തു’; തോല്‍വിക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ദിലീപിന് ജാമ്യം നിഷേധിച്ച ഉത്തരവ് പുറത്ത്; കോടതി നിരീക്ഷണം ദിലീപിന് മേല്‍ക്കോടതിയിലും പ്രശ്‌നമാവും - Chandrika Daily Home Keralam ദിലീപിന് ജാമ്യം നിഷേധിച്ച ഉത്തരവ് പുറത്ത്; കോടതി നിരീക്ഷണം ദിലീപിന് മേല്‍ക്കോടതിയിലും പ്രശ്‌നമാവും കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ അടങ്ങിയത്. ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ആരോപിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ കോടതി ലഘുവായി കാണുന്നില്ല. സമാനമനസ്‌കര്‍ക്കുള്ള മുന്നറിയിപ്പായാണ് പ്രതിയുടെ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ദിലീപിന്റെ പേരില്‍ ഉയര്‍ന്നത് വളരെ ഗുരുതരമായ ആരോപണങ്ങളാണ്. നടന്‍ കൂടിയായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അന്വേഷണം നടക്കുമ്പോള്‍ ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉണ്ടാവേണ്ടതുണ്ടെന്നുമാണ് ഉത്തരവിലുള്ളത്. നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു കണക്കിലെടുത്തായിരുന്നു നടപടി. ദിലീപിന് വേണ്ടി നടക്കുന്ന പ്രചാരണവും നടന് സമൂഹ്യ മാധ്യമങ്ങിലുള്ള സ്വാധീനവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ഇരയായ നടിയുടെ ജീവന് പോലും ഭീക്ഷണിയാണെന്നും പ്രോസിക്യൂഷന്‍ ജാമ്യം തടയുന്നതിനായുള്ള വാദത്തില്‍ പറഞ്ഞു. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട കോടതി, കേസ് ഡയറി വായിച്ചു ബോധ്യപ്പെട്ട ശേഷമാണ് ഗൗരവകരമായ നിരീക്ഷണങ്ങളോടെ ദിലീപിന് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ച കാരണങ്ങള്‍ മേല്‍ക്കോടതിയിലും ദിലീപിന് പ്രശ്‌നമാവുമെന്നാണ് വിവരം. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എന്തെങ്കിനും കാര്യസാധ്യത്തിനു വേണ്ടി വഴിപാടുകള്‍ നേരുന്നത് പലരും പണ്ടുകാലം മുതല്‍ക്കേ ചെയ്തുപോരുന്നതാണ്. ഇതേച്ചുറ്റിപ്പറ്റി ഏറെ മിഥ്യാ ധാരണകളും നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വഴിപാടുകള്‍ നേര്‍ന്നിട്ട് അത് ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദൈവകോപം സംബന്ധിച്ചുള്ളത്. പലരും ഏറെ പേടിയോടെ നോക്കിക്കാണുകയും പ്രതിവിധികള്‍ തേടുകയും ചെയ്യുന്ന ഒന്നാണിത്. ഇത്തരത്തില്‍ നേരുന്ന വഴിപാടുകളെ സുഹൃത്തിനോ , സഹോദരനോ അല്ലെങ്കില്‍ അത്തരത്തില്‍ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും നല്‍കുന്ന വാഗ്ദാനമായി കണ്ടാല്‍ വാഗ്ദാനം നിറവേറ്റുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ദൈവത്തെയും ഇത്തരത്തില്‍ കാണാന്‍ ശ്രമിച്ചാല്‍ മനമുരുകിയുള്ള ക്ഷമാപണം കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ശേഷിക്കുന്ന ഭയപ്പാടുകളെ നമ്മുടെ മനസില്‍ നിന്നാണ് നീക്കേണ്ടത്. അതുകൊണ്ടു തന്നെ വഴിപാടുകള്‍ നേര്‍ന്നിട്ട് പാലിച്ചില്ല എന്നു കരുതി ഒരു ദൈവവും പ്രതികാരം ചെയ്യാന്‍ വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുസംബന്ധിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഭയപ്പാടുകള്‍ അകറ്റാനായി വഴിപാടുകള്‍ യഥാസമയം നിറവേറ്റാന്‍ ശ്രമിക്കുക. men arrested for murder | ഏഴു വയസ്സുകാരനെ കൊന്ന് മൃതദേഹം ഒരു മാസം പെട്ടിയില്‍ അടച്ച് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍ | Mangalam ഏഴു വയസ്സുകാരനെ കൊന്ന് മൃതദേഹം ഒരു മാസത്തിലേറെ പെട്ടിയിലടച്ച് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ താമസിക്കുന്ന അവ്‌ദേശ് എന്ന യുവാവാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷമായി കരണ്‍സിങ് എന്നയാളുടെ വീട്ടില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആറിന് മകനെ കാണാതായെന്ന് പിതാവ് കരണ്‍സിങ്ങ് സ്വരൂപ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ, അവ്‌ദേശിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടപ്പോഴും എലി ചത്തതാണെന്നായിരുന്നു മറുപടി. പ്രദേശത്ത് പോലീസ് നിരീക്ഷണമുണ്ടായിരുന്നതിനാല്‍ പെട്ടിയില്‍ സൂക്ഷിച്ച മൃതദേഹം മറവ് ചെയ്യാനും സാധിച്ചില്ല. സൂചന ലഭിച്ച പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അവ്‌ദേശ് കുറ്റസമ്മതം നടത്തിയത്. അവ്‌ദേശ് കരണ്‍ സിങിന്റെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്നുവെങ്കിലും മകനെ കാണുന്നതിനെ കരണ്‍സിങ് വിലക്കി. അവ്‌ദേശ് താമസിക്കുന്ന വീട്ടിലേക്ക് വന്ന കുട്ടി , അവ്‌ദേശുമായി ചങ്ങാത്തം വേണ്ടെന്ന് അച്ഛന്‍ പറഞ്ഞുവെന്ന് സൂചിപ്പിച്ചു. ഇതില്‍ പ്രകോപിതനായി കുട്ടിയെ കൊല്ലുകയായിരുന്നുവെന്നാണ് അവ്‌ദേശ് പോലീസിനോട് പറഞ്ഞത്. കുട്ടിയെ കാണാതായതിന് ശേഷവും അവ്‌ദേശ് കരണ്‍സിങ്ങിന്റെ വീട്ടിലെത്തുകയും കുട്ടിയെ കാണാതായതില്‍ പോലീസില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം സ്‌റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ അവ്‌ദേശ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. എട്ടംഗ കുടുംബത്തെ കൊലപ്പെടുത്തി നാലു വീടുകളിലായി തള്ളി, കേസില്‍ നാലംഗ കുടുംബം അറസ്റ്റില്‍; രണ്ടു വര്‍ഷം മുന്‍പ് നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിഞ്ഞു ''അവളെ എടുത്ത് താഴേയ്‌ക്കെറിയൂ...'' കാമുകിയുടെ സന്ദേശം ; ''ദയവായി കൊല്ലരുത്...കുഞ്ഞുങ്ങളെ ഞാന്‍ അത്ര സ്‌നേഹിക്കുന്നു'' ; ഭാര്യയുടെ വിലാപം അയാള്‍ കേട്ടില്ല, എട്ടാംനിലയില്‍ നിന്നും തള്ളിത്താഴേയ്ക്കിട്ടു...!! ഹരികുമാര്‍ ഏഴു ദിവസവും മൊബൈലോ എടിഎമ്മോ ഉപയോഗിച്ചില്ല ; സിസിടിവിയില്‍ പതിയാതിരിക്കാന്‍ കാറിന് വെളിയില്‍ ഇറങ്ങിയില്ല ; കയ്യില്‍ കരുതിയ പണവുമായി കഴിഞ്ഞത് സത്യമംഗലം കാട്ടിനുള്ളില്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജിന് സര്‍ക്കാര്‍ വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവിഹിതമായി ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ മാത്രമേ അത് തെറ്റാവുകയുള്ളു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. വായില്‍ പ്ലാസ്റ്ററൊട്ടിച്ച് നടക്കാന്‍ തന്നെ കിട്ടില്ല. വ്യവഹാര ദല്ലാള്‍ ടി.ജി.നന്ദകുമാറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഇത്തരത്തില്‍ മറുപടി പറഞ്ഞത്. എന്‍എസ്എസില്‍ തന്റെ കാര്യം പറയാന്‍ ദൂതനെ വിടേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മമ്മൂട്ടിയുടെ ഗ്രാഫ് ഉയര്‍ത്തിയ സാമ്രാജ്യം 2 എന്ന ചിത്രം പേരരശ് എന്ന ഹിറ്റ് സംവിയാകന്‍ ഒരുക്കിയതോടെ മലയാളിയുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ റിലീസ് വരെ വിവാദമുയര്‍ത്തിയ ഈ ചിത്രത്തിന് തിയേറ്ററുകളില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിയുന്നില്ലയെന്നത് നിരാശാജനകമാണ്. പഴയ സാമ്രാജ്യം നിര്‍ത്തിയിടത്ത് നിന്ന് തന്നെയാണ് പുതിയ സാമ്രാജ്യം തുടങ്ങുന്നത്. അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ബഷിര്‍ എന്നിവരെ ബോംബ് വച്ച് കൊല്ലുവാന്‍ ദേവന്‍ (ക്യാപ്ട്യന്‍ രാജുന്റെ അനിയന്‍ പഴയ സാമ്രാജ്യത്തിലെ വില്ലന്‍ ) ആളെ വയ്ക്കുന്നു എന്നാല്‍ അവര്‍ മരിക്കുന്നില്ല 23 വര്‍ഷത്തിനു ശേഷം അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തിരിച്ചെത്തുന്നു. പിന്നെ കാണുന്നത് ഇടിയും വെടിയും ഒക്കെയായി കുറെ മല്ലന്മാരുടെ പ്രകടനങ്ങളാണ്. കഥ കഥയുടെ വഴിക്ക് വില്ലന്മാര്‍ അവരുടെ വഴിക്ക്. ഇതിനിടയില്‍ ജോര്‍ദാന്റെ മുത്തച്ചന്‍ കൂടി കൊലപ്പെടുന്നതോടെ പ്രതികാരദാഹിയായി മാറുന്ന നായകന്‍ നടത്തുന്ന ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര . ഇടയ്ക്ക് മമ്മൂട്ടിയുടെ സാമ്രാജ്യത്തിലെ കുറേയേറ രംഗങ്ങളും അവിടെയും ഇവിടെയും ആയി എഡിറ്റിഗിലെ മിസ്‌റ്റേക്കുകള്‍ പോലെ കടന്ന് കൂടിയിട്ടുണ്ട് ചിത്രത്തിന്റെ ആരംഭം മുതല്‍ അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാനെന്ന പേരില്‍ പുതുമുഖ താരം നടത്തുന്ന പ്രകടനവും തുടര്‍ന്ന് ഇന്റര്‍വെല്‍ പഞ്ചില്‍ യഥാര്‍ത്ഥ ജോര്‍ദാന്റെ കടന്ന് വരവുമായി ട്വിസ്റ്റും ട്വിസ്‌റ്റോട് ട്വിസ്റ്റുമായാണ് കഥയുടെ മുന്നേറ്റം. ഇതിനിടയില്‍ ചില കൊലപാതകങ്ങളും ആയുധക്കടത്തുമായി പടം തുടക്കം മുതല്‍ ഒടുക്കം വരെ അധോലോകപശ്ചാത്തലം കാത്ത് സൂക്ഷിക്കണമെന്ന് സംവിധായകന്റെ കടും പിടുത്തവുമുണ്ട്. എന്താണെങ്കിലും കാലംതെറ്റി വ്ന്ന ഈ ചിത്രത്തിന് കയറുന്നുവര്‍ ചെറുതായെങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് നല്ലതാണ്. ഇതിന്റെ നിര്‍മ്മാതാവിന്റെഅവസ്ഥയും പരിതാപകരമായി എന്നാണ് സിനിമാമേഖലയില്‍ നിന്ന് കേള്‍ക്കുന്ന ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ റിലിസിനായി കോടതി കയറേണ്ടി വന്ന നിര്‍മ്മാതാവിന് കനത്ത സാമ്പത്തികഭാരവും ഉണ്ടാക്കിയ ചിത്രം തിയേറ്ററുകളിലെത്തിക്കാനായതില്‍ സന്തോഷിക്കാം. ഉണ്ണി മുകുന്ദന്‍, മധു, വിജയരാഘവന്‍, ദേവന്‍, റിയാസ് ഖാന്‍ തുടങ്ങിയ വലിയൊരു താരനിരയാണ് അണിനിരക്കുന്നതെങ്കിലും ചിത്രത്തിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്ന് പറയേണ്ടിവരും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാനീയ ചികിത്സാ വാരാചരണം ജില്ലാതല പ്രശ്നോത്തരി മത്സരം | Wayanad | Kerala | Deshabhimani | Sunday Jul 8, 2018 പാനീയ ചികിത്സാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരി മത്സരം ഡോ. അജയൻ.കെ.എസ്. നിയന്ത്രിച്ചു. മത്സരവിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ദിലീപ്കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനവും 1500 രൂപയുടെ ക്യാഷ് പ്രൈസും, ബഹുമതി പത്രവും അമ്പലവയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കിരൺ പി ധർമൻ, കെ വി അഭിജിത്ത് എന്നിവർ കരസ്ഥമാക്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം നൽകി. കെ ഇബ്രാഹിം സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സി സി ബാലൻ നന്ദിയും പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരി മലയിൽ സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്. പ്രതിഷേധക്കാർക്ക് ആവേശം പകരാൻ അമിത് ഷായും സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുനലൂര്‍: ഒഴിവുള്ള രാജ്യസഭാ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കുന്നത് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ഡി.ജെ.എസ് ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണെന്നും അദ്ദേഹം തുടര്‍ന്നു. ബി.ജെ.പി പുനലൂര്‍, പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കാര്‍ഡ് ഉടമകള്‍ക്ക് പുതിയ റോഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പ് പദ്ധതികളുടെ കണക്കുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പണം അനുവദിക്കാന്‍ മടിക്കുന്നത്. ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത പ്രവാസിയായ സുഗതനോട് മൂന്നുലക്ഷം രൂപയാണ് പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ബി.ജെ.പി സംസ്ഥാന വാക്താവ് എം.എസ്.കുമാര്‍, ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി, വയ്ക്കല്‍ സോമന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജി.എസ്.ജിതിന്‍ദേവ്, കലയനാട് ബാനര്‍ജി, പ്രകാശ്കുമാര്‍, കലയനാട് ബിജു, ജാഥാ ക്യാപ്ടന്‍മാരായ എസ്.ഉമേഷ്ബാബു, വിളക്കുടി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗര്‍ഭാശയ ക്യാന്‍സര്‍ തടയാന്‍ കാപ്പി ഉത്തമം. ലോകക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാപ്പിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ശക്തമാക്കുമെന്ന് പഠനം തെളിയിക്കുന്നത്. അതേസമയം കാപ്പികുടിയിലൂടെ ഗര്‍ഭാശയ ക്യാന്‍സറിനെ അകറ്റാനാകുമെന്ന് ശുപാര്‍ശ ചെയ്യത്തക്കവിധമുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. അതേസമയം ദിവസവും 38 മിനിറ്റ് നീളുന്ന വ്യായമത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാനാകുമെന്ന്് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ പറയുന്നു. ഏതായാലും കാപ്പി ശീലമാക്കിയ മലയാളികള്‍ക്ക് സന്തോഷമേകുന്നതാണ് പഠന റിപ്പോര്‍ട്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം നില നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് ഞായറാഴ്ച വാഷിംഗ്ടണില്‍ യു എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സഊദി അറേബ്യ ശിയാ നേതാവിനെതിരെ വധശിക്ഷ നടപ്പാക്കിയിരുന്നു. ശിക്ഷാ നടപടിക്കെതിരെ ഇറാന്‍ സഊദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇറാനിലെ സഊദി എംബസി അക്രമിക്കപ്പെട്ടു. ഈ സംഭവം സഊദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കുകയും സഊദി ഇറാനിയന്‍ നയതന്ത്രജ്ഞര്‍ രാജ്യത്ത് നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യു എസ് സുരക്ഷാ വ്യക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നയതന്ത്രജ്ഞരെ പിന്‍വലിക്കുന്നത് നേരിട്ടുള്ള ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. എന്നാല്‍, സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ നയതന്ത്ര ബന്ധം നിലനിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ മേഖലയിലെ നേതാക്കള്‍ മുന്നോട്ടുവരണമെന്നും യു എസ് വക്താവ് അഭ്യര്‍ഥിച്ചു. മനുഷ്യാവകാശക്കാരായും ആദിവാസി പ്രേമികളായും പ്രത്യക്ഷപ്പെട്ട് ആക്രമോത്സുകവും അശ്ലീലവുമായ ഭാഷയില്‍ പ്രത്യാക്രമിക്കുന്നവരുടെ മനഃസ്ഥിതിയും മധുവിനെ കൊലപ്പെടുത്തിയ നാട്ടുകാരുടെ മനഃസ്ഥിതിയും തമ്മില്‍ സത്യത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നവമാധ്യമങ്ങളിലൂടെ പങ്കു വെക്കപ്പെടുന്നതും കൂട്ടായ്മകളാല്‍ ആഘോഷിക്കപ്പെടുന്നതുമായ സെല്‍ഫികളും ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ ട്രോളുകളുമെല്ലാം ഇത്തരം അക്രമവാസനയെ പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ടെന്ന കാര്യവും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. അട്ടപ്പാടിയിലെ മുക്കാലി ചിണ്ടക്കി കടുകുമണ്ണ ഊരില്‍ മധു ആദിവാസി യുവാവിനെ, നാട്ടുകാര്‍ എന്ന പൊതു സൗകര്യ വിളിപ്പേരില്‍ സാധൂകരിക്കപ്പെടുന്ന വിധത്തില്‍ ഒത്തുകൂടിയ ഒരു കൂട്ടം കൊലയാളികള്‍ ഇക്കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. നിഷ്ഠൂരമായ ഈ കൊല നടന്നതിന്റെ പിറ്റേ ദിവസം, പ്രധാനപ്പെട്ടവയടക്കം എല്ലാ പത്രങ്ങളിലും; തുഛമായ പ്രതിഫലത്തിന് ജോലി ചെയ്യുന്ന പാര്‍ട് ടൈം പ്രാദേശിക പത്ര ലേഖകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയെഴുതി, വാര്‍ത്ത എന്ന പേരിലച്ചടിക്കുന്ന അറിയിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചരമപ്പേജുകളിലും പ്രാദേശികപ്പേജുകളിലുമായി മൂലവത്കരിക്കപ്പെട്ട ഈ വാര്‍ത്തകള്‍ ഇപ്രകാരമായിരുന്നു: (1) മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പിടികൂടിയ ആള്‍ മരിച്ചു. ചിക്കണ്ടിയില്‍ നിന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ പാറമടയില്‍ മോഷണവസ്തുക്കള്‍ ഒളിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അവിടെ നിന്ന് ഇയാളെ മുക്കാലിയിലെത്തിച്ചശേഷം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അഗളിയിലേക്ക് കൊണ്ടു വരുമ്പോള്‍ ഇയാള്‍ മരണപ്പെട്ടതായി പറയുന്നു. രണ്ടു വര്‍ഷമായി മുക്കാലിയിലും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. (2) പോലീസ് വാഹനത്തില്‍ മോഷണക്കേസ് പ്രതി മരിച്ചു. പോലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി മരിച്ചു. അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഊരില്‍ മധുവാണ്(27) മരിച്ചത്. (3) മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. എന്നാലിതേ ദിവസമിറങ്ങിയ ദി ഹിന്ദു പത്രത്തിന്റെ നാലാം പേജില്‍, അഞ്ചുകോളം വാര്‍ത്തയായി കൊടുത്തിരിക്കുന്നത്, അട്ടപ്പാട്ടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു എന്നു തന്നെയാണ്. മധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് തലക്കെട്ട് നല്‍കി സിറാജും സത്യം പറയാനുള്ള ബാധ്യത നിര്‍വഹിച്ചു. അതിനും പിറ്റേന്ന് അതായത് ഫെബ്രുവരി 24ന് കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം വന്നതിന് സമാനമായ വാര്‍ത്ത, തലേന്ന് തന്നെ – അതായത് നാട്ടുകാരെ മഹത്വവത്കരിക്കുന്ന വാര്‍ത്ത മലയാള പത്രങ്ങളില്‍ വന്ന അന്നു തന്നെ- ദി ഹിന്ദുവിലും സിറാജിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നു ചുരുക്കം. 24 ആയപ്പോഴേക്ക് ലീഡ് വാര്‍ത്തകളും വെണ്ടക്ക/വഴുതനങ്ങ തലക്കെട്ടുകളും മുഖപ്രസംഗങ്ങളും സാംസ്‌കാരിക നായികാനായകന്‍മാരുടെ എഡിറ്റ് പേജ് ലേഖനങ്ങളും ഹര്‍ത്താലുകളും രാഷ്ട്രീയ നേതാക്കളുടെ വിലാപ- പ്രതിഷേധ പ്രസ്താവനകളുമെല്ലാം പുറത്തു വന്നു. സാമൂഹിക മാധ്യമങ്ങളാകട്ടെ ആകെ തിളച്ചു മറിയുകയാണ്. മധുവിനെ തല്ലിക്കൊല്ലുന്നതിനോടൊപ്പം തങ്ങള്‍ എന്ന മട്ടില്‍ കൊലയാളികളില്‍ ചിലര്‍ എടുത്ത സെല്‍ഫികള്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്. ഈ സെല്‍ഫിയെടുത്ത കൊലയാളികളെ മുട്ടന്‍ തെറി വിളിച്ചും കൊലവിളി നടത്തിയും തിരിച്ചാക്രമിക്കുന്ന പോസ്റ്റുകളും കമന്റുകളും സജീവമാണ്. ഈ ഘട്ടത്തില്‍, മനുഷ്യാവകാശക്കാരായും ആദിവാസി പ്രേമികളായും പ്രത്യക്ഷപ്പെട്ട് ആക്രമോത്സുകവും അശ്ലീലവുമായ ഭാഷയില്‍ പ്രത്യാക്രമിക്കുന്നവരുടെ മനഃസ്ഥിതിയും മധുവിനെ കൊലപ്പെടുത്തിയ നാട്ടുകാരുടെ മനഃസ്ഥിതിയും തമ്മില്‍ സത്യത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നവമാധ്യമങ്ങളിലൂടെ പങ്കു വെക്കപ്പെടുന്നതും കൂട്ടായ്മകളാല്‍ ആഘോഷിക്കപ്പെടുന്നതുമായ സെല്‍ഫികളും ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ ട്രോളുകളുമെല്ലാം ഇത്തരം അക്രമവാസനയെ പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ടെന്ന കാര്യവും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ഫേസ്ബുക്കിലുള്ള ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഏറ്റവും വൃത്തികെട്ടതും അശ്ലീലഭരിതവും നിഗൂഢവുമായ ഗ്രൂപ്പില്‍ ഏതാണ്ട് അറുപത്തയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. (https://www.deccanchronicle.com/nation/curretnaffairs/240218/perv–etsrtaketosharedemeaningt rolslinfacebookgroup.html). കറുത്ത തൊലി നിറമുള്ളവന്‍ കൊല്ലപ്പെട്ടാല്‍ അതിനെ അങ്ങേയറ്റം ഹീനമായ തരത്തില്‍ കളിയാക്കി ട്രോളിടുന്നവരും പരിഹസിക്കുന്നവരുമാണ് ഈ ഗ്രൂപ്പിലുള്ളത്. ചില വൃത്തികെട്ട സിനിമകളുടെ കമ്പോള വിജയങ്ങള്‍ക്കു പിന്നില്‍ ഈ ഗ്രൂപ്പിലെ ചര്‍ച്ചകളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരം സിനിമകളുടെ സംവിധായകരും അശ്ലീല കമന്റുകളിട്ടുകൊണ്ട് ഇതില്‍ ചര്‍ച്ച കൊഴുപ്പിക്കാറുണ്ട്. കലാഭവന്‍ മണിയുടെ ദാരുണ മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ തൊലിനിറത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിരുന്നു. സ്‌കൂള്‍ അധ്യാപകരടക്കമുള്ള മാന്യ മധ്യവര്‍ഗക്കാരാണ് ഈ ഗ്രൂപ്പിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍മാര്‍. വ്യാജ ഐഡികളിലൂടെയാണ് ധാരാളം പേര്‍ ഈ ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു വരുന്നത്. ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്ത് ഇടക്കിടെ പൂട്ടിച്ചും സൈബര്‍ പോലീസ് കേസെടുത്തും മാത്രം ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തന്റെ സിനിമകളിലഭിനയിക്കുന്ന നടികളെ വാക്പ്രയോഗങ്ങള്‍ കൊണ്ട് ബലാത്സംഗം ചെയ്യുകയും അശ്ലീലവത്കരിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ തന്നെ കൂട്ടു നില്‍ക്കുന്ന സാഹചര്യങ്ങളും എഫ് എഫ് സിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവിധായകര്‍, മതവൈരമടക്കമുള്ള കുതന്ത്രങ്ങളിലൂടെ തങ്ങളുടെ തരം താണ സിനിമകളുടെ കമ്പോള വിജയത്തിനനുകൂലമായ സഹതാപ തരംഗവും വ്യാജ-ആവിഷ്‌കാര സ്വാതന്ത്ര്യ വിവാദവും മറ്റുമുണ്ടാക്കുന്ന ഘട്ടങ്ങളും ഈയടുത്തുണ്ടായി. അട്ടപ്പാടിക്കെന്ത് ലുലുമാള്‍ എന്ന്, ബ്ലോഗുകളിലൂടെ പ്രസിദ്ധനായ ഒരു സൂപ്പര്‍ താരം നടത്തിയ സിനിമാ സംഭാഷണത്തിന്റെ മറു പതിപ്പുകള്‍ എഫ് എഫ് സിയില്‍ കാണാം. കൊച്ചി മെട്രോ കണ്ടോടുന്ന വയനാടന്‍ കാട്ടുവാസികള്‍, ഓട്‌ങ്കെടാ പെരിയ അട്ട തൊരത്തുത് ചാമ്യേ എന്ന് നിലവിളിക്കുന്നതായും മറ്റും ട്രോളിറക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് ഒരാള്‍ എന്റെ വകയിലുള്ള ഒരു സഹോദരിയുടെ വിവാഹത്തിന് വന്നപ്പോള്‍, സദ്യ വിളമ്പാന്‍ ഇല വെച്ച ഉടനെ അതെടുത്തു ഭക്ഷിച്ചു എന്നും മറ്റൊരു വയനാടന്‍ എന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അയാളുടെ മടിക്കെട്ടില്‍ ഒരു ചത്ത എലിയെയും കൂറയെയും സൂക്ഷിച്ചിരുന്നു; എന്തിനാണിതെന്നു ചോദിച്ചപ്പോള്‍ തിന്നാനാണ് എന്നായിരുന്നു മറുപടി എന്നുമെല്ലാമാണ് എഫ് എഫ് സിയില്‍ ചിരി ഉയര്‍ത്താനുള്ള പോസ്റ്റുകള്‍. ഒരു വയനാടന്‍ പെണ്ണു കാണാനെത്തിയപ്പോള്‍ പെണ്ണിനെ കണ്ടപ്പോള്‍, ‘ഇത് എന്ന പെണ്ണ് ചാമിയേ’ എന്നും തൊട്ടുടനെ ഒരു കുരങ്ങിനെ കണ്ടപ്പോള്‍ ‘ഇവ രാസാത്തി ചാമിയേ’ എന്നും പറയുന്നു. എഫ് എഫ് സിയുടെ നടത്തിപ്പുകാരടക്കമുള്ള പലരും മധുവിനെ ഹീനമായി തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കവിതകള്‍ പോസ്റ്റു ചെയ്യുന്നുമുണ്ടെന്നതു മറ്റൊരു ഇരട്ടത്താപ്പ്. എഫ് എഫ് സി അഡ്മിന്‍മാരിലൊരാള്‍ പുതിയ തലമുറയിലെ പ്രമുഖ സിനിമാ നിരൂപകനായി നടിക്കുന്നയാളാണ്. കുറ്റവാളികള്‍ സിനിമാ സംവിധായകരും നിരൂപകരുമായി മുഖംമൂടിയണിഞ്ഞ് സമൂഹത്തില്‍ സ്ഥാനം പിടിക്കുന്ന അത്യപകടകരമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവുകത്വ വിനാശത്തിന്റെ ഗതി, കുറ്റകൃത്യത്തിലാണെത്തുകയെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് പുറത്തു വന്നിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വെളിപ്പാട് 1:1 അനുസരിച്ച് ആ പുസ്തകം മുഴുവൻ ചിഹ്നങ്ങളാലും മുദ്രകളാലും എഴുതപ്പെട്ടിരിക്കുന്നു. ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം ഈ കല്ലിൽ തട്ടി ശരിയാകാൻ കഴിയാത്ത വിധം മുറിവേറ്റിരിക്കുന്നു. യേശുക്രിസ്തുവിൻ്റെ വെളിപ്പാട് : വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അതു തൻ്റെ ദൂതൻ മുഖാന്തരം അയച്ചു തൻ്റെ ദാസനായ യോഹന്നാന് – സൂചകമായി – പ്രദർശിപ്പിച്ചു. {മലയാളം തര്‍ജ്ജമയിൽ – സൂചകമായി – എന്ന ഏറ്റവും അർത്ഥവത്തായ പദം കൊടുത്തിട്ടില്ല.} സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ പ്രയാസമുള്ള രീതിയിൽ പറയുന്നതിൻ്റെ ഉദ്ദേശം മനസ്സിലാക്കുവാൻ ശ്രമിക്കാം. മുകളിൽ എഴുതിയ വാഖ്യം ആരെ ഉദ്ദേശിച്ചാണെന്ന് വളരെ വ്യക്തമാണ് (അവൻ്റെ വേലക്കാർ). അതിൻ്റെ അർത്ഥം ഇത് ചിലരെ ഉദ്ദേശിച്ചല്ലെന്നും കൂടെ അല്ലെ. ഈ മെസ്സേജിൽ ഒരു ദൈവീക രഹസ്യ കോഡുകൾ ഉപയോഗിച്ചിരിക്കുന്നു. ഇത് ആരെ ഉദ്ദേശിച്ചിരിക്കുന്നുവോ അത് അവർക്ക് മനസ്സിലാകുകയും ആരെ ഉദ്ദേശിച്ചിട്ടില്ലയോ അവർക്ക് മനസിലാകാതിരിക്കുകയും ചെയ്യുന്നു. ഇത് വേലക്കാരെ കുറിച്ചായതിനാൽ വേലക്കാരുടെ വേഷം ധരിക്കുന്നവർക്ക് മനസ്സിലാകത്തില്ല. ഇപ്പോൾ പല ഇ-കോമേഴ്‌സ് സൈറ്റുകളിലും ഈ പ്രതിഭാസം കാണാൻ സാധിക്കും. “HTTP” പ്രോട്ടോക്കോളിലൂടെ ബ്രൗസ്‌ ചെയ്ത് ഈ സൈറ്റിൽ എത്താം. കൂടുതൽ വിശദ വിവരങ്ങൾ ചോദിച്ചാൽ സൈറ്റ് ഉടനെ “HTTPS” പ്രോട്ടോക്കോളിലേക്ക് മടങ്ങും. പ്രോട്ടോകോൾ ഒരു ലോക്ക് സൈനിലൂടെ സൂചിപ്പിക്കും. ഈ ലോക്ക് സൈനിൽ ക്ലിക്ക് ചെയ്താൽ 128-ഓ 256-ഓ ബിറ്റുകളുള്ള ഒരു രഹസ്യ കോഡിലൂടെ (ENCRYPTION) സുരക്ഷിതമാക്കിയിക്കയാണെന്ന് മനസ്സിലാക്കാം. ഈ ENCRYPTION അധികാരസ്ഥർ സാക്ഷ്യപ്പെടുത്തിയിരിക്കും. സേർവറിലേക്ക് അയയ്ക്കുന്ന വിവരങ്ങൾ ആരും അതിക്രമിച്ച് കടന്നു ഹാക്ക് ചെയ്യാതിരിക്കുവാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. സേർവറും ഇടപാടുകാരൻ്റെ മെഷീനും തമ്മിലുള്ള വാർത്താവിനിമയങ്ങൾ ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ ഒരു രഹസ്യമായ കീ ഉപയോഗിച്ച് മാറ്റും. അത് അതിന് യോജിച്ച മെഷീൻ മാത്രം മനസ്സിലാക്കും. ഈ പൂട്ട് വേറൊരു മെഷീനും അഴിക്കാൻ സാധിക്കത്തില്ല. എങ്ങെനെയെങ്ങിലും ഒരു ഹാക്കർ ഇതിനകത്ത്‌ കടന്നു കൂടിയാൽ പ്രൈവറ്റ് കീ ഇല്ലാത്തതിനാൽ വെറും വരയും കുത്തുമല്ലാതെ യഥാർത്ഥ മെസ്സേജ് കിട്ടത്തില്ല. യേശു ക്രിസ്തു ഈ ലോകത്തിൽ ആയിരുന്നപ്പോൾ ഇതേ രീതിയിലുള്ള സൂചനകൾ ഉപയോഗിച്ചിരുന്നു. നമ്മൾ ഇങ്ങനെയുള്ള രഹസ്യ കോഡുകളെ “ഉപമകൾ” എന്ന് പറയുന്നു. ഉപമയുടെ ഉദ്ദേശത്തെ പറ്റി യേശു എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാം. യേശു ഉപമകൾ രണ്ട് ഉദ്ദേശത്തോടു കൂടിയാണ് ഉപയോഗിച്ചിരുന്നത്. ചിലർക്ക് സത്യം മനസ്സിലാക്കാനും (ലൂക്കോസ് 10:36-37) ചിലരിൽ നിന്നും സത്യം മറച്ചു വെയ്ക്കാനും (മർക്കോസ് 4:10-12 വരെയുള്ള ഭാഗങ്ങൾ ശ്രദ്ധിക്കുക). ദൈവത്തെ പിന്തുടരാൻ അതി വാഞ്ചയുള്ളവർൻ്റെ ഉപമകൾ ദൈവരാജ്യത്തിലെ തത്വങ്ങളുടെ അതിമനോഹരമായ പ്രകടങ്ങൾ ആകുന്നു. ദൈവത്തെ എതിർക്കുന്നവർക്ക് അത് ന്യായവിധിയുടെ ഒരു മറയ്ക്കപ്പെട്ട പാടയാകുന്നു. മർക്കോസ് 4:10-12, “അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടു കൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിൻ്റെ മർമ്മം നിങ്ങൾൻ്റെ നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.” മുകളിലെ അടിവരയിട്ട ഭാഗങ്ങൾ ശ്രദ്ധിക്കുക. സ്വന്ത വാഖ്യാനത്തെ പറ്റി ദൃഢവിശ്വാസമുള്ളവർക്ക്‌ അതൊരു വലിയ മുന്നറിയിപ്പാണ്. ടിപിഎം ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്തവിധം ഈ ഭ്രാന്തൻ വാഖ്യാനങ്ങളുമായി മുൻപോട്ട് പോയിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും വിശ്വാസികൾക്ക് ഇതിൽനിന്നും പുറത്തു വരുവാനുള്ള അവസരം ഉണ്ട്. പ്രിയ വായനക്കാരെ ഈ ദുരുപദേശങ്ങളിൽ നിന്നും പുറത്തു വരിക. ഇതിൻ്റെ മൂന്നാം ഭാഗത്തിൽ യാതൊരു സംശയത്തിനും ഇടം കൊടുക്കാതവണ്ണം ടിപിഎം ഉപദേശം തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. അവരുടെ വ്യാഖ്യാനത്തിൻ്റെ ഫലവും നമുക്കറിയാം. ഇത് അവരെ അഹങ്കാരികളും അവർക്കു തന്നെ ഉത്തരം അറിയാത്ത ചോദ്യങ്ങളുടെ വിഡ്ഢി രാജാക്കന്മാരുമാക്കി തീർത്തു. വെളിപ്പാട് 2:2, “ഞാൻ നിൻ്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്ക് സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, 2 പത്രോസ് 2:1-2, “എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്ക് തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.” വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.” ഒരിടത്ത് ഒരു മുക്കുവന്‍ ഉണ്ടായിരുന്നു.അയാള്‍ ദിവസവും കടലില്‍ പോയി മീന്‍ പിടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഒരു ദിവസം അയാളുടെ ഭാര്യ മീന്‍ മുറിക്കുന്നതിനിടെ ഒരു മത്സ്യത്തിന്‍െറ ഉള്ളില്‍ നിന്നും തിളങ്ങുന്ന ഒരു മുത്ത് കിട്ടി.. കച്ചവടക്കാരന്‍ പറഞ്ഞു ഇത് വളരെ വിലപിടിപ്പുള്ളതാണ്. എത്രയാ വില പറയാ എന്നെനിക്കറിയില്ല.. നീ ഇതുമായി പട്ടണത്തില്‍ ചെന്ന് അന്വേഷിക്കുക. ഇത് അമൂല്യമായ മുത്താണ്. ഇതിന്‍റെ വില തരാന്‍ എനിക്ക് സാധിക്കില്ല. നീ ഭരണാധികാരിയെ പോയി കാണുക. അദ്ദേഹത്തിനേ ഇത് വാങ്ങാന്‍ കഴിയൂ… ഖജനാവിലെ സ്വര്‍ണവും അമൂല്യ വസ്തുക്കളുംനിന്‍റെ നിത്യതയാണ്.അതായതു യേശു ക്രിസ്തുവിലൂടെ ദൈവം നമുക്കായി നൽകിയ നിത്യ ജീവനാണ്. അത് മരണം കൊണ്ട് അവസാനിക്കുന്നതല്ല. യേശു ക്രിസ്തുവിനെ രക്ഷകനും കർത്താവും ആയി ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന ഏതു വ്യക്തികൾക്കും മത ,വർഗ്ഗ ,ലിംഗ വ്യത്യാസമില്ലാതെ ആർക്കും ലഭ്യമാക്കാവുന്ന മാർഗമാണ് നിത്യ ജീവന്‍റെ മാർഗം. നിന്‍റെ വികാര വിചാരങ്ങളും അശ്രദ്ധയും നിന്നെ പിടികൂടിയപ്പോള്‍ വില ഏറിയ നിന്‍റെ ആത്മാവിന്റെ കാര്യംനീ ശ്രദ്ധിച്ചില്ല.ക്രിസ്തു നിനക്കായി ഒരുക്കിയ പാപമോചനവും വീണ്ടെടുപ്പും മറന്നുകളയരുതേ. തേളിന്റെ വിഷം വാലിൽ എന്നുപറയുന്നത് പോലെ , ടിപിഎം ദുരുപദേശ വിഷം ഏറ്റവും കുടിപ്പിക്കുന്നത് അവരുടെ പാട്ടുകളിലൂടെ യാണ് , തെളിവുകൾ തരാം ;- ടിപിഎം ഗീതങ്ങൾ പട്ടു 172 . ….പാടിപ്പാടി സിയോൺ മലയിൽ കുഞ്ഞാടുമായി നില്കും 144000 , പേര് , അത് ഒന്നാം തരാം കന്യകന്മാര .ഓർത്തോണം . എന്തിനാടാ വിശ്വാസി നീ കന്യകാൻ മാരെ പുകഴ്ത്തുന്നത് , നിന്റെ അധ്വാനത്തിന്റെ ഓഹരി തിന്നിട്ടു നിനെകൊണ്ടുതന്നെ 0 0 0 പറയിക്കുന്നു . 588…എത്ര മനോഹരം സീയോൻ നഗരം അവസാനം മേല്കീസാദിഖിന് സേവാ ……. വിശ്വാസി ? നിനക്ക് ഇതു പാടാമോ ? — 593 പാടിപ്പാടി ….പ്രിയനേ സ്നേഹിച്ചു സേവിച്ചതാൽ പ്രത്യുവിൽ ഷണ്ണന്മാരാകിയോർ ………..ഭാര്യ യുമായി ജീവിക്കുന്ന മുതുമണ്ഡൻ വിശ്വാസി നിനെകൊണ്ട് ഇതിലും കൂടുതൽ അടുത്തപാടിൽ പാടിക്കും ….. പിടിച്ചോ 596 .. മാലികി സാദിഖിന് ക്രമപ്രകാരം നിത്യ പുരോഹിതൻ മാരായവർ……ടിപിഎം പഠിപ്പിക്കൽ പ്രകാരം , വിശ്വാസി നീ ഇവിടുത്തെ പുരോഹിതനാ ? 590 ഇതോക്കെ തന്നെ….മറുപടി തരാൻ നിങ്ങൾക്കും സ്വാതന്ത്ര്യം തന്നിട്ടുണ്ട് , ഷാജി ജോൺ ചെയ്യുന്നതുപോലെ ഇംഗ്ലീഷ് സെക്ഷനിൽ പോയ് തെറിപറയല്ലേ ; ഷാജി ടിപിഎം മിന്റെ കൊട്ടാരം ഉപദേഷ്ടാവാണല്ലോ ? ഷാജി മുകളിൽ എഴുതിയിരിക്കുന്നത് മുടങ്ങാതെ വായിച്ചു അനുസരിച്ചാൽ …..സിയോൺ .സിയോൺ …. ഷാജി ഈ കഥയിലെ മുക്കുവൻ നീയാണ് , നീ ഇതു പറയേണ്ടത് നിന്റെ മൂപ്പൻ മാരോടാണ് .നീ ധൈര്യമായി അവരോടു പറയുക നിങ്ങൾ സർവ ബഹുമാനവും കള്ളത്തരത്തിൽ ഞങ്ങളോട് പിടിച്ചു വാങ്ങിയിട്ടും മൂപ്പ …..നിങ്ങളെല്ലാം നിത്യ നരകത്തിന്റെ അവകാശികൾ ആകുവാൻ തയാറായി ഞങ്ങളെകൂടി ചതിക്കുമ്പോൾ നിങ്ങൾ ശരിക്കും ടിപിഎം ചീഫ് പാസ്‌റ്റർ പറഞ്ഞിട്ടു തന്നെയോ എന്ന് ചോദിക്കുക . പാസ്‌റ്റർ കനകരാജ് വിശുദ്ധൻ മാർ മാത്രം താസിക്കുന്ന കെട്ടിടത്തിൽ കുലപതാകാൻ മാറാലഉ മരണപ്പെട്ടു . വിശ്വാസികൾക്ക് വേണ്ടി രാപ്പകലെന്യേ പ്രാർഥിക്കുന്ന മാലാഖമാരും , കന്യകൻ മാരും മാത്രമേ അവിടെയുള്ളു . കന്യക നീ മാലാഖ മാരുടെ അടുത്ത് പോകരുത് എന്നു മരണപ്പെട്ട മനുഷ്യൻ പറഞ്ഞിരുതായി കേൾക്കുന്നു . ഷാജി കള്ളം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് കള്ളാത്തിനു കൂട്ടുനില്കുനത് വരും ദിവസങ്ങൾ ഷാജിക്ക് അത് മനസിലാകും ……പ്രാർഥിക്കുക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമം; ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു... | jammu kashmir: army killed terrorists while they were trying to infiltrate. - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കെരാൻ മേഖലയിൽ സൈനികരുടെ തിരച്ചിൽ തുടരുകയാണ്. കെരാൻ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഈ മേഖലയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. കൂടുതൽ ഭീകരർ പ്രദേശത്ത് തമ്പടിച്ചതായുള്ള സൂചനയെ തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. ''ബസ് സ്റ്റാൻഡിൽ കുളം പണിതു തന്ന വീണാ ജോർജ് എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ''! ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു... ആറന്മുള എംഎൽഎ വീണാ ജോർജിന് ഫേസ്ബുക്കിൽ പൊങ്കാല... jammu kashmir jammu army terrorist attack pakistan soldiers death murder india ജമ്മു കശ്മീർ ജമ്മു സൈന്യം ഭീകരർ തീവ്രവാദി ആക്രമണം പാകിസ്താൻ മരണം കൊലപാതകം ഇന്ത്യ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്: ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നിര്യാണത്തിലൂടെ ലീഗിന് നഷ്ടമായത് ദേശീയ മുഖം. മുസ്ലിംലീഗ് സ്ഥാപകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതലുള്ള ലീഗിന്റെ സ്ഥാപക നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ഇ അഹമ്മദ്. കെഎം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ഇ അഹമ്മദ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ അഹമ്മദ് എംഎസ്എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്ദിരാ ഗാന്ധി മുതല്‍ സോണിയാ ഗാന്ധിവരെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം കൊണ്ടാണ് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ, മാനവവിഭശേഷി തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിയത്. അറബ് ലോകവുമായി ഇന്ത്യയുടെ ബന്ധം വളര്‍ത്തുന്നതില്‍ അഹമ്മദ് വിദേശകാര്യ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടല്‍ വലുതായിരുന്നു. 2004ല്‍ അഹമ്മദ് വിദേശകാര്യ വകുപ്പ് മന്ത്രിയായി എത്തുമ്പോള്‍ 72,000 ആയിരുന്ന ഹജ്ജ് ക്വാട്ട അദ്ദേഹം സ്ഥാനമൊഴിയുമ്പോഴേക്കും 1,70,000 ആയി വര്‍ധിപ്പിച്ചിരുന്നു. ഒരു അറബ് രാജ്യമല്ലാതിരുന്നിട്ടും അറബ് ലീഗ് സമ്മേളനത്തിലടക്കം ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ലോകരാഷ്ട്ര ഉച്ചകോടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രിയെന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്. ഐക്യരാഷ്ട്രസഭയില്‍ 10 തവണയാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും. ഗാലക്സി എഫ് ആണ് ഈ ഫോണ്‍. ഫോണ്‍ മടക്കി കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ അമോലെഡ് 7.29 ഇഞ്ച് പ്രൈമറി ഡിസ്പ്ലെയും 4.58 ഇഞ്ച് സെക്കന്‍ഡറി സ്‌ക്രീനുമാണ് ഫോണിന് ഉണ്ടാകുക. രണ്ട് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ഹുവായ്യും ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് ബലാത്സംഗ ശ്രമം; റോഡിലേക്ക് വീണ നഴ്‌സിന് ദാരുണാന്ത്യം; ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നതുകൊടും ക്രൂരതയുടെ വാർത്ത; പീഡന ശ്രമം ചെറുത്തതോടെ കാറിൽ തലയിടിപ്പിച്ച് പരുക്കേൽപ്പിച്ചു; പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തം ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ചരിത്രത്തിന്റെ ഭൂമിശാസ്ത്രവും ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും നിർമ്മിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും പിന്നീട് കോളനിരാജ്യങ്ങളിലും നടന്ന നാനാതരം സർവ്വേകൾ ലോകചരിത്രത്തിലെതന്നെ ഏറ്റവും വിസ്മയാവഹമായ ശാസ്ത്രഭാവനയുടെയും രാഷ്ട്രീയമോഹങ്ങളുടെയും സംയുക്തസൃഷ്ടിയായിരുന്നു. നിശ്ചയമായും മനുഷ്യാധ്വാനത്തിന്റെ മഹാഗാഥയും. പ്രാചീനകാലം മുതൽ ചെറിയ ചെറിയ സർവ്വേകൾ നടപ്പിലുണ്ടായിരുന്നുവെങ്കിലും, മധ്യകാലം തൊട്ടേ ഭൂപടങ്ങൾ നിലവിൽവന്നുവെങ്കിലും കൊളോണിയൽ ആധുനികതയുടെ രണ്ടാം ഘട്ടത്തിലാണ് സർവ്വേകൾ ഭൂപടനിർമ്മിതി മുതൽ ഭൂനികുതിവ്യവസ്ഥകൾ വരെയുള്ള മുഴുവൻ ഭൂരാഷ്ട്രീയങ്ങളെയും നിർണയിച്ച ഘടകമായി മാറുന്നത്. ശാസ്ത്രവും ഭാവനയും സംസ്‌കാരവും രാഷ്ട്രീയവും വഴിതിരിച്ചുവിട്ട ചരിത്രത്തിന്റെ കാലലീലകളിലൊന്നായി മാറി, അവ. ഭൂഖണ്ഡാന്തരസമുദ്രസഞ്ചാരങ്ങൾ മുതൽ ഭൂമിക്കുമേലുള്ള സകലവിധ അധിനിവേശങ്ങളും ചേർന്നു സൃഷ്ടിച്ച കൊളോണിയൽ ആധുനികതയുടെ അടിപ്പടവുകളായി മാറിയ ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അത്ഭുതകരമായ കലർപ്പായിരുന്നു, സർവ്വേകൾ. അധിനിവേശത്തിന്റെ ഹസ്തരേഖകൾ. കൊളോണിയലിസം ഏകശിലാത്മകമായ ഒരു രാഷ്ട്രീയപദ്ധതിയായിരുന്നില്ല. അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും മുഖങ്ങൾ മാത്രമല്ല അതിനുണ്ടായിരുന്നത്. പരിഷ്‌കരണത്തിന്റെയും വിമോചനത്തിന്റെയും ഗാഥകളും അതു രചിച്ചു. പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെയും ലിബറൽ ജനാധിപത്യത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കു ലഭിച്ച പ്രയോഗരൂപങ്ങൾ കോളനിരാജ്യങ്ങളെ ആധുനികീകരിച്ചു. ശാസ്ത്രം, നിയമ-നീതി സംഹിതകൾ, വിദ്യാഭ്യാസം, ജാതിവിരുദ്ധത, സ്ത്രീസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ,..... കൊളോണിയലിസം നടപ്പാക്കിയ ആധുനികതാവ്യവസ്ഥകളാണ് ഈ ജനതകളുടെ പിൽക്കാലചരിത്രത്തെ നിർണയിച്ചത്. ഭൗമചാപത്തിന്റെ അവതാരികയിൽ ആനന്ദ് സൂചിപ്പിക്കുന്നതുപോലെ, സർവ്വേക്കുമുണ്ടായിരുന്നു, ഈയൊരു ഉഭയസാധ്യതയും ബാധ്യതയും. അദ്ദേഹം പറയുന്നു: 'ബ്രിട്ടീഷ് ഭരണം ക്രൂരതകൾകൊണ്ടും ഹിംസകൊണ്ടും സാമ്പത്തികമായ ചൂഷണം കൊണ്ടും അങ്കിതമായിരുന്നു, തീർച്ച. അമിതമായ ഭൂനികുതി, തുച്ഛമായ വിലയ്ക്ക് കയറ്റുമതി, അമിതമായ വിലയ്ക്ക് ഇറക്കുമതി, ഇങ്ങനെയിങ്ങനെ. ഓരോ ഇരുപതുകൊല്ലം കൂടുമ്പോഴും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനൊടുക്കുന്ന ക്ഷാമങ്ങൾ രാജ്യത്തെ സന്ദർശിച്ചു. ദരിദ്രവും ക്ഷാമപീഡിതവുമായ ഇന്ത്യ സമ്പന്നമായ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ subsidise ചെയ്യുകയായിരുന്നുവെന്നും, ഈസ്റ്റിന്ത്യാ കമ്പനിയിൽനിന്ന് ചക്രവർത്തി ഇന്ത്യ വാങ്ങിയപ്പോൾ കമ്പനിക്ക് കൊടുത്ത വിലയും ഇന്ത്യയിലെ ജനങ്ങളെക്കൊണ്ട് കൊടുപ്പിച്ചുവെന്നും രമേശ് ദത്ത് പറയുന്നത് വാസ്തവമായിരുന്നു. എന്നിരിക്കിലും ബ്രിട്ടീഷ് ഗവൺമെന്റ് തുടങ്ങിവെച്ച മൗലികമായ പരിഷ്‌കാരങ്ങൾ പലതും കൊളോണിയൽ ആവശ്യങ്ങളുടെ പരിധിവിട്ട് മുന്നോട്ടുപോയി. പലപ്പോഴും നല്ലതിനായി, ചിലപ്പോൾ വേറേ വഴിക്കും. ഭൂമിയുടെ കണക്കെടുക്കുന്ന സർവ്വേ ഓഫ് ഇന്ത്യ, ഭൂസംബന്ധമായ സമ്പത്തിന്റെ അളവെടുക്കുന്ന മറ്റ് സർവ്വേകൾ, ഭരണസംവിധാനത്തിനുവേണ്ടി നിർമ്മിച്ച റയിൽവെയും റോഡുകളും (സ്വാതന്ത്ര്യസമരത്തിന് ഏറെ സഹായം നൽകി രണ്ടും), ജലസേചനത്തിന് ഉണ്ടാക്കിയ കനാലുകൾ, കാലാവസ്ഥാനിരീക്ഷണത്തിനുള്ള meteorological വകുപ്പ് തുടങ്ങിയവ ഉദാഹരണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വരൾച്ചകളെയും ക്ഷാമങ്ങളെയും പഠിക്കുവാനെത്തിയ വില്യം റോക്‌സ് ബർഗ് കാലാവസ്ഥാവ്യതിയാനങ്ങൾ ആഗോള പ്രതിഭാസമായിരിക്കാമെന്ന് പതിനെട്ടാം നൂറ്റാണ്ടിൽതന്നെ നിരീക്ഷിച്ചിരുന്നു. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഒഡിസ്സ ഫാമിൻ കമ്മീഷന്റെ ശുപാർശകളും imperial meteorological റിപ്പോർട്ടിലെ കണ്ടെത്തലുകളും ആഗോളതലത്തിലുള്ള അന്തരീക്ഷമർദ്ദത്തിന്റെ ചാഞ്ചാട്ടങ്ങളെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്. ക്രമസമാധാനത്തിനായി ഠഗ്ഗുകൾക്കെതിരേ നടത്തിയ സ്ലീമാന്റെ ഓപ്പറേഷനുകളെ തുടർന്ന് എഡിൻബറോയിലെ അനാട്ടമി സ്‌കൂൾ തുടങ്ങിവെച്ച criminological ഗവേഷണം, ശരീരശാസ്ത്രപരമായി ചിലയിനം മനുഷ്യർ ക്രിമിനലുകളായിരിക്കാമെന്ന സിദ്ധാന്തത്തിലേക്കും യൂജെനിസത്തിലേക്കും നയിച്ചുവെന്നത് വേറെ കാര്യം. ശമ്പളമില്ല... കാറില്ല.... ജീവനക്കാരില്ല.... ഓഫീസില്ല............ കടലാസ് വാങ്ങാൻ പോലും പണമില്ല...... കോടതിയിൽ ചെലവഴിക്കാൻ കാശില്ല..... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ കാലിടറി സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; എല്ലാം നഷ്ടപ്പെട്ടാലും ആരുടേയും കാല് പിടിക്കാനില്ലെന്ന് തറപ്പിച്ച് ജേക്കബ് തോമസ്; സർക്കാരിന്റെ കുറ്റപത്രങ്ങൾക്ക് മറുപടി എഴുതി കൈ തളർന്ന ഡിജിപിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലേ? അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ നിരന്തരം അപമാനിക്കുകയും വേട്ടയാടുകയും ചെയ്യുന്നു; കേന്ദ്ര വിജിലൻസ് നിയമം അനുസരിച്ച് സംരക്ഷണം വേണം; സസ്‌പെൻഷനെതിരെ അപ്പീൽ നൽകാതെ സർക്കാറിനെ വലച്ച ജേക്കബ് തോമസ് ഒടുവിൽ സർക്കാറിനെതിരെ തുറന്ന പോരാട്ടവുമായി ഹൈക്കോടതിയിൽ; ഡിജിപിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ കരുക്കൾ നീക്കുന്നതിനിടയിൽ സർക്കാറിന് കടുത്ത ആശങ്ക അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തി എല്ലാവരുടേയും ശത്രുവായി; അഴിമതിക്കാരായ ഐഎഎസുകാരുടേയും ഐപിഎസുകാരുടേയും കണ്ണിൽ കരടായി; വ്യാജ കേസുകൾ ഉണ്ടാക്കി പുറത്താക്കാൻ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം പേടിച്ചു പിന്മാറി; ഒടുവിൽ സസ്പെന്റ് ചെയ്തത് സത്യം തുറന്നു പറഞ്ഞതിന്; ജേക്കബ് തോമസിനെ ജോലിയിൽ നിന്നും പിരിച്ചു വിടാനും നീക്കം സസ്‌പെൻഷനിലായ ജേക്കബ് തോമസ് തിരിച്ചു കയറാൻ ഒരു ശ്രമവും നടത്തുന്നില്ല; കള്ളന്മാർക്കിടയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം സുഹൃത്തുക്കളോട് പങ്കുവച്ച് സ്വന്തം കാര്യം നോക്കി ഡിജിപി; ഐഎംജി ഡയറക്ടറാകാനായി കേസ് നടത്തി കാശു കളയേണ്ടെന്ന് ഉപദേശിച്ച് സുഹൃത്തുക്കളും; ജോലി ചെയ്യാതെ ശമ്പളം കൊടുക്കേണ്ട ഗതികേടിൽ സർക്കാർ; സസ്‌പെൻഷനെതിരെ അപ്പീൽ ഇല്ലെങ്കിൽ എങ്ങനെ തിരിച്ചെടുക്കുമെന്ന പ്രശ്‌നവും സർക്കാരിനെ അലട്ടുന്നു വാഹനമോ ഡ്രൈവറോ ശമ്പളമോ ഓഫീസോ ഇല്ലാതെ വലക്കുന്നു; കുറ്റപത്രത്തിന്റെ മറുപടി പറഞ്ഞു ജീവിതം തീർക്കുന്നു; സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതെ വെള്ളം കുടിപ്പിക്കുന്നു; ടിപിയെ ചെയ്തതിനേക്കാൾ ക്രൂരമായി ജേക്കബ് തോമസിന് ശിക്ഷിച്ച് പിണറായി സർക്കാർ: സത്യം പറഞ്ഞതിന് ഒരു ഡിജിപിയെ ഇങ്ങനെ ശിക്ഷിക്കാമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ് ശാസ്ത്രജ്ഞന്മാർക്കും അന്വേഷകർക്കുമൊപ്പം തങ്ങളുടെ കാലത്തിനും ജോലിക്കും ഏറെ മുമ്പിൽ പോയി ചിന്തിച്ച ലിബറൽ ഭരണാധികാരികൾ കോളനിയിലെ നീതിന്യായവ്യവസ്ഥയിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ശബ്ദമുയർത്തിക്കൊണ്ടിരുന്നു. തൽഫലമായി കൽക്കത്തയിൽ സ്ഥാപിതമായ സുപ്രീം കോർട്ടിന്റെ ഉദ്ദേശ്യം കമ്പനി ഭരണാധികാരികൾക്കെതിരായുള്ള നാട്ടുകാരുടെ പരാതി കേൾക്കുകയായിരുന്നു'. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണം നടപ്പാക്കിയ ഏറ്റവും ബൃഹത്തും ലോകത്തെതന്നെ ഏറ്റവും സമഗ്രവും സങ്കീർണവുമായ സർവ്വേപദ്ധതിയായിരുന്നു 1800 മുതൽ 1876 വരെ നടന്ന വൻ ത്രികോണമിതിസർവ്വേ (Great Triganometrical Survey-GTS). 'കന്യാകുമാരി മുതൽ ഹിമാലയം വരെ, അക്ഷാംശം 80 ക്കും 370 ക്കും ഇടയ്ക്കുള്ള വൻ ഭൗമചാപ(Great Arc)-ത്തിന്റെ നീളം അളന്നു തിട്ടപ്പെടുത്തിയ ആ സർവ്വേ, ശാസ്ത്രലോകത്തിന്റെ ശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയ ഒന്നായിരുന്നു. വൻ രേഖാംശരേഖാശ്രേണി (Great Meridional Arc) എന്നതിന്റെ ചുരുക്കപ്പേരാണ് Great Arc ഈ ചാപം ഏതാണ്ട് 780 രേഖാംശത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂമിയുടെ ശരിയായ ആകൃതിയും അളവുകളും നിർണ്ണയിക്കുക, ഭൂമിയിലെ ഓരോ ബിന്ദുവിന്റെയും അക്ഷാംശരേഖാംശങ്ങൾ കൃത്യമായി അടയാളപ്പെടുത്തുക എന്നിവയായിരുന്നു GTS എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ആ സർവ്വേയുടെ പ്രധാന ലക്ഷ്യങ്ങൾ. ബ്രിട്ടീഷ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഏകോപനമില്ലാതെ നടന്നുകൊണ്ടിരുന്ന സർവ്വേസംരംഭങ്ങളെ GTS ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഭാരതത്തിൽ പിൽക്കാലത്ത് നടന്ന സകല സർവ്വേകൾക്കും ആധാരമായി വർത്തിച്ച ഈ ഉദാത്തസംരംഭത്തിനുവേണ്ടി നൂറുകണക്കിന് ബ്രിട്ടീഷ് സർവ്വേയർമാരും, ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളും തങ്ങളുടെ ജീവിതംതന്നെ ഉഴിഞ്ഞുവെച്ചു'. കൊളോണിയലിസത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കടിത്തറയായി വർത്തിച്ച ശാസ്ത്രപദ്ധതിയും ഭരണകൂടനീക്കവുമെന്ന നിലയിൽ GTSനെ കണ്ട്, അതിന്റെ മുക്കാൽ നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രകൃതിയും മനുഷ്യനും തമ്മിലും സ്ഥലവും കാലവും തമ്മിലും നടന്ന സംഘർഷങ്ങളുടെയും സമന്വയങ്ങളുടെയും നാൾവഴി ജീവിതമായവതരിപ്പിക്കുകയാണ് സി.എസ്. മീനാക്ഷി. Historical Records of the Survey of India എന്ന പേരിൽ പല വാല്യങ്ങളായി R.H. Phillimore സമാഹരിച്ച ബൃഹദ്‌ഗ്രന്ഥത്തെ ആശ്രയിച്ച് GTSന്റെ ചരിത്രവും അതിന്റെ മുൻ, പിൻ കഥകളും പുനരാവിഷ്‌ക്കരിക്കുകയാണ് 'ഭൗമചാപ'ത്തിൽ മീനാക്ഷി. നിലപാടുകളിലെ സമകാലികതയും സമീപനത്തിലെ വിമർശനാത്മകതയും ചരിത്രവീക്ഷണത്തിലെ രാഷ്ട്രീയസ്വരവും കൊണ്ട് ഒരർഥത്തിൽ GTSന്റെ സാംസ്‌കാരികചരിത്രമായി മാറുന്നു, ഈ പുസ്തകം. ആമുഖത്തിൽ മീനാക്ഷി പറയുന്നു: 'വ്യാപാരികളായും ഭരണാധികാരികളായും രണ്ട് നൂറ്റാണ്ടോളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിരാജിച്ച ബ്രിട്ടീഷുകാർ ഇന്ത്യൻ ഭൂമിയെ സമീപിച്ചത് മൂന്നു വിധത്തിലാണ്: ഒന്നാമത്തേത്, 'അളന്നുവെച്ച ദണ്ഡ്‌പോലെ' എന്നു ഹിമാലയത്തെ കാളിദാസൻ വിവരിച്ചതിന്നു സമാനമായി, ഇന്ത്യയെ, ഭൂമിയെന്ന spheroid'-ന്റെ ഒരു ചാപമായിക്കണ്ട് Great Triganometrical Survey (GTS) എന്ന സർവ്വേയിലൂടെ അളക്കുകയും മാനകീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു. രണ്ടാമതായി, ഇന്ത്യൻ ഭൂമിയെ നികുതിസ്രോതസ്സായിക്കണ്ട് സാമ്പത്തികലാഭത്തിനുള്ള ഒരുപാധിയാക്കാനായി റവന്യൂസർവ്വേ നടത്തി; ഫലഭൂയിഷ്ഠമായ മണ്ണ്, ഊഷരഭൂമി എന്നിങ്ങനെ തരം തിരിച്ച് നികുതി ഈടാക്കി; മണ്ണിൽ വിളയുന്ന മരങ്ങൾ വെട്ടി തടിയാക്കി മലകളിൽനിന്ന് പുഴകളിലേക്കും അവിടെനിന്ന് തുറമുഖങ്ങൾ വഴി സ്വന്തം നാട്ടിലേക്കും കടത്തി; മൃഗങ്ങളെ ഭക്ഷണത്തിനും വിനോദത്തിനുമായി നായാടി. അങ്ങനെ ഇന്ത്യൻ മണ്ണിനെയും അതിലുണ്ടാകുന്ന വിഭവങ്ങളെയും പൂർണ്ണമായും ചൂഷണം ചെയ്തു. മൂന്നാമതായി ബ്രിട്ടീഷുകാർ ചെയ്തത് ഭൂമിയിൽ പ്രകൃത്യാലുള്ളതും മനുഷ്യനിർമ്മിതവുമായ അചരങ്ങളെയും നിർമ്മിതികളെയും അടയാളപ്പെടുത്തുന്ന Topographical Survey (ടോപോഗ്രഫിക്കൽ സർവ്വേ) ആണ്. ഭാരതത്തിലെ ഓരോ മലയും പുഴയും പീഠഭൂമിയും മരുപ്രദേശവും ഉൾപ്പെടെ ഓരോ മുക്കും മൂലയും അളക്കപ്പെട്ടു. നിരത്തുകളും ക്ഷേത്രങ്ങളും കനാലുകളും പള്ളികളും കൊട്ടാരങ്ങളും കോട്ടകളും അടയാളപ്പെടുത്തപ്പെട്ടു. മേൽപ്പറഞ്ഞ സംഭവബഹുലമായ സർവ്വേകളും, അവ അരങ്ങേറിയ സ്ഥലകാലങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം. വ്യത്യസ്തങ്ങളായ സർവ്വേകളാണെന്നിരിക്കിലും, അവ നടന്ന സമയവും ഭൂമികയും ഒന്നായതിനാൽ പല പല ഇടങ്ങളിൽ, നേരങ്ങളിൽ അവ സംയോഗം (overlap) ചെയ്തു. വിവിധ സർവ്വേകൾ ചെയ്യുന്നവർ തമ്മിൽ സൗഹൃദവും സഹായവും വിരോധവും വാശിയും മത്സരവുമുണ്ടായി. അവരിടപെടുന്ന ജനങ്ങളും രാജാക്കന്മാരും തൊഴിലാളികളും സ്ഥലകാലങ്ങളനുസരിച്ച് മാറുന്നുണ്ടെങ്കിലും പൊതുസ്വഭാവം ഒന്നുതന്നെയായിരുന്നു. പക്ഷേ, ഓരോ സർവ്വേയറും ബാഹ്യഘടകങ്ങളോട് ഇടപെട്ടത് പല രീതികളിലായിരുന്നു. എല്ലാം കൊണ്ടും സങ്കീർണ്ണമായ ഈ മൂന്ന് സർവ്വേകളെപ്പറ്റി പറയുമ്പോൾ എത്രയൊക്കെ ശ്രമിച്ചാലും ഒരുപക്ഷേ കഥനത്തിന്റെ കാലക്രമം മാറിമറിയും. സംഭവങ്ങളുടെ സത്ത അതാണിവിടെ പ്രധാനം. ലോകത്തിലെതന്നെ ഏറ്റവും മഹത്തായ ഒരു ശാസ്ത്രപ്രവർത്തനത്തിന് ഭാരതഭൂമി എങ്ങനെ വേദിയായി എന്നും സർവ്വേവഴി സാമ്രാജ്യത്വസ്ഥാപനവും, സാംസ്‌കാരികാധിനിവേശവും എങ്ങനെ സാദ്ധ്യമായി എന്നും വെളിവാക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്'. അതിർത്തിനിർണയനം, വിഭവലഭ്യത, വഴികളുടെ നിർമ്മിതി, ജലസേചനം, വൈദ്യുതിയുല്പാദനം, ഖനനം, തോട്ടങ്ങൾ, സൈനികനീക്കങ്ങൾ.... സർവ്വേകളുടെ കണ്ടെത്തലുകളാണ് സാമ്രാജ്യത്തത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങളും താല്പര്യങ്ങളും ഒന്നടങ്കം സാധ്യമാക്കിയത്. GTS അവയിൽ ഏറ്റവും പ്രമുഖവുമായി. ആറധ്യായങ്ങളിലായി GTSന്റെ സാംസ്‌കാരിക ചരിത്രം മറനീക്കുകയാണ് മീനാക്ഷി. ഒന്നാമധ്യായം, 'ചരിത്രം, ഭൂമിശാസ്ത്രം, ഭാരതം' എന്ന ശീർഷകത്തിൽ സർവ്വേകളുടെ ചരിത്രവും അവ നിർമ്മിച്ചെടുത്ത ഭൂമിശാസ്ത്രജ്ഞാനങ്ങളുടെ രാഷ്ട്രീയവും വിശദീകരിക്കുന്നു. പ്രാചീനകാലം മുതലുള്ള ഭൂപടങ്ങളുടെ നിർമ്മാണകഥയാണ് ഇതിലൊന്ന്. 'ഭൂപട'(Map)-ത്തിന്റെ തന്നെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമാണ് മറ്റൊന്ന്. 'അക്ഷരാർത്ഥത്തിലും, ആലങ്കാരികാർത്ഥത്തിലും സമഗ്രവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് സർവ്വേയും ഭൂപടനിർമ്മാണവും. സ്ഥലം, സമയം, ദ്രവ്യം എന്നീ മൂന്നടിസ്ഥാന ഘടകങ്ങളെയും ഭൂപടങ്ങൾ ചിത്രീകരിക്കുന്നു. അവ ചരിത്രത്തിന്റെ ഭൂമിശാസ്ത്രവും, ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും പറഞ്ഞുതരുന്നു. കാലത്തിന്റെ ഒരു കൈകുലുക്കംകൊണ്ട് ഭൂമിയെന്ന കാലിഡോസ്‌കോപ്പിലെ ഭൂതലപാറ്റേണുകൾ മാറാം. പുഴയുണ്ടായിരുന്നിടത്ത് കരയും, കുഴിയുടെ സ്ഥാനത്ത് മലയും വരാം. അധികാരത്തിന്റെ ഇളക്കങ്ങൾകൊണ്ട് അതിർത്തികൾ മാറാം. സർവ്വേ പ്രവർത്തനം ഭൗതികശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായിരിക്കെത്തന്നെ അത് ചെയ്യുന്ന ആളിന്റെ വിശ്വാസപ്രമാണങ്ങളുടെ പ്രതിഫലനവുമാണ്. ചെയ്യുന്ന ആളിന്റെ ദൃഷ്ടിക്കനുസരിച്ച് സർവ്വേ ഒരു നോട്ടമാവാം, കാഴ്ചയാവാം, വീക്ഷണമാവാം. നിരീക്ഷണമോ, തുറിച്ചുനോട്ടമോ, ചുഴിഞ്ഞുനോട്ടമോ ആവാം. അതിർത്തികളും അധികാരപരിധികളും നിർവചിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഉപാധിയാണ് ഭൂപടങ്ങൾ. ഉപഗ്രഹസാങ്കേതികത വികസിച്ചുവരുന്ന ഈ കാലത്ത് സ്വകാര്യശക്തികൾക്ക് ഉപഗ്രഹമാപ്പുകളിൽ പുറമ്പോക്കുകളെ തങ്ങളുടേതായി അടയാളപ്പെടുത്തുവാനും എളുപ്പമാണ്. ഭൂമിയെയും ആകാശത്തെയും കാഴ്ചക്കണ്ണാൽ ഉഴിഞ്ഞ് കിട്ടുന്ന വിവരങ്ങളെ ഒരു കടലാസ്സിലുൾക്കൊള്ളിക്കുന്ന മാന്ത്രികവിദ്യയാണ് ഭൂപടനിർമ്മാണം'. ഇന്ത്യൻ ഭൂപടവിജ്ഞാനീയത്തിന്റെ സംഗൃഹീതചരിത്രം ഇനിയൊന്ന്. വില്യം ലാംബ്ടൺ, ജയിംസ് റെനൻ തുടങ്ങിയ വിഖ്യാത സർവ്വേയർമാരെക്കുറിച്ചുള്ള കുറിപ്പുകളും ഇവിടെയുണ്ട്. 'സർവ്വേ അധിനിവേശത്തിന്' എന്നതാണ് രണ്ടാമധ്യായം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശചരിതങ്ങൾ സർവ്വേചരിതങ്ങൾ കൂടിയാണെന്ന നിലപാടെടുക്കുന്ന മീനാക്ഷി, യുദ്ധം, വിഭവചൂഷണം എന്നീ രണ്ടുതലങ്ങളിൽ സർവ്വേകൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വിവരിക്കുന്നു. ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലശേഷമാണ് ഡക്കാൻ സർവ്വേ കേണൽ മക്കൻസിക്കു സാധ്യമായത്. ഈ പദ്ധതി മീനാക്ഷി ഇങ്ങനെ വിവരിക്കുന്നു: 'ടിപ്പുവിന്റെ മരണശേഷം മകെൻസി സമർപ്പിച്ച സർവ്വേപദ്ധതിയുടെ ലക്ഷ്യങ്ങൾ പലതായിരുന്നു. ഇന്ത്യയുടെ പശ്ചിമപൂർവ സമുദ്രതീരങ്ങൾ ബന്ധിപ്പിക്കുക; അക്കാലത്തെ പ്രധാന രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായിരുന്ന മൈസൂർ രാജാവ്, മറാഠാരാജവംശം, ഹൈദ്രാബാദുൾപ്പെടെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന നൈസാം എന്നിവരുടെ അധികാരപരിധിയുടെ അതിർത്തികൾ നിശ്ചയിക്കുക; കോയമ്പത്തൂർ, മലബാർ, കാനറ, കൂർഗ്ഗ് പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കുക; ദക്ഷിണേന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന നിരവധി കുന്നുകളുടെയും കൊടുമുടികളുടെയും ഉച്ചിയിൽ സർവ്വേക്കുവേണ്ടിയുള്ള പ്രധാന സ്റ്റേഷനുകൾ സ്ഥാപിക്കുക; പൂർവപശ്ചിമദിക്കുകൾക്കുപുറമെ ഭാരതത്തിന്റെ ഉത്തരദക്ഷിണദിക്കുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവ്വേശൃംഖല യാഥാർത്ഥ്യമാക്കുക തുടങ്ങി തങ്ങളുടെ അധികാരം പ്രയോഗിക്കാൻപോകുന്ന സ്ഥലങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള സമ്പൂർണ്ണ വിവരശേഖരണ പരിപാടിയായിരുന്നു അത്. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഭൂമിശാസ്ത്രപഠനത്തിന് ആധാരമാകുന്ന ഒരു സർവ്വേ ആയിരുന്നു വിഭാവന ചെയ്യപ്പെട്ടത്. അതിൽ ഇവിടത്തെ ഓരോ പർവ്വതവും പീഠഭൂമിയും പുഴയും വനവും മരുഭൂമിയും രേഖപ്പെടുത്തണമെന്നും ഭാവിയിലെ ഭൂമിശാസ്ത്രപരമായ ഏതൊരു പ്രവർത്തനത്തിനും ഈ സർവ്വേ പ്രയോജനപ്പെടണമെന്നും അദ്ദേഹം സ്വപ്നം കണ്ടു. ജ്യോതിർഗോള നിരീക്ഷണങ്ങളെയും ഭൂതല അളവുകളെയും (celestial & terrestrial observations) അടിസ്ഥാനമാക്കി, ഭൂമിയിലെ ഓരോ ബിന്ദുവും അടയാളപ്പെടുത്താനുതകുന്ന ഒരു ത്രികോണശൃംഖല രാജ്യം മുഴുവൻ വ്യാപിപ്പിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം. കുന്നുകൾ, പർവതങ്ങൾ, പീഠഭൂമി, കൃഷി, ചെയ്യപ്പെടുന്നവയും അല്ലാത്തവയുമായ ഭൂമി തുടങ്ങി ഭൂവിനിയോഗതരങ്ങൾ, ഓരോ വിളയുടെയും തരം, അളവ്, ആദായം, നികുതി; കനാലുകൾ, ജലസംഭരണികൾ, ജലസേചനപ്രവൃത്തികൾ എന്നിവയുടെയെല്ലാം കണക്കുകൾ ശേഖരിക്കുന്ന കാർഷികസർവ്വേയായിരുന്നു ഈ വൻപദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. ശേഖരിക്കാൻ ഉദ്ദേശിച്ച മറ്റു ഭൗതികവിവരങ്ങൾ താഴെ കൊടുത്തവയാണ്. 1. സസ്യജാലങ്ങൾ, ധാതുസമ്പത്ത്; 2. വ്യാധികൾ, ഔഷധങ്ങൾ; 3. കാലാവസ്ഥ, ഋതുസ്വഭാവങ്ങൾ; 4. മണ്ണിന്റെ തരം, സ്വഭാവം; നാട്ടുകാരുടെ ആചാരരീതികൾ, ഭാഷ, സ്വഭാവവിശേഷങ്ങൾ; 6 വന്യവും വളർത്തുന്നവയുമായ മൃഗങ്ങൾ; 7. ജനസംഖ്യ, നികുതി'. സർവേ ഒരു പാനൊപ്റ്റിക്കോൺ ദൗത്യം നിർവഹിക്കുന്നുവെന്നു വിശദീകരിച്ചുകൊണ്ട് അധിനിവേശത്തിന്റെ ഫൂക്കോൾഡിയൻ വ്യാഖ്യാനം നിർവഹിക്കുന്ന മീനാക്ഷി സൈന്യവും സർവ്വേയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 'പട്ടാളത്തിന്റെ ഒരു അവിഭാജ്യഘടകമെന്ന നിലയിൽ സർവ്വേ വകുപ്പിൽ ജോലി ചെയ്തിരുന്നവരധികവും പട്ടാളക്കാർതന്നെയായിരുന്നു. ഇന്ത്യയിൽ സർവ്വേയ്ക്ക് നേതൃത്വം കൊടുത്തവരിൽ മകെൻസി മാത്രമായിരുന്നു ഒരു എഞ്ചിനീയർ. ലാംബ്ടണും ഹോഡ്ഗ്‌സണും കാലാൾപ്പടയെ നയിച്ചവരായിരുന്നു. ബ്ലാക്കർ ഒരു കുതിരപ്പട്ടാളക്കാരനും, എവറെസ്റ്റ് പീരങ്കിപ്പടത്തലവനുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഈയടുത്ത കാലംവരെയും സർവ്വേ ഓഫ് ഇന്ത്യ പ്രതിരോധവകുപ്പിന്റെ കീഴിലായിരുന്നതിന്റെ കാരണം അതിന്റെ മേൽ വിവരിച്ച ചരിത്രത്തിൽ കണ്ടെത്താവുന്നതാണ്. ഇപ്പോൾ SOI ശാസ്ത്രവകുപ്പിന്റെ കീഴിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭദശയിലും ഈ വകുപ്പിന്റെ ഉന്നതപദങ്ങളലങ്കരിക്കുന്നവർ പട്ടാളസ്ഥാനപ്പേരുള്ളവർതന്നെ'. വിഭവചൂഷണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കാൻ സർവ്വേകളെക്കാൾ മികച്ച മറ്റൊരു മാർഗമില്ല. നോക്കുക: 'അധികാരം പിടിച്ചെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും വിഭവസമ്പത്തിനെപ്പറ്റിയുമുള്ള അറിവ് അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയിരുന്നു ബ്രിട്ടീഷുകാർ. പൂർത്തീകരിച്ചതും പണിനടന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ വരാൻ പോകുന്നതുമായ റെയിൽവേ ലൈനുകളും, ഇന്ത്യയിൽ പരുത്തിയും കൽക്കരിയും കിട്ടുന്ന പ്രദേശങ്ങളും മാപ്പിൽ അടയാളപ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ്-നേപ്പാൾ യുദ്ധം നടക്കുന്നതിനിടയ്ക്ക് ഗൂർഖകളെ ഗോഗ്ര നദിക്കക്കരേക്ക് പറഞ്ഞയച്ചിട്ട് ഹിമാലയത്തിലേക്ക് ഒരു റോഡ് പണിയണമെന്നാവശ്യപ്പെടുന്നു ഹോഡ്‌സൺ (1814 ഡിസംബറിൽ ക്രോഫോഡിനെഴുതിയത്). ഗവർണ്ണർ ജനറൽ മകെൻസിതന്നെ ഹിമാലയത്തിൽപ്പോയി നടത്തിയ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ യുദ്ധാനന്തരം ഹിമാലയൻ പർവ്വതനിരകളുടെ ഒരു വിശദമായ സർവ്വേ നടത്താനനുവദിച്ചു. കച്ചവടത്തെക്കാളും നല്ല വരുമാനമാർഗ്ഗം ഭൂമിയും അതിലെ വിഭവങ്ങളുമാണെന്ന് മനസ്സിലാക്കിയ അവർ ഭൂനികുതി തിട്ടപ്പെടുത്താനുള്ള റവന്യുസർവ്വേ, വിളവ് കൂട്ടാനുള്ള ജലസേചനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുതകുന്ന സർവ്വേ, തീവണ്ടിഗതാഗതവും നിരത്തുകളും ജലനിർഗമനമാർഗ്ഗങ്ങളും വികസിപ്പിക്കാനായുള്ള ലെവലിങ് സർവ്വേ എല്ലാം ആവിഷ്‌കരിച്ച് നടപ്പിലാക്കി'. മൂന്നാമധ്യായം, സർവ്വേകൊണ്ട് ബ്രിട്ടീഷുകാരുണ്ടാക്കിയ ഇതര നേട്ടങ്ങൾ വിവരിക്കുന്നു. വ്യാപാരത്തെക്കാൾ മികച്ച വരുമാനമാർഗം നികുതിപിരിവാണെന്നുകണ്ട അവർ, റവന്യു, ടോപ്പോഗ്രഫിക്കൽ, ലെവലിങ്, ഇറിഗേഷൻ സർവ്വേകൾ കൊണ്ട് ആ ലക്ഷ്യം നടപ്പാക്കിയ കഥ പറയുന്നു, മീനാക്ഷി. നാലാമധ്യായമാണ് ഈ പുസ്തകത്തിന്റെ അച്ചുതണ്ട്. 1800-1876 കാലത്തുനടന്ന വൻ ത്രികോണമിതി സർവ്വേയുടെ ലക്ഷ്യമെന്തായിരുന്നു? 'വിവിധ ഉദ്ദേശ്യങ്ങൾക്കായി പല സ്ഥലങ്ങളിലും നടന്ന സർവ്വേകൾ അതാത് ലക്ഷ്യങ്ങൾക്കുതകിയെങ്കിലും അതുവഴി തങ്ങൾ ഭരിക്കാൻ പോകുന്ന സ്ഥലരാശിയെക്കുറിച്ച് സമഗ്രമായ അറിവ് ബ്രിട്ടീഷുകാർക്ക് ലഭിച്ചില്ല. ഈയൊരു പോരായ്മ നികത്താൻ മകെൻസി ദക്ഷിണേന്ത്യയുടെ സർവ്വാശ്ലേഷിയായ ഒരു സർവ്വേ ആസൂത്രണം ചെയ്തു 1799-ൽ ടിപ്പുവിന്റെ അന്ത്യം കുറിച്ച യുദ്ധം നയിച്ച മകെൻസി, മൈസൂർ പട്ടണത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വിവരശേഖരണമടക്കമുള്ള സമഗ്ര സർവ്വേ ആരംഭിച്ചു. മകെൻസിയുടെ പ്രധാന പടത്തലവനും ശ്രീരംഗപട്ടണം കോട്ട ആക്രമിച്ച് ടിപ്പുവിനെ കീഴടക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളുമായ കേണൽ ലാംബ്ടൻ മറ്റൊരു സർവ്വേക്കായുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നീളുന്ന, മലബാർ തീരത്തെയും, കൊറൊമാണ്ടൽ തീരത്തെയും ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ ഒരു ഭൗമസർവ്വേ, അതിനനുയോജ്യമായ അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു. നവോത്ഥാനതരംഗങ്ങൾ യൂറോപ്പിലെങ്ങും അലയടിക്കുന്നുണ്ടായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളിലൂന്നിയ സാങ്കേതികോപകരണങ്ങൾ നിർമ്മിക്കപ്പെട്ടു. വ്യവസായവൽക്കരണം അത്തരം ഉപകരണങ്ങളുടെ വൻതോതിലുള്ള ഉത്പാദനം സാദ്ധ്യമാക്കി. അങ്ങനെ ബ്രിട്ടീഷുകാർ ഒരു വലിയ ലക്ഷ്യം മുന്നിൽക്കണ്ട് ചാപം കുലച്ചു'. എന്തായിരുന്നു GTSന്റെ പ്രത്യക്ഷ ദൗത്യം? 'എല്ലാ സർവ്വേകൾക്കും ഭൂപടനിർമ്മാണത്തിനും ആധാരമായി വർത്തിക്കുന്ന അക്ഷാംശരേഖാംശങ്ങൾ രാജ്യം മുഴുവനും അടയാളപ്പെടുത്തുക; ഭൂമിയുടെ വർത്തുളത കണ്ടുപിടിക്കുക എന്നിവയായിരുന്നു GTS-ന്റെ പ്രധാനപ്പെട്ട ദൗത്യങ്ങൾ. അളവുകളും നിരീക്ഷണങ്ങളു (observations)മെടുത്ത് ജിയോഡസിയിലെയും ഗണിതശാസ്ത്രത്തിലെയും നിയമങ്ങൾക്കും ദുരൂഹവും സങ്കീർണ്ണവും വിസ്മയാവഹവുമായ പ്രകൃതിപ്രതിഭാസങ്ങൾക്കും അനുസൃതമായി ഫലങ്ങൾ കണ്ടുപിടിക്കുക എന്ന ബൃഹത്തായ പദ്ധതിയായിരുന്നു അത്'. രണ്ടു ഭാഗങ്ങളുണ്ട്, ഈയധ്യായത്തിന്. ഒന്നാംഭാഗം GTSന്റെ ശാസ്ത്രീയവശങ്ങൾ ചർച്ചചെയ്യുന്നു. രണ്ടാം ഭാഗം GTSന്റെ അനുഭവചരിതം പറയുന്നു. വില്യം ലാംബ്ടണായിരുന്നു GTSന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യൻ സർവ്വേക്കു നേതൃത്വം നൽകിയത്. പല ഘട്ടങ്ങളിലും പല പ്രവിശ്യകളിലുമായി നടന്ന സർവ്വേക്ക് ലാംബ്ടണോടൊപ്പം ലഫ്റ്റനന്റ് വാറൻ, ലഫ്റ്റനന്റ് കേറ്റർ എന്നിവരുമുണ്ടായിരുന്നു. 1816ൽ മൂന്നാർ ഉൾപ്പെടെയുള്ള പശ്ചിമഘട്ട മേഖലകൾ സർവ്വേ ചെയ്തതും ഇവരാണ്. ഹൈദരാബാദ് തൊട്ടുള്ള കിഴക്കൻ മേഖലയും ഉത്തരേന്ത്യയും ഹിമാലയവും സർവ്വേ ചെയ്തത് ജോർജ് എവറസ്റ്റിന്റെയും തുടർന്ന് ആൻഡ്രുവോയുടെയും കേണൽ കോൾബ്രൂക്കിന്റെയും മറ്റും നേതൃത്വത്തിലും. മേജർ ബ്രാൻഫിൽ ആണ് ആനമുടി കണ്ടെത്തി, അളന്ന്, ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടിയായി രേഖപ്പെടുത്തുന്നത്. മേജർ ലാംബ്ടണും ജോർജ് എവറസ്റ്റുമാണ് GTSന്റെ ഇതിഹാസനായകർ. ലാംബ്ടനെ യുളിസസ് എന്നാണ് എവറസ്റ്റ് വിശേഷിപ്പിച്ചത്. ലാംബ്ടൺന്റെ സംഭാവനകൾ മീനാക്ഷി ഇങ്ങനെ ക്രോഡീകരിക്കുന്നു. '1802-നും 1815-നുമിടയ്ക്ക് കൃഷ്ണാനദിയുടെ തെക്കുള്ള ഇന്ത്യൻ ഉപഭൂഖണ്ഡഭാഗങ്ങൾ (പശ്ചിമഘട്ടത്തിലെ ചില ചെറിയ ഭാഗങ്ങളൊഴികെ) മുഴുവനും ത്രികോണച്ചങ്ങളകളാൽ ബന്ധിപ്പിച്ചു. ലാംബ്ടന്റെ സർവ്വേയുടെ ഫലമായി രൂപംകൊണ്ട ആ ത്രികോണച്ചങ്ങളാ ചട്ടക്കൂട് ഇന്ത്യൻ ഭൂമിശാസ്ത്രപഠനത്തിനടിത്തറയായി. ആ സർവ്വേയുടെ നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്: 1. കന്യാകുമാരി മുതൽ അക്ഷാംശം 18 ഡിഗ്രി വരെയുള്ള, ഭൂമദ്ധ്യരേഖയ്‌ക്കേറ്റവുമടുത്തുള്ള ഏറ്റവും നീളം കൂടിയ രേഖാംശരേഖ അളക്കപ്പെട്ടു. തന്റെ സർവ്വേയുടെ നിരീക്ഷണങ്ങളും നിർദ്ധാരണങ്ങളും നിർവചനങ്ങളും ഫലങ്ങളും വളരെ വിശദമായി ലാംബ്ടൻ രേഖപ്പെടുത്തി. തന്റെ വിവരണങ്ങളിലൂടെ മഹത്തായ ഒരു ശാസ്ത്രീയസർവ്വേ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പുറംലോകത്തോട് പ്രഖ്യാപിച്ചു'. ജോർജ് എവറസ്റ്റിന്റെ പേരാണ് 1850ൽ ഉയരം നിർണയിച്ച K15 കൊടുമുടിക്കു നൽകിയത്. എവറസ്റ്റ് കൊടുമുടി കണ്ടെത്തിയ കഥ കേൾക്കൂ: 'ഹിമാലയത്തിലെ നിരവധി കൊടുമുടികളെക്കുറിച്ച് ബ്രിട്ടീഷുകാർ വിവരശേഖരണം നടത്തി. അതിൽ പ്രധാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറെസ്റ്റിനെക്കുറിച്ചുള്ളതുതന്നെ. 17, 18 നൂറ്റാണ്ടുകളിൽ പെറുവിലെ ചിംബരാസോ (Chimbarazo) കൊടുമുടി(20702 അടി)യാണ് ലോകത്തിലേക്കും ഉയരം കൂടിയ കൊടുമുടി എന്നാണ് വിശ്വസിച്ചിരുന്നത്. പിന്നീട് പല കാലങ്ങളിലായി ഹിമാലയ പർവ്വതനിരകളിലെ ധവളഗിരി (26860 അടി), നന്ദാദേവി (25645 അടി), കാഞ്ചൻജംഗ (28168 അടി) എന്നീ കൊടുമുടികളും ഏറ്റവും ഉയരം കൂടിയത് എന്ന് വിശ്വസിക്കപ്പെട്ടു. എവറെസ്റ്റിനുശേഷം സർവ്വേയർജനറലായി ചുമതലയേറ്റ അിറൃലം ണമൗഴവ 1845-ൽ ഹിമാലയപർവ്വതനിരകളിലെ ആയിരക്കണക്കിന് കൊടുമുടികളിൽ പ്രധാനപ്പെട്ടവയുടെ ഉയരം നിർണ്ണയിക്കുവാനുള്ള പദ്ധതികളാവിഷ്‌കരിച്ചു. ഹിമാലയൻ കൊടുമുടികളിൽ അധികവും എപ്പോഴും ഹിമാവൃതമായിരുന്നു. പകുതിയെണ്ണത്തിനു മാത്രമേ പ്രാദേശിക നാമങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഒരു കൊടുമുടിയുടെ ഉയരം ശരിയായി നിർണ്ണയിക്കണമെങ്കിൽ കുറഞ്ഞത് രണ്ടു സ്ഥലങ്ങളിൽനിന്നെങ്കിലും അളവുകളെടുക്കുവാൻ പാകത്തിന് ദൃശ്യമാകണം. അത് സാധിച്ചാൽത്തന്നെ ഓരോ സ്ഥലത്തുനിന്നു നോക്കുമ്പോഴും ഒരേ കൊടുമുടിക്കുതന്നെ രണ്ടു സ്ഥലത്തുനിന്ന് രണ്ട് പേര് കൊടുത്ത അനുഭവങ്ങളുമുണ്ടായി. ണമൗഴവ, ഘമില എന്നിവർ 1847 നവംബറിൽ ഡാർജിലിങ്ങിൽനിന്ന് 'y' എന്നടയാളപ്പെടുത്തി. സർവ്വേ ചെയ്ത കൊടുമുടിതന്നെയായിരുന്നു ഏതാണ്ടതേ സമയത്ത് മുസാഫർനഗറിനടുത്തുള്ള Sawajpoorþൽ നിന്നും Armstrong 'b' എന്ന പേരിൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്. ദൃശ്യതയുടെ പ്രശ്‌നത്തിനു പുറമെ ഡാറ്റം (ഏത് തലമടിസ്ഥാനപ്പെടുത്തിയാണോ ഉയരം നിർണ്ണയിക്കേണ്ടത് ആ തലം) എന്ന അടിസ്ഥാനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, നിരീക്ഷണങ്ങൾ വളരെ ദൂരത്തിൽ നിന്നെടുക്കേണ്ടിവരുന്നത്, പർവ്വതനിരകളുടെ രൂപവലുപ്പങ്ങളിലുള്ള ബാഹുല്യവും സങ്കീർണ്ണതയും തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ ഹിമാലയത്തിലെ കൊടുമുടികളുടെ ഉയരനിർണ്ണയത്തിലെ കൃത്യതയെ ബാധിച്ചു. നേപ്പാളിലേക്ക് പ്രവേശിക്കുന്നതിൽനിന്ന നേപ്പാൾ സർക്കാർ ബ്രിട്ടീഷുകാരെ വിലക്കിയിരുന്നതിനാൽ മൈലുകൾക്കപ്പുറമുള്ള ഇന്തോ-ടിബറ്റൻ മേഖലകളിൽ നിന്നു മാത്രമെ ബ്രിട്ടീഷുകാർക്ക് എവറെസ്റ്റിനെ നിരീക്ഷിക്കുവാൻ സാധിച്ചിരുന്നുള്ളൂ. വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ നിരീക്ഷണങ്ങൾ നടത്തി മേൽപ്പറഞ്ഞ ഘടകങ്ങൾ മൂലം വരുന്ന പിശകുകളൊഴിവാക്കാനുള്ള സ്ഥിരാങ്കങ്ങൾ സമവാക്യങ്ങളിലുൾപ്പെടുത്തിയാണ് എവറെസ്റ്റിന്റെ ഉയരം 29,002 അടി എന്നു നിർണ്ണയിച്ചത്. 1849-50-ൽ ഉത്തരപൂർവ്വ രേഖാംശശ്രേണിയുടെ 6 പ്രധാനപ്പെട്ട സ്റ്റേഷനുകളിൽനിന്ന് ചെയ്ത കിരണസർവ്വേ വഴിയാണ് ഉയരം നിർണ്ണയിച്ചത്. പ്രാദേശികനാമമുള്ള കൊടുമുടികളെ ആ നാമങ്ങളിലും അല്ലാത്തവയെ സംഖ്യാനാമത്തിലുമാണ് ബ്രിട്ടീഷുകാർ നാമകരണം ചെയ്തത്. അവർ ജലമസ തഢ എന്നു പേരിട്ടു വിളിച്ച കൊടുമുടിയെയാണ് പിന്നീട് എവറെസ്റ്റ് കൊടുമുടി എന്നു നാമകരണം ചെയ്തത്. ദേവദൂംഗ, ഭൈരാവതം, ഗൗരീശങ്കർ, ചോമോ, ലുംഗ്മ, സാഗർമാതാ തുടങ്ങിയ പല പ്രാദേശികനാമങ്ങളും ആ കൊടുമുടിക്കുണ്ടായിരുന്നു'. അഞ്ചാമധ്യായത്തിൽ, ഇന്ത്യയുടെ ഭൂമിശാസ്ത്രം ഹിമാലയം, പീഠഭൂമികൾ, സമതലങ്ങൾ, പശ്ചിമഘട്ടം, മരുഭൂമികൾ, സമുദ്രതീരങ്ങൾ, ദ്വീപുകൾ എന്നിങ്ങനെ ഏഴു മേഖലകളായി വിഭജിച്ച് നടത്തിയ സർവ്വേകളുടെ കഥയാണുള്ളത്. ഓരോ മേഖലയിലും ഉണ്ടായ സർവ്വേ അനുഭവങ്ങളും പ്രതിസന്ധികളും ദുരന്തങ്ങളും സാഹസങ്ങളും ഭൂപ്രകൃതിവിവരണവും....ഹിമാലയവും ബ്രഹ്മപുത്രാതടങ്ങളും സർവ്വേചെയ്തതിന്റെ കഥയെഴുതുമ്പോൾ വിൽകോക്‌സിന്റെയും കോൾബ്രൂക്കിന്റെയും വെബ്ബിന്റെയും ഡയറിക്കുറിപ്പുകൾ നിരന്തരമുദ്ധരിക്കുന്നുണ്ട്, മീനാക്ഷി. പീഠഭൂമിയും പശ്ചിമഘട്ടവും സർവ്വേ ചെയ്ത കഥ പറയുമ്പോൾ മക്കെൻസിയുടെ കത്തുകളും കുറിപ്പുകളും. ആറാമധ്യായം, GTS ഉൾപ്പെടെയുള്ള സർവ്വേകളുടെ കൊളോണിയൽ സാംസ്‌കാരിക രാഷ്ട്രീയഫലങ്ങളെക്കുറിച്ചാണ്. 1794ൽ സർവ്വേ സ്‌കൂൾ തുടങ്ങി, ബ്രിട്ടീഷുകാർ. യൂറോപ്യന്മാർക്ക് ഇന്ത്യൻ സ്ത്രീകളിലുണ്ടാകുന്ന കുട്ടികളെ വളർത്താനായി സ്ഥാപിക്കപ്പെട്ടിരുന്ന ബാലസദനത്തിൽനിന്നാണ് സർവ്വേസ്‌കൂളിൽ വിദ്യാർത്ഥികളെ ചേർത്തിരുന്നത്. സർവ്വേയിൽ നായകസ്ഥാനം വഹിച്ചിരുന്ന ചില ഇന്ത്യക്കാരെക്കുറിച്ചുള്ള തൂലികാചിത്രങ്ങളാണ് ഈയധ്യായത്തിലെ ശ്രദ്ധേയമായ ഭാഗം. അവരുടെ അസാമാന്യമായ പ്രതിഭയും അവർ നേരിട്ട അത്രതന്നെ അസാമാന്യമായ തമസ്‌കരണങ്ങളും മീനാക്ഷി അനാവരണം ചെയ്യുന്നു. രാധാനാഥ് സിക്ദറുടെയും സെയ്ദ് മൊഹ്‌സിൻ ഹുസൈന്റെയും കഥകൾ ഉദാഹരണമാണ്. സിക്ദറുടെ കഥ കേൾക്കൂ: '1813-ൽ കൊൽക്കത്തയിൽ ജനിച്ച രാധാനാഥ് സിക്ദർ അവിടത്തെ ഹിന്ദുകോളേജിൽ ചേർന്നു. പരമ്പരാഗതവിദ്യാഭ്യാസസമ്പ്രദായത്തിനു പകരം ശാസ്ത്രീയവീക്ഷണത്തിലൂന്നിയ വിദ്യാഭ്യാസസമ്പ്രദായമാണ് വേണ്ടത് എന്ന് രാജാറാം മോഹൻ റായിയെപ്പോലുള്ള നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് 1817-ൽ ഹിന്ദുകോളജ് നിലവിൽ വരുന്നത്. അവിടത്തെ അദ്ധ്യാപകനായ Henry Derozio വിപ്ലവാഭിമുഖ്യവും യുക്തിചിന്തയുമുള്ള വ്യക്തിയായിരുന്നു. സിക്ദറുടെ സ്വഭാവരൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. സിക്ദർ ഗോമാംസം ഭക്ഷിച്ചിരുന്നു; അവരവർക്കിഷ്ടമുള്ളതുപോലെയാണ് വിവാഹം കഴിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്നു. ന്യൂട്ടോണിയൻ ഗണിതവും ഭൗതികശാസ്ത്രവും പഠിച്ച് വൈദഗ്ദ്ധ്യം നേടിയ ആദ്യ ഇന്ത്യക്കാരിലൊരാളായിരുന്നു രാധാനാഥ് സിക്ദർ. അദ്ദേഹം 1832-ൽ GTS-ൽ ചേർന്നു. Great Arc നിരീക്ഷണങ്ങളിൽ എവറെസ്റ്റിന്റെ വലംകയ്യായി പ്രവർത്തിച്ചു. 1862-ൽ സർവ്വേ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചു. പിന്നീട് ഗണിതാദ്ധ്യാപകനായി. 1854-ൽ സിക്ദർ മറ്റൊരു Derozio ശിഷ്യനും തന്റെ സുഹൃത്തുമായ Peary Chand Mitrabpambn ചേർന്ന് വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവ പ്രചരിപ്പിക്കുന്നതിനായി Masik Patrika എന്നൊരു ബംഗാളി ജേർണൽ പ്രസിദ്ധീകരിക്കാനാരംഭിച്ചു. ശാസ്ത്രാവബോധവും സ്ത്രീവിദ്യാഭ്യാസവും പ്രചരിപ്പിക്കാൻ യത്‌നിച്ച രാധാനാഥ്, 1862-ൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചശേഷം 1870-ൽ മരിക്കുന്നത് വരെ ശാസ്ത്രപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സ്ത്രീവിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് അദ്ദേഹം പ്രത്യേകം മുൻകൈയെടുത്തു. സർവ്വേയുടെ ശാസ്ത്രീയമേഖലയ്ക്ക് എവറെസ്റ്റ് കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതുൾപ്പെടെ അനന്യമായ സംഭാവനകൾ ചെയ്തു സിക്ദർ. പക്ഷേ അദ്ദേഹത്തിനർഹമായ അംഗീകാരം കൊടുക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. അന്നുവരെ K15 എന്നറിയപ്പെട്ടിരുന്ന കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് സിക്ദറാണ് അന്നത്തെ സർവ്വേയക് ജനറലായ ആൻഡ്രൂ വോവിനെ അറിയിക്കുന്നത്. എന്നാൽ ആ കൊടുമുടിക്ക് എവറെസ്റ്റിന്റെ പേരിടാമെന്നാണ് സർക്കാരിനോട് വോ ശുപാർശ ചെയ്യുന്നത്. സിക്ദറിന്റെ പേര് തമസ്‌കരിക്കപ്പെട്ട മറ്റൊരു സംഭവം കൂടിയുണ്ടായി. 1851-ൽ പുറത്തിറങ്ങിയ സർവ്വേമാന്വലിലെ ചില ശാസ്ത്രാദ്ധ്യായങ്ങൾ എഴുതിയത് രാധാനാഥ് സിക്ദാറാണ് എന്ന് അതിന്റെ ആമുഖത്തിൽ എടുത്തു പറയുന്നുണ്ട്. എന്നാൽ ഈ മാന്വലിന്റെ മൂന്നാം ലക്കം സിക്ദറിന്റെ മരണശേഷം 1875-ൽ പുറത്തിറക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ സിക്ദറിന്റെ പേരില്ലായിരുന്നു. ബ്രിട്ടീഷ് സർവ്വേയർമാർ തന്നെ ഈ നടപടിയെ അപലപിച്ചു. Friend of India എന്ന മാസികയിൽ 1876 ജൂൺ 17-നും 24-നും രണ്ടുഭാഗങ്ങളിലായി The Survey of India എന്ന പേരിൽ വന്ന ലേഖനത്തിൽ ഭീരുത്വം കലർന്ന പാപം എന്നും മരിച്ചവരെ കൊള്ളയടിക്കൽ എന്നുമാണ് ഇതിനെ കേണൽ മക്‌ഡൊണാൾഡ് (Colonel Mac Donald) വിശേഷിപ്പിച്ചത്. അതേ മാസികയുടെ 1876 ആഗസ്‌റഅറ് 16-നിറങ്ങിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ സിക്ദർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹമീ അനീതിക്കും അവഗണനയ്ക്കുമെതിരെ പോരാടിയേനെ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇത്തരമനീതിക്കെതിരെ പോരാടിയിരുന്നു. ഒരിക്കൽ സർവ്വേവകുപ്പിലെ തൊഴിലാളികളെ Magistrate Vansittan ചൂഷണം ചെയ്തതിനെതിരെ ശക്തമായി പ്രതിഷേധിച്ച സിക്ദറിനുമേൽ ബ്രിട്ടീഷ്‌കോടതി 200 രൂപ പിഴ ചുമത്തി. എവറെസ്റ്റിനുശേഷം സർവ്വേജനറൽ ആയി ചാർജ്ജെടുത്ത വോ 1856 ഓഗസ്റ്റ് 6-ന് ലോകത്തെ ഏറ്റവും വലിയ K15 കൊടുമുടിക്ക് Evertse എന്ന് നാമകരണം ചെയ്തുകൊണ്ട് എവറെസ്റ്റിന് നക്ഷത്രങ്ങളുടെ തൊട്ടുതാഴെ സ്ഥാനം കൊടുത്തു. ഇതിനെസ്സംബന്ധിച്ച് യൂറോപ്യന്മാർക്കിടയിൽതന്നെ ഒരുപാട് അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. Great Arc അളക്കാനായി അദ്ദേഹം ഒരുപാട് യത്‌നിച്ചിട്ടുണ്ടെങ്കിലും, Evertse കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായകപ്രവൃത്തികൾ മുഴുവനും ചെയ്തത് ഭാരതീയനായ രാധാനാഥ് സിക്ദർ ആയിരുന്നു. എന്നാൽ പ്രഗല്ഭനായ ആ ശാസ്ത്രജ്ഞന് അദ്ദേഹം അർഹിക്കുന്ന സ്ഥാനവും പ്രശസ്തിയും കിട്ടിയോ എന്ന് സംശയമാണ്. ഹിമാലയത്തിലെ മറ്റു കൊടുമുടികൾ ഭാരതീയ, ടിബറ്റൻ, നേപ്പാളി, ചൈനീസ് പ്രാദേശികപേരുകളിൽ അറിയപ്പെടുമ്പോൾ എവറെസ്റ്റിനു മാത്രം എന്തിനൊരു വിദേശിയുടെ പേര് കൊടുക്കണം എന്ന സന്ദേഹം യൂറോപ്പിലെ ശാസ്ത്രലോകത്തിനുമുണ്ടായിരുന്നു. റോയൽ സൊസൈറ്റിയിലും മറ്റും ഒരുപാട് വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് അന്നത്തെ സർവ്വേയർ ജനറലും എവറെസ്റ്റിന്റെ പിൻഗാമിയുമായ കേണൽ വോയുടെ നിർദ്ദേശം സ്വീകരിച്ച് ബ്രിട്ടീഷ് ഭരണകൂടം ലോക്തതിലെ ഏറ്റവും വലിയ കൊടുമുടിയെ 'എവറെസ്റ്റ് കൊടുമുടി' എന്ന് നാമകരണം ചെയ്തത്. ഇന്ത്യൻ പ്രതിഭകൾ, ബ്രിട്ടീഷ് അധികാരപ്രഭയിൽ മങ്ങിപ്പോയതിന്റെ ഒരുദാഹരണമാണ് രാധാനാഥിന്റേത്. പർവതങ്ങളുടെയും നദികളുടെയും സ്ഥലങ്ങളുടെയും തദ്ദേശീയമായ പേരുകൾ തന്നെ ഉപയോഗിക്കണമെന്ന കാര്യത്തിൽ അങ്ങേയറ്റം നിർബന്ധബുദ്ധിയുള്ള ഒരാളായിരുന്നു എവറെസ്റ്റ്. അളവുകളെഴുതുന്ന പുസ്തകത്തിൽ സ്ഥലപ്പേരെഴുതുമ്പോൾ പേർഷ്യൻഭാഷയിലും, പ്രാദേശിക ഭാഷയിലുമെഴുതണമെന്നും, കളക്ടറുടെയും മജിസ്‌ട്രേടിന്റെയും രേഖകളിലുള്ളതുപോലെതന്നെ എഴുതണമെന്നും എവറെസ്റ്റ് നിർദ്ദേശിച്ചിരുന്നു. ഇത്തരുണത്തിൽ സിക്ദറുടെ ഇരുനൂറാം ജന്മദിനാഘോഷ സമയത്ത് (2013) എന്തുകൊണ്ട് എവറെസ്റ്റ് കൊടുമുടിയെ സിക്ദർ കൊടുമുടി എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നു ചോദിക്കുന്നു പ്രസിദ്ധി എഴുത്തുകാരൻ ആശിശ് ലാഹിരി'. ഭൂപടനിർമ്മാണമുൾപ്പെടെയുള്ള ഭൗതികവിജ്ഞാനങ്ങളുടെയും ഭൂനികുതിയുൾപ്പെടെയുള്ള ഭരണകൂട നടപടികളുടെയും സൈനികനീക്കങ്ങൾ മുതൽ വിഭവലഭ്യത നിർണയം വരെയും ജലസേചനപദ്ധതികൾ മുതൽ വൈദ്യുതിയുല്പാദനം വരെയും റയിൽവേ മുതൽ പൊതുവഴികൾ വരെയുമുള്ള ജീവിതമണ്ഡലങ്ങളുടെയും പ്രയോഗസാധ്യതകൾ ഒന്നടങ്കം രൂപപ്പെടുത്തിയത് പലതരം സർവ്വേകളാണ്. ആ അർഥത്തിൽ അധിനിവേശത്തിന്റെ മാത്രമല്ല, ആധുനികതയുടെതന്നെ ശിരോരേഖകളായി അവ മാറി. ലോകത്തെതന്നെ ഏറ്റവും വിസ്മയാവഹമായ ശാസ്ത്രപ്രകടനം എന്നു വിളിക്കാവുന്ന GTSന്റെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും രാഷ്ട്രീയവും മറനീക്കുകയാണ് മീനാക്ഷി ഈ പുസ്തകത്തിൽ. മലയാളത്തിൽ ഇത്തരമൊരു ശാസ്ത്ര-സംസ്‌കാരപഠനം ഇതിനു മുൻപുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് നിശ്ചയമായും ഒരു മുതൽക്കൂട്ടാണ് ഈ ഉദ്യമം. ഒപ്പം, ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സാംസ്‌കാരിക-രാഷ്ട്രീയ വിശകലനത്തിന്റെ ശ്രദ്ധേയമായ മാതൃകയും. '1776-ൽ അമേരിക്കയിൽനിന്നും പിൻവാങ്ങിയ ബ്രിട്ടീഷുകാർ പിന്നീട് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യയിലായിരുന്നു. അമേരിക്കൻ മണ്ണിൽ യുദ്ധത്തിലും സർവ്വേയിലും അനുഭവജ്ഞാനം നേടിയ ബ്രിട്ടീഷ് പട്ടാളക്കാർ ഇന്ത്യയിൽ സമാനമായ പ്രവൃത്തികളിലേർപ്പെട്ടു. പതിനാലാം നൂറ്റാണ്ടിൽ ഉയിർകൊണ്ട നവോത്ഥാനപ്രസ്ഥാനം യൂറോപ്പിലെങ്ങും യുക്തിവാദത്തിന്റെയും ശാസ്ത്രാധിഷ്ഠിതചിന്തയുടെയും വിത്തുകൾ വിതച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വ്യവസായവൽകരണത്തിന്റെ തംരഗങ്ങൾ യൂറോപ്പിൽ അലയടിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ മാറ്റൊലി ശാസ്ത്രലോകത്തും പ്രതിദ്ധ്വനിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരേ, ദുരാചാരങ്ങൾക്കെതിരേ, ശാസ്ത്രം ആഞ്ഞടിച്ചുതുടങ്ങിയിരുന്നു. യുക്തി മാത്രമാണ് സത്യം എന്ന് പാശ്ചാത്യലോകം വിശ്വസിക്കുകയും, ആ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തുതുടങ്ങിയ കാലം. ശാസ്ത്രം സാങ്കേതികതയെയും, തിരിച്ചും തോളിലേറ്റി കണ്ടുപിടിത്തങ്ങളുടെ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങിയ കാലം. ആ ഒരു പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത സാങ്കേതികതയും, നൂതനോപകരണങ്ങളും, ഗണിത സമവാക്യങ്ങളും, യൂറോപ്യന്മാർ ലോകത്തിലെ പലയിടത്തും നടത്തിവന്ന സർവ്വേപ്രവർത്തനങ്ങളെ കൂടുതൽ സൂക്ഷ്മവും സുഗമവുമാക്കി. വേരിലൂടെ ജലമെന്നപോലെ, ഞരന്രിലൂടെ വിഷമെന്നപോലെ, മെല്ലെ മെല്ലെ ബ്രിട്ടീഷ് സർവ്വേ അളക്കാത്ത ഒരിഞ്ച് ഭൂമിയും അവശേഷിച്ചില്ല, ഇന്ത്യയിൽ! അജ്ഞാതമായ ആപേക്ഷികാങ്കങ്ങളടങ്ങിയ (unknown variables), നീണ്ടതും സങ്കീർണ്ണവുമായ സമവാക്യങ്ങൾ നിർദ്ധാരണം ചെയ്യാൻ രാപകൽ തല പുണ്ണാക്കുന്ന മനുഷ്യകമ്പ്യൂട്ടർമാർ (Great Triganometrical Survey-യുടെ ഗണിതക്രിയകൾ അടങ്ങിയ താളുകൾ ഒരു വൻ ഗ്രന്ഥശാലയുടെ നൂറുകണക്കിന് അലമാരകൾ നിറയ്ക്കാൻ മാത്രം ഉണ്ടായിരുന്നു), ഭൂമിയിൽ അലഞ്ഞുതിരിഞ്ഞ് ശേഖരിച്ച വിവരങ്ങൾ മാപ്പിലൊതുങ്ങുന്ന, എന്നാൽ മനസ്സിലാക്കാൻ പറ്റുന്ന തോതിൽ അർത്ഥവത്തായ വരകളും കുറികളും വർണ്ണങ്ങളും ചിഹ്നങ്ങളും നിറഞ്ഞ വരമൊഴികളാക്കാൻ പാടുപെടുന്ന ചിത്രകാരന്മാർ (ഡ്രാഫ്റ്റ്‌സ്മാന്മാർ); ഫോട്ടോസ്റ്റാറ്റ്-പൂർവ്വ യുഗത്തിൽ ഓരോ രേഖയും എഴുതിയെഴുതി, വരച്ചു വരച്ച് പകർപ്പുകളുണ്ടാക്കിയ റൈറ്റർമാർ; മലമ്പനിയും വസൂരിയും വന്യമൃഗാക്രമണവും വിഷംതീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയുമെല്ലാം കാരണം മരിച്ചുപോയ തൊഴിലാളികൾ; വിജനമായ ഏകാന്തതകളിൽ ജീവിച്ച് മാനസികാപഭ്രംശം ബാധിച്ച സർവ്വേയർമാർ തുടങ്ങി അനേകായിരങ്ങളുടെ ശ്രമഫലമാണ് നാം കാണുന്ന ഓരോ ഭൂപടവും. ഈ ഭൂപടങ്ങൾ ഉപയോഗിച്ച് ഇന്ത്യപോലെ വൈവിദ്ധ്യമുള്ള ഒരു രാജ്യം കീഴടക്കാനും, വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള തന്ത്രങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യം എങ്ങനെ ആവിഷ്‌കരിച്ചു നടപ്പിലാക്കി എന്നതിന്റെ ഒരു നഖചിത്രം വരച്ചുകാട്ടാൻ ഈ രചനയിൽ ശ്രമിച്ചിട്ടുണ്ട്. ഏകാന്തതയുടെ അപാരതീരങ്ങളിലും ഉയരങ്ങളിലും സമയം കഴിക്കാൻ വിധിക്കപ്പെട്ട സർവ്വേയർമാരും തൊഴിലാളികളും ആരാലും അറിയപ്പെടാതെ അംഗീകരിക്കപ്പെടാതെ മരിച്ച് മണ്ണടിഞ്ഞു. മനുഷ്യാദ്ധ്വാനത്തിന്റെ, കർമ്മോത്സുകതയുടെ, സഹനശേഷിയുടെ, മനഃശക്തിയുടെ ഉത്തുംഗതകൾ കാണിച്ചുതരുന്നു, ഈ ശാസ്ത്രസംരംഭങ്ങൾ. മഴയിലും വെയിലിലും കാട്ടിലും മേട്ടിലും അലഞ്ഞ ഒരുപാട് സർവ്വേയർമാരുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഫലമാണ് ഓരോ സർവ്വേപ്രവർത്തനവും. കാറ് മൂടിയ അനേകം രാത്രികളിൽ കാനനവിജനതകളിൽ ആകാശത്തേക്ക് കണ്ണും നട്ടിരുന്ന് ഒടുവിലൊരു തെളിഞ്ഞ രാത്രിയിൽ ഒരു മിന്നലാട്ടംപോലെ ദർശനം തരുന്ന ജ്യോതിർഗോളത്തെ കാണാൻ കാത്തിരിക്കുന്ന ഒരു സർവ്വേയറുടെ, ഒരു ജ്യോതിശാസ്ത്രജ്ഞന്റെ ഏകാന്തജീവിതം ഈ കവിതയിൽ വരച്ച് കാണിച്ചിരിക്കുന്ന അവധൂതന്റേതുപോലെയാണ്. കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്. 'അവകാശം' തേടി യുവതികൾ; ഓൺലൈൻവഴി ബുക്ക് ചെയ്തത് 800ഓളം പേർ; കൂടുതൽ യുവതികൾ ദർശന സമയം ബുക്ക് ചെയ്തിരിക്കുന്നത് ആന്ധ്രയിൽ നിന്ന്; നിലയ്ക്കൽ മുതൽ സന്നിധാനം വരെയും കർശന പരിശോധന; സമവായം തേടുന്ന സർവ്വകക്ഷിയോഗത്തിൽ നാളെ ബിജെപി പങ്കെടുക്കും; യുവതി പ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം; മാധ്യമങ്ങൾക്ക് സന്നിധാനത്ത് വിലക്കേർപ്പെടുത്തി പൊലീസും GST timeline derailed, but direction unchanged | ബാർകോഴ മാണിയേക്കാൾ പാരയായത് മോദിക്ക്; മാണിയെ നേതാവാക്കി സംസ്ഥാനങ്ങളിലെ മണ്ടൻ മന്ത്രിമാരെ ഒതുക്കാനുള്ള നീക്കം പൊളിഞ്ഞത് ഭരണമാറ്റം മൂലം; ജിഎസ്ടിയിലെ കേന്ദ്രത്തിന്റെ കള്ളങ്ങൾ പൊളിച്ച് തോമസ് ഐസക്; സേവന നികുതി വിഷയത്തിലും മറ്റ് സംസ്ഥാന മന്ത്രിമാരെല്ലാം തോമസ് ഐസക്കിന്റെ കീഴിൽ ഒരുമിച്ചു - MarunadanMalayali.com ബാർകോഴ മാണിയേക്കാൾ പാരയായത് മോദിക്ക്; മാണിയെ നേതാവാക്കി സംസ്ഥാനങ്ങളിലെ മണ്ടൻ മന്ത്രിമാരെ ഒതുക്കാനുള്ള നീക്കം പൊളിഞ്ഞത് ഭരണമാറ്റം മൂലം; ജിഎസ്ടിയിലെ കേന്ദ്രത്തിന്റെ കള്ളങ്ങൾ പൊളിച്ച് തോമസ് ഐസക്; സേവന നികുതി വിഷയത്തിലും മറ്റ് സംസ്ഥാന മന്ത്രിമാരെല്ലാം തോമസ് ഐസക്കിന്റെ കീഴിൽ ഒരുമിച്ചു ന്യൂഡൽഹി: അടുത്തകാലത്ത് കേന്ദ്രസർക്കാർ നടത്തുന്ന പരിഷ്‌ക്കരണങ്ങളെല്ലാം സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. പല വിധത്തിലുള്ള കുരുക്കുകൾ ഒളിപ്പിച്ചു വച്ചു കൊണ്ടായിരുന്നു ഈ പരിഷ്‌ക്കരണങ്ങൾ. ഇതിൽ പ്രധാനപ്പെട്ടത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് നോട്ട് പിൻവലിക്കൽ നടപടിയും രണ്ടാമതായി ചരക്കു സേവന നികുതി (ജിഎസ്ടി) ബില്ലുമായിരുന്നു. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്ന ഈ രണ്ട് കാര്യങ്ങളിലും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി നേരിടേണ്ടി വന്ന എതിർപ്പ് ഒരു മലയാളി നേതാവിൽ നിന്നായിരുന്നു. മറ്റാരുമല്ല, കേരള ധനമന്ത്രി തോമസ് ഐസക്കായിരുന്നു രാജ്യത്തെ അപ്രഖ്യാപിത പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഉയർന്നത്. നോട്ട് പിൻവലിക്കൽ ഉട്ടോപ്യൻ പരിഷ്‌ക്കാരമാണെന്ന് പരസ്യമായി പറഞ്ഞു കൊണ്ട് തന്നെ ഐസക് എതിർത്തു. ഒടുവിൽ, ഐസക്കിന്റെ വാദങ്ങൾ ശരിയാണെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. മികച്ച സാമ്പത്തിക വിദഗ്ധനായ ഐസക്ക് തന്നെയായിരുന്നു ബിജെപിയുടെ വാദങ്ങൾ പൊളിച്ചത്. ഐസക് വീണ്ടും കേന്ദ്ര നിലപാടിനെ വിമർശിച്ച് താരമായത് ജിഎസ്ടി യോഗത്തിലായിരുന്നു. കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന വിധത്തിലാണ് ജിഎസിടിയിലെ പല കാര്യങ്ങളും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്ലാൻ ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർക്കാകട്ടെ ഈ കുരുക്കുകളെ കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ കാലത്ത് കെ എം മാണിയെ ജിഎസ്ടി കൗൺസിലിന്റെ ചെയർമാനാക്കി വിഷയം തന്ത്രപരമായി തീർക്കാൻ കേന്ദ്രം നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ, കേരളത്തിൽ ഭരണം മാറിയതോടെ ജിഎസ്ടി വിഷയത്തിൽ കേന്ദ്രത്തിന്റെ അപ്രമാധിത്യത്തെയും ചോദ്യം ചെയ്യുന്ന നേതാവ് ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിൽ മികച്ച പരിചയമുള്ള തോമസ് ഐസക്ക് കേരള ധനമന്ത്രി ആയതോടെ പിന്നീട് നടന്ന ജിഎസ്ടി യോഗങ്ങളിൽ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരാളായി. ഇതോടെ ശരിക്കും വെട്ടിലായത് ജെയ്റ്റ്‌ലിക്കാണ്. തുടർന്ന് ചേർന്ന യോഗങ്ങളിലെല്ലാം ഐസക് സംശയങ്ങൾ ഉന്നയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും; ആഡംബരക്കാരെ കാത്തിരിക്കുന്നത് കനത്ത നികുതി; കേരളം സന്തോഷിക്കുമ്പോൾ കരയേണ്ടിവരുന്നത് തമിഴ്‌നാട്; രാജ്യസഭ പാസാക്കിയ ജിഎസ്ടി ബിൽ നിങ്ങളെ എങ്ങനെ ബാധിക്കും? ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്‌ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ തോമസ് ഐസക്കിന്റെ പിടിവാശിക്ക് മുമ്പിൽ അരുൺ ജെയ്റ്റ്‌ലി വലഞ്ഞപ്പോൾ ലോട്ടറിയടിച്ചത് കേരളത്തിന്; അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലെ ലോട്ടറിയെക്കാൾ 16ശതമാനം നികുതി കൂടുതൽ; 7500 രൂപയിൽ താഴെയുള്ള മുറികളിൽ താമസിച്ചാലും നികുതി കുറവ് ദേശീയ ചാനലുകൾ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിനായി കാത്തു നിന്നു; മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംശയം തീർക്കാൻ ചോദ്യങ്ങളുമായി ക്യൂ നിന്നു; ജിഎസ്ടിയിൽ സമ്പൂർണാധിപത്യം നേടാനുള്ള ജെയ്റ്റ്‌ലിയുടെ ശ്രമം തകർത്ത തോമസ് ഐസക് ഇന്നലെ താരമായത് ഇങ്ങനെ ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റ് അവശ്യവസ്തുക്കൾക്ക് അഞ്ചുശതമാനം മാത്രം ടാക്‌സ്; നാലു സ്ലാബുകളിൽ ചരക്കുസേവന നികുതി നടപ്പിലാകുമ്പോൾ രാജ്യം പ്രതീക്ഷിക്കുന്നത് വിലക്കയറ്റമില്ലാത്ത ഇന്ത്യ; പണികിട്ടുന്നത് കുടിയന്മാർക്കും പുകവലിക്കാർക്കും പിന്നെ ആഡംബരപ്രിയർക്കും നികുതി പിരിക്കാനുള്ള അവകാശങ്ങളെ കുറിച്ചായി ഇപ്പോൾ നടക്കുന്ന യോഗങ്ങളിലെ ചർച്ച. ഇവിടെയെല്ലാം ഐസക് സംസ്ഥാന താൽപ്പര്യം മുൻനിർത്തി സംസാരിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഐസക്കിനൊപ്പം ചേർന്നു. ഐസക്കിന്റെ അഭിപ്രായം അറിയാൻ ദേശീയ മാദ്ധ്യമങ്ങളും കാത്തു നിന്നു. ഇങ്ങനെ ജിഎസ്ടി യോഗങ്ങലിലെല്ലാം ഐസക് താരമായി നിറഞ്ഞതോടെ പണി കിട്ടിയത് കേന്ദ്രത്തിന് തന്നെയായിരുന്നു. കേന്ദ്രത്തിന് കൂടുതൽ ഇടപെടൽ നടത്താവുന്ന വിധത്തിലുള്ള പരിഷ്‌ക്കരണങ്ങൾ പൊളിച്ചെഴുതേണ്ടി വന്നു. ഇപ്പോൾ ചരക്കു സേവന നികുതി (ജിഎസ്ടി) സംസ്ഥാനങ്ങൾക്ക് അനുകൂലമായി 60:40 അനുപാതത്തിൽ വീതംവയ്ക്കണമെന്ന ആവശ്യമാണ് ജെയ്റ്റ്‌ലിക്ക് മുമ്പിൽ ഐസ്‌ക് ആവശ്യപ്പെട്ടത്. നികുതി ഘടനയിൽ ഏകീകൃത സ്വഭാവം വരുമ്പോൾ സംസ്ഥാനങ്ങളുടെ നഷ്ടം കുറയ്ക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ. സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനങ്ങളിൽ നിന്നു നികുതി വരുമാനം ക്രമാനുഗതമായി പിടിച്ചെടുത്തുവന്ന കേന്ദ്രത്തിനു തെറ്റു തിരുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 'റേറ്റ് സ്പ്ലിറ്റ്' കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായിരിക്കുമെന്ന (50:50) ധാരണ നിലനിൽക്കുന്നതിനിടെയാണു കേരളം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഏതാനും യോഗങ്ങൾക്കു മുൻപും കേരളം ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഉന്നയിച്ചിരുന്നില്ല. എന്നാൽ, ഐസക് വീണ്ടും വിഷയം ഉന്നയിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും പിന്തുണയുമായി എത്തി. ഇത് ഐസക്കിന് ലഭിച്ച അംഗീകാരമായി. സംസ്ഥാനങ്ങളെ വരുതിക്കുനിർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം പുതിയ നിബന്ധനകൾ മുന്നോട്ടുവച്ച സാഹചര്യത്തിലാണു കൂടുതൽ വിഹിതമെന്ന ആവശ്യം സംസ്ഥാനം വീണ്ടും ഉയർത്തിയത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരായ ഐസക്കിന്റെ യുദ്ധപ്രഖ്യാപനമായിരു്‌നു ഇത്. ഇതോടെ തമിഴ്‌നാട്, ബംഗാൾ, ഡൽഹി, കർണാടക തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങൾ കേരളത്തിനു പിന്തുണ പ്രഖ്യാപിച്ചു. 16നു ചേരുന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളോടു പ്രതികരിക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാനും കേന്ദ്രം നിർബന്ധിതമാകും. തർക്കവിഷയങ്ങളിൽ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടാമെന്ന കേന്ദ്ര വാഗ്ദാനം സംസ്ഥാനങ്ങൾക്കു സ്വീകാര്യമല്ലെന്നു തോമസ് ഐസക് തീർത്തു പറഞ്ഞു. ഇത് കേന്ദ്രത്തിന്റെ തന്ത്രമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഐസക്കിന്റെ നീക്കം. സംസ്ഥാനങ്ങൾക്കും സ്വന്തം നിയമ വകുപ്പുകളുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി വരുമാന നഷ്ടം 55,000 കോടി രൂപയാകുമെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലിനോടും യോജിക്കാനാവില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിലവിലുള്ള നികുതി വരുമാനത്തിൽ നിന്ന്, ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള വരുമാനം കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണിത്. നോട്ട് റദ്ദാക്കൽ മുഖേനയുള്ള ആഘാതവും മാന്ദ്യവും കണക്കിലെടുക്കുമ്പോൾ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നു കേരള ധനമന്ത്രി വിലയിരുത്തി. ജിഎസ്ടി ഏപ്രിലിൽ നടപ്പാക്കാനായിരുന്നു നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാൽ, ഐസക്കിന്റെ കൃത്യമായ ഇടപെടലോട കേന്ദ്രം പറുന്നത് അപ്പാടെ വിശ്വസിച്ച് മുന്നോട്ടു പോകുന്നത് അബദ്ധമാകുമെന്ന ബോധ്യം മറ്റ് സംസ്ഥാനങ്ങൾക്കും ബോധ്യമായിട്ടുണ്ട്. ഇതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമം പാസാക്കി ചട്ടങ്ങൾക്കു രൂപംനൽകി സെപ്റ്റംബറോടെ രാജ്യമെങ്ങും ഏകീകൃത നികുതി കൊണ്ടുവരാനാണ് ധാരണ. ഇക്കാര്യത്തിൽ എല്ലാവരും യോഗിക്കുകയും ചെയ്യുന്നുണ്ട്. നേരത്ത സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരതുക എങ്ങനെ കണ്ടെത്തണം? എന്നത് സംബന്ധിച്ച ചർച്ചയിലും ഐസക്കിന്റെ നിലപാടാണ് വിജയിച്ചിരു്ന്നത്. ഈ വിഷയത്തിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നത് ഡോ. തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും കാതോർത്തതും വിശ്വസിച്ചതും ഐസക്കിന്റെ വാക്കുകൾക്കായിരുന്നു. സാമ്പത്തിക വിദഗ്ദ്ധർ കൂടിയായ കേരള ധനമന്ത്രി ശരിക്കും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ജിഎസ്ടിയിൽ ഒളിപ്പിച്ചുവച്ച് ചില കുരുക്കുകൾ പൊളിച്ചടുക്കി. ഇതിൽ പ്രധാനമായിരുന്നത് സംസ്ഥാനങ്ങൾക്കുള്ള നികുതിനഷ്ടം പരിഹരിക്കാൻ വേണ്ടി അധിക സെസ് ഏർപ്പെടുത്താനുള്ള തീരുമാനമായിരുന്നു. ജി എസ് ടി യുടെ മേൽ ഒരു സെസ് ഏർപ്പെടുത്തി തുക കണ്ടെത്താമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിർദ്ദേശിച്ചത്. എന്നാൽ, ഈ വിഷയത്തിൽ കൃത്യമായി തന്നെ ഐസക്ക് ഇടപെട്ടു. മറ്റ് ധനമന്ത്രിമാരൊന്നും ഇതേക്കുറിച്ച് ആശങ്ക ഉന്നയിക്കാതിരുന്നപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്കിന് അവിടെയും ചോദ്യങ്ങളുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിൽ നഷ്ടപരിഹാരം കണ്ടെത്താനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കേന്ദ്രത്തിന്റെ വരുമാനത്തിൽ നിന്ന് ഈ തുക നൽകണം എന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം കേരള ധനമന്ത്രി കൃത്യമായി വ്യക്തമാക്കിയതോടെ ഐസക്കിന് പിന്നിൽ അണിനിരക്കുകയായിരുന്നു മറ്റു ധനമന്ത്രിമാരും. നിത്യോപയോഗ സാധനങ്ങളുടെനികുതി അഞ്ച് ശതമാനത്തിൽ നിന്നും കൂട്ടാൻ പറ്റില്ലെന്ന നിലപാടും കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തി ഐസക്ക് യോഗത്തിൽ വ്യക്തമാക്കി. ഇത് കോടിക്കണക്കിന് വരുന്ന സാധാരണക്കാർക്ക് അധികബാധ്യത വരുത്തുന്ന ഇക്കാര്യത്തോട് അദ്ദേഹം യോജിച്ചില്ല. അവശ്യ സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷകരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, ആഡംബര ഉത്പന്നങ്ങൾക്ക് ജി എസ് ടി നികുതി കുറച്ചു, അധിക സെസ് പിരിക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു. ആഡംബര വസ്തുക്കളോട് താൽപ്പര്യമുള്ളവർ എന്തുകൊണ്ടും ഇത്തരം വസ്തുക്കളുടെ പിന്നാലെ പായും. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഐസക്ക് കൈക്കൊണ്ട നിലപാട്. വസ്തുതകൾ നിരത്ത് അദ്ദേഹം നിലപാട് വിശദീകരിച്ചതോടെ അരുൺ ജെയ്റ്റ്‌ലിക്കും കൂട്ടർക്കും കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോകേണ്ടി വന്നു. അവിടെ വിജയച്ചിരിയോടെ ഐസക്കുണ്ടായിരുന്നു. പുതിയ ജിഎസ്ടി നിയമപ്രകാരം കൗൺസിൽ അംഗീകാരമില്ലാതെ കേന്ദ്രത്തിന് ചരക്കുകളുടെ മേൽ ചുമത്താവുന്ന സെസ്സ് പുകയിലയുടെത് മാത്രമാണ്. ഈ പശ്ചാത്തലത്തിൽ പുതിയ നികുതിയധികാരം കൗൺസിൽ തീരുമാനപ്രകാരം ഏറ്റെടുക്കുന്ന സ്ഥിതി വിശേഷം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് കേരളം എടുത്തത്. ആഡംബര ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ നികുതിയാകാം എന്ന നിലപാടാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ ഇത് 26 ശതമാനമായി കുറച്ചു പകരം കേന്ദ്രം അധിക സെസ് പിരിക്കുന്ന നിലപാടിനെയാണ് ധനമന്ത്രിമാരുടെ യോഗത്തിൽ തോമസ് ഐസക് എതിർത്ത് തോൽപ്പിച്ചത്. നിർദ്ദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമെന്നും വേണ്ടിവന്നാൽ വോട്ടെടുപ്പിന് തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു. ഇതോടെ ഐസക് പറയുന്നതിൽ കാര്യമുണ്ടെന്ന് മറ്റ് ധനമന്ത്രമാർക്കും ബോധ്യമായി. ഇവർ ഐസക്കിന്റെ വാദങ്ങളെ പിന്തുണക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജെയ്റ്റ്‌ലിയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരും ഐസക്കുമായി തർക്കിച്ചെങ്കിലും വാദങ്ങളൊന്നും വിലപ്പോയില്ല. അവസാനം പുകയിലയുടെ മേലുള്ള സെസ്സിൽ നിന്നും കൽക്കരിയുടെയും മറ്റും ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനാവശ്യമായ കാർബൺ ടാക്‌സിന്റെയും വരുമാനം നഷ്ടപരിഹാരത്തിനായി നീക്കി വയ്ക്കാൻ തീരുമാനമായി. എന്നാൽ ഇങ്ങനെ കണ്ടെത്തുന്ന തുക അപര്യാപ്തമാകുമെന്ന കാര്യവും ഐസക്ക് ചൂണ്ടിക്കാട്ടി. ഈ രണ്ട് മാർഗ്ഗങ്ങളിലൂടെയും 44000 കോടി രൂപയെ കണ്ടെത്താനാവൂ. ബാക്കി 7000 കോടി രൂപ ചില ആഡംബര വസ്തുക്കളുടെ മേലുള്ള സെസ്സിലൂടെ കണ്ടെത്താമെന്ന് ഏതാണ്ട് എല്ലാവരും യോജിപ്പിലെത്തി. എന്നാൽ, ഇക്കാര്യത്തിലെ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ കേരളം ഇക്കാര്യത്തിൽ വിയോജിച്ചു. ജിഎസിടുയെട ആദ്യ കൗൺസിലിൽ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിന്നിടത്ത് കാര്യങ്ങൾ എത്തിയപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയായിരുന്നു. ആഡംബര വസ്തുക്കളുടെ മേലുള്ള നികുതിക്ക് പകരം എങ്ങനെ ആവശ്യമായ അധികതുക കണ്ടെത്താമെന്ന് ഉദ്യോഗസ്ഥരുടെ സമിതി പരിശോധിക്കട്ടെയെന്ന സമവായം സ്വീകരിച്ചു. ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തുകയല്ല നികുതി നിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ 26 ശതമാനം നികുതിയാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഈ ഉൽപ്പന്നങ്ങൾക്കെല്ലാം ഇപ്പോൾ വാറ്റ് + എക്‌സൈസ് നികുതി 30 48 ശതമാനം ആണ് . ഇവയുടെ നിരക്ക് 26 ൽ പരിമിതപ്പെടുത്തുന്നതിന് ഒരു ന്യായീകരണവും ഇല്ല. ഇപ്പോൾ തന്നെ സംസ്ഥാനങ്ങൾ 14.5 ശതമാനം വാറ്റ് നികുതി ചുമത്തുന്ന ഈ ചരക്കുകൾക്ക് ഇനിമേൽ 13 ശതമാനമേ ജി എസ് ടി വിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുള്ളൂ. 26 ശതമാന നിരക്ക് ഉയർത്തുകയോ ഇപ്പോൾ ഉയർന്ന നിരക്കുകളുള്ള ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം ഉയർന്ന ജി എസ് ടി നിരക്ക് ഏർപ്പെടുത്തുകയൊ വേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഈ നിലപാടുകൾക്ക് ബിജെപി ഭരിക്കുന്ന ധനമന്ത്രിമാരുടെ പോലും പിന്തുണ ലഭിച്ചത് തോമസ് ഐസക്കിനായിരുന്നു. 60,000 കോടി രൂപയുടെ റാഫേൽ പ്രതിരോധ ഇടപാടിൽ പങ്കാളിയായ അനിൽ അംബാനിയുടെ ടെലിക്കോം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നു! 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളിലുള്ളത് 19.34 കോടി രൂപ മാത്രം; ജ്യേഷ്ഠനെ വെല്ലുവിളിച്ച് തുടങ്ങിയ കമ്പനി ഒടുവിൽ കടം കയറി മുടിഞ്ഞപ്പോൾ ഒടുവിൽ രക്ഷകനായതും മുകേഷ് ആദായ നികുതിദായകരുടെ പട്ടികയിൽ ഈ സാമ്പത്തിക വർഷം 75 ലക്ഷം 'പുതുമുഖങ്ങൾ' ; 2019 മാർച്ചിനകം 1.25 കോടി ആളുകളെ പട്ടികയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്; പ്രയോജനം ചെയ്തത് നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ; വരുമാനമെത്രയെന്ന കണക്കുകൾ അജ്ഞാതമായി സൂക്ഷിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ 'സെൻട്രൽ ലോക്ക്' ! അമേരിക്കയെ ഇങ്ങനെ ചങ്കുറപ്പോടെ നേരിടാൻ മോദിക്ക് ധൈര്യമോ...?ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ ആറുമാസം മാത്രം അവശേഷിക്കവെ ഉപരോധം ബാധിക്കാതിരിക്കാൻ ഇന്ത്യൻ രൂപയിൽ ഇടപാടുറപ്പിച്ച് ഇന്ത്യയും ഇറാനും; ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് വില ഇനി ഇന്ത്യൻ രൂപയിൽ നൽകിയാൽ മതിയാവും; ആ കാശ് മുഴുവൻ മുടക്കി ഇറാൻ ഇന്ത്യൻ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യും രാജ്യത്തെ ആദ്യ ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ചത് നിയമവിരുദ്ധമായി; ബെംഗലൂരുവിലെ രണ്ട് ക്രിപ്‌റ്റോകറൻസി ടെക്കികളെ അറസ്റ്റ് ചെയ്ത് പൊലീസ് ; ഡിജിറ്റൽ കറൻസിക്ക് ഇന്ത്യയിൽ ഇപ്പോഴും മോശം സമയം കാപ്പി നിർബന്ധമുള്ളവർ നേരത്തെ വാങ്ങി സൂക്ഷിക്കുക; കാപ്പി കൃഷിക്കാർ കാപ്പിക്കുരു വിൽക്കാതെ വയ്ക്കുക; ലോകം നേരിടാൻ പോകുന്നത് അപൂർവമായ കാപ്പി ക്ഷാമം; ലാറ്റിൻ അമേരിക്കയിലെ കാപ്പിത്തോട്ടങ്ങൾ എല്ലാം ഒരു പോലെ നശിക്കുന്നു രൂപയെ കാക്കാൻ പ്രവാസികൾക്കേ കഴിയൂ; രൂപയുടെ മൂല്യം ദിനംതോറും ഇടിയാൻ തുടങ്ങിയതോടെ പ്രവാസികളെക്കൊണ്ട് പരമാവധി പണം നാട്ടിലേക്ക് അയപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ കാക്കാൻ പദ്ധതിയാലോചിച്ച് കേന്ദ്രം; ബോണ്ടും കടപ്പത്രവും ഒക്കെ ഇറക്കി പ്രവാസിപ്പണം ശേഖരിച്ച് കറന്റ് അക്കൗണ്ട് വീഴ്ച കുറയ്ക്കും രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും മോശമായപ്പോൾ വിപണിയും താഴെ വീണു; ഒരു ഡോളറിന് 74.12 രൂപയായപ്പോൾ വിപണിയിൽ കരടികൾ പിടിമുറുക്കി; സെൻസെക്‌സ് ക്ലോസ് ചെയ്തത് 792.17 പോയിന്റ് നഷ്ടത്തിൽ; നിഫ്റ്റി 282.80 പോയിന്റ് നഷ്ടത്തിൽ; ഓഹരി വില ഇടിഞ്ഞ ആഘാതത്തിൽ വൻകിട കമ്പനികൾ ജനത്തിന്റെ ക്ഷമ നശിച്ചപ്പോൾ കേന്ദ്ര ഇടപെടൽ; പെട്രോളിനും ഡീസലിനും രണ്ടര രൂപ വില കുറയും; എക്‌സൈസ് തീരുവ ഒന്നര രൂപ കുറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; എണ്ണക്കമ്പനികളും ഒരു രൂപ വില കുറയ്ക്കും; സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ഇന്ധനവില പിടിച്ചു നിർത്താൻ ഒടുവിൽ ഇടപെടൽ നടത്തി കേന്ദ്രസർക്കാർ; സംസ്ഥാന സർക്കാറുകളോടും തീരുവ കുറയ്ക്കാൻ നിർദ്ദേശം; നീക്കത്തിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ തന്നെ; കേരളം നികുതി കുറയ്ക്കില്ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തായ്‍ലാന്റിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഒന്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവ‍ർത്തനം തുടങ്ങി. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി എഎ റഹീമിനെയും പ്രസിഡന്‍റായി എസ് സതീഷിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന 14ാമത്... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : EDAVELA BABU REPLIES TO kAMAL'S CRITICISM | കമൽ...നിങ്ങളുടെ മനസ്സിൽ ഞങ്ങളൊക്കെ നിർഗുണന്മാർ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞതിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാന് കുറച്ചുകൂടെ മാന്യത ആകാമായിരുന്നു; മറുപടിയുമായി ഇടവേള ബാബു - MarunadanMalayali.com കമൽ...നിങ്ങളുടെ മനസ്സിൽ ഞങ്ങളൊക്കെ നിർഗുണന്മാർ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞതിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാന് കുറച്ചുകൂടെ മാന്യത ആകാമായിരുന്നു; മറുപടിയുമായി ഇടവേള ബാബു കൊച്ചി:മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ വിരുദ്ധമാണെന്നും മഹാന്മാരെന്ന് കരുതുന്ന ചലച്ചിത്രകാരന്മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും വിമർശിച്ച സംസസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പരാമർശത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു.നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാൽ കുറച്ചുകൂടി മാന്യത ആകാമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയിൽ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനിൽക്കുന്നവരാണെന്നും ആയിരുന്നു പ്രസ്താവന. അതിനാൽ അതിൽ ഒരിക്കലും അതിൽ ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളാണെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.ഇതിനുള്ള മറുപടിയുമായാണ് ഇടവേള ബാബു നൽകിയിരിക്കുന്നത്. ശ്രീ കമൽ, ഇന്നത്തെ പത്ര വാർത്ത കണ്ടു... ഒരു ആക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നിയില്ല... നിലപാടുകളും അഭിപ്രായങ്ങളും ആകാം... പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു... 50 ന് ശേഷമുള്ള അംഗങ്ങൾ ഔദാര്യവും കൈനീട്ടി ജീവിക്കുന്നവർ ആണെന്ന് ആണല്ലോ... കാഴ്ചപ്പാട്.. പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്.... കമൽ എന്ന വ്യക്തിയുടെ മനസ്സിൽ ഞങ്ങൾ ഒക്കെ നിർഗുണന്മാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്നേഹത്തോടെ മാത്രം, ഇടവേള ബാബു. കോടതി വിധി വരും വരെ ആരോപണ വിധേയൻ നിരപരാധി; മോഹൻലാലിന്റെ തലയിൽ മാത്രം എല്ലാ കുറ്റവും കെട്ടിവെയ്ക്കരുത്; നടിക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹം; അധികം വൈകാതെ ജനറൽ ബോഡി വിളിച്ചു ചേർക്കും; ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് എഎംഎംഎ തീരുമാനിച്ചിട്ടില്ല; നടിയുടെ പരാതിയിൽ തീരുമാനം വൈകാൻ കാരണം പ്രളയവും; സിനിമയിലെ വനിതാ കൂട്ടായ്മക്ക് മറുപടിയുമായി താരസംഘടന; ഡബ്ല്യു സി സിക്ക് രണ്ട് ദിവസത്തിന് ശേഷം നൽകുന്ന മറുപടി ഇങ്ങനെ ഇടവേള ബാബുവിന്റെ തനിനിറം പുറത്തായി! ഉണ്ണിത്താനോടുള്ള എതിർപ്പ് വെറും പൊള്ള; കെഎസ്എഫ്ഡിസി ചെയർമാനായി മോദി വന്നാലും പ്രശ്‌നമില്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്; രാജിവച്ചത് ഗണേശ് പറഞ്ഞിട്ട്; തിരികെ വിളിക്കാൻ ധർണ്ണ നടത്താമോയെന്നും ബാബു ദിലീപിന്റെ രാജി പുറത്തുവിടുമെന്ന് ഭയന്ന് നടത്തിയ കോലാഹലമെന്ന് ആരോപണം; അച്ചടക്കം ലംഘിച്ചവർ വിശദീകരിച്ചേ മതിയാകൂവെന്ന് മുന്നറിയിപ്പും; മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ടാൽ മാത്രം ജനറൽ ബോഡിയെന്ന് വെല്ലുവിളി; രാജി വച്ചവരെ തിരിച്ചെടുക്കുകയുമില്ലെന്ന് വീരവാദം; ടുവിൽ വനിതാ കൂട്ടായ്മയെ തകർത്തെറിയാൻ സാക്ഷാൽ സിദ്ദിഖ് തന്നെ രംഗത്ത്;കെപിസിസി ലളിതയെ മുന്നിൽ നിർത്തിയതും തന്ത്രപരമായ നീക്കം; രാജി നൽകിയെങ്കിലും താരസംഘടനയുടെ നേതൃത്വം ദിലീപിന് തന്നെ നടിമാരിൽ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങൾക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നൽകി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവർത്തിക്കാൻ പറ്റില്ലെന്ന് പാർവ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബർ 24ലെ ജനറൽ ബോഡി നിർണായകമാകും നടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സർക്കാരിന് കത്ത് നൽകാൻ നിർദ്ദേശിച്ചത് അവൈലബിൾ എക്‌സിക്യൂട്ടീവ്; വനിതാ ജഡ്ജിയെന്ന ആവശ്യത്തിലെ സാങ്കേതികത്വം ചർച്ചയാക്കി നിവേദനം തടഞ്ഞത് ഗണേശ് കുമാറും; ഹർജി തയ്യാറാക്കിയത് ബാബുരാജ്; എല്ലാത്തിനും പിന്നിലെ ചാലക ശക്തി ഇടവേള ബാബുവും; ഹണി റോസും തള്ളിപ്പറഞ്ഞതോടെ പൊട്ടിത്തെറിച്ച് മോഹൻലാൽ; ഇങ്ങനെ പോയാൽ രാജിവയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ദിലീപിനെ ചൊല്ലി 'അമ്മ'യിൽ കലാപം പാക്കിസ്ഥാനിൽ അസിയയെ തൂക്കികൊല്ലണം എന്നലറിക്കൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ; അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും; ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്; അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം; വിശ്വാസികളാണവർ, 'പാവം ഭക്തർ', 'നിഷ്‌കളങ്കരായ' വിശ്വാസികൾ; സി രവിചന്ദ്രൻ എഴുതുന്നു; തടവറയല്ലേ സുഖപ്രദം! 'അടിച്ചു കൊല്ലെടാ അവളെ': ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം, അമ്മക്കു കഴിയണം: ശാരദക്കുട്ടി എഴുതുന്നു ആദ്യസമാഗമത്തിൽ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരണ്ടില്ലെങ്കിൽ അവൾ പുറത്ത്; ഈ 'കന്യകാത്വപരീക്ഷ'യും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്; രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരത്തോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ; രജീഷ് പാലവിള എഴുതുന്നു ഉർജിത് പട്ടേലിനെയും ഗുരുമൂർത്തിയെയും ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹം ചുമത്തി കുറ്റ വിചാരണ ചെയ്യുകയാണ് വേണ്ടത്; ഇത് പോലെയുള്ളവരെ ചുമന്നാൽ സിംബാംബ്വെയിൽ കണ്ടത് പോലെ ഒരു ചാക്ക് നോട്ട് കൊടുത്തു ഒരു കിലോ അരി വാങ്ങേണ്ട അവസ്ഥ വരും: ബൈജു സ്വാമി എഴുതുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "https://ml.wikipedia.org/w/index.php?title=ഫലകം:Country_data_Norway&oldid=2466609" എന്ന താളിൽനിന്നു ശേഖരിച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1995 മാര്‍ച്ച് 16 : ‘എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്, എന്നെ ഞാനാക്കിയ ജനങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നു, ഒന്‍പതരയ്ക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്’; ചാരക്കേസില്‍ ലീഡറുടെ പടിയിറക്കം ഇങ്ങനെ – Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News 1995 മാര്‍ച്ച് 16 : ‘എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്, എന്നെ ഞാനാക്കിയ ജനങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നു, ഒന്‍പതരയ്ക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്’; ചാരക്കേസില്‍ ലീഡറുടെ പടിയിറക്കം ഇങ്ങനെ 22 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണന് നീതി ലഭിക്കുമ്പോള്‍ 1995 മാര്‍ച്ച് 16-ന് തന്‍റെ മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തോട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്‍ നടത്തിയ രാജി പ്രഖ്യാപനം പ്രസക്തമാവുകയാണ്. പാര്‍ട്ടിയില്‍ സമാനതകളില്ലാത്ത ഗ്രൂപ്പ് പോര് നടക്കുന്ന കാലത്ത് എതിര്‍പക്ഷം മാധ്യമങ്ങളെ കൂട്ടു പിടിച്ച് നടത്തിയ നെറി കെട്ട രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പടിയിറങ്ങുന്നതെന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടു തന്നെയാണ് കെ കരുണാകരന്‍ ചാരക്കേസിന്‍റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമ്പോള്‍ അത് മാധ്യമ പ്രവര്‍ത്തകരോട് പറയാതെ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്. ‘എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്. എന്നെ ഞാനാക്കിയ, കോണ്‍ഗ്രസിനെ കാത്തുരക്ഷിക്കുന്ന ഞങ്ങളുടെയെല്ലാം ആശ്രയമായ ജനങ്ങളോട് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 9.30 മണിക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്. പക്ഷേ ഇത് ചെയ്ത ആളുകള്‍ക്ക് ഇതിനി ആവര്‍ത്തിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കില്ല. മാപ്പ് നല്‍കില്ല.’ ഐ.എസ്.ആര്‍.ഒ കേസില്‍ ആരോപണ വിധേയനായ രമണ്‍ ശ്രീ വാസ്തവയെ സംരക്ഷിക്കുന്നുവെന്ന എതിര്‍ ഗ്രൂപ്പുകാരുടെ ശക്തമായ ആരോപണത്തെ തുടര്‍ന്നായിരുന്നു കരുണാകരന്‍റെ രാജി. കരുണാകരന്‍റെ രക്തത്തിനായി മുറവിളി കൂട്ടിയവര്‍ ഇന്നും സുരക്ഷിതരായി ഇരിക്കുകയും നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. തുടര്‍ഭരണം പ്രതീക്ഷിച്ച എല്‍.ഡി.എഫിന്‍റെ മോഹങ്ങളെ തകര്‍ത്ത് രാജീവ് ഗാന്ധിയുടെ ദാരുണ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ യു.ഡി.എഫ് വിജയിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും രൂക്ഷമായ ഗ്രൂപ്പ് പോരിന് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു 1991-1996 ലേത്. ആന്‍റണി പക്ഷത്തായിരുന്ന വയലാര്‍ രവിയെ മറുകണ്ടം ചാടിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ആന്‍റണിയ്ക്കെതിരെ അട്ടിമറി ജയം നേടുന്നു. 1992 കാറപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടി കരുണാകരന്‍ അമേരിക്കയിലേക്ക് പോയ സമയത്ത് അദ്ദേഹത്തിന്‍റെ മാനസ പുത്രന്മാരായി നിന്നിരുന്ന രമേശ് ചെന്നിത്തലയും, ജി കാര്‍ത്തികേയനും, എം ഐ ഷാനവാസും ലീഡര്‍ക്കെതിരെ തിരിയുന്നു. പാമോലിന്‍ അഴിമതിയില്‍ കെ കരുണാകരന്‍ കുറ്റക്കാരനാണെന്ന് ‘എ’ ഗ്രൂപ്പ് നേതാവായ എം.എം. ഹസന്‍ അധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തുന്നു. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കരുണാകരന്‍ ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി സഭയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് 20 എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഉമ്മന്‍ ചാണ്ടി ഹൈക്കാമാന്‍റിന് നല്‍കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് പരാജയപ്പെട്ട് വ്രണിത ഹൃദയനായി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയ എ.കെ ആന്‍റണി നാവിക സേനയുടെ പ്രത്യേക വിമാനമായ രാജഹംസത്തില്‍ കേരളത്തിലെത്തുന്നു. ചാരക്കേസ് തകര്‍ത്തത് നമ്പി നാരായണന്‍റെ ജീവിതമാണ്; കെ. കരുണാകരന്‍റേതല്ല; ഒരേയൊരു ലീഡര്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നവര്‍ ‘മരിച്ചിട്ടും എന്തിനാണ് നിങ്ങള്‍ എന്‍റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നതെ’ന്ന് ചോദിച്ച ഈച്ചരവാര്യരെ ഓര്‍ക്കണം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു. രാവിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ജനറല്‍ വി.കെ. സിംഗ് ഇതിനുശേഷം സൈന്യം നല്‍കിയ ഫെയല്‍വെല്‍ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. താന്‍ സൈനിക മേധാവിയായിരുന്ന 26 മാസക്കാലയളവില്‍ സൈന്യത്തിന്റെ ആഭ്യന്തര സാഹചര്യം മെച്ചപ്പെടുത്താനായെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലും ഇത് മെച്ചപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൈന്യത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായ രീതിയില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താനായെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പിന്തുണയുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. സൈന്യത്തിനും രാജ്യത്തിനും പൊതുവേ അഭിമതനായിരുന്ന ജനറല്‍ വി.കെ. സിംഗ് പക്ഷെ വിവാദങ്ങളോടെയാണ് വിരമിക്കുന്നത്. പ്രായവിവാദവും ടാട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ജനറല്‍ സിംഗിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പൈനാപ്പിള്‍ തൊലി കളഞ്ഞ ശേഷം കനം കുറച്ച് അരിയണം പിന്നീട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. ഈ അരപ്പ് പൈനാപ്പിളില്‍ ചേര്‍ക്കുക, തിളയ്ക്കുമ്പോള്‍ തൈര് ചേര്‍ക്കുക. വാങ്ങിവച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഉപയോഗിക്കുക.ഓണത്തിനുള്ള സ്വാദിഷ്ടമായ പൈനാപ്പിള്‍ കിച്ചടി തയ്യാർ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : State Cabinet decisions | സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം - MarunadanMalayali.com സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധന പരിധിയിലും വർധന വരുത്തും. പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്കാണ് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചത്. 18870 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു. 40,000 രൂപ വരെ കൊടുത്ത് ജീവനക്കാരുടെ കൈയടി നേടി ഏഷ്യാനെറ്റ്; മനോരമ നൽകുന്നത് അടിസ്ഥാന ശമ്പളം; 15,000ത്തിൽ നിയന്ത്രിച്ച് മാതൃഭൂമി; എല്ലാവർക്കും 7500 വീതം നൽകി അമൃത; എല്ലാവർക്കും കൈരളി നൽകുന്നത് 8000; ജനത്തിലും ജീവനിലും ജയ്ഹിന്ദിലും ബോണസില്ല; ഗിഫ്റ്റ് വൗച്ചർ തേടി റിപ്പോർട്ടർ: മലയാളം ചാനൽ ജീവനക്കാർക്ക് ഈ ഓണത്തിന് എന്തുകിട്ടും? സെപ്റ്റംബർ രണ്ടിന്റെ ദേശീയ പണിമുടക്കിനെ നേരിടാൻ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം; ആവശ്യങ്ങൾ മിക്കവയും അംഗീകരിച്ചെന്നും പണിമുടക്ക് അനാവശ്യമെന്നുമുള്ള വാദവുമായി കേന്ദ്ര ധനമന്ത്രി; പ്രതിരോധ, ഔഷധ മേഖലകളിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ ഒടുവിൽ നിവേദനങ്ങളും അപേക്ഷകളും ഫലം കണ്ടു; കെഎസ്ആർടിസിയിൽ ബോണസ് വിതരണത്തിന് പണം അനുവദിച്ച് സർക്കാർ; വൈകിയാണെങ്കിലും ബോണസ് ലഭിക്കുന്ന ആശ്വാസത്തിൽ ജീവനക്കാർ; ബോണസ് ലഭിക്കുക 21000ൽ താഴെ ശമ്പളം ലഭിക്കുന്നവർക്ക്; പ്രതിസന്ധികൾക്കിടയിലും ബോണസ് നൽകാൻ കഴിഞ്ഞ സന്തോഷത്തിൽ തച്ചങ്കരിയും യോഗ അനസ്ലാമികമെന്ന മുസ്ലീലീഗ് വാദത്തോട് യോജിപ്പില്ല; ഇന്ത്യൻ വ്യായാമ മുറയുടെ പ്രചരണവും പരിശീലനവും തുടരും; യോഗയിലെ വർഗ്ഗീയം അംഗീകരിക്കാതെ പോപ്പുലർ ഫ്രണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം. റോഡ്‌ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ, പ്രൊഫ. സുശീൽ ഖന്ന, സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർനടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്. പത്താം ശമ്പളപരിഷ്‌ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കും. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1. മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്ക് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചു. 18870 രൂപയിൽ കൂടുതൽ പ്രതിമാസം ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു. 3. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം. 4. റോഡ്‌ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. 5. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും. ഗുലാത്തി ഇൻസ്റ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ (Prof. Centre for Economics Studies and Planning), പ്രൊഫ. സുശീൽ ഖന്ന, (Prof. Economics and Finance, IIIM, Kolkotha., സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത, SEBI മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോൾഡേഴ്‌സ് എംപവർമെന്റ് സർവ്വീസസ് മാനേജിങ് ഡയറക്ടറും. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർ നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 1. വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം, അണ്ടൂർക്കോണം ചന്തവിള, ജ്യോതിപുരത്ത്, കാർത്തികയിൽ അതുൽകൃഷ്ണയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 2. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാട്ടായിക്കോണം, അരിയോട്ടുകോണം, അശ്വതി ഭവനിൽ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. 3. കൊല്ലം, അഞ്ചൽ, തഴമേൽ ശിൽപ്പം വീട്ടിൽ സന്തോഷ്‌കുമാറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 4. തിരുവനന്തപുരം, കാട്ടാക്കട, കുളത്തുമ്മൽ, മുതുവിളാകത്ത് വീട്ടിൽ മുഹമ്മദ് അഫ്‌സലിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 5. കിണറ്റിൽ വീണ് മരിച്ച കൊല്ലം, കൊട്ടാരക്കര, ചെറിയ വെളിനല്ലൂർ, അരിക്കച്ചാലിൽ ഇർഫാന്റെ കുടുബത്തിന് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 6. പക്ഷാഘാതം ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, ധർമടം, മേലൂർ, ഷീനാ നിവാസിൽ രാധയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. 7. ആലപ്പുഴ, പത്തിയൂർ, എരുവ, പടിഞ്ഞാറു മുറിയിൽ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 8. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, മഴുവന്നൂർ, അമ്പലത്തുംകുടി വീട്ടിൽ മോഹനന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. 9. അപകടത്തെത്തുടർന്ന് രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, കോടിയേരി, കൊപ്പരക്കളം, സ്വസ്തികയിൽ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. 10. കണ്ണൂർ, ന്യൂമാഹി, മങ്ങാട്, ഷഫ്‌നാസ് വീട്ടിൽ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 11. വാഹനാപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം, ഭരതന്നൂർ, മൂന്നുമുക്ക്, ബിനേഷ് ഭവനിൽ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. 12. പത്തനംതിട്ട, ഏനാദിമംഗലം, മാരൂർ ജോയൻ വില്ലയിൽ ബെൻസി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 13. എറണാകുളം, പിണ്ടിമന, തണ്ടിയേൽ പുത്തൻപുരയിൽ രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 14. വാഹനാപകടത്തിൽ മരിച്ച മലപ്പുറം, തിരൂർ, കൊടക്കൽ, ചെറുപറമ്പിൽ വീട്ടിൽ അയൂബിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 15. ഇടുക്കി, തൊടുപുഴ, കൈതക്കോട്ടുകരയിൽ, ആലൂർവീട്ടിൽ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 16. ഓടയിൽ വീണ് മരിച്ച കോഴിക്കോട്, പന്തീരംകാവ്, തിരുനെല്ലി, മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു. 17. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സയിൽ കഴിയുന്ന കോഴിക്കോട,് കൊയിലാണ്ടി, നടുവണ്ണൂർ ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു. പാലക്കാട് കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു; 60കാരന്റെ കൊലപാതകത്തിൽ ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു പൊതുമരാമത്ത് വഴി റോഡ് വേണമെന്ന് ലീഗ് നേതൃത്വം; ഗ്രാമപഞ്ചായത്ത് താൽപര്യമുള്ള സ്ഥലത്തിലൂടെ റോഡ് വേണമെന്ന് കോൺഗ്രസ് നേതൃത്വവും: ഭൂമിവാതുക്കൽ പാക്കോയി റോഡിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ റോഡിന്റെ പേരിൽ കടിപിടിയുമായി കോൺഗ്രസും ലീഗും: കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ജില്ലാ യൂത്ത് ലീഗ് നേതാവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലും വൈറൽ പത്തംക്ലാസിൽ പഠിക്കുമ്പോഴുള്ള നഗ്ന വീഡിയോ; പോൺസൈറ്റിലെത്തിയ വീഡിയോയ്ക്ക് ഒപ്പം ഫോട്ടോയും കണ്ടെത്തി വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരണം; ഡാഡി കൂളും ഷുഗർ ഡാഡിയും കുടുക്കിയത് നബീലിനേയും സിദ്ദീഖിനേയും; തിരുവനന്തപുരത്ത് പൊലീസ് പിടികൂടിയ പോക്‌സോ കേസ് ഇങ്ങനെ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരൂരങ്ങാടി: മമ്പുറത്ത് പുതുതായി നിര്‍മിക്കുന്ന പാല ത്തിന്റെ പ്രവൃത്തി റെക്കോര്‍ഡ് വേഗതയില്‍ പുരോ ഗമിക്കുന്നു. രാത്രിയും പലകലുമായിട്ടാണ് പ്രവൃത്തി നട ക്കുന്നത്. തിരൂരങ്ങാടി-വേങ്ങര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പരപ്പനങ്ങാടി- മലപ്പുറം സംസ്ഥാന പാതയില്‍ നിന്നും മമ്പുറം മഖാം വഴി ദേശീയപാത 17ല്‍ വി കെ പടിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 21കോടി രൂപയാണ് ചെലവ്. ഒരുവര്‍ഷം മുമ്പ് ആരം ഭിച്ച പ്രവൃത്തി സര്‍ക്കാറിന്റെ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിഗണനയിലാണ് നടക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി നിശ്ചയിച്ച കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നത്. പുഴയുടെ ഇരു കരകളും തമ്മില്‍ 17 മീറ്റര്‍ ഉയര വ്യത്യാസമുള്ളത് കൊണ്ട് കര്‍വിംഗ് ആന്റ് സ്ലോപ്പിംഗ് രീതിയാണ് പാലത്തിന്റെ നിര്‍മാണം. സിമന്റ് കോണ്‍ഗ്രീറ്റ് പൈല്‍ ഫൗണ്ടേഷനില്‍ നിര്‍മിക്കുന്ന പാലത്തിന് 2500 മീറ്റര്‍ നീളത്തിലുള്ള 10 സ്പാനുകളിലായി 250 മീറ്റര്‍ നീളവും 830 മീറ്റര്‍ ടാര്‍ ഉപരിതലത്തോടുകൂടി നടപ്പാതയടക്കം 12മീറ്റര്‍ വീതിയുമാണുള്ളത്.തിരൂരങ്ങാടി ഭാഗത്ത് 30മീറ്ററും മമ്പുറം ഭാഗത്ത് 60മീറ്ററും സമീപന നിരത്തുകളുമുണ്ട്. മമ്പുറം ഭാഗത്ത് കാലുകളുടേയും പാലത്തിന്റെയും നിര്‍മാണം മുക്കാല്‍ ഭാഗവും ഇതിനകം കഴിഞ്ഞിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ ഇരുപാര്‍ശ്വങ്ങളും കോണ്‍ഗ്രീറ്റ് മതില്‍കെട്ടി മണ്ണിട്ട് നികത്തുന്നതും ഏറെക്കുറെ നടന്നു കഴിഞ്ഞു. പുഴയിലെ ഒരുകാലിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സ്പാനിംഗ് നടക്കുന്നുണ്ട്.പുഴയില്‍ തിരൂരങ്ങാടി ഭാഗത്തുള്ള രണ്ടുകാലിന്റേയും പ്രവൃത്തിയാണിപ്പോള്‍ നടക്കുന്നത്. ഈ ഭാഗത്ത് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ മറ്റു പ്രവൃത്തികള്‍ ആവശ്യമായി വരില്ല. ഈപാലം യാഥാര്‍ഥ്യമാകുന്നതോടെ മമ്പുറം മഖാം ദേശീയ പാതയിലേക്കുള്ള യാത്രവളരെ എളുപ്പമാകും. Previous articleസര്‍ക്കാറും മാനേജ്‌മെന്റും വാക്ക് പാലിച്ചില്ല; തോട്ടം തൊഴിലാളികള്‍ രണ്ടാംഘട്ട സമരത്തിന് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നാളെ പിറന്നാള്‍ ആഘോഷിക്കുന്ന നമ്മടെ ചാക്കോച്ചന്‍ മധുര വാര്‍ത്ത നല്‍കുന്നു. ഇത്തവണ പൊന്നോമനകള്‍ക്കാണ് ചക്കോച്ചന്‍റെ മധുര സമ്മാനം. പിറന്നാളിന്‍റെ ഭാഗമായി ചാക്കോച്ചന്‍ നാളെ ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കും. ചാക്കോച്ചന്‍ ലൗവ്വേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയുമാണ് ഈ നന്മയ്ക്കുപിന്നില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്‍റെ സ്നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ‘ചാക്കോച്ചന്‍ ലോവേഴ്സ്’ ആണ് ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിര സമ്മാനമാണ് ചാക്കോച്ചന്‍ ലൗവ്വേഴ്സ് സമ്മാനമായി നല്‍കുന്നത്. മാത്രമല്ല ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് ബ്ലഡ്ഡ് ഡൊണേഷന്‍ ക്യാമ്പും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതേപ്പറ്റി കുഞ്ചാക്കോ ബോബന്‍ തന്നെ ഫേസ്ബുക്ക് ലൈവിലെത്തി പങ്കുവെച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സീറോ-മലബാര്‍ സഭയുടെ ഐടി വിഭാഗമായ ഇന്‍റര്‍നെറ്റ് മിഷന്‍ ഒരു പുതിയ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തതില്‍ അതിയായ സന്തോഷം തോന്നി (സത്യദീപം, ലക്കം 6). സഭയും ആധുനിക വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ഉള്‍ക്കൊണ്ടു മുന്നേറുന്ന തു പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും കൃത്യതയും പുതുതലമുറയ്ക്കു സ്വീകാര്യവുമായി തീരും. പക്ഷേ, ഇടവകകളില്‍ വികാരിയച്ചന്മാര്‍ക്ക് ആധുനിക ടെക്നോളജി ഉപയോഗത്തില്‍ താത്പര്യമില്ലെങ്കില്‍ എല്ലാം പഴ യ വിധത്തില്‍ മാത്രമേ നടക്കുകയുള്ളൂ എന്നു വരുന്നത് ആശാവഹമല്ല. ഇതിനെല്ലാം ഒരു ഏകീ കൃത രൂപവും സ്വഭാവവും രീതിയും ഉണ്ടാകണം. എല്ലാം രജിസ്റ്ററില്‍നിന്നും എടുത്തു പ്രിന്‍റ് ചെയ്തു കൊടുക്കണം. അതിനു തക്കതായ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എല്ലാ ഇടവകയ്ക്കും ലഭ്യമാക്കണം. ഓരോ ആഴ്ചയിലെയും വിവാഹ, ജന്മദിന വാര്‍ഷികക്കാരുടെ പേരുകള്‍ കണ്ടെത്തി അവരെ പേരു ചൊല്ലി പ്രാര്‍ത്ഥിച്ച്, ആശംസിച്ചാല്‍ സഭയിലും ഇടവകയിലും കൂട്ടായ്മകള്‍ക്കു പുതിയ മാനങ്ങളും പു ത്തന്‍ ഉണര്‍വും സൃഷ്ടിക്കാന്‍ കഴിയും. ഇതും ഒരു പ്രേഷിതപ്രവര്‍ത്തനം തന്നെ. ഇത്തരം കാര്യങ്ങളില്‍ സഹായിക്കാന്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള സിസ്റ്റര്‍ മാരുടെയും ഇടവകാംഗങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തുവാനും കഴിയും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : #ധ ീരജവാൻ_ആന്റണിക്ക്_വിടനൽകി_ഉദയംപേരൂർ #ഭ ാരത്മാതാക്കിജയ് അന്ത്യോപചാരത്തിന് ആയിരങ്ങൾ #വ ീർജവാൻ #ജയ ്ജവാൻ #ജയ ്ഹിന്ദ് #Supremesacrifice #Udayamperoor #BraveSonOfIndia #IndianSoldier #Kerala കശ്മീരില്‍ വീരമൃത്യു വരിച്ച ലാന്‍സ്നായിക് ആന്റണി സെബാസ്റ്റ്യന് ജന്മനാടിന്റെ യാത്രാമൊഴി. രാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ ധീരജവാനെ അവസാനമായി ഒരുനോക്കു കാണാന്‍ ഉദയംപേരൂരിലെ വീട്ടിലേക്ക് നിരവധി പേരാണ് എത്തിയത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് ആറരയോടെ ഇരിങ്ങാലക്കുട മുരിയാട് പള്ളി സെമിത്തേരിയില്‍ നടന്നു. ബുധനാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉദയംപേരൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേരാണ് ധീരജവാന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.#vipinpj #VipinPulimoottil . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ ഇപ്പോള്‍ ആകെയുള്ള ഒരു കുറവ് ചൊവ്വയിലേക്ക്‌ വാണം വിടാത്തത് തന്നെ ആണല്ലോ അല്ലേ ???!!! ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുകയോ. വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം തന്നെ ലഭിക്കുന്ന ചില സ്ഥാനമാനങ്ങള്‍ ഉണ്ട് - വികസന വിരോധി, ശാസ്ത്ര വിരോധി, ഇന്ത്യയെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ നീണ്ടു പോകും ആ പട്ടിക... ഉറക്കാത്ത അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന വീടു പോലെയും, ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയും സൂപ്പര്‍ പവര്‍ പദവി നേടിയെടുത്തിട്ട് നമുക്ക്‌ എന്ത് പ്രയോജനം ? രാജ്യത്തെ വലിയൊരു വിഭാഗം പട്ടിണിയും, ദാരിദ്ര്യവും അനുഭവിക്കുമ്പോള്‍ നമ്മള്‍ ലോക ശക്തി ആണ് എന്ന് ഊറ്റം കൊള്ളുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ??? ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ എസ് ആര്‍ ഒയില്‍ നിന്ന് പോലും പുറത്ത്‌ വന്നു കൊണ്ടിരിക്കുന്നത് അഴിമതിയുടെയും, ചക്കൊളത്തി പോരിന്റെയും കഥകള്‍ ആണ്. ഇന്നലത്തെ ഹീറോ ആയിരുന്ന മാധവന്‍ നായരും മറ്റും ഇന്ന് സര്‍ക്കാര്‍ വിലക്കുകള്‍ നേരിടുകയാണ്. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കുന്ന ജി എസ് എല്‍ വിയെ ആകാശത്തേക്ക് വിടുമ്പോള്‍ എത്തി ചേരുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ ആണ്. അങ്ങിനെ അടിസ്ഥാനമായി പരിഹരിക്കേണ്ടതും, ഗവേഷണങ്ങള്‍ നടത്തേണ്ടതുമായ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തേയും, ശാസ്ത്ര മേഖലയേയും നോക്കി കൊഞ്ഞനം കുത്തുമ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ ചൊവ്വയിലേക്ക്‌ വാണം വിടാന്‍ നോക്കുന്നത് !!! നമ്മള്‍ ഇപ്പോഴും യുദ്ധവിമാനങ്ങളും മറ്റു ആയുധങ്ങളും അന്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഈ ഇടപാടുകളില്‍ എല്ലാം നടക്കുന്ന അഴിമതികളും പരസ്യമായ രഹസ്യമാണ്. ഇങ്ങിനെ കോടികള്‍ മുടക്കി വാങ്ങുന്ന പല യുദ്ധവിമാനങ്ങളും തകര്‍ന്നു വീഴുന്നത് നമ്മുടെ മാധ്യമങ്ങളിലെ ഉള്‍പേജുകളിലെ ചെറിയ കോളം വാര്‍ത്തയായി ഒതുങ്ങുന്നു. ഇത്തരം വിമാനങ്ങളും, ആയുധങ്ങളും എല്ലാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ട് പോരേ ചൊവ്വയിലേക്കുള്ള വാണം വിടല്‍ ??? അമേരിക്ക പോലുള്ള ആനകള്‍ പിണ്ഡം ഇടുന്നത് കണ്ടിട്ട്, ഇന്നും പോത്തിന്റെ അവസ്ഥയിലേക്ക് പോലും എത്താത്ത നമ്മള്‍ ആന പിണ്ഡം ഇടാന്‍ ശ്രമിക്കുന്നത്, രാജ്യത്തെ പട്ടിണി പാവങ്ങളോടും, മറ്റും കാണിക്കുന്ന അവഹേളനവും, ക്രൂരതയും അല്ലേ ??? ഇന്ത്യ ഒരു സമ്പന്ന രാഷ്ട്രവും, പട്ടിണി ഇല്ലാത്ത രാഷ്ട്രവും ആണെങ്കില്‍ ഈ ചെലവ് ഒന്നും അനാവശ്യം അല്ല. രാഷ്ട്രപതി കോടികളുടെ യാത്ര നടത്തിയാല്‍ അതും അനാവശ്യം അല്ല. എന്നാല്‍ പട്ടിണി കിടക്കുന്നവര്‍ ധാരാളം ഉള്ള നാട്ടിലെ ഭരണാധികാരികള്‍ പട്ടിണിക്കാണ് പരിഹാരം കാണേണ്ടത്. അല്ലാതെ കോടികള്‍ ചിലവിട്ടു ചൊവ്വയിലെ പാറ തുരക്കുകയല്ല വേണ്ടത്‌. "പട്ടിണി മാറ്റാന്‍ സ്വിസ്സ് ബാങ്കിലെ കള്ളപ്പണം ഉപയോഗപ്പെടുത്തിയാല്‍ പോരേ, എന്തിനാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നത് ?" എന്ന അഭിപ്രായം പങ്കുവെക്കുന്നവരും ഉണ്ട്. പട്ടിണിയും, ദാരിദ്ര്യവും മാറ്റാന്‍ ഏതു പണം ഉപയോഗപ്പെടുത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഏതെങ്കിലുമൊക്കെ പണം ഉപയോഗപ്പെടുത്തി പട്ടിണിയും, ദാരിദ്ര്യവും മാറ്റിയ ശേഷം ചൊവ്വയിലേക്കോ, വേണമെങ്കില്‍ പ്ലൂട്ടോയിലേക്കോ വാണം വിട്ടോള്ളൂ.... പെട്രോള്‍ വില വര്‍ദ്ധനയിലൂടെയും മറ്റും രാജ്യത്തെ പൗരന്മാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇതൊന്നും മനസ്സിലാക്കതെയോ, ഉള്‍കൊള്ളാതെയോ, ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താതെയോ ചൊവ്വയിലേക്ക്‌ വാണം വിടാന്‍ താല്‍പര്യം കാണിക്കുന്നവര്‍ അഴിമതി നടത്താന്‍ ഉള്ള പുതിയ മേഖലകള്‍ കണ്ടെത്തുകയാണ് എന്ന് വല്ലവരും സംശയിച്ചാല്‍ അതിനെ നമുക്ക്‌ കുറ്റപ്പെടുത്താന്‍ കഴിയുമോ ??? "ദാരിദ്ര്യം മൊത്തം നിര്‍മ്മാര്‍ജനം ചെയ്ത ശേഷം മാത്രമേ എല്ലാ ശാസ്ത്ര ഗവേഷണങ്ങളും നടത്താന്‍ പാടുള്ളൂ" എന്ന ഒരു നിലപാടും എനിക്കില്ല. എന്നാല്‍ ഒരു ദരിദ്ര രാജ്യം ഗവേഷണങ്ങളും മറ്റും നടത്തുമ്പോള്‍ അതിനു വ്യക്തമായ മുന്‍ഗണനാ ക്രമം ഉണ്ടാവണം. ചൊവ്വ ഗവേഷണത്തേക്കാള്‍ അത്യാവശ്യം ഉള്ള ഒരു പാട് കാര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര മേഖലയില്‍ അവശേഷിക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ നടത്തുന്ന അഴിഞ്ഞാട്ടം കണ്ടു അതിനു പിന്നാലെ പോവുകയല്ല ഇന്ത്യ ചെയ്യേണ്ടത്‌. "നാം ഗവേഷണത്തിനായി ചിലവൊഴിക്കുന്ന പണം കൊണ്ട് എന്ത് ഗുണമാണ് രാജ്യത്തിലെ സാധാരണക്കാര്‍ക്ക് ഉണ്ടാവുക ?" എന്ന് വ്യക്തമായി ചിന്തിക്കണം. "അടിസ്ഥാന കാര്യങ്ങളില്‍ മുടന്തുമ്പോള്‍ മേനി പറഞ്ഞു നടക്കാന്‍ ചൊവ്വയിലേക്ക്‌ കോടികള്‍ നിറച്ച വാണം അയച്ചത് കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന് എന്ത് ഗുണം ആണ് ലഭിക്കുക ?" എന്ന് ആയിരം വട്ടം ചിന്തിക്കണം. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും, നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും സല്‍ബുദ്ധിയും, വിവേകവും ഉണ്ടാവാന്‍ ഉള്ള മാര്‍ഗ്ഗങ്ങളെ പറ്റിയുള്ള ഗവേഷണം ആണ് ഏറ്റവും അത്യാവശ്യമായി നടക്കേണ്ടത്. നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ അധികവും മേലോട്ട് നോക്കി ഇരിക്കുന്നവരാ... ഇനിയിപ്പോ അങ്ങനെ ഇരിക്കുമ്പോള്‍ ചൊവ്വയിലേക്ക് നോക്കി അഭിമാനം കൊള്ളാമല്ലോ..... ഭാവിയില്‍ നമ്മുടെ രാഷ്ട്രീയക്കാരോക്കെ അങ്ങോട്ട്‌ പൊയ്ക്കോട്ടേ എന്നതിന് വേണ്ടിയാണ് എങ്കില്‍.. ഇതിനു സമ്മതം...ഇവിടെ നമുക്ക് സമാധാനം കിട്ടുമല്ലോ.. ഇത്തരം വാണം വിടലിന്‍റെ പ്രസക്തി വളരെ വലുതാണ്‌...... അത് മനസ്സിലാക്കാന്‍ കുറച്ച് താമസിച്ചാലും പിന്നീട് മനസ്സിലാക്കും..... വാണം വിടലിന് തീര്‍ച്ചയായും പ്രസക്തി ഉണ്ട്. ഓരു സംശയവും ഇല്ല. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കാള്‍ വലിയ പ്രസക്തി ചൊവ്വയിലേക്ക്‌ വാണം വിടുന്നതില്‍ ഇല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. വാണം വിടല്‍ നടക്കട്ടെ , ചിലപ്പോള്‍ ഈ പട്ടിണിപാവങ്ങളെ വാണത്തില്‍ കയറ്റി അങ്ങോട്ടയക്കാനുള്ള പദ്ധതിയും ഉണ്ടാകും <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അതും നിര്‍ത്തലാക്കണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം.അതിനെ കുറിച്ചുള്ള പോസ്റ്റും ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്.ഹജ്ജ്‌ സബ്സിടിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക. ഹര്‍ത്താലുകളും, തിരഞ്ഞെടുപ്പിന്റെ അനാവശ്യ ചിലവുകളും എല്ലാം നിയന്ത്രിക്കുക തന്നെ വേണം ഒരു സംശയവും ഇല്ല. പിന്നെ പറയാന്‍ ഉള്ളത് എന്തായാലും, അത് സ്വന്തം വ്യക്തിത്വം പ്രകടിപ്പിച്ചു കൊണ്ടാവുമ്പോള്‍ അത് ധീരതയാണ് !!!! എന്തിനേയും ഏതിനെയും കണ്ണും പൂട്ടി കുറ്റം പറയുക, നല്ലത് കണ്ടാല്‍ പോലും അംഗീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുക, സ്വന്തം രാജ്യത്തെയും അതിലെ സൗകര്യങ്ങളെയും, ഭാരനകര്ത്താക്കളെയും കുറ്റം പറയുക, ഇവ എല്ലാ ഭാരതീയന്റെയും മുഖമുദ്രയാണ്. നമ്മുടെ രാജ്യം എത്രത്തോളം വളര്ന്നുവെന്നും എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കുവാന്‍ നമ്മള്‍ തിരഞ്ഞെടുത്ത ഭരണകൂടമുണ്ട്. ഇവിടെ വാണക്കാര്യം പറഞ്ഞു സമയം കളയണോ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഓരോ തവണയും മാറി മാറി കുത്തുമ്പോള്‍ ഉണ്ടാവുന്നത് അല്ലേ ഈ തിരഞ്ഞെടുത്ത ഭരണ കൂടം എന്ന് പറയുന്നത് ?? ഈ തിരഞ്ഞെടുത്ത ഭരണകൂടം അഴിമതിയും മറ്റും നടത്തുന്നത് ഒന്നും നിങ്ങള്‍ കാണുന്നില്ലേ ? അതോ തിരഞ്ഞെടുത്ത ഭരണകൂടം എന്ത് ചെയ്താലും അതിനു എതിരെ പ്രതികരിക്കരുത് എന്നോ ??? വാണക്കര്യത്തെക്കാള്‍ പട്ടിണിക്കാര്യം ആണ് പറഞ്ഞിട്ടുള്ളത്‌. ഇന്ത്യയില്‍ പട്ടിണിക്കാര്യത്തിനു വേണ്ടി എത്ര പറഞ്ഞാലും അത് സമയം പാഴാക്കല്‍ ആവില്ല !!! ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ചൊവ്വയിലേക്ക്‌ വാണം എത്തിക്കണം എന്നതില്‍ അല്ല. ആമാശയത്തിന് വിശപ്പ്‌ അറിയാതിരിക്കാന്‍ ഉള്ള തരത്തില്‍ എങ്കിലും ഭക്ഷണം കഴിക്കാന്‍ കഴിയണം എന്നതാണ്. ദിവസം ഒന്നോ രണ്ടോ നേരം എങ്കിലും വായിലൂടെ വല്ലതും അകത്താക്കണം എന്നതാണ്. അതാണ്‌ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നവും , അടിസ്ഥാന പ്രശ്നവും... അനോണീ,ചൊവ്വയിലേക്ക്‌ വാണം വിട്ട് വികസിപ്പിക്കുന്നതിനുമുന്പ്‌ അന്യരാജ്യങ്ങളിലേക്ക് എരക്കാന്‍പോവുന്ന സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കണം എന്ന് പറയുന്നതാണോ വികസന വിരോധം?പട്ടിണിക്കാരുടെ വിഷമം അറിയില്ലെങ്കില്‍ അത് പറയൂ.മൂന്നും നാലും നേരം വെട്ടിവിഴുങ്ങിയവന് ചൊവ്വയിലേക്ക്‌ വാണം വിടാന്‍ തോന്നും.പട്ടിണിക്കാരന് തന്റെ കുടംബത്തിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാലേ വികസനമാവൂ.മനുഷ്യജീവന്റെ വില മനസ്സിലാക്കാത്ത നിങ്ങളോട് സഹതാപവും പുച്ഛവും തോന്നുന്നു. നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്; അനോണിക്ക് മനുഷ്യജീവന്റെ വിലയറിയില്ല. അനോണിക്ക് അറിയാവുന്നത് അനോണിയുടെ ജീവന്റെ വിലയും അനോണി മൂന്നും നാലും നേരം വെട്ടിവിഴുങ്ങുന്നതിനിടയില്‍ കിട്ടുന്ന സമയത്തിനുള്ളില്‍ ഉണ്ടാക്കിവിടുന്ന കണക്കറ്റ എണ്ണം അനോണികുട്ടികളുടേയും അവര്‍ പടച്ചുവിടുന്ന പുതിയ തലമുറയിലെ എണ്ണമറ്റ അനോണി-പെരക്കുട്ടികളെയും, അങ്ങനെ ബെല്ലും ബ്രേക്കും ഇല്ലാതെ ആവര്‍ത്തിക്കുന്ന അനോണി എന്ന ജീവിവര്‍ഗത്തിലെ പട്ടിണിയില്ലാത്ത കോടിക്കണക്കിന് അനോണികളുടെയും ജീവന്‍റെ വില മാത്രമാണ് : ഇതെല്ലാം കൂടെ ഭാഗ്യവശാല്‍ ഒരു അര രൂപയോളം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരായ മറ്റ് അനോണികള്‍ പറയുന്നത്. പിന്നെ വികസന വിരോധം? അനോണിക്ക് തന്‍റെ സുനാപ്പിയുടെയും അതിലൂടെയുള്ള വികസനത്തോടും മാത്രമാണ് താല്പര്യമുള്ളത്.അത് വികസിച്ചു വികസിച്ചു ചൊവ്വ വരെ എത്തിയാല്‍ അനോണിക്ക് സന്തോഷം മാത്രം. Mr.Sakeer, നിങ്ങളോട് അനോണിക്ക് സഹതാപമോ പുച്ഛമോ തോന്നുന്നെയില്ല, കാരണം നിങ്ങള്‍ അനോണിയെ പോലെയേ അല്ല. നിങ്ങള്‍ ഇന്ത്യ മഹാരാജ്യത്തിലെ ഓരോ വിശക്കുന്ന പൌരനും രാവിലെ മുതല്‍ വൈകുന്നേരം വരെ കാല്‍നടയായി ഭക്ഷണം എത്തിക്കുകയും, താങ്കള്‍ ആഹാരം ഒരുനേരം മാത്രം ആതും വെട്ടിവിഴുങ്ങതെയാണ് കഴിക്കുന്നതെന്നും ; അന്യരാജ്യങ്ങളില്‍ നിന്നും എരന്ന്‍ കിട്ടുന്ന ചോറും പപ്പടവും എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്നും അതെങ്ങനെ കഴിക്കണമെന്നും നിശ്ചയമുള്ള ആളാണെന്നും അനോണിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അനോണിക്ക് ബഹുമാനം കലശലായി അനുഭവപ്പെടുന്ന അത്യന്തം അപൂര്‍വമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്. അനോണിക്ക് ജീവന്റെ വില അറിയില്ല എന്നത്‌ അനോണിയുടെ കമന്റ് വായിച്ചപ്പോള്‍ തന്നെ മനസ്സിലായി.അത് അനോണി സമ്മതിച്ചു ഭവ്യതപ്പെടേണ്ടതില്ല.അനോണിയുടെ വികസനം അനോണിയുടെ സുനാപ്പികാര്യത്തില്‍ മാത്രമാണെന്ന് സമ്മതിച്ചതും നന്നായി.ചൊവ്വയിലേക്ക്‌ വാണം വിട്ടില്ലെന്കിലും സുനാപ്പി വികസനം നടത്താമല്ലോ.നിങ്ങളോട് ശരിക്കും പുച്ഛം തോന്നി.ഇപ്പൊ കൂടുതലായി തോന്നി.ഇന്ദ്യാമാഹാരാജ്യെത്തെ ഓരോ പൌരനും ഭക്ഷണം കൊടുക്കാനുള്ള ചുമതലയും ഉത്തരവാദിത്വവും സക്കീറിനാണോ,ചൊവ്വയിലേക്ക്‌ വാണംവിടുന്ന സര്‍ക്കാരിനാണോഎന്ന് പോലും മനസ്സിലാക്കാനുള്ള സാമാന്യബോധംമില്ലാത്ത അനോണിയോടുള്ള പുച്ഛവും സഹതാപവും കൂടി.അന്യരാജ്യങ്ങളില്‍ നിന്ന് എരന്നു വാങ്ങുന്ന വിമാനവും പപ്പടവും തമ്മില്‍ ഉള്ള വ്യതാസംപോലും അനോണിക്ക് മനസ്സിലാക്കാനുള്ള ബോധംമില്ലാതെ പോയല്ലേ.ബോധം ഉള്ളവരെ കാണുമ്പോള്‍ അനോണി നല്ലം ബഹുമാനിചോള്ളൂ.ഒരു കുഴപ്പവും അതിലില്ല. സംഗതി പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമ തന്നെയാണ്, രണ്ടുന്‍ വേണും പട്ടിണിയും മാറണം, വാണവും വിടണം, നമ്മുക്കും പറയാലോ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ടെന്നു ആരു എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണ്. അധികാര സമ്പന്ന വര്‍ഗം അത് കണ്ടിലെന്നു നടിക്കുന്നു. കാരണം ഈ ദരിദ്രരില്‍ പലര്‍ക്കും വോട്ടവകാശം ഇല്ല. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ദിവസം മുഴുവനും ജോലി ചെയ്യുന്ന ലക്ഷകണക്കിന് ആളുകള്‍ ഉള്ള നമ്മുടെ രാജ്യം ചൊവ്വയിലേക്ക് പര്യവേഷണ "വാണം" വിടുന്നത് ഒരിന്ത്യന്‍ എന്നാ നിലക്ക് ഞാന്‍ എതിര്‍ക്കുന്നു... 'എന്റെ രാജ്യം ചൊവ്വയില്‍ ആധിപത്യം സ്ഥാപിച്ചു' എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് 'എന്റെ രാജ്യത്തില്‍ ഈ വര്ഷം ഒരു ശതമാനം ദരിദ്രര്‍ കുറഞ്ഞു' എന്നതാണ്.. (ഇങ്ങനെയൊരു ലേഖനം എഴുതിയതിനു ടോക്ടരിക്കക്ക് ഒരുപാട് നന്ദി) ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപെടെണ്ട്താണ് , അതിനു ഇനിയും കൂടുതല്‍ പ്രധ്യാന്യം വേണം , പക്ഷെ ചൊവ്വ പരിവേഷണം പോലെയുള്ള വന്‍ പദ്ധതികള്‍ക്ക് നയതന്ദ്രപരമായും പ്രാധാന്യങ്ങള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ് . ദുരിതാശ്വപ്രവര്‍ത്തനങ്ങള്‍ക്കും അയാള്‍ രാജ്യങ്ങളില്‍ സംഭവിക്കുന്ന കേടുതികള്‍ക്കും ഇന്ത്യ വന്‍തുകകള്‍ സംഭാവന ചെയ്യാറുണ്ട്.അതൊകെ ഒരു മോശം കാര്യം ആണെന്ന് എന്തോ പുണ്യാളനു വിശ്വസിക്കാന്‍ ആവുന്നില്ല. എന്തായാലും താങ്കളുടെ കുറുപ്പിനോട് ഉദേശശുദ്ധിയോടു പൂര്‍ണ്ണമായ വിയോജിപ്പില്ല ,അതുകൊണ്ട് അടുത്ത പോസ്റ്റില്‍ കാണാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, കെടുതികള്‍ക്കും സംഭാവാന നല്‍കുമ്പോള്‍ അവിടെ മനുഷ്യ ജീവന് സംരക്ഷണം നല്‍കാനും, ആശ്വാസം നല്‍കാനും ഉള്ള ശ്രമം തന്നെയാണ് നടക്കുന്നത്. ഒരു സംശയവും ഇല്ല. അത്തരം കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും വേണം. കാരണം നമ്മളും നാളെ ആ അവസ്ഥയില്‍ എത്തിക്കൂടാ എന്നില്ല. എന്നാല്‍ ചൊവ്വയിലേക്ക്‌ വാണം വിടുന്നത് കൊണ്ട് എത്ര മനുഷ്യജീവന് ആണ് ആശ്വാസം ലഭിക്കുക ? രാജ്യത്തിന്റെ പട്ടിണി മാറണം. അത്യാവശ്യം തന്നെ. എന്നാല്‍ ശാസ്ത്ര സാങ്കേതിക രംഗത്ത്‌ സ്വയം പര്യാപ്തത നമ്മള്‍ കൈവരിക്കണം.. പണ്ട് ഉപഗ്രഹങ്ങള്‍ അയക്കാന്‍ അമേരിക്കക്കും റഷ്യക്കും മാത്രം അറിയാവുന്ന കാലത്താണ് നമ്മള്‍ PSLV ലോഞ്ച് നടത്തിയത്. അന്നും എല്ലാവരും പരിഹസിച്ചിരുന്നു ഇന്ത്യ ആകാശത്തേക്ക് വിടുന്നതെല്ലാം ഇരട്ടി വേഗത്തില്‍ ഭൂമിയിലേക്ക്‌ വരുമെന്ന്. അന്നീ ഉപഗ്രഹങ്ങളുടെ പ്രസക്തിയൊന്നും മനസ്സിലായിരുന്നില്ല. ആധുനിക കമ്മ്യൂണിക്കേഷനും ഇന്റര്‍നെറ്റും ഒക്കെ വരുന്നതിനു മുന്‍പാണത്. നമ്മള്‍ക്കിപ്പോള്‍ ഇത്രയും കുറഞ്ഞ ചിലവില്‍ നെറ്റ് സൌകര്യങ്ങള്‍ ലഭ്യാമായത് അന്നയച്ച ആ താഴേക്ക്‌ പോരുന്ന 'വാണങ്ങളുടെ' പരീക്ഷണങ്ങള്‍ കൊണ്ടാണ്. ചൊവ്വാ ദൗത്യത്തിനും ഇത് പോലെ ഭാവിയിലേക്കുള്ള ചില നേട്ടങ്ങള്‍ ഉണ്ട്. ഭാവിയുടെ ഇന്ധനം ആയേക്കാവുന്ന Rare Earth Elements ഒരു പക്ഷെ ധാരാളമായി നമുക്ക് അവിടെ നിന്ന് ലഭിച്ചേക്കാം.. ( ലഭിക്കാതെയും ഇരിക്കാം ) അന്ന് നമ്മള്‍ ഇന്ന് ഉപഗ്രഹ സംവിധാനത്തില്‍ സ്വയം പര്യാപ്തരായത് പോലെ ഇന്ധനതിലും സ്വയം പര്യാപ്താരാകം.. അനാവശ്യം എന്ന് നമ്മള്‍ നിര്‍വചിക്കുന്നതെല്ലാം അനാവശ്യങ്ങള്‍ അല്ല.. പല രാജ്യങ്ങളും നേടിയ പുരോഗതിക്ക് അടിസ്ഥാനം തന്നെ അവരുടെ foresighted ആയ ഗവേഷണങ്ങള്‍ ആണ്.. കൂടുതല്‍ വിശദമായി ഈ വിഷയത്തെ ഞാന്‍ ഒരു പോസ്റ്റ്‌ ആക്കുന്നുണ്ട്.. എന്തായാലും ഇതൊരു ചര്‍ച്ചക്ക് വേദിയാക്കിയതിനു ആശംസകള്‍ അതെ. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ നമ്മള്‍ സ്വയം പര്യാപ്തത നേടണം. യുദ്ധവിമാനങ്ങളും, ആയുധങ്ങളും സ്വയം ഉണ്ടാക്കാന്‍ കഴിയണം. കുഴല്‍ക്കിണറില്‍ വീണ കുട്ടികളെയും ആളുകളെയും ജീവനോടെ പുറത്തെടുക്കാന്‍ കഴിയണം. ഇപ്പോഴും ഭൂമിയിലേക്ക് മടങ്ങി കൊണ്ടിരിക്കുന്ന ജി എസ് എല്‍ വി വാണത്തെ ഇങ്ങോട്ട് തിരിച്ചു വരാത്ത അവസ്ഥയില്‍ ആക്കണം. അതൊന്നും ചെയ്യാതെ "ചൊവ്വയിലേക്ക്‌ വാണം വിടുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് അതുകൊണ്ട് നമുക്കും ഒന്ന് വിട്ടേക്കാം" എന്ന് കരുതുന്നത് ആണ് തെറ്റ്.സൌരോര്‍ജ്ജം തന്നെ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക്‌ എന്തൊക്കെ ചെയ്യാന്‍ കഴിയും. അതിനുള്ള ഫലപ്രദമായ നടപടികള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു ??? കയ്യില്‍ ഉള്ളവ ഉപയോഗിക്കാതെ ചൊവ്വയിലെ ഇന്ധനത്തില്‍ (ഉണ്ടോ ഇല്ലയോ എന്ന് പോലും തീരുമാനം ആയിട്ടില്‍) എന്ത് അര്‍ഥം ആണ് ഉള്ളത് ??? ഇത്രയും കാര്യങ്ങളും പട്ടിണിയും അവശേഷിക്കുമ്പോള്‍ ആദ്യം ഇന്ത്യക്ക്‌ അത്യാവശ്യമായ കാര്യങ്ങള്‍ ആദ്യം വികസിപ്പിക്കട്ടെ... എല്ലാത്തിനെയും വിമര്‍ശനബുദ്ധിയോടു സമീപിക്കുന്നത് നല്ലതാണ്.പക്ഷെ നന്മ കാണാന്‍ മറന്നു പോകരുത്. രാജ്യത്തിന്റെ പുരോഗതി എന്നാല്‍ എല്ലാ മേഖലകളിലുമുള്ള പുരോഗതി എന്നാണ് .സ്വന്തം രാജ്യത്തിന് വേണ്ടി തങ്ങളുടെ ബുദ്ധിയും പരിശ്രമവുംഉപയോഗിക്കാന്‍ തയ്യാറാകുന്നവരെയൊക്കെ സേവനം അന്യ രാജ്യങ്ങളില്‍ ചെയ്തോളു എന്നാണോ പ്രോത്സാഹിപ്പിക്കേണ്ടത്.ചന്ദ്രയാന്‍ വിജയിച്ചില്ലേ? ഭാവിയില്‍ ചൊവ്വപര്യവേഷണവും അങ്ങനെയാകണം.പട്ടിണി മാറ്റേണ്ടതാണ്, ഇതൊക്കെ ഉപേക്ഷിച്ചാല്‍ ഇവിടുത്തെ പട്ടിണി മാറുമെന്ന് ഒരു ഉറപ്പുമില്ല.ശാസ്ത്രത്തിന്റെ എല്ലാ മേഖലകളും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.അതെല്ലാം ഉപേക്ഷിച്ചാലോ. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത്‌ എങ്ങനെ പട്ടിണി മാറ്റണം.ആധുനിക സൌകര്യങ്ങള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ.ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന എത്രയാളുകള്‍ ഉണ്ടാകും.ചിലപ്പോള്‍ ഐ.ടി. മേഖലയില്‍ കണ്ടേക്കും.ഇല്ലെങ്കില്‍ അവര്‍ക്കു തൊഴിലിനെ ബാധിക്കുമെന്നത് കൊണ്ട്. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി എങ്ങനെ ജോലി ചെയ്യാതിരിക്കാംഎന്നു ചിന്തിക്കുന്നവര്‍ എത്രയോ ഉണ്ടാകും.തൊഴിലുറപ്പ് പദ്ധതിയെന്ന പേരില്‍ ഇപ്പോള്‍ ഒരു പരിപാടി നടക്കുന്നുണ്ടല്ലോ.അതിന്റെയൊക്കെ നേട്ടം എത്രയ്ക്കുണ്ട് .എവിടെയായാലും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്ക് "പണി" കൊടുക്കാന്‍ നോക്കും. ഇന്ത്യക്ക് ഏറ്റവും ആവശ്യമായ കണ്ടത്തലുകള്‍ എല്ലാം നടത്തിക്കഴിഞ്ഞ ശേഷം ശാസ്ട്രഞ്ഞര്‍ ബോറടിച്ച് ഇരിക്കുമ്പോള്‍ ഒരു ചൊവ്വാ പര്യവേഷണം നടത്താന്‍ തീരുമാനിച്ചതോന്നും അല്ലല്ലോ... ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലെയും ഗവേഷണം ഉപേക്ഷിക്കണം എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്. ഈ പോസ്റ്റില്‍ ചൊവ്വ പര്യവേഷണത്തെ പറ്റി മാത്രം ആണ് പറഞ്ഞിട്ടുള്ളത് അല്ലാതെ എല്ലാ ശാസ്ത്ര ഗവേഷണങ്ങളെയും അല്ല എന്ന് ആദ്യം മനസ്സിലാക്കുക. പിന്നെ ഈ ചോവ്വയിലെക്കുള്ള വാണം വിടല്‍ നോക്കി നിന്നാല്‍ "നോക്കുകൂലി" കിട്ടുമെങ്കില്‍ എന്തിനേം അനുകൂലിക്കാന്‍ ഞാനും റെഡി.. :P ശാസ്ത്രത്തിന്റെ മുന്നേറ്റം നല്ലതുതന്നെ...പക്ഷെ പട്ടിണിക്കാരായ സാധാരണ ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത്തരത്തില്‍ ഉള്ള സമ്പ്രദായം വേണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്...ഇത്തരത്തില്‍ ചിന്തനീയമായ പോസ്റ്റുകള്‍ ഇടുന്ന ഡോക്ടര്‍ക്ക്‌ ആശംസകള്‍... അല്ലെങ്കിലും 'മേലാളന്മാര്‍ 'വികസിപ്പിച്ച് വികസിപ്പിച്ച് 'കീഴാളന്‍ഒരുവിധം നന്നായി മേലോട്ടു നോക്കി നക്ഷത്രങ്ങള്‍ എണ്ണുക ഭൂമി 'പരന്നതാണെന്ന്' മുതല്‍ 'ചൊവ്വാദോഷം' വരെ വിളമ്പി ദക്ഷിണ വാങ്ങി ജീവിക്കുന്ന മത ജ്യോതിഷക്കാര്‍ക്ക് ഈ നാട്ടുകാരുടെ പട്ടിണി മാറ്റാന്‍ ബാധ്യതയില്ലേ? ശാസ്ത്രജ്ഞന്മാര്‍ ആകാശത്തേക്ക് 'വാണം' വിട്ടതിന്റെ ഫലമായാണ് ഇന്ന് നമ്മള്‍ ഇന്ന് ഇന്ന് കമ്പ്യുടരിലൂടെ ഇങ്ങനെ സംവദിക്കുന്നത് പോലും.ചൊവ്വയിലെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള പഠനം വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ട്.അതില്‍ നമ്മുടെ രാജ്യവും പങ്കെടുക്കുന്നുണ്ടെങ്കില്‍ വളരെ നല്ലത്. മത ജ്യോതിഷികളെക്കാള്‍ പട്ടിണി മാറ്റാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനാണ്. കാരണം സര്‍ക്കാര്‍ ആണ് ജനങ്ങളില്‍ നിന്ന് നികുതി വാങ്ങുന്നത്. ആവശ്യം ഉള്ള സ്ഥലത്തേക്ക് വാണം വിടുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍ ചൊവ്വയിലേക്ക്‌ ദരിദ്ര രാഷ്ട്രമായ ഇന്ത്യ വാണം വിടുമ്പോള്‍ അത് അനാവശ്യ ചെലവ് തന്നെയാണ്. ചോവ്വയെക്കാള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പഠനം നടത്തേണ്ടത് ഇന്ത്യക്കാര്‍ക്ക്‌ എങ്ങിനെ പട്ടിണി കൂടതെ കഴിയാം എന്നതിനെ കുറിച്ചാണ്. സൂപ്പര്‍ പവര്‍ ആകുക എന്നതല്ലലോ ഈ തരം പരീക്ഷണങ്ങളുടെ അര്‍ഥം. നമ്മള്‍ പുറത്തുനിന്നു സാങ്കേതിക വിദ്യ /അല്ലെങ്കില്‍ ആയുധങ്ങള്‍ വാങ്ങുന്നത് അതിവിടെ വികസിപ്പിച്ചു എടുക്കാന്‍ അവാതാത്തത് കൊണ്ടാനാനല്ലോ. അതുപോലെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നെടണ്ടേ. ഗവേഷണം അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാണ്. നമുക്ക് ഇത്രയൊക്കെ ബുദ്ധിമാന്മാരായ ശാസ്ട്രഞ്ഞര്‍ ഉണ്ടായിട്ടും, ഒന്നും ചെയ്യാതിരുന്നതിനു അവര്‍ നമ്മളെ പഴിക്കാതിരിക്കട്ടെ. ഇന്ത്യ ശാസ്ത്ര വിഷയങ്ങളില്‍ ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിയാല്‍ ഇവിടുത്തെ പട്ടിണി മാറും എന്ന് തോന്നുന്നില്ല.. അതിനു നട്ടെല്ലുള്ള, കഴിവുള്ള, യുവ ഭരണാധികാരികള്‍ ആണ് വേണ്ടത്. വന്ദ്യ വയോധികര്‍ക്ക് നിര്‍ബന്ധിത അവധി കൊടുത്തു യുവാക്കള്‍ മുന്നോട്ടു വരണം. ഇതിരിയില്ലാത്ത കേരളത്തിലെ എം എല്‍ എ മാര്‍ക്ക് , പൊതുജനത്തിന്റെ പണം എടുത്തു ഗാലക്സി എസ ത്രീ കൊടുക്കുന്നതുപോലുള്ള പരിപാടി നിര്‍ത്തട്ടെ. അഞ്ചു വര്ഷം പോലും തികയാത്ത എം എല്‍ എ മാര്‍ക്കും , അവരുടെ പേര്‍സണല്‍ സ്ടാഫ്ഫിനും പെന്‍ഷന്‍ നിര്‍ത്തട്ടെ. എഴുപതിനായിരം കോടിയുടെ അഴിമതി നടത്താതെ ഇരിക്കട്ടെ...അങ്ങനെ കുറെ നോക്കിയാല്‍ പട്ടിണി മാറും. ഇതില്‍ സാധാരണക്കാരന് എന്ത് ഗുണം എന്ന് ചോദിക്കരുത്..അങ്ങനെ എങ്കില്‍ ആദായ നികുതി പരിധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തത് കൊണ്ട് സാധാരണക്കാരന് നേരിട്ട് ഉണ്ടാകുമോ ? ചില ഗുണങ്ങള്‍ സമൂഹത്തിനു മൊത്തമാനുണ്ടാകുക. അതില്‍ സാധാരണക്കാരനു നേരിട്ടല്ലെങ്കിലും ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം ഉണ്ടാകുമെന്ന് മാത്രം.. നമ്മള്‍ പുറത്തുനിന്നു സാങ്കേതിക വിദ്യ /അല്ലെങ്കില്‍ ആയുധങ്ങള്‍ വാങ്ങുന്നത് അതിവിടെ വികസിപ്പിച്ചു എടുക്കാന്‍ അവാതാത്തത് കൊണ്ടാനാനല്ലോ. അതുപോലെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നെടണ്ടേ. ഇന്ത്യ ശാസ്ത്ര വിഷയങ്ങളില്‍ ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിയാല്‍ ഇവിടുത്തെ പട്ടിണി മാറും എന്ന് തോന്നുന്നില്ല.. എല്ലാ ശാസ്ത്ര പരീക്ഷണങ്ങളും നിര്‍ത്തണം എന്ന് ആര് പറഞ്ഞു ??? ഓരോന്നിനും മുന്‍ഗണന നിശ്ചയിക്കുകയാണ് വേണ്ടത്‌. അപ്പോള്‍ അറിയാം ചൊവ്വ വിഷയം ഇന്ന് ഇന്ത്യയുടെ ആവശ്യങ്ങളില്‍ എത്രാം സ്ഥാനത്ത്‌ വരും എന്ന്.. ഇന്ന് വയോധികരായി അധികാരത്തില്‍ ഇരിക്കുന്ന പലരും യുവാക്കള്‍ ആയി തന്നെയാണ് അധികാര ജീവിതത്തിനു തുടക്കം കുറിച്ചത്. അധികാരത്തില്‍ എത്തുമ്പോള്‍ ലക്ഷ്യം മറക്കുന്നു. പ്രായം അല്ല വിഷയം. കാഴ്ചപ്പാട് ആണ് വിഷയം. തീര്‍ച്ചയായും ഇതെല്ലം വേണം. ഒരു സംശയവും ഇല്ല. അതുപോലെ തന്നെ ഇതുപോലെ ഉള്ള അനാവശ്യ ചിലവുകള്‍ ഒഴിവാക്കുകയും വേണം. വാണം വിടുന്നത് നല്ലത് തന്നെ. ഇത്രേം വലിയ വാണം വിടുന്ന സമയവും പണവും കൊണ്ട്. ഇതിനെക്കാള്‍ പൌരന്മാര്‍ക്ക് ഉപകാരമുള്ള എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കടത്തിണ്ണയില്‍ കഴിയുന്നവന്‍ സാറ്റലൈറ്റ്‌ ടി വി കണക്ഷന്‍ വാങ്ങിയാ അത് പുരോഗതി ആണോ? ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അവിടെ പോയി ഒരു കൊടിയും കുത്തി , രണ്ടു ജയ്‌ വിളിയും വിളിച്ചു , പത്ത് ഓട്ടും ചോദിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ലാ ല്ലേ ...:) ഞാന്‍ മുന്നേ പറഞ്ഞ ഒരു കാര്യം ഉണ്ട് അമേരിക്കയും റഷ്യയും മാത്രം rocket launching Technology നടത്തുന്ന സമയത്താണ് ഇന്ത്യ സ്വന്തമായി അത് വികസിപ്പിക്കാന്‍ നോക്കിയത്. അന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു . പക്ഷെ ഇന്ന് 2G 3G എന്നീ spectrums വില്‍ക്കുക വഴി ( അഴിമാതിയില്ലാതെ ആണെങ്കില്‍) )ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത് അന്നതിന് വേണ്ടി ചിലവിട്ടത്തിന്റെ ആയിരം മടങ്ങാണ്. ഇനി ചൊവ്വ പര്യവേക്ഷണം എന്തിനു എന്നാണ്?? മാധ്യങ്ങള്‍ എന്നും ഊതി വീര്‍പ്പിക്കുന്ന കാരണങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. ദയവു ചെയ്തു ISROയുടെ വെബ്സൈറ്റ് എടുത്തു നോക്കുക . വ്യക്തമായി അവര്‍ എഴുതിയിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ഫലങ്ങളെ കുറിച്ച്. ചിലപ്പോള്‍ അതെല്ലാം നടന്നില്ല എന്ന് വരം. പക്ഷെ അത് കൊണ്ട് നമുക്കാ ഉദ്യമത്തില്‍ നിന്ന് പിന്‍ തിരിയേണ്ട ആവശ്യമില്ല. ഇത് ആരോടും മത്സരിക്കാന്‍ വേണ്ടി മാത്രമല്ല ഒരു കാര്യം കൂടെ പറഞ്ഞു നിര്‍ത്താം. നാസ മൂണ്‍ പ്രൊജക്റ്റ്‌ ചെയ്യുന്നതിന് വേണ്ടി ഡെവലപ്പ് ചെയ്തതാണ് microelectronics എന്നാ ഫിസിക്സ്‌ ബ്രാഞ്ച് . ആ ഗവേഷണ ഫലമാണ് നമ്മളിന്നു ഉപയോഗിക്കുന്ന ലാപ്ടോപ് കളിലെക്കും മോബൈലുകളിലെക്കും നയിച്ചത്. അത് പോലെ നാസ പ്രോജെക്ടിന്റെ ഭാഗമായി തന്നെയാണ് ഇന്റര്‍നെറ്റ്‌ എന്ന ആശയം ആദ്യമായി വരുന്നത്. ഇപ്പോള്‍ മാര്‍സ് പ്രോജെക്ടിന്റെ ഭാഗമായി നമ്മള്‍ self cleaning solar panels ഡെവലപ്പ് ചെയ്യേണ്ടതുണ്ട്.. അതും ഭാവിയിലെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.. ഇങ്ങനെ ഒരുപാടുണ്ട്. സ്ഥല പരിമിതി മൂലം നിര്‍ത്തുന്നു. ശരിയാണ്. ദാരിദ്ര്യം ഒരു വലിയ പ്രശ്നമാണ്. ഭരണാധികാരികളാണ് അതിനു കാരണം. പക്ഷെ അത് പറഞ്ഞു ഇത്തരം സംരംഭങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നത് കഷ്ട്ടപ്പെട്ട് ഈ മേഖലകളില്‍ ഖവേഷണം ചെയ്യുന്നവരോടുള്ള അനീതിയാണ്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അത്തരം ഗവേഷണങ്ങള്‍ നടത്തട്ടെ. അമേരിക്ക ഇപ്പോള്‍ ചൊവ്വ പര്യവേഷണം നടത്തുന്നുണ്ടല്ലോ... അമേരിക്കന്‍ പ്രോജെക്ടിന്റെ ഭാഗമായി വന്ന ഇന്റര്‍നെറ്റ് ഇന്ന് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പോലെ, ചൊവ്വയില്‍ നിന്ന് വല്ല കണ്ടത്തലുകളും നടത്തിയാല്‍ അത് നമുക്ക്‌ ഉപയോഗിച്ച് കൂടേ? നമ്മള്‍ കണ്ടത്തിയത് മാത്രമേ നമ്മള്‍ ഉപയോഗിക്കൂ എന്നില്ലല്ലോ !!! സോളാര്‍ പാനല്‍ ഉപയോഗിച്ചു തന്നെ നമുക്ക്‌ ഒരുപാട് ഊര്‍ജം ഉല്പാദിപ്പിക്കാം. എന്നാല്‍ നമുക്ക് എത്രത്തോളം അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് ? അത് എത്ര ഫലപ്രദമായി നമ്മള്‍ കൈകാര്യം ചെയ്യുന്നുണ്ട് ? നിങ്ങള്‍ പറഞ്ഞ പോലെ ഭാരണധികാരികള്‍ തന്നെയാണ് ദാരിദ്ര്യത്തിനു പ്രധാന കാരണം. ഇത്തരം അനാവശ്യ മാര്‍ഗങ്ങളില്‍ പണം ചിലവോഴിക്കുന്ന ഭരണാധികാരികള്‍.... കഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ആളുകളോട്‌ ചെയ്യുന്ന അത്രയും വലിയ അനീതിയല്ല ഗവേഷണം നടത്തുന്നവരോട് ഉള്ള അനീതി. ഈ വാണം വിടുന്നതിനേക്കാള്‍ എത്രയോ പൈശാചികമായ തമാശയായിരുന്നു ഇവിടുത്തെ പട്ടിണി മരണങ്ങള്‍ കാണാതെ യുറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ മൌനി പ്രധാനി 1000 കോടി ഡോളര്‍ സംഭാവന ചെയ്തത് കാശ് കുമിഞ്ഞിട്ട് പരീക്ഷണനിരീക്ഷണങ്ങൾ നടത്താൻ മുട്ടി നിൽക്കുവാണേൽ പെട്രോളിനൊരു അൾട്ടർനേറ്റീവ് കണ്ട്പിടിക്കെടോ... അബ്സര്‍ ഇക്ക "പട്ടിണി മാറ്റാന്‍ സ്വിസ് ബാങ്കിലെ കള്ള പണം ഉപയോഗിച്ച് കൂടെ " എന്നുള്ളത് ഇന്നലെ ഞാന്‍ പറഞ്ഞ അഭിപ്രായം ആണ് .അതിനു ഇക്ക തന്ന മറുപടി "കള്ളാ പണം പിടിച്ച് എടുതില്ലലോ " എന്നായിരുന്നു . പട്ടിണി മാറ്റാന്‍ അതും ഒരു മാര്‍ഗം ആണെന്നെ ഞാന്‍ പറഞ്ഞു ഉള്ളു . ചൊവ പരിവേഷണം നിര്‍ത്തിയാല്‍ ഭാരതത്തിന്റെ പട്ടിണി മാറുമോ ? അതിനു ആര്‍ജവം ഉള്ള ഒരു ഭരണ കൂടം ആണ് വേണ്ടത് . കോടികള്‍ കൊണ്ടുള്ള അഴിമതി കളികള്‍ കാണുന്ന നമ്മള്‍ക്ക് എല്ലാം അഴിമതി നടത്താന്‍ ആണെന്നുള്ള തോനാല്‍ ഒരു തെറ്റല്ല . എന്നാല്‍ എല്ലാം അതിനു വേണ്ടി മാത്രം ആകണമെന്നും ഇല്ല . പിന്നെ ഒരു കാര്യം കൂടി ലോകത്ത് എല്ലാ പരീക്ഷണവും നൂറു ശതമാനം വിജയം ആയിരുന്നില്ല . ഇത്തരം "വാണം" വിടലിന്റെ ഗുണം/ദോഷം കാലം തെളിയികട്ടെ . അന്നും ഒരു പോസ്റ്റ്‌ ഇടാന്‍ ഉള്ള അവസരം ഉണ്ടാകട്ടെ . ജയ് ഹിന്ദ്‌ . എന്നാല്‍ അതിനോടൊപ്പം തന്നെ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി, അവയെ അത്യാവശ്യമുള്ള മേഖലകളിലേക്ക്‌ കൊണ്ട് വരണം. ആരോഗ്യ രംഗവും, ഗതാഗത സൗകര്യവും എല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഭരണ കൂടത്തിനു തീര്‍ച്ചയായും ആര്‍ജ്ജവം വേണം. നാടിനും, ജനങ്ങള്‍ക്കും ഏറ്റവും നല്ലത് എന്ത് എന്ന് തിരിച്ചറിയാനുള്ള ആര്‍ജവവും അത് നടപ്പിലാക്കാനുള്ള ആര്‍ജവവും... ഇന്ത്യ ഗവേഷണങ്ങള്‍ നടത്തുന്നതിനെയോ പരീക്ഷണങ്ങള്‍ നടത്തുന്നതിനെയോ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല. പക്ഷെ ഗവേഷണം നടത്തുന്ന മേഖലകള്‍ തിരഞ്ഞെടുക്കുന്നതില്‍ ആണ് കാര്യം. ഈ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചത്‌ ചൊവ്വ ഗ്രഹത്തിലേക്ക്‌ ഉള്ള വാണം വിടലിനെ കുറിച്ച് മാത്രം ആണ്. അതുകൊണ്ട് ചിലപ്പോള്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ പട്ടിണിക്കാരന്റെ വയറ്റത്ത് കയറി നിന്ന് ചൊവ്വയിലേക്ക്‌ വാണം വിടുന്നതിന്റെ പ്രസക്തിയും, മനുഷ്യത്വവും ആണ് ചോദ്യം ചെയ്യപ്പെടുന്നത്. വാണം വിടലിന്റെ ഗുണ-ദോഷം കാലം തെളിയിക്കുന്നതിന് മുന്‍പ്‌ എത്ര ജന്മങ്ങള്‍ പട്ടിണി കൊണ്ടും, രോഗത്തിനു ചികിത്സ ലഭിക്കാതെയും ഇന്ത്യയില്‍ നിന്ന് വിട പറഞ്ഞിട്ടുണ്ടാകും എന്നത് കൂടി ചിന്തിക്കേണ്ടി വരും.ഈ കോടികള്‍ ഉപയോഗിച്ച് പത്ത്‌ പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ ഏറ്റവും വലിയ ഗുണം ? അപ്രിയസത്യങ്ങള്‍ തുറന്നുപറയുന്ന ഈ വികസനവിരോധിയും ശാസ്ത്രവിരോധിയും പിന്തിരിപ്പനുമായ ഡോക്ടറെ ചൊവ്വയിലേയ്ക്ക് നാടുകടത്തൂ.. അവിടെ നിന്നും ബ്ലോഗ്‌ പോസ്റ്റ്‌ ഇട്ടു ലിങ്ക് വിതരണം നടത്താന്‍ പറ്റുമെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു... മാത്രമല്ല, ചൊവ്വാ ദോഷം മൊത്തമായും ചില്ലറയായും ഭൂമിയിലേക്ക് കയറ്റി അയക്കുന്ന ഒരു കേന്ദ്രം തുടങ്ങുകയും ചെയ്യാം..:) വാണം.വിടുക .....അതും ചൊവ്വയിലേക്ക് ,നല്ല കാര്യം മുകളില്‍ പറഞ്ഞത് പോലെ ഈ പോസ്റ്റ്‌ ഒരു ചര്‍ച്ചക്ക് വേദിയാകുന്നു എന്നതില്‍ സന്തോഷം ..ഞാന്‍ ശക്തമായി ഈ വാണം വിടലിനെ എതിര്‍ക്കുന്നു ..എന്നതിനപ്പുറം .........ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ ഒരു നാഴികക്കല്ല് ഈ വാണം വിടലിലൂടെ ഇന്ത്യ നേടും എനാണ് എങ്കില്‍ .......ഇതിനെ എതിര്‍ക്കുന്നത് തെറ്റല്ലേ ? അങ്ങനെ പ്രവര്‍ത്തങ്ങളെ എതിര്‍ക്കുന്നത് ശരിയാണോ ? കാരണം നമ്മള്‍ അനുഭവിക്കുന്ന സാങ്കേതിക വിദ്യകള്‍ ഒക്കെ പരാജയപ്പെട്ട പരീക്ഷണങ്ങള്‍ വീണ്ടു നടത്തി നേടിയാതല്ലേ? എന്നാല്‍ ഈ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ തന്നെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍,ജീവിക്കാനുള്ള സ്വകാര്യം ഒരുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം .എന്നാല്‍ 'ഉള്ളവന് ' കുടുതല്‍ നല്കാന്‍ താല്‍പ്പര്യം എടുക്കുന്ന ഭരണ വര്‍ഗ്ഗം ഇല്ലാത്തവനെ മറക്കുകയാണ് .ഇതാണ് മാറേണ്ടത് ഒരു പരീക്ഷണവും പാടില്ല എന്നാരാണ് പറഞ്ഞത് ? പരാജയം ഉണ്ടാവുമോ എന്ന പേടി കൊണ്ടും അല്ല അത് വേണ്ട എന്ന് പറഞ്ഞത്. മുന്‍ കമന്റുകള്‍ വായിക്കുമല്ലോ... അതില്‍ ഒന്നാണ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ട അവബോധം. ദാരിദ്ര നിര്‍മാര്‍ജ്ജനം , തൊഴിലില്ലായ്മ പരിഹരിക്കല്‍ ഈ വക മുഖ്യ അജണ്ടകളും ശാസ്ത്ര പുരോഗതിക്കൊപ്പം അവശ്യം പരിഗണിക്കപെടെണ്ടവയാണ്. ലക്ഷ കണക്കിനു ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു രാജ്യം അതിനു നേരെ കണ്ണടച്ച് കേവലം മറ്റു വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ശരിയാണോ എന്ന ഈ ലേഖനത്തിലെ വലിയ കാഴ്ച്ചപാടിനു അഭിനന്ദനങള്‍!! തീര്‍ച്ചയായും. നിങ്ങളെ പോലെ മരമണ്ടന്മാര്‍ ധാരാളം ഉള്ള സമൂഹത്തില്‍ മണ്ടന്മാര്‍ തന്നെയാണ് ഡോക്ടര്‍മാര്‍ ആവുക. പൊതുജനങ്ങള്‍ തീര്‍ച്ചയായും ഇതിനെ വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്ര മേഖലയിലെ പരീക്ഷണങ്ങളും വികസനവും തീര്‍ച്ചയായും നമുക്ക് വേണ്ടത് തന്നെ. പക്ഷെ ആദ്യ പരിഗണന നാടിന്റെ വികസനത്തിനും പട്ടിണി ഇല്ലാതാക്കാനുമായിരിക്കണം. വെള്ളം നിറഞ്ഞാല്‍ തുറന്നു വിടാന്‍ പാകത്തിന് ഡാമിന്റെ ഷട്ടറുകള്‍ ആദ്യം അറ്റകുറ്റ പണി നടത്തി സൂക്ഷിക്കുക. എന്നിട്ട് മതി ചൊവ്വയും വാണം വിടലും എല്ലാം. പട്ടിണി മാറ്റിയിട്ടു മതി ചൊവ്വാ ദൌത്യം എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല .ലോകമെമ്പാടും പട്ടിണി നില നില്‍ക്കുന്നുണ്ട് .പൂര്‍ണ്ണമായി പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്ത ഒരു രാജ്യത്തിന്‍റെ പേര് പറയാമോ ?പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതോടൊപ്പം തന്നെ പ്രധാനമാണ് മറ്റു രംഗങ്ങളിലെ വളര്‍ച്ചയും .ഒരു തരത്തില്‍ അവയൊക്കെ പരസ്പര പൂരകങ്ങളാണ് .പട്ടിണി മാറ്റിയിട്ടു മതി ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ ?കൃഷിക്കും സ്പോര്‍ത്സിനും പ്രതിരോധത്തിനും ചെലവഴിക്കുന്ന തുകയും പട്ടിണി മാറ്റിയിട്ടു മതി എന്നും പറയാന്‍ കഴിയില്ല .അത് പോലെ തന്നെ ശാസ്ത്ര സാങ്കേതിക രംഗത്ത് ,വാണം വിടല്‍ എന്ന് താങ്കള്‍ അധിക്ഷേപിക്കുന്നത് പോലെയുള്ള ദൗത്യങ്ങളും അത്യാവശ്യം തന്നെ .വളരെ ഉപരിപ്ലവമായി ശാസ്ത്ര പുരോഗതിയെ പറ്റി വിലയിരുത്തരുത് .സുരേഷ് ഗോപി ചിത്രങ്ങളിലെ പോലെ വാചാടോപം കൊണ്ടെന്തു കാര്യം ? ലോകം എമ്പാടും പട്ടിണി നില നില്‍ക്കുന്നത്‌ കൊണ്ട് നമ്മുടെ നാട്ടിലും പട്ടിണി ആയിക്കോട്ടെ എന്നാണോ ? "അടുത്തവന്റെ വീട്ടില്‍ ഭ്രാന്തന്‍ ഉള്ളത് കൊണ്ട് നമ്മുടെ വീട്ടിലും ഒരു ഭ്രാന്തന്‍ ആയിക്കോട്ടെ" എന്ന നിലപാട്‌ അല്ലേ ? ലോകത്ത് ഇന്ത്യയെ പോലെ പട്ടിണി അനുഭവിക്കുന്ന ഏതൊക്കെ രാജ്യങ്ങള്‍ ആണ് ചൊവ്വയിലേക്ക്‌ ദൌത്യം നടത്തിയിട്ടുള്ളത് എന്ന് പറയാന്‍ കഴിയുമോ ??? തീര്‍ച്ചയായും മറ്റു രംഗങ്ങളിലെ വളര്‍ച്ച അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ അടിസ്ഥാന കാര്യങ്ങളില്‍ എല്ലാം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞോ ? ഇപ്പോഴും പല അടിസ്ഥാന കാര്യങ്ങള്‍ക്കും അന്യജ്യങ്ങളെ അല്ലേ ആശ്രയിക്കുന്നത് ??? ഒരു രാജ്യം പട്ടിണിയില്‍ ഞെരിപിരി കൊള്ളുമ്പോള്‍ ചൊവ്വയിലേക്ക്‌ വാണം വിട്ടാല്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ ??? ഞാന്‍ പറഞ്ഞോ ? ആരോഗ്യ രംഗത്തെ പുരോഗതി ഓരോ മനുഷ്യനും നേരിട്ട് ഗുണം ചെയ്യുന്നതാണ്. അതുപോലെ എന്ത് ഗുണം ആണ് ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഈ വാണം വിടല്‍ കൊണ്ട് ഉണ്ടാവുന്നത് ??? പോസ്റ്റില്‍ ഗവേഷണങ്ങള്‍ ഒന്നും വേണ്ട എന്നാണോ അതോ വ്യക്തമായ മുന്‍ഗണനാ ക്രമം വേണം എന്നാണോ പറഞ്ഞിട്ടുള്ളത്‌ എന്ന് ഒന്ന് ശരിക്ക് വായിച്ചു നോക്കുമല്ലോ... കൃഷിയുടെയും പ്രതിരോധത്തിന്റെയും കാര്യം പാടില്ല എന്നു എവിടെയാണ് പറഞ്ഞത്‌. എഴുതാപ്പുറം വായിക്കേണ്ടതുണ്ടോ ? വാണം വിടല്‍ എന്ന് പറയുന്നതില്‍ എന്ത് അധിക്ഷേപം ആണ് ഉള്ളത്. റോക്കറ്റ്‌ വിടല്‍ എന്ന് പറഞ്ഞാല്‍ അധിക്ഷേപം മാറുമോ ? എങ്കില്‍ റോക്കറ്റ് എന്നതിന് മലയാളം ഡിക്ഷണറിയില്‍ കൊടുത്ത തര്‍ജ്ജുമ എന്താണ് എന്ന് നോക്കുക. അതില്‍ വാണം എന്ന് കാണാം... അപ്പോള്‍ മലയാള പദം ഉപയോഗിച്ചത് ആണോ അധിക്ഷേപം ? ഉപരിപ്ലവമായി ശാസ്ത്ര പുരോഗതിയെയോ പട്ടിണിയെയോ വിലയിരുത്താന്‍ പാടില്ല. ശാസ്ത്രം എന്നാല്‍ ചൊവ്വയിലേക്ക്‌ വാണം വിടല്‍ മാത്രം അല്ലല്ലോ. "ചൊവ്വയിലേക്ക്‌ വാണം വിട്ടു" എന്ന് പ്രഖ്യാപിച്ചാല്‍ ഉണടാകുന്ന "അഭിമാനം" കഴിച്ചാല്‍ പട്ടിണി മാറുമോ ??? പറയേണ്ടത് അതിനു അനുസരിച്ച രീതിയില്‍ തന്നെ അല്ലേ പറയേണ്ടത്‌ ? അത് സുരേഷ് ഗോപിയെ പോലെ പറഞ്ഞാല്‍ എന്ത് മാമുക്കോയയെ പോലെ പറഞ്ഞാല്‍ എന്ത് ? പറയാനുള്ളത്‌ വ്യക്തമായി പറയുന്നുണ്ടോ എന്നത് മാത്രമല്ലേ വിഷയം ?? താങ്കള്‍ താങ്കളുടെ മോബയ്ളിന്റെയും ലാപ്‌ ടോപ്പിന്റെയും ഇന്റര്‍ നെടിന്റെയും ചെലവ് കുറച്ചു താങ്കളുടെ ചുറ്റുവട്ടത് ഉള്ളവരുടെ പട്ടിണി മാറ്റി വരൂ.. ബാധ്യത എല്ലാര്ക്കും ഉണ്ട് .. തന്റെ അയല്പക്കതുള്ളവര്‍ പട്ടിണി ആണോ എന്ന് നോക്കാതെ ഭക്ഷണം കഴിക്കരുത് എന്നല്ലേ നബിവചനം തന്നെ പക്ഷേ പൊതു ഖജനാവില്‍ നിന്ന് എടുത്ത്‌ പണം ചിലവൊഴിക്കുന്നതും, ഒരാള്‍ സ്വയം അധ്വാനിച്ചു ഉണ്ടാക്കിയ പണം ചിലവോഴിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം ആദ്യം തിരിച്ചറിയുമല്ലോ. എന്റെ ഇന്റര്‍നെറ്റിന്റെയും, ലാപ്പ് ടോപ്പിന്റെയും ബില്ല് സര്‍ക്കാര്‍ ആണ് അടക്കുന്നത് എങ്കില്‍ നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കാര്യം ഉണ്ട്. ആ ബില്ലുകള്‍ സര്‍ക്കാര്‍ അല്ല കൊടുക്കുന്നത് എന്ന് നിങ്ങളെ വിനീതമായി അറിയിക്കട്ടെ !!! ഒരു വ്യക്തിയുടെ പണം അയാളുടെ പണം ആണ്. എന്നാല്‍ സര്‍ക്കാരിന്റെ പണം എന്നത് എല്ലാവരുടെയും പണം ആണ്. അതില്‍ ധനികനും ദരിദ്രനും ഉള്‍പ്പെടും. ആദ്യം അത് മനസിലാക്കുക. എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവേകം പ്രകടിപ്പിക്കുക. റോഡ് പണിയാന്‍ കാശില്ല. പകരം സ്വകാര്യവത്കരിക്കുന്നു. സ്കൂള് നടത്താന്‍ കാശില്ല അതും സ്വകാര്യവത്കരിക്കുന്നു, രോഗം ചികിത്സിക്കാന്‍ കാശില്ല, സ്വകാര്യവത്കരിക്കുന്നു. ഇങ്ങനെ ജനത്തിന് ആവശ്യമായ എന്തും സ്വകാര്യവത്കരിക്കുന്നു. അതേ സമയം ഭാവിയില്‍ സ്വകാര്യമേഖലക്ക് ഉപകാരപ്രദമായേക്കാവുന്ന പരിപാടികളില്‍ മാത്രം നികുതി ദായകരുടെ പണം ധൂര്‍ത്തടിക്കുന്നു. നാം എതിര്‍ക്കേണ്ടത് ഈ പ്രവണതയെയാണ്. നീലിക്ക് ഈ കാഴ്ച സൊമാലിയ എന്ന് പറയുമ്പോള്‍ ആണ് .ഇവിടെ പാവങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി ,സൌജന്യ ചികില്‍സ ,വീട് വച്ച് കൊടുക്കുക , എല്ലാവര്ക്കും സൌജന്യ അടിസ്ഥാന വിദ്യാഭ്യാസം ഇങ്ങനോക്കെയുണ്ട്.അര്‍ഹിക്കുന്നവര്‍ക്കാണോ ഇതൊക്കെ കിട്ടുന്നത്. ഇതൊന്നുമില്ലാത്ത ഏതു സ്ഥാപനം ഉണ്ട് ? പരീക്ഷണങ്ങള്‍ പരാജയപ്പെടുന്നതിനെ ഇത്ര ആക്ഷേപതോടെ കാണേണ്ട. ഡോക്ടര്‍മാര്‍ മെഡിസിന്‍ കുറിച്ച് കൊടുക്കുന്നത് പോലും ഒരു പരീക്ഷനമല്ലേ.ഫലിച്ചാല്‍ ഫലിച്ചു. ഇത്തരം അഴിമതികള്‍ ഇല്ലാതാകാന്‍ ആദ്യം രാഷ്ട്രീയം അഴിമതി മുക്തമാകണം. എന്ത് വൃത്തികെട് കാട്ടിയാലും പിന്നെയും ജയിപ്പിച്ചു മന്ത്രിയാകാന്‍ ജനങ്ങള്‍ തയ്യാറാകുമ്പോള്‍ ഇതൊക്കെ സഹിക്കണം. "പട്ടിണി മാറ്റിയ ശേഷം ചോവ്വയിലെക്കോ വേണമെങ്കില്‍ പ്ലൂട്ടോയിലെക്കോ വാണം വിട്ടോള്" നല്ല നിര്‍ദ്ദേശം. നടന്നത് തന്നെ.മുകളില്‍ കണ്ടു താങ്കളുടെ അയല്പക്കത്തോന്നും പട്ടിണിക്കാരില്ലാന്നു,ഇവിടേം അങ്ങനെ തന്നെ. ഇനി പട്ടിനിക്കാരെ കണ്ടു പിടിക്കാന്‍ സര്‍വേ നടത്തേണ്ടി വരുമോ? ആരോഗ്യമുള്ള ഒരാള്‍ക്ക്‌ കൂലിപ്പണി ചെയ്‌താല്‍ ഒരു ദിവസം അഞ്ഞൂറ് രൂപ കുറഞ്ഞത് കിട്ടും. അത് കൊണ്ടുപോയി വെള്ളമടിച്ച് നശിപ്പിച്ചു നടക്കുന്നവരെയൊന്നു മാറ്റിയെടുക്കാന്‍ വല്ല വഴിയും ഉണ്ടോ.കുറെ പട്ടിണി മാറിക്കിട്ടും. 'വാണം വിടല്‍' എന്ന പ്രയോഗം അധിക്ഷേപമല്ലായെന്നു താന്കള്‍ പറഞ്ഞെങ്കിലും നീലിക്ക് പരിഹാസമായാണ് തോന്നുന്നത്. കാഴ്ചപ്പാടിന്റെ കുഴപ്പമാകും.ഐ എസ ആര്‍ ഓ തമാശയ്ക്ക് വാണം വിട്ടു കളിക്കാന്‍ പോവാണെന്നൊരു ധാരണയുണ്ടോ ? അവിടെയുള്ളവര്‍ക്ക് ആവശ്യത്തിന് ബുദ്ധിയും യുക്തിയും കാണും.അവര്‍ തീരുമാനിക്കട്ടെ.താങ്കളോ നീലിയോ കൂടുതല്‍ പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇതൊക്കെ പറയുമ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞതിനെ പരിഹാസരൂപെനയും മറു ചോദ്യങ്ങള്‍ വച്ചും നേരിടുന്നത് നല്ലത് തന്നെ. ബാക്കിയെല്ലാ പരീക്ഷണങ്ങളും നടക്കട്ടെ , ഇത് മാത്രം പട്ടിണി മാറ്റിയിട്ടു മതി എന്ന് പറയരുത്. സമ്പന്ന രാജ്യങ്ങളെക്കുറിച്ചു പറയുംപോലെയാണോ ഇവിടെ. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം സ്വന്തമായി ജോലി ചെയ്തു പണം ഉണ്ടാക്കിയാണ് പിന്നീട് അവര്‍ പടിക്കുകയെന്നു കേട്ടിട്ടുണ്ട്.വയസ്സായവര്‍ക്കും രോഗികള്‍ക്കും ഗവണ്മെന്റ്‌ സംരക്ഷണം ഉണ്ട്.ജനസംഖ്യ ഇതുപോലെയില്ല.നിയമങ്ങള്‍ സ്വയം പാലിച്ചു ജീവിക്കുന്നവരാണ്. ബന്ധങ്ങള്‍ക്ക് വിലയില്ല. ജാതി മത വേര്‍തിരിവില്ല. ഇവിടെ അങ്ങനെയല്ല.എല്ലാ രംഗത്തും പുരോഗതി വരണമെന്ന് ആഗ്രഹിക്കു. രാജ്യത്തെ പട്ടിണി മാറണം എന്ന ആഗ്രഹത്തെ ബഹുമാനിക്കുന്നു.ഒരു നല്ല ആശയത്തെ ഇങ്ങനെ കണ്ണുമടച്ചു എതിര്‍ക്കുക മാത്രം ചെയ്യരുത്. സോമാലിയയിലും ഈ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ട്. എന്നാല്‍ അവര്‍ ചൊവ്വാ ദൗത്യം പോലെ ഉള്ളവക്ക് ഇറങ്ങിത്തിരിച്ചതായി എന്റെ അറിവില്‍ ഇല്ല. ഈ രണ്ടു രൂപ അരിപദ്ധതിയും, വീടും, ചികിത്സയും എല്ലാം നടപ്പിലാക്കിയിട്ടു ആ പ്രശ്‌നങ്ങള്‍ എല്ലാം പരിഹാരിക്കപ്പെട്ടുവോ ? ഇപ്പോഴും, അരിവാങ്ങാന്‍ കഴിയാത്ത, വീട് ഇല്ലാത്ത, ചികിത്സ ലഭിക്കാതെ നരകിക്കുന്ന കോടികള്‍ നമ്മുടെ രാജ്യത്ത്‌ ഇല്ലേ ? മുന്‍ പറഞ്ഞവ കൊണ്ട് ഇവക്കെല്ലാം പൂര്‍ണ്ണ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ചൊവ്വയിലേക്ക്‌ വാണം വിടുന്നതിനെ ഞാനും അനുകൂലിക്കും. ചാക്കോളത്തി പോരും, അഴിമതിയും ഇല്ലാതെ സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത്‌ സര്‍ക്കാരുകളുടെ പരാജയം അല്ലേ ? ഇത്തരം കാര്യങ്ങളില്‍ പരിഹാരം കാണുന്നത് ഒക്കെയല്ലേ മനുഷ്യനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍. ഇതൊന്നും ചെയ്യാതെ അഴിമതി എല്ലാ ഇടത്തും ഉണ്ടല്ലോ എന്ന് പറഞ്ഞു നിസ്സാരവല്ക്കരിക്കുകയാണോ വേണ്ടത്‌ ? പരീക്ഷണം പരാജയപ്പെടുന്നടിനെ ആരാണ് ആക്ഷേപിച്ചത് ? പരാജയങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഏറ്റവും ആവശ്യമുള്ള കാര്യങ്ങളില്‍ പോലും നമുക്ക് പൂര്‍ണ്ണ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ആണ് ഞാന്‍ പറഞ്ഞത്. അത് തിരിച്ചറിയുമല്ലോ. അതെ, അഴിമതി മുക്തമാക്കുക തന്നെ വേണം. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കുന്ന ഭരണാധികാരികള്‍ വരണം. അപ്പോള്‍ ഇത്തരത്തില്‍ ഉള്ള ചൊവാ വിഷയത്തേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുക പട്ടിണി പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് തന്നെ ആയിരിക്കും. പട്ടിണി പോലുള്ള കാര്യങ്ങള്‍ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പ്ലൂട്ടോയിലേക്ക്‌ വാണം വിട്ടു എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?? പട്ടിണിക്കാരെ കണ്ടെത്താന്‍ ഒരു സര്‍വ്വേയും വേണ്ട. നമ്മുടെ രാജ്യം ആകെ ഒന്ന് സന്ദര്‍ശിച്ചാല്‍ മതി. എന്റെയും നിങ്ങളുടെയും അയല്‍വാസികള്‍ മാത്രം ഉള്‍പ്പെടുന്നത് അല്ലല്ലോ ഇന്ത്യാ മഹാരാജ്യം. ഈ അഞ്ഞൂറ് രൂപ കൂലി കിട്ടുന്നത് കേരളത്തിലെ മാത്രം കാര്യമാണ് എന്ന് ഓര്‍ക്കുക. സമൂഹത്തിലെ പട്ടിണി വിഭാഗങ്ങള്‍ക്ക്‌ എല്ലാം ഇത്തരം കൂലിപ്പണി ചെയ്യാന്‍ ഉള്ള ആരോഗ്യം ഉണ്ടോ എന്നും ഓര്‍ക്കുക. വാണം വിടല്‍ എന്നത് മലയാളത്തില്‍ പറഞ്ഞതാണ്. അത് പരിഹാസം ആയി തോന്നുന്നുണ്ടെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ പറഞ്ഞ പോലെ കാഴ്ചപ്പാടിന്റെ പ്രശ്നം തന്നെ ആയിരിക്കാം... ഐ എസ് ആര്‍ ഒ യില്‍ ഉള്ളവര്‍ക്ക്‌ ബുദ്ധി ഇല്ല എന്ന് ഞാന്‍ പറഞ്ഞോ ? അവര്‍ തമാശക്ക് ആണ് ചെയ്യുന്നത് എന്നും ഞാന്‍ പറഞ്ഞോ ? പക്ഷേ ചോവ്വയെക്കാള്‍ പ്രാധാന്യം രാജ്യത്തെ മനുഷ്യ ജീവനുകള്‍ക്ക് ആണ് എന്ന തിര്ച്ചരിവ് എന്ത് കൊണ്ടോ ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോയി. "ഞാനും നിങ്ങളും പറഞ്ഞിട്ട് കാര്യം ഇല്ല" എന്ന് കരുതി ഓരോ പൌരനും മൌനം പാലിക്കുന്നത് കൊണ്ടാണ് നമ്മുടെ നാടും, ഭരണ കര്‍ത്താക്കളും ഈ അവസ്ഥയില്‍ നില്‍ക്കുന്നത്‌. പ്രതികരികേണ്ട ഇടത്തില്‍ പ്രതികരിക്കണം. മൗനം പ്രതികരണ ശേഷി നഷ്ടപ്പെട്ടാല്‍ പിന്നെ ഇത്തരം കൊള്ളരുതായ്മകളുടെ അടിമകള്‍ ആയി നമ്മള്‍ മാറും. ഞാന്‍ ആരെയും പരിഹാസ രൂപ ചോദ്യങ്ങള്‍ വെച്ച് നേരിടാറില്ല. പരിഹാസമായ കമന്റുകള്‍ക്ക്‌ അതെ രീതിയില്‍ തന്നെ മറുപടി നല്‍കുന്നു എന്ന് മാത്രം. അത് പരിഹാസമായി തോന്നുന്നത് നിങ്ങള്‍ മുന്‍പ്‌ സൂചിപ്പിച്ച പോലെ കാഴ്ചപ്പാടിന്റെ പ്രശ്നം ആകാം. പരീക്ഷണങ്ങള്‍ക്ക് വ്യക്തമായ മുന്‍ഗണനാ ക്രമം വേണം. അതാണ്‌ ഞാന്‍ പറഞ്ഞിട്ടുള്ളത്‌. പോസ്റ്റ്‌ നോക്കുക. സമ്പന്ന രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. ഇന്ത്യ ഒരു സമ്പന്ന രാജ്യം ആണെങ്കില്‍ ഇത്തരം കാര്യങ്ങളെ ഒന്നും എതിര്‍ക്കുകയും ഇല്ല. തീര്‍ച്ചയായും നിങ്ങളെ പോലെ വിമര്‍ശനങ്ങള്‍ തുറന്നു വ്യക്തമായി അവതരിപ്പിക്കുന്നവര്‍ ഇനിയും ഇവിടെ വരണം. പോസ്റ്റുകള്‍ വായിക്കണം, നിങ്ങളുടെ പ്രതികരണം അറിയിക്കണം. പ്രതികരണ ശേഷി നമ്മുക്ക് ഉണ്ടാവണം... നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ഉദ്യോഗസ്തര്‍ക്കും സല്‍ബുദ്ധിയും വിവേകവും ഉണ്ടാവാനുള്ള മാര്‍ഗങ്ങളെ പറ്റിയുള്ള ഗവേഷണം ആണ് ഏറ്റവും അത്യാവശ്യമായി നടത്തേണ്ടത് .... സത്യം ആകാശത്തില്‍ പോകാതെ ആര്യഭാട്ടനും വരാഹ മിഹിരനും ഭാസ്കരനും ഒക്കെ അറിഞ്ഞതിന്റെ അടുത്തു പോലും എത്തിയിട്ടില്ല കൊടികള്‍ ചിലവാക്കിയുള്ള ഈ ബഹിരാകാശ മാമാങ്കങ്ങള്‍ ...പണ്ടും നമ്മള്‍ ഇങ്ങനെ ആയിരുന്നല്ലോ ...പട്ടിണിക്കാരന്‍ പ്രതിഷേധിക്കുമ്പോള്‍ അന്ന് നമ്മള്‍ ആകാശത്തേക്ക് വെടി വെച്ചു ...ഇന്ന് വാനം വിടുന്നു ...നിയമം തോല്‍ക്കുന്നിടത്ത് ശാസ്ത്രം ജയിക്കുന്നു ...പ്രബഞ്ചം കീഴടക്കുന്ന മനുഷ്യന്റെ കഴിവില്‍ അഭിമാനിച്ചു പട്ടിണിക്കാര്‍ തല്‍കാലം മുണ്ട് മുറുക്കി ഉടുക്കട്ടെ മാഷെ അയലോക്കത്തെ വീട്ടിൽ പുതിയ വസ്തു വഹകൾ വാങ്ങുമ്പോൾ ബാങ്കീന്നു കടോം മേടിച്ച് പത്രാസ് കാണിക്കുന്ന പൊങ്ങച്ചക്കാരുടെ അവസ്ഥയല്ലേ.. കൂടും കുടുക്കയും ബാങ്കുകാരു കൊണ്ട് പോകുമ്പോ കിടന്നു കയ്യും കാലുമിട്ടടിച്ചു വലിയ വായിൽ കിടന്നു കീറിയാലുണ്ടല്ലോ.., "ചൊവ്വയുടെ" കാര്യം തീരുമാനമായി ഇനി "ദോഷത്തില്‍ നിന്നും മോക്ഷം കിട്ടും" അടുത്ത വാണം "ശനിയെ" ലക്ഷ്യമാക്കിയാവട്ടെ "ദശ"ക്കും ഒരു പ്രതിവിധി വേണ്ടേ? ഈ വാണം വിടല്‍ വിജയമായാലും, പരാജയമായാലും കുറച്ചു ശാസ്ത്രഞ്ഞരുടെയും, രാഷ്ട്രീയക്കാരുടെയും 'പട്ടിണി' മാറികിട്ടും ..... മുന്‍ രാഷ്ട്രപതിയേയും ചേര്‍ത്ത് വാണം വിടണം എന്നൊരു അഭിപ്രായമുണ്ട്... അവരിനി അവിടം കൂടെയേ ഉള്ളു കാണാന്‍..... താങ്കളോട് ഞാന്‍ യോജിക്കുന്നു . ജനസംഖ്യയുടെ പകുതി (ശരാശരി 60 കോടി ) യില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോളും കക്കൂസ് പോലും ഇല്ലാതെ നമ്മുടെ ഭാരതത്തില്‍ നരകയാഥന അനുഭവിക്കുന്നുണ്ടത്രേ..... ആദ്യം അടിസ്ഥാന വികസന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക അതിന്‌ ശേഷം വാണം വിടുക എന്ന ചിന്തക്കാരാണ്‌ അധികവും.... നേരത്തെ വായിച്ചിരുന്നു കമെന്‌റിട്ടിരുന്നില്ല... ആശംസകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് കൃഷിസ്ഥലങ്ങള്‍ . അതിന്റെ അപര്യാപ്തത കാരണമാണ് പുരാതന മേസപ്പോട്ടെമിയന്‍ ജനതയും അറേബിയന്‍ സംസ്കാരവും നാശോന്മുഖമായത് (Montgomery, 2007, PNAS). മനുഷ്യന് താമസിക്കാനും വേണ്ടത് സ്ഥലം തന്നെയാണ്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ ലോകരാജ്യങ്ങളുടെ വലിയ ഒരു തലവേദനയാകുകയും താമസിക്കാനും കൃഷിചെയ്യാനും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടി വരികയും ചെയ്യുന്ന അവസ്ഥയില്‍ നിന്നാണ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യന് നോക്കേണ്ടി വരുന്നത്. ഇന്ത്യ തങ്ങളുടെ ബഹിരാകാശ പരിപാടി തുടങ്ങുന്ന സമയത്ത് ചിത്രത്തില്‍ ഇല്ലാതിരുന്ന ചൈന വരെ ഇപ്പോള്‍ ചന്ദ്രനില്‍ ആളെ ഇറക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണല്ലോ. നാസ ചന്ദ്രനെ പണ്ടേ ഉപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദശകത്തോടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. ഹീലിയം 3 എന്ന ഒരു ഊര്‍ജ സ്രോതസ്സ് (അപകട രഹിതമായി ന്യൂക്ലിയാര്‍ ഊര്‍ജം ഉണ്ടാക്കുന്ന ഐസോടോപ്പ്) ചന്ദ്രനില്‍ മറഞ്ഞു കിടക്കുന്നത് മറ്റൊരു കാരണം ആണ്. ചൈനയുടെ നോട്ടം അതിലാണ് താനും. International Lunar Exploration Working Group എന്ന സംഘടന 2004 ഇല് നടത്തിയ അന്തര്‍ദേശീയ ചാന്ദ്ര കോണ്‍ഫറന്സില്‍ നടന്ന ഒരു ചര്‍ച്ച ചന്ദ്രനില്‍ മനുഷ്യര്‍ താമസിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ ഏതു തരം നിയമങ്ങള്‍ ആണ് ഉണ്ടാക്കേണ്ടത് എന്നതിനെ കുറിച്ചായിരുന്നു. ഭാരതീയരായ നമ്മുടെ വരും തലമുറയ്ക്കും താമസിക്കാന്‍ പുതിയ സ്ഥലം വേണ്ടി വരും എന്ന തിരിച്ചറിവ് ഉള്ള ക്രാന്ത ദര്‍ശി കളായ ശാസ്ത്രജ്ഞര്‍ നമുക്കുണ്ട് എന്നതില്‍ അഭിമാനിക്കണം നമ്മള്‍ . ചന്ദ്രനിലും ചൊവ്വയിലും ഉള്ള വിഭവങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിയണം എന്നുണ്ടെങ്കില്‍ നമ്മള്‍ ഈ പര്യവേഷണങ്ങള്‍ നടത്തിയേ മതിയാവൂ. താങ്കളെ പോലെ ഉള്ള, സമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ആളുകള്‍ ഇങ്ങനെ ഉള്ള നീക്കങ്ങളെ പിന്തുണയ്ക്കുക തന്നെ വേണം. പിന്നെ ചൊവ്വയിലെ കാര്യങ്ങളെ പറ്റി അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അവയുടെ ഫലം എല്ലാം നമുക്കും ഉപയോഗിച്ച് കൂടെ ??? അത് വരുന്നത് വരെ ഒന്ന് കാത്തിരിക്കുന്നതില്‍ തെറ്റില്ലല്ലോ... ചൊവ്വയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്‌ ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനു തന്നെ അല്ലേ.... ചന്ദ്രനിലൂടെ ആണ് നമ്മള്‍ ചൊവ്വയിലേക്ക് നോക്കാന്‍ തുടങ്ങുന്നത് എന്നതുകൊണ്ടും ചന്ദ്രനില്‍ നമ്മള്‍ പോയിരിക്കുന്നു എന്നതുകൊണ്ടും ആണ് ചന്ദ്രനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. ചൊവ്വയിലേക്ക് നോക്കാന്‍ തുടങ്ങുന്നതും ചന്ദ്രനിലേക്ക് നോക്കിയതിന്റെ അതേ കാരണങ്ങള്‍ കൊണ്ടാണ് എന്നത് തുറന്നു പറഞ്ഞാലേ മനസ്സിലാക്കൂ എന്ന രീതി വിഷമിപ്പിക്കുന്നു. മറ്റെല്ലാ മേഖലകളിലും പോലെ ഗവേഷണ രംഗത്തും രാഷ്ട്രീയമുണ്ട്, മേധാവിത്ത പ്രവണതകളും ഉണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള സമിതികളില്‍ എനിക്ക് അംഗത്വം വേണമെങ്കില്‍ ഞാന്‍ എന്‍റെ മേധാവിത്വം തെളിയിച്ചിരിക്കണം എന്ന രാഷ്ട്രീയം നമുക്ക് ബാധകമാണ്. ചന്ദ്രനില്‍ സ്ഥലം അളന്നു തിരിച്ചു കൈവശപ്പെടുത്താന്‍ ആരംഭിച്ച വിവരം പാപ്പരാസികള്‍ വഴി എങ്കിലും നമ്മള്‍ അറിയുന്നില്ലേ? അങ്ങനെ ഉള്ള ഒരു ഘട്ടത്തില്‍ ചൊവ്വയിലേക്ക് നോക്കാതിരുന്നാല്‍ അവസാനം കുംബിളിലെ കഞ്ഞി കൊണ്ട് തൃപ്തിപ്പെടുന്ന വിഭാഗത്തിലായിരിക്കും എന്റെയും താങ്കളുടെയും വരും തലമുറകള്‍ക്ക് സ്ഥാനം. ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉപേക്ഷിച്ചുകൊണ്ടല്ല ചൊവ്വയിലേക്ക് നോക്കാന്‍ ഇസ്രോ തുടങ്ങുന്നത്. ഇസ്രോയുടെ എല്ലാ കഴിവുകളും പരമാവധി ഉപയോഗിക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. പരിമിതമായ വിഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നത് സസ്റ്റെയിനബ് ള്‍ ഡെവലപ്മെന്റ് ഗവേഷണത്തിന്റെ ഭാഗമാണ്. അതു തന്നെ ആണ് ചൊവ്വ പര്യവേക്ഷണത്തിന്റെ അടിത്തറയും. കുഴല്‍ കിണറില്‍ വീണ ആളുകളെ പോലും ഫലപ്രദമായി രക്ഷപ്പെടുത്താന്‍ പോലും ഉള്ള കാര്യങ്ങള്‍ നമ്മക്ക് ചെയ്യാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ചന്ദ്രനില്‍ പോയി പാറ തുറന്നു അഭിമാനിക്കുന്നതില്‍ അര്‍ഥം ഇല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ചന്ദ്രനില്‍ സ്ഥലം അളന്നു കൈവശപ്പെടുത്തുനതു എല്ലാം ചുമ്മാ മാധ്യങ്ങളില്‍ വരാന്‍ ഉള്ള പാപ്പരാസി വാര്‍ത്തകള്‍ അല്ലേ... അതില്‍ ഒക്കെ എന്ത് അര്‍ഥം ആണ് ഉള്ളത് ?? ഇപ്പോള്‍ ഒരുപാട് തലമുറകള്‍ക്ക് കുമ്പിളിലെ കഞ്ഞി പോലും നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ലല്ലോ. ആദ്യം ഈ ഭൂമിയിലെ കുമ്പിളിലെ കഞ്ഞി ഉറപ്പ്‌ വരുത്തിയിട്ടു പോരെ ചൊവ്വാ കുമ്പിളിലെ കഞ്ഞി ? ഒരു ഗവേഷണത്തിനും വ്യക്തമായ മുന്‍ഗണനാ ക്രമം വേണം എന്ന് പറഞ്ഞത് എന്തുകൊണ്ട് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. നമ്മുടെ നാട്ടില്‍ കീടനാശിനി കൊണ്ട് ആളുകളെ കൊല്ലുന്നു... ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ചോവയ്യിലേക്ക് വാണം വിട്ടു ഊര്‍ജ്ജവും, സമയവും പാഴക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല സഹോദരാ.... ഇസ്രോയിലെ തന്‍ പോരിമക്ക് വേണ്ടി ഖജനാവിനെ ബോധമില്ലാതെ ശൂന്യമാക്കുന്നതിലും അര്‍ഥം ഇല്ല. വരും തലമുറകള്‍ക്ക് ഉള്ള അതേ പ്രാധാന്യം ഇന്നത്തെ തലമുറക്കും ഉണ്ട്. പത്ത് തലമുറ കഴിഞ്ഞു ചൊവ്വയില്‍ നിന്ന് വെള്ളം കൊണ്ട് വന്നു കൊടുത്താല്‍ ഈ തലമുറയുടെ ദാഹം മാറില്ലോ !!! താങ്കള്‍ പറഞ്ഞുവരുന്നത് എന്റെയും താങ്കളുടെയും പ്രശ്നങ്ങള്‍ ആദ്യം തീര്‍ക്കൂ എന്നിട്ടാവാം അടുത്ത തലമുറയുടെയും അതിനടുത്ത തലമുറയുടെയും കാര്യങ്ങള്‍ ആലോചിക്കുന്നത് എന്നാണ് എന്ന് ഞാന്‍ ചിന്തിച്ചാല്‍ അതു തെറ്റാവുമോ? ചന്ദ്രനില്‍ പോയി പാറ തുരന്ന് അതില്‍ അഭിമാനിക്കുന്നത് സാധാരണ ജനങ്ങള്‍ ആയിരിക്കണം. ശാസ്ത്രമേഖലയ്ക്ക് അത് അഭിമാനത്തേക്കാള്‍ ഏറെ മറ്റെന്തൊക്കെയോ ആണ്. അത് താങ്കള്‍ക്കു മനസ്സിലാക്കാനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാപ്പരാസികളുടെ പേര് ഉപയോഗിച്ചത് ഔദ്യോഗികക്കാരുടെ ആധികാരികത എനിക്ക് അവകാശപ്പെടാനാവത്തത് കൊണ്ട് തന്നെ ആണ്. മനുഷ്യന്റെ മേന്മയ്ക്ക് വേണ്ടി അല്ലാത്ത ശാസ്ത്രം എവിടെയും ഗവേഷണം ചെയ്യപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഒരു ഗവണ്മെന്റും അതിനെ പിന്തുണയ്ക്കുന്നില്ല. നമ്മളുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കുള്ള പരിമിതികള്‍ എന്ന് മാത്രമേ താങ്കളുടെ പോസ്റ്റിനെ പറ്റി ഞാന്‍ ചിന്തിക്കുന്നുള്ളൂ. 'വാദേ വാദേ ജാതേ തത്വബോധാ' എന്ന രീതിയില്‍ സംവദിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം. എന്‍റെ വാദങ്ങള്‍ താങ്കളില്‍ അടിച്ചേല്‍പ്പിച്ചു കൂടുതല്‍ ശരി ഞാനാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമം ആയി എന്‍റെ അഭിപ്രായങ്ങളെ കാണില്ല എന്ന് വിശ്വസിച്ചോട്ടെ? അടുത്ത തലമുറകളുടെ കാര്യം ഇത് കഴിഞ്ഞിട്ട് ആലോചിച്ചാല്‍ മതി എന്നല്ല. എന്നാല്‍ ഭൂമിയില്‍ തന്നെ അടുത്ത തലമുറക്ക്‌ വേണ്ടി ഒരുപാട് ചെയ്യാന്‍ ഉണ്ട്. അതൊന്നും ചെയ്യാതെ പാറ തുറന്നു അഭിമാനം കൊണ്ടത്‌ കൊണ്ട് കാര്യം ഇല്ല. കാരണം അഭിമാനം കഴിച്ചാല്‍ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങള്‍ തീരില്ലല്ലോ. പറഞ്ഞത്‌ മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.നമ്മള്‍ ആലീസിന്റെ അത്ഭുത ലോകത്ത്‌ ജീവിക്കുന്ന പോലെ ജീവിച്ചിട്ടു കാര്യം ഇല്ല. യാഥാര്‍ത്യങ്ങളില്‍ ജീവിക്കണം... നമ്മുടെ പരിധിക്ക് ഉള്ള കാര്യങ്ങളെ കുറിച്ച് ആണ് നാം ആദ്യം ചിന്തിക്കേണ്ടത്. നമ്മുടെ പരിധിക്ക് ഉള്ളില്‍ ഉള്ള ഭൂമിയെ കുറിച്ച്.. അതല്ലേ വേണ്ടത്‌ ??? ഇന്ത്യ ചൊവ്വയിലേക്ക്‌ പണം മുടക്കുന്നതിന് മുന്‍പ്‌ എത്രയോ കാര്യങ്ങള്‍ സ്വന്തമായി കണ്ടത്താനും വികസിപ്പിക്കാനും ഒക്കെ ഉണ്ട്. അത് മനസ്സിലാക്കാന്‍ പോസ്റ്റും മുന്‍ കമന്റുകളും ഒരിക്കല്‍ കൂടി വായിക്കുക. ഇന്ത്യ സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ (ചൊവ്വയിലേക്ക് മുടക്കുന്നത് കൂട്ടി) ചിലവഴിക്കുന്നത് ആകെ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം. ഏഴു എട്ടു വര്ഷം ഹജ്ജിനു കൊടുക്കുന്ന കാശാണ് ഇതിനു ചെലവക്കുന്നെ. നമുക്ക് അതും നിര്തലാക്കിയാലോ? ഭരണകുടതിനു പ്രഥാന ജോലി ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കലല്ല. ഇത്തരം ബ്ലോഗുകൊണ്ട് കുടുതല്‍ ജനപ്രീതി കൈവരും പക്ഷെ മാറ്റം ഒന്നും വരില്ല. ഇന്ത്യ ഒരിക്കലും സോഷ്യലിസ്റ്റ്‌ രാജ്യമല്ല. മുതലാളിത്തം സാമ്പത്തിക പ്രക്രിയ ആയി സീകരിചിരിക്കുന്ന ജനാതിപത്യ രാജ്യമാണ്. എവിടെ വ്യക്തികളുടെ സാമ്പത്തിക ഉന്നതി വ്യക്തികളുടെ ഉത്തരവാതിതമാണ്‌ . രാഷ്ട്രം അതിനു സഹായകം ആകും എന്ന് മാത്രമേയുള്ളൂ. ഉപഗ്രഹവും ബഹിരാകാശ ഗവേഷണവും പെട്ടന്ന് വാര്‍ത്ത പ്രാധാന്യം നേടുന്ന സംഭവമാണ് . അതിനു ചിലവാക്കുന്നതിനീകള്‍ അതികം തുക .ദാരിധ്യ നിര്‍മാര്‍ജനത്തിന് രാഷ്ട്രം ചിലവ്വക്കുന്നുണ്ട്. ഇതൊന്നും പെട്ടന്ന് ഫലം തരുന്നതോ വാര്‍ത്ത പ്രാധാന്യം നേടുന്നതോ അല്ല. രാഷ്ട്രം പുരോഗതിനീടിയില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? 1947 ലെ ഇന്ത്യ അല്ലല്ലോ 2012 ലെ ഇന്ത്യ ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കല്‍ സര്‍ക്കാരിന്റെ പ്രധാന ജോലിയിലും ഉത്തവര്വാധിത്വത്തിലും വരുന്ന കാര്യമല്ല എന്നത് പുതിയ അറിവാണ് !!!! മാറ്റം വരില്ല എന്ന മുന്‍വിധി കൊണ്ടോ, ജനപ്രീതി ഉണ്ടാവും "എന്ന" ഭയം കൊണ്ടോ ഇത്തരം ബ്ലോഗുകള്‍ എഴുതാതിരിക്കാന്‍ കഴിയില്ലല്ലോ ????? വ്യക്തികളുടെ സാമ്പത്തിക ഉന്നതിയും, രാജ്യത്തെ പൗരന്മാരുടെ പട്ടിണിയും ഒരു പോലെയാണോ വിലയിരുത്തേണ്ടത് ??? രാഷ്ട്രം മന്ത്രിമാരുടെയും കുത്തക മുതലാളിമാരുടെയും സാമ്പത്തിക അഭിവൃദ്ധിക്ക് മാത്രം സഹായം ചെയ്‌താല്‍ മതിയോ ?? ചൊവ്വയിലേക്ക് ഉള്ള വാണം വിടല്‍ പെട്ടന്ന് വാര്‍ത്താ പ്രാധാന്യം നേടും എന്നതില്‍ സംശയമില്ല.അത്കൊണ്ട് തന്നെയാണല്ലോ ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഇന്ത്യ തിളങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പിന്നെ പട്ടിണി ഒരുപാട് കാലം ആയി മാറ്റമില്ലാതെ തുടരുകയും, പട്ടിണിക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് കൊണ്ടും അത് വാര്‍ത്താ പ്രാധാന്യം നേടില്ല അല്ലേ !!! 1947 ലെ ഇന്ത്യയും 2012 ലെ ഇന്ത്യയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. അന്നത്തെക്കാള്‍ എത്രയോ പട്ടിണി കൂടി. മന്ത്രിമാരുടെ കക്കല്‍ വര്‍ദ്ധിച്ചു. മുതലാളിമാര്‍ കൂടുതല്‍ മുതലാളിമാരും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആയി !!!!! ഇതൊക്കെ മാറ്റം തന്നെയാണ്. പിന്നെ മാറാത്ത ഒന്നുണ്ട്.. സ്വന്തം അഭിപ്രായം പറയാന്‍ പോലും അന്ജ്യാത വേഷം കെട്ടി വരുന്ന അനോണികള്‍. അവരുടെ നട്ടെല്ലിനു മാത്രം ഒരു മാറ്റവും വന്നിട്ടില്ല !!! ഡോക്ടര്‍ നിങ്ങള്‍ ഈ വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , നിങ്ങള്‍ ഇതില്‍ ചൂണ്ടി കാട്ടിയിരിക്കുന്നത് നൂറുശതമാനവും സത്യമാണ് , അഭിനന്ദനങ്ങള്‍ ...നമ്മുടെ സമ്പത്തിന്‍റെ ഭൂരിഭാഗവും ഇരുപതു ശതമാനം പോലും വരാത്ത കുറെ ആളുകളുടെ കയ്യില്‍ ആണ് , ഇവരെ ചൂണ്ടികാട്ടിയാണ് നമ്മള്‍ ലോക ശക്തി ആയി എന്ന് പറയുന്നത് , ബാക്കി വരുന്ന എണ്‍പത് ശതമാനവും പട്ടിണി പാവങ്ങള്‍ തന്നെയാണ് എന്നത് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ് .അനാവശ്യമായി നമ്മുടെ സര്‍ക്കാര്‍ ചിലവാക്കുന്ന പണത്തിന്‍റെ നൂറില്‍ ഒരു അംശം മതിയല്ലോ നമ്മുടെ ഹൃദയത്തിലെ അപമാനമായ റെഡ് സ്ട്രീറ്റിലെ സഹോദരിമാരെ പുനരധിവസിപ്പിക്കാന്‍ ..... എത്ര സത്യം ..പക്ഷെ, ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആര് മനസ്സിലാക്കാന്‍...? ഒരു പക്ഷെ, നമ്മടെ നാട് അറുപതുകളില്‍,നടന്ന "പട്ടിണി മാറ്റൂ സര്‍ക്കാരെ" എന്ന കാലങ്ങളിലേക്ക് പോകുകയായിരിക്കാം...പുരോഗതി വേണം... പക്ഷെ ...ഇത്രക്കങ്ങോട്ടു വേണോ ? ആരറിയാന്‍ ? ? ആരോട് പറയാന്‍ ? ജനങ്ങളുടെ പട്ടിണി മാറ്റുന്നത് തന്നെ ആണ് ഭരണകൂടങ്ങളുടെ ആദ്യ ലക്‌ഷ്യം ആകേണ്ടത്. പക്ഷെ മുകളില്‍ പറഞ്ഞത് പോലെ തന്നെ ഭാരതീയന്റെ നികുതി ധനം ചിലവിടുമ്പോള്‍ ഒരു മുന്ഗണന വേണമെന്നത് പോലെ തന്നെ പട്ടിണി മാറ്റാന്‍ ഏതു ദുഷ് ചെലവ് ആദ്യം ഒഴിവാകണം എന്നതിന് കൂടി ഒരു മുന്ഗണന ക്രമം വേണം. ആദ്യം സ്വിസ് ബാങ്കിലെ കള്ളപണം വരട്ടെ, പിന്നെ അഴിമതിക്കാരായവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടട്ടെ! . ഇത് തന്നെ ഇപ്പോഴത്തെ കണക്കനുസരിച്ച് ഭാരതത്തിലെ പട്ടിണിപ്പാവങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ ധാരാളമാണ്. അത് കഴിഞ്ഞു പോരെ ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടങ്ങള്‍ക്ക്‌ ഒരു ഭാഗമാഗന്‍ പോകുന്ന ഇന്ത്യയുടെ ശ്രമങ്ങളെ തടയിടുന്നത് .!? സ്വിസ്സ് ബാങ്കിലേയും മറ്റും പണം ഉപയോഗിച്ച് പട്ടിണി മാറ്റിക്കഴിഞ്ഞാല്‍, ആയുധങ്ങള്‍ക്കും മറ്റു യുദ്ധസാമഗ്രികള്‍ക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിച്ചാല്‍, പിന്നെ ചൊവ്വയിലേക്ക് വാണം വിടുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല. ഇവ എല്ലാം നടക്കാത്തിടത്തോളം ചൊവ്വയിലേക്ക് വാണം വിടുന്ന തരത്തില്‍ ഉള്ള പരിപാടികളെ അംഗീകരിക്കാന്‍ കഴിയില്ല. !!! ദരിദ്ര നിര്‍മാര്‍ജന വകുപ്പ് എന്നൊരു വകുപ്പും അതിനു വേണ്ടി ഓരോ ബജറ്റിലും കോടികള്‍ നീക്കി വെയ്ക്കാറും ഉണ്ട്. ഇതില്‍ പത്തു ശതമാനം പോലും ദരിദ്രര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ചൊവ്വയിലേക്ക് വാണം വിടാനുള്ള പൈസ എടുക്കാതെ തന്നെ നമ്മുടെ നാട്ടിലെ ദാരിദ്രം മാറ്റാനുള്ള പണം നമ്മുക്കുണ്ട്. പക്ഷെ അങ്ങിനെ ചെയ്യണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉള്ള ഒരു ഭരണകൂടം ഇല്ലാതെ പോയി. ഈ ലേഖനത്തെ എതിർക്കുന്ന പുരോഗമന വാദികളായ ചേട്ടൻമാരും അനിയന്മാരും ഒന്നോർക്കണം. ടെക്നോളജിക്കോ ഗവേഷണത്തിനോ എതിരേ ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ല ... മിസൈൽ ടെക്നോളജി, ക്രയോജെനിക് റോക്കറ്റ് ഒക്കെ ഡിഫെൻസ് ആവശ്യത്തിനും ഉപഗ്രഹവിക്ഷേപണത്തിനും ഒക്കെ കൊള്ളാം. അബ്സാർ ഭായ് അതിനെ ഒന്നുമല്ല എതിർത്തത്. ചൊവ്വയിലേക്ക് വാണം വിട്ട് അവിടുന്ന് 450 കോടി മുടക്കി 2 കിലോ പാറ കൊണ്ടുവന്നു പുഴുങ്ങിയാൽ നമ്മുടെ നാട് നന്നാവുമോ? അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുക്കണം എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ - അബ്സാർ ഭായ് പറഞ്ഞതിനോട് ഞാൻ 101% യോജിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : km mani kifbi | പ്രവാസി ചിട്ടിയെന്ന് പ്രഖ്യാപിച്ച് അവേശം കേറി തോമസ് ഐസക് നടത്തുന്ന പണപ്പിരിവ്് ഒടുവിൽ പാരയാകുമോ? റിസർവ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്കിങ് സ്ഥാപനം അല്ലാത്ത കിഫ്ബിയിൽ പണം നിക്ഷേപിക്കുന്നത് നിയമ വിരുദ്ധം; കെ എം മാണി ഉയർത്തിയ നിയമപ്രശ്‌നം പിടിച്ചുലയ്ക്കുന്നത് പിണറായി സർക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്വപ്നത്തെ - MarunadanMalayali.com പ്രവാസി ചിട്ടിയെന്ന് പ്രഖ്യാപിച്ച് അവേശം കേറി തോമസ് ഐസക് നടത്തുന്ന പണപ്പിരിവ്് ഒടുവിൽ പാരയാകുമോ? റിസർവ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്കിങ് സ്ഥാപനം അല്ലാത്ത കിഫ്ബിയിൽ പണം നിക്ഷേപിക്കുന്നത് നിയമ വിരുദ്ധം; കെ എം മാണി ഉയർത്തിയ നിയമപ്രശ്‌നം പിടിച്ചുലയ്ക്കുന്നത് പിണറായി സർക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്വപ്നത്തെ തിരുവനന്തപുരം: ഇടതുപക്ഷത്തേക്ക് കെ എം മാണി എത്തുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. എന്നാൽ നാടകീയ നീക്കത്തിലൂടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടെ മാണി യുഡിഎഫിലെത്തി. ഇതോടെ ഇടതുപക്ഷത്തെ തുറന്നു കാട്ടാനും മാണി രംഗത്തു വരുന്നു. പിണറായി വിജയൻ സർക്കാരിന്റ സ്വപ്‌ന പദ്ധതിയായ കിഫ്ബിക്കെതിരെയാണ് ആദ്യ വെടി പൊട്ടിച്ചത്. പ്രവാസി ചിട്ടി തുകയും കെഎസ്എഫ്ഇ നൽകേണ്ട സെക്യൂരിറ്റി തുകയും കിഫ്ബിയിൽ നിക്ഷേപിക്കുന്നതു ചിട്ടി നിയമത്തിന് എതിരാണെന്നു മുൻ ധനമന്ത്രി കൂടിയായ കെ.എം.മാണി പറയുന്നു. ചിട്ടി നിയമത്തിൽ പറയുന്ന അംഗീകൃത ബാങ്കുകളിലേ ചിട്ടി തുകയും സെക്യൂരിറ്റി തുകയും നിക്ഷേപിക്കാവൂ എന്നാണു വ്യവസ്ഥ. ബാങ്ക് അല്ലാത്ത കിഫ്ബിക്കു സെക്യൂരിറ്റി തുക നൽകുന്നതും അതു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ഇന്ത്യ മുഴുവൻ പ്രാബല്യമുള്ള ചിട്ടി നിയമത്തിന്റെ നിയന്ത്രണം റിസർവ് ബാങ്കിനാണ്. റിസർവ് ബാങ്ക് ലൈസൻസ് എടുത്ത അംഗീകൃത ബാങ്ക് അല്ല കിഫ്ബി- മാണി പറഞ്ഞു. ചിട്ടി കാലാവധി പൂർത്തിയാക്കി അംഗങ്ങൾക്കു തുകയെല്ലാം നൽകിയെന്ന് ഉറപ്പാക്കി കണക്ക് ഓഡിറ്റ് ചെയ്തു ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷമേ കെഎസ്എഫ്ഇക്കു സെക്യൂരിറ്റി തുക തിരിച്ചുനൽകാവൂ എന്നാണു നിയമം. കേന്ദ്ര നിയമത്തിന്റെ 20-ാം വകുപ്പിൽ ഭേദഗതി വരുത്താതെയോ റിസർവ് ബാങ്കിന്റെ ഇളവു തേടാതെയോ ചിട്ടി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതു കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്ന് മാണി പറയുന്നു. അതായത് കിഫ്ബിയിൽ പണം ഇറക്കുന്നത് കരുതലോടെ വേണമെന്ന മുന്നറിയിപ്പാണ് മാണി നൽകുന്നത്. പഠിക്കുമ്പോൾ ബാഗിലുണ്ടായിരുന്നത് മൂലധനം; ഒറ്റ ജീപ്പിലൂടെ കേരളാ കോൺഗ്രസിന്റെ അമരത്ത് എത്തിയ തന്ത്രശാലി; ഇരട്ടപ്പദവി ഉയർത്തി ഗുരുവിനെ വെട്ടിയ ശിഷ്യൻ; ബാർ കോഴയിൽ അടിതെറ്റുന്നത് കെഎം മാണിയെന്ന രാഷ്ട്രീയ ചാണക്യന് മാണി 30 കോടി വാങ്ങിയെങ്കിൽ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും എത്ര കോടി വാങ്ങി കാണും? ബാറുടമകൾ ഇച്ഛാഭംഗം തീർക്കാൻ പിച്ചും പേയും പറയുമ്പോൾ നമ്മളിങ്ങനെ വ്യാകുലപ്പെടണോ? ഇനിയെങ്കിലും രാജി വച്ച് ഒഴിയാൻ മാണിയെ മകനെങ്കിലും ഉപദേശിക്കട്ടേ ഹൈക്കമാൻഡും കൈവിട്ടു; കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും; ബാർകോഴ കേസിൽ ധനമന്ത്രിയുടെ നാണംകെട്ട പടിയിറക്കം ഉറപ്പ്; നാളെ യുഡിഎഫ് യോഗം; കേരള രാഷ്ട്രീയത്തിലെ അതികായന് രാജിയല്ലാതെ മറ്റ് വഴിയില്ല സിപിഐയുടെ മാണി പേടിയും വിഎസിന്റെ പിണറായി പേടിയും മാണിക്ക് പാരയായി; പരസ്യം റദ്ദാക്കിയതിന് പകരം വീട്ടാൻ ചാനലുകളും ഒരുമിച്ചതോടെ എല്ലാം പൂർത്തിയായി: ബാർ കോഴ വിവാദത്തിന്റെ അണിയറക്കഥകളുടെ അവസാന ഭാഗം മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ; അധികാരമുള്ളിടത്തേ മാണി നിൽകുകയുള്ളൂവെന്ന് ചെന്നിത്തല; മാണി പോയതോടെ കോൺഗ്രസിന് ശുക്രദശയെന്ന് പ്രതാപനും സതീശനും; മൂന്ന് മാസം മുമ്പ് പോയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെയയെന്ന് ഷിബു; തെരുവിൽ നേരിടാൻ ഉറച്ച് യൂത്ത് കോൺഗ്രസ്; വിലപേശൽ രാഷ്ട്രീയത്തിന് ഇറങ്ങിയ മാണി പ്രതിരോധത്തിൽ കേന്ദ്ര ചിട്ടി നിയമത്തിന്റെ 12-ാം വകുപ്പു പ്രകാരം ചിട്ടി നടത്തുന്ന കമ്പനികൾ മറ്റു ബിസിനസ് നടത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കെഎസ്എഫ്ഇക്ക് ഈ വകുപ്പിൽ ഇളവിനു വേണ്ടി കേരള സർക്കാർ സമീപിച്ചപ്പോൾ അതു അനുവദിക്കില്ലെന്നു റിസർവ് ബാങ്ക് അറിയിച്ചതാണ്. കെഎസ്എഫ്ഇയുടെയും കിഫ്ബിയുടെയും വെബ്‌സൈറ്റിൽ കെഎസ്എഫ്ഇ അംഗീകൃത മിസലേനിയസ് ബാങ്ക് എന്നാണ് പറയുന്നത്. ഇതു തെറ്റാണ്. പ്രവാസി ചിട്ടി നടത്താൻ കെഎസ്എഫ്ഇക്കു ചിട്ടി നിയമത്തിന്റെ നാലാം വകുപ്പ് അനുസരിച്ചു സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല. എന്നാൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്കു കഴിഞ്ഞ 18നു നോട്ടിസ് നൽകി. ഇതിൽ ചിട്ടി നടത്താൻ സർക്കാർ മുൻകൂർ അനുമതി നൽകിയെന്ന വിവരമോ അതിന്റെ ഉത്തരവിന്റെ വിവരമോ പറയുന്നില്ല. ഇതു ചിട്ടി നിയമത്തിന്റെ നാല്, അഞ്ച് വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. പ്രവാസി ചിട്ടി നടത്താൻ മുൻകൂർ അനുമതിയില്ലാതെ പ്രചാരണത്തിനും പരസ്യത്തിനും വിദേശയാത്രയ്ക്കുമായി 59.71 ലക്ഷം രൂപ കിഫ്ബിയിൽ നിന്നു ചെലവിട്ടെന്നാണു ധനമന്ത്രി നിയമസഭയിൽ അറിയിച്ചത്. അത് അധികാര ദുർവിനിയോഗവും നിയമലംഘനവുമാണ്. ഒരു ആദായവും ലഭിക്കാത്ത പദ്ധതികൾക്കു പ്രവാസി ചിട്ടി തുക ഉപയോഗിച്ചാൽ അതു തിരികെ ലഭിക്കാൻ വരുന്ന കാലതാമസം ചിന്തിക്കാവുന്നതേയുള്ളൂ. ചിട്ടി നിയമ പ്രകാരം ഈ തുക കൈകാര്യം ചെയ്യാൻ കെഎസ്എഫ്ഇക്കു മാത്രമാണ് അധികാരം. അതു കിഫ്ബിക്കു നൽകണമെങ്കിൽ നിയമഭേദഗതിയോ ആർബിഐ അനുമതിയോ വേണം. കിഫ്ബി വഴി ചിട്ടി തുകയും സെക്യൂരിറ്റിയും സ്വീകരിക്കുന്നതു ഫെമ നിയമത്തിനും എതിരാണ്. ഇതും ലംഘിച്ചാൽ ആകെ തുകയുടെ മൂന്നിരട്ടി പിഴയായി ഈടാക്കുമെന്നും മാണി വിശദീകരിക്കുന്നു. കെഎസ്എഫ്ഇ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ കിഫ്ബിയിൽ സൂക്ഷിച്ചാൽ കെഎസ്എഫ്ഇ ഉദ്യോഗസ്ഥർ കുറ്റക്കാരാകും. കേരളം സ്വതന്ത്ര രാഷ്ട്രമാണെന്നും കേന്ദ്ര നിയമം തനിക്കു ബാധകമല്ലെന്ന മനോഗതി അനുസരിച്ചാണ് ധനമന്ത്രി പ്രവർത്തിക്കുന്നത്. ചിട്ടി നിയമം ഭരണഘടനയിലെ സമവർത്തി പട്ടികയിലായതിനാൽ അതിലേക്കുള്ള മാറ്റം നിയമസഭയ്ക്കു വരുത്താവുന്നതാണെന്നു മാണി നിർദ്ദേശിച്ചു. ബില്ല് അവതരിപ്പിച്ചു സഭയിൽ പാസാക്കാം. അല്ലെങ്കിൽ ആർബിഐയുമായി ആലോചിച്ച് ആവശ്യമായ ഇളവുകൾ സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാം. ഇതു രണ്ടും ചെയ്യാതെ കെഎസ്എഫ്ഇയുടെ പേരിൽ കിഫ്ബി വഴി നടത്താൻ പോകുന്ന പ്രവാസി ചിട്ടി നിയമലംഘനമാകും. 1999ൽ സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഓർഡിനൻസ് വഴി കിഫ്ബി എന്ന സ്ഥാപനം കൊണ്ടു വന്നു 500 രൂപയുടെ കടപ്പത്രം ഇറക്കി ബുദ്ധിമുട്ട് ഒഴിവാക്കി. അതു നിയമവിരുദ്ധമെന്നു റിസർവ് ബാങ്ക് അറിയിച്ചപ്പോൾ സർക്കാരിനു തുക തിരിച്ചുനൽകേണ്ടി വന്നു. അതിനു ശേഷം 18 വർഷം കഴിഞ്ഞാണു കിഫ്ബി ഇപ്പോൾ ഉയർത്തെഴുന്നേൽക്കുന്നതെന്നു കെ.എം.മാണി പറഞ്ഞു. അറ്റകുറ്റപ്പണികളെത്തുടർന്ന് ദക്ഷിണറെയിൽവേ തീവണ്ടി സമയങ്ങളിൽ മാറ്റം; ഇന്ന് നിരവധി തീവണ്ടികൾ വൈകിയോടും The crazy sex life of a woman and her 2-foot-8-inch man | രണ്ടടിയുള്ള ഭർത്താവും ആറടിയുള്ള ഭാര്യയും; സെക്‌സ് എങ്ങനെ നടക്കുമെന്ന് നാട്ടുകാർക്ക് സംശയം; ചുട്ട മറുപടി നൽകി ദമ്പതികളും; സീൻ ഏറ്റവും ലൈംഗികാവേശമുള്ള വ്യക്തിയെന്ന മറുപടിയുമായി മിൻഡി - MarunadanMalayali.com രണ്ടടിയുള്ള ഭർത്താവും ആറടിയുള്ള ഭാര്യയും; സെക്‌സ് എങ്ങനെ നടക്കുമെന്ന് നാട്ടുകാർക്ക് സംശയം; ചുട്ട മറുപടി നൽകി ദമ്പതികളും; സീൻ ഏറ്റവും ലൈംഗികാവേശമുള്ള വ്യക്തിയെന്ന മറുപടിയുമായി മിൻഡി ന്യുയോർക്ക്: സന്തോഷത്തോടെ ആരെങ്കിലും ജീവിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് ഇഷ്ടമാകില്ല. അന്യന്റെ ജീവിതം കുളമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ലോകത്ത് തന്നെയാണ് ഇതും സംഭവിക്കുന്നത്. ഷിക്കാഗോ സ്വദേശിയായ സീൻ സ്റ്റീവൻസൺ, മിൻഡി നിസ് ദമ്പതികളുടെ മാതൃകാ ജീവിതമാണ് വിഷയം. ഇവർ സന്തോഷത്തോടെ കഴിയുന്നത് ആർക്കും പിടിക്കുന്നില്ല. കുള്ളനും ഭാര്യയും എങ്ങനെ സന്തോഷത്തോടെ കഴിയുന്നുവെന്നതാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. വെറും രണ്ടടി എട്ടിഞ്ച് ഉയരമുള്ള സീന്റെ ഭാര്യ മിൻഡിക്ക് ആറടി ഉയരമുണ്ട്. വ്യത്യസ്ത ഉയരമുള്ള ദമ്പതികൾ എങ്ങനെ സംതൃപ്തമായ ജീവിതം നയിക്കും? രണ്ടടി ഉയരക്കാരനായ സീന് ഭാര്യയെ ലൈംഗികമായി സംതൃപ്തിപ്പെടുത്താനാകുമോ? തുടങ്ങിയവയാണ് നാട്ടുകാരുടെ ചോദ്യങ്ങൾ. സോഷ്യൽ മീഡിയയിലും ഈ ചർച്ച സജീവമാണ്. എന്നാൽ ഇത്തരം ചർച്ചകൾക്ക് മറുപടി നൽകി ആസ്വദിച്ച് ജീവിതം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ. സെക്‌സ് എന്ന മഹാത്ഭുതത്തെ തകർത്തത് മതങ്ങളാണ്; സ്ത്രീയെ അറിയുന്നവൻ രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ പുറകിൽ പോകില്ല: നവ്യാ നായരെ കല്ലെറിയുന്നവരോട് ഡോളറിന് വീണ്ടും ഇടിവ്; റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന തിരിച്ചടിയായി; പലിശ ഇളവ് ഇനിയും സാധ്യമല്ലെന്ന് ഗ്ലെൻ സ്റ്റീവൻസ് ഒരുപാട് സീരിയസ് ആവേണ്ട; രതിമൂർച്ഛ സംഭവിച്ചില്ലെങ്കിലും ദുഃഖിക്കേണ്ട; സെക്‌സിന് ശേഷമുള്ള അവഗണന വേദനിപ്പിക്കും: പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ വ്യക്തമാക്കി മനഃശ്ശാസ്ത്രജ്ഞൻ ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൂട്ടി ലൈബ്രറിയാക്കി; പള്ളി അടച്ചിട്ടതിന്റെ പ്രതിഷേധമായി തെരുവിൽ നിസ്‌കാരം ആരംഭിച്ചു; ഒടുവിൽ പാരീസിലെ തെരുവുകളിൽ പരസ്യ നിസ്‌കാരത്തിന് സർക്കാർ വിലക്കും പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത് 25 മിനിറ്റ്; ഫലത്തിൽ സാധ്യമാകുന്നത് 15 മിനിറ്റും; ഏറ്റവും ദുർബലർ ഇന്ത്യക്കാർ; അമേരിക്കയിൽ നടന്ന ഒരു സെക്‌സ് സർവേ ഫലം പറയുന്നത് തങ്ങൾ തികച്ചും സംതൃപ്തമായ ജീവിതമാണ് നയിക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞിട്ടും ആരും ഇവരെ വെറുതെവിടുന്നില്ല. സോഷ്യൽ മീഡിയയിലൂടെ നാട്ടുകാർ ഇത്തരം ചോദ്യങ്ങൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിൽ നാട്ടുകാരുടെ ചോദ്യങ്ങൾ അസഹനീയമായപ്പോൾ കഴിഞ്ഞ ദിവസം മിൻഡിസിന്റെ ക്ഷമ കെട്ടു. സോഷ്യൽ മീഡിയയിലൂടെ മറുപടിയും നൽകി. സെക്‌സുമായി ബന്ധപ്പെട്ട ആശങ്കകൾക്കാണ് മറുപടി പറയേണ്ടി വന്നത്. മറ്റാരേക്കാളും മനോഹരമായ ദാമ്പത്യമാണ് തങ്ങൾ നയിക്കുന്നത്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സീനിനെ അങ്ങേയറ്റം പ്രണയിക്കുന്നു. മറ്റുള്ളവരുടെ ലൈംഗിക ജീവിതം അന്വേഷിച്ച് അസ്വസ്ഥമാകാതെ സ്വന്തം കാര്യം അന്വേഷിക്കാൻ തങ്ങളെ പരിഹസിക്കുന്നവർക്ക് മിൻഡിസ് മറുപടി നൽകി. ലൈംഗിക സംതൃപ്തി കിട്ടില്ലെങ്കിലും പണം മോഹിച്ചാണ് മിൻഡിസ് സീനിനെ വിവാഹം കഴിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ കണ്ടെത്തൽ. എന്നാൽ താൻ കണ്ടിട്ടുള്ള ഏറ്റവും ലൈംഗികാവേശമുള്ള പുരുഷൻ സീനാണെന്നാണ് ഇവരുടെ മറുപടി. സീനും ദാമ്പത്യത്തിൽ സന്തുഷ്ടനാണ്. സെക്‌സിനെ കുറിച്ചും ആവശത്തോടെ സംസാരിക്കുന്നു. ബ്രിറ്റിൽ ബോൺ ഡിസോർഡർ എന്ന രോഗത്തെ തുടർന്ന് വളർച്ച മുരടിച്ച സീൻ മോട്ടിവേഷൻ ക്ലാസുകൾ നടത്തുകയാണ്. മുൻ അമേരിക്കൻ ബിൽ ക്ലിന്റൻ, ദലൈലാമ തുടങ്ങിയവർക്കൊപ്പം വേദി പങ്കിടാറുള്ള സീൻ പ്രവർത്തന രംഗത്ത് അതിപ്രശസ്തനാണ്. ഒരു ഫേസ്‌ബുക്ക് സംവാദം വഴി പരിചയപ്പെട്ട ഇരുവരും രണ്ട് വർഷം മുമ്പാണ് ഒരുമിച്ച് താമസിക്കാൻ തീരുമാനം എടുത്തത്. സീന്റെ മോട്ടിവേഷൻ ക്ലാസുകൾക്ക് ഇപ്പോൾ ദമ്പതികൾ ഒരുമിച്ചാണ് പോകുന്നത്. ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? നിങ്ങൾ നല്ലൊരു ഭാര്യയും കാമുകിയും ഭർത്താവും ഒക്കെ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്: അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയലേഖനം എഴുതിയാൽ എങ്ങനെയിരിക്കും? നെയ്‌മർക്കു വേണ്ടി ആരെങ്കിലും വിളിച്ചോ എന്ന് ആർക്കും ഉറപ്പില്ല; എന്നിട്ടും ബ്രസീലിയൻ താരത്തെ ചികിത്സിക്കാൻ ഏഴംഗ സംഘത്തെ ഒരുക്കി സർക്കാർ നെയ്മറെ കാത്ത് കേരളം: വേണമെങ്കിൽ അങ്ങോട്ട് പോകാനും റെഡി; മുഖ്യമന്ത്രിയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശകർ: ആർക്കറിയാം എന്താണ് ശരിയെന്ന്? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല: പിണറായ - Samakalika Malayalam കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല: പിണറായി വിജയന്‍ കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമാകുന്ന അവസ്ഥയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ എല്ലാവര്‍ക്കുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ നല്ല രീതിയിലുള്ള ബോധവത്കരണ വര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീ സംഘടനകള്‍ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കും. കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ കൈകാര്യം ചെയ്യാനാണ് പ്രത്യേക വകുപ്പ് തന്നെ സർക്കാർ രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാർത്തകൾ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകൾ എല്ലാവർക്കുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നല്ല രീതിയിലുള്ള ബോധവത്കരണ വർത്തനങ്ങൾ നടത്താൻ സ്ത്രീ സംഘടനകൾ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ സർക്കാർ കർശന നിലപാടെടുക്കും. കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സർക്കാർ ജാഗ്രതക്കുറവ് കാണിക്കില്ല. പൊതു ഇടങ്ങളിൽ വ്യത്തിയും നിലവാരവുമുള്ള ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ എന്നിവ നിർമിക്കാൻ തുക അനുവദിച്ചു. പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ പഠനവും ആരോഗ്യവും ഉറപ്പു വരുത്താൻ വാത്സല്യനിധി പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മൂന്നു ലക്ഷം രൂപ ലഭിക്കും. അംഗൻവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിച്ചു. വളരെയധികം സ്ത്രീകൾ തൊഴിലെടുക്കുന കയർ, കൈത്തറി, കശുവണ്ടി മേഖലകളിൽ സർക്കാർ മികച്ച ഇടപെടൽ നടത്തി. വൈകല്യമുള്ള കുട്ടികൾക്കുള്ള ബഡ്സ് സ്കൂളുകളുടെ എണ്ണം വർധിപ്പിക്കും. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പുനരധിവാസ കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കും. കുഞ്ഞുങ്ങളുടെ അവകാശങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ വനിതാ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കും. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയാക്കി. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളും ഷോർട് സ്റ്റേ ഹോമുകളും നിർമിക്കാൻ നാല് കോടി രൂപ അനുവദിച്ചു. കുടുംബ ശ്രീക്ക് 200 കോടി രൂപ കൂടി അനുവദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. മുതിർന്ന പൗരന്മാർക്ക് മികച്ച ജീവിത സൗകര്യങ്ങളൊരുക്കും. മുതിർന്ന പൗരന്മാർക്ക് പകൽ വീടുകളും കൂട്ടായി താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തി. എസ്.എസ്.എൽ.സി ബുക്കിൽ പ്രത്യേക കോളം ഉൾപ്പെടുത്തും. ലോകത്താദ്യമായി കൊച്ചിമെട്രോയിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് തൊഴിൽ നൽകി. ട്രാൻസ് ജെൻഡർ മാർക്ക് നൈപുണ്യ പരിശീലനം, ഡൈവിംഗ് പരിശീലനം, തിരിച്ചറിയൽ കാർഡുകൾ, സ്വയം തൊഴിൽ പദ്ധതികൾ എന്നിവയും നടപ്പാക്കി വരുന്നു. മയക്കുമരുന്നിന്റെ വ്യാപനത്തിൽ സമൂഹം ജാഗ്രത കാണിക്കണം. മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. ഒരു തലമുറയെ ഇല്ലാതാക്കാർ മാഫിയകൾ സ്കൂളുകള കേന്ദ്രമാക്കി ബോധപൂർവമായ പ്രവർത്തനങ്ങൾ നത്തുകയാണ്. കുട്ടികളുടെ കൂടെ കൂട്ടതൽ സമയം ചെലവഴിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. സ്കൂളുകളിൽ സമൂഹത്തിന്റെ ഇടപെടലും ജാഗ്രതയും ഉണ്ടാകണം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദോഹ: ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈകമ്മീഷന്റെ അറബ് മേഖലയിലെ ഇടപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. യു എന്‍ മനുഷ്യാവകാശ ഹൈകമ്മീഷനറും ഖത്വര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും അറബ് ദേശീയ മനുഷ്യാവകാശ ഇന്‍സ്റ്റിറ്റിയൂഷന്‍സ് നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്നലെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അറബ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ മനുഷ്യാവകശ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് സമ്മേളനത്തില്‍ സംസാരിച്ച ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍റി പറഞ്ഞു. ഇത് മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം കുറഞ്ഞു വരുന്നുണ്ട്. നീതീകരിക്കാനാകാത്ത മാര്‍ഗങ്ങള്‍ അവഗണിക്കാനോ മറികടക്കാനോ കഴിയില്ല. യു എന്‍ മനുഷ്യാവകാശ കമ്മീഷനര്‍ക്ക് ഈ രംഗത്ത് നടത്താന്‍ കഴിയുന്ന ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനം അതുകൊണ്ടു തന്നെ വളരെ പ്രസക്തമാണെന്നും അറബ് മേഖലിയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ സമ്മേളനം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മേഖലയില്‍ മനുഷ്യരെ കൊല്ലുന്നതും ഭവനരഹിതരാക്കപ്പെടുന്നതും നിര്‍ത്തലാക്കേണ്ടതുണ്ട്. യമനിലും സിറിയയിലും പാവപ്പെട്ട മനുഷ്യരാണ് കൊല്ലപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുമ്പോള്‍ അവിടെ ഇടപെടാന്‍ കഴിയണം. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പദ്ധതികളും ആശയങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്. നഷ്ടം നികത്താന്‍ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയുടെ ഭൂമിയില്‍ ബസ് ടെര്‍മിനലിനൊപ്പം വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ഈ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് സ്‌റ്റേഷനുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്‍മിച്ചത്. ഇവിടങ്ങളിലുള്ള വ്യാപാര സമുച്ചയങ്ങള്‍ വാടകക്ക് എടുക്കാന്‍ ആളുകളെത്താത്തതിനാല്‍ ഇതുവരെ കാര്യമായ വരുമാനമൊന്നും കെ എസ് ആര്‍ ടി സിക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല. മിക്ക സമുച്ചയങ്ങളിലും ഭൂരിഭാഗം മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക താഴ്ത്തിയിട്ടും ആളെ കണ്ടെത്താന്‍ കോര്‍പറേഷനായിട്ടില്ല. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതിനിടയിലും കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനായുള്ള സമാന്തര ശ്രമങ്ങളും ഇടവേളകളില്‍ ഉണ്ടായി. കേന്ദ്ര സര്‍ക്കാറിന്റെ സുസ്ഥിര നഗരവികസന പദ്ധതിപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നഗരങ്ങള്‍ക്കായി രൂപവത്കരിച്ച ജന്റം സ്‌കീം വഴി തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് എ സി നോണ്‍ എ സി ബസുകള്‍ അനുവദിച്ചു. ഈ പദ്ധതി തുടര്‍ന്ന് കൊല്ലം, തൃശൂര്‍ നഗരസഭകളിലേക്കും ബാക്കി ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ ഒഴികെ മൊത്തം അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് 12 ജില്ലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തിനായി ഒരു പ്രത്യേക സ്ഥാപനം വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. അതനുസരിച്ചാണ് 2014ല്‍ കെ യു ആര്‍ ടി സി രൂപവത്കരിക്കുന്നത്. 2015ല്‍ കൊച്ചി തേവര ആസ്ഥാനമാക്കി കെ യു ആര്‍ ടി സി ഹബ്ബും രൂപവത്കരിക്കപ്പെട്ടു. എന്നാല്‍ അടിക്കടി അറ്റകുറ്റപ്പണിയിലാകുന്ന കെ യു ആര്‍ ടി സി ലോഫ്‌ളോര്‍ ബസുകളും ഇന്ന് ബാധ്യതയാവുകയാണ്. കൊച്ചിയിലെ ആസ്ഥാനമന്ദിരത്തില്‍ അറ്റകുറ്റപ്പണിക്കായി നിലവില്‍ അമ്പതില്‍ അധികം ബസുകളാണ് കിടക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ സര്‍ക്കാറിനെ ആശ്രയിക്കുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയും സ്വയം നശീകരണവും. ഒരു കോടിയോളം വിലവരുന്ന 50 വോള്‍വോ ലോ ഫ്‌ളോര്‍ ബസുകളാണ് കൊച്ചിയില്‍ തേവരയിലുള്ള ആസ്ഥാനത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് രൂപ ലാഭത്തിലോടിയിരുന്ന ബസുകളാണ് മാസങ്ങളായി തേവരയിലുള്ള യാര്‍ഡില്‍ കിടക്കുന്നത്. പൊട്ടിയ റിയര്‍വ്യൂ മിറര്‍ മാറ്റുന്നതു മുതല്‍ എഞ്ചിന്റെ അറ്റകുറ്റപ്പണി വരെ ചെയ്യാനായി എത്തിയ ബസുകള്‍ ഇനിയും നന്നാക്കി നിരത്തിലിറങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോഫ്‌ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ യു ആര്‍ ടി സിയാണ്. അറ്റകുറ്റപ്പണിയിനത്തില്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വന്നതോടെ ഇനി പണിയേല്‍ക്കാന്‍ പറ്റില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ അറിയിച്ചിട്ടുള്ളത്. കമ്പനി ഇക്കാര്യം മാസങ്ങള്‍ക്കു മുമ്പേ കോര്‍പറേഷനെ അറിയിച്ചിരുന്നെങ്കിലും ഇന്നും ഈയിനത്തില്‍ കാശൊന്നും കെ യു ആര്‍ ടി സി നല്‍കിയിട്ടില്ല. കോര്‍പറേഷന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ യു ആര്‍ ടി സിക്ക് പണം നീക്കിവെക്കാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട.് ഈ സാഹചര്യത്തില്‍ ഇനി ഈ ബസുകള്‍ എന്ന് നിരത്തിലിറങ്ങുമെന്നത് കാത്തിരുന്നു തന്നെ കാണണം. കെ എസ് ആര്‍ ടി സിയുടെ മുഖം മെച്ചപ്പെടുത്താന്‍ ലോ ഫ്‌ളോര്‍ എ സി ബസുകള്‍ ഉപകരിച്ചെങ്കിലും സാമ്പത്തിക മാനേജ്‌മെന്റിന്റെ വീഴ്ച മൂലം കെ യു ആര്‍ ടി സിയും നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ ശക്തിപ്പെടുകയാണ്്. കെ എസ് ആര്‍ ടി സിയുടെ നഷ്ടം നികത്താന്‍ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയുടെ ഭൂമിയില്‍ ബസ് ടെര്‍മിനലിനൊപ്പം വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ഒ ബി ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സി നിര്‍മിക്കുന്ന വ്യാപാര സമുച്ചയത്തില്‍ നിന്നുള്ള ആകെ വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുകയുടെ പകുതി കെ എസ് ആര്‍ ടി സിക്ക് നല്‍കണമെന്ന കരാറിലാണ് നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. ഈ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് സ്‌റ്റേഷനുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്‍മിച്ചത്. തിരുവനന്തപുരം തമ്പാനൂരുള്ള സമുച്ചയത്തിന് 81 കോടിയും തിരുവല്ലയിലെ സമുച്ചയത്തിന് 48 കോടിയും അങ്കമാലിയിലെ സമുച്ചയത്തിന് 37.5 കോടിയും കോഴിക്കോട് സമുച്ചയത്തിന് 72 കോടിയും ചെലവായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഇവിടങ്ങളിലുള്ള വ്യാപാര സമുച്ചയങ്ങള്‍ വാടകക്ക് എടുക്കാന്‍ ആളുകളെത്താത്തതിനാല്‍ ഇതുവരെ കാര്യമായ വരുമാനമൊന്നും കെ എസ് ആര്‍ ടി സിക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. മിക്ക സമുച്ചയങ്ങളിലും ഭൂരിഭാഗം മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. വലിയ വാടക കൊടുത്ത് എടുത്താല്‍ അതിനുള്ള വരുമാനം ഇവിടങ്ങളില്‍ നിന്ന് ലഭിക്കില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക താഴ്ത്തിയിട്ടും ആളെ കണ്ടെത്താന്‍ കോര്‍പറേഷനായിട്ടില്ല. തിരുവനന്തപുരത്തും തിരുവല്ലയിലും അങ്കമാലിയിലുമായി ആകെ 1,60,330 ചതുരശ്ര അടി സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. വാടകയിനത്തില്‍ ഓരോ സമുച്ചയത്തില്‍ നിന്നും അരക്കോടി രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥലത്താണ് വ്യാപാരയോഗ്യമായ മുറികള്‍ സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലം വാടകക്ക് കൊടുത്തതല്ലാതെ വ്യാപാര കേന്ദ്രമൊന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്ത് നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളോട് ചേര്‍ന്ന് നിര്‍മിച്ച ചെറുകിട വാണിജ്യ കേന്ദ്രങ്ങള്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ചെറിയ ആശ്വാസം. വായ്പയെടുത്ത് വായ്പയെടുത്ത് കടക്കെണിയിലായപ്പോഴാണ് അത് കൊടുത്തു തീര്‍ക്കാനായി ബേങ്കുകളുടെ കണ്‍സോര്‍ഷ്യം എന്ന ആശയത്തിലേക്ക് കോര്‍പറേഷന്‍ എത്തിച്ചേര്‍ന്നത്. കെ ടി ഡി എഫ് സിയില്‍ നിന്ന് വാങ്ങിയ വായ്പ കൊടുത്തു തീര്‍ക്കാനാണ് പ്രധാനമായി ബേങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പയെടുക്കാന്‍ തുടങ്ങിയത്. നിലവിലുള്ള ഉയര്‍ന്ന പലിശ നിരക്കിലുള്ള ഹ്രസ്വകാല വായ്പകള്‍ക്ക് പകരം കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കുറഞ്ഞ പലിശനിരക്കിലുള്ള ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കി കടബാധ്യത തിരിച്ചടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് നിലവിലുള്ളത്. കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള വായ്പകള്‍ ലഭ്യമാകുന്നതോടെ വായ്പയുടെ പലിശയിനത്തില്‍ പ്രതിമാസം കോടികള്‍ ലാഭിക്കാനാകുമെന്ന പ്രതീക്ഷയാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. എന്നാല്‍, കടമെടുത്ത തുക പെന്‍ഷനും ശമ്പളത്തിനും പ്രതിദിനച്ചെലവുകള്‍ക്കുമായി മാറ്റിവെക്കേണ്ട അവസ്ഥയില്‍ കണക്കു കൂട്ടലുകള്‍ എല്ലാ മാസവും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലെന്ന ആശങ്കയാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും പെന്‍ഷന്‍ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ സഹകരണ ബേങ്കുകളുടെ സഹകരണത്തോടെ പെന്‍ഷന്‍ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹകരണ ബേങ്കുകളുടെ കൂട്ടായ്മയില്‍ നിന്നെടുക്കുന്ന തുക ആറു മാസത്തിനകം കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. ഇതിന്റെ തിരിച്ചടവിനായി ബജറ്റില്‍ കെ എസ് ആര്‍ ടി സിക്കായി പ്രഖ്യാപിച്ച 1000 കോടി രൂപ വിനിയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്നത്? ഇതെക്കുറിച്ച് നാളെ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1975നുശേഷം പെറു ആദ്യമായാണ് ബ്രസീലിനെതിരേ ഒരു മത്സരം ജയിക്കുന്നത്. കോപ്പ അമേരിക്കയിലെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്നും ബ്രസീലിനെ കെട്ടുകെട്ടിച്ചത് നിര്‍ഭാഗ്യം മാത്രമാണ്. റഫറി ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഹാന്‍ഡ് ബോള്‍. മാരിയോ റൂഡിയസാണ് നിര്‍ണായകമായ ആ ഗോള്‍ നേടിയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇത് ഹാന്‍ഡ് ബോളാണെന്ന് വ്യക്തമായെങ്കിലും എട്ടുതവണ കോപ്പ കിരീടം നേടുകയും അഞ്ചു തവണ ലോക ചാംപ്യന്മാരാവുകയും ചെയ്തിട്ടുള്ള ബ്രസീലിന് അമേരിക്കയില്‍ നിന്നും മടങ്ങേണ്ടി വന്നു. അതും ഒരു ഹാന്‍ഡ് ബോളിലൂടെ.. വിവാദമായ ഗോള്‍ ഒന്നു കണ്ടു നോക്കൂ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാജ- അതായിരുന്നു എന്റെ കുതിരയുടെ പേര്. ഷമീര്‍ അവന്റെ നായകനും. 28 വയസ്സുള്ള മെലിഞ്ഞു സൗമ്യനായ ഷമീര്‍ സ്നേഹത്തിന് ആള്‍രൂപം എടുത്താതണോ എന്നു തോന്നും. ഒരുപഷേ ഞാന്‍ ജീവിതത്തില്‍ കേട്ടിരിക്കുന്ന ഏറ്റവും സ്നേഹമുള്ള വാക്കുകളില്‍ ഷമീറിന്റെ വാക്കുകളും ഉണ്ടാവും. കുതിരപ്പുറത്തെ അരക്ഷിതാവസ്ഥയില്‍ ഭയന്നു നിലവിളിക്കുമ്പോള്‍ അവന്‍ പറയും "ദീദീ, ഒട്ടും പേടിക്കേണ്ട, ഇവിടുത്തെ ഏറ്റവും നല്ല കുതിരയാണ് ദീദിയുടെ രാജ. അവന്‍ ഒരാപത്തും വരുത്തില്ല. പിന്നെ ദീദിക്കൊന്നും വരാതെ നോക്കാന്‍ ഞാനില്ലേലേ കൂടെ, പേടിക്കാതെ ഇരുന്നുകൊള്ളു..." എനിക്ക് ആ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. കയ്യിലുള്ള ചോക്ലേറ്റ് ഇടയ്ക്കു ഷമീറിനു കൊടുക്കും. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവനതു വാങ്ങി പുഞ്ചിരിക്കും. ഞാന്‍ കുതിരപ്പുറത്തിരുന്നു താണ്ടുന്ന ദൂരമൊക്കെ ഷമീര്‍ നടന്നാണു വരുന്നത്,എന്റെ ബാഗും തോളിലിട്ട്. പക്ഷെ, അവര്‍ക്കതു ശീലമായതുകൊണ്ട് കുഴപ്പമില്ല. പിന്നെ യാത്രികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ ഭക്ഷണം ഇവര്‍ക്കു ലഭിക്കുകയുമില്ല. ചില ചെറിയ പീടികകളില്‍ നിന്നു ചയയും ബണ്ണും ഒക്കെയാണ് അവര്‍ വിശപ്പടക്കാന്‍ കഴിക്കുന്നത്.യാത്രികരെ കൊണ്ടുവരുന്ന ഈ പവം മനുഷ്യര്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് അന്യായമല്ലേ എന്നെനിക്കു തോന്നി. പക്ഷെ ഓരോരുത്തര്‍ക്കും അവരവരുടെ ന്യായങ്ങള്‍ ഉണ്ടാകുമല്ലോ..... ഉയരം കൂടുതലുള്ള സ്ഥലമായതുകൊണ്ടു അന്തരീക്ഷമര്‍ദ്ദം വളരെ കുറവാണ്. ഇതു രണ്ടുരീതിയില്‍ പ്രതികൂലാവസ്ഥയുണ്ടാക്കും. ഒന്നാമത്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്. പിന്നെ,നേര്‍ത്ത അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിലെ അപകടകരമായ വികിരണങ്ങള്‍. പ്രകാശമേല്‍ക്കുന്ന ത്വക്ക് കരുവാളിക്കുകയും പൊള്ളലേറ്റപോലെയാവുകയും ചെയ്യും. അതുകൊണ്ട് സണ്‍സ്ക്രീന്‍ ക്രീമുകളും മറ്റും കയ്യില്‍ കരുതിയിരിക്കണം. കണ്ണുകളേയും ഈ പ്രകാശം ദോഷകരമായി ബാധിക്കും. അതുകൊണ്ട് യാത്രയിലുടനീളം നല്ല നിലവാരമുള്ള സണ്‍ഗ്ലാസ്സ് ഉപയോഗിക്കേണ്ടതാണ്. ശക്തമായുണ്ടാകുന്ന കാറ്റില്‍ ത്വക്ക് വരണ്ടുണങ്ങുകയും വിണ്ടുകീറുകയും ചെയ്യും. അതിനുള്ള ക്രീമുകളും വാസ്ലിനും ഒക്കെ പുരട്ടി ചെറിയ ആശ്വാസം നേടാം. ചിലര്‍ക്ക് ഛര്‍ദ്ദിയും ഉണ്ടാവാറുണ്ട്. ഉണങ്ങിയ പഴങ്ങളും പുളിരസമുള്ള നാരങ്ങയും ഒക്കെ ഈ അവസരത്തില്‍ ആശ്വാസം പകരും. ഇടയ്ക്കു പലയിടത്തും പട്ടാളക്കരുടെ പരിശോധനകള്‍ ഉണ്ടാവും. അതൊക്കെ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. യാത്രികരെ ഏതുവിധത്തില്‍ സഹായിക്കാനും സന്നദ്ധരാണവര്‍. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഈ രണ്ടുമാസക്കാലത്തുമാത്രമേ അവരിവിടെ ഉണ്ടാവൂ. പിന്നെ ഈ ഹിമശിഖരങ്ങള്‍ മനുഷ്യഗന്ധമേല്ക്കാതെ നീണ്ട പത്തുമാസക്കാലം മഞ്ഞില്‍ പുതഞ്ഞു വിറങ്ങലിച്ചു കിടക്കുന്നുണ്ടാവും. തരിശായിക്കിടക്കുന്ന വലിയ മലയുടെ മദ്ധ്യത്തിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതയില്‍ കുതിരകള്‍ നീങ്ങുന്നു- കുടവയറന്‍ മുത്തശ്ശന്റെ അരഞ്ഞാണം പോലെ ..ഇടയ്ക്കു ചിലഭാഗത്തു നിറമുള്ള പൊടി വിതറിയിട്ടിരിക്കുന്നതു കാണാം. ചുവപ്പും മഞ്ഞയും ഓറഞ്ചും... അങ്ങനെ പല നിറത്തിലുള്ളവ.... പക്ഷെ വളരെ അടുത്തു ചെല്ലുമ്പോളാ ണറിയുന്നത് അതു ഒരുതരം നിലംപറ്റിക്കിടക്കുന്ന ചെറിയ ചെടികളിലുണ്ടാകുന്ന പൂക്കളാണെന്ന്.. നല്ല കൗതുകം തോന്നുന്ന കാഴ്ചയാണത്. കുതിരപ്പുറത്തിരുന്നു ഫോട്ടോ എടുക്കുന്നത് അപകടകരമാണ്. അതുകൊണ്ട് അതിന്റെ ഒന്നും ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല. പലയിടത്തും മഞ്ഞു വീണുകിടക്കുന്നുണ്ടാവും-വെട്ടിത്തിളങ്ങുന്ന തൂവെണ്മയോടെ..അതിസുന്ദരമായൊരു കിനാവിലെന്നപോലെ ഈ കാഴചകള്‍ മനസ്സിലിങ്ങനെ വര്‍ണ്ണപ്പൊലിമയോടെ നില്ക്കുകയാണ്. നാലുമണിക്കു മുന്‍പേ ശേഷ്നാഗില്‍ എത്തിയാല്‍ മാത്രമേ തുടര്‍ന്നുള്ള യാത്രയ്ക്ക് അനുമതി ലഭിക്കൂ. സുരക്ഷാ സംവിധാനമാണത്. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അവിടനിന്നും ഷമീറും രാജയും തിരികെ പെഹല്‍ഗാമിലേയ്ക്കു തിരികെ പോകും. അന്നത്തെ അവന്റെ ജോലി തീര്‍ന്നു. സന്തോഷത്തൊടെ യാത്രപറഞ്ഞ് അവര്‍ ജനസമുദ്രത്തില്‍ മറഞ്ഞു. പോകുമ്പോഴും അവന്‍ പറഞ്ഞു" ദീദീ, പേടിക്കേണ്ട, ഒക്കെ നിങ്ങളുടെ ഭഗവാന്‍ കാത്തുകൊള്ളും". ഒരു മുസ്ലിമായ അവന്റെ മനസ്സില്‍ ജാതിസ്പര്‍ദ്ധയൊ അസഹിഷ്ണുതയോ ഒന്നുമില്ല. ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലും മാത്രം. ഒട്ടൊരു നഷ്ടബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി- അവരെ കാണാനായില്ല... ശരീരമാകെ വേദനയാണ്. ചെറിയ പനിയും ഉണ്ട്. എല്ലാവരുടേയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. ഇനി രാത്രിയിലെ അഭയസ്ഥാനം കണ്ടെത്തണം. ശേഷ്നാഗില്‍ ഏഴു പര്‍വ്വതശിഖരങ്ങളാണ്. ഇവ ശേഷനാഗത്തിന്റെ ഫണങ്ങളായാണു കരുതപ്പെടുന്നത്. ശേഷ്നാഗ് തടാകവും ഇവിടെയാണ്. പച്ചനിറമുള്ള ഈ തടാകവും സ്വപ്നസുന്ദരമായ ദൃശ്യമാണ്. ഇവിടുത്തെ സ്നാനം അതിവിശിഷ്ടമാണെന്നു കരുതപ്പെടുന്നു. ഈസമയം മാത്രമേ ഉറയാതെ ഈ തടാകം കാണാന്‍ കഴിയൂ. മറ്റുമാസങ്ങളില്‍ ഈ തടാകം ഒരു മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കും. ഇവിടെനിന്നാണ് ലിഡ്ഡര്‍ നദി പിറവിയെടുക്കുന്നത്. ഈപ്രദേശമാകെ ടെന്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എണ്ണമറ്റ ഈ ടെന്റുകളിലാണ് തീര്‍ത്ഥാടകര്‍ രാത്രി കഴിച്ചു കൂട്ടേണ്ടത്. ഓരോ ടെന്റിലും 10 പേര്‍ക്കുറങ്ങാം. രജായി എന്നു പറയുന്ന മെത്തയും കമ്പിളിയും ഓരോരുത്തര്‍ക്കും ലഭിക്കും. അതിനുള്ള പണമടച്ചു രസീതു വാങ്ങിയാല്‍ അവര്‍ ടെന്റിന്റെ നമ്പര്‍ നല്കും.ധാരാളം ശൗചാലയങ്ങളും താല്കാലികമായി സജ്ജീകരിച്ചിട്ടുണ്ട് ഞങ്ങള്‍ 14 പേരുള്ളതുകൊണ്ട് രണ്ടു ടെന്റുകള്‍ തരപ്പെടുത്തി. കുറെ ദൂരം നടന്നുവേണം അവിടെയെത്തേണ്ടത്. ടെന്റുകള്‍ക്കിടയിലൂടെ കഷ്ടിച്ചു നടക്കാനുള്ള വഴിയേ ഉള്ളു. എല്ലാ ടെന്റുകളും എല്ലാവഴിയും കാഴ്ചയ്ക്കൊരുപോലെ. ആകെ അവശനിലയിലാണ് അവിടെയെത്തിയത്. തൊട്ടടുത്തുള്ള ടെന്റില്‍ നിന്നും 'ഖാവ' എന്നു പേരുള്ള ഔഷധ ചായ ലഭിച്ചു. കറുവപ്പട്ടയും ചുക്കും ഏലക്കായും പൊടിച്ച്, കുങ്കുമപ്പൂവും കാഷ്മീരിലുള്ള തേയിലയ്ക്കു സമാനമായ പൊടിച്ച ഇലയും തേനും ചേര്‍ത്തുണ്ടാക്കുന്ന അതിവിശിഷ്ടമായൊരു പാനീയം. അതുകുടിച്ചതും ഏതോ മന്ത്ര ശക്തിയാലെന്നതുപോലെ ഉന്‍മേഷം വീണ്ടെടുക്കാനായി. അപ്പൊഴേയ്ക്കും എല്ലായിടവും രാവിന്റെ കരവലയത്തിലായിരുന്നു. ഇവിടെയും ധരാളം സൗജന്യ ഭക്ഷണശാലകളുണ്ട് .എല്ലവരും ഭക്ഷണംകഴിക്കാന്‍ ഇറങ്ങി. പക്ഷെ തിരികെ ടെന്റിലെത്താന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. ഞങ്ങളുടെ ടെന്റ് കണ്ടെത്താന്‍ കഴിയാതെ അലഞ്ഞതാണ്. എല്ലാവരും അപ്പോള്‍ വന്നവരായതുകൊണ്ട് ടെന്റ് നമ്പര്‍ പറഞ്ഞാല്‍ ആര്‍ക്കും അറിയുകയുമില്ല. ഒരുതരത്തില്‍ ടെന്റിലെത്തി അന്നത്തെ യാത്രാക്ഷീണമൊക്കെ ഇറക്കിവെച്ച് എല്ലാവരും നിദ്രയെ പുല്‍കി.... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Sudinam Online | Malayalam news website from Kannur News Paper Sudinam Kannur കപ്പലില്‍ ബോട്ടിടിച്ച സംഭവം : കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു – Sudinam Online | Malayalam news website from Kannur News Paper Sudinam Kannur. ആലപ്പുഴ : ചേര്‍ത്തലക്ക് സമീപം ബോട്ടില്‍ കപ്പലിടിച്ച് കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളില്‍നിന്നുള്ള ഫിഷറീസിന്റെ ബോട്ടുകളും മത്സ്യതൊഴിലാളികളുടെ ബോട്ടുകളുമാണ് തെരച്ചില്‍ നടത്തുന്നത്. പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സുരേഷ്, കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനായി ഹെലികോപ്റ്ററിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടിനെ ഇടിച്ച് തകര്‍ത്ത കപ്പല്‍ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ചവറ, ശക്തികുളങ്ങര, നീണ്ടകര, പന്മന … Continue reading "കപ്പലില്‍ ബോട്ടിടിച്ച സംഭവം : കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു" ആലപ്പുഴ : ചേര്‍ത്തലക്ക് സമീപം ബോട്ടില്‍ കപ്പലിടിച്ച് കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളില്‍നിന്നുള്ള ഫിഷറീസിന്റെ ബോട്ടുകളും മത്സ്യതൊഴിലാളികളുടെ ബോട്ടുകളുമാണ് തെരച്ചില്‍ നടത്തുന്നത്. പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സുരേഷ്, കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനായി ഹെലികോപ്റ്ററിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടിനെ ഇടിച്ച് തകര്‍ത്ത കപ്പല്‍ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ചവറ, ശക്തികുളങ്ങര, നീണ്ടകര, പന്മന എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബേഡഡുക്ക: ഹൃദയാഘാതം മൂലം മുന്‍ ബസ് ഡ്രൈവര്‍ നിര്യാതനായി. നാരായണന്‍(45) ആണ് മരിച്ചത്. ഡ്രൈവിങ് ജോലി നിര്‍ത്തിയതിനു ശേഷം കല്‍പ്പണി ചെയ്തുവരികയായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷാവശ്യത്തില്‍ നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെന്ന് തിരയുമ്ബോള്‍ ജെഎന്‍യു സര്‍വകലാശാല പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ പ്രതികരണവുമായി ജെഎന്‍യു വിദ്യാര്‍ഥികള്‍. രാജ്യദ്രോഹികള്‍ ജെഎന്‍യുവിലല്ല, നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്താണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ള റാഷിദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കളുടെ അഭിപ്രായവും പരിഗണിക്കും. ഗൂഗിള്‍ മാപ്പില്‍ ഇടതുപക്ഷക്കാര്‍ എന്നു തെരഞ്ഞാലും ജെഎന്‍യു കാണാം. ജെഎന്‍യു സര്‍വകലാശാല വിഷയം സംബന്ധിച്ച വാര്‍ത്തകളില്‍ രാജദ്രോഹ പരാമര്‍ശം ഉള്ളതിനാലാണ് രാജ്യദ്രോഹികളെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ജെഎന്‍യു കാണിക്കുന്നത്. അല്ലെങ്കില്‍ തന്നെ ആരാണ് ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെ തിരയുന്നത്. നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്താണ് രാജ്യദ്രോഹികള്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ഷെഹ്ള റാഷിദ് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒമാന്‍: ഒമാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടുന്നു. 200 ശതമാനം വരെയാണ് വര്‍ദ്ധന. റോഡപകടങ്ങളും അപടമരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി. പുതിയ നിയമം നാളെ മുതല്‍ നിലവില്‍ വരും. ഇരുപത് ഇരട്ടി വരെയാണ് വിവിധ ഗതാഗഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഒമാന്‍ വര്‍ദ്ധന വരുത്തുന്നത്. 200 റിയാല്‍ മുതല്‍ മുവായിരം റിയാല്‍ വരെ ആണ് വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക. മൊബൈല്‍ ഫോണോ മറ്റ് എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിച്ചാല്‍ മുന്നൂറ് റിയാല്‍ വരെ പിഴയും പത്ത് ദിവസത്തെ ജയില്‍ വാസമോ ശിക്ഷയായി ലഭിച്ചേക്കും. നേരത്തെ ഇത് പത്തുമുതല്‍ പതിനഞ്ച് റിയാല്‍ വരെ ആയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ മുവായിരം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ എണ്ണൂറ് റിയാല്‍ പിഴയും ആറുമാസം ജയില്‍ വാസവും ആണ് ശിക്ഷ. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ കാണിച്ചാല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. റോഡപകടങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് ഫൈനുകള്‍ കുത്തനെ കൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യ ആറുമാസം 2100 അപകടങ്ങളിലായി 336 പേര്‍ക്കാണ് ഒമാനില്‍ ജീവന്‍ നഷ്ടമായത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സമ്പദ്ഘടനയ്ക്ക് ഉണ്ടായ ക്ഷീണവും പിഴ കുത്തനെ കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിനും കൂട്ടാളികളും അറസ്റ്റില്‍. അഡ്മിന്‍ വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് പിടികൂടിയത്. കാര്‍ത്തിക് പുറമെ തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്‌സ് ഉടമകളായ ജോണ്‍സണ്‍, സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുക വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ മേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരുന്നത്. 19 ഡൊമൈനുകളിലായാണ് ഇവര്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും ആന്റി പൈറസി സെല്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗോരക്ഷാ ദളിന്റെ പ്രവര്‍ത്തനം ഉത്തരേന്ത്യയിലെ സാമൂഹ്യ ജീവിതത്തില്‍ സാമുദായിക ധ്രുവീകരണത്തിന്റെ ആഴം എത്രമാത്രം വര്‍ധിപ്പിച്ചെന്ന് മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലുള്ള സല്‍വാന്‍ ഗ്രാമത്തിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. ഗ്രാമവാസിയായ ഘനശ്യാം ലോധിയുടെ പശുവിന്റെ കാലിന് പരിക്കേറ്റതോടെയാണ് സംഭവപരമ്പരയുടെ തുടക്കം. നാട്ടുകാരനായ അഖ്തര്‍ ഖാന്‍ പശുവിനെ വെടിവച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തുവന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍നിയമപ്രകാരം അഖ്തര്‍ ഖാനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, വെടിയുണ്ടയേറ്റാണ് പശുവിന് പരിക്കേറ്റതെന്ന ആരോപണം തെറ്റാണെന്ന് മൃഗഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പശുസംരക്ഷണസമിതിക്കാര്‍ അവരുടെ ആരോപണത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. തുടര്‍ന്ന് ജില്ലാ അധികൃതര്‍ നിയോഗിച്ച മൂന്നംഗ സമിതി നടത്തിയ പരിശോധനയും പ്രാദേശിക വെറ്ററിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് ശരിവച്ചു. പശുസംരക്ഷണസമിതിക്കാരും ഘനശ്യാമിന്റെ ബന്ധുക്കളും അവരുടെ വാദം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഖാന്‍ നായ്ക്കളെ വെടിവച്ചപ്പോഴാണ് പശുവിന് കൊണ്ടതെന്ന പുതിയ 'കണ്ടെത്തലുണ്ടായി'. ഇതോടെ, പശുവിനെ വിദഗ്ധ പരിശോധനയ്ക്കായി ഭോപാലില്‍ കൊണ്ടുപോകാന്‍ പൊലീസ് തീരുമാനിച്ചു. മെയ് അഞ്ചിന് പശുവുമായി പൊലീസുകാരും മൃഗഡോക്ടറും ഭോപാലിലേക്ക് പോയി. ഘനശ്യാമും മരുമകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു. എക്സ്റേ പരിശോധനയും വെടിവയ്പ് സിദ്ധാന്തം തള്ളി. അതേസമയം, ഭോപാല്‍ ആശുപത്രിയില്‍ പശുവിന്റെ ചികിത്സ ആരംഭിച്ചു. ഘനശ്യാമും സുനിലും അവിടെ തങ്ങി. മെയ് എട്ടിനു രാവിലെ ഘനശ്യാമിനെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഖ്തര്‍ ഖാന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഘനശ്യാം ആത്മഹത്യചെയ്തതെന്ന സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അഖ്തര്‍ ഖാനും അദ്ദേഹത്തിന്റെ ബന്ധുക്കളായ അഞ്ചുപേരും കേസില്‍ പ്രതികളായി. എന്നാല്‍, ഘനശ്യാമിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ സുനില്‍ പുതിയ ആരോപണം ഉന്നയിച്ചു. ഘനശ്യാമിനെ ആശുപത്രിയില്‍നിന്ന് ആറുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണെന്നും പിറ്റേന്ന് മൃതദേഹമാണ് കാണുന്നതെന്നും സുനില്‍ പറഞ്ഞു. സുനിലിന്റെ ഈ ആരോപണം ഗ്രാമത്തിലെ അന്തരീക്ഷം കൂടുതല്‍ വഷളാക്കി. അഖ്തര്‍ ഖാനടക്കം മൂന്ന് പ്രതികള്‍ പൊലീസിനുമുമ്പാകെ കീഴടങ്ങി. ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ സുനിലിനെ ഭീഷണിപ്പെടുത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സ്ഥലത്തെ മുസ്ളിങ്ങള്‍ പറയുന്നു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഘനശ്യാമിനെ തട്ടിക്കൊണ്ടുപോയെന്നു പറയുന്നത് അസംബന്ധമാണെന്ന് സ്ഥലത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഹസ്സന്‍ പറയുന്നു. ഇദ്ദേഹത്തെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. താനും പ്രതികളാക്കിയിട്ടുള്ള മറ്റുള്ളവരും ഘനശ്യാം മരിച്ച ദിവസം ഭോപാലില്‍ പോയിട്ടില്ലെന്നതിന് എല്ലാ തെളിവുമുണ്ടെന്നും അബ്ദുള്‍ ഹസ്സന്‍ അവകാശപ്പെടുന്നു. ഗ്രാമത്തിലെ മുസ്ളിംസമുദായം സാമ്പത്തികമായും വിദ്യാഭ്യാസപരമായും താരതമ്യേന മുന്നില്‍നില്‍ക്കുന്നത് ദുര്‍വ്യാഖ്യാനംചെയ്താണ് ഹിന്ദുത്വസംഘടനകള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും വാദമുണ്ട്. ഗ്രാമത്തിലെ സര്‍പഞ്ചും സെക്രട്ടറിയും മുസ്ളിങ്ങളാണ്. പൊലീസിന് പണം നല്‍കി മുസ്ളിങ്ങള്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നുപോലും ഹിന്ദുത്വസംഘടനകള്‍ ആരോപണം ഉന്നയിക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തിലും വര്‍ഗീയധ്രുവീകരണം വളര്‍ത്താന്‍ ഇത്തരം അപകടകരമായ മാര്‍ഗങ്ങള്‍ സംഘപരിവാര്‍ സ്വീകരിക്കുന്നു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലുമായി 10 സംസ്ഥാനത്ത് ഗോരക്ഷാ ദള്‍ പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനനിയമത്തിന്റെ നിര്‍വഹണച്ചുമതലപോലും ഗോരക്ഷാ ദളിന് കൈമാറിയിരിക്കയാണ്. 'ഓണററി അനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍' എന്ന തസ്തിക സൃഷ്ടിച്ച് എല്ലാ ജില്ലയിലും നിയമനം നടത്തിയിട്ടുണ്ട്. സംഘപരിവാര്‍ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സായുധ ഗോരക്ഷാ സംഘങ്ങളുടെ പ്രവര്‍ത്തകരില്‍നിന്നാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. ഹരിയാനയില്‍ ഗോരക്ഷാ ദളിന് 5000ല്‍ കൂടുതല്‍ പ്രവര്‍ത്തകരുണ്ട്. ഹോക്കിസ്റ്റിക്കും ഇതര ആയുധങ്ങളുമായി ഇവര്‍ ചണ്ഡീഗഡ്-ഡല്‍ഹി ദേശീയപാതയില്‍ വാഹനപരിശോധനയില്‍ മുഴുകിയിരിക്കുന്നു. ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തി നിയമവിരുദ്ധ പരിശോധന നടത്തുന്ന ഇവര്‍ക്ക് പൊലീസിന്റെ മൌനാനുവാദമുണ്ട്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അല്‍വറില്‍ ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ യഥാര്‍ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കുട്ടികളെ ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2013-15 കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 84 ശതമാനം വര്‍ധന ഉണ്ടായെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി 220 കുട്ടികളെ കാണാതാകുന്നു. ഇതില്‍ 22 പേരും ഡല്‍ഹിയില്‍നിന്നാണ്. 2015ല്‍ രാജ്യത്ത് 62,988 കുട്ടികളെ കാണാതായി; 2013ല്‍ ഇത് 34,244 പേരായിരുന്നു. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍നിന്ന് അടുത്തകാലത്തായി പെണ്‍കുട്ടികളെ വന്‍തോതില്‍ നഗരങ്ങളിലേക്ക് തട്ടിക്കൊണ്ടുവരുന്നു. ഈ വിഷയത്തില്‍ പ്രതികരണമോ പ്രചാരണമോ നടത്താന്‍ ഹിന്ദുത്വവാദികള്‍ തയ്യാറാകുന്നില്ല. ആദിവാസി, ദളിത്, നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് തട്ടിക്കൊണ്ടുപോകലിന് വിധേയരാകുന്നതില്‍ ഏറിയപങ്കും. ഇവരേക്കാള്‍ ഹിന്ദുത്വവാദികള്‍ക്ക് വിലപ്പെട്ടത് പശുവില്‍ അധിഷ്ഠിതമായ വോട്ടുബാങ്കുതന്നെ * <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജസ്ന ബം​ഗളൂരുവിലുണ്ടെന്ന് സൂചന, വീടു വിട്ടത് സുഹൃത്തിനൊപ്പം, പൊലീസ് ബം​ഗളൂരുവിലേക്ക് - Samakalika Malayalam ബംഗളുരു: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്‌ന മരിയ ബം​ഗളൂരൂവിലുണ്ടെന്ന് സ്ഥിരീകരിച്ചതായി സൂചന. ജസ്നയെയും സുഹൃത്തിനെയും ബം​ഗളൂരുവിൽ കണ്ടെത്തിയെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അങ്ങോട്ടു തിരിച്ചു. മഡിവാളയിലെ ആശ്രയ ഭവനിൽ ജസ്നയെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. അ​ഗതികൾക്ക് ആഹാരം നൽകുന്ന സന്നദ്ധ സ്ഥാപവനമായ ആശ്രയ ഭവനിലെ പ്രവർത്തകനായ പാലാ സ്വദേശി ജസ്നയെ കണ്ട് തിരിച്ചറിയുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തെന്നാണ് സൂചന. സുഹൃത്തും ജസ്നയും ബൈക്കിലാണ് ആശ്രയ ഭവനിൽ വന്നത്. ഇവിടുത്തെ ഫാദറിനോട് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാലാ സ്വദേശി ഇവരെ തിരിച്ചറിഞ്ഞതോടെ രണ്ടുപേരും അവിടെനിന്നു പോവുകയായിരുന്നു. ശനിയാഴ്ച ഇവർ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി ഇടിച്ച് അപകടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ബം​ഗ​ളു​രു​വി​ലെ നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ർ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​വ​ർ പി​ന്നീ​ട് മൈ​സു​രു​വി​ലേ​ക്കു പോ​യെ​ന്നാ​ണു സൂ​ച​ന. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ ര​ണ്ടാം​ വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ജസ്‌ന മ​രി​യ ജ​യിം​സി (20)​നെ ഇക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 22 മുതലാണ് കാ​ണാ​താ​കു​ന്ന​ത്. കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പ​റ​ഞ്ഞു പോ​യ ജസ്‌ന​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മി​ല്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓ​ട്ടോ​റി​ക്ഷ​യി​ലും ബ​സി​ലു​മാ​യി ജെസ്‌ന എ​രു​മേ​ലി വ​രെ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ജസ്‌ന​യു​ടെ കൈ​വ​ശം മൊ​ബൈ​ൽ ഫോ​ണോ എ​ടി​എം കാ​ർ​ഡോ ഇ​ല്ലായിരുന്നു. പിന്നിട് പെൺകുട്ടിയെ ആരും കണ്ടിട്ടില്ല. ജസ്‌നയെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാര്‍ എരുമേലി പൊലിസിൽ പരാതി നല്‍കി. ഗവര്‍ണറുടെ നീക്കം നിര്‍ണായകം; വാജ്ഭായ് വാലയുടെ ആര്‍എസ്എസ് ബന്ധം തുണയാകുമെന്ന പ്രതീക്ഷയില്‍ ബിജെപി - Samakalika Malayalam ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഗവര്‍ണര്‍ വാജ്ഭായ് വാലയിലേക്ക്. സര്‍ക്കാര്‍ രൂപികരിക്കാന്‍ ആരെ ക്ഷണിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ രൂപികരിക്കണമെന്ന അവകാശവാദവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ആദ്യം ക്ഷണിക്കേണ്ടത് ബിജെപിയെ ആണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ജനങ്ങള്‍ ആഗ്രഹിച്ചത് കോണ്‍ഗ്രസ് മുക്തഭരണമാണ്. ഇതാണ് ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി തോറ്റതെന്നും ബിജെപി പറയുന്നു. എന്നാല്‍ നിര്‍ണായക ശക്തിയായ ജെഡിഎസ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. അതേസമയം ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ മടക്കി അയച്ചു. ഇതിനിടെ ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാല ആര്‍എസ്എസ് ബന്ധമാണോ കോണ്‍ഗ്രസ് സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന സംശയമുന്നിയിക്കുന്നത്. 2004 കര്‍ണാടകത്തില്‍ ഗവര്‍ണറായ ഇദ്ദേഹം ഗുജറാത്ത് നിയമസഭയില്‍ ഏറ്റവും അധികം ബജറ്റവതരിപ്പിച്ച മന്ത്രിയാണ്. മോദി മന്ത്രിസഭയില്‍ ആദ്ദേഹം മന്ത്രിയായിരുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരേയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനമത്സരത്തില്‍ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെ 42.2 ഓവറില്‍ 123 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അരങ്ങേറ്റത്തിനിറങ്ങയി ഫായിസ് ഫൈസലിന്റെയും ലോകേഷ് രാഹുലിന്റെയും മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനും ജയിച്ചിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിറുത്തിയിടത്തുനിന്നു തുടങ്ങാൻ അവൾക്കാകുമായിരുന്നില്ല. എപ്പോഴും അങ്ങിനെയാണ്‌. ഘടികാരത്തിന്റെ ഓടിക്കൊണ്ടിരിക്കുന്ന സൂചികൾ പോലെ, തിരിഞ്ഞുക്കൊണ്ടിരിക്കുന്ന പൽചക്രങ്ങൾപോലെ അവൾ പണികളെല്ലാം തീർത്തുവെയ്‌ക്കും. എങ്ങാനും നിന്നുപോയാലോ എന്ന പകപ്പാടോടെ. ഒന്നു നിന്നാൽ പിന്നെ, എല്ലാം തീർന്നു. ആദ്യന്തം പിന്നെയും കെട്ടിപൊക്കി, സജീവതയുടെ അതേ ആവൃത്തിയിലേക്കും ആയതിയിലേയ്‌ക്കും ഉറ്റുനോക്കാൻ നിമിഷങ്ങളുടെ കോടികോടി ജന്മങ്ങൾ പിറക്കണം. അപഥസഞ്ചാരം നടത്താൻ എപ്പോഴും തുനിയുന്ന മനസ്സ്‌ അവൾക്കു പുതിയൊരു ചാലു വെട്ടിക്കൊടുത്തു. യോഗ... ഒരുപക്ഷേ, ഇന്നലെ ആയിരിക്കണം. അല്ലെങ്കിലും സമയബന്ധിതമായി കാര്യങ്ങളെ അച്ചുകളിൽ അടക്കി പരിഹാരമാർഗം തേടുന്ന സ്വഭാവം ഒരിക്കലും അവൾക്കു ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ടും എന്തിനോ അവൾ കൃത്യസമയം ഓർത്തെടുക്കാൻ ശ്രമിച്ചു. വ്യർത്ഥമാണെന്നറിഞ്ഞിട്ടും. നഴ്‌സറിസ്‌കൂളിൽ പോയിരുന്ന കാലത്ത്‌, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച്‌ ഒരുപാടു ചോദ്യങ്ങൾ, ഒരു ശങ്കയുമില്ലാതെ ചോദിക്കുന്ന ആ കൊച്ചുകുട്ടി ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു അവൾ മോഹിച്ചു. ആശങ്കകളില്ലാതെ കാലു കഴയ്‌ക്കുന്നുവെന്ന കാരണത്തിൽ, മടിയെ തളച്ചിരുത്തി, അമ്മയുടെ ഒക്കത്തേയ്‌ക്ക്‌ കയറാൻ... നേരം ഒരുപാടായിട്ടുണ്ട്‌. ഇരുണ്ട നീല ക്വാളിസിലിരുന്നു ഇവിടേയ്‌ക്കു യാത്ര ചെയ്യുമ്പോഴും ഇരുണ്ടുകൂടിയ മാനവും ഇരുട്ടുകയറിയ ഇരുവശങ്ങളും സമയം സായാഹ്‌ന സൂചകത്തിൽ നിന്നു രാത്രിയിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണെന്ന സത്യം അവളെ ഓർമ്മിപ്പിരുന്നു. തിങ്ങിയ ശബ്ദത്തോടു കൂടിയ സൈഗാൾ പതുങ്ങി പാടിക്കൊണ്ടിരുന്നു. അറിയാതെ തന്റെ കൈകാലുകൾ അതിലേക്കു മുഴുവനായും ലയിച്ചു ചേർന്നിരിക്കണം. ബ്രഹ്‌മാനന്ദം അതു ശ്രദ്ധിച്ചുവെന്നു തോന്നുന്നു. “ഗാനാ ബദൽനാമേ...” അയാളുടെ പൗരുഷം നിറഞ്ഞതെങ്കിലും ഒട്ടും ഗാംഭീര്യമില്ലാതിരുന്ന... കാലടിയൊച്ചകൾക്കു കഴിയാത്തത്‌, ദീർഘനിശ്വാസങ്ങൾക്കു കഴിഞ്ഞേക്കാം. വലിച്ചെറിഞ്ഞ സിഗററ്റുകുറ്റികൾ, നിലത്തു ചിതറിക്കിടക്കുന്നതിലേക്കു നോക്കി സിന്ധു ദീർഘനിശ്വാസമുതിർത്തപ്പോഴാണ്‌ അവളുടെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്‌. “പറഞ്ഞിട്ടു കാര്യമില്ലല്ലോ. എങ്കിലും പറയാണ്ടിരിക്കണേങ്ങനാ? ന്തിനാപ്പൊങ്ങനെ പൊകച്ചുകേറ്റണത്‌?” പരമ നിസാംഗത്യത്തോടുകൂടി അവളുടെ മുഖത്തേക്കു ഉറ്റുനോക്കിക്കൊണ്ടിരിക്കാനെ കഴിഞ്ഞുളളൂ. മറുപടിയില്ലെന്നു കണ്ടപ്പോൾ അവൾ സ്ഥലം കാലിയാക്കാനൊരുങ്ങി. ഹൃദയം തുളച്ചുകയറുന്ന ശരചോദ്യങ്ങളെ പലപ്പോലും തടുത്തു നിർത്താൻ കഴിവുളള പരിചയാണു മൗനമെന്നു പ്രിയ പണ്ടേ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, വീണ്ടും... തുറന്നു പറയുവാനുളള ധൈര്യം ഇല്ലാത്തതുകൊണ്ടോ അതോ നഷ്‌ടപ്പെട്ടതുകൊണ്ടോ എന്നറിയില്ല മൗനത്തിന്റെ ചങ്ങലക്കണ്ണികൾ അവളുടെ അധരങ്ങളെ വലിച്ചുമുറുക്കി. അടിമകളെയെന്നപോലെ, ചിന്തയുടെ ചക്കാട്ടാൻ നിർബന്ധിക്കുന്ന നിമിഷങ്ങൾ നിർണ്ണായക ഘട്ടങ്ങൾ, ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക്‌ അലിഞ്ഞു ചേർന്നിട്ട്‌ ഒരുപാടു നാളാവുന്നു. അവൾക്ക്‌ ഇപ്പോഴും ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. അനിലിന്റെ കത്തുകൾക്ക്‌ മറുപടി കൊടുക്കേണ്ടതുണ്ടോ? അവളുടെ നിറം മങ്ങിയ സ്വപ്‌നങ്ങളിൽ ഒരിക്കലും അങ്ങനെ ഒരാൾ കടന്നുവന്നിരുന്നില്ല. പക്ഷേ.... അടിമത്തത്തിന്റെ ദുരിതവലയത്തിൽ പെട്ടുപോയ... വറുതിയുടെ തോരാക്കണ്ണീരിൽ ജനിച്ച്‌, അത്യാദ്ധ്വാനത്തിലൂടെ ലക്ഷ്യം പൂകിയ പ്രമുഖ പ്രസാധകൻ എൻ.ഇ.ബാലകൃഷ്ണമാരാർ എന്ന ബാലേട്ടന്റെ കയ്‌പും മാധുര്യവും നിറഞ്ഞ ജീവിതകഥയുടെ നിഷ്‌കളങ്കമായ ആഖ്യാനമാണ്‌ ‘കണ്ണീരിന്റെ മാധുര്യം’ എന്ന ഈ ആത്മകഥ. ഒരു നേരത്തെ അന്നത്തിനായി പത്രവിതരണക്കാരനായും പുസ്‌തകവിതരണക്കാരനായും ആദ്യം കാൽനടയായും പിന്നീട്‌ സൈക്കിളിലുമൊക്കെയായി പിന്നിട്ട യാതനകളുടെ ഹൃദ്യമായ വിവരണം യുവതലമുറക്ക്‌ പാഠമാകേണ്ടതാണ്‌. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തുണച്ച എല്ലാവരേയും പേരുപറഞ്ഞു തന്നെ കൃതജ്ഞതയോടെ സ്‌മരിക്കുന്നുണ്ട്‌. സവിശേഷമായ ഈ കൃതിയുടെ പാരായണം നമ്മിൽ നന്മയുടെ പ്രകാശം പരത്തും. മഹാരാഷ്‌ട്രയിൽ ജ്ഞാനദേവ്‌ എന്നറിയപ്പെടുന്ന ആരാധ്യനായ ആത്മീയ ഗുരുവും കവിയും. ഭഗവദ്‌ഗീതയുടെ ഉളളടക്കം കാവ്യാത്മകമായി വ്യാഖ്യാനം ചെയ്‌ത, ജ്ഞാനേശ്വരി എന്ന മറാഠി കാവ്യഗ്രന്ഥം വൻ ജനപ്രീതി നേടി. അമൃതാനുഭവം എന്ന കൃതിയും മലയാളത്തിൽ മൊഴിമാറ്റം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1963-ൽ പെറുവിയൻ മാതാപിതാക്കളുടെ പുത്രനായി മെക്‌സിക്കോയിൽ ജനിച്ചു. ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ഹൂളിയോ കോർത്തസാറിനും റോബർതോ ബൊളാഞ്ഞോയ്‌ക്കും ശേഷം വരുന്ന തലമുറയിലെ ഏറ്റവും പ്രമുഖനായ നോവലിസ്‌റ്റ്‌ പരീക്ഷണാത്മകതയാണ്‌ മരിയോയുടെ എഴുത്തിന്റെ ആത്മാവ്‌. നോവൽ എന്ന സാഹിത്യരൂപത്തിന്റെ സാധ്യതകൾ ഇത്ര വൈധ്യാത്മകമായി അന്വേഷിക്കുന്ന എഴുത്തുകാർ അധികമുണ്ടാവില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കന്‍ഹയ്യയെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഡല്‍ഹി പ്രസ്‌ക്ലബ് പരിസരത്താണ് പൂര്‍വാഞ്ചല്‍ സേന പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററില്‍ ആദര്‍ശ് ശര്‍മ, സണ്‍ ഓഫ് പൂര്‍വാഞ്ചല്‍, പ്രസിഡന്റ് പൂര്‍വാഞ്ചല്‍ സേന എന്ന അഡ്രസും 9971619758 എന്ന ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പൂര്‍വാഞ്ചല്‍ സേനയെന്ന് പിന്നീട് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറില്‍ കന്‍ഹയ്യയുടെ ജന്‍മനാടിനടുത്താണ് എന്റെയും സ്വദേശം. ഞാന്‍ ആദ്യ അയാളെ പിന്തുണച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രസംഗം കേട്ടതോടെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചതെന്നും ശര്‍മ പറഞ്ഞു. ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി ജെ പി. എം എല്‍ എയെ അറസ്റ്റ് ചെയ്തു. മസൂറിയില്‍ നിന്നുള്ള എം എല്‍ എയായ ഗണേഷ് ജോഷിയെയാണ് അറസ്റ്റ് ചെയ്തത്. കുതിരയുടെ കാല്‍ തല്ലിയൊടിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തതായി ഐ ജി സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ എം എല്‍ എയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എം എല്‍ എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ കെ കെ പൗളിനെ കണ്ട് ബി ജെ പി നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പട്ടേല്‍ നഗറിലുള്ള ഹോട്ടലിനു പുറത്തുവെച്ചാണ് ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തത്. എം എല്‍ എയെ ‘തട്ടിക്കൊണ്ടുപോയി’ എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. എം എല്‍ എയെ കൊണ്ടുപോയവര്‍ പോലീസാണോ ഗുണ്ടകളാണോ എന്ന് വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് അജയ് ഭട്ട് പറഞ്ഞു. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രമോദ് ബോറയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുതിരയുടെ പിറകിലെ കാല്‍ തല്ലിയൊടിച്ചതിനു പിന്നില്‍ ജോഷിയും ബോറയുമാണ് ഉത്തരവാദികളെന്ന് ഡെറാഡൂണ്‍ എസ് എസ് പി പറഞ്ഞു. അതേസമയം, കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കുതിരയായ ശക്തിമാന്‍ എഴുന്നേറ്റുനിന്നു. ഒരു സംഘം ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുതിര. കുതിരക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. പുതിയ കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ബീഫ് വിഷയത്തില്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നു തോന്നുന്നു. മന്ത്രി പദവിയിലേറി ഒരാഴ്ചക്കകം മൂന്ന് തവണ അദ്ദേഹം നിലപാട് മാറ്റിപ്പറഞ്ഞു. ‘ബിഫിന് ബി ജെ പി എതിരല്ല. അത് ഭക്ഷിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിപദവി ഏറ്റെടുത്ത ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ജനങ്ങളാണ് അവരുടെ ഭക്ഷണരീതി തീരുമാനിക്കേണ്ടത്, സര്‍ക്കാര്‍ അതിലിടപെടില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബി ജെ പി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമില്ല.- കണ്ണന്താനം വിശദീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഭൂവനേശ്വറില്‍ പത്രലേഖകരുമായി സംസാരിക്കവെ ഈ നയത്തില്‍ നിന്ന് മലക്കം മറിഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിരിക്കുകയാണെന്നുമായിരുന്നു ടൂറിസം കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നിര്‍ദേശം. ആദ്യ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായിരുന്നത്രെ. വിനോദസഞ്ചാരികള്‍ പലപ്പോഴായി ആക്രമണത്തിനിരയാകുകയും ബീഫിനെ ചൊല്ലി പശുഗുണ്ടകള്‍ അഴിഞ്ഞാടുകയും ചെയ്യുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതല്ലേ ഈ പ്രസ്താവന? സ്വത്വം നഷ്ടപ്പെടുത്തില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്താണ് ഐ എ എസ് പരിശീലനം നടത്തിയതെന്നും ഒഴുക്കിനൊത്ത് നീന്താന്‍ താന്‍ പഠിച്ചിട്ടില്ലെന്നും ആത്മകഥയില്‍ കണ്ണന്താനം പറയുന്നുണ്ട്. ഇതിനിടെ കോട്ടയത്ത് നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം ഇങ്ങനെ: ‘നിങ്ങളുടെ നട്ടെല്ല് എപ്പോഴും നിവര്‍ന്നുതന്നെ നില്‍ക്കണം. ഒരു രാഷ്ട്രീയക്കാരന്റെ മുമ്പിലും അത് വളക്കരുത്’. ബീഫ് വിഷയത്തില്‍ പക്ഷേ കണ്ണന്താനത്തിന്റെ നട്ടെല്ല് സംഘ്പരിവാറിന് മുമ്പില്‍ വളയുകയും സ്വത്വം അവര്‍ക്ക് അടിയറ വെച്ചിരിക്കുകയുമാണ്. ഈ കരണം മറിച്ചില്‍ ചര്‍ച്ചയായപ്പോള്‍ അദ്ദേഹം നയം പിന്നെയും തിരുത്തി. ജനാധിപത്യ രാജ്യത്ത് എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അതാണ് സര്‍ക്കാറിന്റെ നയമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. സ്വകാര്യത മൗലിവാകശമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കുകയും പശുഭീകരരുടെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബീഫ് ഉപയോഗത്തിനെതിരെ കണ്ണന്താനം നടത്തിയ പ്രസ്താവന അനുചിതമായിപ്പോയെന്ന് ബി ജെ പി നേതൃത്വത്തിന് തന്നെ അഭിപ്രായമുണ്ട്. അതാണ് രണ്ടാമതും അദ്ദേഹം തിരുത്തിപ്പറഞ്ഞതെന്നാണ് കരുതുന്നത്. കണ്ണന്താനത്തിന്റെ ഭരണപരമായ കഴിവും യോഗ്യതയും മാത്രം കണക്കിലെടുത്തല്ല അദ്ദേഹത്തിന് മന്ത്രി പദവി നല്‍കിയത്. സവര്‍ണ ക്രൈസ്തവനായ അദ്ദേഹത്തെ ഉപയോഗപ്പെടുത്തി ക്രിസ്തീയ സമൂദായത്തിന് സ്വാധീനമുള്ള മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാമെന്നും അതുവഴി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യവും കൂടിയുണ്ട് ഇതിന് പിന്നില്‍. ബീഫിനെതിരായ അദ്ദേഹത്തിന്റെ പ്രസ്താവന ഈ ലക്ഷ്യത്തിന് വിഘാതമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളീയ സാഹചര്യത്തില്‍ ബീഫുമായി ബന്ധപ്പെട്ട് വളരെ കരുതലോടെ മാത്രമേ ബി ജെ പി നേതാക്കള്‍ പ്രസ്താവന നടത്താറുള്ളൂ. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി എന്‍ പ്രകാശ്, താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് വോട്ടര്‍മാരെ സമീപിച്ചിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം സവര്‍ണ, അവര്‍ണ വ്യത്യാസമില്ലാതെ ഹൈന്ദവ സുഹൃത്തുക്കളും ബീഫ് ഉപയോഗിക്കുന്ന നാടാണ് കേരളം. ഇവിടെ ബീഫിനെ എതിര്‍ത്തു സംസാരിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ക്ക് നന്നായറിയാം. സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ പാര്‍ട്ടിയിലും അധികാരത്തിലും തുടക്കക്കാരനായ കണ്ണന്താനത്തിന് ഇക്കാര്യം ഓര്‍ക്കാന്‍ കഴിയാതെ പോയതായിരിക്കണം. ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബി ജെ പി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മനഃസാക്ഷിയോട് നീതി പുലര്‍ത്തി ബി ജെ പിയില്‍ തുടരാന്‍ കഴിയില്ലെന്നും നേതൃത്വത്തിന്റെ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ സ്വന്തം മനഃസാക്ഷി നാഗ്പൂരില്‍ അടിയറവ് വെക്കാതെ തരമില്ലെന്നുമാണ് കണ്ണന്താനത്തിന്റെ ബീഫ് പ്രസ്താവനകളില്‍ നിന്ന് പൊതുസമൂഹത്തിന് ഗ്രഹിക്കാനാകുന്നത്. മുംബൈയിലെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; നിരവധി പേരെ രക്ഷപ്പെടുത്തി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal മുംബൈ: താന ജില്ലയിലെ ബീവണ്ടിയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം. ആളുകള്‍ താമിസിക്കുന്ന കെട്ടിടത്തില്‍ ഇന്ന് രാവിലെയോടെയാണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. കെട്ടിട സമുച്ചയത്തിന് സമീപമുള്ള രണ്ട് പെട്രോള്‍ പമ്പുകള്‍ സുരക്ഷ മുന്‍നിര്‍ത്തി താത്കാലികമായി അടച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Previous articleഐഎസ്എല്‍ നാലാം സീസണിന് നവംബര്‍ 17ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത ഉദ്ഘാടന മത്സരം ഖത്വറില്‍ വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് ഫീസ് വരുന്നു | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal ദോഹ: വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള വാണിജ്യ മന്ത്രിയുടെ തീരുമാനനം മന്ത്രിസഭ അംഗീകരിച്ചു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നത് അംഗീകരിച്ചിട്ടുണ്ട്. വ്യവസായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കരടു നിയമവും മന്ത്രിസഭ അംഗീകരിച്ചു. പ്രദര്‍ശനങ്ങളോ സമ്മേളനങ്ങളോ ആണ് നിയമപ്രകാരം വ്യവസായ പരിപാടികള്‍. വാണിജ്യം, ഇന്‍ഡസ്ട്രിയല്‍, ബേങ്കിംഗ്, കാര്‍ഷികം, വിനോദസഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷനല്‍, കലാപരം, കായികം അടക്കമുള്ള മേഖലകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ സാമ്പിളുകള്‍, ചരക്ക്, മെഷീനുകള്‍, മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശിപ്പിക്കലാണ് എക്‌സിബിഷന്‍. ബിസിനസ് പരിപാടികള്‍ക്കും സംഘാടക ഓഫീസുകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമുള്ള ലൈസന്‍സ്, വര്‍ഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമത്തിലുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ഘടന സംബന്ധിച്ച അമീരി കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. ഇതുപ്രകാരം മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂനിറ്റുകള്‍ സ്ഥാപിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരുവേള നിങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ച് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറേബ്യന്‍ മണലാരണ്യത്തെ ഉള്‍കണ്ണുകളില്‍ കാണാമോ? കാതിലലയ്ക്കുന്ന ഈ ശബ്ദവീചികള്‍ക്കു പകരം ശബ്ദായമാനമായ ആ സൈകതഭൂവിലേക്ക് മനസിന്റെ ചെവിക്കുടകള്‍ തുറന്നുവെക്കാമോ? നാനാഭാഗത്തും നടമാടുന്ന രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രപ്പോരും യുദ്ധവും സംഘട്ടനവും മൂലം ആ പ്രദേശമാകെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശത്രുക്കള്‍ തങ്ങള്‍ക്കുമേല്‍ ചാടിവീണേക്കുമോ എന്ന ഉത്കണ്ഠയില്ലാതെ ഒരാള്‍ക്കും രാപാര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. രാത്രിക്കാലം ശാന്തമായി കടന്നുപോയല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയാതെ ഭീതിയില്‍ പുതഞ്ഞ പകലുകള്‍. സ്വത്തോ പണമോ കാലിയോ കൊള്ളയടിക്കാനോ സ്ത്രീകളെയോ കുട്ടികളെയോ അടിമകളാക്കാനോ കത്തിയാളുന്ന കാമാസക്തിയുടെ തള്ളിച്ചയിലോ ആരും ഏതു സമയത്തും കടിച്ചുകുടയപ്പെടാം എന്ന നില. കുടിച്ചു മഥിച്ചു രമിച്ചു രസിച്ചു തിമിര്‍ത്താടുന്ന കൊള്ളക്കാരും യുദ്ധക്കൊതിയന്മാരും പ്രഭുകുടുംബങ്ങളും. തൃഷ്ണകളപ്പാടെ ആഘോഷമായ കാലം. പേടിയൊന്ന് മാറിജീവിക്കാന്‍ ചേതനവും അചേതനവുമായ സകലതിലും ദിവ്യത്വം അദ്ധ്യാരോപിച്ച് പൂജയും ഉപാസനയുമായി ജീവിതം തീരുന്ന പാമരജനം. നേരും നെറിയുമായി ജനതക്ക് ആത്മവിശ്വാസം നല്‍കേണ്ട പൗരോഹിത്യമാകട്ടെ, ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവത്തിന്റെ പേരില്‍ എഴുതിയുണ്ടാക്കി തങ്ങളുടെ കോയ്മ ഭദ്രമാക്കാനാണ് ശ്രമിച്ചത്. ഭാവനാദരിദ്രരായ നിരക്ഷരര്‍ക്കിടയില്‍ പ്രണയവും ഉന്മാദവും പോരാട്ടവും ഇതിവൃത്തമാക്കി ആടിപ്പാടി മേനിനടിച്ചു നടക്കുന്ന കുറേ പദകുചേലന്‍മാര്‍. ഒരു രക്ഷകന്‍? എല്ലാവരുടെയും മനസ്സ് കാത്തിരിക്കുകയാണ്. വേദഗ്രന്ഥപ്രവചനങ്ങളില്‍ വിശ്വാസമുള്ളവര്‍ വാഗ്ദത്ത രക്ഷകന്റെ ഊരും പേരും പഠിച്ചറിഞ്ഞു വിശുദ്ധമന്ദിരത്തിന്റെ പ്രാന്തങ്ങളില്‍ തമ്പടിച്ചു. ഒടുക്കം വന്നു ആ രക്ഷകന്‍. അറിയുമോ അത്? അന്‍തല്ലദി സുമ്മീത ഫില്‍ഖുര്‍ആനി, അഹ്മദ മക്തൂബന്‍ അലല്‍ ജിനാനി’ അസ്സ്വലാതു വസ്സലാമു അലയ്ക യാ റസൂലല്ലാഹ്!!ചരിത്രാനുഭവത്തിനു ചിരപരിചിതമല്ലാതിരുന്ന ചലനങ്ങള്‍ക്കാണ് അറേബ്യ സാക്ഷിയായത്. തിരുദൂതര്‍ (സ്വ) നാന്ദികുറിച്ച വിപ്ലവത്തിന്റെ അലയൊലികള്‍ ദേശഭാഷകളുടെ അതിര്‍ത്തിഭേദങ്ങളെ മുറിച്ചു കടന്ന് മുന്നേറി. ചിലര്‍ ജനിക്കുമ്പോള്‍ തൊലി വെളുത്തിരിക്കുന്നു. മറ്റു ചിലര്‍ കറുത്തിട്ടും, ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നു, മഹാഭൂരിപക്ഷം വറുതികള്‍ക്ക് അറുതിയില്ലാതെ പൊറുതിമുട്ടുന്നു. ചിലര്‍ ഭരിക്കുന്നവരും മറ്റുള്ളവര്‍ ഭരിക്കപ്പെടുന്നവരുമാണ്. പട്ടണത്തിലും ഗ്രാമത്തിലും ജനിക്കുന്നവര്‍. അറബിയോ അനറബിയോ സംസാരിക്കുന്നവര്‍. ഇത് ലോകഘടനയാണ്. പരമജ്ഞാനിയും യുക്തിഭദ്രനും നിര്‍മാണ വല്ലഭനുമായ ഒരു കര്‍ത്താവിന്റെ നിര്‍മിതിയത്രെ എല്ലാം. അതിനാല്‍, ഒന്ന് പ്രശംസയുടെയും മറ്റേത് നൃശംസയുടെയും ആധാരമായിക്കൂടാ. ഈ ഭേദങ്ങളെ വകയിരുത്തി ശണ്ഠയും വൈരവും അരുത്. പച്ചമണ്ണില്‍ നിന്ന് സര്‍ജ്ജനം ചെയ്യപ്പെട്ട ആദമിന്റെ സന്തതികളാണെല്ലാവരും. ഒരാള്‍ മറ്റൊരാളുടെ സഹോദരനാണ്. ഒരേ ആത്മാവിന്റെ ജന്‍മങ്ങള്‍. വൈവിധ്യം അന്യോന്യം അറിയാനാണ്. അതിനാല്‍ ഓരോരുത്തരുടെയും വേദന എല്ലാവരുടേതുമാണ്. അപരനാണ് അത് ഒപ്പേണ്ടത്. കള്ളും കാമവും കാഞ്ചനവുമല്ല ഉന്നം വെക്കേണ്ടത്; കരുണയുടെയും പാരസ്പര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ്. ഒരിക്കല്‍ ആ പാരസ്പര്യത്തെ അവിടുന്ന വര്‍ണിച്ചതിങ്ങനെ: വിശ്വാസികള്‍ ഒരൊറ്റ മേനി പോലെയാണ്. ഒരവയവത്തിനു വേദനിച്ചാല്‍ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനിച്ചും ആ വേദനയില്‍ പങ്കുചേരുന്നു.'(ബുഖാരി മുസ്‌ലിം). ഒരിക്കല്‍ അബൂദര്‍റിന് അരിശം വന്നു. ഗിഫാര്‍ ഗോത്രക്കാരനായിരുന്ന അറബിയായിരുന്നു അദ്ദേഹം. സാമാന്യം തരക്കേടില്ലാത്ത മേനിയഴകും തിണ്ണമിടുക്കുമുണ്ട്. പോരാത്തതിന് നാലാള്‍ വകവെക്കുന്ന മാന്യനും കുബേരനും. അപ്പുറത്തുള്ളത് ബിലാലുബ്‌നു റബാഹ്. എത്യോപ്യയില്‍ നിന്നു വന്ന കാപ്പിരി. തലമുടി ചുരുണ്ട നീഗ്രോ. തൊലികറുത്ത അടിമ. ഇരുവരും സ്വഹാബികളാണ്. നബിതിരുമേനിയുടെ സന്തതസഹചാരികള്‍ – റളിയല്ലാഹു അന്‍ഹുമാ. കശപിശ മൂത്ത് തര്‍ക്കമായി. തര്‍ക്കം ശണ്ഠയായി. അതിനിടക്കെപ്പോഴോ ‘കറുത്തവളുടെ പുത്രാ…’ എന്നു വിളിച്ചുപോയി. അബൂദര്‍റ്, തൊലിയുടെ നിറം! ബിലാലിന് വല്ലാതെ നൊന്തു. തിരുനബിയോട് പരാതിപ്പെട്ടു. ഉടനെ അബൂദര്‍റിനെ വിളിച്ചു തിരുനബി (സ്വ) : ‘താങ്കളദ്ദേഹത്തെ തന്റെ മാതാവിന്റെ പേരില്‍ പരിഹസിച്ചോ? ഇപ്പോഴും ജാഹിലിയ്യത്ത് പൂര്‍ണമായി വിട്ടിട്ടില്ലേ?! അതിന്റെ ശിഷ്ടങ്ങള്‍ ഇപ്പോഴും താങ്കളില്‍ ശേഷിക്കുന്നല്ലോ. അവരും നിങ്ങളുടെ സഹോദരങ്ങളാണ്. ഓര്‍ക്കുക. (ബുഖാരി, മുസ്‌ലിം) സമൂഹം പ്രധാനമെന്നു കല്പിച്ച നാലുതരം മാപകങ്ങള്‍ കൊണ്ട് അളന്നാലും പരിഹാസ്യനാവേണ്ടതാണ് ബിലാല്‍. ഒന്നാമതായി അടിമ. പിന്നെ തൊലി കറുത്തവന്‍. പരദേശി, സര്‍വ്വോപരി പരമദരിദ്രനും. എന്നാല്‍ ഉച്ചനീചത്വങ്ങളുടെ മാനദണ്ഡം ഇവയൊക്കെയാണ് എന്ന് വിശ്വസിക്കുന്ന മനോവൈകല്യത്തോടാണ് തിരുമേനിയുടെ സംവാദം. – ‘അവരും നിങ്ങളുടെ സഹോദരങ്ങളാണ്!’ തിരുദൂതരുടെ പ്രതികരണം അബൂദര്‍റിനെ ഖിന്നനാക്കി. ബിലാലിനോട് തന്റെ മുഖത്ത് കാല്‌കൊണ്ട് ചവിട്ടാന്‍ ആവശ്യപ്പെടുമാറ് ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. അമേരിക്ക ന്യൂയോര്‍ക്കില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പ്രതിഷ്ഠിച്ചതു പോലെ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വല്ല പ്രതിമയും സ്ഥാപിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തത്. ലോകം മുഴുവന്‍ അധിനിവേശപ്പിശാചായി അലച്ചാര്‍ത്തു ചെല്ലുമ്പോള്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അവിടെയുണ്ടായിട്ടെന്ത്? സ്വന്തം അധീനതയില്‍ പാര്‍ക്കുന്ന ജനതക്കുപോലും നിഷേധിക്കപ്പെട്ട ഫ്രാന്‍സിന്റെ മൂല്യത്രയം പോലെ മൃതാക്ഷരികളായില്ല തിരുനബിയുടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും. അദിയ്യുബ്‌നു ഹാതിമത്ത്വാ ഈ മദീനയിലേക്കു വരുമ്പോള്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ടായിരുന്നില്ല. തിരുമേനിയെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. അറേബ്യയിലാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നു ആ മാതൃകാജീവിതം. വ്യക്തികളും ഗോത്രങ്ങളും ഖാഫിലകളും യാത്രയുടെ ഉന്നം മദീനയാക്കിയതു പോലെ. അറിഞ്ഞവരെല്ലാം അവിടുത്തോട് ആകൃഷ്ടരാകുന്നു, അനുരക്തരാകുന്നു, ജീവന്‍ പോലും സമര്‍പ്പിക്കാന്‍ കൊതിപൂണ്ടു കൂടെ നില്‍ക്കുന്നു. എന്താവാം കാരണം? നേരില്‍ കണ്ട് വിലയിരുത്താം. അദിയ്യ് തിരുമേനിയുടെ സദസ്സിലെത്തി. അവിടുന്ന് സുസ്‌മേരവദനനായി ഇരിക്കുന്നു. ചുറ്റും അനുചര വൃന്ദം. അവരേതോ യുദ്ധം കഴിഞ്ഞു വന്നതേയുള്ളൂ. പടയങ്കിപോലും അഴിച്ചു മാറ്റിയിട്ടില്ല. അവര്‍ തിരുമേനിയോട് കാണിക്കുന്ന സ്‌നേഹം. പക്ഷേ, അവരാരും ഇമ്മാതിരി സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുകയോ നേടിയെടുക്കുകയോ ചെയ്തിരുന്നില്ല. ഇവിടെ നിറച്ചുവെച്ച പാനപാത്രങ്ങളോ നിരത്തിവെച്ച ഉപധാനങ്ങളോ വിരിച്ചിട്ട പരവതാനികളോ ഇല്ല. സമൂഹഗാത്രത്തില്‍ മാന്യമായ പരിഗണന അനുവദിക്കപ്പെട്ടതിന്റെ സംപ്രീതിയാണ് അവരുടെ മുഖത്ത് പ്രശോഭിച്ചു നില്‍ക്കുന്നത്. നോക്കിയിരിക്കെ ഒരു സ്ത്രീ വന്നു. മദീനക്കാരി തന്നെ. പരമസാധുവായ ഒരടിമപ്പെണ്ണ്. ദാരിദ്ര്യത്തിന്റെ കഠോരത അവരുടെ മുഖത്ത് വരഞ്ഞിട്ടുണ്ട്. എനിക്കങ്ങയോട് ഒരു സ്വകാര്യം പറയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു. ‘മദീനയിലെ ഏതു തെരുവിലും ഞാന്‍ നിനക്കുവേണ്ടി ഏകനായി നിന്നു തരാമല്ലോ? പറഞ്ഞോളൂ.’ എന്നായിരുന്നു അവിടുത്തെ പ്രതികരണം. ആള്‍ക്കൂട്ടത്തില്‍ നിന്നു അല്പം മാറി അവരുടെ ദൃഷ്ടിവട്ടത്തില്‍ തന്നെ തിരുമേനി നിന്നു. ദീര്‍ഘനേരം അവര്‍ക്ക് ചെവി കൊടുത്തു. പലരെയും പോലെ അദിയ്യും. അതെല്ലാം നോക്കി നിന്നു. വെറുമൊരു അടിമപ്പെണ്ണിനു തിരുമേനി നല്‍കുന്ന മാനുഷിക പരിഗണന അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചു. വിശ്വാസികളുടെ ഗുണത്തിലേക്ക് ഒരാള്‍കൂടി – അശ്ഹദു അല്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്നക റസൂലല്ലാഹ്! – സ്വല്ലല്ലാഹു അലയ്ഹി വസല്ലം!! മിക്ക വിപ്ലവങ്ങളും കടലാസു പുലികളായിരുന്നു. വിമോചനം ചുവപ്പുനാടയില്‍ കുരുങ്ങി കാലവിളംബരത്തില്‍ പൊടിപിടിച്ച സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന ഉരുവില്‍ നിന്നു ഉയരുന്ന ചിലയ്പ്പ് പോലെയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം (Charter of Human Rights) പോലെ. യുഎന്‍ പ്രഖ്യാപനത്തിന്റെ ആണ്ടറുതികളില്‍ തിമര്‍ത്താഘോഷിക്കാനായി എല്ലാവരും ഒത്തുചേരുന്നതിനപ്പുറത്തേക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ പോലും പ്രഖ്യാപിത അവകാശരേഖ പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കാന്‍ യുഎന്നിന് സാധിച്ചില്ല. എന്നാല്‍ തിരുജീവിത മാതൃകകള്‍ തന്റെ സമകാലത്തിന്റെ പിടുത്തത്തില്‍ നിന്നു കുതറിമാറി സാര്‍വകാലികത്വം നേടിയെടുത്തത് എത്ര സുന്ദരമായാണ്. അതറിയാന്‍ ഇസ്‌ലാമിക രാജ്യത്തിന്റെ നേതൃത്വം പ്രജകളുടെ മാനവും അന്തസ്സും അഭിമാനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ കാണിച്ച ഔത്സുക്യം മാത്രം വായിച്ചാല്‍ മതി. ഇത പര്യന്തമുള്ള മനുഷ്യചരിത്രത്തില്‍ ആദ്യമായി വെറുമൊരു സാധാരണ പൗരന്‍ തന്റെ ഭരണാധികാരി ധരിച്ചിരിക്കുന്ന വസ്ത്രത്തെ പ്രതി വിചാരണ നടത്തിയത് ഇസ്‌ലാമിക് സ്റ്റേയ്റ്റിലാണ്. ഭരണകര്‍ത്താവിന്റെ മുഖത്തുനോക്കി താന്‍ അണിഞ്ഞിട്ടുള്ള വസ്ത്രം എവിടെ നിന്നു കിട്ടിയെന്ന് പൊതുസഭയില്‍ വെച്ച് പരസ്യമായി ചോദ്യം ചെയ്യുന്നു! എന്നിട്ടും ആരും അയാളെ തൂക്കിക്കൊന്നില്ല. നാടുകടത്തുകയോ ജയിലലടക്കുകയോ ലാത്തികൊണ്ട് പ്രഹരിക്കുകയോ ചെയ്തില്ല. പ്രത്യുത, ആ രാഷ്ട്രത്തിന്റെ സുപ്രീംഅതോറിറ്റിയായ ആ ഭരണാധികാരി ആ പൗരന്റെ മുമ്പില്‍ കണക്കു ബോധിപ്പിച്ചു!! തന്റെ കൈവശം വന്നു ചേര്‍ന്നിട്ടുള്ള ചില്ലിക്കാശു പോലും വിഹിതമല്ലാത്തതില്ലെന്ന് ബോധ്യമുള്ള ആ രാഷ്ട്ര നായകന്‍ ഭയപ്പെടാനെന്തിരിക്കുന്നു?! ചോദ്യം ചെയ്തയാള്‍ക്കു മാത്രമല്ല, കൂടിനിന്ന ശ്രോതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തമാകുമാറ്, അദ്ദേഹമത് വിശദീകരിച്ചു. ഉത്തുംഗങ്ങളില്‍ പ്രതിഷ്ഠിച്ചുവെച്ച മണിമാടങ്ങളിലും ചില്ലുകൊട്ടാരങ്ങളിലുമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലാണ് തന്നെയന്വേഷിക്കേണ്ടത് എന്ന് പഠിപ്പിച്ച തിരുമേനി (സ്വ)യുടെ അരുമശിഷ്യനായ ഉമറായിരുന്നു ആ ഖലീഫ. റളിയല്ലാഹു അന്‍ഹു. പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ‘ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം: ‘അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.’ സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: ‘നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ്വസ്ഥവും സൈ്വര്യവുമായി അടങ്ങിക്കിടക്കുക പോലും ചെയ്തിട്ടില്ല.’ അറേബ്യന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ അമീറുല്‍മുഅ്മിനീനാണ് അദ്ദേഹം എന്നറിയാതെ ആ മാതാവ് പ്രതികരിച്ചു :’രാത്രിയുടെ ആദ്യയാമം തൊട്ടു തുടങ്ങിയതാണല്ലോ നിങ്ങളെന്നെ കുറ്റപ്പെടുത്തല്‍. ഞാനീ കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നുമില്ല!’ ‘എങ്കില്‍ മുലകുടി മാറ്റാന്‍ ധൃതികാട്ടേണ്ടതില്ല. വഴിയുണ്ടാകും.’ ഇത്രയും പറഞ്ഞു ഉമര്‍(റ) തിരിച്ചുനടന്നു. വേപഥു പൂണ്ട അധരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ ചുവടുകളും വേച്ചുവേച്ചു പോയി. ഈറനണിഞ്ഞ കണ്ണുകള്‍ കാഴ്ച മായ്ച്ചു. അന്നു സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം കൊടുത്ത ഖലീഫയുടെ ഖുര്‍ആന്‍ പാരായണം ഗദ്ഗദം കൊണ്ടു പലപ്പോഴും മുറിഞ്ഞു പോയി. കൂട്ടുപ്രാര്‍ത്ഥനക്കു ശേഷം എഴുന്നേറ്റു നിന്നപ്പോഴും അദ്ദേഹം വാക്കുകള്‍ക്കായി വിഷമിച്ചു: ‘എത്രകഷ്ടമാണീ ഉമറിന്റെ സ്ഥിതി. എത്ര കുട്ടികളെയാണിവന്‍ കൊന്നു കളഞ്ഞത്.’ നീറുന്ന വേദനയില്‍ പുളയുന്ന വാക്കുകള്‍. പിന്നീട് വിളംബരക്കാരനോട് ‘ആരും കുട്ടികളുടെ മുലകുടി നിറുത്താന്‍ ധൃതികൂട്ടരുതെന്നും ജനിച്ചുവീഴുന്ന ഓരോ ശിശുവിനും പൊതുഖജനാവില്‍ നിന്നു വിഹിതമുണ്ടാകുമെന്നും’ വിളംബരം ചെയ്യാന്‍ കല്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ആ ഉത്തരവ് എഴുതിയ കത്തുമായി അശ്വരൂഢരായ ഭടന്മാര്‍ പാഞ്ഞു പോയി. ധീരപരാക്രമിയും വില്ലാളിവീരനും ശത്രുവിന്റെ ഓര്‍മകളില്‍ പോലും ഇടിമുഴക്കവുമായിരുന്ന ഉമറിനെ, ഏതോ നാട്ടില്‍ നിന്നു വന്ന ഒരു അപരിചിത സംഘത്തിലെ ഏതോ ഒരു സ്ത്രീയുടെ മുലകുടി മാറാത്ത കുട്ടിയുടെ കരച്ചില്‍ തരളിതനും അസ്വസ്ഥനുമാക്കിയതെന്താണ്? ഇതാണ് തിരുനബി(സ്വ) സാധിച്ചെടുത്ത അനുപമമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക. ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്. മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: "മുഹമ്മദ് സ്വ.യെ പറ്റി… <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിര്‍ബന്ധിതമായി ഹിജാബ് അഴിപ്പിച്ച സംഭവം: വനിതകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ന്യൂയോര്‍ക് സര്‍ക്കാര - Samakalika Malayalam ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ പൊലീസ് നിര്‍ബന്ധിതമായി മൂന്ന് മുസ്ലീം സ്ത്രീകളുടെ ഹിജാബ് അഴിച്ച് മാറ്റിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍. 180,000 ഡോളറാണ് നഷ്ടപരിഹാരമായി നല്‍കുക. ഓരോ വനിതകള്‍ക്കും 60000 ഡോളര്‍ വീതം ലഭിക്കുമെന്നാണ് ബ്രുക്ലിന്‍ ഫെഡറല്‍ കോടതിയുടെ വിധി. രണ്ട് വനിതകളെ 2015ലും ഒരാളെ 2012ലുമാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രുക്ലിന്‍ ഫെഡറല്‍ കോടതിയിലെ അഭിഭാഷക തഹാനി അബോഷി പറഞ്ഞു. വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത ഇവരുടെ ഹിജാബ് നിര്‍ബന്ധിതമായി പൊലീസ് അഴിപ്പിക്കുകയായിരുന്നു. വളരെയധികം ജനസംഖ്യയുള്ള സ്വയംഭരണാധികാര പ്രദേശമാണ് ന്യൂയോര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് കേസുകള്‍ക്കും കൂടി ഇപ്പോള്‍ വിധി പുറപ്പെടുവിക്കുന്നത്. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ മതപരമായ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസം സൃഷ്ടിച്ചു എന്നാണ് സ്ത്രീകള്‍ കോടതിയില്‍ വാദിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക് പൊലീസ് തടങ്കലില്‍ കിടക്കുന്നവര്‍ക്കുള്ള(അറസ്റ്റ് ചെയ്യപ്പെട്ടവര്‍) മാര്‍ഗനിര്‍ദ്ദേശകരേഖകളില്‍ മാറ്റം വരുത്തി. മതപരമായ വിശ്വാസങ്ങള്‍ മൂലം തല കവര്‍ ചെയ്യുന്ന ശിരോവസ്ത്രം ധരിച്ചവരുടെ മുഖം കാണണമെങ്കിലോ ഫോട്ടോ എടുക്കണമെങ്കിലോ അതേ ലിംഗത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മാത്രം അത് ചെയ്യിപ്പിക്കുക എന്നാണ് പുതിയ നിയമം. വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയം : പ്രധാനമന്ത്രി വിക്രമസിംഗെയെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റി - Samakalika Malayalam കൊളംബോ : ശ്രീലങ്കയിലെ വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ മാറ്റി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടേതാണ് നടപടി. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടിയെ മുതിര്‍ന്ന നേതാവ് രഞ്ജിത് മാദുമ്മ ബണ്ഡാരയ്ക്കാണ് ക്രമസമാധാന പാലനത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. രഞ്ജിത് മാദുമ്മ ബണ്ഡാര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. കാന്‍ഡി ജില്ലയില്‍ സിംഹള ബുദ്ധിസ്റ്റുകളും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷമാണ് വര്‍ഗീയ കലാപമായി വളര്‍ന്നത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കലാപത്തിന്റെ മറവില്‍ സിംഹളര്‍ മുസ്ലീംകളുടെ കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ പ്രദേശത്ത് ഇന്റര്‍നെറ്റ്, വാട്‌സ് ആപ്പ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഇളവ് അനുവദിച്ചത്. ഈ മാസം നാലിന് മുസ്ലിം ചെറുപ്പക്കാര്‍ സഞ്ചരിച്ച കാര്‍, ബുദ്ധ മതാനുയായിയായ യുവാവിന്റെ വാനുമായി കൂട്ടിയിടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. പ്രകോപിതരായ മുസ്ലിംകള്‍ ഇരുമ്പുവടികളുമായി ബുദ്ധ മതക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കലാശിക്കുകയായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുളത്തൂപ്പുഴ: പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിലെ പിഴവ് ചൂണ്ടിക്കാട്ടി പോസ്റ്റുമോര്‍ട്ടം നടത്താതെ ആശുപത്രി അധികൃതര്‍ മൃതദേഹം തിരിച്ചയച്ചു. ആറ്റിന്കിഴക്കേകര ചെമ്ബനഴികം വയലിറക്കത്ത് വീട്ടില്‍ ശശിയുടെ (65) മൃതദേഹമാണ് പൊലീസിന്റെ ദേഹപരിശോധനയിലെ അപാകത കാരണം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്. വ്യാഴാഴ്ച രാത്രിയാണ് ശശി തൂങ്ങിമരിച്ചത്. രാവിലെ എത്തിയ കുളത്തൂപ്പുഴ എസ്.എെ എം.ജി.വിനോദിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി പരിശോധിച്ച ഡോക്ടര്‍ മൃതദേഹത്തില്‍ മുറുവുണ്ടെന്നും വായിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടെന്നും ഇക്കാര്യങ്ങളൊന്നും പൊലീസ് ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലന്നും ചൂണ്ടിക്കാട്ടി മൃതദേഹം തിരിച്ചയച്ചക്കുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം വീണ്ടും ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് അയച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇത് ഞങ്ങളുടെ പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ്‌ പേജ് ആണ് . രണ്ട് വെബ്സൈറ്റ് ആണ് ന്യൂസ്‌ സംബന്ധമായി ഉള്ളത് അതില്‍ ഒന്നാമത്തേത് വേണാട് ന്യൂസ്‌ ആണ് ഇതില്‍ പ്രാദേശിക വാര്‍ത്തകള്‍,കൃഷി വാര്‍ത്തകള്‍,ലോക വാര്‍ത്തകള്‍ ,പ്രവാസി വാര്‍ത്തകള്‍ തുടങ്ങി ഇനങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. അടുത്ത ഓണ്‍ലൈന്‍ പത്രം പുനലൂര്‍ ന്യൂസ്‌ എന്ന ലോക്കല്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആണ് .ഇതില്‍ പുനലൂരും അനുബന്ധ സ്ഥലങ്ങളിലെ വാര്‍ത്തകളും,കൃഷി വാര്‍ത്തകളും കൂടാതെ പുനലൂരിന്റെ ചരിത്രവും ഉള്‍കൊള്ളിച്ചിരിക്കുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വാമി അയ്യപ്പന് ശബ്ദം നല്‍കാന്‍ സുരേഷ് ഗോപി | Animation film on Lord Ayyappa സ്വാമി അയ്യപ്പന് ശബ്ദം നല്‍കാന്‍ സുരേഷ് ഗോപി - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വാമി അയ്യപ്പന്റെ കഥ ആസ്പദമാക്കി മലയാളത്തില്‍ ആനിമേഷന്‍ ചിത്രമൊരുങ്ങുന്നു. സ്വാമി അയ്യപ്പന് ശബ്ദം നല്‍കുന്നത് സുരേഷ് ഗോപിയാണ്. മണികണ്ഠന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 90 മിനുട്ട് ദൈര്‍ഘ്യമുണ്ടാവും. ഒരു കൊച്ചുപെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. റെജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നളിന്‍ സിംഗ് നിര്‍മിക്കുന്ന ചിത്രത്തിന് പത്ത് ലക്ഷം ഡോളറാണ് നിര്‍മാണ ചെലവ്. ചിത്രത്തിനു വേണ്ടി ഇളയരാജ ഗാനങ്ങളൊരുക്കും. സുരേഷ് ഗോപിയെ കൂടാതെ തിലകന്‍, സുകുമാരി, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹോം Kerala News വായ്‍പ തിരിച്ചുപിടിക്കാന്‍ വഴിവിട്ട നടപടി പാടില്ല, പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഹൈക്കോടതി വായ്‍പ തിരിച്ചുപിടിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഗുണ്ടായിസവും കൈയൂക്കൂം ഉപയോഗിച്ച്‌ വായ്‍പ തിരിച്ചുപിടിക്കാനുളള ശ്രമം അംഗീകരിക്കാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.പൊതുമേഖലാ ബാങ്കിന് വായ്‍പ തിരിച്ചുപിടിച്ച്‌ നല്‍കിയിട്ടും കമ്മിഷന്‍ കിട്ടിയില്ലെന്നാരോപിച്ച്‌ കോഴിക്കോട്ടെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീരീക്ഷണം. സ്വകാര്യ ഏജന്‍സികളുമായി പൊതുമേഖലാ മേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണ്. യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഇത്തരം നടപടികള്‍ അപലപനീയമാണ്. ഗുണ്ടായിസവും കൈയൂക്കുംകൊണ്ട് വായപ തിരിച്ചുപിടിക്കാമെന്നുളള അവസ്ഥയിലേക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ചെന്നെത്തുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ ആവര്‍ത്താക്കാതിരികാകന്‍ ഈ നീരിക്ഷണങ്ങള്‍ അടങ്ങിയ വിധിപ്പകര്‍പ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാനും ഹൈക്കോടതി രജിസ്ട്രാറെ സിംഗിള്‍ ബെഞ്ച് ചുമതലപ്പെടുത്തി. വിദ്യാഭ്യാസ വായ്പകള്‍ പിരിച്ചെടുക്കാന്‍ എസ്ബിടി അടക്കമുളള റിലയന്‍സ് പോലുളള വന്‍കിട കമ്ബനികളുമായി കൈകോര്‍ത്തതും അടുത്തിയിടെ വിവാദമായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുനലൂര്‍: ചരിത്ര സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ് വാക്കായി. നാശത്തിന്റെ വക്കിലെത്തിയ തൂക്കുപാലത്തിന്റെ ഉപരിതലത്തില്‍ പാകിയിരുന്ന പലകകള്‍ മൂന്ന് വര്‍ഷം മുമ്പ് മാറ്റുകയും ചങ്ങലകള്‍ പെയിന്റ് അടിച്ച്‌ വൃത്തിയാക്കുകയും ചെയ്തതില്‍ ഒതുങ്ങിയിരിക്കുകയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. ശേഷിക്കുന്ന ജോലികള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പാലത്തിന്റെ രണ്ട് കരയിലും പൂന്തോട്ടവും ഉപരിതലത്തില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും അപകടം ഒഴിവാക്കാന്‍ ഇരുവശത്തെയും ചങ്ങലകളില്‍ ഇരുമ്പ് വലകള്‍ സ്ഥാപിക്കുമെന്നാമൊക്കെയായിരുന്നു പ്രഖ്യാപനം. 25 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പൂന്തോട്ടമാണ് പാലത്തിന്റെ ഇരുകരയിലും ഇപ്പോഴുള്ളത്. പാലം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബഞ്ച് മാത്രമാണ് പാലത്തിലുള്ളത്. കല്ലടയാറിന് കുറുകെ സ്ഥിതിചെയ്യുന്ന പാലത്തില്‍ കാലൊന്ന് വഴുതിയാല്‍ 200 അടി താഴ്ചയിലൂടെ ഒഴുകുന്ന ആറ്റിലേക്ക് വീഴും. പാലത്തില്‍ പാകിയിരിക്കുന്ന പലകകളുടെ വിടവില്‍ സഞ്ചാരികളുടെ കാല്‍ കുടുങ്ങുന്നത് പതിവാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച രണ്ട് ആര്‍ച്ചുകളിലൂടെ കടന്നുപോകുന്ന രണ്ട് ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. 1877 ല്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച തൂക്കുപാലം രാജ്യത്ത് തന്നെ ഏറ്റവും കൂടതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പാലങ്ങളിലൊന്നാണ്. എന്നാല്‍ അധികൃതരുടെ അവഗണന കാരണം പാലം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ആര്‍ച്ചുകളില്‍ ആല്‍മരം വളരുകയും ചങ്ങലകള്‍ തുരുമ്പേടുത്ത് നശിക്കുകയും ചെയ്യുന്നു. എന്നിട്ടും ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചരിത്ര സ്മാരകമാണിത്. മൂന്ന് വര്‍ഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച്‌ പാലം നവീകരിച്ചിരുന്നു. ദിവസവും നൂറുകണക്കിന് ആളുകള്‍ പാലം കാണാന്‍ എത്തുന്നുണ്ട്. അധികൃതര്‍ മനസുവച്ചാല്‍ വിനോദ സഞ്ചാര രംഗത്ത് പുനലൂരിനെ കൂടുതല്‍ ഉയര്‍ച്ചയിലെത്തിക്കാന്‍ സാധിക്കും. തൂക്കുപാലം പുനലൂരിന്റെ സമ്പത്താണ്. തൂക്കുപാലം കാണാന്‍ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബ സമേതം ദിവസവും എത്തുന്നത്. കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പാലത്തിന്റെ ഇരുകരകളിലും പൂന്തോട്ടവും ഐസ് ക്രീം പാര്‍ലറും നിര്‍മ്മിക്കണം. വൈദ്യുത വിളക്കുകള്‍ കൊണ്ട് പാലം അലങ്കരിച്ചാല്‍ കൂടുല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പാലം സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്ന് ചെറിയ ഫീസ് കൂടി ഈടാക്കിയാല്‍ ആ തുക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുഖ്യമന്ത്രിയെ കാണാനില്ല, സെന്‍കുമാറില്‍ പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ കുടുംബം - Samakalika Malayalam കോഴിക്കോട്: ജിഷ്ണുവിന്റെ കുടംബം നാളെ ഡിജിപി സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തും. ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിനുശേഷവും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ കാണാനുള്ള തീരുമാനം. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ക്കുള്ള കാര്യങ്ങള്‍ പൊലീസ് മേധാവി സെന്‍കുമാറിനെ അറിയിക്കാനാണ് കൂടിക്കാഴ്ചയെന്ന് ജിഷ്ണുവിന്റെ പിതാവ് വ്യക്തമാക്കി. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ പാമ്പാടി നെഹ്രുകോളേജ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെയും കൂട്ടാളികളെയും സംരക്ഷിക്കുന്ന നിലപാടുകളായിരുന്നെന്നും കുടുംബം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ പുതിയ ഡിജിപിയിലാണ് ഇനി തങ്ങളുടെ പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. ജിഷ്ണുവിന്റെ കൊലപാതകം ആത്മഹത്യയാക്കാനുള്ള നീക്കമാണ് അന്വേഷഷണസംഘം തുടരുന്നത്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ അറിയിക്കും. ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികദിനത്തില്‍ മഹിജയും കുടുംബവും നടത്തിയ സമരത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കുടുംബം നടത്തിയ സമരം യാദൃശ്ചികമായി കാണാനാകില്ലെന്നും പലതലങ്ങളിലായി നടന്ന രാഷ്ട്രീയ ഗൂഡാലോചന ഇതിനായി നടന്നെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. സമരം അവസാനിപ്പിച്ച ശേഷം ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി കുടുബത്തിന് നല്‍കിയ ഉറപ്പുകള്‍ വെറും വാക്കുകള്‍ മാത്രമായെന്ന് ജിഷ്ണുവിന്റെ മാതാവ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കാണാനെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കുടുംബത്തിന് ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം സെന്‍കുമാറിനെ കാണുന്നത് എറണാകുളത്ത് സിപിഎമ്മിനെ ആര് നയിക്കും ? സിഎന്‍ മോഹനനോ.. ഗോപി കോട്ടമുറിക്കലോ.. ചര്‍ച്ചകള്‍ സജീവം - Samakalika Malayalam കൊച്ചി : എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തിയതോടെ, ജില്ലയിലെ പാര്‍ട്ടിയുടെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, മുന്‍ കൊച്ചി മേയര്‍ സി എം ദിനേശ് മണി തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഉള്‍പ്പെട്ട നേതാക്കള്‍ ഇവര്‍ മൂന്നുപേരുമാണ് എന്നതും, ഔദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ കരുത്തരാണ് എന്നതും ഇവരുടെ പേരുകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. എറണാകുളം ജില്ല വിഎസ് പക്ഷത്തിന്റെ കോട്ടയായിരുന്നപ്പോഴും, പിണറായി പക്ഷത്ത് നിലയുറപ്പിച്ച നേതാവാണ് സി എന്‍ മോഹനന്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജില്ലയില്‍ ഏറെ സ്വീകാര്യനായ നേതാവ് കൂടിയാണ് സി എന്‍ മോഹനന്‍. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സിഎന്‍ മോഹനനെ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിഎന്‍ മോഹനനെയായിരുന്നു പിണറായി പക്ഷം മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ വിഭാഗീയത ശക്തമായ കാലത്ത് മോഹനന്റെ പേരിന് എതിര്‍പ്പുയരുകയായിരുന്നു. തുടര്‍ന്നാണ് സമവായ സ്ഥാനാര്‍ത്ഥിയായി പി രാജീവ് ജില്ലയുടെ പാര്‍ട്ടി അമരത്തെത്തുന്നത്. എന്നാല്‍ വിഭാഗീയത കെട്ടടങ്ങുകയും, വി എസ് പക്ഷം ജില്ലയില്‍ നാമാവശേഷമാകുകയും ചെയ്ത സാഹചര്യത്തില്‍ സിഎന്‍ മോഹനന്റെ സ്ഥാനാരോഹണത്തിന് കടുത്ത എതിര്‍പ്പുണ്ടാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഭാഗീയതയുടെ ഇരയായി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടി വന്ന നേതാവാണ് ഗോപി കോട്ടമുറിക്കല്‍. ഒളി ക്യാമറ വിവാദത്തെ തുടര്‍ന്നായിരുന്നു സെക്രട്ടറി സ്ഥാനം നഷ്ടമായത്. എന്നാല്‍ കുറ്റവിമുക്തനായി തിരിച്ചുവന്ന ഗോപി കോട്ടമുറിക്കലിനെ, സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും പ്രതിനിധിയാക്കിയിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് കൊണ്ടുവരികയായിരുന്നു. വിഭാഗീയത ഇല്ലാതായ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മൂന്നുടേമില്‍ അധികം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള വിലക്ക് ഗോപി കോട്ടമുറിക്കലിന് തിരിച്ചടിയായേക്കാം. ജില്ലയില്‍ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായ സി എം ദിനേശ് മണിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. നിലവില്‍ മറ്റ് യാതൊരു ചുമതലകളും അദ്ദേഹത്തിനില്ല. കൂടാതെ ഔദ്യോഗിക പക്ഷക്കാരനാണ് എന്നതും ദിനേശ് മണിയ്ക്ക് അനുകൂലമാണ്. സിഎന്‍ മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയാല്‍ ദിനേശ് മണിയെ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ കൊടുകുത്തി വാണ വിഭാഗീയത ഇല്ലാതാക്കിയതിന്റെ അംഗീകാരം കൂടിയാണ് പി രാജീവിന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള ഉയര്‍ത്തല്‍. അദ്ദേഹത്തെ ചാലക്കുടിയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന എസ് ശര്‍മ്മ, കെ ചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളെ ആരെയും പരിഗണിക്കാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഖാക്കി സഫദ് ജില്ലയില്‍ ഭീകരവാദികള്‍ക്കെതിരെ ആക്രമണം നടത്തിയത് അമേരിക്കന്‍ സേനയാണെന്ന് പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് ആസിഫ് നാങ്ങ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കുറച്ചുദിവസമായി തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഐഎസ് ഭീകരര്‍ക്കും താലിബാനുമെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം തുടരുകയാണ്. അഷ്ടമുടി കായലില്‍ കക്കയുടെ അളവ് ക്രമാതീതമായി കുറയുന്നു. കാലാവസ്ഥ വ്യതിയാനവും അനധികൃത കക്ക വാരലുമാണ് കാരണം. പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്... അഷ്ടമുടി കായലില്‍ കക്കയുടെ അളവ് ക്രമാതീതമായി കുറയുന്നു. കാലാവസ്ഥ വ്യതിയാനവും അനധികൃത കക്ക വാരലുമാണ് കാരണം. പരമ്പരാഗത മത്സ്യ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: വ്യവസ്ഥകള്‍ക്ക് വിധേയമായി 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടും തൊഴിലെടുപ്പിക്കാമെന്ന് ബാലവേല നിരോധന നിയമ ഭേദദതി ബില്‍ നിര്‍ദേശിക്കുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തൊഴിലെടുക്കുന്നത് വിലക്കുന്ന ബാലവേല നിരോധന നിയമത്തിനുള്ള ഭേദഗതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിതമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ മാത്രമാണ് എല്ലാ കുട്ടികള്‍ക്കും നിയമ ഭേദഗതി അനുമതി നല്‍കുന്നതെങ്കിലും, നിയമം ചൂഷണം ചെയ്യപ്പെട്ടേക്കുമെന്ന് ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സ്ഥിതികളില്‍ വന്ന മാറ്റം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് എന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. കൃഷി അടക്കമുള്ള മേഖലയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുട്ടികളുടെ സഹായം തേടാന്‍ അവസരം ഒരുക്കുന്നതാണ് നിയമ ഭേദഗതിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകരം ലഭിച്ചതോടെ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. ഭേദഗതി അനുസരിച്ച് 14ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിതമായ തൊഴില്‍ മേഖലകളില്‍ അവധി ദിവസങ്ങളിലും സ്‌കൂള്‍ സമയം കഴിഞ്ഞും വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലിയെടുക്കാം. മറ്റെല്ലാ രംഗങ്ങളിലും കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് പൂര്‍ണ നിരോധമുണ്ടാകും. നിര്‍ബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച നിയമവുമായി ബാലവേല നിരോധ നിയമം ബന്ധിപ്പിക്കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ കുട്ടികള്‍ പഠനത്തോടൊപ്പം പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്നാണ് ഭേദഗതി അനുകൂലിക്കുന്നവരുടെ വാദം. ഭേദഗതി പ്രകാരം, വിനോദ വ്യവസായ മേഖലയില്‍ കലാകാരനെന്ന നിലയില്‍ ജോലി ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഇളവ് ലഭിക്കും. പരസ്യങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും പ്രവര്‍ത്തിക്കാന്‍ വിലക്കുണ്ടാകില്ല. സര്‍ക്കസ് ഒഴികെയുള്ള കായിക രംഗങ്ങളിലും കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍, ഇത്തരം അവസരങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷ നല്‍കും. നേരത്തെ ഇത് മൂന്ന് മാസം തടവും 20,000 രൂപവരെ പിഴയുമായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ മൂന്ന് വര്‍ഷമായി വര്‍ധിക്കും. കുട്ടികളെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ചാല്‍ ആദ്യ തവണ രക്ഷിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ല. എന്നാല്‍, കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. 14 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളെ ആരോഗ്യത്തിന് ഹാനികരമാകുന്ന ജോലികളിലേര്‍പ്പെടാന്‍ അനുവദിക്കില്ലെന്നും നിയമ ഭേദഗതി വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്നവരെ വാറന്‍ഡില്ലാതെ അറസ്റ്റ് ചെയ്യാമെന്നും ബില്‍ വ്യക്തമാക്കുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ 2009ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം നിരര്‍ഥകമാകുമെന്നാണ് പ്രധാന വിമര്‍ശം. ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമം. അതോടൊപ്പം, അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ക്കും ഈ ഭേദഗതി എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വ്യവസ്ഥ പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന് വിലക്കുകളുണ്ട്. കൂറ്റനാട് : പോട്ടൂര്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരം പത്ത് ഉത്സവം കൊടിയേറി. കറുത്തേടത്ത് മന മണികണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന വിശേഷാല്‍— പൂജകള്‍ക്ക് ശേഷം നാട്ടുകൂട്ടായ്മയിലാണ് കൊടിയേറ്റം നടന്നത്. വൈകീട്ട് ചുറ്റവിളക്ക്, തായമ്പക, ഭക്തി ഗാനമേള എന്നിവയുണ്ടായി. ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകീട്ട് തായമ്പക, നൃത്ത പരിപാടി എന്നിവയുണ്ടാകും. 17ന് വൈകീട്ട് തായമ്പക, 18ന് വൈകീട്ട് തായമ്പക, ഓട്ടന്‍ തുള്ളല്‍, 19ന് മകര ചൊവ്വ ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ പകല്‍ എഴുന്നെള്ളിപ്പ്, , വെടിക്കെട്ട്,ഭക്തി ഗാന സുധ എന്നിവയുണ്ടാകും. 20ന് 7മണിക്ക് തീയ്യാട്ട് രാത്രി— 8ന് നൃത്ത പരിപാടി. 21ന് ചുറ്റുവിളക്ക്, തായമ്പക, രാത്രി എട്ടിന് നാദസ്വര കച്ചേരി. 22ന് രാത്രി ഭക്തി ഗാനമേള, 23ന് രാത്രി 7.30ന് നാദസ്വര കച്ചേരി 8ന് സക്‌സേഫോണ്‍, 8.30ന് സന്തൂര്‍ ഫഌട്ട് ജുഗല്‍ ബന്ദി എന്നിവയും അരങ്ങേറും. 24നാണ് മകരം പത്ത് ആഘോഷം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചതായി സൂചന. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രസ്താവനയിലാണ് പിണറായി അതൃപ്തി അറിയിച്ചത്. തൃശ്ശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായിയും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി : തുടര്‍ച്ചയായ ഇറക്കത്തിനു ശേഷം സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 22,880 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുതിപ്പാണ് സ്വര്‍ണ വിലയില്‍ കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതും അഭ്യന്തര … Continue reading "സ്വര്‍ണ വില തിരിച്ചു കയറുന്നു ; പവന് 240 രൂപ കൂടി" കൊച്ചി : തുടര്‍ച്ചയായ ഇറക്കത്തിനു ശേഷം സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 22,880 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുതിപ്പാണ് സ്വര്‍ണ വിലയില്‍ കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതും അഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു. വയനാട്: സുല്‍ത്താന്‍ബത്തേരിയിലെ വനാന്തര ഗ്രാമമായ വടക്കനാട് പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയആള്‍ അറസ്റ്റില്‍. വടക്കനാട് ചൂണ്ടാട്ട് ബേബി(56) യെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. ബേബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ബേബി കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുംവിധത്തില്‍, ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബത്തേരി ജെ.സി.എം. (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ … Continue reading "അനധികൃത മദ്യവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍" വയനാട്: സുല്‍ത്താന്‍ബത്തേരിയിലെ വനാന്തര ഗ്രാമമായ വടക്കനാട് പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയആള്‍ അറസ്റ്റില്‍. വടക്കനാട് ചൂണ്ടാട്ട് ബേബി(56) യെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. ബേബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ബേബി കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുംവിധത്തില്‍, ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബത്തേരി ജെ.സി.എം. (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുമ്പ് സ്പിരിറ്റ് കേസിലെ പ്രതിയായിരുന്ന ബേബിയുടെ പേരില്‍ പോലീസിലും എക്‌സൈസിലും വനംവകുപ്പിലുമായി നിരവധി കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചി: കൊച്ചി മരട് പൊതുശ്മശാനത്തില്‍ വിവാദം പുകയുന്നു. പൊതുശ്മശാനമായ മരട് ശാന്തിവനത്തില്‍ പൂര്‍ണമായി സംസ്‌കരിക്കാത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് വിവാദമായത്. ശ്മശാനം നടത്തിപ്പിന് നിയോഗിച്ചയാള്‍ ഇവിടം വൃത്തിയാക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ജനം പ്രതിഷേധവുമായി രംഗത്തുവന്നു. വ്യാഴാഴ്ച ഒരേ ചിതയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും കരാറുകാരനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശി നന്ദനനെയാണ് പനങ്ങാട് എസ്.ഐ. കെ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നഗരസഭാ … Continue reading "മരട് ശ്മാശാനത്തില്‍ വിവാദം പുകയുന്നു" കൊച്ചി: കൊച്ചി മരട് പൊതുശ്മശാനത്തില്‍ വിവാദം പുകയുന്നു. പൊതുശ്മശാനമായ മരട് ശാന്തിവനത്തില്‍ പൂര്‍ണമായി സംസ്‌കരിക്കാത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് വിവാദമായത്. ശ്മശാനം നടത്തിപ്പിന് നിയോഗിച്ചയാള്‍ ഇവിടം വൃത്തിയാക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ജനം പ്രതിഷേധവുമായി രംഗത്തുവന്നു. വ്യാഴാഴ്ച ഒരേ ചിതയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും കരാറുകാരനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശി നന്ദനനെയാണ് പനങ്ങാട് എസ്.ഐ. കെ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ശവസംസ്‌കാര ചടങ്ങുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള മരട് ഇഞ്ചക്കല്‍ സ്വദേശി സദന്‍ എന്നയാളെ താല്‍ക്കാലികമായി നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഇയാള്‍ ചിതയൊരുക്കുന്നിടം വൃത്തിയാക്കുമ്പോഴാണ് പൂര്‍ണമായി കത്താത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്തെത്തി. ഇടതുമുന്നണി, ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ കാറില്‍ ശാന്തിവനത്തിലേക്ക് വന്ന നഗരസഭാ ചെയര്‍മാനെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി ചെയര്‍മാനെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഈ മാസം 15 വരെ ശാന്തിവനത്തിലെ സംസ്‌കാരച്ചടങ്ങുകള്‍ പോലീസിന്റെ കൂടി മേല്‍നോട്ടത്തില്‍ നടത്തും. 15ന് രാവിലെ ഏഴിന് ആര്‍.ഡി.ഒ.യുടെ ഓഫീസില്‍ മരട് നഗരസഭാ ചെയര്‍മാന്റെയും ഹിന്ദു സംഘടനാ നേതാക്കളുടെയും മറ്റും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ശ്മശാനം നടത്തിപ്പ് കാര്യങ്ങള്‍ തീരുമാനിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പരിക്ക് മൂലം ന്യൂസിലാണ്ട് ഓപ്പണിംഗ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ വരാനിരിക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ പങ്കെടുക്കുകയില്ലെന്ന് മുഖ്യ സെലക്ടര്‍ ഗവിന്‍ ലാര്‍സെന്‍ അറിയിച്ചു. ന്യൂസിലാണ്ടിന്റെ ടി20, ഏകദിന സ്ക്വാഡുകളില്‍ അംഗമായിരുന്ന ഗുപ്ടിലിനു പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. മാര്‍ട്ടിന്‍ ഗുപ്ടിലിനു പകരക്കാരനെ കണ്ടെത്തേണ്ടതാണ് സെലക്ടര്‍ക്കും കോച്ചിനുമുള്ള അടുത്ത വലിയ ചുമതല. ജനുവരിയില്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പര സമയത്ത് ഗുപ്ടിലിനു ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയാണ് താരം പുലര്‍ത്തുന്നത്. ഒക്ടോബര്‍ 31നാണ് ന്യൂസിലാണ്ടിന്റെ യുഎഇ പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെ മൂന്ന് ടി20കളിലും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റിലും ന്യൂസിലാണ്ട് മത്സരിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തിക്കേ​സു​ക​ളി​ലും ക്രി​മി​ന​ൽ കേ​സു​ക​ളി​ലും കു​റ്റ​വാ​ളി​ക​ളാ​യ​വ​ർ എ​ങ്ങ​നെ ഒ​രു രാഷ്‌ട്രീയപാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​രും ഭാ​ര​വാ​ഹി​ക​ളുമാ​യി​രി​ക്കു​മെ​ന്നു സു​പ്രീംകോ​ട​തി. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർക്ക് എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കു സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കാ​നാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണു പരാമർശം. കു​റ്റ​വാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​ൻ എ​ന്തു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നു വി​ശ​ദ​മാ​ക്കാ​നും കോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടും നി​ർ​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു മ​ത്സ​രി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ക്രി​മി​ന​ലോ അ​ഴി​മ​തി​ക്കാരോ ആ​യ പാ​ർ​ട്ടി ത​ല​വന്മാർ​ക്കാ​ണെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​ത്ത​രം ആ​ളു​ക​ൾ നിർത്തുന്നവർക്കു ജ​ന​ങ്ങ​ൾ വോ​ട്ട് നല്കേണ്ടിവ​രും. ഇ​ത് ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സം​ശു​ദ്ധ​മാ​ക്കു​ന്ന​തി​നാ​യി സു​പ്രീംകോ​ട​തി നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച മു​ൻ ഉ​ത്ത​ര​വു​ക​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു. നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ൽ ഒ​രാ​ൾ​ക്ക് നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും വി​ജ​യി​ക്കാ​നു​മാ​വി​ല്ല. അ​തി​നാ​യി ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ ഒ​ന്നി​ക്കു​ക​യും ഒ​രു രാഷ്‌ട്രീയപാ​ർ​ട്ടി​യാ​യി രൂ​പീ​ക​രി​ച്ച് മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ശു​പ​ത്രി​യോ സ്കൂ​ളോ പോ​ലെ ഉ​പ​കാ​രപ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു ചേ​രു​ന്ന​ത് എ​ളു​പ്പ​മാ​കും. എ​ന്നാ​ൽ, ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ അ​തി​നു വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ സം​ശു​ദ്ധ​മാ​ക്കാ​ൻ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു കു​റ്റ​വാ​ളി​ക​ൾ മാ​റി നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേന്ദ്രനീക്കം പാളി; സിബിഐ ഡയറക്ടർ അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രാ​യ പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നു സി​വി​സി ഇന്ത്യ-ചൈന ബന്ധം: അ​​​ഭി​​​പ്രാ​​​യ​​​വ്യത്യാസം തർ‌ക്കമാക്കി വ​​​ള​​​ർ​​​ത്ത​​​രു​​​തെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധവി​മാ​ന ക​രാ​റി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഡി​ഫ​ൻ​സി​നെ പ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ത​ങ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രേഷ്ഠത – ഈ ശ്രേഷ്ഠ വിഭാഗങ്ങൾ ചിന്തിക്കുന്നത് അവരുടെ ഗ്രൂപ്പിൽ അല്ലാത്തവർ നിലവാരം കുറഞ്ഞവർ, അറിവില്ലാത്തവർ, ആത്മീകരല്ലാത്തവർ എന്നാകുന്നു. ജനങ്ങൾ ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ദൈവത്തെക്കാൾ അധികം മഹത്വീകരിക്കുമ്പോൾ ആ ഗ്രൂപ്പിന് തീർച്ചയായും എന്തെങ്കിലും കുഴപ്പം ഉണ്ട്. മറ്റ് ക്രിസ്ത്യാനികളെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന് ചിന്തിക്കുന്ന ഗ്രൂപ്പ് സാധാരണ ഏറ്റവും മോശമായതാകുന്നു. “CHURCH THAT ABUSE” എന്ന പുസ്തകത്തിൽ റൊണാൾഡ്‌ എൻറോത് (RONALD ENROTH) എഴുതുന്നു, “ഒരു മാന്ത്രികൻ തൻ്റെ അനുയായികൾ “പ്രത്യേകത” ഉള്ളവരാണെന്നു തോന്നിപ്പിക്കും. ഗ്രൂപ്പിൻ്റെ ശുശ്രുഷ എത്ര സവിശേഷമാണ്, പ്രാധാന്യമുള്ളതാണ്, ഗുണകരമാണ് എന്ന് അടിക്കടി ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കും, ഈ ശുശ്രുഷ മറ്റുള്ളതിനേക്കാൾ ശ്രേഷ്ടമായതിനാൽ അതിൽ പങ്കെടുക്കുന്നവർ ഉന്നതരാണെന്ന് അനുയായികൾ വിശ്വസിക്കും, അതുകൊണ്ട് അവർ മറ്റ് ക്രിസ്ത്യാനികളെക്കാർ ഉന്നതരാണെന്ന് നിഗമിക്കും.” ഇങ്ങനെയുള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ തങ്ങളുടെ ചിന്തകളും വികാരങ്ങളും ഉന്നതമാണെന്ന് ചിന്തിക്കും. മാന്ത്രികരെന്നും സവിശേഷരെന്നും ചിന്തിക്കുന്ന മിശ്രിതം അനുയായികളെ ലഹരി പിടിപ്പിക്കുന്ന കോക്ക് ടെയിൽ ആണ്. സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ അവർ പ്രാപ്തരെന്ന് വിശ്വസിക്കുന്നു. എല്ലാവരും പ്രത്യേകരും സവിശേഷകരും ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ വേദപുസ്തകം നമ്മെ വിനയമുള്ളവരും സ്നേഹിക്കുന്നവരും ആകാൻ പഠിപ്പിക്കുന്നു. അതിനു പകരം ടിപിഎം മാതിരിയുള്ള സഭകൾ ഈ മാനുഷിക പ്രവണത ചൂഷണം ചെയ്ത് വിശ്വാസികളെ അടിമകളാക്കി അവർ സഭയുടെ നാലു ഭിത്തിക്ക് വെളിയിൽ ഉള്ളവരേക്കർ ശ്രേഷ്ഠർ ആണെന്ന് വിശ്വസിപ്പിക്കുന്നു. “മാനുഷിക നിഗളവും ദൈവിക താഴ്മയും” എന്ന പുസ്തകം ഈ സഭ പബ്ലിഷ് ചെയ്തത് തികച്ചും വിരോധാഭാസമല്ലേ. അഹങ്കാരവും ശ്രേഷ്ഠ ചിന്താഗതിയും ഓരോ മനസ്സിലും എല്ലാ ദ്വാരങ്ങളിലും പ്രവേശിച്ചു കഴിഞ്ഞു. പുൽപിറ്റിൽ നിന്നും “ദൈവത്തിൻ്റെ സഭ” എന്ന വാക്ക് കേൾക്കുമ്പോൾ അതിനെ ടിപിഎമ്മുമായി തുലനം ചെയ്ത് നമ്മൾ എത്രമാത്രം വീണിരിക്കുന്നുവെന്ന് മനസ്സിലാക്കുക. ക്രിസ്തിയ സഹോദരങ്ങൾക്കിടയിൽ ടിപിഎം ശ്രേഷ്ഠർ എന്നവകാശപ്പെടുന്ന. ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും ചില ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഞാൻ പറഞ്ഞതിൻ്റെ അർഥം മനസ്സിലാക്കാം. ഈ ലേവ്യരും പുരോഹിതന്മാരും ഒരു വിധത്തിൽ എല്ലാം ത്യജിച്ചു സുവിശേഷത്തിനു വേണ്ടി അവരുടെ ജീവിതം ബലി കഴിച്ച പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ ആകുന്നു. അങ്ങനെയുള്ള ഒരു കൂട്ടം ദൈവത്തിൻ്റെ വേലക്കാരും ക്രിസ്തുവും മാത്രം ചേർന്ന് അവൻറ്റെ വരവിങ്കൽ മഹത്വകരമായ സഭ പണിയും. (സമാഗമന കൂടാരം, പേജ് 89) പത്രോസ് വിവാഹിതനായിരുന്നു. എന്നാൽ ദൈവ രാജ്യത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു, അതായത്, വീട്, സഹോദരങ്ങൾ, പിതാവ്, മാതാവ്, ഭാര്യ, കുട്ടികൾ മുതലായവ (ഇതാ ഉത്തരം, പേജ് 116) ഒരു യഥാർത്ഥ ദൈവത്തിൻ്റെ വേലക്കാർ ജന്മനായുള്ള ദൈവത്തിൻ്റെ വേലക്കാർ ആകുന്നു. അവൻ സ്വയം വിശേഷിപ്പിക്കുന്ന ഉപദേശി അല്ല, ബൈബിൾ കോളേജ്, സെമിനാരി പോലെയുള്ള മനുഷ്യ നിർമിതമായ സ്ഥാപനങ്ങളുടെ ഉല്പന്നവും അല്ല. (പുതിയ നിയമ ശുശ്രുഷ, ഭാഗം 1, പേജ് 14). ദൈവ വേലക്കാർ ശമ്പളത്തിൽ ആശ്രയിക്കാതെ വിശ്വാസത്തിൽ ജീവിക്കണം. അങ്ങനെ ജീവിക്കുന്നവർ മാത്രം അവൻ്റെ വരവിനായി ഒരുക്കപ്പെടും. (ഇതാ ഉത്തരം, പേജ് 101). ഒരു ശരാശരി ടിപിഎം വിശ്വാസിയോട് ചോദിക്കുകയാണെങ്കിൽ ഞങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ ആണെന്ന് അവകാശപ്പെടും, കാരണം, ഞങ്ങൾ ആഭരങ്ങൾ അണിയത്തില്ല, ഞായറാഴ്ചകളിൽ വെള്ള വസ്ത്രം ധരിക്കും, ഞങ്ങളുടെ ഭവനത്തിൽ ടെലിവിഷൻ ഇല്ല, ഞങ്ങൾ വീഞ്ഞ് തൊടത്തില്ല, ഞങ്ങളുടെ ശുശ്രുഷകന്മാർ ബ്രഹ്മചാരികൾ ആകുന്നു, ഈ ലോക ക്രിസ്ത്യാനികളെ പോലെ ഞങ്ങൾ ക്രിസ്തുമസ് ആഘോഷിക്കത്തില്ല മുതലായവ. ഇപ്പോൾ ടിപിഎം മറ്റു ക്രിസ്ത്യാനികളെ എങ്ങനെ കാണുന്നുവെന്ന് അവരുടെ സ്വന്തം വാക്കുകളിൽ നിന്നും മനസ്സിലായല്ലോ, ആദ്യകാല അപ്പൊസ്തലന്മാർ എങ്ങനെ ജീവിച്ചുവെന്ന് നമ്മുക്ക് വചനത്തിലേക്ക് നോക്കാം. ടിപിഎം അവകാശപ്പെടുന്നതുപോലെ പത്രോസ് ഭാര്യയെ ഉപേക്ഷിച്ചോ? 1 കൊരിന്ത്യർ 9:5 ൽ ഇത് തെറ്റാണെന്നു തെളിയുന്നു. അവിടെ അദ്ദേഹത്തിൻ്റെ ശുശ്രുഷയിൽ ഭാര്യയും അനുഗമിച്ചിരുന്നുവെന്ന് പറയുന്നു. നിത്യ വൃത്തിക്കായി ജോലി ചെയ്യണമെന്ന് പൗലോസ് പറഞ്ഞോ? അതെ, പറഞ്ഞു (അപ്പൊ.പ്രവ. 18:3, 1 കൊരിന്ത്യർ 9:15-18, 2 തെസ്സലോനിക്യർ 3:8-10) ഞാൻ ഏകനായതുകൊണ്ട് “ഉന്നത വിളിക്ക്” യോഗ്യൻ എന്ന് പൗലോസ് അവകാശപ്പെട്ടൊ? ഒരിക്കലുമില്ല, എന്നാൽ വിവാഹിതരായ മറ്റു അപ്പൊസ്തലന്മാർക്ക് ഞാൻ തുല്യനാണെന്ന് പൗലോസ് പറയുന്നു. (ഗലാത്യർ 2:8, 2 കൊരിന്ത്യർ 11:5, 1 കൊരിന്ത്യർ 9) പിന്നെ എന്തുകൊണ്ട് ടിപിഎം മറ്റ് ക്രിസ്ത്യാനികളെക്കാർ ശ്രേഷ്ഠർ എന്ന് ധരിക്കുന്നു? അവരുടെ ചിന്താഗതി ആത്മീകം അല്ല. ഒരിടത്തും മരുന്നോ വീഞ്ഞോ വിലക്കിയതായി കാണുന്നില്ല, അതുപോലെ വെള്ള വസ്ത്രം, ബ്രഹ്മചര്യ എന്നിവയെ പറ്റിയും ഒരു നിയമവും ഇല്ല. അതിനു പകരം കാണുന്നത് ദുരുപദേശങ്ങളാൽ നിർമിക്കപ്പെട്ട ഒരു സഭ, ആ ദുരുപദേശങ്ങൾ പിന്തുടരുന്നതിനാൽ അതിലെ ജനങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠർ എന്ന് ധരിക്കുന്നു. ഇത് അത്യന്തം ദുഖകരമാകുന്നു. ശ്രേഷ്ഠത ക്യാൻസർ പോലെയാണ്. ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളിലേക്കും നാം അറിയാതെ തന്നെ അത് പടരുന്നു. നിത്യത എന്നത് ദൈവ കൃപയുടെ ദാനമാണെന്ന സത്യത്തിൽ നിന്നും നമ്മുടെ കണ്ണുകളെ മൂടുന്നു. (റോമൻ 6:23). അതുകൊണ്ട് രക്ഷിക്കപ്പെട്ട ഓരോരുത്തരും മറ്റുള്ളവരേക്കാൾ ഉന്നതരോ നീചരോ അല്ല. ശ്രേഷ്ഠത കൂട്ടുക്രിസ്ത്യാനികൾ തമ്മിലുള്ള സ്നേഹത്തെ നശിപ്പിക്കുന്നു. ഇത് മറ്റു ക്രിസ്ത്യാനികളെ താണവരായി കാണുന്നു. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. നിഗളിക്കുന്നില്ല. ചീർക്കുന്നില്ല (1 കൊരിന്ത്യർ 13:4). അതിനു പകരം ശ്രേഷ്ഠത വിശ്വാസികളെ സ്വന്തത്തിലേക്ക് നോക്കി സ്വയമായി ഉന്നതർ എന്ന് പുകഴ്ത്തുന്നു, ഇത്രയും നിയമങ്ങൾ പാലിക്കുന്നതുകൊണ്ട് തങ്ങൾ മികച്ചവരാണെന്നു തോന്നിപ്പിക്കുന്നു. ശ്രേഷ്ഠത പുറമെയുള്ള ഭാവം നോക്കി കഠിനമായി വിധിക്കുന്നു. നമ്മൾ ഒരു വ്യക്തി യഥാർത്ഥ ക്രിസ്ത്യാനിയാണോ എന്ന് അവൻ്റെ വസ്ത്രധാരണം നോക്കിയും ആഭരണം അണിഞ്ഞിട്ടുണ്ടോ എന്ന് നോക്കിയും വിധിക്കുന്നു. ഇത് സ്വയം പുകഴ്ത്തി ദൈവത്തോട് പ്രാർത്ഥിച്ച പരീശനെ പോലെയാണ്. “പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്‌ത്തുന്നു.” (ലൂക്കോസ് 18:11). ഇന്നത്തെ വ്യാഖ്യാനം ഇങ്ങനെ ആയിരിക്കും, “ദൈവമേ, ആഭരണം ധരിക്കയും മരുന്ന് എടുക്കയും ചെയ്യുന്ന ലോക ക്രിസ്ത്യാനികളെ പോലെ ഞാൻ അല്ലാത്തതിനാൽ നിന്നെ വാഴ്ത്തുന്നു“ ശ്രേഷ്ഠത സഭയുടെ തെറ്റുകൾ മൂടുന്നു. ഇത് മൂലം ദൈവത്തിൻ്റെ അംഗീകാരത്തെക്കാൾ സഭാ നേതാക്കളുടെ അംഗീകാരം കൂടുതൽ ഇഷ്ട്ടപ്പെടുന്നു. ക്രിസ്തുവിൻ്റെ ശുശ്രുഷയിൽ എന്ത് സംഭവിച്ചു? യെഹൂദാ അധികാരികൾ യേശുവിൽ വിശ്വസിച്ചെങ്കിലും സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭയന്ന് ഏറ്റുപറഞ്ഞില്ല. യോഹന്നാൻ 12:42,43, “എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും, അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” നമ്മൾ ലോകത്തിൻ്റെ വെളിച്ചം ആകണം. അതിനു പകരം ശ്രേഷ്ഠത അവകപ്പെടുന്ന ക്രിസ്ത്യാനികൾ മറ്റുള്ള ക്രിത്യാനികളെക്കാൾ ശ്രേഷ്ഠർ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് ലോകം കാണുന്നു. ദൈവത്തിലേക്ക് നോക്കുന്നതിനു പകരം ശ്രേഷ്ഠത മൂലം സ്വന്തത്തിലേക്കും സ്വന്ത സഭയിലേക്കും നോക്കും. ആരോ ഒരിക്കൽ പറഞ്ഞു, “അസാധാരണമായ ക്രിസ്ത്യാനികൾ ഇല്ല, ഒരു സാധാരണ ക്രിസ്ത്യാനി ആയിരിക്കുന്നത് തന്നെ ഒരു അസാധാരണമായ സംഭവമാണ്.” 1 കൊരിന്ത്യർ 3:4-7, “ഒരുത്തൻ: ഞാൻ പൗലൊസിൻ്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്ക് കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.” ടിപിഎം തുറന്ന ശ്രേഷ്ഠവാദികൾ ആകുന്നു. ടിപിഎം ശുശ്രുഷകർ അല്ലാത്തവർ യഥാർത്ഥ ദൈവ വേലക്കാർ അല്ലെന്നും ടിപിഎം വിശ്വാസികൾ അല്ലാത്തവർ ക്രിസ്തുവിൻ്റെ മണവാട്ടി അല്ലെന്നും ടിപിഎം പഠിപ്പിക്കുന്നു. (ക്രിസ്തുവിൻ്റെ മണവാട്ടി ആകുവാൻ ഒരുവൻ ടിപിഎം ഉപദേശങ്ങളായ മരുന്ന് കഴിക്കാതിരിക്കുക മുതലായ നിയമങ്ങൾ അനുസരിക്കണം). ടിപിഎം അതിലെ വിശ്വാസികളെ ഈ ലോകത്തിൽ ടിപിഎമ്മിനെക്കാൾ ഭേദമായ ഒരു സഭയില്ലെന്ന് പഠിപ്പിക്കുന്നു. ശ്രേഷ്ഠതയുടെ പരിഹാരമാർഗം തിരുവെഴുത്തുകളിലേക്ക് തിരിഞ്ഞ് യഥാർത്ഥ സത്യങ്ങൾ മനസിലാക്കുക എന്നതാണ്. വിശ്വാസത്താൽ രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും ദൈവ കുടുംബത്തിൽ അംഗവും ക്രിസ്തുവിൻ്റെ കൂട്ടവകാശികളും ആകുന്നു (എഫെസ്യർ 1:5, റോമർ 8:17). ദൈവ മുൻപാകെ ഒരേയൊരു സഭ മാത്രമേ ഉള്ളു. ഞായറാഴ്ച ഏത് കെട്ടിടത്തിൽ കൂടുന്നു എന്ന് കണക്കിടാതെ യഥാർത്ഥമായി രക്ഷിക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമാണ് ആ സഭ. ദുർഭാഗ്യവശാൽ, ദുരുപദേശങ്ങൾ (ടിപിഎമ്മിലെ ശ്രേഷ്ഠ വാദത്തിനും ആത്മീക നിഗളത്തിനും കാരണം ഇതാണ്) പ്രചരിപ്പിക്കുന്നിടത്തോളം ഒരു പോംവഴിയും ഇല്ല. ടിപിഎം ഈ ദുരുപദേശങ്ങൾ ഉപേക്ഷിച്ച് തിരുവെഴുത്തുകളിലേക്ക് തിരിയാൻ വേണ്ടി പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു. പ്രിയ സഹോദരങ്ങളേ.. TPM എന്ന സഭയെ കുറിച്ച് ചില വിമര്‍ശനങ്ങള്‍ നമ്മുടെ കാണുവാന്‍ ഇടയായി. അതില്‍ ചില മോശമായ comments ഉം.. എന്നാല്‍ ചില കാhര്യങ്ങള്‍ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടേ.. President ഓ കമ്മറ്റിയോ യൂദായോ ,പണപ്പിരിവോ ശേഷമുണ്ടാകുന്ന അടിപിടി മൂക്കിന്‍റെ പാലം തകര്‍ക്കല്‍, സഭാപിളര്‍പ്പ് new church എന്ന ആശയം ആദിയായവ ഒന്നും ഇല്ല. ശുശ്രൂഷകന് ശമ്പളം വച്ചിട്ടില്ല. കിട്ടുന്നദശാംശം പേരുചൊല്ലി കമറ്റിയില്‍ അവതരിപ്പിച്ചു വിളിച്ചു കൂവി സ്വയം കാഹളം ഊതിക്കുന്ന പരിപാടി ഇല്ല. ഇടംകൈ കൊടുക്കുന്നത് വലംകൈ അറിയുന്നില്ല. തന്‍മൂലം വിശ്വാസിക്കും സഭക്കും അനുഗ്രഹം ലഭിക്കുന്നു. അതില്‍ മറ്റുള്ളവര്‍, ആഡംബരം എന്നൊക്കെ പറഞ്ഞു കണ്ണുകടിക്കുന്നത് സ്വഭാവികം. പാതിരാത്രിയില്‍ transfer വന്നാലും കുട്ടികളുടെ പഠിത്തം, ഭാര്യയുടെ ജോലി ഇതൊന്നും നോക്കണ്ടാത്തതിനാല്‍ ഏതു പാവപ്പെട്ട സഭയിലേക്കും സഭയുടെ ആസ്തി നോക്കാതെ പോകും. ഒരു സഭയില്‍ നിന്നു transfer ആകുമ്പോള്‍ അവിടുത്തെ പൈസാ അവിടെത്തന്നെ വച്ചിട്ട് വണ്ടിക്കുലി മാത്രം കൊണ്ടുപോകുന്നു. പൈസയ്ക്ക് എത്ര ആവശ്യം വന്നാലും ഒരുമനുഷ്യനോടും 5ന്‍റെ പൈസ ചോദിക്കാതെ കുത്തി ഇരുന്നു പ്രാര്‍ത്ഥിക്കുക. ഇതാണ് വിശ്വാസ ജീവിതം. Degree യോ Certificate ഓ വാക്സാമര്‍ത്ഥ്യമോ നോക്കിയല്ല ശുശ്രൂഷകരെ ദൈവ വേലയ്ക്കു തിരഞ്ഞെടുക്കുന്നത്, വേലയ്‌കു വിളിയുള്ളതാണോ എന്നുള്ള ദൈവിക വെളിപ്പാടില്‍ ആണ് തിരഞ്ഞെടുക്കുന്നത്. വിളി ഇല്ലാത്ത എത്രയോ പേര്‍ തിരികെ പോയിരിക്കുന്നു.. 20 വര്‍ഷത്തോളം വിശ്വസ്ഥതയോടെ കര്‍ത്തൃ വേല ചെയ്തു കഴിയുമ്പോള്‍ ആണ് പാസ്റ്റര്‍ എന്ന പധവി കൊടുക്കുന്നത്. മാത്രമല്ല പാസ്റ്റേഴ്സിനു മാത്രമേ Mobile Phone use ചെയ്യാനുള്ള അനുവാദം ഉള്ളു. കണ്‍വന്‍ഷനോ മറ്റു functions ഓ വന്നാല്‍ പ്രാസംഗികന്‍റെയോ സംഗീതജ്ഞരുടെയോ പേരോ photo യോ പ്രസിദ്ധീകരിച്ച് ബാനറില്‍ വച്ച് ഉയര്‍ത്താറില്ല, ഉയര്‍ത്തുന്നത് ദൈവനാമം. Stage show ഇല്ല , ദൈവ പ്രവര്‍ത്തിയോ അത്ഭുതങ്ങളോ നടന്നാല്‍ അതു Video എടുത്ത് CD യില്‍ ആക്കി പ്രസിദ്ധിനേടുന്ന പരിപാടി ഇല്ല.. ഇങ്ങനെയൊക്കെ വേറിട്ടു നില്‍ക്കുന്ന ഒരു സഭയെ ആണോ വസ്ത്ര ധാരണംപോലുള്ള നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് വിധിക്കുന്നത്.. പിന്നെ തെറ്റുകള്‍മനുഷ്യ സഹജമാണ്.തെറ്റുകള്‍ വന്നു പോയിട്ടുള്ള ശുശ്രൂഷകര്‍ക്ക് തക്കതായശിഷയും കൊടുത്തിട്ടുണ്ട്. ചിലര്‍ വേലയില്‍ നിന്നുതന്നെ വിട്ടു പോയിട്ടുണ്ട്. പിന്നെ , ഇതുവരെയും 10000 സുവിശേഷ വേലക്കാര്‍ പോലും തികഞ്ഞിട്ടില്ലാത്ത, TPM സഭയില്‍ നിന്നുള്ള ശുശ്രൂഷകരാണ് സ്വര്‍ഗ്ഗത്തില്‍ പോകുന്ന 144000 പേരും എന്നു ചിലര്‍ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. അങ്ങനെയെങ്കില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍മാരില്‍ പലരും കുടുംബസ്ഥര്‍ ആയിരുന്നല്ലോ.. കര്‍ത്താവ് അവരെ വിളിച്ചപ്പോള്‍ എല്ലാവരെയും വിട്ടിട്ട് അവര്‍ കര്‍ത്താവിനെ പിന്‍ഗമിച്ചില്ലേ.. അപ്പോ കര്‍ത്താവിനെതിരെ കേസ് കൊടുക്കണ്ടേ… പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 26. എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; ചില വാക്യങ്ങള്‍ വിവരിച്ച് പോസ്റ്റിന്‍റെ നീളം കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല.. Just read it and try to understand the point in +ve mind. 10. ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു. 2. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. ???7.സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. ?? 8. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. 34.വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. 35. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ്‍ വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു. ഹലോ ഓൾ റീഡേഴ്സ് , കുറച്ചു ദിവസ മായി ഷാജി ജോൺ എന്ന ഒരാള് , എന്ത് തെളിവുകൾ ദൈവ വചനത്തിൽ നിന്നും കൊടുത്താലും അതെല്ലാം ദൈവത്തിനു എതിരാണെന്നു വരുത്തി തീർക്കാൻ വളരെ പണിപ്പെടുന്നു . തന്റെ ഒന്നാമത്തെ പോയിന്റ് ;- ടിപിഎം ഇൽ എലെക്ഷൻ ഇല്ല കാരണം സൊസൈറ്റി ആക്ട് പ്രകാരം എപ്പിസ്കോപ്പൽ ചർച് എന്നതാണ് ഇതിന്റെ രെജിസ്‌റെഷൻ. അതെന്താണെന്നു പഠിക്കുക . അതാണ് കൈവെപ് , പൗരോഹിത്യം , താങ്കൾ എന്തിനാണ് പള്ളിയും പട്ടക്കാരനെയും വിട്ടു പെന്തക്കോസ്തു എന്നും പറഞ്ഞു നടക്കുന്നത് ,കത്തോലിക്കാ പുരോഹിതന് എന്തുണ്ടോ അതെല്ലാം ടിപിഎം എന്ന സാത്താന്യ സഖടനക്കുമുണ്ട്. ധര്യമുള്ള ടാക്സി ഡ്രൈവർ പോയി നിങ്ങളുടെ പട്ടക്കാരോട് ചോദിക് . ഐപിസി , ചർച്ച ഓഫ് ഗോഡ് , അസംബ്ലി ഓഫ് ഗോഡ് ഇതെല്ലം സൊസൈറ്റി ആക്ട് പ്രകാരം സൊസൈറ്റി എന്നാണ് പേര് , സർവീസ് സഹകരണ ഇടപാടുകളിൽ ഉള്ള പ്രസിഡന്റും, സെക്രട്ടറിയും അവിടെ കാണും ,അത് എല്ലാവർഷവും ഗവൺമെന്റിനെ അറിയിച്ച പറ്റൂ , അതിന്റെ സ്ഥാപകർ കള്ളന്മാരല്ലാത്തതിനാൽ ജനാധിപധ്യ രാജ്യ മായാ ഇന്ത്യൻ ഭരണഘടനപോലെ സുതാര്യമാണ് . താനിത്രയും കോലാഹലമുണ്ടാക്കിയിട്ടും തന്റെ ചീപ്പ് പാസ്റ്ററോ അതിനു താഴെയുള്ള ഒരുത്തനെങ്കിലും , ഒരു വിശദീകരണം തന്നോ ? സാദൃശ്യ വാക്യങ്ങൾ 6 ;-2,3 ….. ഇനി പുതിയ നിയമത്തിൽ കാണുന്ന സ്തെഫനോസ് കൃത്യം 20 വര്ഷം കഴിഞ്ഞപ്പോൾ കൃപയും ശക്തിയും നിറഞ്ഞവനായി ……അപോസ്തോല പ്രവൃത്തികൾ ;- 6 , 8 മുതൽ /പോയ് നിന്റെ കുടവയറൻ സെന്റർ പാസ്റ്ററോടു വായിക്കാൻ പറ . അപോസ്തോല പ്രവൃത്തികൾ;- 13 ;- 1 , മുതൽ വായിക്കുക , വേലക്കിറങ്ങിയ വർ ഉടനെ തങ്ങളുടെ അപ്പന്റെ കൈയിൽ നിന്ന്നും ഓഹരി വാങ്ങി സെന്റർ പാസ്റ്ററുടെ കാലടികളിൽ വച്ചു…..പോയി പണിനോക്കു സത്യന്യാ ഉപദേശക്കാരാ … ബ്രദർ ബിജു താങ്കൾ, എഴുതിയതിനു തുടർച്ചയായി തന്നെ എഴുതട്ടെ , പാഗണ് മതത്തിന്റെ നീക്ക് ബാക്കിയായ കത്തോലിക്കരും ഈ ടിപിഎം കരുമല്ലാതെ ആരെങ്കിലും തങ്ങളുടെ പ്രവർത്തകർ വിവാഹം കഴിക്കരുതെന്ന് വിലക്കിയിട്ടുണ്ടോ ? തികഞ്ഞ ദുരുപദേശക്കാരായ – യഹോവ സാക്ഷികൾ ,അത് പോലെ എമ്പറർ ഇമ്മാനുവേൽ ചർച് (ഇവരുടെ ഹെഡ് ഓഫിസിന്റെ പേരുതന്നെ സിയോൺ എന്നാണ് ) പിന്നേ ടിപിഎം ഈ മുന്ക്കൂട്ടരാണ് 144000 ന്റെ ആളുകൾ . നിഷേധിക്കാൻ പറ്റില്ല .ടിപിഎം ഗീതങ്ങൾ എന്ന ഇവരുടെ പാട്ടുപുസ്‌തകത്തിൽ 577 മുതൽ 596 വരെ ഇവരുടെ ദുരുപദേശം ലോകത്തിനു പരസ്യമായാ തെളിവായി നില്കുന്നു .ഷാജി ആപ്പാട്ടുകൾ ഞങ്ങളാരുമല്ല പ്രിന്റു ചെയ്തത് ഇത്രയും പരസ്യ മായി കള്ളംപറയാനുള്ള തൊലിക്കട്ടി ടിപിഎം ന്റെ സ്വഭാവമാണ് . അടുത്ത ദശാംശം എന്ന കാര്യത്തെ കുറിച്ച് പുതിയ നിയമത്തിൽ എവിടെയെങ്കിലും കാണിച്ചു തരാമോ ? എഫ്‌സിയാർ 6;- 6 വചനം പടിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം.2കൊരിന്ത്യർ 9-7 വായിക്കുക . ഇതിൽ കൂടുതൽ എന്ത് പറയും. സഹോദരങ്ങളെ ? സഭക്കുള്ളിൽ ഇലക്ട്രോണിക് ഉപകരണം ഒന്നുമില്ലത്രേ ..ഹ ഹ ഹ . ബൾബുകൾ , ഫാൻ , ക്ലോക്ക് , ആംപ്ലിഫൈർ , mixure , സൗണ്ട് ബോക്സ് മൈക്രോഫോൺ ഇവയൊക്കെ എന്താണാവോ ? ടിപിഎം വേലക്കാർ എല്ലാം കിലോമീറ്ററുകൾ നടന്നാണ് പോകുന്നത് ആകാഴ്ച ഹൃദയ ഭേദകമാണ്. .ബൊലേറോ, അതാണ് ഇപ്പോഴുള്ള ട്രെൻഡ് , ഭോഷ്ക്കിന്റെ ആത്മാവ് ഭരിക്കുന്ന ഇവരെ എന്ത് പറയണം . കർത്താവിനെതിരെ കേസു കൊടുക്കേണ്ടതല്ലേ ? അടുത്ത ചോദ്യം , സന്ദർഭമനുസരിച്ചു വാക്യങ്ങളെ കോട്ടി മാറ്റിയാണ് എല്ലാ ദുരുപദേശ സങ്കടനകളും സ്ഥാപിക്കുന്നത് . ഉദാഹരണങ്ങൾ ;- ചിൽഡ്രൻ ഓഫ് ഗോഡ് – സ്ഥാപകൻ , ഡേവിഡ് ബർഗ് ക്രിസ്തു പഠിപ്പിച്ച സ്നേഹം , ഇതാണ്‌ അവരുടെ പിടിവള്ളി . സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് -ഇൻവെസ്റിഗേറ്റീവ് ജഡ്ജ്‌മെന്റ്, ഇതാണ്‌ അവരുടെ നില നില്പ്പിനാധാരം , യഹോവാസാക്ഷികൾ -ക്രിസ്തുവിന്റെ രണ്ടാം വരവ് പ്രവചിക്കാൻ പോയ് ഇങ്ങനേ ആയിപോയി . മോർമോൺ , ക്രിസ്ത്യൻ സയൻസ് , യൂണിഫിക്കേഷൻ ചർച്ച ……..ടിപിഎം -എല്ലാം വിറ്റും , വിട്ടും വിവാഹം കഴിക്കാതെ തന്നെത്താൻ പുര്ണതപ്പെടണം അതുപോലെ പലതും വളച്ചൊടിക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കിലപോലും ഇത്‌ രക്ഷക്കുള്ള മാർഗമെങ്കില് എന്ത് നന്നായിരുന്നു. 100 % ടിപിഎം പുരുഷ വേലക്കാരുടെ കൈയിലും മൊബൈൽ ഫോൺ ഉണ്ട് , സത്യം പറയാൻ മടിക്കുന്ന ഇവരെ എന്ത് പറയാൻ ? ഒരു ബൈബിൾ കോളേജിലും പഠിച്ചിട്ടില്ല പോലും ,അതുകൊണ്ടാണല്ലോ ദുരുപദേശം പഠിപ്പിക്കുന്നത്, ഇത്‌ പേരുവെള്ളത്തിന് മീതെ ഇരിക്കുന്ന ആ മഹാവേശ്യ തന്നെ , ആമേൻ ഷാജി യുടെ എഴുത്തുകൾ വെളിച്ചം കാണണമെങ്കിൽ , ഏതെങ്കിലും ഒരു വിഷയത്തിനെങ്കിലും വ്യക്തമായ മറുപടികൾ തരണം , അല്ലെങ്കിൽ പെന്തകോസ്ത് മാസികപോലെ പോലെ ……..ആർക്കോവേണ്ടി എഴുതുന്നു , എന്തെക്കെയോ ,പറയുന്നു …..തന്നെ താൻ വായിക്കുകയെ നിവർത്തിയുള്ളു , അറിയില്ലെങ്കിൽ സമ്മതിക്കുക , ചീഫ് പാസ്റ്ററോട് ചോദിച്ചിട്ടു എഴുതരുതോ ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം. പി.വി. സിന്ധു വെള്ളി നേടി. സ്കോർ: 21–18, 23–21. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണം നേടിയിരുന്ന സൈനയുടെ രണ്ടാം സുവര്‍ണ തിളക്കമാണിത്. കരിയറിന് തന്നെ ഭീഷണിയായ പരിക്കില്‍ നിന്നും 2016 ല്‍ തിരികെ വന്ന ശേഷം സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ് അടക്കം സൈനയും സിന്ധുവും നേരിട്ട് ഏറ്റുമുട്ടിയ അവസാനത്തെ മൂന്നു മത്സരങ്ങളിലും ഇതോടെ വിജയം സൈനയുടെ പക്ഷത്തായി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് എത്തിയ കെ. ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21. 2006, 2010 വർഷങ്ങളിലും ലീ ചോങ്ങിനു തന്നെയായിരുന്നു സ്വർണം. 2014ൽ പരുക്ക് കാരണം ലീ കോമൺവെൽത്ത് ഗെയിംസിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ – ജോഷ്ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിങ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി. Tags: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീംകോമണ്‍വെല്‍ത്ത് ഗെയിംസ്പിവി സിന്ധുസൈന നെഹ്വാള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞു സംരക്ഷണം ലഭിക്കാതെ ഡ്രൈവറുടെ മകൾ | Driver’s daughter going without postoperative care after liver transplant - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുട്ടികളുടെ കാര്യത്തിൽ നമ്മൾ ദുരന്തങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുകയില്ല .ഓരോ അഞ്ചു ഇന്ത്യക്കാരിൽ ഒരാൾക്ക് കരൾ രോഗം ബാധിച്ചേക്കാമെന്ന അവസ്ഥയാണ് ഇപ്പോൾ.കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 11 വയസ്സുള്ള യുവശ്രീ എന്ന പെൺകുട്ടിക്ക് ഗുരുതര കരൾ രോഗമെന്ന് കണ്ടെത്തിയത്. കുട്ടിക്ക് കരൾ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.പ്രാഥമിക സ്‌കൂൾ ഡ്രൈവർ ആയ കുട്ടിയുടെ പിതാവിന് 10000 രൂപയാണ് ശമ്പളം.കുട്ടിയുടെ 'അമ്മ വീട്ടുവേലയാണ് ചെയ്യുന്നത്.ചികിത്സയ്ക്കായി ഏതാണ്ട് 22 .5 ലക്ഷം രൂപ വേണമെന്നത് അവരെ കുഴപ്പത്തിലാക്കുന്നു.അവരുടെ എല്ലാ സമ്പാദ്യവും എല്ലാ വിലപിടിപ്പുള്ളതും വിറ്റു പറക്കിയാലും ചികിത്സ ആരംഭിക്കുന്നതിനുള്ള തുക പോലും ആകുന്നില്ല. ഈ അവസ്ഥയിൽ പണസമാഹരണം നടത്താൻ ചിലർ യുവശ്രീയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു .അവർ എല്ലാ വിധത്തിലും ഉള്ള പരിശ്രമങ്ങൾ തുടങ്ങി.ഒരു ആഴചയ്ക്കുള്ളിൽ പണം കണ്ടെത്തി യുവശ്രീയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ചെന്നൈ ഗ്ലെനിഗൽസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തുകയും ചെയ്തു ശസ്ത്രക്രീയ വിജയകരമായിരുന്നു. യുവശ്രീ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുകയും ചെയ്തു.എന്നാൽ ഈ പ്രായത്തിൽ ആ പെൺകുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സമയമെടുക്കും. യുവശ്രീയുടെ ശസ്ത്രക്രീയ കഴിഞ്ഞുള്ള സംരക്ഷണവും പ്രധാനമാണ്.അത് അവളുടെ രോഗശാന്തിയേയും തിരിച്ചുവരവിനെയും സ്വാധീനിക്കും.വളരെ വിലയേറിയ മരുന്നുകളും സംരക്ഷണവും ചെലവേറിയതാണ്.അവളുടെ സംരക്ഷണത്തിനായി മാസം 10 ലക്ഷം രൂപ ആവശ്യമായി വരും.തങ്ങളുടെ മകളുടെ സംരക്ഷണത്തിന് വേണ്ട പണമില്ലാത്ത ഭീഷണിയിലാണ് യുവശ്രീയുടെ മാതാപിതാക്കൾ. തങ്ങളുടെ വിധിയെ ശപിച്ചുകൊണ്ട് യുവശ്രീയുടെ മാതാപിതാക്കൾ വീണ്ടും ഒരു പണസമാഹരണം നടത്തുകയാണ്.ഇത് അവളുടെ ശസ്ത്രക്രീയ കഴിഞ്ഞുള്ള ചികിത്സയ്ക്കായാണ്. അപരിചിതരും സുഹൃത്തുക്കളും സഹായിച്ചിട്ടാണ് യുവശ്രീയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഞങ്ങൾക്ക് മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ ജനങ്ങളുടെ ഉദാരമനസ്കതയിൽ വിശ്വാസമർപ്പിക്കുന്നു.അല്ലാതെ അവളുടെ തുടർ ചികിത്സ സാധ്യമാകില്ലെന്ന് കുട്ടിയുടെ മാതാവ് കണ്ണീരോടെ പറയുന്നു.അല്ലാതെ അവളുടെ വേദനയിൽ നിന്നും രക്ഷിക്കാനാകില്ല.അത് എന്റെ ഹൃദയം തകർക്കുന്നുവെന്ന് ആ മാതാവ് പറയുന്നു യുവശ്രീയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് ഇവിടെ സംഭാവന ചെയ്യാം.ഈ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചും ഷെയർ ചെയ്തും നിങ്ങൾക്കും യുവശ്രീയെ സഹായിക്കാം. baby girl birth parents hospital treatment mother father cash കുട്ടി പെണ്‍കുട്ടി ജനനം ആശുപത്രി ചികിത്സ അമ്മ പണം പിതാവ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സി​ല്‍ഹെ​ട്ട് (ബം​ഗ്ലാ​ദേ​ശ്): അ​ഞ്ച് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു ടെ​സ്റ്റി​ല്‍ സിം​ബാ​ബ്‌​വെ ജ​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ 151 റ​ണ്‍സി​ന് വി​ജ​യി​ച്ചാ​ണ് സിം​ബാ​ബ്‌​വെ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 17 വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് സിം​ബാ​ബ്‌​വെ വി​ദേ​ശ മ​ണ്ണി​ല്‍ ടെ​സ്റ്റ് വി​ജ​യം നേ​ടു​ന്ന​ത്. ന​വം​ബ​ര്‍ 2001ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ് സിം​ബാ​ബ്‌​വെ ജ​യി​ച്ച​ത്. അ​ന്ന​ത്തെ ജ​യ​വും ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 321 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ബം​ഗ്ലാ​ദേ​ശ് 169 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്പി​ന്ന​ര്‍മാ​രാ​യ ബ്ര​ണ്ട​ന്‍ മാ​വു​ത്ത, സി​ക്ക​ന്ദ​ര്‍ റാ​സ, വി​ല്യം മാ​സ​ക​ഡ​സ എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌വെ​യു​ടെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. അ​ര​ങ്ങേ​റ്റ​താ​രം ബ്ര​ണ്ട​ന്‍ മാ​വു​ത്ത 10 ഓ​വ​റി​ല്‍ 21 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. റാ​സ 41 റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​തോ​ടെ ര​ണ്ട് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ല്‍ സിം​ബാ​ബ്‌​വേ 1-0ന്‍റെ ​അ​പ​രാ​ജി​ത ലീ​ഡ് നേ​ടി. ധാ​ക്ക​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ര​ണ്ടാം ടെ​സ്റ്റ്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ സിം​ബാ​ബ്‌​വെയെ 181 റ​ണ്‍സി​ന് പു​റ​ത്താ​ക്കി ബം​ഗ്ലാ​ദേ​ശ് ര​ണ്ടു ദി​വ​സം കൊ​ണ്ട് വി​ജ​യ​ത്തി​നു​ള്ള ക​രു​ക്ക​ള്‍ നീ​ക്കി. അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത തൈ​ജു​ല്‍ ഇ​സ്‌​ലാ​മി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സിം​ബാ​ബ് വെയെ ചെ​റി​യ സ്‌​കോ​റി​ല്‍ ഒ​തു​ക്കി​യ​ത്. നാ​യ​ക​ന്‍ ഹാ​മി​ല്‍ട്ട​ണ്‍ മാ​സ​ക​ഡ്‌​സ (48 റൺസ്) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബം​ഗ്ലാ​ദേ​ശ് ന​ന്നാ​യി തു​ട​ങ്ങി. 56ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​കു​ന്ന​ത്. സ്പി​ന്ന​ര്‍മാ​ര്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ര്‍ത്തു. മാ​സ​ക​ഡ്‌​സ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. പേ​സ​ര്‍ കെ​യ‌്‌ല്‍ ജാ​ര്‍വി​സ് ഒ​രു വി​ക്ക​റ്റ് നേ​ടി. പതിനേഴ് വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് സിം​ബാ​ബ്‌​വെ വി​ദേ​ശ മ​ണ്ണി​ല്‍ ടെ​സ്റ്റ് വി​ജ​യം നേ​ടു​ന്ന​ത്. ന​വം​ബ​ര്‍ 2001ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ് സിം​ബാ​ബ്‌​വെ ജ​യി​ച്ച​ത്. അ​ഞ്ച് വ​ര്‍ഷ​ത്തിനുശേ​ഷമാണ് അവർ ഒ​രു ടെ​സ്റ്റ് ജയിക്കുന്നതും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രജനികാന്ത് ചിത്രം കാലയ്ക്ക് ഭീഷണിയുമായി തമിഴ് റോക്കേഴ്സ്. തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് ഭീഷണി. തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ കാലാ നിര്‍മാതാക്കള്‍ എന്ത് നടപടി കൈക്കൊള്ളും എന്ന് കാത്തിരുന്ന് തന്നെ കാണണം. കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കര്‍ണാടക അനുകൂല സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. ജൂണ്‍ 7ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ കാലാ റിലീസ് ചെയ്യുന്നുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി. റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്സൈറ്റില്‍ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. Previous articleലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന റോ​ഡ്; നമ്മുടെ ഇന്ത്യയില്‍ തന്നെ കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് യുഎഇ - 24x7 Live News May 30, 2018 at 3:43 pm ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു; നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ. കേരളജനത അതൊരിക്കലും മറക്കാനിടയില്ല. ഒരു നാടിനെ ഒന്നായി പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നു പോയിട്ട് വെറും രണ്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളം അതില്‍ നിന്നും ഒരുപരിധി വരെ കരകയറുകയാണ്. കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിനു പുറമേ നിന്നും സന്ദര്‍ശകര്‍ ഉള്ളത് കൊണ്ടാണ് ഇംഗ്ലീഷ് ആക്കിയത്. ഒപ്പം ടൈപ്പാനുള്ള പ്രയാസവും..:) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രതിഷേധം കനത്തു; നിരക്ക് വര്‍ദ്ധനവ് പിന്‍‌വലിച്ച് കെഎസ്‌ആര്‍ടിസി | റഫാല്‍: ഹര്‍ജി വിധി പറയാനായി മാറ്റി | വിവരാവകാശരേഖകള്‍ പുറത്ത്; ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ | യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് നിയമോപദേശം | റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന 3,37281 വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അറസ്റ്റിലായവരിലധികവും നിയമവിരുദ്ധമായി സൗദിയില്‍ താമസമാക്കിയവരോ തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാത്തവരോ ആണ്. അനധികൃതമായി സൗദിയില്‍ തുടരുന്നവര്‍ക്കെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമാണ് കൂട്ട അറസ്റ്റ്. നവംബര്‍ 15ന് തുടങ്ങിയ തെരച്ചലില്‍ സൗദിയില്‍ താമസിക്കാന്‍ നിയമസാധുതയില്ലാത്ത 19,8231 പ്രവാസികളെയും തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാത്ത 99,980 പേരെയുമാണ് അറസ്റ്റ് ചെയ്തത്. തടവിലായിരുന്ന 65715 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരികെയയച്ചുവെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. നാടുകടത്തിയതും തടവിലാക്കിയതുമായ എല്ലാവരുടെയും ദേശീയത തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഇന്ത്യയില്‍ നിന്ന് മാത്രം രണ്ടു കോടി തൊഴിലാളികളാണ് സൗദിയിലുള്ളത്. അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ 90 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ 15,000 റിയാല്‍ മുതല്‍ 1,00,000 റിയാല്‍ വരെ പിഴയടക്കേണ്ടി വരുമെന്ന് സൗദി കഴിഞ്ഞ വര്‍ഷം താക്കീത് ചെയ്തിരുന്നു. രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നിശ്ചിത സമയത്തിനകത്ത് രാജ്യം വിടുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ പൊതുമാപ്പ് നല്‍കാന്‍ സൗദി തീരുമാനിച്ചിരുന്നു. തിരൂര്‍: തീരദേശ മേഖലയില്‍ മതതീവ്രവാദികളെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ സിഐ ഓഫീസ് മാര്‍ച്ച് നടത്തി. പിഞ്ചുകുഞ്ഞിനെ റോഡിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതികളെ പോലും പിടികൂടാനാവാത്ത പോലീസിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. സിഐ ഓഫീസ് പരിസരത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതിയംഗം വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷനായി. ഐഎസ് മോഡല്‍ ക്രൂരത നടത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നത് പോലീസാണ്. സിപിഎമ്മിന്റെ ഒത്താശയില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും തീരദേശമേഖലയില്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനാകാത്ത വിധത്തില്‍ പടിഞ്ഞാറേക്കരയിലെ ക്രമസമാധാനം തകര്‍ന്നു. രണ്ട് മാസത്തിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞടക്കം പതിനഞ്ചോളം പേര്‍ക്ക് സിപിഎം അക്രമത്തില്‍ ഇവിടെ പരിക്കേറ്റു. ആര്‍എസ്എസ് നേതാവ് പടിയം ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചു. എബിവിപി സംസ്ഥാന സമിതിയംഗം വിഷ്ണു, ബിജെപി പ്രവര്‍ത്തകരായ പ്രണിന്‍ ലാല്‍, ഷിബിന്‍ ലാല്‍, ലാലിഷ്, ബാബു, പ്രദീപ് തുടങ്ങി നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഈ കേസുകളിലെ പ്രതികളെയും പിടികൂടിയിട്ടില്ല. ഛത്തീസ്ഗഡില്‍ 56 ശതമാനം പോളിങ് | അമ്മയുടെ ഓര്‍മ നിലനിര്‍ത്താന്‍ സേവാ കേന്ദ്രം | സാധാരണ കുടുംബത്തില്‍ പിറന്ന് ജനനേതാവായി മാറി | ശരണമന്ത്രങ്ങളെ ലാത്തികൊണ്ട് അടിച്ചമര്‍ത്താനാകില്ല: ശ്രീധരന്‍പിള്ള | ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലത്തിന്റെ സംവിധായകന്‍-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍. മികച്ച നടനായി സാജന്‍ സൂര്യ (ഭാര്യ,ഏഷ്യാനെറ്റ്)യും നടിയായി ഗായത്രി അരുണും(പരസ്പരം, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്. രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ), ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം(അമൃത), ഹാസ്യപരിപാടി-ഉപ്പും മുളകും (ഫ്ളവേഴ്സ്),തിരക്കഥ- ജെ. പള്ളാശ്ശേരി (വാനമ്പാടി, ഏഷ്യാനെറ്റ്), ഛായാഗ്രാഹകന് ‍- സുനീഷ് (സത്യം ശിവം സുന്ദരം, അമൃത), എഡിറ്റര്‍-രാജേഷ് (പരസ്പരം, ഏഷ്യാനെറ്റ് ), സ്വഭാവനടന്‍-രാഘവന്‍ (കസ്തൂരിമാന്‍,ഏഷ്യാനെറ്റ്), സ്വഭാവ നടി- കെ.ആര്‍. വിജയ (സത്യം ശിവം സുന്ദരം,അമൃത), ഹാസ്യനടന്‍-നസീര്‍ സംക്രാന്തി (തട്ടീം മുട്ടീം,മഴവില്‍ മനോരമ), ഹാസ്യനടി- നിഷാ സാരംഗ് (ഉപ്പും മുളകും,ഫ്ളവേഴ്സ്), ജനപ്രിയ നടന്‍-വിവേക് ഗോപന്‍ (പരസ്പരം,ഏഷ്യാനെറ്റ്), ജനപ്രിയ നടി-ഷാലുകുര്യന്‍ (ചന്ദനമഴ,ഏഷ്യാനെറ്റ്), ബാലതാരം-ഗൗരി (വാനമ്പാടി,ഏഷ്യാനെറ്റ്), കലാസംവിധായകന്‍-അനീഷ് (സത്യം ശിവം സുന്ദരം, അമൃത), ഡബ്ബിംഗ് -ഷോബി തിലകന്‍ (വാനമ്പാടി-ഏഷ്യാനെറ്റ്), ഡബ്ബിംഗ് -സൈറ (ചന്ദനമഴ,ഏഷ്യാനെറ്റ്). ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. റോഹിങ്ക്യന്‍ ഭീകരര്‍ കുറഞ്ഞത് 99 ഹിന്ദുക്കളെയെങ്കിലും കൊന്നൊടുക്കിയെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഹിന്ദുക്കളില്‍ ഭയം വിതച്ച് അവരെ കശാപ്പ് ചെയ്യുകയായിരുന്നു. ഇത്തരം റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവങ്ങളില്‍ ഇനിയും വിശദമായ അന്വേഷണം വേണം. ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഹിന്ദുസ്ത്രീകളെ ഇസ്‌ളാമിലേക്ക് മതംമാറാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിങ്ങള്‍ വേറെ മതക്കാരാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു കൂട്ടക്കൊലകളെന്ന് ബീനാ ബാല യെന്ന യുവതി പറഞ്ഞായും റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ കൈയിലുണ്ടായിരുന്ന പൊന്നും പണവും അവര്‍ ബലമായി പിടിച്ചുവാങ്ങിയതായും ബീന പറയുന്നു. എട്ട് സ്ത്രീകളുടെ അഭിമുഖങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഞങ്ങളുടെ പുരുഷന്മാരെ കണ്ണുകെട്ടി കൂട്ടിക്കൊണ്ടുപോയവര്‍ മടങ്ങി വന്നപ്പോള്‍ അവരുടെ വാളുകളില്‍ ചോരയായിരുന്നു.20 കാരി ഫോര്‍മി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തറുക്കുന്നതും കണ്ടു. കൊല്ലപ്പെട്ട ്കുട്ടികളില്‍ 14 പേരും എട്ടു വയസില്‍ താഴെയുള്ളവരായിരുന്നു. ഒരു കുഴിയില്‍ നിന്ന് 47 ഹിന്ദുക്കളുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ആഗസ്റ്റ് 26ന് മൂന്നു കുട്ടികള്‍ അടക്കം ആറു ഹിന്ദുക്കളെയാണ് റോഹിങ്ക്യന്‍ ഭീകരര്‍ കൊന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിൽ തോറ്റതിന്റെ പേരിൽ സഖാക്കള്‍ കോൺഗ്രസ്സുകാരെ പഞ്ഞിക്കിടരുത്‌ എന്ന് എ കെ ജി സെന്ററിൽ നിന്നും അറിയിക്കുന്നു. ബംഗാളിൽ കരയുമ്പോൾ കെട്ടിപ്പിടിക്കാൻ കോൺഗ്രസ്സുകാർ വേണം എന്നതിനാലാണ്‌ ഈ അറിയിപ്പ്‌. പത്തനാപുരത്തും, പാലയിലും വിജയികൾക്ക്‌ വോട്ട്‌ ചെയ്തവർക്ക്‌ തലയിൽ നിന്ന് ചാണകം നീക്കാനുള്ള ചാണകക്ടമി സർജ്ജറി ചെയ്യണം. മണ്ണാർക്കാട്‌ കാന്തപുരത്തിന്റെ സ്ഥാനാർത്ഥിക്ക്‌ കിട്ടിയ 60838 വോട്ടുകളിൽ മനുഷ്യരുടെ വോട്ടെത്ര, മലക്കുകളുടെ വോട്ടെത്ര എന്ന് വേർ തിരിച്ച്‌ അറിയാൻ കഴിയുമോ ? വൈരുദ്ധ്യാത്മക ഭൗതികവാദം വിതരണം ചെയ്യുന്ന കമ്മ്യൂണിസത്തിന്റെ നേതൃത്വത്തിലുള്ള ഇടത്‌ ഭരണം വരരുത്‌ എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ഉജ്ജ്വല വിജയം നേടിയ ഇടത്‌ മുന്നണിക്കും, പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു. ഈ തിരഞ്ഞെടുപ്പിൽ അത്ഭുതം കാണിച്ചത്‌ പി.സി.ജോർജ്ജ്‌ തന്നെയായിരുന്നു. മൂന്ന് മുന്നണികളേയും, എസ്‌ ഡി പി ഐ യുടെ പിന്തുണ ഭീഷണിയും അതിജീവിച്ച്‌ വിജയം നേടിയ പി സി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇനിയും ഭീഷണികളെ കൂസാത്ത, നട്ടെല്ല് വളക്കാത്ത ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന്‌ കഴിയട്ടെ എന്നാശംസിക്കുന്നു. നേമത്ത്‌ താമര വിരിഞ്ഞത്‌ ചില അപായ സൂചനകൾ നൽകുന്നു. ആ അപായ സൂചനയിൽ നിന്ന് പഠിക്കാൻ ബാക്കിയുള്ളവർക്ക്‌ കഴിയട്ടെ എന്നാഗ്രഹിക്കാം. പാലയിലെ മാണിയുടെ വിജയം യഥാർത്ഥത്തിൽ പരാജയം തന്നെയാണ്‌. പാലായിലെ ജനങ്ങളുടെ വിവേകമില്ലായ്മയുടെ പരാജയം. എന്തായാലും അടുത്ത അഞ്ചു വർഷം കൊണ്ട്‌ പുതിയ സർക്കാർ പരമാവധി വെറുപ്പിക്കൽ നടത്താതിരിക്കും എന്ന് ആഗ്രഹിക്കാം. പുതിയ ഇടതുപക്ഷ സർക്കാർ സോളാർ അഴിമതി നടത്തിയ ഉമ്മൻ ചാണ്ടിയേയും, ബാർ കോഴ വാങ്ങിയ മാണി, ബാബുവാദികളേയും ഉടനെ ജയിലിൽ എത്തിക്കും എന്നും പ്രതീക്ഷിക്കുന്നു. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ്‌ അധികാരം നേടിയ എൽ ഡി എഫ്‌ തിരഞ്ഞെടുപ്പ്‌ ഇനിയും വരും എന്നുകൂടി ഓർക്കുമല്ലോ ! വിശ്വസ്തർ അപ്പോഴേക്കും അത്‌ ചാനലിലെത്തിച്ചു. ബെർതെയല്ല മൂപ്പർ ഈ കോലത്തിലായത്‌. ഇങ്ങനത്തെ വിശ്വസ്തർ ഉണ്ടായിട്ടും ഈ കോലത്തിലല്ലേ ആയുള്ളൂ അല്ലേ ? നേമത്ത്‌ രാജേട്ടനെ സഹായിച്ചാൽ ബാക്കി എല്ലാ ഇടത്തും ബി ജെ പി തിരിച്ച്‌ സഹായിക്കും എന്ന് കോൺഗ്രസ്സ്‌ കണക്കുകൂട്ടുകയോ ധാരണ ഉണ്ടാക്കുകയോ ചെയ്തു. അഴീക്കോട്‌ പോലും യു ഡി എഫിന്‌ ബി ജെ പി വോട്ടുകൾ കിട്ടിയിട്ടില്ല എന്ന് തന്നെയല്ലേ കണക്കുകൾ കാണിക്കുന്നത്‌ ? പിണറായി വിജയന്‌ എന്റെ വ്യക്തിപരമായ പേരിലും, ലാവലിന്‌ കമ്പനിയുടെ പേരിലും, എസ്‌ കത്തിയുടെ പേരിലും, മാഷാ അല്ലാഹ്‌ സ്റ്റിക്കറൊട്ടിച്ച ഇന്നോവയുടെ പേരിലും ആശംസകൾ അറിയിക്കുന്നു. നിയുക്ത പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദനും ആശംസകൾ. ക്രിയാത്മക പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. വിഗ്രഹം ചുമക്കുന്ന കഴുതയിൽ നിന്നും പടക്കുതിര പദവിയിലേക്ക്‌ വി എസ്സിനെ ഉയർത്തിയ യെച്ചൂരിക്ക്‌ നൂറ്‌ ചുകപ്പൻ അഭിനന്ദനങ്ങൾ. കല്യാണം ശരിയാവുമ്പോൾ, അതുവരെ കല്യാണം മുടക്കാൻ നടന്നവരുടെ അടുത്ത്‌ നേരിട്ട്‌ ചെന്ന് കല്യാണത്തിന്‌ ക്ഷണിച്ച്‌ നേരത്തെ എത്താൻ പറയുന്ന ഒരു ചടങ്ങ്ണ്ടല്ലോ ല്ലേ ? പല തരത്തിൽ ഉള്ള കറിവേപ്പിലകൾ കണ്ടിട്ടുണ്ട്‌. എന്നാൽ കാബിനെറ്റ്‌ റാങ്ക്‌ ഓഫർ ലഭിക്കുന്ന കറിവേപ്പിലയെ ആദ്യമായി കാണുകയാണ്‌. വി.എസ്‌.അച്ചുതാനന്ദനും, പി.സി.ജോർജ്ജിനും പുറമേ യു ഡി എഫിന്റെ നോമിനി കൂടി വരുന്നതോടെ ഈ നിയമസഭ പ്രതിപക്ഷ നേതാക്കളാൽ അനുഗ്രഹീതമാവും. വംശനാശം വരുന്ന കമ്യൂണിസ്റ്റ്‌ ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാൻ കേരളത്തേയും, ത്രിപുരയേയും കമ്മ്യൂണിസ്റ്റ്‌ റിസർവ്വ്ഡ്‌ ഫോറസ്റ്റ്‌ ആയി പ്രഖ്യാപിച്ചാലോ ? തോറ്റ സ്ഥാനാർത്ഥികളുടെ ശവമഞ്ചം ഉണ്ടാക്കുന്നതും കബറടക്കം നടത്തുന്നതും ഒക്കെ ചെയ്യുന്നത്‌ ചെറ്റത്തരമാണ്‌. എൽ ഡി എഫ്‌ മന്ത്രിമാരുടെ ലിസ്റ്റിന്റെ തീരുമാനത്തെ തുടർന്ന് ജാതി - മത സംഘടനകൾ കുരക്കാത്തത്‌ പിണറായി വിജയന്റെ കഴിവായി സഖാക്കൾ വ്യാഖ്യാനിച്ച്‌ നടക്കുന്നുണ്ട്‌. 01. വെള്ളാപ്പള്ളി നടേശനായിരുന്നു ഇത്തരത്തിൽ സ്വരം ഉയർത്തിയ ഒരുത്തൻ. ഇതുവരെ ജയിക്കുന്നവരോടൊപ്പം കൂടി, "ഞമ്മിന്റെ പിന്തുണ കൊണ്ടാണ്‌ ജയിച്ചത്‌" എന്ന് കാച്ചുകയും, അധികാര വീതം വെപ്പിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ സ്വന്തം പാർട്ടിയുണ്ടാക്കി പൊട്ടി പാളീസായതോടെ വായ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി മൂപ്പർ. 02. സുകുമാരൻ നായർ ആണ്‌ ഈ ഗണത്തിൽ വരുന്ന രണ്ടാമൻ. ഇത്തവണ തിരഞ്ഞെടുപ്പിന്റെ തുടക്കം തൊട്ടേ ഇയാൾ സൈലന്റ്‌ ആയിരുന്നു. ഇപ്പൊഴും അത്‌ തുടരുന്നു. തിരഞ്ഞെടുപ്പ്‌ ഫലം വന്ന ശേഷം ഉണ്ടായ ഒരു നിശബ്ദതയല്ല അത്‌. 03. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തോടെ ആയിരുന്നു ഈ സന്തുലിതാ വിവാദം ഉടലെടുത്തത്‌. തങ്ങളിൽ നിന്ന് കളം മാറി പോയ മഞ്ഞളാംകുഴി അലി മന്ത്രി സ്ഥാനത്ത്‌ എത്താതിരിക്കാൻ സി പി എം തന്നെ ആയിരുന്നു ഈ പ്രചാരണത്തിന്‌ തുടക്കം കുറിച്ചതും, ചൂടും ചൂരും പകർന്നതും. 04. മുസ്ലിങ്ങൾക്ക്‌ ഒരു മന്ത്രിസഭയിൽ ഇത്രയെണ്ണം മന്ത്രിമാർ വേണം എന്ന ഒരു ആഗ്രഹവുമില്ല. അഞ്ചാം മന്ത്രി വേണം എന്നത്‌ മുസ്ലിം ലീഗ്‌ എന്ന രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമായിരുന്നു. ലീഗ്‌ എന്ന പാർട്ടിയുടെ ആവശ്യം ഒരു സമുദായത്തിന്റെ ആവശ്യമാക്കി ചിത്രീകരിക്കാനാണ്‌ പ്രതിപക്ഷവും, മാധ്യമങ്ങളും ഉൾപ്പടെ ഉള്ളവർ അന്ന് ശ്രമിച്ചത്‌. 05. ഇപ്പോഴത്തെ മന്ത്രിസഭയിലും എല്ലാ വിഭാഗത്തിൽ നിന്നും ഉള്ളവർ ഉണ്ട്‌. അതു പോലെ മുസ്ലിം വിഭാഗത്തിൽ നിന്നും മറ്റുള്ളവർക്ക്‌ അസഹിഷ്ണുത തോന്നുന്ന തരത്തിൽ കൂടുതൽ മന്ത്രിമാർ ലിസ്റ്റിൽ ഇല്ല. അതുകൊണ്ട്‌ തന്നെ സന്തുലിതാവസ്ഥാ വിവാദം ഉയരുന്നില്ല. 06. തോൽവിയുടെ ഞെട്ടലിൽ നിൽക്കുന്ന കോൺഗ്രസ്സ്‌ ഇത്തരം വിഷയങ്ങളിൽ തലയിട്ട്‌ വിവാദം ഉണ്ടാക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല ഉള്ളത്‌ എന്നതും സന്തുലിത വിഷയം ചർച്ചയാവാതിരിക്കാൻ കാരണമാകുന്നു. അല്ലാതെ തിരഞ്ഞെടുപ്പ്‌ വന്നപ്പോൾ സഭയിൽ പോയി അച്ചന്മാരുടെ കാല്‌ പിടിച്ച കൊടിയേരിയും, കാന്തപുരത്തിന്റെ തിണ്ണ നിരങ്ങിയ പിണറായിയാദികളും സാമുദായിക സംഘടനകളുടെ പിന്നാലെ പോകില്ല എന്ന ബഡായി അടിക്കുന്നതിൽ കാര്യമില്ല. പ്രധാനമന്ത്രി മോഡിക്ക്‌ ഒപ്പം നിൽക്കാൻ തനിക്കാവും എന്ന് മുതല പിടുത്തത്തിലൂടെ തെളിയിച്ച പിണറായി സഖാവിന്‌ അഭിനന്ദനങ്ങൾ. മുതലക്ക്‌ ശേഷം ദിനോസർ, ഭൂമിക്ക്‌ നേരെ വരുന്ന ധൂമകേതു, അന്യഗ്രഹ ജീവികൾ തുടങ്ങിയവയേയും വൈകാതെ പിണറായി പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു. വൈരുദ്ധ്യാത്മക യുക്തിവാദ പ്രകാരം പതിമൂന്നാം നമ്പർ കാറ്‌ ബർക്കത്തില്ലാത്തതും, ചാത്തന്റെ ബാധ ഏറ്റതും ആയതിനാൽ എനിക്ക്‌ വേണ്ട എന്ന് ഞാൻ സഗൗരവം പ്രതിജ്ഞ്യ ചെയ്യുന്നു. കൊലക്കേസ്‌ പ്രതികളായ ഇറ്റാലിയൻ നാവികർക്ക്‌ സ്വദേശത്തേക്ക്‌ മടങ്ങാൻ സാഹചര്യം ഒരുക്കിയ സംഘി സർക്കാർ, ലോകത്തിനു മുന്നിൽ അടിയറ വെക്കുന്നത്‌ ഇന്ത്യയുടെ ആത്മാഭിമാനം തന്നെയാണ്‌. സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണെന്ന് പരിഹസിച്ചിരുന്ന മോഡിയെ ഇന്ത്യൻ ജനത മറന്നിട്ടില്ല എന്ന കാര്യം സംഘികൾ ഓർക്കുമല്ലോ ! "ഇസ്ലാം മത വിശ്വാസം അവസാനിപ്പിക്കാനും, മാർക്ക്സിസ്റ്റ്‌ നിരീശ്വരവാദത്തെ പിന്തുണക്കാനും ചൈനക്കാർക്ക്‌ പ്രസിഡന്റിന്റെ അന്ത്യശാസനം." - വാർത്ത. തങ്ങൾക്ക്‌ ആധികാരിമായ ഭരണം കിട്ടിയാൽ ഇത്‌ തന്നെയാവും ഏതൊരു കമ്യൂണിസ്റ്റ്‌ സർക്കാരും ചെയ്യാൻ ആഗ്രഹിക്കുന്ന പ്രധാന കാര്യം. "മതമില്ലാത്ത ജീവനുകളിലൂടെ" ഈ ആഗ്രഹം അവർ കേരളത്തിലും പ്രകടിപ്പിച്ചതാണ്‌. മതങ്ങളെ ഇല്ലാതാക്കുക എന്നതാണ്‌ കമ്യൂണിസ്റ്റ്‌ ഫാസിസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇത്‌ മനസ്സിലാക്കാതെ കുറേ മണകുണാഞ്ചന്മാർ ഞാൻ മുസ്ലിം ആയ കമ്യൂണിസ്റ്റ്‌ ആണ്‌, കൃസ്ത്യനായ കമ്യൂണിസ്റ്റ്‌ ആണ്‌, ഹിന്ദുവായ കമ്യൂണിസ്റ്റ്‌ ആണ്‌ എന്നൊക്കെ വെച്ച്‌ കാച്ചുന്നു. കോൺഗ്രസ്സിന്‌ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ നിർദ്ദേശിക്കാൻ കഴിയുന്ന ഏറ്റവും മോശം ചോയ്സുകളിൽ ഒന്നാണ്‌ സംഘി നോമിനി കൂടിയായ രമേഷ്‌ ചെന്നിത്തല. കോൺഗ്രസ്സിന്‌ പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നതിനേക്കാൾ താൽപര്യം ഗ്രൂപ്പ്‌ കളിയിൽ തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ നടപടി. അഞ്ചുകൊല്ലം കൊണ്ട്‌ എൽ ഡി എഫ്‌ പരമാവധി വെറുപ്പിക്കൽ നടത്തുമെന്നും, 2021 ൽ വീണ്ടും മന്ത്‌ വലത്തേ കാലിലേക്ക്‌ വെക്കുമ്പോൾ മുഖ്യനാവാൻ ഈ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തിലൂടെ കഴിയും എന്നും ചെന്നിത്തല കണക്ക്‌ കൂട്ടുന്നുണ്ടാവും. മുല്ലപ്പെരിയാർ ഡാമിനെ ഒരു പ്രസ്താവനയിലൂടെ ശക്തിയുള്ളതാക്കി ശരിയാക്കിയ എൽ ഡി എഫ്‌ സർക്കാറിന്‌ അഭിനന്ദനങ്ങൾ. ഇത്തരത്തിലുള്ള ബുദ്ധിയുപദേശിക്കാൻ ഒരു കാബിനറ്റ്‌ റാങ്ക്ഡ്‌ ഫിഡൽ കാസ്ട്രോ ഉപദേശി ഇല്ലാതെ പോയതാണ്‌ ചാണ്ടിച്ചന്റെ പരാജയം. കരിപ്പൂർ വിമാനത്താവളം എല്ലാത്തരത്തിലുമുള്ള വീമാനങ്ങൾക്കും ഇറങ്ങാൻ പാകത്തിൽ സുരക്ഷിതമാണ്‌ എന്നും, കൊച്ചി നഗരത്തിൽ റോഡ്‌ ബ്ലോക്കില്ല എന്നും, കേരളം മുഴുവൻ ആറുവരി പാതയുണ്ട്‌ എന്നും കൂടി പിണറായി വിജയൻ പറഞ്ഞാൽ അക്കാര്യങ്ങൾ കൂടി ശരിയായതായി പ്രഖ്യാപിക്കാമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഉപയോഗിച്ച പരസ്യവാചകങ്ങളെ അനുകരിച്ച്‌ മതപ്രഭാഷണത്തിനുള്ള വിഷയങ്ങൾ തയ്യാറാക്കിയ ഒരു പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടിരുന്നു. വളരെ അരോചകമായി തോന്നിയ ആ പോസ്റ്റർ ഷെയർ ചെയ്തപ്പോൾ "എന്താണ്‌ അതിൽ പ്രശ്നമുള്ളത്‌ ?" എന്നതാണ്‌ ചിലരുടെ ചോദ്യം. മാത്രമല്ല "ജനമനസ്സുകളിൽ പതിഞ്ഞ, കേരളം ചർച്ച ചെയ്ത വാചകങ്ങളെ അനുകരിക്കുന്നത്‌ നല്ലതല്ലേ ?" എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. കേരളം ചർച്ച ചെയ്ത, ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട്‌ സിനിമ ഡയലോഗുകളും ഉണ്ടായിരുന്നു. അത്‌ വെച്ചും പോസ്റ്ററടിച്ചാൽ കുഴപ്പം ഇല്ലല്ലോ ല്ലേ ? "ഇരവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കില് കാഞ്ചന മൊയ്തീനുള്ളതാ" എന്ന ഡയലോഗ്‌ "ഇരവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കില് സ്വർഗ്ഗം മുസ്ലീമിന്‌ ഉള്ളതാ" എന്ന് വെച്ച്‌ പോസ്റ്റർ അടിച്ചൂടേ ? വല്ല കൊഴപ്പവും തോന്നുന്നുണ്ടോ ? പിണറായി സർക്കാറിനെതിരെ വല്ല വിമർശനവും ഉന്നയിച്ചാൽ അപ്പോൾ സഖാക്കൾ മണ്ടിവരും. എന്നിട്ട്‌ ഒരു ഡയലോഗ്‌ ഉണ്ട്‌ : "എൽ ഡി എഫ്‌ സർക്കാർ അധികാരത്തിൽ വന്നതിൽ കുരുപൊട്ടുകയാണല്ലേ ?" - എന്ന ഡയലോഗ്‌. "സഖാക്കളുടെ കുരുവിന്‌ ബലക്ഷയം ഇല്ല, അതുകൊണ്ട്‌ ആ കുരുക്കൾ പൊട്ടില്ല എന്നും പിണറായി പ്രഖ്യാപിച്ചു അല്ല്യോ ?" കഴിഞ്ഞ അഞ്ചു വർഷം ബലമില്ലാതെ, ദിവസവും പത്ത്‌ പ്രാവശ്യം പൊട്ടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ കുരുക്കൾക്കും, മുല്ലപ്പെരിയാർ ഡാമിനോടൊപ്പം ബലം വെച്ചതിൽ സന്തോഷം അറിയിക്കുന്നു. 4 മണിവരെ യൂണിയൻ നേതാവായ പ്രഫസർ 4 മണിക്ക് തിരുവനന്തപുരം എഞ്ചിനിയർ കോളേജിലെ പ്രിൻസിപ്പളായി നിയമിതനായി. KGOA സംസ്ഥാന സെക്രട്ടറിയും,വിദ്യാഭ്യാസ മന്ത്രിയുടെ സുഹൃത്തുവുമായ പ്രഫസർ : ശശികുമാറാണ് ആ "ഭാഗ്യവാൻ"!! മധുവിധു കാലത്ത്‌ തന്നെ കള്ളവെടി തുടങ്ങിയ "മല്ലു മോഡി" പിണറായി സർക്കാറിന്‌ നൂറ്‌ ചുകപ്പൻ അഭിവാദ്യങ്ങൾ ! ഒരു പ്ലഗിൽ നിന്നും ഒരു പിൻ കുത്തി വയർ എടുത്ത്‌ ഒരു ബൾബ്‌ ഫിറ്റ്‌ ചെയ്യാനുള്ള ഉത്തരവാദിത്വം ആയിരുന്നു ഇന്ന് ആദ്യം കിട്ടിയത്‌. വയറിന്റെ ഒരു തലയിൽ പിൻ ഫിറ്റ്‌ ചെയ്ത്‌, പ്ലഗിൽ കുത്തി. വയർ നീളം ശരിയാക്കി മുറിക്കാനുള്ള പണി തുടങ്ങിയപ്പോഴേക്കും നല്ല മുട്ടൻ ഷോക്ക്‌. വി എസിനു ഫിഡൽ കാസ്ട്രോ വിളി കേട്ടപ്പോൾ ഉണ്ടായ അതേ ഉൾപ്പുളകം മൂലം ഞെട്ടി മൂന്നടി പിന്നിലേക്ക്‌ ചാടി. ഷോക്കിന്റെ ഷോക്ക്‌ തീർന്നപ്പോൾ ടെസ്റ്റർ എടുത്ത്‌ വയർ എന്റിൽ വെച്ചു. മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന് ഉറപ്പായപ്പോൾ പിണറായി ചിരിച്ച ചിരിയുടെ അതേ ശോഭയോടെ ടെസ്റ്റർ പ്രകാശിക്കുന്നു. പിന്നെ സ്വിച്ച്‌ ഓഫ്‌ അല്ലേ എന്ന് ഒന്നുകൂടി നോക്കി. അതെ സ്വിച്ച്‌ ഓഫ്‌ ആണ്‌. ഷൗക്കത്തിന്റെ റിസൾറ്റ്‌ അറിഞ്ഞ ആര്യാടനെ പോലെ സ്വിച്ച്‌ ഓഫായി കിടക്കുന്നു. പിൻ പ്ലഗ്ഗിൽ നിന്നും ഊരി, ടെസ്റ്റർ വെച്ച്‌ നോക്കി. എന്നിട്ട്‌ വി എസ്‌ വോട്ട്‌ ചെയ്യുമ്പോൾ സുധാകരൻ എത്തി നോക്കിയ പോലെ മ്മൾ എത്തി നോക്കി. സ്വിച്ച്‌ ഓണാക്കിയാലും, ഓഫാക്കിയാലും ടെസ്റ്റർ ഒരു മണിക്കൂർ പ്രിൻസിപ്പളായ ശശികുമാറിനെ പോലെ സന്തോഷത്തോടെ ചിരിക്കുന്നു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് തോന്നിയത്‌ കൊണ്ട്‌, വെള്ളമെടുക്കാൻ കിണറ്റിലിറങ്ങിയ നികേഷിനെ സ്മരിച്ചുകൊണ്ട്‌ സ്വിച്ച്‌ ബോർഡ്‌ അഴിച്ചു. ഉള്ളിലെ കണക്ഷൻ നോക്കി. അതിൽ കണ്ട കാഴ്ച മനോഹരമായിരുന്നു. പാവം പ്ലഗ്‌ പാലായിലെ വോട്ടിംഗ്‌ യന്ത്രങ്ങളെ പോലെ "എന്നെ പറഞ്ഞിട്ട്‌ എന്ത്‌ കാര്യം, ബോർഡ്‌ ഫിറ്റ്‌ ചെയ്തവനോട്‌ ചോദിക്ക്‌" എന്ന മട്ടിൽ ദയനീയമായി നോക്കി. ഒടുവിൽ കണക്ഷനൊക്കെ ശരിയാക്കി, അത്‌ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യനെ പൂഞ്ഞാർ സിംഹം മോഡലിൽ ഒന്ന് സ്മരിച്ചു. എന്തായാലും എല്ലാവരും കറന്റുമായി കളിക്കുമ്പോൾ സ്വിച്ച്‌ ഓഫാക്കിയാൽ സപ്ലൈ നിൽക്കുന്നുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്താൻ ശ്രദ്ധിക്കുക. "ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാഗാന്ധിയേയും, സ്വാതന്ത്ര്യ സമര ചരിത്രത്തേയും കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി. റഷ്യൻ, ഫ്രഞ്ച്‌ വിപ്ലവങ്ങളെക്കുറിച്ചും കാൾ മാർക്ക്‌സ്‌, അഡോൾഫ്‌ ഹിറ്റ്‌ലർ എന്നിവരെ കുറിച്ചും ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ പഠിക്കാനുണ്ട്‌." - വാർത്ത. ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിയെ ഒഴിവാക്കിയപ്പോൾ പൊങ്കാല അർപ്പിച്ചിരുന്ന കുട്ടി സഖാക്കളൊക്കെ ഇപ്പൊ എവിടെയാണാവോ ? എന്നിട്ട്‌ അവർ ഉപദേശം തുടങ്ങും. "രണ്ട്‌ വയസ്സ്‌ ആയില്ലേ? ഇനി നിർത്തിക്കൂടേ ? ഞാൻ എന്റെ കുട്ടിക്ക്‌ ഒന്നര വയസ്സിൽ നിർത്തിയിരുന്നു. കൂടുതൽ മുലയൂട്ടിയാൽ അത്‌ തള്ളക്ക്‌ കേടല്ല?" - തുടങ്ങിയ ചോദ്യങ്ങളിലൂടെയാണിവർ തുടങ്ങുക. "പാൽ കൊടുത്താൽ തടി കുറയും, തടി കുറഞ്ഞാൽ ക്ഷീണിക്കും, ക്ഷീണിച്ചാൽ സൗന്ദര്യം പോകും" - എന്നൊക്കെ ഇവർ അങ്ങ്‌ ഉപദേശിച്ച്‌ തരിപ്പിൽ കയറ്റും. പറച്ചിൽ കേട്ടാൽ തോന്നും, ഈ പറയുന്നവരുടെ മുല കുട്ടിക്കോ, എനിക്കോ പാൽ കുടിക്കാൻ കടം ചോദിച്ച്‌ ചെന്നതാണ്‌ എന്ന് !! തടി കൂടുന്നതാണ്‌ ആരോഗ്യത്തിന്റെ രഹസ്യം എന്ന തെറ്റിദ്ധാരണയുമായി നടക്കുന്നവരോട്‌ എന്ത്‌ പറഞ്ഞിട്ടെന്ത്‌ !! തടി കൂടാൻ നൂറ്‌ രൂപ നേർച്ചയാക്കിയവരൊക്കെ, ഇപ്പൊ തടി കുറയാൻ പതിനായിരം രൂപ നേർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്‌ എന്ന് ഇവറ്റകൾക്ക്‌ അറിയുമോ ?? കുഞ്ഞിന്‌ കൂടുതൽ മുലയൂട്ടിയതിന്റെ കാരണത്താൽ ഒരു അമ്മയുടേയും ആരോഗ്യം നശിച്ചിട്ടില്ല. ഒരമ്മയും മുലയൂട്ടിയതിനാൽ മരണപ്പെട്ടിട്ടില്ല. മാത്രമല്ല മുലയൂട്ടൽ കാലയളവ്‌ ദീർഘിപ്പിച്ചാൽ അമ്മക്ക്‌ ബ്രെസ്റ്റ്‌ കാൻസർ, ഒവേറിയൻ കാൻസർ, ഓസ്റ്റിയോപോറൊസിസ്‌, യൂട്ടറൈൻ കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറയുമെന്ന്‌ പല ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു. കുട്ടികൾക്ക്‌ മുലപ്പാൽ കുടിക്കുന്നത്‌ കൊണ്ട്‌ ലഭിക്കുന്ന ഗുണഫലങ്ങൾ പ്രത്യേകം എടുത്ത്‌ പറയേണ്ടതും ഇല്ലല്ലോ ! കുട്ടികളോടുള്ള സ്നേഹം ഒരുപാട്‌ വിഷം പൊതിഞ്ഞ മിഠായികളോ, ചോക്ലേറ്റുകളോ, ഐസ്ക്രീമുകളോ വാങ്ങിക്കൊടുത്തുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്‌. മുലപ്പാലിന്‌ നൽകാൻ കഴിയുന്നതിനേക്കാൾ വലിയൊരു സ്നേഹം കുട്ടികൾക്ക്‌ ലഭിക്കാനില്ല. കുട്ടികൾ ആ സ്നേഹം കഴിയുന്നത്ര സ്വന്തമാക്കട്ടെ ! അതിനെ പിന്തുണക്കുകയും പ്രോൽസാഹിപ്പിക്കുകയുമാണ്‌ തലക്ക്‌ വെളിവുള്ളവരും, കുട്ടിയോട്‌ ആത്മാർത്ഥമായ സ്നേഹം ഉള്ളവരും ചെയ്യേണ്ടത്‌. "ചൈനയിൽ റംസാൻ വ്രതാനുഷ്ഠാനത്തിന്‌ വിലക്ക്‌. മുസ്ലിം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളോട്‌ പകൽ സമയവും തുറന്ന് പ്രവർത്തിക്കാൻ ഉത്തരവ്‌." - വാർത്ത. കമ്മ്യൂണിസത്തിന്റെ രക്തത്തിലലിഞ്ഞ മതവിരുദ്ധ ഫാസിസത്തിന്റെ ഇത്തരം അസഹിഷ്ണുതാ ഭീകരതകൾ കേരളത്തിലെ "മുസ്ലിം സഖാക്കൾ" കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ടല്ലോ അല്ലേ ?? ചൈനയിലെ റംസാൻ വ്രതാനുഷ്ഠാന നിരോധനത്തെ തേയ്ച്ച്‌ മായ്ച്ച്‌ കളഞ്ഞ്‌, വെള്ള പൂശാൻ കുമ്മായ ബക്കറ്റുമായി സഖാക്കൾ നടക്കുന്നത്‌ കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌. ചൈനയിൽ ഇഫ്താർ നടക്കുന്നതിന്റെ ഫോട്ടോ ആണ്‌ ഇവരുടെ പ്രധാന ആയുദ്ധം. അത്‌ ചാമ്പിയാണ്‌ വെള്ള പൂശലിനുള്ള കളം സഖാക്കൾ ഒരുക്കുന്നത്‌. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധിച്ചപ്പോൾ "ഇന്ത്യയിൽ ബീഫ്‌ നിരോധനം" എന്നാണ്‌ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്‌. എന്നാൽ അതോടൊപ്പം തന്നെ ബീഫ്‌ നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ബീഫ്‌ ഫെസ്റ്റ്‌ നടന്നിരുന്നു. അതിന്റെ ഫോട്ടോ ഇട്ട്‌, ഇന്ത്യയിൽ എവിടേയും ബീഫ്‌ നിരോധനം ഇല്ല എന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ അത്‌ വസ്തുതാപരം ആകുമോ ? അതുപോലെ ബീഫ്‌ നിരോധനം ഇല്ലാത്ത ഇടങ്ങളിൽ ബീഫ്‌ കഴിക്കുന്ന ഫോട്ടോ ഇട്ടാൽ ഇന്ത്യയിൽ എവിടേയും ബീഫ്‌ നിരോധനം ഇല്ല എന്നാകുമോ ?? ചൈനയിലെ സിൻജിയാങ്ങിൽ ആണ്‌ സർക്കാർ ജീവനക്കാരും, വിദ്യാർത്ഥികളും, കുട്ടികളും റംസാൻ വ്രതം അനുഷ്ഠിക്കരുത്‌ എന്ന വിലക്കുമായി ഭരണകൂടം മുന്നോട്ട്‌ വന്നിട്ടുള്ളത്‌. പ്രമുഖ മാധ്യമങ്ങളായ ഖലീജ്‌ ടൈംസും, അൽ ജസീറയും ഒക്കെ ഇത്‌ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യുന്നു. അല്ലാതെ കേരളത്തിലെ "മ" പത്രങ്ങളിൽ മാത്രം വന്ന വാർത്ത അല്ല ഇത്‌. റംസാൻ വ്രതം അനുഷ്ഠിക്കാൻ പരിശീലനം ലഭിക്കുന്നത്‌ കുട്ടിക്കാലത്താണ്‌. 8 - 9 വയസ്സിൽ തുടങ്ങി, 12 - 14 വയസ്സ്‌ ആകുമ്പോഴേക്കും റംസാനിലെ എല്ലാ വ്രതങ്ങളും അനുഷ്ഠിക്കാൻ കഴിയുന്ന തരത്തിലേക്ക്‌ കുട്ടികൾ പരിശീലിക്കപ്പെടുന്നു. ഒരു ദിവസം നോമ്പ്‌ നോറ്റാൽ നൽകുന്ന അഭിനന്ദനം മുതൽ ചെറിയ സമ്മാനങ്ങൾ വരെ ഈ പരിശീലനത്തിൽ നിർണ്ണായക ഘടങ്ങളാകുന്നു. കുട്ടികൾ വ്രതം അനുഷ്ഠിക്കുന്നത്‌ വിലക്കുക വഴി, കുട്ടികളെ അതിൽ നിന്നും അകറ്റി, ഭാവി തലമുറയെ ഇതിൽ നിന്നെല്ലാം അകന്നവരായി മാറ്റി എടുക്കുക എന്ന ഗൂഢലക്ഷ്യം ആണെന്ന്‌ തിരിച്ചറിയാൻ കവടി നിരത്തേണ്ടതില്ല. കുറച്ച്‌ ദിവസങ്ങൾക്ക്‌ മുൻപ്‌ ചൈനീസ്‌ പ്രസിഡന്റ്‌, ഇസ്ലാം മത വിശ്വാസം അവസാനിപ്പിക്കണം എന്നും, മാർക്ക്സിസ്റ്റ്‌ നിരീശ്വരവാദത്തെ പിന്തുടരണം എന്നും ആഹ്വാനം ചെയ്തിരുന്നു. ഇതും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായതാണ്‌. പ്രസിഡന്റിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുക അദ്ധേഹത്തിന്റേയും പാർട്ടിയുടേയും ഭരണകൂടത്തിന്റേയും നയങ്ങൾ തന്നെ ആവുമല്ലോ ! യഥാർത്ഥത്തിൽ ഇസ്ലാം മതത്തിന്റെ പൂർണ്ണ നിരോധനത്തിനു മുന്നോടിയായുള്ള ഘട്ടം ഘട്ടമായ കളം ഒരുക്കലിന്റെ തുടക്കമാണ്‌ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്‌ എന്ന് വിലയിരുത്തേണ്ടിവരും. ഒരു സുപ്രഭാതത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമല്ല ഈ നിരോധനം എന്ന് തിരിച്ചറിയാനുള്ള യുക്തി ഉള്ളവർ തന്നെയാണല്ലോ ചൈനയിലെ ഭരണം നിയന്ത്രിക്കുന്നത്‌. അതുകൊണ്ട്‌ ചൈനയിൽ വല്ല ഇടത്തും ഇഫ്ത്താറോ, നോമ്പ്‌ തുറയോ നടക്കുന്നതിന്റെ ഫോട്ടോ ചാമ്പി, ചൈനയിൽ റംസാൻ വ്രത വിലക്കില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു മുൻപ്‌ ഒന്ന് ഉള്ള ബുദ്ധി വെച്ച്‌ ചിന്തിക്കാൻ ശ്രമിക്കുക കേരള മുസ്ലിം സഖാക്കളേ. ഇന്നലെ നോമ്പ്‌ തുറക്ക്‌ ശേഷം മ്മൾ രാത്രി അടിച്ചത്‌ ദോശ, ചെറിയ ഉള്ളിയും, മുളക്‌ പൊടിയും, ഉപ്പും ഇട്ട്‌ അരച്ച്‌ വെളിച്ചെണ്ണ മിക്സാക്കിയ ചമ്മന്തിയും കൂട്ടിയാണ്‌. "പ്രമുഖ ആശുപത്രിയിൽ സ്വാമി ബലാൽസംഗം നടത്തി" എന്നത്‌ "അമൃതാ ആശുപത്രിയിൽ സ്വാമി ബലാൽസംഗം നടത്തി" എന്ന് വായിക്കപ്പെടണം. ഇതൊക്കെ കണ്ടറിഞ്ഞ്‌ നിങ്ങളുടെ രാജ്യത്തേക്ക്‌ വിസ തരാൻ സൗകര്യം ഉണ്ടെങ്കിൽ മാത്രം തന്നാൽ മതി. അല്ലാതെ വിസ നൽകി, വിമാനം പിടിച്ച്‌ നിങ്ങളുടെ നാട്ടിലെത്തിയ ശേഷം, "മുസ്ലിം ആണല്ലേ ?" എന്ന് ചോദിച്ച്‌ തടഞ്ഞു വെച്ച്‌ ഒണ്ടാക്കരുത്‌. ഇനി നിങ്ങൾക്കൊക്കെ തടഞ്ഞ്‌ വെച്ച്‌ ഒണ്ടാക്കിയാലേ ഒരു സുഖം കിട്ടൂ എങ്കിൽ പറഞ്ഞാൽ മതി. നഖം മുറിക്കുമ്പോൾ അതിന്റെ കഷ്ണങ്ങൾ വീമാനത്തിൽ അയച്ച്‌ തരാം. അത്‌ തടഞ്ഞ്‌ വെച്ച്‌ നിർവ്വൃതി അടഞ്ഞോ ! ജീവിച്ചിരിക്കുമ്പോൾ മതവുമായോ ആരാധനാലയങ്ങളുമായോ ശരീരം കൊണ്ടോ, മനസ്സുകൊണ്ടോ സഹകരിക്കാത്ത വ്യക്തിയെ മരണ ശേഷം ആരാധനാലയവുമായി ബന്ധപ്പെട്ട സ്ഥലത്ത്‌ അടക്കം ചെയ്യണം എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ആരാധനാലയങ്ങളുമായി സഹകരിക്കാത്ത വ്യക്തിയുടെ മൃതദേഹത്തോട്‌ ആരാധനാലയങ്ങൾ സഹകരിക്കണം എന്ന് പറയുന്നത്‌ തന്നെ വിഡ്ഢിത്തം അല്ലേ ? മരിക്കുമ്പോൾ മാത്രം മണ്ടി ചെന്ന് കയറി കിടക്കാനുള്ളതല്ല വിശ്വാസികളുടെ ആരാധനാലയങ്ങളും, പള്ളിപ്പറമ്പും. റംസാൻ പ്രമാണിച്ച്‌ മലപ്പുറത്ത്‌ സ്കൂളുകളിൽ ഉച്ചക്കഞ്ഞി നിഷേധിച്ച വാർത്തയും, ഹോട്ടലുകൾ മാപ്പളാർ നിർബന്ധിച്ച്‌ അടപ്പിച്ചതിന്റെ പേരിൽ ഭക്ഷണം കിട്ടാതെ തളർന്ന് വീണ അന്യമതസ്ഥരുടെ വികാരധീനമായ കഥകളും പ്രചരിപ്പിക്കുന്ന ആണ്ട്‌ നേർച്ച ഇക്കൊല്ലം ഇല്ലേ സംഘികളേ ? റംസാൻ കാലത്ത്‌ മലപ്പുറത്ത്‌ എത്തപ്പെട്ട്‌ നാരങ്ങ സോഡ കുടിക്കാൻ മുട്ടി, നാരങ്ങ സോഡ കിട്ടാതെ മലപ്പുറത്തിന്റെ മണ്ണിലൂടെ "നാരങ്ങ സോഡാ, നാരങ്ങ സോഡാ" എന്ന സോഡാമാതാ മന്ത്രവും ഉരുവിട്ട്‌ അലയുന്നവർക്ക്‌ എന്റെ വീട്ടിലേക്ക്‌ സ്വാഗതം. അത്യപൂർവ്വ സാഹചര്യങ്ങളിൽ സോഡ തീർന്നു പോയാൽ സോഡാ കമ്പനി കുത്തിതുറന്നായാലും സോഡ എടുത്ത്‌ കൊണ്ട്‌ വരാൻ മ്മൾ പ്രതിജ്ഞ്യാബദ്ധനായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങാ സോഡക്കായി ക്യൂ നിൽക്കുന്നവരിൽ ചർദ്ദിക്കാൻ വരുന്നവർക്ക്‌ മുൻഗണനം ഉണ്ടായിരിക്കുന്നതാണ്‌. "ജിഷ കൊലക്കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്‌" എന്ന് ആരോപണം ഉന്നയിച്ചവർ ആണല്ലോ ഇപ്പോൾ ഭരിക്കുന്നത്‌. ആ തെളിവുകൾ നശിപ്പിക്കാൻ ആരൊക്കെയാണ്‌ ആഹ്വാനം ചെയ്തത്‌ എന്നും, ആരൊക്കെയാണ്‌ തെളിവുകൾ നശിപ്പിച്ചത്‌ എന്നും, എന്തിനാണ്‌ തിരക്ക്‌ പിടിച്ച്‌ ജിഷയുടെ മൃതദേഹം സംസ്ക്കരിച്ചത്‌ എന്നും അന്വേഷിച്ച്‌ ആ വിവരങ്ങൾ പൊതു സമൂഹത്തെ അറിയിക്കുവാൻ പിണറായി സർക്കാർ തയ്യാറാവണം. പലരും ഈ പ്രതിയെ കിട്ടിയപ്പോൾ ജോമോൻ പുത്തൻപുരക്കലിന്റെ നെഞ്ചത്തോട്ട്‌ പൊങ്കാല അർപ്പിക്കുന്നുണ്ട്‌. ആ പൊങ്കാലക്ക്‌ സമയമായിട്ടില്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം. കാരണം "തങ്കച്ചൻ നേരിട്ട്‌ വന്ന് ജിഷയെ കൊന്നതാണ്‌" എന്ന ആരോപണം അല്ല ജോമോൻ ഉന്നയിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ തങ്കച്ചന്റെ ഡി എൻ എ ടെസ്റ്റ്‌ നടത്തി, തങ്കച്ചന്റെ മകളല്ല ജിഷ എന്ന് സംശയാതീതമായി തെളിയിക്കപ്പെടാത്തിടത്തോളം ജോമോന്റെ ആരോപണങ്ങൾ തള്ളിക്കളയാൻ കഴിയില്ല. താൻ നിരപരാധിയാണ്‌ എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ തങ്കച്ചൻ ഡി എൻ എ ടെസ്റ്റിനു സ്വയം മുന്നോട്ട്‌ വരാൻ ഉള്ള ആർജ്ജവം കാണിക്കണം. ഡി എൻ എ ടെസ്റ്റ്‌ എന്നത്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള നാർക്കോ അനാലിസിസ്‌ പോലെയുള്ള ടെസ്റ്റ്‌ ഒന്നും അല്ലല്ലോ ! ഇനി തങ്കച്ചൻ അതിനു സ്വമനസ്സാലെ തയ്യാറാവുന്നില്ല എങ്കിൽ ഇരട്ടച്ചങ്ക്‌ ഉള്ള പിണറായി, തങ്കച്ചനെ ഡി എൻ എ ടെസ്റ്റിനു വിധേയമാക്കാൻ നിയമപരമായ വഴികൾ സ്വീകരിക്കാൻ ഇരട്ട ചങ്കിലെ ഏതെങ്കിലും ഒരു ചങ്കിന്റെ കാൽ ഭാഗം എങ്കിലും ഉപയോഗിക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കണം. തങ്കച്ചൻ ഡി എൻ എ ടെസ്റ്റിനെ എതിർക്കുകയാണെങ്കിൽ പൊതുസമൂഹത്തിനു കാര്യങ്ങൾ മനസ്സിലാക്കാൻ ഏറെ തല പുകക്കേണ്ടി വരില്ല. ജോമോന്റെ ആരോപണങ്ങൾ ശരി എന്ന് വിശ്വസിക്കുന്ന തലത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങും. സമ്മതിക്കണം പ്രിയ അബ്സാര്‍ താങ്കളെ !സധൈര്യം തുടരുക ഈ സാര്‍ത്ഥക പ്രയാണം .....എല്ലാ ഭാവുകങ്ങളും ! എന്‍റെ ബ്ളോഗിലും(താങ്കള്‍ ഉണ്ടാക്കി തന്ന സൈറ്റ് )ഒന്നു വന്നു അഭിപ്രായങ്ങള്‍ കുറിക്കുക ...ഒരു വിനീത അപേക്ഷയാണ് .....(വിഷമമാവില്ലെങ്കില്‍ മാത്രം ) തീര്‍ച്ചയായും വരാം ഇക്കാ... മൊബൈലില്‍ ബ്ലോഗില്‍ കമന്റ് ഇടാന്‍ എളുപ്പമല്ല. അതുകൊണ്ടാണ് അവിടെ അഭിപ്രായങ്ങള്‍ ഇടാന്‍ കഴിയാതെ പോകുന്നത്.... എങ്കിലും വരാം... സ്നേഹത്തിനു നന്ദി ഇക്കാ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1979 മേയു് അഞ്ചിനു് പ്രശസ്ത നടനായിരുന്ന സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകനായി തിരുവനന്തപുരത്തു് ജനിച്ചു. നടന്‍ പൃഥ്വിരാജ് ഇളയ സഹോദരനാണു്. സിനിമ സീരിയല്‍ നടി പൂര്‍ണ്ണിമയാണു് ഭാര്യ. ഏക മകള്‍ പ്രാര്‍ത്ഥന. സൈനിക് സ്ക്കൂള്‍ വിദ്യര്‍ത്ഥിയായിരുന്ന ഇന്ദ്രജിത്ത് നാഗര്‍കോവില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം നേടി. പിന്നീട് നെക്സേജില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വരികെയാണു് ആനി എന്ന ടേലിഫിലിമില്‍ അഭിനയിച്ചതു്. 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. വൈവിധ്യമാർന്ന വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികൾ കണ്ടറിഞ്ഞു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ "Before The Rains" -ല്‍ അഭിനയിച്ചു. മികച്ചൊരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്. സ്കൂള്‍ വിദ്യാഭ്യാസം സൈനിക് സ്കൂള്‍,തിരുവനന്തപുരത്ത്. രാജാസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആയി ജോലി നോക്കുമ്പോള്‍ ആണ് ആനി എന്ന ടെലിഫിലിം ചെയ്യുന്നത്. ഇതിനു ശേഷം ആണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വീർ-സാരാ. എന്ന ചലച്ചിത്രത്തിന്റെ കവർ ആർട്ട് ആണിത്. ഈ കവർ ആർട്ടിന്റെ അവകാശം ഒന്നുകിൽ Yash Raj Films എന്നിവരിൽ നിഷിപ്തമായിരിക്കുന്നു. മുഴുവൻ കവർ: ഈ ചിത്രം ഒരു കവർ ആർട്ട് ആയതിനാൽ, ഈ ചിത്രം മുഴുവനായും ഈ ചലച്ചിത്രത്തിനെ വിവരിക്കാൻ ആവശ്യമാണ്. ഈ ചിത്രത്തിന്റെ അഭാവത്തിൽ ലേഖനത്തിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടോ അതുമൂലം തെറ്റിദ്ധരിക്കാനോ സാധ്യത ഉണ്ട്. ഈ ചിത്രത്തിന് ചലച്ചിത്രലേഖനത്തിനെ വിവരിക്കാൻ ആവശ്യമായ റസല്യൂഷൻ മാത്രമേ ഉള്ളൂ. ഇത് യഥാർത്ഥ കവർ ആർട്ടിനേക്കാൾ തുലോം കുറവാണ്. ഈ ചിത്രത്തിലെ നിന്ന് പ്രിന്റുകൾ എടുത്താൽ അത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത മോശം നിലവാരത്തിലായിരിക്കും. അതിനാൽ ഈ ചിത്രം ശരിയായ പകർപ്പവകാശ സ്വാതന്ത്ര്യമുള്ളവരുടെ വാണിജ്യതാത്പര്യങ്ങൾക്ക് വിഘാതമാകുന്നില്ല. Main infobox. ഈ ചിത്രം കവർ ആർട്ട് ആയിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ലേഖനത്തിന്റെ വിവരപ്പെട്ടിയിൽ ഈ ചിത്രം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഉപയോഗിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഈ ചലച്ചിത്രത്തിനെക്കുറിച്ച് ലഭിക്കാൻ ഇടയാക്കുന്നു. ഈ ചിത്രം ലേഖനത്തിന്റെ മുകളിൽ തന്നെയായി വരുന്നതുമൂലം ചലച്ചിത്രത്തിന്റെ ഒരു ദൃശ്യരൂപം വായനക്കാർക്ക് ലഭിക്കുകയും തന്മൂലം വായനക്കാരൻ അന്വേഷിച്ച താൾ ഇത് തന്നെയാണെന്ന് ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് ഈ ചിത്രത്തിന്റെ യഥാർത്ഥ കവർ ആർട്ടിന്റെ വാണിജ്യ താത്പര്യങ്ങൾ ഹനിക്കപ്പെടുകയോ കവർ അർട്ടിന്റെ ഡിസൈനർമാർക്ക് അവരുടെ വരും ഡിസൈനുകൾ വിപണനം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല ഒരു ചലച്ചിത്രത്തിന്റെ കവർ ആർട്ട് എന്ന നിലയ്ക്ക്, ഈ ചിത്രത്തിന്റെ പകർപ്പവകാശ സ്വാതന്ത്ര്യമുള്ള ചിത്രം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ ചലച്ചിത്രത്തിനെക്കുറിച്ചുള്ള ഏത് ചിത്രത്തിനും പകർപ്പവകാശം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ ചിത്രത്തിൽ നിന്ന് കാര്യമായി വ്യത്യാസം ഉള്ള മറ്റ് ഏത് ചിത്രവും ഈ ചലച്ചിത്രത്തിനെ വിവരിക്കാൻ അപര്യാപ്തമായേക്കാം. അതിനാൽ ഈ ചിത്രത്തിന് പകരമായി ഉപയോഗിക്കാവുന്ന മറ്റ് ചിത്രങ്ങൾ ലഭ്യമല്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇത് ഒരു പരസ്യചിത്രമാണ് (പോസ്റ്റർ). ചിത്രത്തിന്റെ പകർപ്പവകാശം അതിന്റെ പ്രസാധകനിലോ നിർമ്മാതാവിലോ നിക്ഷിപ്തമായിരിക്കാം. പരസ്യചിത്രങ്ങളുടെ കുറഞ്ഞ റെസല്യൂഷനിലുള്ള പകർപ്പുകൾ വെറുതേ പ്രദർശിപ്പിക്കുന്നതിനല്ലാതെ, ഈ പരസ്യത്തിൽ കാണിച്ചിരിക്കുന്ന ചലച്ചിത്രത്തേയോ സംഭവത്തേയോ അല്ലെങ്കിൽ ഈ പരസ്യചിത്രത്തെത്തന്നെയോ വിശദമായി പരാമർശിക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ, അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ സജ്ജീകരിച്ചിരിക്കുന്ന മലയാളഭാഷയിലുള്ള വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമപ്രകാരം ന്യായോപയോഗമാണെന്ന് വിശ്വസിക്കുന്നു. വിക്കിപീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ഈ ചിത്രത്തിന്റെ മറ്റുപയോഗങ്ങൾ പകർപ്പവകാശലംഘനമാകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം എന്ന താൾ കാണുക. അപ്‌ലോഡ് ചെയ്യുന്ന ഉപയോക്താവിന്റെ ശ്രദ്ധക്ക്: ഈ ചിത്രത്തിന്റെ ഓരോ ഉപയോഗത്തിനും ന്യായോപയോഗ ഉപപത്തി മാർഗരേഖ എന്ന താളിൽ വിശദീകരിച്ചിരിക്കുന്ന രീതിയിൽ വിശദമായ ഒരു ന്യായോപയോഗ ഉപപത്തിയും ചിത്രത്തിന്റെ ഉറവിടം, പകർപ്പവകാശവിവരങ്ങൾ എന്നിവ ചേർക്കേണ്ടതാണ്. നിലവിലുള്ളത് 03:34, 27 നവംബർ 2011 222 × 300 (17 കെ.ബി.) Deepak885 (സംവാദം | സംഭാവനകൾ) {{subst:Poster rationale |വീർ-സാരാ | |Yash Raj Films }} "https://ml.wikipedia.org/w/index.php?title=പ്രമാണം:Veerzaara.jpg&oldid=1118200" എന്ന താളിൽനിന്നു ശേഖരിച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പാണ് നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയര്‍ന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. ഇതിലൂടെയെല്ലാം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാല്‍ വയറില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ വിശപ്പ് കൂടാം. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 1. പ്രായമായവരില്‍ സോഡിയം കുറവ് വരുന്നത് കിഡ്‌നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നല്‍കാന്‍ പാടില്ല. കൊച്ചി: കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആംവെ ന്യൂട്രീലൈറ്റ്... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സിറ്റി ലാൻഡ് റിവർ നിയമങ്ങൾ വളരെ ലളിതവും വേഗത്തിൽ വിശദീകരിക്കുന്നതുമാണ്: നഗരം, ഭൂമി, നദികൾ കളിക്കാൻ നിങ്ങൾക്ക് 2 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ആവശ്യമുണ്ട്. ഓരോ കളിക്കാരനും DINA-4 പേപ്പറിന്റെ ഒരു പേനയും പേനയും ആവശ്യമാണ്. തുടർന്ന് നിങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന അനുയോജ്യമായ ഒരു വിഭാഗം. കൂടുതൽ അസാധാരണമായ വിഷയങ്ങൾക്ക് നിങ്ങളുടെ മാതൃകാ പരിഹാരങ്ങൾ ഇവിടെ കാണാം ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ലസിറ്റി രാജ്യം നദിയുടെ പുതിയ അസാധാരണ വിഷയങ്ങൾക്കായി നിങ്ങൾക്ക് ആശയങ്ങൾ ഉണ്ടെങ്കിൽ. നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഹൈലൈറ്റ്. കുട്ടികളെക്കുറിച്ചുള്ള ഉദ്ധരണികൾ | നഗരം നദീതടം പ്ലേ ചെയ്യുന്നു & ഫലകങ്ങൾ | ജർമ്മനി 16 പറയുന്നു | യു.എസ് | രക്ഷകർത്താക്കളും സ്നേഹിതരും ആകുക | ബാഷ്പസ്നാനം | ഒരുമിച്ച് ഒരു ഷവർ കൂടി എടുക്കുക | ലൈംഗിക കവിതകൾ | മുലയൂട്ടൽ ശിശു | ഗോവസൂരിപയോഗം നടത്തുക | അല്ഭുതകഥയായി ക്വിസ് | ഓർക്കിഡുകൾ | ഓഹരി | സൂര്യ ഗ്രഹണം | വാട്ടർ സൈക്കിൾ | കുട്ടികളുടെ പ്രശ്നങ്ങൾ | ലോകമാപ്പ് | വെബ്സൈറ്റ് ആക്സസ് / മാർക്കറ്റിംഗ് വിശകലനത്തിനായി ഈ വെബ്സൈറ്റ് കുക്കികൾ ഉപയോഗിക്കുന്നു. വെബ്സൈറ്റ് ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, നിങ്ങൾ ഈ ഉപയോഗത്തെ അംഗീകരിക്കുന്നു. കുക്കികളെക്കുറിച്ചും നിങ്ങളുടെ സാദ്ധ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ട്രാന്‍സ്ഫര്‍ വിപണിയെ വീണ്ടും ഞെട്ടിക്കാന്‍ റയല്‍ മാഡ്രിഡ് ഒരുങ്ങുന്നു – Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News ക്ലബ്ബ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ യുവന്റസിന് കൈമാറി ട്രാന്‍സ്ഫര്‍ വിപണിയെ അത്ഭുതപ്പെടുത്തിയ റയല്‍ മാഡ്രിഡ് വീണ്ടും അത്തരത്തിലൊരു ട്രാന്‍സഫറിനൊരുങ്ങുന്നു. സൂപ്പര്‍ താരം ഗരെത് ബെയ്‌ലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൈമാറാനാണ് റയല്‍ മാഡ്രിഡ് നീക്കം. താരത്തിന്റെ ഏജന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം, റൊണാള്‍ഡോയെ കൈമാറിയതിന് ശേഷം ബെയ്‌ലിനെ വിട്ടുകൊടുക്കാന്‍ ലോസ് ബ്ലാങ്കോസ് തയാറായേക്കില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. യുണൈറ്റഡ് പരിശീലകന്‍ ഈ സീസണിലെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യമായാണ് ബെയ്‌ലിനെ കാണുന്നതെന്ന് മാഞ്ചസ്റ്റന്‍ ഇവനിങ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിനെ കൂടുതല്‍ ബലപ്പെടുത്തി ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കാനാണ് യുണൈറ്റഡ് തന്ത്രം മെനയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനദിന്‍ സിദാന്‍ മാഡ്രിഡ് പരിശീലകനായിരിക്കെ ബെയ്‌ലിന് കാര്യമായി ടീമിന്റെ ആദ്യ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പരിക്കും മോശം ഫോമും തിരിച്ചടിയായ താരം സീസണിന്റെ അവസാനത്തിലാണ് ഗോളടി മികവിലേക്ക് ഉയര്‍ന്നത്. അതേസമയം, സിദാനും റൊണാള്‍ഡോയും ക്ലബ്ബ് വിട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ വരുമെന്നാണ് വെയില്‍സ് താരം കരുതുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തിരുവനന്തപുരം കോട്ടൂരിന് സമീപം കുറ്റിച്ചലില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഉന്മൂലന സിദ്ധാന്തം നിഷേധാത്മക നിലപാടാണന്നാണ് തലക്കെട്ട്. വിമര്‍ശിക്കുന്നവന്റെ നെഞ്ചില്‍ ഭരണവര്‍ഗ്ഗ ദല്ലാളന്‍മ്മാര്‍ വെടിയുണ്ടകള്‍ കയറ്റുകയാണന്ന വാചകവുമുണ്ട്. ഏറ്റുമുട്ടലില്‍ ഉന്നതതല അന്വേഷണവും ആവശ്യപ്പെടുന്നു. സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 66-ആം നെഹ്റു ട്രോഫി ജലോത്സവം ഗവർണ്ണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ എന്നിവർ അതിഥികൾ ആകും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സെമിയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് പരിശീലകനെ പുറത്താക്കി ക്രൊയേഷ്യ – Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News ലോകകപ്പിനു രണ്ടു ദിവസം മുമ്പ് പരിശീലകനെ പുറത്താക്കി ഞെട്ടിച്ച സ്‌പെയിനിന്റെ പാത പിന്‍തുടര്‍ന്ന് സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിനെയാണ് ക്രൊയേഷ്യ പുറത്താക്കിയത്. മുപ്പത്തിനാലുകാരനായ വുക്‌ഹോവിച്ച് രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന കാരണം കൊണ്ടാണ് താരത്തെ ടൂര്‍ണമെന്റിനിടയില്‍ വെച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയത്. റഷ്യക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യ വിജയിച്ചതിനു ശേഷം വിജയം റഷ്യയുടെ അയല്‍രാജ്യമായ യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കു വഴി തെളിയിച്ചത്. യുക്രൈനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നില നില്‍ക്കെ വുക്‌ഹോവിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് കളത്തില്‍ രാഷ്ട്രീയം കൊണ്ടു വരലാണെന്ന കാരണമാണ് താരത്തിനു വിനയായത്. എന്നാല്‍ യുക്രൈന്‍ ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്‌ഹോവിച്ച് ആ ബന്ധം കൊണ്ടാണ് യുക്രൈനു വിജയം സമര്‍പ്പിച്ചതെന്ന വാദം അവര്‍ അംഗീകരിച്ചില്ല. പരിശീലകനു പുറമേ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും മത്സരശേഷം വിജയം യുക്രൈനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിനു താക്കീതു മാത്രം നല്‍കിയത് ആശ്വാസമായി. ഇല്ലെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ താരം പുറത്തിരിക്കേണ്ടി വന്നേനെ. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ് ക്രൊയേഷ്യ. യുക്രൈന് അനുകൂലമായി താരങ്ങള്‍ സംസാരിച്ചത് ഇന്നത്തെ മത്സരത്തില്‍ റഷ്യന്‍ കാണികളുടെ വികാരം അവര്‍ക്കെതിരെ തിരിയാന്‍ കാരണമാകുന്നത് തീര്‍ച്ചയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ട്രോളന്മാർ എത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നു വരുന്നുണ്ട്. ഇടത് മുന്നണിക്ക് സപ്പോർട്ടായാണ് ട്രോളന്മാർ ഇറങ്ങിരിക്കുന്നത്. നാടോടിക്കാറ്റിലെ ദാസനും വിജയനും , തലയണ മന്ത്രത്തിലെ മാമുക്കോയ, റാംജി റാവും സ്പീക്കിങിലെ രംഗങ്ങളും എന്തിനേറെ സ്ഫടികത്തിലെ ചാക്കോ മാഷു വരെ ട്രോളുകളില്‍ നിറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ചെറുപ്പക്കാരെ ലക്‌ഷ്യം വച്ചാണ് ഇത്തരത്തിൽ ട്രോളന്മാർ ഒരുക്കിയിരിക്കുന്നത്. ഇതൊരു വ്യത്യസ്ത പ്രചരണമായി തന്നെ കണക്കാക്കാം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സംസ്ഥാനത്തു കാര്‍ഷിക, മൃഗസംരക്ഷണ, അനുബന്ധ മേഖലകളില്‍ അറിവിന്റെയും പഠന, ഗവേഷണങ്ങളുടെയും വിളഭൂമിയാണ് തൃശൂര്‍. വെള്ളാനിക്കര ആസ്ഥാനമായ കേരള കാർഷിക സർവകലാശാലയും മണ്ണുത്തി ആസ്ഥാനമായിരുന്ന കേരള വെറ്ററിനറി സർവകലാശാലയും മാടക്കത്തറയിലെ കശുമാവു ഗവേഷണകേന്ദ്രവും കണ്ണാറയിലെ വാഴഗവേഷണകേന്ദ്രവുമെല്ലാം തൃശൂരിനു കാർഷിക, മൃഗസംരക്ഷണ ഗവേഷണരംഗത്തുള്ള െപരുമ വിളിച്ചോതുന്നു. മണ്ണുത്തിയിലും മാട ക്കത്തറയിലുമെല്ലാം കാർഷിക നഴ്സറികളും തൈയുൽപാദനവും അനുബന്ധ സംരംഭങ്ങളും തഴച്ചുവളർന്നതിനു വളവും െവള്ളവുമായത് കാര്‍ഷിക സർവകലാശാലയുടെയും ഗവേഷണകേന്ദ്രങ്ങളുടെയും സ്വാധീനം തന്നെ. ബഡ്ഡിങ്ങിലും ഗ്രാഫ്റ്റിങ്ങിലും ലെയറിങ്ങിലുമൊക്കെ ഈ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയിറങ്ങിയവരാണ് മണ്ണുത്തിയിലും പരിസരപ്രദേശങ്ങളിലും നഴ്സറി സംരംഭങ്ങൾക്കു തുടക്കമിട്ടത്. ശാസ്ത്രീയമായ അറിവുകളുടെയും പരിശീലനത്തിന്റെയും പിൻബലത്തിൽ അവർ ഉൽപാദിപ്പിച്ച നടീൽവസ്തുക്കൾ കർഷകപ്രീതി നേടി. ഗുണമേന്മയേറിയ തൈകൾ തേടി കേരളത്തിലെ കർഷകരൊന്നാകെ മണ്ണുത്തിയില്‍ എത്താൻ തുടങ്ങിയതോടെ നഴ്സറികളുടെ തലസ്ഥാന കേരളത്തിലെ ഏതു കർഷകനും പറയാനുണ്ടാവും മണ്ണുത്തി ഭാഗത്തുനിന്നു വാങ്ങിയ തൈകളുടെ മേന്മയെക്കുറിച്ച്. സർവകലാശാലയും ഗവേഷണകേന്ദ്രങ്ങളുമായി നിരന്തരം സമ്പർക്കത്തിലിരുന്ന് അവിടെനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ അറിവുകൾപോലും തങ്ങളുടെ തൈയുൽപാദന സംരംഭത്തിൽ പ്രയോജനപ്പെടുത്താൻ ഇവിടെയുള്ള നഴ്സറി ഉടമകൾ ശ്രദ്ധിക്കുന്നു. ഈ അറിവുകളുടെയും അനുഭവജ്ഞാനത്തിന്റെയും ബലത്തിലാണ് തൃശൂരിലെ നഴ്സറികൾ ഇന്നും കാർഷി ക കേരളത്തിൽ തലയെടുപ്പോടെ നിൽക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗോൾഡ് കോസ്ററ് :പൈതൃകം 2018 നോടനുബന്ധിച്ച് കഴിഞ്ഞ് ഒരു വർഷമായിട്ട് നടത്തിയ ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിൽ കുര്യാക്കോസ് തോപ്പിൽ ഒന്നാമതെത്തി ജസ്റ്റിൻ ജോസ് കാട്ടത്തിനാണ് രണ്ടാം സ്‌ഥാനം.കഴിഞ്ഞ 365 ദിവസമായിട്ട് ഓസ്‌ടേലിയയിലെ മുഴുവൻ ക്നാനായ മക്കളെയും ഉൾപ്പെടുത്തിയ ഒരു വാട്സപ്പ് ഗ്രൂപ്പിലേക്ക് റാന്നി ഇടവകാംഗമായ കുര്യാക്കോസ് കുരുവിള എല്ലാ ദിവസവും രാവിലെ ആറു മണിക്ക് ക്നാനായ സംബന്ധമായ ചോദ്യങ്ങൾ ചോദിയ്ക്കുകയും അതിൽ ആദ്യം ഉത്തരം നൽകുന്നവർക്ക് പോയിന്റുകൾ നൽകുകയും അതിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ കിട്ടിയ അഞ്ചു പേരെ ഉൾപ്പെടുത്തി പൈതൃകം 2018 ന്റെ വേദിയിൽ വച്ച് ഗ്രാന്റ് ഫിനാലെ നടത്തുകയും ഉണ്ടായി .ഗ്രാന്റ് ഫിനാലെയിൽ കുര്യാക്കോസ് തോപ്പിലും ജസ്റ്റിൻ ജോസും സമനിലയിലെത്തുകയും തുടർന്ന് നടന്ന സഡൻ ഡെത്തിലൂടെ കുര്യാക്കോസ് തോപ്പിൽ ഒന്നാമതെത്തുകയും ജസ്റ്റിൻ ജോസ് കാട്ടാത്ത് രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കുകയും ചെയ്തു .പൈതൃകം 2018 സംഘടിപ്പിച്ച ഈ ക്വിസ് മത്സരം ക്നാനായ സമുദായ ചരിത്ര പഠനത്തിന് മാതൃകയാവുകയും മറ്റ് അസോസിയേഷനുകൾക്ക് മാതൃകയാക്കാവുന്നതുമാണ് . ക്വിസ് മത്സരത്തിൽ ഒന്നാമത് എത്തിയ കുര്യാക്കോസ് തോപ്പിൽ അഭിവന്ദ്യ തോപ്പിൽ പിതാവിന്റെ സഹോദര പുത്രനാണ്. അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കാത്തലിക് ഇടവകാംഗമാണ് . ഇപ്പോൾ ടൗൺസ്‌വില്ലിലെ ക്നാനായ കത്തോലിക്കാ അസോസിയേഷനിലെ മെമ്പറാണ് .ഹോട്ടൽ മാനേജ്മന്റ് ബിരുദധാരിയായ കുര്യക്കോസ് ടൗൺസിവിൽ ഹോസ്പിറ്റലിലെ ഫുഡ് സർവീസിൽ വർക്ക് ചെയ്യുന്നു .ഭാര്യ സ്സ്റ്റെനി കുര്യാക്കോസ് മാറിക കുറ്റിക്കാട്ടുകരയിൽ കുടുബാംഗമാണ് മൂന്ന് കുട്ടികൾ മെൽബറോസ് ,ഇസബെൽ ,ക്രിസ്റ്റൽ. ഇംഗ്ലണ്ടിലെ യോർക്കിൽ നിന്നും കഴിഞ്ഞ പത്തുവർഷമായി ഓസ്‌ടേലിയയിലെ ടൗൺസ്‌വിലയിൽ താമസിക്കുന്ന കുര്യാക്കോസ് ടൗൺസിവില്ലയിലെ ആദ്യത്തെ ക്നാനായ കമ്മ്യൂണിറ്റിയുടെ സ്‌ഥാപക സെക്രട്ടറിയാണ് .അതോടൊപ്പം കെ സി സി ഓ രൂപീകരിക്കുന്ന സമയത്തു നടന്ന ടെലി കോൺഫെറൻസുകളിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട് . രണ്ടാമത് എത്തിയ ജസ്റ്റിൻ ജോസ് കാട്ടാത്ത് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ഇടവകാംഗമാണ് .ഭാര്യ എൽബി പിറവം കുഞ്ഞുമാട്ടിൽ കുടുബാംഗമാണ് .മുന്ന് മക്കൾ ജോയൽ ,അൻസാ മരിയ ,എബെൽ ആദ്യകാല യു കെ മലയാളിയായ ജസ്റ്റിൻ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു കെ കെ സി എ യുടെ സ്‌ഥാപക നേതാക്കളിലൊരാളാണ് . ഇംഗ്ളണ്ടിൽ നിന്നും കുടിയേറിയ ജസ്റ്റിൻ കഴിഞ്ഞ നാല് വർഷങ്ങളായി കുടുബസമേതം ഓസ്‌ട്രേലിയായിലെ ബ്രിസ്‌ബെയിനിലും ഇപ്പോൾ ക്യാൻബർറെയിലും താമസിക്കുന്നു. മെൽബൺ ക്നാനായ കാത്തലിക് മിഷന്റെ അഞ്ചാം വാർഷികാഘോഷത്തിന് മാർ ബോസ്കോ പുത്തൂരും മാർ ജോസഫ് പണ്ടാരശ്ശേരിയും മുഖ്യാതിഥികൾ. റാന്നി ഐത്തല ഇടവക അംഗം ചിറ്റേത് വീട്ടിൽ കുരുവിള കുര്യാക്കോസിന്റെ ശബ്ദം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഉണർത്തുപാട്ടാകുന്നു.‎ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യ വികസനത്തിന്‍റെ പാതയിലാണെന്നും ഡിജിറ്റല്‍ ഇന്ത്യയായി കഴിഞ്ഞുവെന്നുമൊക്കെയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ വാദങ്ങള്‍. എന്നാല്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഓരോ വര്‍ഷം കഴിയുമ്പോഴും പിറകോട്ട് പോകുകയാണ്. രാജ്യത്ത് പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ആഗോള ദാരിദ്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. രാജ്യത്തെ ബാല്യങ്ങള്‍ കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്താന്‍ ഒഴികെയുള്ള ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണകാലത്താണ് രാജ്യം പട്ടിണിയുടെ പടുകുഴിയിലേക്ക് പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2014 ല്‍ ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 55 ാമതായിരുന്നു. 2015 ല്‍ ഈ സൂചികയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. ഇന്ത്യയുടെ സ്ഥാനം 80 ാമതെത്തി. 2016 ല്‍ 97 ലേക്ക് താഴ്‍ന്നു. 2017 ല്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമത് എത്തി. ഇപ്പോഴിതാ മൂന്നു സ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെട്ട് 103 ല്‍ എത്തിയിരിക്കുന്നു. സൂചികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയുടെ സ്ഥാനം 25 ാമതാണ്. ബംഗ്ലാദേശ് (86), നേപ്പാള്‍ (72), ശ്രീലങ്ക (67), മ്യാന്‍മര്‍ (68) എന്നിങ്ങനെയാണ് മറ്റു അയല്‍ രാജ്യങ്ങളുടെ അവസ്ഥ. പാകിസ്താന്‍ ഇന്ത്യയുടെ പിന്നിലാണ്. 106 ാം സ്ഥാനത്ത്. ഇന്ത്യയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000ല്‍ ആകെ കുട്ടികളില്‍ 17.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 21 ശതമാനമായാണ് വര്‍ധിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സൂചിക ബോര്‍ഡിനെ കുറിച്ച് അറിയാന്‍ സേവനങ്ങള്‍ ഉത്തരവുകള്‍ കടന്നു പോയ വഴികള്‍ പ്രധാന പദ്ധതികള്‍ വില്പനയ്ക്ക് വാടകയ്ക്ക് ദര്‍ഘാസ് തൊഴില്‍ അവസരം ഹോസ്റ്റലുകള്‍ സേവന അവകാശ നിയമം ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം പൗരാവകാശ രേഖ ചിത്രങ്ങള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജനുവരി 22, 2018 -ൽ ജന്മഭൂമി ദിനപത്രത്തിൽ ശ്രീ. ജോർജ് മൂലേച്ചാലിൽ ('സത്യജ്വാല' മാസിക എഡിറ്റര്‍) പ്രസിദ്ധീകരിച്ച ലേഖനം പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യേശു കുരിശില്‍ മരിച്ച സമയത്ത് 'ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറിപ്പോയി' എന്നും, 'ഭൂമികുലുങ്ങി' എന്നുമൊക്കെ, ആലങ്കാരികമായിട്ടാകാം, സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. പരസ്പരബന്ധം പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും, ഈയിടെ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചതിനോടനുബന്ധിച്ചും ചില തിരശ്ശീല കീറലുകളും ഭൂമികുലുക്കങ്ങളും അദ്ദേഹം അംഗമായിരുന്ന സിറോ-മലബാര്‍ സഭയില്‍ സംഭവിക്കുകയുണ്ടായി. ദൈവാലയത്തെ കൊള്ളക്കാരുടെ ഗുഹയാക്കിമാറ്റിയ യഹൂദപൗരോഹിത്യത്തിനെതിരെ ചാട്ടവാറുയര്‍ത്തുകയാണ് യേശു ചെയ്തതെങ്കില്‍, ഭാരതകത്തോലിക്കാസമൂഹം ആര്‍ജിച്ച മുഴുവന്‍ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമത്തിലൂടെ ഒറ്റയടിക്കു കൈയ്ക്കലാക്കി സഭയെ കൊള്ളക്കാരുടെ പറുദീസയാക്കിയ കത്തോലിക്കാപുരോഹിതഘടനയ്‌ക്കെതിരെ ഗര്‍ജ്ജിക്കുകയാണ് പുലിക്കുന്നേല്‍ ചെയ്തത്. യേശുവിനെ, റോമന്‍ സാമ്രാജ്യത്വവുമായിച്ചേര്‍ന്ന് കുരിശിലേറ്റുവാന്‍ യഹൂദപൗരോഹിത്യത്തിനുകഴിഞ്ഞുവെങ്കില്‍, ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ന്നിരുന്നതിനാല്‍, പുലിക്കുന്നേലിനെ പരമാവധി ഒരു 'സഭാദ്രോഹി'പ്പട്ടം നല്‍കി ഒറ്റപ്പെടുത്താന്‍മാത്രമേ ഇവിടുത്തെ മഹാപുരോഹിതര്‍ക്കു കഴിഞ്ഞുള്ളൂ. പുരോഹിതാനുഷ്ഠാന വിക്രിയകള്‍ക്ക് തന്റെ ശവശരീരംപോലും വിട്ടുകൊടുക്കാതിരിക്കാന്‍ പുലിക്കുന്നേല്‍ ശ്രദ്ധിക്കുകയും ചെയ്തു. കാലത്തിന്റെ അനുകൂലത വച്ചുനോക്കുമ്പോള്‍, പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ഇരുണ്ട നൂറ്റാണ്ടുകള്‍ക്കു ജന്മംകൊടുത്ത പാപ്പാസാമ്രാജ്യത്തെ ചൂണ്ടിക്കാട്ടി, ഇപ്രകാരം പോയാല്‍ അതു കേരളത്തിലും സംഭവിക്കും എന്നദ്ദേഹം പ്രവചിച്ചിരുന്നു. അന്നദ്ദേഹത്തെ നിഷേധിച്ചുപറഞ്ഞവരുള്‍പ്പെടെ ഇന്ന്, ഇന്ത്യയിലെ സഭകളെല്ലാം ഇരുണ്ടയുഗത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്നു വിലയിരുത്തുന്നു. സഭയില്‍ പുരോഹിതഫാസിസം അപകടകരമായ വിധത്തില്‍ വളര്‍ന്നുവരുന്നു. മനുഷ്യരെ അശരണരും, തങ്ങളുടെ ആശ്രിതരും അടിമകളുമാക്കുന്നതിനായി പൗരോഹിത്യം പെറ്റുകൂട്ടുന്ന അന്ധവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും തിരുശേഷിപ്പുഭക്തിയെയുമെല്ലാം നിശിതമായി വിമര്‍ശിച്ചിരുന്നുവെങ്കിലും, പുലിക്കുന്നേല്‍ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് സര്‍വ്വാധിപത്യപരമായ സഭയുടെ പുരോഹിതഘടനയ്‌ക്കെതിരെ ആയിരുന്നു. യേശു 'വിജാതീയ'മെന്നു വിശേഷിപ്പിക്കുകയും അരുതെന്നു പറഞ്ഞു വിലക്കുകയും ചെയ്ത അതേ റോമന്‍ അധികാരഘടനയെ സഭയിലേക്കു സന്നിവേശിപ്പിച്ച് സഭയെ യേശുവിരുദ്ധമാക്കിയിരിക്കുന്നു എന്നതായിരുന്നു അദ്ദേഹമുയര്‍ത്തിയ സഭാവിമര്‍ശനങ്ങളുടെയും ആണിക്കല്ല്. സഭയിലെ ഈ അടിസ്ഥാനവൈരുദ്ധ്യം ബൈബിള്‍ വാക്യങ്ങള്‍ നിരത്തിയും ലോകചരിത്രം വിശകലനംചെയ്തും അദ്ദേഹം വ്യക്തമാക്കിക്കൊണ്ടേയിരുന്നു. റോമിന്റെ ആധിപത്യം എത്തുന്നതുവരെ, പൗരോഹിത്യമോ ആധിപത്യമോ കൂടാതെ 16 നൂറ്റാണ്ടുകാലം പുലര്‍ന്നിരുന്ന കേരളത്തിലെ ക്രൈസ്തവസഭയ്ക്ക്, ആ പഴയ പാരമ്പര്യത്തിലേക്കു തിരികെപ്പോകാനും സ്വതന്ത്രരാകാനും അവകാശവും കടമയുമുണ്ടെന്ന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളുദ്ധരിച്ച് അദ്ദേഹം വീറോടെ വാദിച്ചു. എന്നാല്‍, റോമന്‍സഭാസംവിധാനം തങ്ങള്‍ക്കു തരുന്ന സാമ്പത്തിക-അധികാരസുഖങ്ങള്‍ വിട്ടുകളയാന്‍ മനസ്സുള്ളവരായിരുന്നില്ല, കേരളത്തിലെ മെത്രാന്മാര്‍. അതുകൊണ്ട്, തങ്ങളുടെ തനതു ഭാരതസഭാപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ്, കേരളസഭയ്ക്ക് കല്‍ദായപൈതൃകമാണുള്ളതെന്നു വാദിക്കുകയും ആ സഭയ്ക്കു ബാധകമായ കാനോന്‍നിയമം കേരളസഭയ്ക്കുകൂടി ബാധകമാക്കുകയുമാണ് അവര്‍ ചെയ്തത്. മെത്രാന്മാര്‍ക്കെതിരെയുള്ള പുലിഗര്‍ജ്ജനം ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിയത് ഈ ഘട്ടത്തിലായിരുന്നു. തുടര്‍ന്നാണ്, ഒരു സിവില്‍നിയമംകൊണ്ടു മാത്രമേ പൗരോഹിത്യത്തെ തളയ്ക്കാനാവൂ എന്നദ്ദേഹം തിരിച്ചറിഞ്ഞതും, 'ചര്‍ച്ച് ആക്ട്' എന്ന ആശയം മുന്നോട്ടുവച്ചതും. 2004 ആഗസ്റ്റ് 21-ന്, കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ അദ്ദേഹംതന്നെ വിളിച്ചുചേര്‍ത്ത പ്രമുഖരായ ക്രൈസ്തവനേതാക്കളുടെ യോഗത്തില്‍, 'ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കാന്‍, രാഷ്ട്രത്തിന്റേതായ ഒരു നിയമം വേണം' എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയിലെ മറ്റെല്ലാ മതസ്ഥരുടെയും പൊതുസ്വത്തുഭരിക്കാന്‍ പ്രത്യേകംപ്രത്യേകം നിയമങ്ങളുണ്ടായിരിക്കേ, ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തു ഭരിക്കാന്‍മാത്രം നിയമനിര്‍മ്മാണം നടത്താത്തത് മതവിവേചനമാണെന്ന വാദവും അദ്ദേഹമുയര്‍ത്തി. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയ്ക്ക് ഈ വിഷയംകൂടി ഉള്‍പ്പെടുത്തുകയുണ്ടായി. ആവശ്യമായ പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കുംശേഷം 2009 ജനു. 26-ന്, ‘The Kerala Christian Church Properties and Institutions Trust Bill 2009 എന്ന കരടുനിയമം നിയമമാക്കാന്‍ ശുപാര്‍ശചെയ്ത് ജസ്റ്റീസ് കൃഷ്ണയ്യര്‍, അന്നത്തെ നിയമമന്ത്രി എം.വിജയകുമാറിന് സമര്‍പ്പിച്ചു. അത് ചര്‍ച്ചചെയ്തു നിയമമാക്കാനുള്ള നടപടികള്‍ വൈകാതെ തുടങ്ങുന്നതാണെന്ന്, മന്ത്രി പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, മെത്രാന്മാര്‍ ഇളകിവശായി. വിമോചനസമരകാലത്ത് അവര്‍, 'പള്ളിവക സ്‌കൂളുകളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചെടുക്കാന്‍ പോകുന്നു' എന്നു പ്രചരിപ്പിച്ച അതേ ശൈലിയില്‍, ഈ നിയമനിര്‍മ്മാണത്തിനെതിരെയും ഇടയലേഖനമിറക്കുകയും, അച്ചന്മാരെക്കൊണ്ടു പ്രസംഗിപ്പിക്കുകയും വിശ്വാസികളെക്കൊണ്ട് സര്‍ക്കാരിന് 'മാസ് പെറ്റീഷ'നുകള്‍ അയപ്പിക്കുകയും ചെയ്തു. അതോടെ, രണ്ടാം വിമോചനസമരം ഭയന്ന്, 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്തു നടപ്പാക്കാനുള്ള ഉദ്യമം ആ സര്‍ക്കാര്‍ മാറ്റിവച്ചു. മെത്രാന്മാരോടുള്ള ഭയപ്പാടുമൂലം തുടര്‍ന്നുവന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഉറക്കം നടിക്കുകയാണുണ്ടായത്. കേരളകത്തോലിക്കാസഭയില്‍ ഇന്നു നടന്നുവരുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും, ലൈംഗികപീഡനങ്ങളുള്‍പ്പെടെയുള്ള എല്ലാ പീഡനങ്ങള്‍ക്കും, അനധികൃതഭൂമി ക്രയവിക്രയങ്ങള്‍ക്കും, കുരിശുനാട്ടിയുള്ള വനം കൈയേറ്റങ്ങള്‍ക്കും, ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞുള്ള വര്‍ഗ്ഗീയരാഷ്ട്രീയനീക്കങ്ങള്‍ക്കുമെല്ലാം അടിസ്ഥാനകാരണം, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഒരു ആധികാരികനിയമം ഇന്ത്യയിലില്ല എന്നതാണ്. ഒരു വിദേശമതനിയമത്തിന്റെ അടിസ്ഥാനത്തിലാണ്, ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയില്‍ ഇവിടുത്തെ ക്രൈസ്തവര്‍ ആര്‍ജിച്ച സ്വത്തു ഭരിക്കപ്പെടുന്നത് എന്നതാണ്. കാനോന്‍ നിയമം ഇന്ത്യക്കാരായ ക്രൈസ്തവരുടെ സഭാസ്വത്തുക്കളുടെമേല്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത് സര്‍വ്വാധികാരമാണ്. ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അധികാരം താന്‍ നിയോഗിക്കുന്ന ഒരു മെത്രാനു നല്‍കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പയ്ക്ക് അവകാശമുണ്ടാകുന്നതെങ്ങനെ എന്ന ഭരണഘടനാപരമായ ചോദ്യംകൂടി ഇവിടെ ഉയരുന്നുണ്ട്. എന്തായാലും, ഈ നിയമത്തിന്റെ തണല്‍പറ്റി ഓരോ രൂപതയിലെയും മെത്രാന്മാര്‍ എത്രയോ നാളുകളായി നിര്‍ബാധം സ്ഥലങ്ങള്‍ വില്‍ക്കുകയും ആ തുകകള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു! സഭയില്‍ തുടരുന്ന ഈ നിയമരാഹിത്യത്തിന്റെ അപകടം മനസ്സിലാക്കി 1980-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റീസ് ടി.സത്യദേവ് ഒരു ഉത്തരവ് പുറപ്പെടുവിച്ച വാര്‍ത്ത 1980 നവംബര്‍ 12-ലെ 'ഹിന്ദു'വില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്, 'സഭാസ്വത്തുഭരണത്തില്‍ ഒരു നിയമം ആവശ്യമായിരിക്കുന്നു' (Law for management of church property needed)എന്നാണ്. എറണാകുളത്തെ ഭൂമികുംഭകോണത്തിനെതിരെ വിശ്വാസികള്‍ കോടതിയില്‍ കേസുകൊടുത്താലും വിധി മേജര്‍ ആര്‍ച്ചുബിഷപ്പിനനുകൂലമാകാനാണു സാധ്യത. കാരണം, കാനോന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ചു ബിഷപ്പിന്റേതാണ് ആ സ്ഥലമൊക്കെയും! അതുകൊണ്ടാണ്, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനും എതിരായിമാത്രം കേസുനല്‍കിയിരിക്കുന്നത്. നഷ്ടക്കച്ചവടമായിപ്പോയതില്‍ രൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്ക് എതിര്‍പ്പുണ്ടായതുകൊണ്ടു മാത്രമാണ് ഈ ഭൂമികുംഭകോണം പുറത്തായതും വിവാദമായതും. അതുകൊണ്ടാണ്, അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല കണ്ടെത്തി പ്രശ്‌നം അപ്പാടെ കുഴിച്ചുമൂടാന്‍ വൈദികസമിതി തലത്തിലും മെത്രാന്‍സമിതി തലത്തിലും നീക്കങ്ങളുണ്ടായിരിക്കുന്നത്. എന്നാല്‍, കുടത്തില്‍നിന്നു പുറത്തുചാടിയ ഈ ഭൂമികുംഭകോണക്കേസ് തിരിച്ചു കുടത്തിനുള്ളിലാക്കി അടയ്ക്കാനാവുമെന്നു തോന്നുന്നില്ല. കോടികളുടെ വിശ്വാസവഞ്ചനയില്‍ ഞെട്ടിയുണര്‍ന്ന വിശ്വാസികള്‍ അതു സമ്മതിക്കുകയില്ലതന്നെ. മറ്റു രൂപതകളിലെ സമാന കുംഭകോണവാര്‍ത്തകള്‍ ഒന്നൊന്നായി പുറത്താക്കുന്ന പരിശ്രമത്തിലുമാണവര്‍. ചുരുക്കത്തില്‍, സഭാധികൃതര്‍ സഭയെ വഞ്ചിച്ചിരിക്കുന്നുവെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നുമുള്ള ചിന്ത സഭാസമൂഹത്തില്‍ വ്യാപകമായിക്കഴിഞ്ഞു. പരേതനായ മേജര്‍ ആര്‍ച്ച്ബിഷപ്പ് വര്‍ക്കി വിതയത്തില്‍, സീറോ-മലബാര്‍ സഭയില്‍ പിശാച് ബാധിച്ചിരിക്കുന്നു എന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ഇന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കയാണ്. പിശാചുബാധ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കാലത്തോളമായി. വിശുദ്ധ ഇടങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരിലും അവരുടെ അനുയായികളായ ഒരു വിഭാഗം വൈദികരിലുമാണ് ഈ ബാധ പ്രവേശിച്ചിട്ടുള്ളത്. അധികാരവും ആധിപത്യവും ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും ആഭിചാരവും അസന്മാര്‍ഗ്ഗികതയും വഞ്ചനയും തട്ടിപ്പും സ്വാര്‍ത്ഥതയും സുഖലോലുപതയും കൈമുതലാക്കി കത്തോലിക്കാ മെത്രാന്മാര്‍ ദൈവനിഷേധപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച് ക്രിസ്തീയ ജീവിത ശൈലി കൈവിട്ടിരിക്കയാണ്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെല്ലാവരും ഒരു സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിത്തീരുകയും ചെയ്യുമ്പോഴാണ് ക്രിസ്തീയ ജീവിതശൈലി ഉടലെടുക്കുന്നത്. എ.ഡി. 52-ല്‍ യേശുവിന്റെ 12 ശിഷ്യരില്‍ ഒരാളായ വി. തോമ്മാശ്ലീഹായാല്‍ ഭാരതത്തില്‍ തുടക്കമിട്ട ക്രൈസ്തവസഭ ക്രിസ്തീയ ജീവിതശൈലിയില്‍ അടിയുറച്ചതാണ്. വിശ്വാസിസമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമായി വ്യാപരിച്ചു. സഭാസ്വത്തുക്കള്‍ ആരും തങ്ങളുടെ സ്വന്തമെന്ന് അവകാശപ്പെട്ടിരുന്നില്ല. എല്ലാം പൊതുവായിരുന്നു. ദേശിയതയില്‍ അടിയുറച്ച് ജനാധിപത്യവ്യവസ്ഥിതിയിലാണ് സഭ പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഇതു തികച്ചും ക്രൈസ്തവമായിരുന്നു. സഭാപ്രവര്‍ത്തനം ആത്മീയ മണ്ഡലമെന്നും ഭൗതികമണ്ഡലമെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരെയും വൈദികരെയും ഭൗതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും യേശു വിലക്കിയിട്ടുള്ളതാണ് (മത്താ. 10:9-10, മര്‍ക്കോ. 6:7-9, ലൂക്കാ 9:3-6). ആത്മീയശുശ്രൂഷയ്ക്കായി സത്യപ്രതിജ്ഞ എടുക്കാത്തവരായ അല്‍മായസമൂഹത്തെ ഭൗതികമണ്ഡലത്തിന്റെ ശുശ്രൂഷയ്ക്കായി യേശു ചുമതലപ്പെടുത്തി (അപ്പ.പ്രവ. 6:2-4, ലൂക്കാ 10:8). സ്വകീയരും ലൗകികരായിരിക്കുന്നവരും ലോകത്തില്‍ ജീവിച്ചുകൊണ്ട് സഭയുടെ ദൗത്യത്തില്‍ പങ്കുചേരുന്നവരും, പട്ടമോ സന്ന്യാസവ്രതമോ സ്വീകരിക്കാത്തവരുമായ ക്രിസ്തീയവിശ്വാസികളെയാണ് അല്‍മായര്‍ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. മാമ്മോദീസവഴി അല്‍മായര്‍ യേശുക്രിസ്തുവിനോടു ചേര്‍ന്ന് ഒരു ശരീരമായിത്തീരുന്നു. അവര്‍ യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിലും രാജത്വത്തിലും സ്വര്‍ഗ്ഗീയമായ രീതിയില്‍ പങ്കുകാരാണ്. ഭൗതികമായ എല്ലാ വ്യവഹാരങ്ങളിലും ജോലികളിലും ഏര്‍പ്പെട്ടുകൊണ്ട് കുടുംബസംബന്ധവും സാമൂഹികവുമായ ജീവിതത്തില്‍ തങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തിലെ സാധാരണ സാഹചര്യത്തിലാണ് അല്‍മായര്‍ ജീവിക്കുന്നത്. സഭയുടെ ഭൗതിക കാര്യങ്ങളെ ദൈവേഷ്ടപ്രകാരം നിയന്ത്രിച്ചും നിര്‍വ്വഹിച്ചും ക്രമീകരിച്ചും സ്വന്തം ദൈവവിളിക്കനുസൃതമായി ദൈവരാജ്യം അന്വേഷിച്ചും ജീവിക്കുക എന്നതാണ് അല്‍മായരുടെ പ്രഥമമായ കടമ. ഇങ്ങനെ അല്‍മായര്‍ ജീവിതമാതൃകയിലും വിശ്വാസം, ശരണം, ഉപവി എന്നീ ദീപ്തിയാലും മറ്റുള്ളവര്‍ക്ക് യേശുവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നു. ഇതനുസരിച്ചാണ് അല്‍മായര്‍ സഭയിലെ ഭൗതികകാര്യങ്ങളുടെ ശുശ്രൂഷാ ചുമതല നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. അതോടൊപ്പം വിശ്വാസം, പ്രത്യാശ, ഉപവി ഇവയില്‍ തിളങ്ങിക്കൊണ്ട് സഭാസമൂഹത്തില്‍ നീതിപൂര്‍വ്വകമായ നിയമനിര്‍മ്മാണം നടത്താനും ലോകവിശുദ്ധീകരണത്തിന്റെ പുളിമാവാകാനും അല്‍മായര്‍ക്കാണ് അവകാശവും കടമയും ദൈവവിളിയുമുള്ളത്. ''ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോട് ഭക്തികാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ച് സേവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല' (ലൂക്കാ 16:13). ആത്മീയ മണ്ഡലത്തില്‍ വ്യാപരിക്കുന്ന മെത്രാന്മാര്‍ക്കും അവരുടെ അനുയായികളായ വൈദികര്‍ക്കും യേശു നല്‍കിയിട്ടുള്ള നിര്‍ദ്ദേശമാണത്. ഈ ക്രിസ്തീയ തത്ത്വങ്ങളെ അവഗണിച്ച് മെത്രാന്മാര്‍ ആത്മീയമണ്ഡലത്തിന്റെയും ഭൗതികമണ്ഡലത്തിന്റെയും കൈകാര്യസ്ഥരായതാണ് ഇന്ന് സഭ നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും അപവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും ദുഷ്‌പ്പേരിനും കാരണമായിട്ടുള്ളത്. ആത്മീയ ശുശ്രൂഷ മറികടന്ന് മെത്രാന്മാര്‍ ഭൗതികശുശ്രൂഷയുടെ കൈകാര്യസ്ഥരായതോടെ അവര്‍ ആഭിചാരകാര്‍മ്മികരായി മാറി. ആഭിചാരം എന്നാല്‍ ഇംഗ്ലീഷില്‍ 'ബ്ലാക്ക് മാജിക്ക്' എന്നാണര്‍ത്ഥം. ക്രിസ്തീയ ആത്മീയത എന്ന വ്യാജേന തങ്ങള്‍ക്ക് വിലക്കപ്പെട്ട ഭൗതികം കൈകാര്യംചെയ്യുമ്പോള്‍ ആഭിചാരം ഉടലെടുക്കുന്നു. ഇത്തരം ആഭിചാരപ്രവൃത്തികളാണ് ഇന്ന് കത്തോലിക്കാസഭയില്‍ നടമാടുന്നത്. യേശുനാഥന്‍ ശിഷ്യരെ അടുത്തുവിളിച്ചു പറഞ്ഞു: ''വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്തം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ? എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രെ (മര്‍ക്കോ. 10: 42-45, മത്താ. 20: 25-28, ലൂക്കാ. 22:24-27). കത്തോലിക്കാമെത്രാന്മാര്‍ ക്രിസ്തീയതയ്‌ക്കെതിരായി അധികാരവും ആധിപത്യവും സ്ഥാപിച്ച് ദൈവജനത്തിനുമേല്‍ യജമാനത്തം പുലര്‍ത്തുന്നതിനുവേണ്ടി വിശ്വാസത്തിന്റെ ഭാഗമെന്ന വ്യാജേന ഏകാധിപത്യ കാനന്‍നിയമങ്ങള്‍ നിര്‍മ്മിച്ചു നടപ്പിലാക്കി ആഭിചാരകര്‍മ്മങ്ങളില്‍ അഭിരമിക്കുകയാണ്. ''ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുവകകളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു'' (കൊളോ. 3:1-4) ആത്മീയശുശ്രൂഷയ്ക്ക് സത്യപ്രതിജ്ഞ എടുത്തിട്ടുള്ള മെത്രാന്മാരും വൈദികരും ജഡികമായി മരിച്ച് ആത്മാവില്‍ പുനര്‍ജന്മം സ്വീകരിച്ചവരാണ്. അവര്‍ സ്വര്‍ഗ്ഗരാജ്യകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരാണ്. ഭൂമിയിലുള്ള ഭൗതികകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരല്ല. എന്നാല്‍, ആത്മീയശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാരും വൈദികരും ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യേണ്ടതിനുപകരം മാമോനില്‍ പരസ്യമായി സ്ഥിതിചെയ്തുകൊണ്ട് ബ്രഹ്മരക്ഷസ്സുകളുടെ അവതാരങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മരക്ഷസ്സ് എന്നാല്‍ ബ്രഹ്മജ്ഞാനം നേടിയശേഷം അതില്‍നിന്നു വ്യതിചലിച്ച് പാപം ചെയ്തുനശിച്ച പരേതാത്മാക്കളാണ്. യേശു ശിഷ്യന്മാരോട് പറഞ്ഞു: സഞ്ചിയോ രണ്ടുടുപ്പോ ചെരിപ്പോ മടിശ്ശീലയോ നിങ്ങള്‍ കൊണ്ടുപോകരുത്. നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും ആ വീടിന് സമാധാനം ആശംസിക്കണം. അവര്‍ നിങ്ങള്‍ക്ക് വിളമ്പുന്നത് ഭക്ഷിക്കുവിന്‍ (ലൂക്കാ 10). എന്നാല്‍ മെത്രാന്മാര്‍ യേശുവിന്റെ ഈ കല്പന ലംഘിച്ച് എളിമയിലും ലാളിത്യത്തിലും പങ്കുകാരാകാതെ ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും കൈമുതലാക്കി, യേശുവിനുപകരം ഇടതുവശത്തെ ക്രൂശിതനായ കവര്‍ച്ചക്കാരന്റെ ജീവിതശൈലി പിന്‍തുടര്‍ന്ന് സഭാസമ്പത്ത് കവര്‍ന്നു ഭക്ഷിച്ചുകൊണ്ടിരിക്കയാണ്. അല്‍മായസമൂഹം വിയര്‍പ്പുചിന്തി കഠിനാദ്ധ്വാനംചെയ്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വരൂപിച്ച സഭാസമ്പത്തുകള്‍ തങ്ങളുടെ ആഡംബരജീവിതത്തിനും ആര്‍ഭാടത്തിനുമായി ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവസഭ രൂപംപ്രാപിച്ചിട്ടുള്ളതുതന്നെ ട്രസ്റ്റ് ആയിട്ടാണ്. ട്രസ്റ്റിന്റേതായ എല്ലാ മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും യാതൊരു ഗുണവും ലഭിക്കാത്തതും വന്‍സാമ്പത്തികനഷ്ടം വരുത്തിക്കൊണ്ട് വിദേശരാഷ്ട്രങ്ങളിലേക്കുള്ള വിമാനയാത്രകളും രാജകീയപര്യടനങ്ങളും കോടികള്‍ മുടക്കിയുള്ള മെത്രാസനമന്ദിരങ്ങളും അതിലെ അത്യാധുനിക സജ്ജീകരണങ്ങളും ജീവിതചര്യകളും ദശലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറുകളും, തിന്നുകുടിച്ച് ഉന്മത്തരാകാന്‍ ആവശ്യമായ വൈനറികളും ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനുള്ള സംവിധാനങ്ങളും രൂപതകള്‍തോറും നടപ്പിലാക്കിക്കൊണ്ട് മെത്രാന്മാര്‍ എപ്പിക്യൂരിയന്‍ ജീവിതക്രമത്തിനുതകുന്നതെല്ലാം സ്വായത്തമാക്കിയിരിക്കയാണ്. എപ്പിക്കൂരിയനിസം - ഇന്ന് തിന്നുകുടിച്ച് ആനന്ദിക്കുക, നാളെ നമ്മുടേതല്ല എന്നതാണ്. പള്ളികള്‍, ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പാര്‍പ്പിടങ്ങള്‍ തുടങ്ങിയ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ നല്‍കിവരുന്ന കോടിക്കണക്കിനു രൂപ യഥാവിധി വിനിയോഗിക്കാതെ വകമാറ്റി ചെലവഴിച്ച് തട്ടിപ്പുനടത്തിയശേഷം ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി സഭാവിശ്വാസികളുടെപേരില്‍ വിദേശത്തു പോയി അവരറിയാതെ പണം സമാഹരിച്ച് മെത്രാന്മാര്‍ തദ്ദേശിയരും വിദേശിയരുമായ അല്‍മായരെ ഇരട്ടത്തട്ടിപ്പിന് വിധേയരാക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയും സംഘവും എറണാകുളം അതിരൂപതയില്‍ നടത്തിയിട്ടുള്ള ഭൂമിവില്പന. ക്രിസ്തീയസഭ ഒരു ട്രസ്റ്റ് ആയതിനാല്‍ സഭയുടെ കണക്കില്‍ പൊരുത്തക്കേടും നീക്കിബാക്കിയില്‍ കുറവും കണ്ടാല്‍ നഷ്ടം വരുത്തിയ വ്യക്തി ആരാണോ, അവരില്‍നിന്ന് ആ നഷ്ടം ഈടാക്കണമെന്നാണ് സഭാനിബന്ധന. സഭാസ്വത്തുക്കളുടെ വില്പന യാതൊരു കാരണവശാലും രഹസ്യമാകാന്‍ പാടില്ല. മുന്‍കൂറുള്ള പരസ്യനോട്ടീസിന്റെ അടിസ്ഥാനത്തില്‍ ലേലമോ വില്പനയോ ആകാം. ഏതാണോ കൂടുതല്‍ അഭികാമ്യമായിട്ടുള്ളത് അതാണ് സ്വീകരിക്കേണ്ടത്. എല്ലാ ഇടപാടുകളും പണം സ്വീകരിച്ചുമാത്രം നടത്തേണ്ടതും പ്രതിഫലത്തുക അതാതു ദിവസത്തെ സഭാ കണക്കില്‍ ഉണ്ടാകേണ്ടതുമാണ്. പൂര്‍ണ്ണമായ പ്രതിഫലം പറ്റാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ കൊടുത്ത വ്യക്തി വസ്തുവിന്റെ യഥാര്‍ത്ഥ വില (Market Value) സഭയില്‍ അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. സഭയുടെ സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉരുപ്പടികളോ വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യേണ്ടത് സഭയുടെ നൈയാമികമായ എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചും നിയമോപദേശങ്ങള്‍ തേടിക്കൊണ്ടുമായിരിക്കണമെന്നാണ് സഭയുടെ ചട്ടം. സഭയുടെ ആരംഭംമുതല്‍ നിലനിന്നുപോരുന്നതാണ് ഈ ആചാരം. ഒരു ആചാരം 30 വര്‍ഷം തുടര്‍ച്ചയായി നിലനിന്നു പോന്നാല്‍ ആ ആചാരത്തിന് നിയമത്തിന്റെ പ്രാബല്യമുണ്ട്. അത് കാനന്‍ നിയമത്തിനെതിരാണെന്നോ കാനന്‍നിയമത്തില്‍ ഇല്ലാത്തതാണെന്നോ ഉള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ മെത്രാന്മാര്‍ക്കോ പോപ്പിനുപോലുമോ അധികാരമില്ല. ഈ വസ്തുത പോപ്പിനും എല്ലാ മെത്രാന്മാര്‍ക്കും അറിവുള്ളതുമാണ്. വസ്തുതകള്‍ ഇതായിരിക്കെ, ഒരു വിഭാഗം മെത്രാന്മാരും വൈദികരും വിവാദമായ ഭൂമി വില്പനയിടപാടിലെ കാനോനിക നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നടപടികള്‍ ആവശ്യപ്പെട്ട് പോപ്പിനെ സമീപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. അല്‍മായ സമൂഹത്തിന്റെ അധികാരാവകാശങ്ങള്‍ക്ക് പുകമറസൃഷ്ടിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. വത്തിക്കാന്‍ രാഷ്ട്രത്തലവനായ പോപ്പിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിയമപരമായ യാതൊരവകാശവും ഇല്ല. പോപ്പിന് ഇക്കാര്യത്തില്‍ തീര്‍പ്പെടുക്കാന്‍ അവകാശം ലഭിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കു വിധേയമായി പോപ്പ് ഇവിടെ വസ്തുവകകള്‍ സമ്പാദിച്ചിരിക്കണം. ഇന്‍ഡ്യന്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പോപ്പില്‍ നിക്ഷിപ്തമാക്കാത്ത സമ്പത്തിന്മേല്‍ പോപ്പിന് യാതൊരുവിധ അവകാശാധികരങ്ങളും ഇല്ല. പോപ്പിന്റെ പ്രതിനിധികളായ ഇന്‍ഡ്യയിലെ മെത്രാന്മാര്‍ക്കും യാതൊരുവിധ അവകാശങ്ങളും ഇല്ല. എറണാകുളം അതിരൂപതയിലെ വസ്തുവില്പന ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്ടിന്റെയും ഭൂനിയമങ്ങളുടെയും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെയും ലംഘനമാണ്. ശതകോടിയില്‍പരം രൂപ മൂല്യമുള്ള ഭൂമി തുച്ഛമായ വിലകാണിച്ച് പ്രമാണങ്ങള്‍ ചമച്ചതും, ക്രൈസ്തവസമൂഹത്തെ വഞ്ചിച്ചതും, സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും പൊതുഖജനാവിലെത്തിച്ചേരേണ്ടതായ ലക്ഷക്കണക്കിന് രൂപ ഖജനാവിലടയ്ക്കാതെ സര്‍ക്കാരിനെ വെട്ടിച്ചതും ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനിലെ പോപ്പല്ല, ഈ വസ്തുവകകള്‍ സമ്പാദിച്ച ഇവിടത്തെ വിശ്വാസിസമൂഹവും ഇവിടെ ഭരണം നടത്തുന്ന സര്‍ക്കാരുമാണ്. അതിനാല്‍ ഭരണം കൈയാളുന്ന സര്‍ക്കാര്‍ ഈ കുറ്റകത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. അതോടൊപ്പംതന്നെ, സഭാസമ്പത്തിന്റെ ഉടമകളായ വിശ്വാസി (അല്‍മായ) സമൂഹവും കുറ്റവാളിക്കെതിരെ ക്രിമിനലായും സിവില്‍ ആയും നിയമനടപികള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരേണ്ടതാണ്. (തുടരും) [സീറോ - മലബാര്‍ സിനഡ് മുമ്പാകെ, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' 2011 മെയ് 23-നു സമര്‍പ്പിച്ച അവകാശപത്രിക. കടപ്പാട്: 'ഓശാന', 2011 ജൂലൈ ലക്കം] കത്തോലിക്കാസഭയിലെ മെത്രാന്‍നിയമനം സുവിശേഷമൂല്യങ്ങള്‍ക്കോ ജനാധിപത്യമര്യാദകള്‍ക്കോ നിരക്കാത്ത രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം. പരിശുദ്ധാരൂപിയുടെ ഇടപെടലോടെയാണെന്നുള്ള അവകാശവാദം നിങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചില മെത്രാന്മാരുടെ സ്‌പോണ്‍സറിങ്‌വഴി അവരുടെ പാര്‍ശ്വവര്‍ത്തികളും പാദസേവകരുമായി അറിയപ്പെടുന്ന പുരോഹിതരെയാണ് മെത്രാന്മാരായി ആയുഷ്‌കാലത്തേക്ക് നിയമിക്കുന്നത്. യൂദാസിന്റെ ആത്മഹത്യക്കുശേഷം ആദിമസഭയില്‍ പകരക്കാരനായി മത്തിയാസിനെ കണ്ടെത്തിയത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയായിരുന്നുവെന്ന് നടപടിപുസ്തകം അദ്ധ്യായം 1, 23 മുതല്‍ 26 വരെ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടില്‍ സഭയെ നയിച്ച ഹിപ്പോളിറ്റസ് മാര്‍പാപ്പയും ഇങ്ങനെ എഴുതുന്നു: ''മേലന്വേഷകനെ (മെത്രാനെ) ജനങ്ങള്‍ തിരഞ്ഞെടുത്തശേഷംവേണം വാഴിക്കാന്‍. എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരാള്‍ നിര്‍ദ്ദേശിക്കപ്പെട്ടശേഷം ജനങ്ങള്‍ ദൈവത്തിന്റെ ദിനത്തില്‍ പ്രബോധകരുടെയും (പുരോഹിതരുടെയും) മേലന്വേഷകരുടെയും (മെത്രാന്മാരുടെയും) സാന്നിദ്ധ്യത്തില്‍ യോഗംചേര്‍ന്ന് അംഗീകരിക്കുകയും അതിനുശേഷംമാത്രം മേലന്വേഷകര്‍ (മെത്രാന്മാര്‍) കൈവെപ്പുശുശ്രൂഷ നടത്തുകയും വേണം'' (The Faith of the Early Fathers, Vol 1, page 166). മേലുദ്ധരിച്ച സുവിശേഷതത്വങ്ങള്‍ക്കും സഭാപാരമ്പര്യത്തിനും കടകവിരുദ്ധമായ രീതിയിലാണ് സീറോ-മലബാര്‍ സഭ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആറു മെത്രാന്മാരെ നിയമിച്ചത്. കല്‍ദായവല്‍ക്കരണമെന്ന വിതണ്ഡവാദമുയര്‍ത്തി സഭയെ പിളര്‍പ്പിന്റെ വക്കോളമെത്തിക്കുകയും അര്‍ദ്ധനഗ്നനായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിനെ കുരിശോടെ പള്ളികളില്‍നിന്ന് എടുത്തുമാറ്റുകയും, പകരം പാഷണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ മാര്‍ത്തോമാകുരിശെന്ന ഓമനപ്പേരിട്ട് പ്രതിഷ്ഠിക്കുകയുംചെയ്ത മാര്‍ പവ്വത്തില്‍ അതിമെത്രാന്‍, തന്റെ ഭരണകാലത്ത് പൗരസ്ത്യതിരുസംഘത്തില്‍ അവിഹിതസ്വാധീനം ചെലുത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ മെത്രാന്മാരും അതിമെത്രാന്മാരുമായി നിയമിച്ചത് കേരളസഭയില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സഹായമെത്രാനായി രണ്ടുവര്‍ഷംപോലും തികയാത്ത മാര്‍ താഴത്ത്‌മെത്രാന്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം മെത്രാന്‍ പദവിയിലിരുന്ന സീനിയര്‍ മെത്രാന്മാരുടെ തലയ്ക്കു മുകളിലൂടെ അവിഹിതമായി ഇരട്ടപ്രൊമോഷന്‍ നേടി തൃശൂര്‍ അതിമെത്രാനായ ചരിത്രവും കേരളകത്തോലിക്കര്‍ മറന്നിട്ടില്ല. സീറോ-മലബാര്‍ സഭയിലെ മെത്രാന്‍തിരഞ്ഞെടുപ്പ് ഇന്നത്തെ മെത്രാന്‍ സ്‌പോണ്‍സറിങ് സമ്പ്രദായത്തിനുപകരം ജനാധിപത്യ-സുവിശേഷാനുസൃതമാക്കാന്‍ ഇനിയെങ്കിലും വേണ്ടപ്പെട്ടവര്‍ തയ്യാറാകണം. ഇതിനായി ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുകയാണ് ആദ്യം വേണ്ടത്. ഈ കമ്മീഷന്‍ സഭയിലൊട്ടാകെയുള്ള പുരോഹിതരില്‍നിന്ന് ഒരു അര്‍ഹതാ മെറിറ്റ്‌ലിസ്റ്റ് തയ്യാറാക്കണം. ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കുകയും അതില്‍ 10 വര്‍ഷമെങ്കിലും ഇടവകവൈദികനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള വൈദികരെമാത്രമേ ഈ അര്‍ഹതാലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ. വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തനപരിചയം, കാര്യപ്രാപ്തി, അത്മായരോടുള്ള മാന്യമായ പെരുമാറ്റം, സര്‍വോപരി അവശരോടും ആലംബഹീനരോടുമുള്ള കാരുണ്യം എന്നിവയായിരിക്കണം അര്‍ഹതാലിസ്റ്റില്‍ പേരുള്‍പ്പെടുത്താനുള്ള മാനദണ്ഡം. ഈ അര്‍ഹതാലിസ്റ്റില്‍നിന്ന് മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അത്മായര്‍ക്കും തുല്യപ്രാതിനിധ്യമുള്ള സിനഡായിരിക്കണം മെത്രാനെ തിരഞ്ഞെടുക്കേണ്ടത്. മെത്രാന്‍ 5 വര്‍ഷത്തില്‍ക്കൂടുതല്‍ ഒരു രൂപതയില്‍ സേവനംചെയ്യാന്‍ പാടില്ല. അതിനുശേഷം മറ്റേതെങ്കിലും രൂപതയിലേക്കു സ്ഥലംമാറിപ്പോകണം. പരമാവധി 15 വര്‍ഷമായിരിക്കണം ഒരു മെത്രാന്റെ സേവനകാലാവധി. വിരമിക്കുന്ന മെത്രാനോ അതിമെത്രാനോ പിന്നീട് എല്ലാ ആദ്ധ്യാത്മികഭൗതികസ്ഥാനങ്ങളില്‍നിന്നും ഒഴിവായി പ്രാര്‍ത്ഥനാരൂപിയിലും ആദ്ധ്യാത്മികശുശ്രൂഷയിലും വിശ്രമജീവിതം നയിക്കേണ്ടതാണ്. മുന്‍കാലങ്ങളിലെ തെറ്റിന്റെ തനിയാവര്‍ത്തനംതന്നെയാണ് ഇപ്പോള്‍ നടക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് തിരഞ്ഞെടുപ്പിലും അരങ്ങേറാന്‍ പോകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി ഒരു പുരോഹിതനെയോ അത്മായനെയോവരെ നിയമപരമായി തെരഞ്ഞെടുക്കാമെന്നിരിക്കെ, തെരഞ്ഞെടുപ്പിനുള്ള ഇലക്‌ടൊറല്‍ കോളജായ സിനഡില്‍ പുരോഹിതര്‍ക്കും അത്മായര്‍ക്കും പ്രാതിനിധ്യം വേണമെന്ന ആവശ്യം തികച്ചും ന്യായവും ജനാധിപത്യപരവുമാണ്. ജനാധിപത്യസംവിധാനത്തിലൂടെ മെത്രാന്‍, അതിമെത്രാന്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് എന്നീ സ്ഥാനികളുടെ തെരഞ്ഞെടുപ്പ് സുവിശേഷവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇന്ന് സഭയില്‍ നിലവിലുള്ള സര്‍വാധിപത്യ സമ്പ്രദായത്തിനു അറുതിവരികയും അവര്‍ക്ക് വിശ്വാസികളോട് ആത്മീയപ്രതിബദ്ധത വളരുകയും സഭ യേശുമാര്‍ഗ്ഗത്തില്‍ പുരോഗമിക്കുകയും ചെയ്യും. ആയതിനാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേതുള്‍പ്പെടെ എല്ലാ മെത്രാന്‍ തെരഞ്ഞെടുപ്പിലും അത്മായപ്രതിനിധികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നു ഞങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു. കേരളക്രൈസ്തവ സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തിരികൊളുത്താനുതകുന്ന 'ചര്‍ച്ച് ആക്ട് ' എന്നു ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഠവല ഗലൃമഹമ ഇവൃശേെശമി ഇവൗൃരവ ജൃീുലൃശേല െ& കിേെശൗേശേീി െഠൃൗേെ ആശഹഹ-2009' നിയമപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രൈസ്തവ സംഘടനകളും അവയുടെ ഏകോപനസമിതിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും ശക്തമായ ബോധവല്‍ക്കരണ, പ്രചാരണ, സമരപരിപാടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിവരുന്നു. പത്മഭൂഷന്‍ എം.വി.പൈലി, പത്മഭൂഷന്‍ ജസ്റ്റീസ് കെ.ടി.തോമസ്, മുന്‍മന്ത്രി പ്രൊഫ. എന്‍.എം.ജോസഫ്, ഓശാന പത്രാധിപരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയ ക്രൈസ്തവസമുദായത്തിലെ ഉന്നതശീര്‍ഷര്‍ ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചും, അതു നടപ്പിലാക്കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ കടമയാണെന്നു പ്രഖ്യാപിച്ചും സമൂഹമദ്ധ്യത്തിലേക്കു ഇറങ്ങിക്കഴിഞ്ഞു. പ്രമുഖരായ ചില വൈദികര്‍പോലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചുതുടങ്ങിയിരിക്കുന്നു. എന്നാല്‍ കേരളത്തിലെ മെത്രാന്മാര്‍മാത്രം ഇതൊന്നും അറിഞ്ഞില്ലെന്നമട്ടില്‍ ഉറക്കംനടിച്ചു കഴിയുന്നു. ഈ രണ്ടു വര്‍ഷക്കാലയളവില്‍ സിനഡുകളായും സംസ്ഥാനതല മെത്രാന്‍ കോണ്‍ഫറന്‍സുകളായും (KCBC) കത്തോലിക്കാ മെത്രാന്മാര്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്‌തെങ്കിലും, സമുദായത്തെ സംബന്ധിച്ച് അതിപ്രധാനമായ ചര്‍ച്ച് ആക്ടിനെപ്പറ്റിമാത്രം യാതൊരു അഭിപ്രായപ്രകടനവും നടത്തിയതായി സമൂഹം അറിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ മറ്റു പല വിഷയങ്ങളെ സംബന്ധിച്ചും ഒട്ടേറെ ഇടയലേഖനങ്ങളും സര്‍ക്കുലറുകളും ഇറക്കിയെങ്കിലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രസ്താവനപോലും നടത്തിയിട്ടില്ല. നിങ്ങള്‍ മെത്രാന്മാരോട് ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ മുഖംമൂടി അഴിച്ചുവച്ച് ഇനിയെങ്കിലും ചര്‍ച്ച് ആക്ടിനെ സംബന്ധിച്ചു പ്രതികരിക്കണമെന്നാണ്. ചര്‍ച്ച് ആക്ടില്‍ ബൈബിളിലെ പഠനങ്ങള്‍ക്കോ, സംപൂജ്യമായ നമ്മുടെ പൂര്‍വപാരമ്പര്യങ്ങള്‍ക്കോ, മാര്‍ത്തോമാമാര്‍ഗത്തില്‍ അധിഷ്ഠിതമായ പള്ളിയോഗസമ്പ്രദായത്തിനോ നിരക്കാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ട്. ഇനി എതിര്‍ക്കപ്പെടേണ്ടതായി യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍പ്പോലും, 'ആദ്ധ്യാത്മികാധികാരം പുരോഹിതര്‍ക്കും ഭൗതികാധികാരം അത്മായര്‍ക്കും' എന്ന അടിസ്ഥാനപ്രമാണത്തിന് വിരുദ്ധമല്ലാത്ത വിധത്തില്‍ ചര്‍ച്ച് ആക്ടിനെ കൂടുതല്‍ ബൈബിളധിഷ്ഠിതവും ഭാരതീയ ക്രൈസ്തവപാരമ്പര്യങ്ങള്‍ക്ക് അനുയോജ്യവുമാക്കി മാറ്റുന്നതിനുള്ള സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും പൊതുസ്വത്തുക്കള്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമപ്രകാരമാണ് ഭരിക്കേണ്ടതെന്ന് ഭരണഘടനയുടെ 26-ാം അനുച്ഛേദം അനുശാസിക്കുന്നു. ഇപ്രകാരം രൂപംകൊടുത്ത നിയമങ്ങള്‍ക്കു വിധേയമായാണ് ക്രൈസ്തവരൊഴികെ മറ്റെല്ലാ മതസ്ഥരുടെയും മതസമ്പത്തും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത്. നിയമത്തിനുമുമ്പില്‍ ക്രൈസ്തവരോടുമാത്രമുള്ള ഈ വിവേചനത്തിനെതിരെയാണ് ക്രൈസ്തവജനത ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ചര്‍ച്ച് ആക്ട് നിയമമാക്കേണ്ടത് ഭാരതത്തിലെ ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച് അടിയന്തിരാവശ്യമാണെന്ന അവബോധം കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു മതസ്ഥരെപ്പോലെ ഇവിടുത്തെ ക്രൈസ്തവര്‍ക്കും തങ്ങളുടെ മതസ്വത്ത് ഭരണഘടനയ്ക്കു വിധേയമായി പൗരാവകാശത്തോടെ ഭരിക്കാന്‍ അവകാശമുണ്ടെന്ന് അവരിന്നു കൂടുതല്‍കൂടുതലായി മനസ്സിലാക്കിവരുന്നു. തീര്‍ച്ചയായും അധികം വൈകാതെ ഇവിടത്തെ ക്രൈസ്തവസമൂഹം നേരിടുന്ന മതവിവേചനം നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. ഇത്തരുണത്തില്‍ തിരസ്‌കൃതരും പരിഹാസ്യരും ആയിത്തീരാതിരിക്കാനെങ്കിലും നിങ്ങള്‍ മൗനം വെടിഞ്ഞേ മതിയാകൂ. ആയതിനു പ്രാരംഭമെന്നനിലയില്‍ 2011 മെയ് 23 മുതല്‍ ചേരുന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡില്‍ത്തന്നെ ചര്‍ച്ച് ആക്ട് ചര്‍ച്ച ചെയ്യണമെന്നും ഇതു സംബന്ധമായ ഔദ്യോഗികതീരുമാനം കൈക്കൊള്ളണമെന്നും 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ആവശ്യപ്പെടുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന വിപ്ലവകാരിയാണ്. കത്തോലിക്കാസഭ മാര്‍ട്ടിന്‍ ലൂഥറിനെ ഔദ്യോഗികമായി പുറത്താക്കി. മുന്‍പതിവനുസരിച്ച് അദ്ദേഹത്തെ ചുട്ടുകൊല്ലാന്‍ സഭാമേധാവിത്വത്തിനു കഴിഞ്ഞില്ല. ലൂഥര്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ സഭാനവീകരണത്തിനു വഴിതെളിച്ചു. എങ്കിലും ഒട്ടേറെ സ്വതന്ത്രസഭകളായി ക്രൈസ്തവസമൂഹം പിളര്‍ന്നു. കേരളസഭയില്‍ നിലനില്‍ക്കുന്ന പൗരോഹിത്യമേധാവിത്വം, സാമ്പത്തികചൂഷണം, അന്ധവിശ്വാസപ്രചരണം ഇവയെല്ലാം ചൂണ്ടിക്കാട്ടി സഭയിലെ വിപ്ലവകാരിയായി അറിയപ്പെട്ട ജോസഫ് പുലിക്കുന്നേല്‍ ഔദ്യോഗികമായി സഭയില്‍നിന്നു വേര്‍പെട്ടില്ല. എന്നാല്‍ സഭയുടെ ചിട്ടവട്ടങ്ങളില്‍നിന്നു ബോധപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു. കുറവിലങ്ങാട്ട് ശ്രീ. വി.കെ. കുര്യനു സംഭവിച്ചതുതന്നെ തനിക്കും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ വളരെ തന്ത്രപൂര്‍വ്വം സഭയുടെ കൂദാശകള്‍ വേണ്ടാ എന്നും മൃതദേഹം ഓശാനമൗണ്ടില്‍ സൗകര്യപ്രദമായ സ്ഥലത്ത് ദഹിപ്പിക്കണമെന്നും വില്‍പത്രത്തില്‍ രേഖപ്പെടുത്തി. സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വലിയ വിവാദമാണ് ഒഴിവായത്. പുലിക്കുന്നേലിന്റെ മൃതദേഹം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച കൂരിയാബിഷപ്പും പാലാരൂപതാ സഹായമെത്രാനും ആദരണീയമായ മാതൃകകാട്ടി. എല്ലാ മലയാളപത്രങ്ങളും ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ മഹത്വം എടുത്തുകാട്ടി ലേഖനങ്ങള്‍ എഴുതി. കത്തോലിക്കാപത്രം എന്നഭിമാനിക്കുന്ന ദീപികയ്ക്കുമാത്രം ഒന്നും പറയാനില്ലായിരുന്നു. ദീപികയ്ക്കു എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമിയിടപാടുകളും വാര്‍ത്തയല്ല. ഈ വിഷയം ചാനലുകളും മറ്റു പത്രങ്ങളും ചര്‍ച്ചയ്ക്കുവിധേയമാക്കിയെങ്കിലും ദീപിക മൗനം പാലിച്ചു. എന്തിന്? പുലിക്കുന്നേല്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമായിരുന്നു. ഓശാനയുടെ ആദ്യലക്കം മുതലാണ് ശ്രീ. പുലിക്കുന്നേലുമായി അടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രോട്ടസ്റ്റന്റ് വീക്ഷണങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചരിത്രപണ്ഡിതനായ അദ്ദേഹത്തിന്റെ ബോധ്യങ്ങളെ ആദരിച്ചിരുന്നു. 'ഇതാ, നിഷ്‌കപടനായ ഒരു ഇസ്രായേല്‍ക്കാരന്‍' എന്ന് നാഥാനിയേലിനെക്കുറിച്ചു കര്‍ത്താവു പറഞ്ഞതുപോലെ, 'തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു യഥാര്‍ത്ഥക്രിസ്ത്യാനി' (കത്തോലിക്കന്‍ അല്ല) എന്ന് ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും പറയാം. എളിയവനായ എന്റെ അഭിപ്രായങ്ങളും ഓശാനയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാസംതോറുമുള്ള പ്രസിദ്ധീകരണം മുടങ്ങിയശേഷവും മൂന്നുമാസം കൂടുമ്പോള്‍ ഓശാന പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴും എന്തെങ്കിലും എഴുതാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പുലിക്കുന്നേലുമായി ചേര്‍ന്ന് സഭയെ നശിപ്പിക്കാനാണ് ഞാന്‍ ഒരുമ്പെടുന്നതെന്നു സ്വന്തം ഇടവകവികാരി എന്നെ കുറ്റപ്പെടുത്തി. എന്നാല്‍ സദുദ്ദേശ്യത്തിന്റെ പേരിലാണ് ഞാന്‍ ചെറുലേഖനങ്ങള്‍ എഴുതിയിരുന്നത്. ഞാന്‍ അയച്ച എല്ലാ ലേഖനങ്ങളും ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി. അല്‍ഫോന്‍സാമ്മയുടെ നാമകരണവേളയില്‍ ചങ്ങനാശ്ശേരിയില്‍നിന്നുള്ള 'സത്യദര്‍ശനമാല' ഒരു വിശേഷാല്‍പതിപ്പ് ഇറക്കി. അതില്‍ വിചിത്രമായ ഒരു ഐക്കണ്‍ കണ്ടു. ചെമപ്പുനിറമുള്ള അകവസ്ത്രവും നീല പുറം വസ്ത്രവും ധരിച്ച് കൈയില്‍ മാര്‍ത്തോമ്മാസ്ലീവായും പിടിച്ചുനില്‍ക്കുന്ന അല്‍ഫോന്‍സാമ്മയുടെ ചിത്രമാണ് സത്യദര്‍ശനമാലയില്‍ കണ്ടത്. അതുകണ്ട ദിവസംതന്നെ ഞാന്‍ ഒരു കുറിപ്പു തയ്യാറാക്കി, 'അല്‍ഫോന്‍സാമ്മ അപമാനിതയാകുന്നു' എന്ന തലക്കെട്ടില്‍ ലഘുലേഖയായി അച്ചടിച്ച് കുറെ സുഹൃത്തുക്കള്‍ക്ക് അയച്ചു. ലഘുലേഖ എവിടെയോ കണ്ട ശ്രീ. പുലിക്കുന്നേല്‍ എന്നെ ഫോണില്‍ വിളിച്ച്, സത്യദര്‍ശനമാലയുടെ കോപ്പിയും എന്റെ ലഘുലേഖയും ഉടന്‍ അയച്ചു കൊടുക്കണം എന്നു നിര്‍ദ്ദേശിച്ചു. ഞാന്‍ തയ്യാറാക്കിയ ലഘുലേഖയുടെ നൂറുക്കണക്കിനു കോപ്പികള്‍ ഓശാന വിതരണം ചെയ്യുകയും മാസികയുടെ സപ്ലിമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്തായാലും അല്‍ഫോന്‍സാമ്മയുടെ ഐക്കണ്‍ പിന്നീട് ഒരിടത്തും കണ്ടില്ല. ശ്രീ. ജോസഫ് പുലിക്കുന്നേല്‍ കേരളസഭയില്‍ സൃഷ്ടിച്ച ചലനങ്ങള്‍ വിശദമായ ഒരു ചര്‍ച്ചയ്ക്കു വിധേയമാകണം. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍! ഈ അടുത്ത കാലത്ത്, മരണാനന്തര ശുശ്രൂഷ സംബന്ധിച്ചുള്ള രണ്ടു സംഭവങ്ങൾ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയുണ്ടായി. ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ദഹിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ച അദ്ദേഹത്തിൻറെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീ സാമുവേൽ കൂടൽ അദ്ദേഹത്തിൻറെ സ്വന്തം ഭവനത്തിൽവെച്ച് മൂത്തമകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യയെയും അവരുടെ വീട്ടുവളപ്പിൽവെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുൻപിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യു ട്യൂബിൽ കാണാനിടയായി, ഈ രണ്ട് ക്രിസ്തീയ മഹൽ വ്യക്തികളും മരണാനന്തരശുശ്രൂഷ എപ്രകാരം ആയിരിക്കണമെന്നുള്ളതിൻറെ വലിയ ഓരു മാതൃക ലോകർക്ക് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. 2007-ൽ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ൻറെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽനിന്നും അദ്ദേഹത്തിൻറെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം വാങ്ങിയെന്നും അദ്ദേഹം മരിച്ചപ്പോൾ ശവദാഹം നടത്തിയെന്നും അന്ന് എവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. കത്തോലിക്കാ സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് നാം എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം? സീറോ-മലബാർ സഭയിലെ എല്ലാകാര്യങ്ങളും അങ്ങനെയൊക്കെതന്നെ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടല്ലേ പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങൾ കഴുകണ്ടെന്ന് സീറോ-മലബാർ സഭാധികാരം തീരുമാനിച്ചത്. പോപ്പിനെ വേദപാഠം പഠിപ്പിക്കുന്ന മെത്രാന്മാർ! വിശ്വാസികളെയും പ്രത്യേകിച്ച് സ്ത്രീകളെയും വെറും അടിമകളായി കാണാനേ, അഹങ്കാരികളായ ഇന്ത്യയിലെ മെത്രാന്മാർക്ക് കഴിയൂ. അവരോട് സഹതാപം തോന്നുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മൃതശരീരത്തെ ചിതയിൽവെച്ചോ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതിയ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു പാരമ്പര്യമാണ്. ഉദാഹരണത്തിന് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിക്കുകാർ, ജൈനമതക്കാർ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളിൽ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീന സംസ്ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വർഷങ്ങൾക്കുമുൻപ് ആസ്ട്രേലിയായിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ, യൂറോപ്യൻ, ഹിന്ദുതട സംസ്കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കൽ ഉണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണിൽ സംസ്ക്കരിക്കുന്നതിലേയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞത് ക്രിസ്ത്യൻ സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാർ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികൾ ശവദാഹം ചെയ്യാൻ പാടില്ലെന്ന് 789-ൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി ചാർലിമെയ്ൻ കല്പന പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവർക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുൻപാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണിൽ സംസ്ക്കരിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിൻറെ പോരായ്മമൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികൾക്കും വിരുദ്ധമായ വൃത്തികെട്ട ഒരു പ്രവർത്തിയായി ശവദാഹത്തെ സഭ കാണാൻ ഇടയായത്. നിത്യരക്ഷയുടെ അതീന്ദ്രിയമായ അഥവ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ് സൃഷ്ടാവിൽ (ബ്രഹ്മനിൽ) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിൻറെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിൻറെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കൽ അനുവദിച്ചത്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ മുടക്കിയിരുന്നെങ്കിലും 1963-ൽ മാർപാപ്പ ആ മുടക്കിനെ നീക്കം ചെയ്തു. 1966-ൽ കത്തോലിക്കാ പുരോഹിതർക്ക് ശവദാഹ ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കാനും മാർപാപ്പ അനുവാദം നൽകി. ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്നിക്കിരയാക്കുന്നതാണ് മണ്ണിൽ സംസ്ക്കരിക്കുന്നതിലും അഭികാമ്യം. മണ്ണിൽ സംസ്ക്കരിച്ചാൽ മൃതശരീരം ജീർണിക്കുമ്പോൾ അതിൽനിന്നും ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തിൽ കലർന്ന് അശുദ്ധമാകാൻ ഇടയുണ്ട്. ശവസംസ്കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാൽ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്കാരത്തിൻറെ ഫലമായി രോഗങ്ങൾ ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം ഒഴിവാക്കാൻ മൃതശരീരം ദഹിപ്പിക്കൽ സഹായകമാണ്. കത്തോലിക്കരുടെ ഇടയിൽപോലും, അമേരിക്കയിൽ ഇന്ന് 35-40% വരെ ശവം ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കൽ അമേരിക്കൻ സംസ്കാരത്തിൽ പെട്ടതല്ലെങ്കിലും അതിൻറെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പിൽ നൂറുവർഷങ്ങൾക്കു മുൻപുമുതൽ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ (crematorium) നിർമിച്ചുതുടങ്ങിയിരുന്നു. ഭാരതസംസ്ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പികുന്നതിന് അനുകൂലനിലപാടാണെന്നിരുന്നിട്ടും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിൽ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ തീർച്ചയായും കാണും. സഭാപൗരർക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവസംസ്ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തീകമായി കുത്തിപ്പിഴിയാനും (കല്ലറവില്പന) അത് ഏറെ പ്രയോജനപ്പെടും. മൃതശരീരം ദഹിപ്പിക്കുന്നതിനും അതല്ലെങ്കിൽ പൊതുശ്മശാനങ്ങളിലോ സ്വന്തം വീട്ടുവളപ്പിലോ സംസ്കരിക്കുന്നതിനും വിശ്വാസികൾ മുൻപോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദഹിപ്പിച്ചാലും സംസ്ക്കരിച്ചാലും മരണാനന്തര കർമ്മങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പള്ളിയിൽ നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്ക്കരിക്കലും ഓരോ വ്യക്തിയുടെയും ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്. സഭാധികാരികൾ വ്യക്തികളുടെ തീരുമാനത്തിൽ കൈകടത്തുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾ ഇനിയും വളരെയധികം വളരാനിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയെയും അന്ധവിശ്വാസത്തെയും മൂഢത്വത്തെയും പുരോഹിതർ ചൂഷണം ചെയ്യുന്നു. അതിന് ഒരു അറുതിവരാൻ വിശ്വാസികളെ നാം ബോധാവൽക്കരിക്കണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദർശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാർത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ) എൻറെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ ഫാമിലി ട്രസ്റ്റിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഞാനിവിടെ പരസ്യപ്പെടുത്തുന്നു. ഈ പരസ്യപ്പെടുത്തൽ വഴി ശവദാഹത്തിനുള്ള ഉത്തേജനം ആർക്കെങ്കിലും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശവദാഹം തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികൾ ശ്രീ സാമുവേൽ കൂടലിനെപ്പോലെ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യൂന്നു. [മുഖ്യമായും, 'കാതലായ വിശ്വാസസത്യ'മായി കത്തോലിക്കാസഭ പഠിപ്പിക്കുന്ന 'ഉത്ഭവപാപ'ത്തെക്കുറിച്ച് വിശദമായ ഒരു വിമര്‍ശനാത്മകപഠനം. സുദീര്‍ഘമായ ഈ പഠനപ്രബന്ധം ആറു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു] ഭഗവത്ഗീതയുമായി തുലനംചെയ്താല്‍, യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ വ്യാഖ്യാനം ആവശ്യമില്ലാത്ത വിധം വ്യക്തവും സരളവുമായിരുന്നു. ഗുരുതരമായ രീതിയില്‍ മാറ്റിമറിക്കാതെയും വളച്ചൊടിക്കാതെയും യേശുവിന്റെ വചനങ്ങള്‍ നാലു സുവിശേഷങ്ങളില്‍ വായിക്കാം. ക്രിസ്തീയസഭകള്‍ അവരുടെ വിശ്വാസസംഹിതകളും ആചാരാനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തുന്നതും ക്രോഡീകരിക്കുന്നതും ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍മാത്രം അധിഷ്ഠിതമായിട്ടായിരിക്കണം. എന്നാല്‍, കത്തോലിക്കാസഭയുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ബൈബിള്‍ വചനങ്ങള്‍ മാത്രമല്ല, പാരമ്പര്യവുംകൂടി ആധാരമാക്കണം എന്ന വാദഗതി അംഗീകരിക്കപ്പെട്ടതോടെ സഭാപിതാക്കന്മാ രെന്നും വേദപാരംഗതന്മാരെന്നും അറിയപ്പെടുന്ന ചിലരുടെ ഭാവനാവിലാസങ്ങള്‍ യേശുവിന്റെ അനുശാസനങ്ങളില്‍ മായംചേര്‍ത്തു. തത്ഫലമായി യേശു പഠിപ്പിച്ച കാര്യങ്ങള്‍ പലതും തമസ്‌കരിച്ചും ചിലത് ദുര്‍വ്യാഖ്യാനിച്ചും മറ്റു ചിലത് വക്രീകരിച്ചും സുബദ്ധങ്ങള്‍ കണ്ടില്ലെന്നു നടിച്ച് അബദ്ധങ്ങള്‍ തിരുകിക്കയറ്റിയും വളരെ വികലമായ രീതിയിലാണ് അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തട്ടിക്കൂട്ടിയിരിക്കുന്നത്! ഷെയ്ക്‌സ്പിയറുടെ നാടകങ്ങള്‍ പഠിച്ചു പരീക്ഷയെഴുതുമ്പോള്‍ നാടകത്തിലുള്ള പ്രസക്തമായ ഭാഗങ്ങള്‍ വേണ്ട വിധം ഉദ്ധരിച്ചും വ്യാഖ്യാനിച്ചും ഉത്തരമെഴുതിയതുകൊണ്ടുമാത്രം ഉയര്‍ന്ന മാര്‍ക്കു കിട്ടുകയില്ല. ഷെയ്ക്‌സ്പിയറുടെ ഓരോ വാക്കിലും വരികളിലും എന്തെല്ലാം സൂചനകളും അര്‍ത്ഥങ്ങളുമാണു വ്യംഗ്യമായിരിക്കുന്നത് എന്നു സമര്‍ത്ഥിക്കാന്‍ എ. സി. ബ്രാഡ്‌ലിയെപ്പോലുള്ള അനേകം ഷെയ്ക്‌സ്പിയര്‍ നിരൂപകന്മാരുടെ അഭിപ്രായങ്ങള്‍ കൂടി ആവശ്യാനുസരണം ഉദ്ധരിച്ചാലേ ഉയര്‍ന്ന മാര്‍ക്കു കിട്ടുകയുള്ളു. അതുകൊണ്ട്, മഹാകവി ഇപ്പോള്‍ തിരിച്ചു വന്ന് അദ്ദേഹത്തിന്റെ നാടകങ്ങളെ അധികരിച്ചുള്ള പരീക്ഷയെഴുതിയാല്‍ തീര്‍ച്ചയായും തോറ്റു പോകുമെന്ന് സരസനായ ഒരു പ്രൊഫസര്‍ പറയുമായിരുന്നു. അതുതന്നെയായിരിക്കും യേശു ക്രിസ്തു ഇപ്പോള്‍ തിരിച്ചു വന്നാലുള്ള സ്ഥിതിയും. വിവിധ ക്രൈസ്തവസഭകള്‍ യേശുവിന്റെപേരില്‍ പഠിപ്പിക്കുന്നതും പ്രസംഗിക്കുന്നതും യേശു കേട്ടാല്‍ അന്തം വിട്ട് ഇതൊന്നും ഞാനൊരിക്കലും പറഞ്ഞിട്ടില്ല എന്നു വിളിച്ചു കൂവിക്കൊണ്ട് തിരിഞ്ഞോടും! ചങ്ങനാശ്ശേശി പ്രാദേശിക സഭയുടെ പള്ളികളിലും അള്‍ത്താരകളിലും പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ത്തോമ്മാ കുരിശു കാണുമ്പോള്‍ യേശു തീര്‍ച്ചയായും ഞെട്ടിപ്പോകും! വിശ്വാസം സംബന്ധിച്ചുള്ള തികച്ചും ലളിതമായ കാര്യങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കി അവതരിപ്പിച്ച് “ഇത് ആര്‍ക്കും മനസ്സിലാക്കാനാവാത്ത പരമരഹസ്യമാണ്” എന്നവകാശപ്പെടുന്ന പ്രവണതയാണ് ആദ്യമൂന്നുനൂറ്റാണ്ടുകള്‍ക്കുശേഷം സഭാചരിത്രത്തില്‍ കാണുന്നത്. Mystify ചെയ്തിട്ട് (നിഗൂഢമാക്കിയിട്ട്) Mystery (അപൂര്‍വ്വ ജ്ഞാനികള്‍ക്കുമാത്രം ഗ്രഹിക്കാനാവുന്ന പരമരഹസ്യം) ആണെന്നു പറഞ്ഞ് വിശ്വാസികളെ സംഭ്രമിപ്പിക്കുക! ഒരുദാഹരണം: യഹൂദരെപ്പോലെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ജിവിച്ചിരുന്ന ക്രിസ്ത്യാനികളും ഏക ദൈവത്തിലാണ് വിശ്വസിച്ചിരുന്നത്. യേശുവും തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവും രണ്ടല്ല, ഒന്നു തന്നെയാണെന്ന് പലവട്ടം യേശു തറപ്പിച്ചു പറഞ്ഞതായി ബൈബിളില്‍ കാണാം. താനല്ലാതെ, തന്നെ മറികടന്ന്, തനിക്കപ്പുറം പിതാവിനെ കാണിച്ചുതരണമെന്നാവശ്യപ്പെടുന്ന ഫിലിപ്പോസിനുള്ള യേശുവിന്റെ മറുപടി ശാസനാരൂപത്തിലാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം 9 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കണം. യേശുവിന്റെ വ്യക്തമായ ഈ വാക്കുകള്‍ തിരസ്‌കരിച്ചിട്ട്, ‘വെളിപാടു' ലഭിച്ച സഭാപിതാക്കന്മാര്‍ A.D. 325-ല്‍ ഇപ്പോള്‍ ടര്‍ക്കിയുടെ ഭാഗമായ നിഖ്യാ( ചകഇഅഋഅ) യില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത സൂനഹദോസില്‍ ഏക ദൈവത്തിനു പകരം പരിശുദ്ധത്രിത്വത്തെ കണ്ടെത്തി! എന്നിട്ടോ, സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന പ്രഗത്ഭനായ സര്‍ജന്റെ കരവിരുതോടെ, അല്ലെങ്കില്‍ മഹാമാന്ത്രികനായ മുതുകാടിന്റെ മാന്ത്രിക വടി ഉപയോഗിച്ച്, ത്രിത്വത്തിലുള്ള മൂന്നാളുകളെ വേര്‍തിരിച്ച് മാലോകരെയെല്ലാം കാണിച്ചു! എന്നിട്ടു പ്രഖ്യാപിച്ചു, വിശുദ്ധ ത്രിത്വത്തിന്റെ ഈ നിഗൂഢരഹസ്യമാണ് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ വിശ്വാസസത്യം എന്ന്! കൃത്യം ഒരു നൂറ്റാണ്ടു കഴിഞ്ഞ് ത്രിത്വത്തിന്റെ രഹസ്യത്തെക്കുറിച്ച് ആലോചിച്ചാലോചിച്ച് കടപ്പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന സെയിന്റ് അഗസ്റ്റിന്റെ തല പുകഞ്ഞുപോയെന്നും, അവസാനം കക്കകൊണ്ട് കടലിലെ വെള്ളം മുഴുവന്‍ കോരിവറ്റിക്കാന്‍ ശ്രമിച്ച മാലാഖ പറഞ്ഞിട്ടാണ് ആലോചന നിറുത്തിയതെന്നും കഥയുണ്ടാക്കി പ്രചരിപ്പിച്ചു! ദൈവം ഏക ശക്തിയാണെന്നും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയെന്നും പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്ന അരൂപിയും ( spirit) സര്‍വ്വശക്തനുമായ ദൈവത്തിന്റെ കൃപയും ശക്തിയും വിവിധ രൂപത്തിലും ഭാവത്തിലും അനുഭവപ്പെടുന്നതാണ് പരിശുദ്ധാത്മാവും പുത്രനുമെന്നും മനസ്സിലാക്കാനും അതു വിശ്വസിക്കാനും സാധാരണ ജനങ്ങള്‍ക്ക് എളുപ്പമായിരുന്നു. അതിനു പകരം, അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരസദസ്സിലെന്നപോലെ പുത്രനെയും പരിശുദ്ധാത്മാവിനെയും ഇരുവശത്തുമിരുത്തി നടുക്ക് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന പിതാവായ ദൈവത്തെ ചിത്രീകരിക്കാനാണ് സഭയുടെ ശ്രമം. സദസ്സു നിറയെ സദാസമയവും “സ്‌തോത്രം” എന്ന് ആലപിക്കാന്‍ മാലാഖാമാരും, തപ്പും തകിലും കൊട്ടാന്‍ പുണ്യവാന്മാരും ഉണ്ടല്ലോ! ത്രിത്വത്തിന്റെ രഹസ്യം വെളിപാടുവഴി മനസ്സിലാക്കിയവര്‍ ‘യഹോവയായ ദൈവമേ’, അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ’ എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നത് എത്ര വലിയ വിവരക്കേടാണ്! എബ്രഹാമും പിന്‍തലമുറകളും വിശ്വസിച്ചതു ത്രിത്വത്തിലല്ല; യഹോവ ത്രിത്വമല്ല.; യഹൂദന്മാര്‍ക്ക് ത്രിത്വമെന്നു പറയുന്നത് പൊറുക്കാനാവാത്ത ദൈവദൂഷണമാണ്. ‘ത്രിത്വം’ എന്ന വാക്ക് യേശു ഒരിക്കല്‍പോലും ഉച്ചരിച്ചിട്ടില്ല എന്ന സത്യം അവഗണിച്ചത് എന്തുകൊണ്ടാണ്? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനും കരിസ്മാറ്റിക് പ്രസ്ഥാനക്കാരുടെ ആഗമനത്തിനുംശേഷം ഇപ്പോള്‍ സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതു പരിശുദ്ധാത്മാവാണ്! അടുത്ത കാലത്ത് ചങ്ങനാശ്ശേരി പ്രാദേശികസഭയില്‍ പരിശുദ്ധാത്മാവ് കൂടുതല്‍ അധികാരം പിടിച്ചെടുത്തു! പരിശുദ്ധ ത്രിത്വം എന്നു കേള്‍ക്കുമ്പോഴെല്ലാം മൂവരും ചേര്‍ന്നുള്ള ഒരു സമഭുജ ത്രികോണമാവും ( Equilateral Triangle) നമ്മുടെ മനസ്സില്‍ വരുന്നത്. എട്ടാം നൂറ്റാണ്ടില്‍ സഭ തയ്യാറാക്കിയ വിശ്വാസപ്രമാണത്തില്‍ (Apostles’ Creed) പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നാണുള്ളത്. എന്നാല്‍ ചങ്ങനാശ്ശേരിയിലെ രണ്ടു മെത്രാപ്പോലീത്താമാര്‍ക്ക് പുതിയതായി ലഭിച്ച വെളിപാട് (= സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്ന e-mail) അനുസരിച്ച് അവരുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരിയിലെ ദൈവശാസ്ത്രജ്ഞന്മാരെല്ലാം ഒത്തു ചേര്‍ന്ന് പരിശുദ്ധത്രിത്വമാകുന്ന ത്രികോണം അടിച്ചുപരത്തി പരിശുദ്ധാത്മാവിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. അടുത്ത കാലംവരെ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെട്ടിരുന്ന പരിശുദ്ധാത്മാവ്, പുത്രനെ തള്ളി മാറ്റിയിട്ട് പിതാവില്‍നിന്നു നേരിട്ടാണ് ഇപ്പോള്‍ പുറപ്പെടുന്നത്! യോഹന്നാന്റെ സുവിശേഷം 15-ാം അദ്ധ്യായം 26-ാം വാക്യം കണ്ടില്ലെന്നു നടിക്കുന്നില്ല. “പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് ”എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, “ഞാന്‍ (പുത്രന്‍) പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍” എന്ന ആദ്യഭാഗം ശ്രദ്ധിക്കാതിരിക്കരുത്. ദൈവശാസ്ത്രപണ്ഡിതനല്ലാത്തതുകൊണ്ട് ത്രിത്വത്തെക്കുറിച്ചുള്ള പരാമര്‍ശം ഇവിടെ നിറുത്തുന്നു. ഒരിക്കലും വിശ്വസിക്കാന്‍ തോന്നിയിട്ടില്ലാത്തതും അതിവിചിത്രവുമായ മറ്റൊരു വിശ്വാസസത്യം അവതരിപ്പിക്കുന്നതിനുള്ള ആമുഖമായി ത്രിത്വത്തിന്റെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളൂ. കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള പ്രായമായപ്പോള്‍മുതല്‍ ഉത്ഭവപാപത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അബദ്ധജഡിലമെന്നും അപഹാസ്യമെന്നും കരുതുന്ന ഈ വിശ്വാസരഹസ്യത്തിന് സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഉല്പത്തിപ്പുസ്തകത്തിലുള്ള സൃഷ്ടിയുടെ വിവരണം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് ആറു ദശവത്സരങ്ങള്‍ക്കുമുമ്പ് പണ്ഡിതനായ ഒരു ജസ്വീറ്റ് വൈദികന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍മുതല്‍, സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അബദ്ധവിശ്വാസം അധികം താമസിയാതെ തിരുത്തും എന്നു പ്രതീക്ഷിച്ചിരുന്നു. അനേകലക്ഷം വര്‍ഷങ്ങള്‍ നീണ്ടുപോയ പരിണാമപ്രക്രിയവഴിയല്ലേ മനുഷ്യന്‍ ഇന്നത്തെ രൂപത്തിലെത്തിയത് എന്ന ചോദ്യത്തിന് ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞന്മാര്‍ അക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു 12-ാം പിയൂസ് മാര്‍പാപ്പായുടെ മറുപടി. പരിണാമത്തിലൂടെയാണ് എന്നു തെളിഞ്ഞാല്‍ ആ പ്രക്രിയയുടെ പിന്നിലുള്ള പ്രേരകശക്തി ദൈവമാണെന്നു വിശ്വസിച്ചാല്‍മതി എന്നാണ് പരിണതപ്രജ്ഞനായ മാര്‍പാപ്പാ പറഞ്ഞത്. രണ്ടാം വത്തിക്കാന്‍ സുനഹദോസു നടക്കുന്ന കാലത്ത് കത്തോലിക്കാ മതവിശ്വാസിയും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന ജോണ്‍ ഹ്യൂര്‍സെലര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് റോമിലേക്ക് ഒരു ചോദ്യം അയച്ചുകൊടുത്തു. നരവംശത്തിന്റെ ഉത്ഭവം പണ്ടു വിശ്വസിച്ചിരുന്നതുപോലെ ഒരു ജോഡി മാതാപിതാക്കളില്‍ നിന്നല്ല , ഒട്ടനവധി മാതാപിതാക്കളില്‍ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെപ്പറ്റി സഭയുടെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. കാര്‍ഡിനല്‍ ടിസ്സറാങിന്റെ മറുപടി, ശാസ്ത്രജ്ഞന്മാര്‍ സ്വതന്ത്രമായി ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു. ഉത്ഭവപാപത്തെപ്പറ്റി 1966 ജൂലെ 11-ാം തീയതി നടന്ന സിമ്പോസിയത്തില്‍ പങ്കെടുത്ത ദൈവശാസ്ത്രജ്ഞന്മാരോട്, വത്തിക്കാന്‍ കൗണ്‍സില്‍ തുടര്‍ന്നു നടത്താനുള്ള കൃത്യമായ ദിശാബോധം നല്കിയ പണ്ഡിതപ്രവരനായ പോള്‍ ആറാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടതു്, ഉത്ഭവപാപത്തിന് ആധുനികകാലത്തെ മനുഷ്യര്‍ക്കു ബോദ്ധ്യമാവുന്ന രീതിയില്‍ പ്രസക്തമായ ഒരു വിശദീകരണം നല്കാനായിരുന്നു എന്ന് റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമൂറിയുടെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ, ഉത്ഭവപാപത്തിന്റെ വിഴുപ്പുഭാണ്ഡം താഴെയിറക്കാനുള്ള സാദ്ധ്യത തെളിയുന്നു എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, പൂര്‍വ്വാധികം ഭീകരതയോടെ ഈ പാപത്തെ അരക്കിട്ടുറപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഇരുട്ടുള്ള മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ പൊട്ടക്കണ്ണന്‍ തപ്പിപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ, ലോകാരംഭത്തില്‍ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കുന്ന ആദവും ഹവ്വയും ചെയ്‌തെന്നു പറയുന്ന ഏതോ തെറ്റില്‍ നിന്നുണ്ടായ ഉത്ഭവപാപത്തെ 'കാതലായ ഒരു വിശ്വാസസത്യ'മായി പുനഃപ്രതിഷ്ഠിച്ച് ഈ തീരാക്കളങ്കം അംഗീകരിച്ചില്ലെങ്കില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസംതന്നെ അപകടത്തിലാകുമെന്നുള്ള ഭീഷണി വായിച്ചതിന്റെ പ്രതികരണമാണ് ഈ ദീര്‍ഘലേഖനം. കത്തോലിക്കാ വിശ്വാസസംഹിതകളെല്ലാം ക്രോഡീകരിച്ച് ‘Catechism of the Catholic Church’ എന്ന പേരില്‍ ഒരു ഔദ്യോഗിക ഗ്രന്ഥം അടുത്ത കാലത്ത് റോമില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലാണ് ഈ ഭീഷണി അടിച്ചുറപ്പിച്ചിരിക്കുന്നത്. (തുടരും) ഏകദേശം രണ്ടുകൊല്ലംമുമ്പ് ഫ്ലോറിഡായിൽ ഒരു സീറോ മലബാർ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കഥ ചില ഓൺലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ മലയാളികൾക്ക് അപമാനകരമായ ഒരു വാർത്ത സമ്മാനിച്ചിട്ടാണ്, പ്രതിയായ ഫാദർ സക്കറിയാസ് തോട്ടുവേലിൽ രാജ്യം വിട്ടിരിക്കുന്നത്. കേസിൽ നിന്നും രക്ഷപെടാനും പ്രതി രാജ്യം വിടാനും ഷിക്കാഗോയിലെ സീറോമലബാർ രൂപത വേണ്ട സഹായസഹകരണങ്ങൾ നൽകിയെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത കാലത്ത് പുരോഹിതരുടെ ലൈംഗികപരമ്പരകൾ വർത്തമാന പത്രങ്ങളിൽ നിത്യ സംഭവങ്ങളായിരുന്നു. ഭൂമി മാഫിയാകളുടെയും ഷോപ്പിംഗ് കോമ്പ്ലെക്സുകളുടെയും വ്യവസായ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സീറോ മലബാർ നേതൃത്വം പുരോഹിതരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഒരു പുരോഹിതൻ പുറം രാജ്യത്താണെങ്കിൽ സാമ്പത്തിക നേട്ടത്തിന്റെ വീതം വിദേശത്തു പറഞ്ഞുവിടുന്ന മെത്രാനും ലഭിക്കും. അതുകൊണ്ടു പുരോഹിതരുടെ ലൈംഗിക വീഴ്ചകളിൽ സാധാരണ രീതിയിൽ രൂപതാ മെത്രാന്മാർ അറിഞ്ഞില്ലെന്ന് ഭാവിക്കുകയേയുള്ളൂ. പുരോഹിതൻ പീഡകനാണെങ്കിലും കുറ്റങ്ങൾ അതിന് ഇരയാകുന്നവരുടെ ചുമലിൽ കെട്ടിവെക്കും. അത് പൗരാഹിത്യ ലോകത്തിന്റെ മറ്റൊരു അടവാണ്. കേസുകൾ ഉണ്ടാവുകയാണെങ്കിൽ, കൊലക്കേസ്സാണെങ്കിൽ തന്നെയും ഇന്ത്യയിലാണെങ്കിൽ പണത്തിന്റെ സ്വാധീനത്തിലോ രാഷ്ട്രീയ പിടിപാടിലോ ഒതുക്കി തീർക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരു പുരോഹിതനെതിരെ ലൈംഗികാപവാദ കേസുണ്ടായാൽ സാധാരണരീതിയിൽ അതിനുത്തരവാദിയായ പുരോഹിതനെ മറ്റു പള്ളികളിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തോടെ സഭയുടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ആണ് പതിവ്. അമേരിക്കയിലെ കർശനമായ നിയമ വ്യവസ്ഥിതിയിൽ ഒരുവൻ കേസിലകപ്പെട്ടു പോയാൽ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. ഇവിടെ രാഷ്ട്രീയ സ്വാധീനമോ സഭയുടെ സാമ്പത്തിക കരുത്തോ വിലപ്പോവുകയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള സ്ത്രീ പീഡനവും ബാലപീഡനവും സംബന്ധിച്ചുള്ള കേസുകൾമൂലം അമേരിക്കൻ പള്ളികൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്. ലോകമാകമാനം പരന്നിരിക്കുന്ന പുരോഹിതരുടെ ലൈംഗിക വീഴ്ചകൾ ഷിക്കാഗോ സീറോ മലബാർ രൂപതയിലെ വൈദികരുടെയിടയിലും തുടക്കം മുതലുണ്ടായിരുന്നു. ശരിയായ ഔഷധം കൊടുത്ത് ഇത്തരക്കാരായ പുരോഹിതരെ ഷിക്കാഗോയിലെ വലിയ ഇടയൻ നേരായ രീതിയിൽ നയിച്ചില്ലെങ്കിൽ രൂപത അധികം താമസിയാതെ പാപ്പരാകേണ്ടി വരും. കേസുകൾ പലതും ഉണ്ടായെങ്കിലും വിശ്വാസ സമൂഹം സഭയുടെ മാനം രക്ഷിക്കാൻ പലപ്പോഴും അത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ഫ്ലോറിഡയിലെ നിയമം അനുസരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിക്കാതെ വരുകയോ പ്രതി രാജ്യം വിടുകയോ ചെയ്‌താൽ സാധാരണ കേസ് തള്ളി കളയുകയാണ് പതിവ്. പ്രതിയുടെ അഭാവത്തിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ഷിക്കാഗോ രൂപതയ്ക്കെതിരെ മൂന്നര മില്യൺ ഡോളർ നഷ്ടപരിഹാരമായി കേസ് കൊടുത്തിരിക്കുകയാണ്. പ്രതിയ്ക്ക് രക്ഷപെടാൻ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഷിക്കാഗോ രൂപതയെന്നാണ് വാദി ഭാഗം പരാതി. ഗുരുതരമായ ഈ ലൈംഗിക കേസിൽ നിന്നും ഷിക്കാഗോ രൂപതയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാൻ സാധിക്കില്ലെന്നുള്ളതാണ് വിലയിരുത്തൽ. വിദേശപ്പണം കൊയ്യാമെന്നുള്ള മോഹത്തിലാണ് അടുത്തകാലത്ത് ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം സീറോ മലബാർ സഭയുടെ രൂപതകളും കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിടപാടുകൾ കൊണ്ട് വലിയ പ്രശ്നത്തിലായിരിക്കുന്ന കാക്കനാട്ടുളള സീറോ മലബാർ പാസ്റ്ററൽ നേതൃത്വത്തിന് ഫ്ലോറിഡയിൽ നിന്നുമുള്ള പുരോഹിതനെതിരായ ഈ കേസ് കാര്യമായ പ്രശ്‍നങ്ങളുണ്ടാക്കില്ലായിരിക്കാം. കാരണം വിദേശത്തുള്ള സീറോ മലബാർ രൂപതകൾ കാക്കനാടുളള കർദ്ദിനാളിന്റെ കീഴിലായിരിക്കില്ല. 9-12-2017 ലാണ് ഫ്ലോറിഡായിൽനിന്നും ഒരു കുടുംബം ഷിക്കാഗോ രൂപതയ്ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫാദർ സക്കറിയാസ്' തോട്ടുവേലിൽ വികാരിയായിരുന്ന ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ ചർച്ച് ഓഫ് ഫ്ലോറിഡാ പള്ളിയും (Our Lady of Health Syro Malabar Church of Florida) ഷിക്കാഗോ രൂപതയ്‌ക്കൊപ്പം ഈ കേസിൽ പ്രതിയാണ്. . പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ബലമായി ലൈംഗിക പീഡനം നടത്തിയ പുരോഹിതന്റെ കുറ്റപത്രത്തിൽ പറയുന്നു; 'ആദ്യകാലങ്ങളിൽ ആദ്ധ്യാത്മികതയുടെ ഭാഗമായി ഫാദർ സക്കറിയാസ് തോട്ടുവേലിൽ എന്ന ഈ പുരോഹിതൻ പെൺകുട്ടിയുടെ തലയിൽ കൈ വെക്കുമായിരുന്നു. അന്നൊന്നും ഇയാളുടെ മനസ്സിൽ ആളിക്കത്തുന്ന ലൈംഗിക വികാരങ്ങളെപ്പറ്റി പെൺകുട്ടിയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കുമ്പസാരക്കൂട്ടിൽ കുട്ടിയുടെ കൈകൾ പുരോഹിതന്റെ തുടയിന്മേൽ സ്പർശിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടാനും തുടങ്ങി. 2011 സെപ്റ്റംബർ മുതൽ പെൺകുട്ടിയുടെ പ്രായം പതിനേഴിനും പതിനെട്ടിനുമിടയിലായിരുന്ന സമയങ്ങളിൽ പുരോഹിതൻ കുമ്പസാര വേളയിൽ കുട്ടിക്ക് പതിനെട്ടു വയസായോയെന്നു അന്വേഷിക്കുവാനും ആരംഭിച്ചു. പതിനെട്ടു വയസ്സായാൽ അമേരിക്കയിൽ പ്രായപൂർത്തിയായെന്നു നിയമം അനുശാസിക്കുന്നു. ഒരു ദിവസം ഫാദർ സക്കറിയാസ് തോട്ടുവേലിൽ കുർബാനയ്ക്ക് പോകുംമുമ്പ് പെൺകുട്ടിയെ ബലമായി ആലിംഗനം ചെയ്യുകയും മുഖത്ത് ശക്തിയായി ഉമ്മ വെച്ച് പാട് വരുത്തുകയും ഒപ്പം മാറിടത്തു പിടിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ കുർബാനയ്ക്ക് പോകും മുമ്പ് തോട്ടുവേലി ആ കുട്ടിയുടെ ബ്ലൗസിന് മുകളിൽകൂടി കൈ ഇടുകയും മാറിടത്തിൽ ബലമായി പിടിക്കുകയും ചെയ്തു. മറ്റൊരു ദിവസം പള്ളിയിൽ സുരക്ഷിതമായി ഒന്നിൽകൂടുതൽ ഡ്രസ്സുകൾ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും തൊട്ടുവേലി പുറകിൽ നിന്ന് കൈകോർക്കുക്കയും മുലഞെട്ടുകൾ ഞെരിക്കുകയും ചെയ്തു. ബലമായി മറ്റു ലൈംഗിക ചേഷ്ടകൾക്കും ശ്രമിച്ചു. അയാൾ ചുണ്ടുകൊണ്ടു വന്നു ഉമ്മവെക്കാൻ ശ്രമിച്ചപ്പോൾ കുതറി മാറുകയും ചെയ്തു. അതിനു മുമ്പ് ഉമ്മ കഴുത്തിൽ കൊടുക്കുകയും ചെയ്തു. അരയ്ക്കു താഴെ സ്വകാര്യ ഭാഗത്തേക്ക് കൈകളിടാൻ ശ്രമിച്ചെങ്കിലും അയാൾക്ക് സാധിച്ചില്ല.' പുരോഹിതനിൽനിന്നുമേറ്റ ലൈംഗിക പീഡനശേഷം പെൺകുട്ടിയ്ക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നില്ലെന്നും മാനസികമായി തകർന്നുവെന്നും അതിനുള്ള നഷ്ടപരിഹാരവും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ കൗൺസിലിംഗ് വിഷയങ്ങളിൽ സഹായിക്കുന്ന ജോലികളായിരുന്നു ഫാദർ തോട്ടുവേലിൽ നിർവഹിച്ചിരുന്നത്. കൗൺസിലിംഗ് നടത്തിയിരുന്നത് അദ്ദേഹത്തിൻറെ ഓഫീസിലെ മുറിയിലായിരുന്നു. പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയെന്നത് ഈ പുരോഹിതന്റെ സ്ഥിരം വിനോദമായിരുന്നു. വൈദികൻ ഒളിവിൽ പോവാൻ എല്ലാ വിധ സഹായങ്ങളും ഷിക്കാഗോ രൂപത നല്കിയെന്നാരോപിച്ചാണ് കേസ്. ഒളിവിൽ പോയ പുരോഹിതനെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ രൂപതയ്ക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. ഭീമമായ ഒരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ ആഗോള തലത്തിൽ സീറോ മലബാർ സഭയ്ക്ക് വലിയ പ്രത്യേഘാതങ്ങൾ നേരിടേണ്ടി വരും. വിശ്വാസികളുടെ സുരക്ഷിതത്വം പുരോഹിതരിൽ നിന്നും കാത്തു സൂക്ഷിക്കേണ്ട കടമ ഒരു ബിഷപ്പിന്റെ കീഴിലുള്ള രൂപതയ്ക്കുണ്ട്. ഇതിനുമുമ്പും പുരോഹിതർക്കെതിരെ പരാതികളുണ്ടായ സന്ദർഭങ്ങളിലെല്ലാം ഷിക്കാഗോ രൂപത ഗൗനിക്കാതിരിക്കുകയായിരുന്നു. കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞതുകൊണ്ട് പുരോഹിതനെ കേസ് വിസ്താരത്തിനായി നാട്ടിൽനിന്നും മടക്കി കൊണ്ടുവരേണ്ട ജോലിയും രൂപതയ്ക്ക് വന്നുകൂടിയിരിക്കുകയാണ്. നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പുരോഹിതർക്ക് ഈ കേസ് ഒരു മുന്നറിയിപ്പുകൂടിയുമായിരിക്കും. അമേരിക്കയിലും ബ്രിട്ടനിലും, കാനഡയിലുമുള്ള മലയാളി സ്ത്രീകൾ നാട്ടിൽനിന്നും വരുന്ന ചെറുപ്പക്കാരായ പുരോഹിതരെ തീറ്റാനുള്ള മത്സരത്തിലാണ്. വിവാഹം കഴിക്കാത്ത ഈ പുരോഹിതർ അവരുടെ നേരമ്പോക്കായി സ്ത്രീ ജനങ്ങളുമായുള്ള സൗഹാർദ്ദം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാരായ അമ്മമാരുടെ കൈകളിൽ നിന്നും കൊച്ചിനെ മേടിക്കുക, അടുക്കളയിൽ ചെന്ന് സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഉപ്പുണ്ടോയെന്ന് സഹായിക്കുക മുതലായ ടെക്ക്നിക്കുകളും പുരോഹിതരുടെ അടവുകളിലുണ്ട്. മിക്ക ദിവസവും സദ്യയുണ്ണാൻ വരുന്ന പുരോഹിതരെ സൽക്കരിക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ ഭർത്താക്കന്മാരായ നല്ല കുഞ്ഞാടുകൾക്ക് മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. നാടും വീടും വിട്ടു വരുന്ന പുരോഹിതരോട് ഇവർക്ക് വലിയ സഹതാപവുമാണ്. പല സ്ത്രീകളും പുരോഹിതരുടെ ഫ്രിഡ്ജ്, കോഴിയിറച്ചിയും കാളയിറച്ചിയും പച്ചക്കറികളുമായി നിറക്കാനുള്ള മത്സര ഓട്ടത്തിലുമാണ് ബില്യൺ കണക്കിന് ഡോളാറാണ് അമേരിക്കൻ രൂപതകൾ ഇപ്പോൾ ലൈംഗിക പീഡനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ സഭകൾക്ക് അതിനുള്ള സാമ്പത്തിക ശക്തിയുമുണ്ട്. എന്നാൽ തികച്ചും അമേരിക്കയിലെ പുതിയ പ്രസ്ഥാനമായ സീറോ മലബാർ രൂപതയ്ക്ക് ഗുരുതരമായ തെളിവുകളോടെയുള്ള ഒരു കേസിനെ താങ്ങാനുള്ള കഴിവുണ്ടായിരിക്കില്ല. ഇത്തരം കേസുകളിലെ ഭവിഷ്യത്തുകളെപ്പറ്റി സീറോ മലബാർ രൂപതയിൽ വന്നെത്തുന്ന പുതിയ പുരോഹിതർക്ക് അറിവുമുണ്ടായിരിക്കില്ല. അവർക്ക് ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങളെ സംബന്ധിച്ചുള്ള വേണ്ടത്ര പ്രായോഗിക പരിജ്ഞാനം നൽകാറുമില്ല. അതുകൊണ്ട് പുരോഹിതർ അബദ്ധങ്ങളിലും ചാടാറുണ്ട്. അറിവില്ലായ്മ മൂലം ചിലപ്പോൾ പുരോഹിതർ തെറ്റുകളിൽ അകപ്പെടാറുണ്ട്. 2015 ഫെബ്രുവരിയിൽ ഫ്ലോറിഡയിൽ, പാം ബീച്ചിലെ ഒരു പള്ളിയിലുണ്ടായിരുന്ന ഫ്രാൻസിസ്‌ക്കൻ പുരോഹിതനായ ഫാദർ ജോസ് പള്ളിമറ്റം ഒരു കേസിൽ കുടുങ്ങി ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അദേഹത്തിന് ആരോ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കൊടുത്തു. അത് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിഞ്ഞുകൂടായിരുന്നു. പള്ളിയിൽ വരുന്ന ഒരു പതിനാലുകാരന്റ്‌ സഹായം അഭ്യർത്ഥിക്കുകയും അവൻ നോക്കിയപ്പോൾ അതിൽ നിറയെ ലൈംഗിക പടങ്ങൾ നിറച്ചിരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഈ വൈദികനുനേരെ കേസ് കൊടുക്കുകയും അറിയാത്ത ഒരു കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നു. കൂടെയുള്ള വെള്ളക്കാരൻ ഒരു പുരോഹിതൻ അദ്ദേഹത്തെ ഒറ്റുകൊടുത്തുകൊണ്ടു കളിച്ച കളിയാണെന്നും റിപ്പോർട്ടുകളുണ്ട്. അയാളായിരുന്നു ഫാദർ പള്ളിമറ്റത്തിനെതിരെയുള്ള പ്രധാന സാക്ഷി. ഒരു കുടുംബമായി ചങ്ങാത്തം കൂടിയാൽ ആ കുടുംബം തകർത്തിട്ടേ സാധാരണ പുരോഹിതർ മടങ്ങി പോവൂ. എത്രയെത്ര സംഭവങ്ങളുണ്ടായാലും കുഞ്ഞാടുകൾ പഠിക്കില്ല. അവർക്കെന്നും പുരോഹിതൻ കാണപ്പെട്ട ദൈവം തന്നെ. കുട്ടികളെ വേദപാഠത്തിനു വിടുമ്പോൾ, പള്ളിയിൽ വിടുമ്പോൾ മാതാപിതാക്കൾ ഒരു പുരോഹിതനുമായുള്ള അടുപ്പം സാധാരണ ശ്രദ്ധിക്കാറില്ല. കുട്ടികൾ സന്മാർഗ നിരതരാകുമെന്ന പ്രതീക്ഷയിൽ വീട്ടമ്മമാർക്ക് പുരോഹിതരെ അത്രമാത്രം വിശ്വാസമാണ്. കുട്ടികളുടെ വേഷം, തലമുടി ചീകൽ, ചൂരിദാറിന്റെ ഇറക്കം കുറയൽ മുതലായവകൾ ചില പുരോഹിതരുടെ വിമർശന വിഷയങ്ങളായിരിക്കും. ഉടുപ്പിന്റെ ഇറക്കം കുറഞ്ഞാൽ പുരോഹിതർക്ക് കുർബാന കൊടുക്കാൻ പോലും തോന്നില്ലെന്നുള്ള ധ്യാന ഗുരുക്കന്മാരുടെ പ്രസംഗങ്ങളും സാധാരണമാണ്. ലൈംഗിക മോഹങ്ങളിൽനിന്നും പ്രകടമാകുന്ന പുരോഹിതരുടെ പാകതയില്ലാത്ത ഇത്തരം പ്രസംഗങ്ങൾ അവരുടെ അവിവാഹിത ജീവിതത്തിൽ കഴിയുന്നതുകൊണ്ടുള്ള പ്രതിഫലനങ്ങളാണ്. അത്തരം പുരോഹിതർക്ക് മാനസിക കേന്ദ്രങ്ങളിൽ ചീകത്സയും ആവശ്യമാണ്. KCRM-ന്റെ ആശയഗുരുവും സത്യജ്വാലയുടെ തലതൊട്ടപ്പനുമായ പുലിക്കുന്നേല്‍സാറിന്റെ ഭൗതികശരീരം പഞ്ചഭൂതങ്ങളായി അമ്മയായ ഭൂമിയില്‍ ലയിച്ചുകഴിഞ്ഞിരിക്കുന്നു....... എന്നാല്‍, സഭയില്‍നിന്ന് യേശുവിനെ പുകച്ചുപുറത്താക്കി കോണ്‍സ്റ്റന്റൈന്‍ സിംഹാസനാരൂഢനായതിന്റെയും, പൗരോഹിത്യമില്ലാത്ത യേശുവിന്റെ സഭയില്‍ യഹൂദ-റോമന്‍പൗരോഹിത്യങ്ങളിണചേര്‍ന്നുണ്ടായ രാജകീയപൗരോഹിത്യം നുഴഞ്ഞുകയറി അധികാരമരുതാത്ത സഭയെ ശ്രേണീബദ്ധ അധികാരഘടനയാക്കിയതിന്റെയും, പാരസ്പര്യ, സ്‌നേഹ, സേവനകൂട്ടായ്മാജീവിതമെന്ന ജീവിതാനുഷ്ഠാനത്തെ കേവലം അനുഷ്ഠാനജീവിതമാക്കിയതിന്റെയും, കേരളസഭയുടെ തനിമയാര്‍ന്ന അപ്പോസ്തലിക പൈതൃക-പാരമ്പര്യങ്ങളെ കൊന്നുകുഴിച്ചുമൂടി ഇവിടെയും റോമന്‍ മതസാമ്രാജ്യപുരോഹിതക്കോട്ടകള്‍ തീര്‍ത്തതിന്റെയും, യേശുവിന്റെ സ്‌നേഹനിയമത്തെ തള്ളിമാറ്റി യേശുവിരുദ്ധമായ കാനോന്‍നിയമം അടിച്ചേല്‍പ്പിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ മതസ്വത്തുക്കള്‍ പിടിച്ചെടുത്തുകൊണ്ട് നഷ്ടപ്പെട്ട പാപ്പാസാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള വത്തിക്കാന്‍ മതരാഷ്ട്രത്തിന്റെ നിതാന്തപരിശ്രമങ്ങളുടെയും, യേശുവിന്റെ കാലത്തെ സാന്‍ഹെദ്രീന്‍ പുരോഹിതസംഘത്തെ അനുകരിച്ച്, പാദ്രുവാദോ, പ്രൊപ്പഗാന്താ ഫീദേ, പൗരസ്ത്യതിരുസംഘം മുതലായ പുരോഹിതസംഘങ്ങളെ വത്തിക്കാന്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ച് കേരളസഭയ്ക്കുമേല്‍ വ്യവസ്ഥാപിച്ചതിന്റെയും....ഇതിന്റെയെല്ലാം പിന്നിലുള്ള പുരോഹിതരാഷ്ട്രീയത്തിന്റെയും ചരിത്രവഴി ഓതിത്തന്ന ആ മൗലികപ്രതിഭ മണ്ണിലലിയാതെ ഒരു പ്രകാശധോരണിയായി ഞങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നു... ആ വെളിച്ചം ഞങ്ങളിതാ ഏറ്റുവാങ്ങുന്നു. മഹാധിഷണയുടെ ആസ്ഥാനമായിരുന്ന ആ മസ്തിഷ്‌കം ചാമ്പലായിക്കഴിഞ്ഞിരിക്കുന്നു....... എന്നാല്‍, കേരളസഭയുടെ തനിമ വീണ്ടെടുക്കുന്നതിനുവേണ്ടി ആ മസ്തിഷ്‌ക്കമൊഴുക്കിയ വിയര്‍പ്പിനേക്കുറിച്ചോര്‍ക്കുമ്പോള്‍, പ്രശ്‌നത്തിരമാലകളിലും ഉലയാതെനിന്ന് ബുദ്ധികൂര്‍മ്മതയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി പ്രശ്‌നപരിഹാരങ്ങളുടെ നവംനവങ്ങളായ ആശയമുത്തുകള്‍ പൊക്കിയെടുത്തതിനേക്കുറിച്ചോര്‍ക്കുമ്പോള്‍, രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ നൂറുകണക്കായ ഡിക്രികളില്‍നിന്ന് കേരളനസ്രാണിസഭയുടെ തനിമ വീണ്ടെടുക്കാനാവശ്യമായ ഡിക്രികള്‍ കണ്ടെത്തി പ്രബോധിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാനും, ഭാരതസഭയ്ക്കു ബാധകമല്ലാത്ത പൗരസ്ത്യകാനോന്‍നിയമം അടിച്ചേല്‍പ്പിക്കാനുംവേണ്ടി, സ്വപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ് കല്‍ദായപൈതൃകവാദവുമായെത്തിയ അധികാരക്കൊതിയന്മാരായ മെത്രാന്മാര്‍ക്കെതിരെ മുഴക്കിയ ഗര്‍ജ്ജനപരമ്പരകളേക്കുറിച്ചോര്‍ക്കുമ്പോള്‍, എല്ലാ അന്യപൈതൃകവാദങ്ങളെയും കാനോന്‍നിയമവകുപ്പുകളെയും അസ്തമിപ്പിക്കാന്‍പോരുന്ന 'ചര്‍ച്ച് ആക്ട്' എന്ന ആശയം കണ്ടെത്തി അവതരിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍....അപ്പോഴൊക്കെയും, ആ മസ്തിഷ്‌കത്തിലുയര്‍ന്ന കമ്പനങ്ങളുടെ അതേ താളത്തില്‍ ഞങ്ങളുടെ ആയിരക്കണക്കിനു മസ്തിഷ്‌കങ്ങളും പ്രകമ്പിതമാകുന്നു.... ആ കമ്പനങ്ങളെ ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളായി ഞങ്ങളിതാ ഏറ്റുവാങ്ങുന്നു... അത്മായരിലാരെയെങ്കിലും നിയമക്കുരുക്കുകളില്‍പ്പെടുത്തിയൊതുക്കാന്‍, കൂദാശാവിലക്കികളും കല്യാണം മുടക്കികളും മരിച്ചടക്കുവിലപേശികളുമായ ദുഷ്ടപൗരോഹിത്യം തുനിയുന്നു എന്നറിയുന്ന നിമിഷത്തില്‍, എല്ലാം മറന്ന് ഒരു കൊടുങ്കാറ്റായെത്തി ഏതു സഭാകാര്യവും ഒറ്റയ്ക്ക് നിയമാനുസൃതം നടത്തിക്കൊടുത്ത ആ മഹാചങ്കൂറ്റത്തിന്റെ ശക്തിയും, വിതണ്ഡവാദങ്ങളുയര്‍ത്തുന്ന പുരോഹിതരെയും പുരോഹിതഭക്തരെയും അവരുടെ നിലവാരമനുസ്സരിച്ച്, ചിരിച്ചുതള്ളിയും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെയ്തും ദാര്‍ശനികമായും ദൈവശാസ്ത്രപരമായും അങ്കംവെട്ടിയും നിലംപരിശാക്കുന്ന ആ പേനായുടെ മൂര്‍ച്ചയും ഞങ്ങളെ വിട്ടുപോകാതെ തൊട്ടുനില്‍ക്കുന്നു. ആ ശക്തിയും മൂര്‍ച്ചയും ഞങ്ങളിതാ ഞങ്ങളിലേക്ക് ആവാഹിക്കുന്നു.... ദൈവത്തിന്റെ വന്‍സൈന്യനിരയെന്ന ഭാവത്തില്‍ വ്യാജദൈവികതയുടെ മാര്‍ച്ചട്ടയണിഞ്ഞണിനിരന്ന് വാള്‍ചുഴറ്റി അട്ടഹസിച്ചു നില്‍ക്കുന്ന പുരോഹിതഗോലിയാത്തുകളുടെ പടമുഖത്തേക്ക്, സത്യത്തിലൂന്നിയ ചങ്കൂറ്റത്തിന്റെ മാര്‍ച്ചട്ട ധരിച്ച് യേശുവചസ്സുകളെന്ന കവണയുമായി ഒറ്റയ്ക്കു കയറിച്ചെന്നു ഗര്‍ജ്ജിച്ച ആ 'കേരളക്രൈസ്തവകേസരി'യുടെ ഗര്‍ജ്ജനാരവങ്ങള്‍ അത്മായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധകാഹളമായി ഈ ആശയശിഷ്യരില്‍ അലയടിക്കുന്നു, അത് കേരളമാകെ വ്യാപിക്കുന്നു... പുലിക്കുന്നേല്‍ സാര്‍ ഈ ആശയശിഷ്യരില്‍ ഉയിര്‍ത്തെണീറ്റിരിക്കുന്നു! ചര്‍ച്ച് ആക്ടിന്റെ ദീപശിഖാപ്രയാണം പുതുശക്തിയോടെ, ഇതാ ഞങ്ങള്‍ പുനരാരംഭിക്കുന്നു. ഡൽഹിയിൽ സീറോ-മലബാർ രൂപത ഫരിദാബാദ്‌ ആസ്ഥാനമാക്കി മാർച്ച് 06, 2012-ൽ സ്ഥാപിതമായി. അതിനുശേഷം 2014-ൽ ഡൽഹി രൂപതാധ്യക്ഷനും ഫരിദാബാദ്‌ രൂപതാധ്യക്ഷനും ചേർന്ന് ജോയിൻറ് പാസ്റ്ററൽ കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ രേഖയിൽ ഡൽഹിയിലെ ലത്തീൻ പള്ളികളിൽ തലമുറകളായി അംഗത്വമെടുത്ത് വേണ്ട അജപാലനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സീറോ-മലബാർ കുടുംബ പശ്ചാത്തലമുള്ള എല്ലാ അല്മായരും ഓട്ടോമാറ്റിക്കായി ഫരിദാബാദ്‌ സീറോ-മലബാർ രൂപതയിലെ ഇടവകകളിലെ അംഗങ്ങളാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹി ലത്തീൻ രൂപതയിലെ സേവനത്തിൽ തൃപ്തരും സീറോ-മലബാർ റീത്തുമായി പ്രായോഗികമായി യാതൊരു ബന്ധവും ഇല്ലാത്ത അനവധി കുടുംബങ്ങൾ മെത്രാന്മാരുടെ ഏകപക്ഷീയമായ ആ തീരുമാനത്തെയും അവർ പുറപ്പെടുവിച്ച സംയുക്ത രേഖയെയും നഖശിഖാന്തം ഏതുർക്കുകയുണ്ടായി. 'ലെയ്റ്റി4യൂണിറ്റി' എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ച് ആ സംഘടനയുടേതായി മാർപാപ്പയ്ക്ക് ഒരു നിവേദനം 2014 മെയ് മാസത്തിൽ നല്‌കുകയുണ്ടായി. ലത്തീൻ ഇടവകകളിൽ തുടരാൻ അനുവദിക്കണമെന്നും മാമോദീസ, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകൾ രണ്ട് റീത്തുകളും സഹകരിച്ച് വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ നിർവ്വഹിച്ചുതരണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ആ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ 2016 ജനുവരി 28-ന് പൗരസ്ത്യ തിരുസംഘത്തലവൻ കർദിനാൾ സാൻഡ്രി ഒരു "പ്രബോധനം" രണ്ടു മെത്രാന്മാർക്കും നൽകുകയുണ്ടായി. ആ മറുപടിയും അത് എപ്രകാരമാണ് മനസ്സിലാക്കി പ്രാബല്യത്തിൽ വരുത്തേണ്ടത് എന്നതു സംബന്ധിച്ച രണ്ട് രേഖകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആ "പ്രബോധനം" ഡൽഹിയ്ക്കു മാത്രമല്ല സാർവത്രിക സഭയ്ക്കും ബാധകമാണെന്ന് എല്ലാ സീറോ-മലബാറുകാരും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഡൽഹി അതിരൂപതാതിർത്തിയിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികളിൽ ചിലർ ലത്തീൻ പള്ളികളിൽ കൂദാശകൾ സ്വീകരിക്കുന്നതിനു അനുവാദം ചോദിച്ചുകൊണ്ട് പൗരസ്ത്യ തിരുസംഘത്തിന് നൽകിയ അപേക്ഷക്കുള്ള മറുപടിയിലെ നിബന്ധനകൾ ഡൽഹി അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികൾക്ക് അതിരൂപത കുറെ കൊല്ലങ്ങളായിട്ട് അജപാലന ശുശ്രൂഷകൾ ഉദാരമായി നൽകിയിരുന്നു. എന്നാൽ സീറോ-മലബാർ വിശ്വാസികൾക്കായി ഫരിദാബാദ് രൂപതാസ്ഥാപനത്തോടെ, ലത്തീൻ സഭാന്തരീക്ഷത്തിൽ ഏറെക്കാലം ജീവിച്ച കുറെ പൗരസ്ത്യസഭാ വിശ്വാസികൾക്ക് വിദ്വേഷം അനുഭവപ്പെട്ടതിൽ അതിശയപ്പെടാനില്ല. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട എല്ലാവരും പരസ്പര ധാരണയോടും ബഹുമാന പൂർവ്വവും പെരുമാറിയാൽ, ഇന്നത്തെ നിയമത്തിൻറെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ, ഈ സാഹചര്യത്തെ സന്തോഷത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കും. ആദ്യമേതന്നെ ചില നിയമ വാദമുഖങ്ങൾ റഫറൻസ് പോയൻറുകളായി ഓർമ്മിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഒരു വ്യക്തിയുടെ റീത്ത് സ്വയം തീരുമാനിക്കാനുള്ള പൊതു അവകാശം നിലനിൽക്കുന്നില്ല; മറിച്ച്, അയാളുടെ സ്വന്തം റീത്തിനെ സാധിക്കുന്ന വിധത്തിൽ അനുധാവനം ചെയ്യാനുള്ള കടമയുമുണ്ട് (cfr. CCEO can. 40 ∮3 and can. 35). എന്നിരുന്നാലും, മറ്റൊരു സ്വയംഭരണാധികാര സഭയിലേയ്ക്ക് മാറാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ആ സാഹചര്യത്തിൽ ബന്ധപ്പെട്ട മെത്രാന്മാർ, മാറ്റം ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ, അത് സുഗമമാക്കാൻ തയ്യാറാണ്. അപ്പോസ്തലിക സിംഹാസനത്തിൻറെ സമ്മതം ഒരുപക്ഷെ കരുതാം (cfr CCEO can. 32 ∮2). CCEO can. 37 - അത്തരത്തിലുള്ള മാറ്റങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മുകളിൽ പരാമർശിച്ചത് ഓർമിക്കുമ്പോൾ അതിൻറെ വെളിച്ചത്തിൽ ചില സീറോ-മലബാർ വിശ്വാസികൾക്ക് അവരുടെതന്നെ സ്വയംഭരണാധികാര സഭയിൽ പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ലത്തീൻ സഭയെ ഉപേക്ഷിക്കാൻ ആഗ്രഹമില്ലെങ്കിൽ, അവർക്ക് സ്വയംഭരണാധികാരമുള്ള ഏതു സഭയിലെയും ആരാധനക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ട് (cfr. CCEO can. 403 ∮1, CIC can. 923). ഒരു സ്വയംഭരണാധികാരമുള്ള സഭയിൽനിന്നും കൂദാശകൾ സ്വീകരിക്കുന്ന പതിവുകൊണ്ട് ആ സഭയിലെ അംഗമാകുമെന്ന് സൂചിപ്പിക്കുന്നില്ലായെന്ന് ലത്തീൻ സഭയുടെ കാനോൻ നിയമത്തിൽ ഊന്നിപ്പറയുന്നുണ്ട് (CIC can. 112 ∮2). തത്ഫലമായി, ഒരു സീറോ-മലബാർ വിശ്വാസി നിയമത്തിൻറെ ബലത്താൽത്തന്നെ അയാളുടെ വീട് സ്ഥിതിചെയ്യുന്ന സീറോ-മലബാർ ഇടവകയിലെ അംഗമായിരുന്നാലും (CCEO can. 112 ∮2), ലത്തീൻ ഇടവകയിലെ ജീവിതത്തിലും പ്രവർത്തനങ്ങളിലും പൂർണ്ണമായി ഉൾപ്പെടാം. അത്തരത്തിലുള്ള വിശ്വാസികളെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട അവസ്ഥ മനസ്സിലാക്കി ഇടവക വികാരിമാർ ആ വിശ്വാസികളുടെ വിശ്വാസ ജീവിതത്തെ ശാന്തവും സുന്ദരവുമാക്കാനുള്ള പ്രവർത്തനം സുഗമമാക്കേണ്ടാതാണ്. പ്രായോഗികമായി, ഒരു വിശ്വാസിയുടെ നിയമപ്രകാരമുള്ള വൈദികന് പകരക്കാരനായി ലത്തീൻ വൈദികൻ, നിലവിലുള്ള നിയമമനുസരിച്ച്, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിവാഹം എന്നീ കൂദാശകൾ നിർവഹിച്ചുകൊടുക്കേണ്ടതാണ്. ജ്ഞാനസ്നാനത്തിന് ലത്തീൻ വൈദികൻ പൗരസ്ത്യ സഭയിലെ വൈദികനോട് (cfr. CCEO can. 677 ∮1, 678 and 683) അഭ്യർത്ഥിക്കേണ്ടതാണ്. ലത്തീൻ ഇടവകയിലെ ജ്ഞാനസ്നാനത്തിൻറെ രജിസ്റ്ററിൽ, സീറോ-മലബാർ സഭയിലെ അംഗമാണെന്ന് വ്യക്തമാക്കി ചേർക്കേണ്ടതാണ്. കൂടാതെ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് അറിയിപ്പിനായി മാമ്മോദീസാസർട്ടിഫിക്കറ്റ് അയയ്ക്കണം. സ്ഥൈര്യലേപനത്തിൻറെ കാര്യത്തിലും അതേ പ്രക്രിയ ആയിരിക്കണം. വിവാഹ കാര്യത്തിലാണെങ്കിൽ, പാർട്ടിയിലെ ഒരു കക്ഷി ലത്തീൻ സഭാംഗമാണെങ്കിൽ ലത്തീൻ വികാരിയായിരിക്കും അർഹതപ്പെട്ടയാൾ. പകരം, വിവാഹം രണ്ട് പൗരസ്ത്യ സഭാംഗങ്ങൾ തമ്മിലാണെങ്കിൽ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിയോട് അനുമതിപത്രം ആവശ്യപ്പെടണം. ഒരു പാർട്ടി അകത്തോലിക്കാ ക്രിസ്തീയ വിഭാഗത്തിൽ പെട്ടതോ അഥവാ അന്യമതത്തിൽ പെട്ടതോ ആയിരുന്നാൽ പൗരസ്ത്യ സഭയിലെ ഹയരാർക്കിക്കാണ് അർഹതയുള്ളത്. ഈ സാഹചര്യങ്ങളിലെല്ലാം, ലത്തീൻ സഭയിലെ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതാണ്. ഇത്തരത്തിലുള്ള സഭയുടെ അകത്തുള്ള സഹകരണം, വിശ്വാസികളുടെ ആധ്യാത്മിക നന്മ അന്തിമ ലക്ഷ്യമായി കണ്ട്, ബഹുമാനത്തോടും, പ്രായോഗികതയോടും, കൃത്യതയോടെയും സംഭവിക്കണം. ഡൽഹിയിലെ ഒരു ലത്തീൻ ഇടവകയിലെ സീറോ-മലബാർ വിശ്വാസി മേല്പറഞ്ഞ കൂദാശകൾ കേരളത്തിൽ നടത്താൻ ആവശ്യപ്പെടുമ്പോൾ വൈദികർ സഹകരണ മനോഭാവത്തോടെ ചെയ്തുകൊടുക്കണമെന്ന് സീറോ-മലബാർ സഭയിലെ മെത്രാൻ സിനഡിലെ അംഗങ്ങൾ അവരുടെ വൈദികരോട് ആവശ്യപ്പെടണം. രജിസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ആധാരരേഖ (ഉദാ: ഫ്രീ സ്റ്റേറ്റ് സർട്ടിഫിക്കറ്റ്), മാമ്മോദീസ സ്വീകരിച്ച സ്ഥലത്തെ സീറോ-മലബാർ വികാരിയുടെയോ ലത്തീൻ വികാരിയുടെയോ, സ്വീകാര്യമായിരിക്കും. മറ്റേതെങ്കിലും സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമെങ്കിൽ (ഉദാ: ഒരാൾ നിലവിൽ സഭാജീവിതം നയിക്കുന്നുണ്ടോ) അത്, വ്യക്തി സാധാരണ പോകുന്ന ലത്തീൻ ഇടവകയിലെ വികാരി നല്കേണ്ടതാണ്. ചുരുക്കത്തിൽ, സീറോ-മലബാർ സംജ്ഞയുള്ള വിശ്വാസികൾ ഫരീദാബാദ് രൂപതാതിർത്തിക്കുള്ളിൽ വസിക്കുമ്പോൾ, ലത്തീൻ ഇടവകയിൽ ഇടയ്ക്കിടെ പോയാലും, രൂപതാമെത്രാൻറെ അധീനതയിലായിരിക്കും. എന്നിരുന്നാലും, അവരുടെ സാഹചര്യം മനസ്സിലാക്കാവുന്നതാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ പ്രചോദനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. ലത്തീൻ ഇടവകയിലെ പൂർണ്ണ ഇടപെടലുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരായിട്ടോ സീറോ-മലബാർ ഇടവകയിൽ താഴ്ത്തപ്പെട്ടവരായിട്ടോ ഇപ്പറഞ്ഞ അംഗങ്ങൾക്ക് തൊന്നാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ വിശ്വാസികളുടെ പക്ഷത്തുനിന്നും സന്തോഷപൂർവ്വം സ്വീകരിക്കാനും കൂടാതെ സഭാ ശുശ്രൂഷകർ സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ വിവിധ സഭകളിലെ വിശ്വാസികളുടെ ഉചിതമായ സഹപ്രവർത്തനത്തെ വളർത്തുവാനും അഭ്യർത്ഥിക്കുന്നു. വിശ്വാസികളുടെ ആവശ്യങ്ങളെ മനസ്സിലാക്കികൊണ്ടും നിലവിലുള്ള കാനോനിക മാനദണ്ഡങ്ങളെ പാലിച്ചുകൊണ്ടും ലത്തീൻ സഭയിലെയും സീറോ-മലബാർ സഭയിലെയും വികാരിമാരുടെ വൈദിക തീക്ഷ്ണതയിലുള്ള ആത്മവിശ്വാസത്തിലും ഈ തിരുസംഘം പൊതു സ്വഭാവമുള്ള ഒരു പ്രത്യേക 'ഇൻഡൽട്ട്' (indult) നൽകാനുള്ള ആവശ്യമോ അവസരമോ ആയി ഈ സാഹചര്യത്തെ പരിഗണിക്കുന്നില്ല. മെയ് 24, 2014-ൽ പരിശുദ്ധ പിതാവിന് "ക്രിസ്തു വിഭജിക്കപ്പെട്ടതോ" എന്ന ശീർഷകത്തിൽ നമ്മൾ സമർപ്പിച്ച പരാതിയ്ക്ക് വ്യക്തവും, നിശ്ചിതവും, സമഗ്രവുമായ ഒരു മറുപടി റോമിൽനിന്നുണ്ടായി എന്നുള്ള വിവരം ഇപ്പോൾ ആഗോളവ്യാപകമായി അറിയപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ തിരുസംഘത്തലവൻ ലിയനാർഡോ കർദിനാൾ സാൻഡ്രി ജനുവരി 28, 2016-ൽ ഒപ്പിട്ട ആ മറുപടി, ഔപചാരിക രൂപത്തിലുള്ള "പ്രബോധനം" വ്യാപകമായി പ്രചരി പ്പിക്കപ്പെട്ടിട്ടുണ്ട്. അത് 1993-ൽ കല്ല്യാൺ (ബോംബെ) രൂപതയ്ക്ക് നൽകിയ "ഇൻഡൾറ്റ് (Indult) അഥവാ സഭാനിയമങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ അല്ല എന്നുള്ളകാര്യം ശ്രദ്ധിക്കേണ്ടതാണ്, പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള സഭാനിയമ പരിധിയിൽ പെടുന്നതാണെന്ന് ആ "പ്രബോധനം" വ്യക്തമായി പ്രസ്താവിക്കുന്നു. ആ വ്യക്തമായ പ്രസ്താവനയും - കൂടാതെ ഹർജി നൽകാനിടയായ സാഹചര്യവും - സാർവ്വലൗകികമായി ഉപയോഗമുള്ളതുമാണ്. വ്യക്തത, ശക്തി, "പ്രബോധന" ത്തിൻറെ ദൃഢമായ സ്വഭാവമെല്ലാം വെച്ചുനോക്കുമ്പോൾ അതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്ന തത്ത്വം സാർവത്രികമാണെന്ന് വ്യക്തമാണ്. അങ്ങനെ ഇവിടെയും (ഡൽഹിയിലും) സാർവ്വത്രികസഭയിലും, ഡൽഹിയിൽ സംഭവിച്ചതുപോലുള്ള സാഹചര്യങ്ങളിൽ, റീത്തിനെ തെരഞ്ഞെടുക്കുന്ന പ്രശ്നത്തിന് എന്നന്നേയ്ക്കുമായി തീർപ്പുണ്ടായി. സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ള വിശ്വാസികളെ എപ്രകാരം ബഹുമാനിക്കണമെന്നും സഹായിക്കണമെന്നും നിർബന്ധങ്ങളൊന്നുമില്ലാതെ എല്ലാ കൂദാശകളും ലത്തീൻ സഭയിൽനിന്നോ സീറോ-മലബാർ സഭയിൽനിന്നോ ലഭിക്കുമെന്നും ആ "പ്രബോധനം" വ്യക്തമാക്കിയിട്ടുണ്ട്. അതിൻറെ പശ്ചാത്തലത്തിൽ, ലത്തീൻ/സീറോ-മലബാർ അജപാലകർ "സന്തോഷകരമായ സഹകരണത്തിലൂടെ" അത് സംഭവിക്കുന്നത് ഉറപ്പാക്കണമെന്നും ആ രേഖ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്. ആ "പ്രബോധനം" ഇന്ത്യയിൽ കിട്ടി മൂന്നുമാസം കഴിഞ്ഞപ്പോൾ നമ്മുടെ ഒരു പ്രതിനിധി കർദിനാൾ സാൻഡ്രിയെ ഔപചാരികമായി കാണുകയുണ്ടായി. തിരുസംഘത്തലവൻ രണ്ടു കാര്യങ്ങൾ വ്യക്തമാക്കി: 1) "സാധ്യമാകുന്നിടത്തോളം" ("പ്രബോധന" ത്തിൽ കാണുന്ന പദപ്രയോഗവും അദ്ദേഹം ആവർത്തിച്ചതുമായ) സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ളവർ കഴിവതും സീറോ-മലബാർ സഭയെ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണം. 2) സഭ എന്നും വൈവിധ്യത്തെ സ്‌നേഹിക്കുന്നു; എങ്കിലും ആ വൈവിധ്യം സഭയിൽ വിഭജന കാരണമാകാൻ ഉദ്ദേശിച്ചിട്ടില്ല. 2016-റിലെ പന്തക്കുസ്ത ഞായറാഴ്ച പരാതിക്കാർ ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അതിൽ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുകയുണ്ടായി. ആ സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്കുവേണ്ടി - ഈ പ്രശനത്തിന് പ്രസക്തിയുള്ള ലോകത്തിൽ എവിടെയുള്ളവരായാലും - ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ പരിശോധനയ്ക്കായി ഒരിക്കൽക്കൂടി യഥാർത്ഥ "പ്രബോധനം" അവതരിപ്പിക്കുന്നു. എന്നാൽ ഇപ്രാവശ്യം ഖണ്ഡികകൾ തിരിച്ച് അത് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ സംബന്ധിക്കുന്ന വിശദീകരണങ്ങളും അഭിപ്രായങ്ങളും അടങ്ങിയിട്ടുണ്ട്. "പ്രബോധന" ത്തിൻറെ ആത്മാവറിഞ്ഞ് നിങ്ങൾ പഠിച്ചതിൻപ്രകാരമുള്ള അഭിപ്രായങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ അന്വേഷണങ്ങൾക്ക് ഞങ്ങൾ ഉത്തരം തരാൻ പരിശ്രമിക്കുന്നതും ആവശ്യമുള്ളിടത്ത് വ്യക്തത നൽകുന്നതുമാണ്. തിരുസംഘാധ്യക്ഷനെ കാണുകയും "പ്രബോധന" ത്തെ വിശദമായി പഠിക്കുകയും ചെയ്ത ഞങ്ങൾക്ക് അതിൻറെ അർത്ഥവും ഉദ്ദേശവും വ്യക്തമാണ്; ആവശ്യമെങ്കിൽ "പ്രബോധന" ത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാഖ്യാനമുണ്ടായാൽ കൂടുതൽ വിശദീകരണത്തിനായി തിരുസംഘത്തെ സമീപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരുമാണ്. <eos>